text
stringlengths
63
327k
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സ്ത്രീ പ്രവേശനം സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും ശബരിമലയുടെ സുരക്ഷയില്‍ ഇടപെടുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഭക്തരെ നേരിടാന്‍ കേരളസർക്കാറിന് ചെലവാകുന്നത് കോടികള്‍ ! പോലീസ് സന്നാഹത്തിന് മാത്രം 50 കോടിയിലധികം വന്നേക്കും ചാനല്‍ ചര്‍ച്ചയ്ക്കിടെ സാംസങ് ബ്രാന്‍ഡ് അംബാസിഡര്‍ ഉപയോഗിച്ചത് ‘ ആപ്പിള്‍ ഐ ഫോണ്‍’ ; 12 കോടി പിഴ ആവശ്യപ്പെട്ട് സാംസങ് ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ സ്വര്‍ണ്ണ മോഹം വെള്ളിയില്‍ പൊലിഞ്ഞു. ഫൈനലില്‍ ജപ്പാനോട് 12 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും 11 എന്ന സ്‌കോറില്‍ സമനിലയില്‍ പിരിയുകയായിരുന്നു. 11ാം മിനുട്ടില്‍ ഷിംസുവിന്റെ ഗോളില്‍ ജപ്പാനാണ് മുന്നിലെത്തിയതെങ്കിലും നേഹ ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്തു. 25ാം മിനുട്ടിലാണ് നേഹയുടെ സമനില ഗോള്‍. ആദ്യമായി വനിതാ ഹോക്കി ഉള്‍പ്പെടുത്തിയ 1982 ഗെയിംസിലാണ് ഇന്ത്യ നേരത്തെ സ്വര്‍ണം നേടിയത്. 1998ല്‍ വെള്ളിയും 2006ലും 2014ലും വെങ്കലവും സ്വന്തമാക്കിയിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഈ പുസ്തകം ഒരു ചിരി മരുന്നായി വായനക്കാരുടെ കൈകളിൽ സമർപ്പിക്കുന്നു. ചിരിക്കുക, ഹൃദയം തുറന്നു പൊട്ടിചിരിക്കുക. നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുമ്പോഴും കഥാവിഷ്കാരമർമ്മങ്ങൾ തിരിച്ചറിഞ്ഞ ഒരെഴുത്തുക്കാരന്റെ വിദഗ്ധ രചനകളായിതന്നെ ഈ സമാഹാരത്തിലെ കഥകൾ നിലനില്കുകയാണ്. മുഖം നോക്കാതെ ഏത് വമ്പനേയും വിമർശിക്കാൻ ആർജവവും ധൈര്യവും കാണിച്ച അഴീക്കോടിന്റെ അപൂർവ്വമായ നർമ്മങ്ങളാണ്‍ ഈ പുസ്തകം. തിരിച്ചറിവിന്റെ വെളിച്ചങ്ങൾ പകര്ന്നുതരുന്ന ദീപങ്ങൾ. അഴീക്കോടില്ലാത്ത കേരളം എത്ര ശൂന്യമാണെന്നു ഇപ്പോൾ നാം തിരിച്ചറിയുന്നു. സമാഹരണം ജയപ്രകാശ് പെരിങ്ങോട്ടുകുറിശി അപരിചിതത്വത്തിന്റെ മഞ്ഞുരുകാ‌ന്‍ ലോകത്തിന് ചെലവില്ലാത്ത മരുന്ന് ചിരിയത്രേ. ചിരി പൊട്ടിച്ചിരിയായാലും നിര്‍വൃതിച്ചിരിയായും മാറുന്നു. നിര്‍ദ്ദോഷഹാസ്യം ഈ നമ്പൂതിരിക്കഥകളെ ഏറെ ആസ്വാദ്യമാക്കുന്നു. സൗഹൃദത്തിന്റെ വെടി വട്ടങ്ങളില്‍ ഈ ചിരി നിര്‍ലോഭമൊഴുകുകയാണ്. ജീവിതം ചിരിയാക്കിമാറ്റിയൊരെഴുത്തുകാരന്റെ ഉപഹാരം നാം ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്ന ക്രൂരകാലത്തെ മാര്‍ഷല്‍ കണ്ടെടുക്കുന്നു. കുഞ്ചനിലെ അപമാനിക്കപ്പെട്ട കലാകാരന്‍ ഓട്ടംതുള്ളലിലൂടെ പ്രതിരോധിച്ച് സ്വയം പ്രസ്ഥാനമായി മാറി, വി. കെ. എന്നിലൂടെ അതിനു തുടര്‍ച്ച ലഭിച്ചു. കണ്ണി മുറിഞ്ഞു പോയിട്ടില്ലെന്ന് കഥകളിലൂടെ മാര്‍ഷലും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. വാവിട്ട് ചിരിക്കുമ്പോഴും ചിരിയില്‍ അന്തര്‍ലീനമായ ദുരവസ്ഥകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളാണ് മാര്‍ഷല്‍ കഥകള്‍. അതുകൊണ്ടാണ് അവ കേവലം വെടിപറിച്ചിലുകളല്ലാതായിത്തീരുന്നത്. കെ വി തോമസ്സ് കണ്ണും ചെവിയും തുറന്നുപിടിച്ച് ജീവിതകാഴ്ച്ചകളെയും കേള്‍വികളെയും ആസ്വദിച്ച് പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയപ്രവര്‍ത്തകനാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ അദ്ദേഹത്തിന്റെ കുംമ്പളങ്ങി പുരാണങ്ങള്‍' കുമ്പളങ്ങി വര്‍ണങ്ങള്‍. കുംബളങ്ങി ലൊകത്തെപറ്റിയുള്ള സമത്വങ്ങളായനിരീക്ഷണങ്ങളുടെയും കഥകളുടെയും വര്‍ണ്ണനകളുടെയും. പുതുശേഖരമാണ്‌ കെ വി തോമസ്സിന്റെ മുന്‍ ഗ്രന്ഥങ്ങളിലെന്നപോലെകുമ്പളങ്ങി വര്‍ണങ്ങളില്‍ ചിത്രീകരണം നിര്‍‌വഹിച്ചിരിക്കുന്നത്. പ്രശസ്ഥ കാര്‍ട്ടൂണിസ്റ്റ് സുധീര്‍‌നാഥാണ്‌. ഗ്രന്ഥകാരനും കാര്‍ടൂണിസ്റ്റും ചേര്‍ന്ന് നമ്മുടെ കയ്യിലെത്തിക്കുന്നത് പ്രസാദാത്മകതനിറഞ്ഞഒരു വായനാനുഭാവമാണ്‌.- അവതാരികയില്‍ സക്കറിയ നര്‍മ്മത്തിന്റെ ഒളിയമ്പുകളിലൂടെ ഇന്ത്യന്‍ അവസ്ഥയുടെ വിഭിന്ന മുഖങ്ങളുമായി കറിയാച്ചന്‍ നമ്മോടു സംവദിക്കുന്നു. രാഷ്ട്രീയ-സംസ്കാരിക സാമൂഹിക വിനിമയങ്ങളുടെ പൊള്ളയും ദുര്‍ഗന്ധപൂരിതവുമായ അടിയൊഴുക്കുകള്‍ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. കെ.എല്‍.മോഹന വര്‍മ്മയുടെ പ്രതിഭയുടെ മൂര്‍ച്ച ആള്‍ക്കുട്ടത്തെ പരിഹസിക്കുകയും സത്യത്തെ വികലമാക്കുന്നവരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ പുസ്തകത്തിലൂടെ കടന്നുപോകുന്പോൾ, കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ അലസഗമനമോ ദ്രുതചലനമോ സംഭവിക്കുന്പോൾ, നിങ്ങളുടെ പിരിമുറുക്കങ്ങൾക്ക് അയവു തോന്നുകയും നിങ്ങൾക്ക് സന്തോഷം തോന്നുകയും മന്ദഹസിക്കണമെന്നോ പുഞ്ചിരി പുഴിക്കണമെന്നോ തോന്നുകയും ചെയ്യുന്ന സന്ദർഭങ്ങളുണ്ടായാൽ, ദയവു ചെയ്ത് മടിക്കാതെ, പിശുക്കാതെ അങ്ങിനെ ചെയ്യുക <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പ്രകൃതിയോടും ചരിത്രത്തോടും വിപ്ലവത്തോടുമുള്ള അതിശക്തമായ അഭിനിവേശമാണ് മാവോ സേതുങ്ങിന്റെ കവിതകൾ. തീർച്ചയായും അവ പ്രണയകവിതകൾ തന്നെയാണ്. മഞ്ഞും വെയിലും മാറി വരുന്ന ഋതുക്കളും കവിതയിൽ വലിയൊരു വികാരമാണ്. മാവോ, പ്രകൃതിയെ സ്നേഹിച്ചു. വ്യത്യസ്ത ഭൂപ്രകൃതിയുള്ള ചൈനയെ ആത്മാവിനോടൊപ്പം ചേർത്തു. ചൈനീസ് കാവ്യാപാരമ്പര്യത്തിന്റെ തുടർച്ചയാണ് ഈ കവിതകൾ. സാംസ്കാരിക വ്യവഹാരങ്ങളിലെ തിരസ്കാരങ്ങളെ രേഖപ്പെടുത്തുകയാണ് കവി. ആത്മനിന്ദയും വേദനയും അമർഷവും വീണ്ടുവിചാരവും ഇടകലരുന്ന ഇടനാഴിയിലൂടെയാണ് കവി കടന്നു പോകുന്നത്. "ഇന്നലത്തെ പത്രത്തിലും ഏതോ ഉദ്ഘാടനച്ചിത്രത്തിൽ പിന്നിൽ ഞാൻ നിൽക്കുന്നത് കണ്ടിരുന്നു. വലിയ ക്ഷീണമൊന്നും മുഖത്തില്ലാതെ എന്നാൽ ചിരി മാഞ്ഞു പോയ തിളക്കം കെട്ടുപോയ കണ്ണുകളുമായി ഒരാശംസ പ്രസംഗകനായി." തീക്ഷണവും ശക്തവുമാണ് ഇതിലെ കവിതകളെല്ലാം. കവിതയിലുടനീളം ഒരു ധിക്കാരിയും സത്യാന്വേഷകനും നെഞ്ച് വിരിച്ചു നിൽക്കുന്നുണ്ട്. 'കവിതപ്പരത്തി'യിലെ രചനകളിലൂടെ ശ്രീകൃഷ്ണദാസ് മാത്തൂർ വൈചിത്രത്തോളം ചെല്ലുന്ന മൗലികഭാവന കൊണ്ടും അപൂർവ പദസംയുക്തങ്ങളും ലുപ്തമോ ഗ്രാമീണമോ ആയ പ്രയോഗങ്ങളും വിളക്കിച്ചേർത്ത് വ്യത്യസ്തമായ ഒരു ഭാഷാരീതി കൊണ്ടും പ്രകൃതിയെയും മനുഷ്യനെയും നിരീക്ഷിക്കുന്നതിലെ പുതുമ കൊണ്ടും തന്റേതു മാത്രമായ ഒരു കാവ്യസരണി നിർമ്മിക്കുന്നു. ഈ സമാഹാരത്തിൽ വായനക്കാരെ കാത്തു നിൽക്കുന്നത് സ്വകാര്യ പ്രേക്ഷണങ്ങളുടെ ഒരു കാല്പനികപ്രപഞ്ചമാണ്. - കെ.സച്ചിദാനന്ദൻ ജീവിതത്തിലെ ദുരന്തഘട്ടങ്ങളെ മുഖാമുഖം കണ്ടതിന്റെ വിചിന്തനങ്ങൾ. അടിത്തട്ടോളം സ്വയം വെളിപ്പെടുന്ന സ്വച്ഛത, ഇരമ്പിയാർക്കുന്ന കാലപ്രവാഹത്തിന്റെ ശബ്ദഘോഷം, പെങ്ങൾ, പ്രണയിനി, ഭാര്യ - ബന്ധങ്ങളുടെ തീരങ്ങൾക്കപ്പുറത്ത് ആഴമുള്ള അമ്മ എന്ന ഭാവബദ്ധത, മൃതിസ്‌മൃതിവിഷാദങ്ങൾ. മലയാളത്തിന്റെ കാല്പനിക സൂര്യൻ. ഭ്രഷ്ടകാമുകനായി അലഞ്ഞുനടന്ന, നിത്യകന്യകയായ കവിതാകാമിനിയെ ഒപ്പം കൂട്ടിയവൻ. മലയാളമണ്ണിന്റെ ഗന്ധം നുകർന്ന അവധൂതൻ. ഈ വലിയ കവി സഹ്യനോളം ഉയർന്നു നിൽക്കുന്നു. കവിതയെ നെഞ്ചോടു ചേർക്കുന്നവർക്കു ഒരു പി. കുഞ്ഞിരാമൻ നായർ കാവ്യസമാഹാരം. കാസർകോടിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ സുറാബ്, പ്രവാസജീവിതം അവസാനിപ്പിച് ജന്മഗൃഹത്തിൽ തിരിച്ചെത്തിയതിനു ശേഷം കുറിച്ചിട്ടവ. ആന്തരിക ലോകത്തിന്റെ സഞ്ചാരപഥങ്ങൾ, സർഗ്ഗവേദനയുടെ വിങ്ങലുകൾ, നീറ്റലുകൾ, വിചാരങ്ങൾ.... വടക്കൻ മൊഴിയുടെ കാവ്യവഴികളെയും അടയാളപ്പെടുത്തുന്നു. നിരന്തരമായും രൂപപരമായും ഉള്ള സ്വയം പുതുക്കല്‍ - അതാണ് കെ.ജി.എസ്. കവിതകള്‍. സങ്കീര്‍ണ്ണമായ സ്വത്വമണ്ഡലങ്ങളും പ്രത്യയശാസ്ത്രവിപര്യയങ്ങളും കവിതയിലേക്ക് ആവാഹിച്ചുകൊണ്ട് ഏറ്റവും കൂര്‍ത്ത അധികാരവിമര്‍ശനവേദിയായി അദ്ദേഹം കവിതയെ പ്രതിഷ്ഠിച്ചു. ദാര്‍ശനികമാനങ്ങള്‍, വാക്കിന്റെ കെട്ടിവെച്ച ബാദ്ധ്യതയില്‍നിന്നുള്ള സ്വാതന്ത്ര്യം പ്രഖ്യാപിക്കല്‍, രാഷ്ട്രീയ ഉദ്വിഗ്നതകളുടെ നിലപാടുകളും ചരിത്രവല്‍ക്കരണങ്ങളും - ഇവ്വിധം വ്യവസ്ഥാനുസാരിയല്ലാത്ത മുദ്രണങ്ങളായി അദ്ദേഹം കവിതയെ മാറ്റിമറിച്ചു. മലയാളഭാവുകതയുടെ വേറിട്ട ഒരു അടയാളപ്പെടുത്തല്‍. ഭാഷയുടെ ശീലിച്ച ഉച്ചമയക്കത്തിലേക്ക് സൈക്കിൾ കുന്നിറങ്ങിവന്നുരുണ്ടു കയറുന്നു. കാടിറങ്ങുന്ന മൃഗമോ നാടളക്കുന്ന യന്ത്രമോ പോലെ. അതിനു ലോഹവും റബ്ബറും മണ്ണും കല്ലും ഇടയുന്ന ഒച്ച. താണ്ടി വന്ന നാട്ടിൻപുറവും നഗരവും മരുവും കൊടുത്ത നട. ഒരു സ്വപ്നം, ഒരോർമ്മ, ഒരു പേടി, ഒരു പ്രേമം, ഒരസംബന്ധവ്യാകരണം, ഉറക്കത്തിലേക്കു പകർന്ന് അത് ഉരുണ്ടിറങ്ങി പോകുന്നു. ഉണർച്ചയിൽ മുളയ്ക്കാനുള്ള വിത്തുകൾ, വളർന്നാൽ യക്ഷികൾക്കു പാർക്കാനുളളിടങ്ങൾ. അക്രമവും ആക്രമണങ്ങളും ഒറ്റക്കും കൂട്ടമായും നടന്നു കൊണ്ടിരിക്കുന്ന ഒരു പുതുപുത്തൻ ലോകം. അവിടെ വ്യക്തിഹത്യ മുതൽ കൂട്ടനരഹത്യ വരെ നടമാടുന്നു. മലയാളത്തിന്റെയും തമിഴിന്റെയും അകംപൊരുൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന കവി ഒരു കെട്ട കാലത്തിനെതിരെ പ്രതികരിക്കുകയാണ്. പരമ്പരാഗത ശാലിയിൽ നിന്ന് കുതറി മാറുന്ന കാവ്യ ഭാഷ. പുതിയ രാജനീതിക്കായി പൊരുതുന്നതോടൊപ്പം പുതിയ കാവ്യനീതിക്കായും കവി പൊരുതുന്നു. എല്ലാം മാറ്റിതീര്‍ക്കുന്ന കാലചക്രത്തിന്‍റെ അനര്‍ഘപ്രവാഹത്തില്‍ കാലവും സ്ഥലവും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു കവിക്ക് മാത്രം എഴുതാന്‍ കഴിയുന്ന കഥാ കവിതകള്‍. വൈലോപ്പിള്ളി തനിക്കുവേണ്ടി മാത്രം പണിതുവെച്ച കാലത്തെ വെല്ലുന്ന ഒരു കവിതാസ്മാരകം. കന്നിക്കൊയ്ത്ത്, മാമ്പഴം തൊട്ട് വൈലോപ്പിള്ളിയുടെ വ്യഖ്യാതമായ എല്ലാ കഥാകവിതകളും ഇതിലുണ്ട്. അനശ്വരമായ ഒരു കാവ്യപ്രസാദം തന്നെയാണ് ഈ പുസ്തകം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 1930-ല്‍ സിറിയയില്‍ അല്‍ക്വാസ്ബിന്‍ എന്ന വില്ലേജില്‍ അലി അഹമ്മദ് സെഡ് എന്ന പേരില്‍ ഒരു കര്‍ഷകകുടുംബത്തില്‍ ആറ് മക്കളില്‍ മൂത്തമകനായി അഡോണിസ് ജനിച്ചു. 1910 വയസ്സിലാണ് ഉര്‍വ്വതയുടെ ദൈവം എന്ന ഗ്രീക്ക് പദമായ അഡോണിസ് എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചത്. പത്രങ്ങളില്‍ തന്റെ കവിത പ്രസിദ്ധീകരിക്കാനുള്ള പ്രതീക്ഷയിലാണ് ഈ നാമം അദ്ദേഹം സ്വന്തമാക്കുന്നത്. വിദ്യാഭ്യാസം നല്കാനുള്ള കഴിവ് അഡോണിസിന്റെ മാതാപിതാക്കള്‍ക്കുണ്ടായിരുന്നില്ല. വയലില്‍ പണിയെടുക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പിതാവ് കവിതകളും ഖുര്‍-ആന്‍-നും പഠിപ്പിച്ചിരുന്നത്. തന്റെ പതിനാലാമത്തെ വയസ്സില്‍, സിറിയ സന്ദര്‍ശിച്ച പ്രസിഡണ്ടിന്റെ മുന്നില്‍ ഒരു കവിത ചൊല്ലാന്‍ നിര്‍ബന്ധിതനായ അഡോണിസ് അദ്ദേഹത്തിന്റെ പ്ര വിസ്തൃതമാണ് അക്കിത്തത്തിന്റെ കാവ്യലോകം. തിളച്ചു മറിയുന്ന ഒരു കാലത്തിന്റെ വക്കിലിരുന്ന് അക്ഷരങ്ങൾ കുറിച്ച യുവാവായ അക്കിത്തം കവിതയിൽ ഒരു വിപ്ലവകാരിയായിരുന്നു. സാമൂഹികചിന്തകൾ കൈവെടിയാതെ കവിതയുടെ വിശുദ്ധമായ സനാതനപാരമ്പര്യങ്ങളിലേക്ക് അക്കിത്തം തിരിഞ്ഞു. സ്നേഹം, ശോകം, സമത്വം, സ്വാതന്ത്ര്യം, വിപ്ലവം, ആസ്തിക്യം, എന്നിവയെപ്പറ്റിയുള്ള കവിയുടെ ദർശനങ്ങൾ പരസ്പരബന്ധിതമാകുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : »എന്ത് പറയണം ഈ ക്രൂരതയ്ക്ക് ? സങ്കടം പറഞ്ഞൊന്ന് കരയാന്‍ പോലും ആവാത്ത മിണ്ടാപ്രാണിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചവര്‍ക്കെതിരേ യുവാവിന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു… »മലപ്പുറം വട്ടപ്പാറയില്‍ ഒഴിവായത് വൻ ദുരന്തം; നിയന്ത്രണം വിട്ടു തല കീഴായി മറിഞ്ഞ ബസിൽ നിന്നും 23 പേർ ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു »നിയമ പോരാട്ടത്തിനൊരുങ്ങി സനൽകുമാറിന്റെ ഭാര്യ; സനൽ കുമാർ കൊല്ലപ്പെട്ട സ്ഥലത്ത് നാളെ ഉപവാസമിരിക്കുമെന്ന് ഭാര്യ വിജി »സോഷ്യല്‍ കെയര്‍ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നികുതി! 40 വയസിനു മുകളില്‍ പ്രായമുള്ള ജീവനക്കാരില്‍ നിന്ന് നികുതിയീടാക്കാനൊരുങ്ങി ടോറികള്‍ »ലണ്ടന്‍ മിലാദ് സമ്മേളന കാമ്പയിനുകള്‍ക്ക് ആവേശോജ്വല തുടക്കം; ഔപചാരിക ഉദ്ഘാടനം ലണ്ടന്‍ വെബ്ലിയിന്‍ നവംബര്‍ 11ന് നടന്നു »ഖത്തറിൽ വീണ്ടും വെള്ളപ്പൊക്കം; ജന​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ങ്ങ​​​രു​​​തെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷകർ…… »സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന് പോലീസ് ചീഫുമാര്‍; നടപടി കത്തി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന കെസിഎ റെഡ്ഡിച്ച് സ്‌പോര്‍ട്‌സ് ഡേയില്‍ യു.എന്‍.എയ്ക്കും സമരമുഖത്തുള്ള കേരളത്തിലെ മാലാഖമാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചശേഷം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 500 പൗണ്ട് സമാഹരിച്ച് യു.എന്‍.എയ്ക്ക് സാമ്പത്തിക സഹായം എത്തിക്കുവാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണ് കെസിഎ റെഡ്ഡിച്ച്. പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ്, ട്രഷറര്‍ അഭിലാഷ് സേവ്യര്‍, വൈസ് പ്രസിഡന്റും അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സുമായ ഷൈബി ബിജുമോന്റെയും നേതൃത്വത്തിലാണ് ഫണ്ട് ശേഖരണം നടന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാതൃകയായി എന്നും നിലകൊള്ളുന്ന കെസിഎ റെഡ്ഡിച്ചിന്റെ ആറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നിറപ്പകിട്ടായി ഈ ഫണ്ട് ശേഖരണം. മലയാളം മിഷന്‍ പദ്ധതിയുമായി ചേര്‍ന്ന് കുട്ടികള്‍ക്കായി മലയാളം ക്ലാസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കെസിഎ റെഡ്ഡിച്ചിന്റെ സാരഥി ജസ്റ്റിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി. “വല്ല വനത്തിലെങ്ങാനും കൊണ്ടിട്ടു ചെയ്താല്‍ പോരായിരുന്നോ ആ മറ്റേ പണി? ഇരയായ നടിയെ വീണ്ടും അധിക്ഷേപിച്ചുകൊണ്ട് പിസി ജോർജ് രംഗത്ത് പ്രളയക്കെടുതി; യു.കെയിലെ കെ.സി.എ റെഡ്ഡിച്ച് ഓണാഘോഷം റദ്ദാക്കി; സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല! യുക്മ നേതൃത്വം പ്രളയ ദുരിതാശ്വാസ ഫണ്ട് മുക്കിയതായി ആരോപണം, ആറായിരം പൗണ്ട് എവിടെ പോയെന്ന ചോദ്യവുമായി യുകെ മലയാളികള്‍ 0 യുകെയിലെ ഒരു മലയാളി കൂട്ടായ്മയ്ക്കും കഴിയാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ : ചെങ്ങന്നൂരിലെ പുലിയൂര്‍ ഗ്രാമത്തില്‍ സജി – പ്രിയ ദമ്പതികള്‍ക്കായി വീടൊരുക്കികൊണ്ട് ജി എം എ ലോക മലയാളി സംഘടനകള്‍ക്ക് വീണ്ടും മാതൃകയാകുന്നു 0 അസോസിയേഷൻ ആയാൽ ഇങ്ങനെ ആവണം…. പറയുന്നത് സോഷ്യൽ കെയർ ബോധവൽക്കരണ സെമിനാറിൽ പങ്കെടുത്ത അനേകം കവെൻട്രി മലയാളികൾ. 0 ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവത്തിനു അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങി; സംഗീതോത്സവം ഈ വരുന്ന നവംബര്‍ 24 ന് ക്രോയ്‌ഡോണില്‍ നടക്കും 0 കവെൻട്രി സി.കെ.സിക്കൊപ്പം കവെൻട്രി സിറ്റി കൗണ്‍സിലും, വാര്‍വിക്ഷയര്‍ കൗണ്‍ഡി കൗണ്‍സിലും നവംബർ ഒന്നിന് ഒത്തുചേരുന്നു… അസൂയാവഹമായ പ്രവർത്തനങ്ങളുമായി മറ്റ് അസ്സോസിയേഷനുകൾക്ക് മാതൃക… 0 യുക്മ സാഹിത്യമത്സരത്തില്‍ സമ്മാനാര്‍ഹമായ കഥകള്‍ അടങ്ങിയ ജ്വാല ഇ മാഗസിന്‍ ഒക്ടോബര്‍ ലക്കം പ്രസിദ്ധീകരിച്ചു 0 കിരീടം നിലനിർത്താൻ ബി സി എം സി നാളെ ഷെഫീൽഡിൽ .. അനുദിനം കരുത്താർജിക്കുന്ന മിഡ്‌ലാൻഡ്‌സിലെ അസോസിയേഷൻ 0 ദേശീയ കലാമേളയിലെ ഒന്നാംസ്ഥാനം നിലനിര്‍ത്താനായി കലാതിലകം ബിന്ദുസോമനും , വ്യക്തിഗത ചാമ്പ്യൻ സംഗീത ജോഷിയും സംഘവും ശനിയാഴ്ച ഷെഫീല്‍ഡിലേയ്ക്ക് . മുന്നാം തവണയാണ് ബിന്ദു സോമന്‍ കലാതിലകപട്ടം നേടുന്നത് . അഞ്ച് തവണ റീജണല്‍ കലാമേളയില്‍ ചാമ്പ്യന്മാരായ ജി എം യുടെ ചുണക്കുട്ടികള്‍ ഇപ്രാവശ്യത്തെ ദേശീയ കലാമേളയിലും താരങ്ങളാകും. 0 എന്ത് പറയണം ഈ ക്രൂരതയ്ക്ക് ? സങ്കടം പറഞ്ഞൊന്ന് കരയാന്‍ പോലും ആവാത്ത മിണ്ടാപ്രാണിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചവര്‍ക്കെതിരേ യുവാവിന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു… 0 മലപ്പുറം വട്ടപ്പാറയില്‍ ഒഴിവായത് വൻ ദുരന്തം; നിയന്ത്രണം വിട്ടു തല കീഴായി മറിഞ്ഞ ബസിൽ നിന്നും 23 പേർ ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു 0 നിയമ പോരാട്ടത്തിനൊരുങ്ങി സനൽകുമാറിന്റെ ഭാര്യ; സനൽ കുമാർ കൊല്ലപ്പെട്ട സ്ഥലത്ത് നാളെ ഉപവാസമിരിക്കുമെന്ന് ഭാര്യ വിജി 0 സോഷ്യല്‍ കെയര്‍ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നികുതി! 40 വയസിനു മുകളില്‍ പ്രായമുള്ള ജീവനക്കാരില്‍ നിന്ന് നികുതിയീടാക്കാനൊരുങ്ങി ടോറികള്‍ 0 ലണ്ടന്‍ മിലാദ് സമ്മേളന കാമ്പയിനുകള്‍ക്ക് ആവേശോജ്വല തുടക്കം; ഔപചാരിക ഉദ്ഘാടനം ലണ്ടന്‍ വെബ്ലിയിന്‍ നവംബര്‍ 11ന് നടന്നു 0 ഖത്തറിൽ വീണ്ടും വെള്ളപ്പൊക്കം; ജന​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ങ്ങ​​​രു​​​തെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷകർ…… 0 സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്ന് പോലീസ് ചീഫുമാര്‍; നടപടി കത്തി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 0 പാസ്റ്റര്‍ ടിനു ജോര്‍ജ്ജ് (കൊട്ടാരക്കര) വാറ്റ്‌ഫോര്‍ഡില്‍; നവംബര്‍ 16 വെള്ളിയാഴ്ച്ച വൈകിട്ട് 6.30ന് ഗോസ്പല്‍ മീറ്റിംഗ് & ഹീലിംഗ് മിനിസ്ട്രീസ് 0 വാല്‍ത്താംസ്റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ നവംബര്‍ 14ന് മരിയന്‍ ദിനവും എണ്ണ നേര്‍ച്ച ശുശ്രൂഷയും 0 യുകെയിലെ ഏറ്റവും മോശം പ്രൈമറി സ്‌കൂളുകളിലൊന്നിനെ നാലു വര്‍ഷങ്ങളില്‍ അവാര്‍ഡിന് അര്‍ഹനാക്കി 31 കാരനായ ഹെഡ്ടീച്ചര്‍ 0 <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിന് വൈറ്റ്‌സ് ഇപ്പോഴും മടിക്കുന്നുവെന്ന് ബര്‍ണി സാന്റേഴ്‌സ് റാന്നി: മന്ദമരുതി മേലേകൂറ്റ് എം.എം ഫിലിപ്പിന്‍റെ ഭാര്യ മറിയാമ്മ ഫിലിപ്പ് (80) നിര്യാതയായി. സംസ്ക്കാരം പിന്നീട്. മക്കൾ: എലിയാമ്മ, സ ക്റിയാ, മാത്യു എം.ഫിലിപ്പ്, എം. പി മാത്യൂ (USA), സ്റ്റീഫൻ എം.ഫിലിപ്പ്( ദോഹ) സെൻറ് പീറ്റേൾസ് ക്നാനായ പള്ളി വികാരി ഫാ.കുറിയക്കോസ് എം. ഫിലിപ്പ്. മരുമക്കൾ: എം.എ സക്റിയാ മട്ടയ്ക്കൽ, മോളി മാത്യൂ പാറയ്ക്കുമേൽ, ശോഭന മാത്യൂ (USA), ലില്ലി സ്റ്റീഫൻ പയ്യനാട്ട്, സിമി കുറിയക്കോസ് മുണ്ടപ്ലാക്കൽ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പിണറായി: പിണറായിലെ കൂട്ടക്കൊലപാതകങ്ങളെ കറിച്ച് നിരവധി സംശയങ്ങള്‍ ഉന്നയിച്ച് സൗമ്യയുടെ സഹോദരി സന്ധ്യ. സൗമ്യയുമായി ബന്ധമുണ്ടെന്നു പറയുന്ന യുവാവുമായുള്ള വിവാഹത്തിന് ബന്ധുക്കള്‍ തടസ്സം നിന്നിരുന്നില്ലെന്നും പിന്നെ എന്തിന് അവള്‍ ഈ കൃത്യം ചെയ്തുവെന്ന് അറിയില്ലെന്നും സന്ധ്യ പറഞ്ഞു. നിട്ടൂര്‍ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യുന്നതിന് തടസ്സമായതിനാലാണ് അച്ഛനമ്മമാരെയും മകളെയും കൊലപ്പെടുത്തിയതെന്ന സൗമ്യയുടെ കുറ്റസമ്മതമൊഴിയെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു സന്ധ്യയുടെ ഈ പ്രതികരണം. സൗമ്യയുടെ അമ്മ കമലയുടെ മരണശേഷം വിവാഹാലോചനയുമായി സൗമ്യയുടെ കാമുകനായ യുവാവ് വീട്ടുകാരെ സമീപിപ്പിച്ചിരുന്നു. ഇക്കാര്യം ബന്ധുക്കള്‍ ചര്‍ച്ച ചെയ്ത് അനുകൂലനിലപാട് അറിയിക്കുകയും ചെയ്തു. മക്കള്‍ മരിച്ചതോടെ കാമുകനായ യുവാവിനെ കുറിച്ചും എല്ലാവര്‍ക്കും നല്ല അഭിപ്രായമായിരുന്നു എന്ന് സന്ധ്യ പറയുന്നു. വിവാഹ ആലോചനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലായത്. വിഷുവിന് മുമ്പ് മരിക്കുകയും ചെയ്തു. അതിനാല്‍ മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞ് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 17-ന് യുവാവിന്റെ ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചയും തീരുമാനിച്ചിരുന്നു. എന്നാല്‍ 16-ന് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സൗമ്യയെ ആശുത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അച്ഛനമ്മമാരാണ് പുതിയ വിവാഹത്തിന് തടസ്സമെന്ന് സൗമ്യ പറഞ്ഞതായാണ് പോലീസ് വിശദീകരണം. എന്നാല്‍ അച്ഛന് ഒരു എതിര്‍പ്പുമുണ്ടായിരുന്നില്ല. പിന്നെ എന്തിന് യുവാവിനൊപ്പം ജീവിക്കാന്‍ അച്ഛനെ ഇല്ലാതാക്കണം.?’-സന്ധ്യ സംശയമുന്നയിച്ചു. അച്ഛനുമ്മയ്ക്കും സൗമ്യയോട് തന്നേക്കാള്‍ വാത്സല്യമായിരുന്നു. ഐശ്വര്യയ്ക്കും അമ്മ സൗമ്യയെ വലിയ കാര്യമായിരുന്നു. എന്നിട്ടും ഈ ക്രൂരത ഇവരോട് ചെയ്തത് ഇനിയും വിശ്വസിക്കാനാകുന്നില്ല. സൗമ്യക്ക് യാതൊരു നിയമസഹായവും നല്‍കാന്‍ തയ്യാറല്ലെന്നും സന്ധ്യ അറിയിച്ചു. അടുത്ത ദിവസം ഭര്‍ത്താവിന്റെ വൈക്കത്തെ വീട്ടിലേക്ക് തിരിച്ചുപോകുകയാണെന്നും സന്ധ്യ പറഞ്ഞു. കീര്‍ത്തന അപൂര്‍വരോഗം ബാധിച്ചാണ് മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ജനുവരി 21-ന് രണ്ടാമത്തെ കുട്ടി മരിച്ചു. എന്നാല്‍ അമ്മ മരിച്ചപ്പോഴാണ് ആരോഗ്യവകുപ്പും പോലീസും അന്വേഷണത്തിനെത്തിയത്. എസ്.എസ്.എല്‍.സി.വിദ്യാഭ്യാസം മാത്രമുള്ള സൗമ്യയ്ക്ക് എങ്ങനെയാണ് കിണറിലെ അമോണിയ മരണകാരണമായെന്ന് പറയാനുള്ള ധാരണ ലഭിച്ചതെന്ന് അറിയില്ല. മൂന്നുപേരെയും കൊല്ലുന്നതിന് എലിവിഷം ഒറ്റത്തവണ മാത്രമാണ് നല്‍കിയതെന്നാണ് സൗമ്യ പറഞ്ഞതായി പോലീസ് വ്യക്തമാക്കുന്നത്- സന്ധ്യ പറഞ്ഞു. സൗമ്യയുടെ ഭര്‍ത്താവ് കിഷോര്‍ ഇപ്പോള്‍ കൊടുങ്ങല്ലൂരിലാണ് താമസമെന്ന് സന്ധ്യ പറഞ്ഞു. സഹോദരിയുടെ വിവാഹത്തിനായി കൊല്ലത്തുള്ള വീട് വിറ്റതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ താമസമാക്കിയത്. പള്ളൂരിലും ചോനാടത്തുമായി കശുവണ്ടി ഫാക്ടറികളില്‍ ഇപ്പോഴും തൊഴിലുമായി ബന്ധപ്പെട്ട് എത്താറുണ്ട്. എന്നാല്‍ സൗമ്യയുമായും കുടുംബവുമായും ബന്ധമില്ല. ഭര്‍ത്താവ് കിഷോര്‍ ഉപദ്രവിച്ചതായി പോലീസിനോട് സൗമ്യ പറഞ്ഞ മൊഴി സത്യമാണെന്ന് സന്ധ്യ പറഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : El Gobierno aclaró que "no se produjo ningún incidente aéreo con el helicóptero presidencial" – VisiónNacional.com <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പ്രിയപ്പെട്ട കഥകൾ. പല കഥകളും ഫ്യൂഡൽ കാലഘട്ടത്തിന്റെ പരിവേഷമണിഞ്ഞുനിൽക്കുന്നു. എന്നാൽ അവ നാളെയുടെ ചരിത്രത്തിലേക്കും നീണ്ടു പോകുന്നു. സങ്കടങ്ങളും നെടുവീർപ്പുകളും നിസ്സഹായതയും നിറയുന്ന മനുഷ്യാവസ്ഥയുടെ കഥകളാണ് ഈ സമാഹാരം. ലോക മഹായുദ്ധങ്ങളുടെ കെടുതികള്‍ അനുഭവിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ യുദ്ധരംഗത്തുള്ളവരായിരുന്നില്ല. മറിച്ച് ലോകത്തെമ്പാടുമുള്ള സാധാരണ ജനങ്ങളാണ്. മനുഷ്യന്റെ ദുരയും ആക്രാന്തവും ക്രൂരതയുമാണ് ആ കാലഘട്ടത്തിന്റെ മുഖമുദ്ര. ബംഗാളിനെ സംബന്ധിച്ചടത്തോളം അത്യന്തം രൂക്ഷമായിരുന്ന കാലം. ഭൂതകാല യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ചോരപൊടിയുന്നവിധം ചീന്തിയെടുത്തതാണ് ബിഭൂതിഭൂഷണ്‍ ബാന്ദ്യോപാധ്യായ കഥകള്‍. ''പൂയി മാച്ച'' യിലെ ക്ഷേന്തി എന്ന നിഷ്‌കളങ്കയായ പെണ്‍കുട്ടി അത്രയെളുപ്പത്തിലൊന്നും നമ്മുടെ മനസ്സില്‍നിന്ന് മാഞ്ഞുപോകില്ല. അപൂര്‍വ്വചാരുതയോടെ രചിച്ച മാനുഷികബന്ധങ്ങളുടെ അസാധാരണമായ വെളിപാടുകള്‍. ��ഉറൂബിന്‍റെ കഥകള്‍ ഒരു കാലഘട്ടത്തിന്‍റെതാണ്. ഏറനാടന്‍ ഭൂപ്രദേശങ്ങള്‍, അവിടുത്തെ പേരുകേട്ട നായര്‍ തറവാടുകള്‍ തുടങ്ങി ഒരു നൂറു വര്‍ഷം മുന്പ് വള്ളുവനാട് താലൂക്കിലുണ്ടായിരുന്ന സാമൂഹ്യ സാന്പത്തിക ചിത്രം കിട്ടണമെങ്കില്‍ ഉറൂബിന്‍റെ കഥകള്‍ വായിച്ചാല്‍ മതി. പൊന്നാനിയ്ക്കു പുറത്തുള്ള വാസം, പ്രത്യേകിച്ച് വയനാട്ടിലും നീലഗിരിയിലും ചായത്തോട്ടങ്ങളിലുമുണ്ടായ അനുഭവങ്ങള്‍ അദ്ദേഹത്തിന്‍റെ കഥകളെയും നോവലുകളെയും ചൈതന്യവത്താക്കി. ഉറൂബിന്‍റെ സ്വത്വം അടങ്ങിയിരിക്കുന്നത് അദ്ദേഹത്തിന്‍റെ കഥകളിലാണ്. ഉറൂബ് എന്ന നോവലിസ്റ്റിനൊപ്പമോ അതിനേ ക്കാള്‍ ഒരുപടി മുന്നിലായോ ഉറൂബ് എന്ന കഥാകൃത്ത് നില്‍ക്കുന്നതിന്‍റെ കാരണവുമതാണ്. ��മരണമില്ലത്ത കഥകളാണ് ടി പത്മനാഭൻ എഴുതിയത്. പൂക്കളും, ചെടികളും ജീവജാലങ്ങളും മൃഗങ്ങളും മനുഷ്യരും, നിറഞ്ഞ ഒരു കഥാലോകമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ചരിത്രത്തിന്റെ സംഘർഷഭരിതമായ ഏതൊരുവഴിത്തിരിവിലും ജീവിതത്തിന്റെ പ്രകാശം കെടുത്താനകില്ല എന്ന് ടി പദ്മനാഭൻ വിശ്വസിക്കുന്നു. ലോകസാഹിത്യത്തിലെ ഉജ്ജ്വലരായ സാഹിത്യ പ്രതിഭകൾക്കൊപ്പമാണ് ടി പദ്മനാഭന്റെ സ്ഥാനം. ആ കഥകൾ ഉയരങ്ങളിൽ പാറുന്നു. പ്രശസ്തമായ ആ കഥകളുടെ പരിഛേദമാ‌ണ് സുവർണ്ണകഥകളുടെ ഈ താലത്തിൽ സമർപ്പിക്കുന്നത്. ഗോട്ടീ----------- ഭരണിനിറയെ ഗോട്ടികളാണ്.. പച്ചനിറത്തിൽ വരകളോടുകൂടിയ വെളുത്തുരുണ്ട നല്ല ഒന്നാംതരം ഗോട്ടികൾ! തൊടിയിലുള്ള വലിയ നെല്ലിക്കായോളം വലിപ്പമുണ്ട് ഓരോന്നിനും...കാണാനെന്തൊരുചന്തമാണ്. കഥയെന്നാൽ ഭാവനയുടെ അതിരുകൾക്കകത്തുനിന്നു ചുറ്റിത്തിരിയുന്ന സാഹിത്യസഞ്ചാരമാണെന്ന ഒരു ധാരണയെ തിരുത്തിക്കുറിക്കുകയാണ് വനഭൂലിന്റെ കഥകൾ കാട്ടുപൂവിന്റെ സൗരഭ്യവും ലാളിത്യവും ഈ കഥകളുടെ ആഭരണങ്ങളാണ്. വായനക്കരെ ആകർഷിക്കുന്ന മുഖകാന്തി ഈ സമാഹാരത്തിലെ ഓരോ കഥക്കുമുണ്ട്. ശ്രീരാമൻ കഥകളുടെൊരു വലിയ പശ്ചാത്തലമായി നിറഞ്ഞു നിൽക്കുന്നത് ക്ഷേത്ര ഗോപുരങ്ങളും സ്നാനഘട്ടങ്ങളും പ്തമതീർഥങ്ങളുമാണ്. മോക്ഷം തേടിയലഞ്ഞ സിദ്ധാർഥൻ ഈനദികളുടെ കരയിലൂടെ നടന്നാണ് ബോധിവൃക്ഷത്തണ‌ലിൽ എത്തിച്ചേർന്നത‌ാത്രെ. ഗയാ നദിക്കരയിലെ പുണ്യതീർഥത്തിൽ വച്ച് പാണ്ഡേ ചോദിക്കുന്നു. � എത്രയെത്ര മതങ്ങൾ ഈ മഗധ ദേശത്ത് പ്രതിഷ്ഠിച്ചു വച്ചു. ഒന്നും വേരോടിയില്ല. നമ്മുടെ ധർമ്മ ബോധങ്ങൾ എവിടെയുമെത്തിയില്ല�. ആഴം നിറഞ്ഞ കിണറ്റിലേക്ക് എത്തിനോക്കുന്ന പ്രതീതി. സി വി ശ്രീരാമന്റെ അതിപ്രശ‌സ്തമായ പതിനാറ് കഥകൾ. സമകാലിക കഥാലോകം നിങ്ങളെ നിരാശരാക്കുന്നുവെങ്കിൽ ആന്റൺ ചെഖോവ് കഥകളിലേക്കു മടങ്ങുക. ഒരു നൂറ്റാണ്ടുമുന്പ് എഴുതപ്പെട്ട തന്റെ കഥകൾ എങ്ങനെ കാലാതിവർത്തികളാകുന്നുവെന്ന് ചെഖോവ് പറഞ്ഞു തരും. സുഖദുഃഖ സമ്മിശ്രമായ ലോകത്തിൽ ജീവിതത്തിന്റെ പ്രകാശം തിരിച്ചറിയുകയാണ് ആന്റൺ ചെഖോവ്. കിനിയുന്ന ഒരു തുള്ളിവെളിച്ചമാണ് ഈ കഥകൾ. മധുവൂറ്റുന്ന ജീവിതത്തിലേക്ക് ഒരു കരിവണ്ടായി ഈ കഥകൾപറന്നുവരുന്നു. പ്രണയം, പശ്ചാത്താപം, വാർദ്ധക്യം, മരണം എന്നിങ്ങനെ സമസ്തമേഖലകളിലും ഈ കഥകൾ ജീവത്തായി തിളങ്ങിനിൽക്കുന്നു. വിവ � വേണു വി. ദേശം ഗ്രാമീണാനുഭവങ്ങളെ, പ്രകൃതിയോടുള്ള, പ്രണയത്തെ, മാനുഷികബന്ധങ്ങളെ സൂക്ഷ്മജ്ഞാനത്തോടെയും സഹാനുഭൂതിയോടെയും ടാഗൂർ ചിത്രണം ചെയ്തു. ക്രൗര്യവും അനുകന്പയും ആൾക്കൂട്ടവും ഏകാന്തതയും സ്ത്രീപുരുഷ സംഘർഷങ്ങളുമെല്ലാം കരുത്തും കാന്തിയുമാർന്ന ഭാഷയിൽ ആ കഥകളിൽ ആവിഷ്ക്കൃതമായി. ടാഗൂർ കഥകൾ അങ്ങനെ പ്രാദേശികവും സാംസ്ക്കാരികവുമായ അതിരുകളെ ഭേദിക്കുന്ന സാർവ്വദേശീയാനുഭവങ്ങളാകുന്നു. ടാഗൂർ എഴുതിയ നൂറോളം കഥകളിൽനിന്ന് തിരഞ്ഞെടുത്ത 16 ഉത്കൃഷ്ട കഥകൾ ആണ് ഈ സമാഹാരത്തിൽ. വിവ. ലീലാ സർക്കാർ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ധനാഴ്‌ച തനുശ്രീയുടെ മൊഴി പോലീസ്‌ രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. സ്‌ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ കുറ്റങ്ങള്‍... തിരികെ വേണമെന്നും ആവശ്യപ്പെട്ട്‌ എം ടി കോടതിയെ സമീപിക്കും. സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ്‌ എം ടിയുടെ തിരക്കഥയെ... നല്ല വേഷം നല്‍കാം എന്ന തീരുമാനമൊന്നും തനിക്കുണ്ടായിരുന്നില്ലെന്നും പകരക്കാരനില്ലാത്ത കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നും പൃ്ഥ്വിരാജ് പറയുന്നു. ... വിജയലക്ഷ്മിയുടെ വിവാഹവിശേഷങ്ങള്‍ പങ്കുവെച്ചപ്പോഴാണ് അവതാരകയായ റിമി, ഷംമ്‌നയോട് എന്നാണു വിവാഹമെന്നു ചോദിച്ചത് ... ക്കുന്നത്‌. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത്‌ വര്‍ഷം മുന്‍പ്‌ നടന്ന സംഭവം ആണ്‌ ടെസ്‌ ജോസഫ്‌... പ്രശസ്‌ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേയാണ്‌ ലൈംഗികാരോപണമുണ്ടായത്‌. പേര്‌ വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു യുവതിയാണ്‌ ആരോപണവുമായി രംഗത്തെത്തിയത്‌ വൈരമുത്തു ബലമായി ചുംബിക്കാന്‍... സൗത്ത്‌ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്‌. കുഞ്ചാക്കോ ബോബന്‍ ഷൂട്ടിംഗിന്‌ കണ്ണൂരിലേക്ക്‌ പോകാന്‍ സൗത്ത്‌ റെയില്‍വേ... കുടുംബവ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പൊതുവേദികളില്‍ പറയാത്ത മഞ്ജരി ഒരു അഭിമുഖത്തില്‍ പക്ഷേ തന്റെ വിവാഹ മോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു... ശബ്ദം സിനിമ എടുത്തതു തന്നെ ജന്മനാ കേള്‍ക്കാനും സംസാരിക്കാനും കഴിയാത്ത രണ്ടു കുട്ടികള്‍ക്ക് അവസരം കൊടുക്കാന്‍ വേണ്ടിയാണ്.... കഴിഞ്ഞ അഞ്ചിന്‌ രാത്രി എറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ഷൂട്ടിംഗിനായി കണ്ണൂരിലേക്ക്‌ വരുന്നതിനായി മാവേലി എക്‌സ്‌പ്രസ്‌... സി. പ്രേംകുമാര്‍ സംവിധാനം ചെയ്‌ത തൃഷയും വിജയ്‌ സേതുപതിയും നായികാ നായകന്‍മാരാകുന്ന 96 എന്ന ചിത്രം കണ്ടിറങ്ങുമ്പോള്‍... ദുരന്തം വരുത്തിവെച്ച കൊടും നാശത്തില്‍ നിന്ന്‌ ഇനിയും മുക്തമായിട്ടില്ലാത്ത നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഒരു വലിയപരിപാടി വെച്ച്‌... യാത്രയ്‌ക്കൊടുവില്‍ അവള്‍ അച്ഛന്റെ മടിയില്‍ നിന്നും മരണത്തിലേക്ക്‌ പോയത്‌ ലക്ഷ്‌മി ഇപ്പോഴും അറിഞ്ഞിട്ടില്ല. ഒരുപാട്‌ പ്രണയിച്ച്‌ ജീവിതത്തിലേക്ക്‌... വയലിന്‍ വാദകനും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കറിന്റെ ഭൗതികശരീരം യൂണിവേഴ്‌സിറ്റി കോളേജിലും കലാഭവനിലും പൊതുദര്‍ശനത്തിനു വച്ച ശേഷം ഇന്ന്‌... ബിഗ് ബോസിലെ പ്രണയ ജോഡികളാണ് പേര്‍ളിയും ശ്രീനിഷും. ഇവര്‍ക്കായിരിക്കും കൂടുതല്‍ മിസ്സിങ്ങ് തോന്നുക ... ഭാസിച്ചേട്ടനില്‍ നിന്ന് ദുരനുഭവമുണ്ടായി, പരാതിപ്പെട്ടപ്പോള്‍ ഉമ്മന്‍ ഭീഷണിപ്പെടുത്തി; 'മീ ടു' വില്‍ തുറന്ന് പറഞ്ഞ് കെപിഎസി ലളിത ഇതിന്റെ അലയടികള്‍ ബോളിവുഡടക്കമുള്ള ഇന്ത്യന്‍ സിനിമാ മേഖലയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ... ള്‍ കോവില്‍ സ്‌ട്രീറ്റിലുള്ള ഓഫീസിലെ ഫോണില്‍ വിളിച്ച്‌ ബോംബ്‌ ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്‌ മണിരത്‌നം പോലീസില്‍... സിസ്റ്റര്‍ ലിനിയുടെ മകനെ വാരിപ്പുണര്‍ന്ന് മുത്തം നല്‍കി മമ്മുട്ടി, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു സിസ്റ്റര്‍ ലിനിയുടെ മകനെ നടന്‍ മമ്മൂട്ടി വാരിപ്പുണര്‍ന്ന് മുത്തങ്ങള്‍ നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു ... രണ്ടും രണ്ടു സിനിമയാണെന്നും കോപ്പിയടി ആരോപണത്തില്‍ കഴമ്പില്ലെന്നും ഇരുവരും ഒരു മാധ്യമത്തോടു പറഞ്ഞു. ... രാമലീല എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് വിജയം കൊയ്തതിന്റെ ഒന്നാം വാര്‍ഷികമായിരുന്നു സെപ്റ്റംബര്‍ 28ന്. ... ചെന്നൈ മഹാനഗരത്തിലെ അധോലോക തലവനായ സേനാപതിയുടെ കഥയല്ല ഇത്. സേനാപതിയുടെ അധികാരത്തിന്റെ അടുത്ത അവകാശിയാവാനുള്ള അയാളുടെ മൂന്ന്... `മഴയൊരു നിറവായ്‌ നിറയുന്നു` എന്ന ഗാനം സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍ തരംഗമാകുകയാണ്‌. വരികള്‍ രചിച്ചത്‌ ... കറുപ്പിന്റെ അല്ലെങ്കില്‍ ദലിത് വികാരത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട മണിയുടെ കഥയാണിതെന്നാണ് സംവിധായകന്‍ വിനയന്‍ പറയുന്നത് ... ഒരു ചിത്രത്തിന്റെ വാര്‍ഷികങ്ങളില്‍ ഓര്‍മ്മിക്കപ്പെടുന്നതെങ്കില്‍, വ്യത്യസ്തനാവുകയാണ് അരുണ്‍ ഗോപി. ... ആരെയും അന്ധമായി വിശ്വസിക്കരുത്, ആ ദിനങ്ങള്‍ മറക്കാന്‍ ആഗ്രഹിക്കുന്നു: അറസ്റ്റിനുശേഷം നടി ധന്യ മനസു തുറക്കുന്നു മാരി ടു: സായ്‌ പല്ലവിയുടെ അറാത്ത്‌ ആനന്ദിയുടെ ക്യാരക്ടര്‍ പോസ്റ്ററും സ്റ്റില്ലുകളും ഏറ്റെടുത്ത്‌ സോഷ്യല്‍മീഡിയ അമ്മയെ ആരാധനയില്‍ നിന്നും വിലക്കുന്ന ദൈവം തനിക്ക്‌ ദൈവമല്ല , അങ്ങനെ പറയുന്ന മതം തനിക്ക്‌ മതവുമല്ല' ; പ്രകാശ്‌ രാജ്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം സ്വര്‍ണ്ണമോതിരം; കുഞ്ചാക്കോ ബോബന്റെ പിറന്നാളാഘോഷം വ്യത്യസ്തമാക്കി ആരാധകര്‍ ഞാന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല, പതിനെട്ട്‌ വയസുള്ള ഒരു പെണ്‍കുട്ടിയെ സഹായിക്കുക മാത്രമായിരുന്നു; ആരോപണത്തിന്‌ മറുപടിയുമായി നടി മായ നാലാം വയസ്സില്‍ ഉണ്ടായ ദുരനുഭവം തുറന്ന്‌ പറയാന്‍ കഴിഞ്ഞത്‌ 29 വര്‍ഷങ്ങള്‍ക്ക്‌ ശേഷമെന്ന്‌ നടി പാര്‍വ്വതി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മത്സ്യത്തൊഴിലാളികളുടെ സുരക്ഷ നവീന സാങ്കേതിക വിദ്യയുമായി സിഎംഎഫ്ആർഐ Malayala Manorama dated 24th April 2017 - CMFRI Repository മത്സ്യത്തൊഴിലാളികളുടെ സുരക്ഷ നവീന സാങ്കേതിക വിദ്യയുമായി സിഎംഎഫ്ആർഐ Malayala Manorama dated 24th April 2017 CMFRI, Library (2017) മത്സ്യത്തൊഴിലാളികളുടെ സുരക്ഷ നവീന സാങ്കേതിക വിദ്യയുമായി സിഎംഎഫ്ആർഐ Malayala Manorama dated 24th April 2017. Malayala Manorama. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നു | USA Malayalam News Paper അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അഭിമാനപുരസരം മലയാളി മാധ്യമപ്രവർത്തകർക്കു നൽകുന്ന മാധ്യമശ്രീ പുരസ്‌കാര സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. മലയാള മാധ്യമപ്രവർത്തകർക്കുള്ള ഏറ്റവും കൂടുതൽ പുരസ്‌കാരത്തുക ഒരു ലക്ഷം രൂപ നൽകുന്ന മാധ്യമശ്രീ, കൂടാതെ മാധ്യമരത്ന ഉൾപ്പെടെ 11 അവാർഡുകൾ കൂടെ ഇന്ത്യ പ്രസ് ക്ലബ് നൽകുന്നുണ്ട്. 2019 ജനുവരി 13 തീയതി കൊച്ചിയിലെ ബോൾഗാട്ടി പാലസ് ഹോട്ടൽ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കുന്ന വേദിയിലാണ് പുരസ്‌കാരരാവ് സംഘടിപ്പിക്കുന്നത്. വടക്കേ അമേരിക്കയിലെയും , കേരളത്തിലെയും സാമൂഹിക-സാംസ്‌കാരിക- മാധ്യമ -രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. മാധ്യമശ്രീ പുരസ്‌കാരദാന സംഘാടകസമിതി ചെയർമാനായി മാത്യു വർഗീസും , മാധ്യമശ്രീ പുരസ്‌കാര നടപടിക്രമങ്ങളുടെ ചീഫ് കൺസൽട്ടൻറ് ആയി ജോർജ് ജോസഫും, കേരള കോർഡിനേറ്ററായി മനോജ് ജേക്കബും പ്രവർത്തിച്ചു വരുന്നു. . ഇന്ത്യ പ്രസ് ക്ലബ്ബിന്റെ അഭിമാനപദ്ധതിക്ക് മുൻ പ്രസിഡണ്ടുമാരുടെ സജീവപങ്കാളിത്തം ഏറെ ഗുണകരമാവുമെന്ന് എക്സിക്യൂട്ടീവ് കമ്മറ്റി വിലയിരുത്തി. ഏഷ്യാനെറ്റ് യു.എസ് എ യുടെ ഓപ്പറേഷൻ മാനേജർ ആണ് മാത്യു വർഗീസ് . മാത്യു വർഗീസ് പ്രസിഡണ്ട് ആയിരിക്കുമ്പോഴാണ് 2013 ൽ കൊച്ചിയിൽ ഇതേ വേദിയിൽ അവാർഡ് ദാനച്ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സ്ഥാപക പ്രസിഡന്റായ ജോർജ് ജോസഫ് മൂന്ന് പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്തെ സജീവ സാന്നിധ്യമാണ്. മലയാള മനോരമയിൽ സേവനമാരംഭിച്ച് അമേരിക്കയിലെ പ്രമുഖ ഇന്ത്യൻ പത്രമായ ‘ഇന്ത്യ എബ്രോഡിന്റെ ‘ ഡെപ്യൂട്ടി മാനേജിങ് എഡിറ്റർ തസ്തിക വരെയെത്തി. നിലവിൽ ഇ-മലയാളി ഓൺലൈൻ , ഇന്ത്യ ലൈഫ് ടൈം മാഗസിൻ എന്നിവയുടെ ചീഫ് എഡിറ്റർ തസ്തികയും വഹിച്ചു വരുന്നു. മാധ്യമശ്രീ പുരസ്കാരദാന ചടങ്ങിനായി കൊച്ചിയിലെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത് കേരള കോർഡിനേറ്റർ മനോജ് ജേക്കബ് ആണ്. 2013 ലും മാധ്യമശ്രീ പുരസ്കാരദാന ചടങ്ങ് വൻവിജയമാക്കാൻ അണിയറയിൽ മുഖ്യമായും പ്രവർത്തിച്ചവരിൽ ഒരാളാണ് മനോജ്. PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. സന്തോഷ് ഏബ്രഹാം ഫിലാഡല്‍ഫിയാ: ചരിത്ര നഗരമായ ഫിലഡല്‍ഫിയായിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസ്സോസിയേഷന്‍ ഓഫ്... ആറു വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവില്‍ നാളെ വിവാഹിതരാവുകയാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളായ ദീപിക പദുകോണും... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : "ഞാൻ പൊട്ടിക്കരയും. അത് കണ്ടു ലോകം മുഴുവനും ചിരിക്കും. ഇക്കാലത്തും ഇങ്ങനെ കരയണ കുട്ട്യോളോ! എന്നെയും കൊണ്ട് കാറ്, ഒരു വിജയഭാവത്തോടെ ഏതോ ഇരുണ്ട വഴികളിലൂടെ പറന്നു പോകും." മനുഷ്യസ്‌നേഹത്തിന്റെ തീവ്രതയിൽ നിന്ന് ഊറ്റിയെടുത്ത പതിനാറു കഥകൾ. സൂക്ഷ്മവും ഋജുവുമായ മനുഷ്യാവസ്ഥയുടെ ജീവിതസത്യങ്ങൾ. വിഹ്വലമായ വർത്തമാനകാലത്തിന്റെ ഗന്ധപരിസരങ്ങൾ. മലയാള കഥയുടെ ഭാവുകത്വപരിണാമത്തിന്റെ നിർണായകമായ ഒരു ദശാസന്ധിയിലെ നാഴികക്കല്ലായി ഇതിലെ ഓരോ കഥകളും തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. ഏകാഗ്രവും ധ്വനിസാന്ദ്രവുമായ ആഖ്യാനശൈലി. തകർക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ വ്യാകുലതകൾ, യാഥാർഥ്യങ്ങൾ. മനുഷ്യബന്ധത്തിന്റെ ഊഷ്മളത ഗാഢമായി അനുഭവപ്പെടുത്തുന്ന രചന. ദുരൂഹതയോ ദുർഗ്രാഹ്യതയോ ഇല്ലാത്ത ആഖ്യാനചാരുത. ആത്മാന്വേഷണത്തിന്റെ നിറവും സുഗന്ധവും നിറഞ്ഞ ഒൻപതു കഥകൾ. അഗ്നിയിൽ ഊതിക്കാച്ചിയെടുത്ത അക്ഷരങ്ങളുടെ കൈവിരുത് പ്രകടമാക്കുന്ന കഥകൾ. ഭാവാംശത്തിലും കഥയുടെ അവതരണത്തിലും മികച്ചു നിൽക്കുന്ന സ്ത്രീപക്ഷരചനകൾ. ആത്മാവിൽ നിന്ന് ഉയിരെടുക്കുന്ന അക്ഷരങ്ങളുടെ ശക്തി ഈ കഥാസമാഹാരത്തിൻറെ പ്രെത്യേകതയാണ്. "ഒരാൾക്കൂട്ടം മുഴുവനും എന്നെ നോക്കികൊണ്ട്‌ കൈകൾ വീശിക്കാണിക്കുന്നു. ഇല്ല, എന്നെയാവില്ല!സംശയപൂർവ്വം ഞാൻ കൈയുയർത്തിക്കാണിച്ചതും ഒരാരവത്തോടെ ഏതാണ്ട് എല്ലാവരും ഒരേ പോലെ ഒരേ താളത്തിലെങ്ങനെ കൈകൾ വീശുകയാണ്. എന്റെ മുൻപിൽ നടന്നു പോകുന്നത് ലെനിൻ ആണെന്ന് അപ്പോഴാണ് അറിയുന്നത്. അവർ കൈ വീശുന്നതും അയാൾക്കാണോ? അതോ അതിനും മുൻപ് നടന്നു പോകുന്ന അഡോൾഫ് ഹിറ്റ്ലർക്കൊ? ആർക്കറിയാം" ആത്മനിന്ദയും അനുഭൂതിയും തീവ്രമായ വേദനയും പീഡനവും അനുഭവിപ്പിക്കുന്ന രചനകൾ. മരണവും സംത്രാസവും ഉന്മാദവും ഈ കഥകളെ വേറിട്ടൊരു വായനയിലേക്ക് നയിക്കുന്നു. പരുക്കൻ ഭാഷ കൊണ്ട് ചോര പൊടിയുമ്പോഴും വാക്കറിവുകളിലെ ഉള്ളങ്ങളിൽ തോറ്റംപാട്ടുകളുടെ ഇമ്പങ്ങൾ. കേവലമനുഷ്യനെ ദാർശനികപരിപ്രേഷ്യത്തിൽ ചോദനകളുടെ ശുദ്ധരൂപത്തിൽ കത്തിമുനവരപോലെ വരഞ്ഞു വെക്കുന്ന കോവിലൻ കഥകൾക്ക് പച്ചമനുഷ്യന്റെ കാലാതീതമായ നെഞ്ചുറപ്പിന്റെ ദാർഢ്യമുണ്ട്. കരിങ്കല്ലുകൊണ്ടുള്ള ഗോലികളിയെ ഓർമിപ്പിക്കുന്ന അനുകരിക്കാനാവാത്ത ഭാഷ. ചോര പൊടിഞ്ഞ ആത്മാവിഷ്‌ക്കാരത്തിന്റെ നിമന്ത്രണങ്ങളായിരുന്നു നന്തനാര്‍ക്ക് സാഹിത്യരചന. വികാരം തുടിക്കുന്ന ഭാഷ, ശോകാര്‍ദ്രമായ സ്മൃതികള്‍, വായനയെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന കഥകള്‍. വേറിട്ട കാല്പനിക പ്രഭാവം, അദ്ദേഹത്തിന്റെ കഥകളില്‍ നിറഞ്ഞു നിന്നു. മഞ്ഞുപാടങ്ങളും താഴ്‌വാരങ്ങളും നിറഞ്ഞ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന കാശ്മീരിന്റെ അതിര്‍ത്തിപ്രദേശങ്ങള്‍, തീവ്രവാദത്തിന്റെയും ചാരവേലയുടെയും നിണമണിയുന്ന സംഘര്‍ഷങ്ങള്‍, പട്ടാളക്യാമ്പിലും പരിസരങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ ചിരന്തനസത്യങ്ങള്‍. കോവിലനും നന്തനാറും നല്‍കിയ പട്ടാള ജീവിതത്തിന്റെ ഉള്ളെഴുത്തുകള്‍ക്ക് ശേഷം, പുതിയകാല സൈനികജീവിതത്തിന്റെ അകംപുറം കാഴ്ചകള്‍ അവതരിപ്പിക്കുന്ന രാജീവിന്റെ കഥകള്‍ ദേശാഭിമാനപ്രചോദിതമാക്കുന്നു. മലബാറിലെ പഴമക്കാരുടെയിടയില്‍ വാമൊഴിയായി പ്രചരിച്ചു വന്ന നാട്ടുകഥകള്‍. മദ്ധ്യകാല പരിതഃസ്ഥിതികളും ചരിത്രപരമായ സന്ധിബന്ധങ്ങളും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. ഹാസ്യം, രൗദ്രം, ശൃംഗാരം തുടങ്ങിയ നവരസങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. സ്വച്ഛന്ദമായി വായിച്ചുപോകാവുന്ന ലളിതസുന്ദരമായ കഥാഘടന. താന്‍ ജീവിക്കുന്ന കാലത്തെ സൂക്ഷ്മദൃഷ്ടികളോടെ പരിശോധിക്കുകയാണ് ഈയെഴുത്തുകാരന്‍. മണ്ണിനെ ജീവനുള്ള ഒരു മനുഷ്യനാണ്. ജീവിതത്തിന്‍റെ ഒരു നാനോരൂപമാണ് ഇക്കഥകളിലെ ഓരോ മനുഷ്യനും. ഒരു നെയ്ത്തുകാരന്‍റെ വിരുതോടെ നെയ്തെടുത്ത കഥകള്‍. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഇറാനിയൻ സംസ്കാരത്തിന്റെ ഉറവുകളിൽനിന്നു ഉദ്ഭവിക്കുന്ന സരളമായ നാടോടിക്കഥകൾ. ജീവിതതത്വങ്ങളെ ആവിഷ്കരിക്കുന്ന ഈ കഥകളിൽ മഹത്തായ ഒരു ജനതയുടെ സൂക്ഷ്മമായ നർമവും ഇടകലർന്നിരിക്കുന്നു. അനിശ്ചിതത്വത്തിന്റെ വര്ത്തമാന കാല ജീവിതത്തിൽ നിന്ന് കണ്ടെടുത്ത ജയലക്ഷ്മിയുടെ കഥകൾ ആധുനിക കാലഘട്ടത്തിന്റെ ദുഖവും ഭയവും അടയാളപ്പെടുത്തുന്നു. ജീവിതത്തെ സുരക്ഷിതവും സുനിശ്ചിതവുമാക്കാനുള്ള ഓട്ടപ്പാചിലിൽ നഷ്ടപ്പെട്ടുപോയതെന്തോ തേടിയലയുന്നവരുടെ കഥകൾ. ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യങ്ങൾ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ നിര്യാതയായ ചെങ്ങന്നൂര്‍ കടക്കേയ്ത്ത് പറമ്പില്‍ ഐസക്ക് ലൂക്കിന്റെ ഭാര്യ ഏലിക്കുട്ടി ലൂക്ക് -ബാലമ്മയുടെ സംസ്‌ക്കാര ശുശ്രൂഷകള്‍ നവംബര്‍ 5 തിങ്കളാഴ്ച രാവിലെ 9ന് ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആരംഭിക്കും. തുടര്‍ന്ന് അടക്കം ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍.. കുണ്ടറ കല്ലറയ്ക്കല്‍ പരേതരായ ചാണ്ടപ്പിള്ള പണിയ്ക്കരിന്റെയും ഏലിയാമ്മയുടെയും മകളാണ് ബാലമ്മ. പരേത ഓറഞ്ച് ടൗണ്‍ഷിപ്പിലുള്ള കമ്മ്യൂണിറ്റി ബ്‌ളസ് ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ സജീവാംഗം ആയിരുന്നതു കൂടാതെ എല്ലാ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിലും ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. അശ്വതി (ലൂക്ക്)വറുഗീസ്, (ആല്‍ബര്‍ട്ട് ഐസ്റ്റിയിന്‍ സ്‌ക്കൂള്‍ ഓഫ് മെഡിസിന്‍), ആശാ(ലൂക്ക്) ജോര്‍ജ്(മോറിസ് വ്യൂഹെല്‍ത്ത് കെയര്‍സെന്റര്‍), പരേതനായ അരുണ്‍ ലൂക്ക് എന്നിവരാണ് മക്കള്‍. സജി കീക്കാടന്‍(യൂണിവേഴ്‌സിറ്റി ഓഫ് മെഡിസില്‍ ആന്റ് സെന്റിസ്ട്രി), ബിബിന്‍ ജോര്‍ജ്(അനി-വെറൈസണ്‍ വയര്‍ലസ്) എന്നിവരാണ് മരുമക്കള്‍. കൊച്ചുമക്കള്‍- അക്ഷയ്, സിയാന, സോഫിയ, റിയ. ഐസക്ക് ജേക്കബ്(തമ്പി- വെസ്റ്റ് ഓറഞ്ച്), ഐസക്ക് ജോര്‍ജ്(ബോബി-ഫിലഡല്‍ഫി), പരേതനായ മേജര്‍ ഐസക്ക് വര്‍ഗീസ്(അച്ചന്‍ കുഞ്ഞ്- ബോസ്റ്റണ്‍), ഐസക്ക് ചെറിയാന്‍(കൊച്ചുമോന്‍, കണക്ടിക്കട്ട് എന്നിവര്‍ ഭര്‍ത്തൃസഹോദരങ്ങളാണ്. പരേതയുടെ സഹോദരങ്ങള്‍: പരേതനായ കെ.സി. തോമസ് പണിക്കര്‍, കെ.സി.വര്‍ഗീസ് പണിക്കര്‍, അന്നമ്മ പാപ്പച്ചന്‍, മറിയാമ്മ മാണി, മണി രാജന്‍(കാലിഫോര്‍ണിയ), ഗ്രേസി വറുഗീസ്(ന്യൂയോര്‍ക്ക്). ലൈവ് സ്ട്രീമിംഗും ക്രമീകരിച്ചിട്ടുണ്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍;ബിഷപ്പിനെ വൈക്കം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച; അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം. ഫ്രാങ്കോ മുളക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി: ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നില്‍ ഫ്രാങ്കോയുടെ കോലം കത്തിച്ച് എഐവൈഎഫ് പ്രതിഷേധം വിമാനം പറന്നുയര്‍ന്ന ഉടനെ യാത്രക്കാര്‍ക്കു ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തസ്രാവം: ജെറ്റ് എയര്‍വെയ്‌സ് തിരിച്ചിറക്കി പീഡനപരാതി നല്‍കിയിട്ടും അറസ്റ്റ് നടന്നത് മൂന്ന് മാസങ്ങള്‍ കഴിഞ്ഞ്;കന്യാസ്ത്രീകളുടെ സമരം നിര്‍ണ്ണായകമായി;കേസിന്റെ നാള്‍വഴികള്‍ കൊക്കയിലേക്ക് ചരിഞ്ഞ ബസിനെ റോഡ് പണിക്ക് എത്തിയ ജെ.സി.ബി. താങ്ങിനിര്‍ത്തി ;രക്ഷപ്പെട്ടത് 80 യാത്രക്കാര്‍ ഫ്രാ​ങ്കോ മു​ള​യ്ക്ക​ല്‍ മൂന്നാം ദിവസവും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി;ബിഷപ്പിന് കുരുക്കായി ഈ മൂന്ന് മൊഴികൾ;അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന കന്യാസ്ത്രീകളുടെ സമരത്തിനെതിരേയുള്ള കോടിയേരിയുടെ പരാമര്‍ശനത്തിനു തകര്‍പ്പന്‍ മറുപടി;“അവരുടെ ആവശ്യം തനിക്ക് അനാവശ്യം ആയിരിക്കും. ജഗതി പണ്ട് പറഞ്ഞതേ കോടിയേരിയോടും പറയാനുള്ളു” ഉള്‍പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കുമെന്ന് മുല്ലപ്പള്ളി; കളത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചുവെന്ന് കെ. സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാത്തതില്‍ കെ സുധാകരന് കടുത്ത അതൃപ്തി: മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രതിഷേധ പോസ്റ്റര്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവിന്റെ ബിരുദം വ്യാജമെന്ന് സര്‍വകലാശാല സ്ഥിരീകരിച്ചു സൗദി അറേബ്യയില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു: പല ഭാഗങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ പൂട്ടി പ്രശസ്തനായ ഒരു വ്യക്തിക്കൊപ്പം ഒരു ദിവസം നിങ്ങള്‍ ചിലവഴിക്കുന്നെങ്കില്‍ അത് ആരായിരിക്കും? കേരളത്തില്‍ പ്രളയത്തില്‍നിന്ന് ആളുകളുടെ ജീവന്‍ രക്ഷിച്ച പ്രശസ്തനായ മത്സ്യത്തൊഴിലാളിക്കൊപ്പം;ഞെട്ടിച്ച്‌ ഓസ്‌ട്രേലിയന്‍ വിദ്യാര്‍ഥി ഗര്‍ഭിണി കഴിച്ച സൂപ്പില്‍ ചത്ത എലി; ഗര്‍ഭച്ഛിദ്രത്തിന് പണം നല്‍കാമെന്ന വിവാദ മറുപടിയുമായി ഹോട്ടല്‍ അധികൃതര്‍ ഭാര്യയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ നവാസ് ഷരീഫിന് പരോള്‍: നവാസ് ഷെരീഫ് ഭാര്യയോട് യാത്ര ചോദിക്കുന്ന വീഡിയോ വൈറല്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല, എന്തൊരു സംവിധായകനാണ് പൃഥ്വി, ലാലേട്ടന്‍ എന്റെ തോളില്‍ കൈവച്ച് പറഞ്ഞു’: ലൂസിഫറിനെക്കുറിച്ച് നന്ദു സ്വകാര്യ നിമിഷങ്ങള്‍ പുറത്തുവിട്ട ശേഷം കാമുകന്റെ ആത്മഹത്യ:നടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു ; വിഷം കഴിച്ച താരത്തെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു ജോണ്‍ ബ്രിട്ടാസിനെതിരെയും കൈരളിക്കെതിരെയും ആഞ്ഞടിച്ച് നടി മീരാ വാസുദേവന്‍: ഫ്‌ളോറില്‍ കാണാത്ത പൂര്‍ണ്ണ നഗ്‌നയായുള്ള ക്ലിപ്പുകള്‍ കൂട്ടിച്ചേര്‍ത്തു’ മിസ്റ്റർ പദ്മകുമാർ , ഒന്ന് പറഞ്ഞോട്ടെ , പേടിപ്പിച്ചു കളയാം എന്ന് ധരിക്കരുത് : ബിജെപി നേതാവിനു മാധ്യമപ്രവർത്തക ഷാഹിനയുടെ മറുപടി വിവാഹ വാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍ നടി നേരിട്ടത് കേവലം രണ്ടര മണിക്കൂര്‍ മാത്രം നേരത്തെ പീഡനം;സജി നന്ത്യാട്ടിന്റെ ‘അധമ’ വാക്കുകള്‍ക്കെതിരേ പരാതിയുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. എയ്ഡ്‌സിനെക്കാള്‍ മാരകമായ ലൈംഗികരോഗത്തിനെതിരെ മുന്നറിയിപ്പുമായി ഗവേഷകര്‍; രോഗം പകരുന്നത് അശ്രദ്ധകരമായ ലൈംഗികബന്ധത്തിലൂടെ മാലിക് പുയ്യാപ്ലേ… കൂയ്.. ഇങ്ങോട്ടുനോക്ക്’; ഫീല്‍ഡിംഗിനിടെ മലയാളികളുടെ സ്‌നേഹപ്രകടനത്തില്‍ അന്തംവിട്ട് ഷൊയ്ബ് മാലിക്ക്: വീഡിയോ വൈറല്‍ ‘അമ്മയോട് പറഞ്ഞിട്ടാണോ മോന്‍ ഇങ്ങോട്ട് കളിക്കാന്‍ വന്നത്’: ഇന്ത്യ പാക് പര്യടനത്തിനെത്തിയപ്പോള്‍ അന്ന് 16 വയസുള്ള സച്ചിനെ കളിയാക്കിയതിനെക്കുറിച്ച് വസിം അക്രം ഏഷ്യാകപ്പില്‍ ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക് നിറം മങ്ങിയ ജയം; ആരാധകര്‍ കാത്തിരുന്ന ഇന്ത്യ പാകിസ്ഥാന്‍ മത്സരം ഇന്ന് ടീമിന്റെ ഭാവി കണക്കിലെടുത്താണ് ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോഹ്‌ലിക്ക് വിട്ടുനല്‍കിയത്: ധോണി പറയുന്നു ‘വഴിയില്‍ കൂടി കടന്നു പോകുന്ന വിദ്യാര്‍ത്ഥിനികളെയടക്കം ഒരു സ്ത്രീയെയും ഇയാള്‍ വെറുതെ വിടുന്നില്ല’: കൊച്ചിയില്‍ ഡ്യൂട്ടിക്കിടയില്‍ സ്ത്രീകളെ സ്പര്‍ശിക്കുന്ന ഹോം ഗാര്‍ഡിന്റെ ദൃശ്യങ്ങള്‍ നായയുടെ വാലില്‍ മാലപ്പടക്കം പൊട്ടിച്ചു ആഹ്ലാദിക്കുന്ന യുവാക്കള്‍; മനുഷ്യത്വമില്ലാത്ത കൊടുംക്രൂരതയുടെ വീഡിയോ സുകൂൾ കലോത്സവവേദിയിൽ മോണോആക്ടിൽ ഒന്നാം സമ്മാനം നേടിയ സെന്റ് ജോസഫ് എച്ച് എസ് വിദ്യാര്‍ഥിയായ അബാസ്റ്റിസ് തൊകലത്ത് സണ്ണിയ്‌ക്കെതിരെ കോടതി കയറാനൊരുങ്ങുകയാണു ഗോവിന്ദചാമിയുടെ വക്കീലന്മാർ.കേരളത്തെ നടുക്കിയ സൗമ്യ വധമാണു മോണാ ആക്ട് വേദിയിൽ അബാസ്റ്റിസ് അവതരിപ്പിച്ചത്. സൗമ്യ വധക്കേസ് പ്രതിയായ ഗോവിന്ദചാമിയെ രക്ഷപെടുത്താൻ ശ്രമിക്കുന്ന വക്കീലന്മാരെ കളിയാക്കികൊണ്ടാണു അബാസ്റ്റിസ് മോണോ ആക്ട് അവതരിപ്പിച്ചത്.എന്നാല്‍ സണ്ണി തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന് പരാതിപ്പെട്ടിരിക്കുകയാണ് ഗോവിന്ദച്ചാമിയുടെ വക്കീലുമാരായ പിഎ ശിവരാജന്‍, ഇ സനോജ്‌ ചന്ദ്രന്‍ എന്നിവര്‍.ഗോവിന്ദചാമിയുടെ വക്കീലിന്റെ മകളുടെ രോഷം കലോൽതസവ വേദിയിൽ അവതരിപ്പിച്ചതാണു വക്കീലന്മാരെ പ്രകോപിപ്പിച്ചത്. നിങ്ങളെ എനിയ്ക്ക് വെറുപ്പാണ്. നിങ്ങളുടെ മകളായി എനിയ്ക്ക് ജീവിയ്‌ക്കേണ്ട. നിങ്ങളുടെ മകളായി ജീവിയ്ക്കുന്നതിലും നല്ലത് ഗോവിന്ദചാമിയുടെ വെപ്പാട്ടിയായി കഴിയുന്നതാണ് ഇത്തരം പരാമർശങ്ങൾ അബാസ്റ്റിസ് തൊകലത്ത് സണ്ണിയുടെ പ്രകടനത്തിൽ ഉണ്ടായിരുന്നു.ഇതിന്റെ പേരിലാണു സണ്ണിക്കെതിരെ വക്കീലന്മാർ കോടതി കയറാൻ ഒരുങ്ങുന്നത്.ഐപിസി 499, 500,ഐപിസി 294 എന്നീ വകുപ്പുകൾ ചുമത്തിയാണു അബാറ്റിസിനും പിതാവിനും മോണോ ആക്ടിന്റെ തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിവർക്കെതിരെ കോടതിയിൽ പരാതി നൽകുക. റഫാല്‍ വിമാന ഇടപാടില്‍ ഇന്നലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫ്രാന്‍സ്വാ ഒളാന്ദ്: പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്: മോദി ചതിച്ചത് ഇന്ത്യയുടെ ആത്മാവിനെയെന്ന് രാഹുല്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സോളാര്‍ തട്ടിപ്പുകേസില്‍ പരാതിക്കാരനായ ശ്രീധരന്‍ നായരുടെ മൊഴിമാറ്റത്തിനു പിന്നില്‍ സിപിഎം ഗൂഢാലോചനയാണെന്ന് കെപിസിസി വക്താവ് എം.എം ഹസന്‍. സിപിഎം നേതാക്കളായ തോമസ് ഐസക്, കോടിയേരി ബാലകൃഷ്ണന്‍, എളമരം കരീം എന്നിവരാണ് ഗൂഢാലോചന നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയടക്കമുള്ള പ്രതികളെ വെറുതെ വിട്ട ജഡ്ജി ബിജെപിയില്‍ ചേരുന്നു മോദി സർക്കാറിന്റെ നുണ പൊളിഞ്ഞു: റഫാൽ യുദ്ധവിമാന കരാറില്‍ റിലയൻസിനെ ശുപാർശ ചെയ്തത് ഇന്ത്യയെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ് മോദി സര്‍ക്കാരിന്‍റെയും റിലയൻസിന്‍റെയും വാദം പൊളിഞ്ഞു: റഫാൽ വിമാന ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുമായി ഫ്രാന്‍സ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ജീവിതത്തില്‍ മഹത്തായ ഒന്നാണ് അമ്മയാവുക എന്നത്. എന്നാല്‍ പ്രസവത്തിനു ശേഷമുള്ള അവളുടെ ആരോഗ്യവും വളരെ അധികം വിലകല്‍പ്പിക്കുന്നുണ്ട്. പണ്ട് മുതല്‍ക്കേ തന്നെ പ്രസവത്തിനു ശേഷമുള്ള ശുശ്രൂഷക്ക് നല്ലൊരു പ്രാധാന്യം നല്കിയിരുന്നു. പ്രസവാന്തര സമയത്തെ പരിചരണം, ആഹാരം, വ്യായാമം എന്നിവയെല്ലാം അമ്മയുടെ ആരോഗ്യത്തെയും ജീവിതത്തെയും സ്വാധീനിക്കുന്ന ഒന്നാണ്. ഇന്നത്തെ സ്ത്രീകള്‍ സുഖപ്രസവം താല്‍പര്യപ്പെടുന്നില്ലെങ്കിലും പ്രസവരക്ഷയ്ക് അവര്‍ പ്രാധാന്യം നല്കുന്നുണ്ട് . സുഖപ്രസവത്തിന്റെ കാലം ഇല്ലാതായിരിക്കുന്നു. നൊന്ത് പ്രസവിക്കുന്നത് ഇന്ന് പേടിയോടെ ആണ് സ്ത്രീകള്‍ കാണുന്നത് . വേദനയില്ലാതെ കുഞ്ഞിനെ പുറത്തെടുക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാലും പ്രസവരക്ഷയുടെ പ്രാധാന്യം ഇന്നും പഴയതുപോലെ തന്നെ നിലനില്‍ക്കുന്നു. ഒരു ഗര്‍ഭിണിയ്ക്ക് പ്രസവാനന്തരം ഉണ്ടാവുന്ന എല്ലാ ശാരീരിക ക്ലേശങ്ങളും ഇല്ലാതാക്കാനാണ് പ്രസവരക്ഷ സ്വീകരിക്കുന്നത്. ഗര്‍ഭാശായ ശുദ്ധി വരുത്തുകയും പേശികള്‍ക്ക് ബലം നല്കുകയും ഗര്‍ഭിണിയിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങളെ പൂര്‍വസ്തിതിയിലാക്കുകയും ചെയുന്നവയാണ് പ്രസവരക്ഷാമരുന്നുകള്‍. പ്രസവിച്ച സ്ത്രീയുടെ ശാരീരിക സ്ഥിതിയെ കണക്കിലെടുത്ത് വേണം മരുന്നുകള്‍ നിര്‍ദേശിക്കാന്‍. പ്രസവരക്ഷയുടെ ഔഷധങ്ങള്‍ മുലപ്പാലിലൂടെ കുഞ്ഞിനും രോഗപ്രതിരോധശേഷി ലഭിക്കുന്നു. സിസേറിയന്‍ പ്രസവത്തിന്റെ കാര്യത്തില്‍ മുറിവ് ഉണങ്ങിയതിനു ശേഷം മാത്രമേ തേച്ചുകുളി പാടുള്ളൂ. ഇന്നത്തെ കാലത്ത് ഗര്‍ഭം ധരിച്ചത് മുതല്‍ പ്രസവം വരെ ദേഹമനങ്ങാതെ ഇരിക്കുന്നവരാണ് ഭൂരിഭാഗവും അങ്ങനെ ഉള്ളവരുടെ അടിവയറ്റില്‍ മേദസ്സ് അടിഞ്ഞു കൂടുന്നതായി കണ്ടുവരുന്നു ഇത് പ്രസവസമയത്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. അതിനാല്‍ തന്നെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ അധികം ഭാരമില്ലാത്ത ജോലികള്‍ ചെയ്യുകയും ആവശ്യത്തിനു വിശ്രമിക്കുകയും ചെയ്യുന്നതായിരിക്കും അഭികാമ്യം. പ്രസവിച്ച സ്ത്രീയ്ക്ക് വിശപ്പ്‌ വന്നാല്‍ ആദ്യം നല്‍കുന്നത് പഞ്ചകോലചൂര്‍ണം ചേര്‍ത്ത് കഞ്ഞി നല്കാനാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. കുറുഞ്ഞികുഴമ്പ് , വിദ്യാരാദിഗണത്തിലെ ഔഷധങ്ങള്‍ എന്നിവയും ഈ അവസരത്തില്‍ ഉപയോഗിക്കുന്നു. പന്ത്രണ്ട് ദിവസം കഴിയാതെ മാംസാഹാരങ്ങള്‍ കഴിക്കാന്‍ പാടില്ല എന്നാണ് ആയുര്‍വേദവിധി. എങ്കിലും വ്യായാമം ഇല്ലാത്ത ജീവിതരീതിയും തെറ്റായ ഭക്ഷണക്രമവും ആയതിനാല്‍ പ്രസവരക്ഷാചികിത്സ എല്ലാം ഡോക്ടറുടെ നിര്‍ദേശപ്രകാരം ചെയ്യുന്നതാണ് ഉത്തമം. അശ്രദ്ധയോടെയുള്ള പരിചരണം പിന്നീട് രോഗാവസ്ഥക്ക് കാരണമാകാറുണ്ട്. പ്രസവാന്തരം സ്ത്രീകളിലുണ്ടാകുന്ന മാറ്റങ്ങള്‍ പൂര്‍ണമായി മനസിലാക്കി ആയുര്‍വേദത്തിന്റെ പുണ്യത്തിലൂടെയുള്ള പരിചരണവും ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ നിലനില്പ്. ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്റും സംയുക്തമായി ഡാളസ്സില്‍ സാംസ്‌ക്കാരിക സമ്മേളനം സംഘടിപ്പിക്കുന്നു. നവംബര്‍ 10ന് വൈകീട്ട് നാലു മണി മുതല്‍ കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന സമ്മേളനം എഴുത്തുകാരനും, നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തും. നവ കേരളം-ഭാഷയും സമൂഹവും എന്ന വിഷയത്തെ കുറിച്ചുള്ള പ്രബന്ധാവതരണവും, ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ദാനിയേല്‍ കുന്നേല്‍ പറഞ്ഞു. ഏവരേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡാനിയേല്‍ കുന്നേല്‍-469 274 3456 ജോസ് ഓച്ചാലില്‍- 349 363 5642 <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കിക്കൊണ്ട് സുപ്രീംകോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. പെണ്‍ശരീരത്തിന് മേല്‍ ഏര്‍പ്പെടുത്തിയ സ്വാതന്ത്രത്തിന്റെ കടിഞ്ഞാണ്‍ എടുത്ത് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് തെളിയിക്കുന്നതാണ് ഈ വിധി. ആചാരത്തിലും വിശ്വാസത്തി ഓടുന്ന ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്ന് സഞ്ചരിക്കുന്നതിനിടെ പുറത്തേക്ക് വീഴാനൊരുങ്ങിയ പെണ്‍കുട്ടി സഹയാത്രക്കാരന്റെ സമയോതിതമായ ഇടപെടല്‍ കാരണം അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. പിടിവിട്ട് വീണ പെണ്‍കൂട്ടിയെ സമീപത്തു ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ പ്രതികരണവുമായെത്തിയ യുവതിയുടെ വീഡിയോ വൈറലാകുന്നു. നമ്മുടെ ആചാരം ഒരിക്കലും വിട്ടുകൊടുക്കരുത്, നിരീശ്വരവാദികള്‍ക്ക് കയറി ഇറങ്ങാനുള്ളതല്ല ശബരിമല. ച ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് മോഡല്‍ രശ്മി നായര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് രശ്മിയുടെ പ്രതികരണം. സ്ത്രീ പ്രവേശനത്തെ അഭിനന്ദിച്ചും എതിര്‍ക്കുന്നവരെ പരിഹസിച്ചും നിരവധി പോസ്റ്റു ജന്മം നല്‍കിയ മാതാപിതാക്കളെ തെരുവുകളിലും വൃദ്ധസദനങ്ങളിലും ഉപേക്ഷിക്കുന്നത് ഇന്ന് ഒരു സ്ഥിരം കാഴ്ചയാവുകയാണ്. ഇത്തരം മക്കള്‍ക്ക് മാൃകയാവുകയാണ് തൃശൂര്‍ കുറുക്കഞ്ചേരി സ്വദേശിയായ പ്രമീളന്‍. തന്റെ ബാല്യത്തില്‍ തന്നെ നോക്കിയ അതേ ശ്രദ്ധയോടേയും നാം അനാവശ്യമായി വലിച്ചെറിയുന്ന സാധനങ്ങള്‍ എത്രകണ്ട് ആപത്ത് വരുത്തി വക്കുമെന്ന് തെളിയിക്കുകയാണ് ഈ ചിത്രങ്ങള്‍. സമുദ്രസംരക്ഷകര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരി ചീങ്കണ്ണി കുഞ്ഞുമായി ഷോപ്പിംഗിനെത്തിയ യുവാവ് പിടിയില്‍. സൂപ്പര്‍ മാര്‍ക്കറ്റില്‍ ബിയര്‍ വാങ്ങുന്നതിനായാണ് കൈയ്യില്‍ ചീങ്കണ്ണി കുഞ്ഞിനെയും കൊണ്ട് റോബി സ്ട്രാറ്റണ്‍ എന്ന കണ്ടവരെല്ലാം പറയുന്നു 'ഇവള്‍ മാലാഖ'...സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം ജേര്‍ എന്ന അഞ്ചുവയസ്സുകാരിയാണ്. ഫോട്ടോഗ്രാഫര്‍ മോഫെ ബാമുയിവയാണ് നൈജീരിയയി വൈൻ ഉണ്ടാക്കാൻ ഓൺലൈൻ വഴി പാമ്പിനെ വാങ്ങിയ യുവതിയെ പാമ്പുകടിച്ച് മരിച്ചു. പാമ്പു കടിയേറ്റ് എട്ടു ദിവസങ്ങൾക്ക് ശേഷമാണ് യുവതി മരിച്ചത്. മണ്ഡല-മകരവിളക്ക് ഒരുക്കങ്ങള്‍: മുഖ്യമന്ത്രി നാളെ പമ്പയില്‍, ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് കടകംപള്ളി ©2018 · KAY BOJESEN STEEL IS REPRESENTED BY: SUS BOJESEN ROSENQVIST · M: +45 30336032 · E: SBR@KAYBOJESEN.DK <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : INTERNAL ASSESSMENT SCORE SHEET ഡൗൺലോഡ്സിൽനിന്നും ലഭിക്കുന്നതാണ്. ...............ആപ്റ്റിറ്റ്യൂഡ് പരീക്ഷയുടെ മാതൃകാ ചോദ്യങ്ങൾ ബ്ലോഗിലെ ഡൗൺലോഡ്സിൽ നിന്നും ലഭിക്കുന്നതാണ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂയോര്‍ക്ക്: പര്‍ക്കാലില്‍ ചെറിയാന്‍ പി. വര്‍ക്കി (81) നിര്യാതനായി. ഡാലസിലെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം . ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ചെറിയാച്ചന്‍, ഓസോണ്‍ പാര്‍ക്ക് എപ്പിഫെനി മാര്‍ത്തോമാ ചര്‍ച്ചിലെ സജീവാംഗമായിരുന്നു. ദേവാലയത്തില്‍ വൈസ് പ്രസിഡന്റ്, ആത്മീയ ശുശ്രൂഷകന്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്ക് സ്‌നേഹസമ്പന്നനും, മാതൃകാപരമായ കുടുംബ ജീവിതത്തിലൂടെ പലവിധത്തിലും അനേകര്‍ക്ക് മാര്‍ഗ്ഗദര്‍ശിയായിരുന്നു. പത്‌നി പരേതയായ മറിയാമ്മ ചെറിയാന്‍ (ചിന്നമ്മ) തിരുവല്ല ചന്ദ്രവിരുത്തില്‍ കുടുംബാംഗമാണ്. മക്കള്‍ : സൂസന്‍ മാത്യു (മിനി) ഡാലസ്, ലിനി വര്‍ഗീസ് ഹൂസ്റ്റണ്‍, ഡോ. വര്‍ഗീസ് ചെറിയാന്‍ (ന്യൂയോര്‍ക്ക്).മരുമക്കള്‍ : റജി (മാത്യു ജോണ്‍), ഷിബി, ഡോ. ജൂലി ചെറിയാന്‍. പൊതുദര്‍ശനം: നവംബര്‍ 6 ചൊവ്വ വൈകീട്ടു 5 മുതല്‍ 9 വരെ സ്ഥലം : പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സ്, 2175 ജെറിക്കോ ടേണ്‍ പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യൂയോര്‍ക്ക് 10040. സംസ്‌കാര ശുശ്രൂഷ: നവംബര്‍ 7 ബുധനാഴ്ച രാവിലെ 8.45നു സ്ഥലം: എപ്പിഫെനി മാര്‍ത്തോമാ ചര്‍ച്ചില്‍, ഓസോണ്‍ പാര്‍ക്ക് ന്യൂയോര്‍ക് തുടര്‍ന്ന് ഫാമിംഗ് ഡെയിലിലുള്ള പൈന്‍ലോണ്‍ സെമിത്തേരിയില്‍ സംസ്‌കാരം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ആരോഗ്യകരമായ ചര്‍മ്മം ആഗ്രഹിക്കാത്തവര്‍ വളരെ കുറവാണ് . സ്ത്രീയും പുരുഷനും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് ശരീര സൗന്ദര്യം. ശരിയായ ജീവിത രീതിയും ഭക്ഷണവും ഒരുവിധം ത്വക്ക് രോഗങ്ങളെ തടയാന്‍ സഹായിക്കുന്നു. ആയുര്‍വേദത്തിനു ചര്‍മ്മ സംരക്ഷണത്തില്‍ ഒരു പ്രത്യേക സ്ഥാനം ഉണ്ട് . ആയുര്‍വേദത്തെ സംബ്ബധിച്ചിടത്തോളം വാതം, പിത്തം , കഫം എന്നീ ത്രിദോഷങ്ങളെ നീക്കം ചെയ്യുന്നതോടെ ഒരുവിധം ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാം . ആയുര്‍വേദം പ്രകൃതിദത്തമായ നിരവധി ക്രീമുകള്‍ മുഖസൗന്ദര്യത്തിനായി നല്കുന്നുണ്ട് .ഉറക്കകുറവ് , മനഃക്ലേശം, രോഗാവസ്ഥ , വിറ്റമിന്‍ കുറവ് എന്നിവ എല്ലാം ചര്‍മ്മ രോഗങ്ങള്‍ക്ക് കാരണമാകുന്നു. സ്കിന്‍ കെയര്‍ പാക്കേജുകൾ ചര്‍മ്മ കാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. പ്രകൃതിദത്തമായ ചികിത്സാരീീതികളിലൂടെ നിങ്ങള്‍ക്കും ഇനി ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാം. സോറിയാസിസ് , ചൊറിച്ചില്‍ , കരപ്പന്‍ , ചര്‍മ്മവീക്കം, മുടി കൊഴിച്ചില്‍ എന്നീ രോഗങ്ങള്‍ക്കും ഒരു ഉത്തമ പരിഹാരമാണ് ഈ ഫേസ് പായ്ക്ക് . ഹെര്‍ബല്‍ ഫേസ് പായ്ക്ക് , തിരുമ്മല്‍ , പഴച്ചാറ്‌, ബോഡി പായ്ക്ക് , ഹെഡ് പായ്ക്ക് എന്നിവയാണ് ഏറ്റവും പ്രധാനമായി ഈ പാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നത് . ചര്‍മ്മ സംരക്ഷണത്തിന് ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും ആയുര്‍വേദത്തിന്റെ പുണ്യത്തിലൂടെയുള്ള പരിചരണവും ഈ സ്കിന്‍ കെയര്‍ പാക്കേജില്‍ ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ നിലനില്പ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി മഠം സ്ഥാപിച്ചു.കൊട്ടാര സദൃശ്യമായ അരമന.ബംഗളുരു നഗരത്തിൽ ബംഗ്ലാവ്.സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന് സെമിനാരിയുടെ ചുമതല. ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ | Daily Indian Herald ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി മഠം സ്ഥാപിച്ചു.കൊട്ടാര സദൃശ്യമായ അരമന.ബംഗളുരു നഗരത്തിൽ ബംഗ്ലാവ്.സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന് സെമിനാരിയുടെ ചുമതല. ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ ന്യൂഡൽഹി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപിച്ച കേസിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ പുറത്ത് . കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും ബിഷപ്പ് ഫ്രാങ്കോക്ക് സ്വന്തം . വിവാദത്തിൽ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻ ജലന്ധറിലെ പ്രവർത്തന രീതികളും ദുരൂഹത നിറഞ്ഞതാണ്.ജലന്ധർ രൂപതയിൽ ബിഷപ്പ് അവസാന വാക്കാണ്. ഇഷ്ടമില്ലാത്തവരെ അടിച്ചൊതുക്കും. ഇതിനുള്ള സാമ്പത്തിക കരുത്ത് ബിഷപ്പ് നേടിയിരുന്നു. ജലന്ധർ രൂപതയുടെ പാരമ്പര്യം ഉൾക്കൊള്ളുന്ന സന്യാസ സമൂഹത്തെ അപ്പാടെ തച്ചുടച്ച് തന്റെ നേതൃത്വത്തിൽ, തന്റെ ഇഷ്ടത്തിനൊത്ത് പ്രവർത്തിക്കുന്ന പുതിയൊരു സന്യാസ സമൂഹം കെട്ടിപ്പെടുക്കുകയായിരുന്നു ലക്ഷ്യം. സ്വത്ത് വകകളും വാങ്ങി കൂട്ടി. നാലേക്കറുള്ള ബംഗളൂരുവിലെ സ്‌പൈസ് ഗാർഡൻ തന്നെയാണ് ഇതിന് ഉദാഹരണം. പുന്തോട്ടത്തിന് നടുവിൽ ആഡംബരപൂർണ്ണമായ കൊട്ടാരവും. ഇതിന് പുറമേ പ്രധാന വിമാനത്താവളങ്ങൾക്ക് അടുത്തെല്ലാം ഫ്രാങ്കോയുടെ സന്യാസ സമൂഹത്തിന് ഭൂമിയും കൊട്ടാര സമാനമായ കെട്ടിടങ്ങളുമുണ്ട്. എന്തും ഏതും നടക്കുന്ന സ്ഥലങ്ങളാണ് ഇവിടെ. സാമ്പത്തിക ക്രമക്കേടിന് സഭ പുറത്താക്കിയ വൈദികനെ ഈ സന്യാസ സമൂഹത്തിന്റെ പ്രധാന ചുമതലക്കാരനുമാക്കി. ഫാ ഏജിന്റെ നേതൃത്വത്തിൽ കൂടുതൽ ഫ്രാങ്കോമാരെ സൃഷ്ടിക്കുന്ന സെമിനാരിയും ജലന്ധർ രൂപതയ്ക്ക് കീഴിൽ സജീവമാക്കി. ഇതോടെ സത്യസന്ധരായ വൈദികരുടെ ശബ്ദം ജലന്ധർ രൂപതയിൽ ഒറ്റപ്പെട്ടു. ബിഷപ്പ് ഫ്രാങ്കോ വൈദികർക്കായി രൂപീകരിച്ച പുതിയ സന്യാസ സഭയായ ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ജീസസും സംശയങ്ങളുടെ നിഴലിലാണ് പ്രവർത്തിക്കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായി പല രൂപതകളിൽ നിന്നും സന്യാസ സഭകളിൽ നിന്നും പ്രശ്നങ്ങളെ തുടർന്ന് പുറത്താക്കിയവരും നാടുവിട്ടവരുമാണ് ഫ്രാങ്കോയുടെ സഭയിലുളത്. രണ്ടു വർഷം മുൻപാണ് ഇത്തരമൊരു സഭയ്ക്ക് ബിഷപ്പ് ഫ്രാങ്കോ രൂപം നൽകിയത്. സാമ്പത്തിക ശക്തിയായി മാറാനും സ്വത്ത് ആർജ്ജിക്കാനുമുള്ള നീക്കമായിരുന്നു ഇത്. വിശ്വസ്തരായ തട്ടിപ്പുകാരെ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ച് സന്യാസ സഭയുടെ പ്രവർത്തനം മുന്നോട്ട് പോവുകയാണ്. കന്യാസ്ത്രീകളെ സൃഷ്ടിക്കാനും ഇതിലൂടെ ഫ്രാങ്കോ മുളയ്ക്കൽ ശ്രമിച്ചിരുന്നു എന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുന്നു . സെമിനാരി പഠനത്തിനിടെ സ്വഭാവദൂഷ്യത്തിനും മറ്റു പല കാരണങ്ങളാലും പുറത്താക്കപ്പെടുന്നവരെയൊക്കെ ബിഷപ്പ് ഫ്രാങ്കോ കേരളത്തിൽ നിന്ന് കണ്ടെത്തി. വലിയ ഓഫറുകൾ നൽകിയാണ് ഫ്രാങ്കോ ഇവരെ കൊണ്ടുവന്നു. ബിഷപ്പ് ഫ്രാങ്കോയുടെ എഫ്.എം.ജെ സന്യാസ സഭ സമ്പന്നതയുടെയും ധൂർത്തിന്റെയും ആഡംബരത്തിന്റെയും മധ്യേ അടിച്ചു പൊളിച്ചു. എല്ലാ രൂപതയ്ക്ക് കീഴിലും വൈദികരെ സൃഷ്ടിക്കാൻ ഇത്തരം സെമിനാരികൾ ഉണ്ടാവുക പതിവാണ്. എന്നാൽ കന്യാസ്ത്രീകൾ മറ്റൊരു സമൂഹമാണ്. അവർക്ക് ഏകീകൃത സ്വഭാവമുണ്ട്. കന്യാസ്ത്രീ മഠങ്ങൾ രൂപതകൾ സൃഷ്ടിക്കാറില്ല. ഇവിടെ ഫ്രാങ്കോ മുളയ്ക്കൽ അതും ലംഘിച്ചു. ജലന്ധർ രൂപയ്ക്ക് കീഴിൽ കന്യാസ്ത്രീകൾക്കും പരിശീലനം നൽകി. അതായത് തന്റെ കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കുന്ന വൈദികരെ സൃഷ്ടിച്ച ഫ്രാങ്കോ മുളയ്ക്കൽ തന്റെ ഇഷ്ടങ്ങൾ നടപ്പിലാക്കാനായി കന്യാസ്ത്രീകളേയും സൃഷ്ടിച്ചു. ഫ്രാങ്കോയുടെ ക്രൂരതകളെ അറിയാതെ ഇവിടെ ചേർന്ന കന്യാസ്ത്രീകളാണ് തിരുവസ്ത്രം ഊരി പുറത്തേക്ക് പോയത്. ഈ ക്രൂരതകൾ അതിരുവിട്ടപ്പോഴാണ് പീഡന പരാതി പൊലീസിന് മുന്നിലുമെത്തിയത്. ബെങ്കയിൽ പ്രവാസിയിൽ നിന്നും ഫ്രാങ്കോ ഒരു വലിയ കെട്ടിടം വാങ്ങി. അതൊരു ശീതീകരിച്ച സ്‌കൂളായിരുന്നു. ഇതിനെയാണ് സെമിനാരിയായി മാറ്റിയത്. അതിന് ശേഷം കേരളത്തിൽ നിന്നും 89 പേരെ ഇവിടെ കൊണ്ടു വന്ന് അച്ചൻ പട്ടത്തിന് പഠിപ്പിച്ചു. ഇവർക്ക് എല്ലാ സുഖ സൗകര്യങ്ങളും ഒരുക്കി നൽകി. തന്റെ വിശ്വസ്തർക്ക് സെമിനാരിയുടെ ചുമതലയും നൽകി. നാട്ടിലേക്ക് വരാനും പോകാനും പോലും എസ് സി എയർ ടിക്കറ്റുകളാണ് അച്ചൻ പട്ടത്തിന് പഠിക്കുന്നവർക്ക് നൽകിയത്. സുഖിമാന്മാരായ അച്ചന്മാരെ സൃഷ്ടിച്ച് തന്റെ രൂപതയിലെ കൊള്ളരുതായ്മകളെ മറയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടത്തിയത്. തനിക്കെതിരെ തിരിയുന്ന അച്ചന്മാരേയും വിദ്യാർത്ഥികളേയും ക്രൂര പീഡനത്തിനും ഇരയാക്കി. ഇല്ലാക്കഥകൾ മെനഞ്ഞ് അവരെ മാനസികമായും തളർത്തി. ഇത് സഭയിലെ വാട്‌സാപ്പിലും മറ്റും ചർച്ചയാക്കുകയും ചെയ്തു. ഫ്രാൻസിസ്‌കൻ എന്നാണ് സ്വന്തം സഭയ്ക്ക് ഫ്രാങ്കോ നൽകിയിരിക്കുന്ന പേര്. ഫ്രാൻസിസ്‌കൻ എന്നുവച്ചാൽ ദരിദ്ര ജീവിത രീതിയുടെ ഉടമകളാണ്. ദാരിദ്രവും ആത്മീയതയും ബ്രഹ്മചര്യവുമാണ് ഈ രീതിയുടെ പ്രത്യേകത. ബിഷപ്പുണ്ടാക്കിയ സഭ വളരെ ഹൈ-ഫൈ കോൺഗ്രിഗേഷൻ ആണ്. അവർ എയർ കണ്ടീഷൻ മുറികളിലെ താമസിക്കൂ, വിമാനങ്ങളിലേ യാത്ര ചെയ്യൂ. സമ്പന്നരോട് സുവിശേഷം പ്രസംഗിക്കുന്നതാണ് ഇവരുടെ രീതിയും. ഇതെല്ലാം പല വിധ സംശയങ്ങൾക്കും ഇട നൽകുന്നുണ്ട്. നിലവിൽ ജലന്ധർ രൂപതയിലുള്ള വൈദികരുടെയും കന്യാസ്ത്രീകളുടെയും സഭകളെ ഇല്ലാതാക്കി അദ്ദേഹത്തിന്റെതായ ഒരു സഭ ഉണ്ടാക്കുകയെന്ന ലക്ഷമായിരുന്നു ഇതിന് പിന്നിലെന്നും വ്യക്തം. കള്ളകളികളിലൂടേയും ബിസിനസ്സിലൂടേയും കിട്ടുന്ന പണമെല്ലാം ഈ സഭയ്ക്ക് കീഴിൽ നിക്ഷേപിക്കാനും കഴിഞ്ഞു. സ്ത്രീവിഷയത്തിൽ ഉൾപ്പെട്ട വൈദികനും എഫ് എം ജെ.യിൽ അംഗമാണ്. തൃശ്ശൂരിൽനിന്ന് വിവാഹിതയായ യുവതിയുമായി സമീപകാലത്ത് മുങ്ങിയ വൈദികനെ സന്ന്യാസ സഭയുടെ ഭാഗമായി സംരക്ഷിക്കുന്നുണ്ട് യുവതി വീട്ടിലേക്ക് മടങ്ങിയതായി പറയുന്നു. ആരോപണങ്ങളിൽ ഉൾപ്പെട്ട് മറ്റു സഭകളിൽനിന്ന് മുങ്ങിയവരെയും സാമ്പത്തിക ക്രമക്കേടിൽ ഉൾപ്പെട്ടവരെയും സംരക്ഷിക്കാനുള്ള ഇടമായി ഈ സന്ന്യാസ സഭ മാറിയതായി രൂപതയ്ക്കുള്ളിൽ ത്തതന്നെ ആരോപണമുണ്ട്. ഇത്തരക്കാരെ കുത്തിനിറച്ചതോടെ ജലന്ധർ രൂപതയിൽ ഫ്രാങ്കോയുടെ കൊള്ളരുതായ്മകളെ പിന്തുണയ്ക്കാൻ ആളുകൾ ഏറെയെത്തി. എഫ്.എം.ജെ.യുടെ രൂപവത്കരണം ചോദ്യംചെയ്ത് മുതിർന്ന വൈദികനായ ഫാ. മാത്യു പാലച്ചുവട്ടിൽ കഴിഞ്ഞവർഷം സെപ്റ്റംബർ 15-ന് ബിഷപ്പ് ഫ്രാങ്കോയ്ക്കയച്ച കത്തും പുറത്തുവന്നിരുന്നു. ‘വെളിപാടിനെത്തുടർന്നാണ് ഈ സന്ന്യാസ സഭ രൂപവത്കരിക്കുന്നതെന്ന് താങ്കൾ പറഞ്ഞിട്ടുണ്ട്. പല വൈദികരോടും ഇതിൽ ചേരാൻ താങ്കൾ ആവശ്യപ്പെട്ടെങ്കിലും ഉദ്ഘാടനദിവസം ഒരാളേ ചേർന്നുള്ളൂ. രൂപതയുടെ പൊതു തീരുമാനമല്ല, താങ്കളുടെ സ്വന്തം തീരുമാനപ്രകാരമാണ് എഫ്.എം.ജെ. തുടങ്ങിയതെന്ന് ഇതിൽനിന്ന് വ്യക്തമാണ്’-കത്തിൽ പറയുന്നു. വൈദികപഠനം നടത്തുന്നവരെ അത് മുടക്കിച്ച് സന്ന്യാസ സഭയിൽ ചേർക്കുന്നത് സാധാരണമല്ല. രണ്ടോമൂന്നോ വർഷംകൊണ്ട് വൈദികനായി വാഴിക്കാമെന്ന വാഗ്ദാനം നൽകി എട്ടുപേരെ ഇങ്ങനെ ചേർത്തത് വലിയ നേട്ടമായി. അത്തരക്കാർ എങ്ങനെ ഫ്രാൻസിസ്‌കനും മിഷനറിയുമാകും? (ഭിക്ഷാടകരെപ്പോലെ ജീവിക്കുന്നവരാണ് ഫ്രാൻസിസ്‌കൻ വൈദികർ). എഫ്.എം.ജെ.യുടെ ആപ്തവാക്യം തന്നെ പണക്കാരെ സുവിശേഷം പഠിപ്പിക്കുകയെന്നതാണ്’ – കത്തിൽ ഫാ. മാത്യു പാലച്ചുവട്ടിൽ കത്തിൽ ആരോപിച്ചിരുന്നു. ഇവയെല്ലാം ശരിയാണെന്ന് തന്നെയാണ് മറുനാടന്റെ അന്വേഷത്തിലും തെളിയുന്നത്. 1990 -ൽ വികാരിയായ ഡോ. ഫ്രാങ്കോ മുളയ്ക്കൽ 2009 -ലാണ് ഡൽഹിയിൽ സഹായ മെത്രാനാകുന്നത്. ഡൽഹിയിലെ ചുമതലയാണ് ബിഷപ്പിനെ രാഷ്ട്രീയ നേതാക്കളുമായി അടുപ്പക്കാരനാക്കിയത്. കേരളത്തിലെ കോൺഗ്രസിന്റെ പല ഉന്നത നേതാക്കൾക്കും ബിഷപ്പിന്റെ ഉന്നത ബന്ധം പലപ്പോഴും തുണയായിട്ടുണ്ട്. 1964 -ൽ മറ്റത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഫ്രാങ്കോ മുളയ്ക്കൽ ദൈവ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലും സോഷിയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ മുളയ്ക്കലിനെ 2003 ജൂൺ 13 -നാണ് ഫ്രാൻസിസ് മാർപാപ്പ ബിഷപ്പായി നിയമിക്കുന്നത്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള രൂപതയായ ജലന്ധർ രൂപത പോപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. വത്തിക്കാനിലെ ഉന്നത ബന്ധങ്ങളാണ് ജലന്ധർ ബിഷപ്പ് പദവിയിൽ ഫ്രാങ്കോയെ എത്തിച്ചതും. ഇതിലും കള്ളക്കളി നടന്നതായി കരുതുന്നവരുണ്ട്. ഇതാദ്യമായല്ല, വത്തിക്കാനിലേക്ക് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി ലഭിക്കുന്നത്. മുമ്പ് കന്യാസ്ത്രീകളുമായി ബന്ധപ്പെട്ടും സ്വകാര്യ ബിസിനസ് ചെയ്യുന്നു എന്നുമുള്ള ആരോപണങ്ങൾ ബിഷപ്പിനെതിരെ ഉയർന്നിരുന്നു. അന്നൊക്കെ മൗനം പാലിച്ച സഭ ഈ വിഷയത്തിൽ കർശന നിലപാട് സ്വീകരിക്കാനാണ് ഒരുങ്ങുന്നത്. ബിഷപ്പിനെതിരേ നേരത്തേയും പരാതികൾ വത്തിക്കാനിലേക്ക് പോയിരുന്നു. ഇതിൽ ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി അപ്പോസ്തൊലിക് നുൺഷ്യോ ജിയാംബാറ്റിസ്റ്റ ദിക്വാത്രോ വഴിയുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെയാണ് പീഡനപരാതികൾ ഉയർന്നത്. ഗുരുതരമായ ആരോപണമാണ് ഉയർന്നതെന്ന് വ്യക്തമായതോടെയാണ് വത്തിക്കാൻ വിഷയത്തിൽ ഇടപെട്ടത്. ലാപ്‌ടോപ് ഹാജരാക്കിയില്ല; ഫ്രാങ്കോക്ക് എതിരെ വീണ്ടും കേസ് ദുരൂഹത നീളുന്നു !..ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ മുഖ്യസാക്ഷി ഫാ.കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി;പരുക്കുകളില്ലെന്ന് ഡോക്ടര്‍മാര്‍ ഫ്രാങ്കോയെ കൊണ്ട് സംസ്‌കാരം നടത്തിക്കില്ല.ഫാ.കുര്യക്കോസ് കാട്ടുത്തറയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍.മരണമടഞ്ഞത് ഫ്രാങ്കോയുടെ ക്രൂരതകള്‍ എല്ലാമറിഞ്ഞ വൈദികന്‍.എനിക്കിനി അധികം കാലമില്ല, അവര്‍ എന്നെ തീര്‍ത്തുകളയും,ഫ്രാങ്കോയുടെ ജാമ്യവാര്‍ത്ത അറിഞ്ഞ് ഫാ.കുര്യക്കോസ് പ്രതികരിച്ചതിങ്ങനെ കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിന് പിന്നില്‍ ഫ്രാങ്കോ മുളയ്ക്കലോ? ഫ്രാങ്കോയ്‌ക്കെതിരെ സാക്ഷി പറഞ്ഞതിന് ഭീഷണി നേരിട്ട കാട്ടുതറയുടെ മരണത്തില്‍ ദുരൂഹത ഫ്രാങ്കോയ്ക്കെതിരെ നിര്‍ണ്ണായക സാക്ഷിയായ ഫാ.കുര്യക്കോസ് കാട്ടുത്തറ മരിച്ച നിലയില്‍ ഡിവൈഎഫ്‌ഐയ്ക്ക് പുതിയ ഭാരവാഹികള്‍;എസ്‌ സതീഷ്‌ പ്രസിഡന്റ് എ എ റഹീം സെക്രട്ടറി. പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും തൃപ്തി ദേശായി എത്താനുള്ള സാധ്യത മങ്ങുന്നു; സുരക്ഷക്കായി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കില്ല ഫോണ്‍ പോലുമില്ലാതെ ഏഴ് ദിവസം, സിസിടിവിയെ പേടിച്ച് വാഹനത്തിന് പുറത്തിറങ്ങിയില്ല; ഒളിച്ചത് സത്യമംഗലം കാട്ടിനുള്ളില്‍ തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന യുവതിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയില്‍ പുറത്തെടുത്തത് ഒന്നരക്കിലോയിലധികം സ്വര്‍ണാഭരണങ്ങളും ഇരുമ്പാണികളും രക്ഷകനായി റെയില്‍വേ പോലീസ്; ട്രെയിനിന്റെ അടിയിലേക്ക് ഊര്‍ന്നുവീണ യുവാവിനെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി പോലീസ്..വീഡിയോ കാണാം.. റഫാല്‍ ബിജെപി പ്രതിരോധത്തിൽ !വ്യോമസേനാ ഉദ്യോഗസ്ഥരെ നേരിട്ടു കേള്‍ക്കണമെന്നും ചീഫ് ജസ്റ്റിസ്. പ്രതിരോധ സാമഗ്രികള്‍ വാങ്ങാനുള്ള നയം മാറ്റിയതെന്തിനെന്ന് സുപ്രീംകോടതി ഹർജി തള്ളി !അയ്യപ്പവിശ്വാസി കൂട്ടായ്മയ്ക്ക് തിരിച്ചടി!ശബരിമല വിധിക്കു സ്റ്റേ ഇല്ലെന്ന് വീണ്ടും സുപ്രീംകോടതി നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എനിക്ക് അത് സഹിക്കാനാവില്ല; അജിത്തിന്റെ ആരാധകസ്‌നേഹത്തെക്കുറിച്ച് യുവാവിന്റെ അനുഭവക്കുറിപ്പ് മരിച്ചുപോയ മകന്റെ കുഴിമാടത്തില്‍ പുഷ്പവും വെച്ച് ഹരികുമാര്‍ വിട പറഞ്ഞു; അവസാനമായി ഹരികുമാര്‍ ചെയ്തത്…. വൈദികന്റെ പീഡനത്തെ തുടർന്ന് വീട്ടമ്മയുടെ ആത്മഹത്യ: കുഴിമറ്റത്തെ ഓർത്തഡോസ്‌ക് സഭാ വൈദികൻ കുടുക്കിലേയ്ക്ക്; സഭയുടെയും പൊലീസിന്റെയും അന്വേഷണ റിപ്പോർട്ടിൽ വൈദികൻ പ്രതി ആരോഗ്യ വകുപ്പിന്റെ ഇരുട്ടടി; നിപ സമയത്ത് ജോലി ചെയ്ത കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു, സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനം പാഴ്‌വാക്ക്? ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, പ്രണയത്തിലായി; വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിന് കാമുകിയുടെ അമ്മയെ യുവാവ് കുത്തിക്കൊന്നു മരണം പോലും വകവയ്ക്കാതെ പണിയെടുത്തവരെ സര്‍ക്കാര്‍ പിരിച്ചു വിട്ടു; മന്ത്രിയുടെ വാഗ്ദാനം വെറുംവാക്കായി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇത തര ഒര പ സ റ റ പ ലസ ട പഠ ക ക ന ന ക ട ട കള തയ റ ക ക യത ണ എന ന ക ള ക ക മ പ ള വ ശ വസ ക ക ന കഴ യ ന ന ല ല.ആത ര,ഹര ത അനന യ ന ങ ങള ക ക അഭ നന ദനങ ങള .ന യ ക ല യര സ ഥ രത അങ ങ ന ക ത യമ യ ന ര വച ക ക ന സ ധ ക ക ന ന ഒന നല ല.ക ട ട കള പറഞ ഞത പ ല പ ര ട ട ണ ന യ ട ര ണ എന ന വയ ട എണ ണങ ങള ഒര ഗ ര ഫ ല ച ത ര കര ച ച ക ണ ച ച ക ണ ട അവയ ഒര ര ത യ ല വ ശദമ ക ക എന ന ല അത ക ത യമ യ ഒര ന ര വചന ആക ന ന ല ല .ക രണ അറ റ മ ക സ ഖ യ ക ട തല ഉള ള ച ല മ ലകങ ങള സ ഥ രത ക ണ ക ക ന നത യ ക ണ .The stab <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കോഴിക്കോട്: പുതിയ ഭാരവാഹികള്‍ സംബന്ധിച്ചുള്ള അനിശ്ചിതത്വം ബാക്കിവെച്ച്, ആയിരങ്ങള്‍ അണിനിരന്ന പൊതുസമ്മേളനത്തോടെ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തിന് സമാപനം. പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതില്‍ പാര്‍ട്ടിക്കുള്ളിലും യൂത്ത് ലീഗിലും രൂക്ഷ അഭിപ്രായ വ്യത്യാസമുണ്ടായാതാണ് സമാപന സമ്മേളനത്തിന് മുമ്പ് പുതിയ ഭാരവാഹികളെ കണ്ടെത്താന്‍ കഴിയാതെ പോയത്. പാണക്കാട് ഹൈദരലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതൃത്വം ഇടപെട്ട് സമവായ ശ്രമമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇനി ഡിസംബറോടെ മാത്രമേ പുതിയ ഭാരവാഹികളെ തീരുമാനിക്കുകയുള്ളു. ഡിസംബര്‍ ആദ്യവാരം പുതിയ കൗണ്‍സില്‍ ചേര്‍ന്ന് ഭാരവാഹികളെ തീരുമാനിക്കും. ഇതിന് മുമ്പ് ഒരു സമവായത്തില്‍ എത്തി, കൗണ്‍സിലില്‍ വോട്ടെടുപ്പ് ഒഴിവാക്കാനാണ് നേതൃത്വ ശ്രമം. ഇന്നലെ ഉച്ചയോടെ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ പൊതുസമ്മേളന നഗരിയായ ബീച്ചില്‍ എത്തിച്ചേര്‍ന്നിരുന്നു. വൈകിട്ടോ ബീച്ചും പരിസരവും ലീഗ് പ്രവര്‍ത്തകരെകൊണ്ട് നിറഞ്ഞു. വൈകീട്ട് ആറ് മണിയോടെ പൊതുസമ്മേളനം ആരംഭിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ളതാണെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു. ആദ്യം മുസ്‌ലിംകളെ ലക്ഷ്യം വെച്ചാണ് പിന്നീട് മറ്റ് വിഭാഗങ്ങളിലേക്ക് തിരിയും. എല്ലാ മത വിശ്വാസങ്ങള്‍ക്കും രാജ്യത്ത് ഭരണഘടനാ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഭരണഘടന തകര്‍ക്കാനാണ് മോദി സര്‍ക്കാറിന്റെ ശ്രമം. ഇതിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് യുവാക്കള്‍ രംഗത്തുവരണം. രാജ്യത്തെ ദളിത് സമരങ്ങള്‍ ഏറ്റെടുക്കാന്‍ മുസ്‌ലിം ലീഗ് തയ്യാറാണെന്നും തങ്ങള്‍ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സ്വാദിഖലി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിംവ്യക്തിനിയമ ബോര്‍ഡ് എക്‌സിക്യുട്ടീവ് അംഗം അഡ്വ. സഫര്‍യാബ് ജീലാനി, ദലിത് ആക്ടിവിസ്റ്റ് സന്ത പ്രശാന്ത്, ഇ ടി മുഹമ്മദ് ബശീര്‍ എം പി, പി വി അബ്ദുല്‍ വഹാബ് എം പി, കെ പി എ മജീദ്, എം കെ മുനീര്‍, കെ എം ഷാജി, അബ്ദുസ്സമദ് സമദാനി, സാദിഖലി ശിഹാബ് തങ്ങള്‍, സിറാജ് ഇബ്രാഹീം സേട്ട് പ്രസംഗിച്ചു. മുസ്‌ലിം ലീഗ് എം എല്‍ എമാര്‍, യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്തു. സി കെ സുബൈര്‍ സ്വാഗതവും കെ എം അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു. '); var formated_str = arr_splits[i].replace(/\surl\(\'(?!data\:)/gi, function regex_function(str) { return ' url(\'' + dir_path + '/' + str.replace(/url\(\'/gi, '').replace(/^\s+|\s+$/gm,''); }); splited_css += ""; } var td_theme_css = jQuery('link#td-theme-css'); if (td_theme_css.length) { td_theme_css.after(splited_css); } } }); } })(); തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റല്‍ കാന്റീനില്‍ ഭക്ഷണം നല്‍കാന്‍ വൈകിയതിനു കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ചെന്ന പരാതിയില്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിനെതിരെ കേസ്. കാന്റീന്‍ ജീവനക്കാരനായ മനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസാണ് കേസെടുത്തത്. അസഭ്യം പറയുക, സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് . ജോര്‍ജിന്റെ സഹായി സണ്ണിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഭക്ഷണം നല്‍കാന്‍ വൈകിയതിന് തന്നെ പി.സി.ജോര്‍ജ് എംഎല്‍എയും സഹായിയും ചേര്‍ന്ന് മര്‍ദിച്ചെന്നായിരുന്നു മനുവിന്റെ പരാതി. മര്‍ദനത്തില്‍ മനുവിന്റെ കണ്ണിനും ചുണ്ടിനും പരിക്കേറ്റു. എന്നാല്‍ താന്‍ ജീവനക്കാരനെ മര്‍ദിച്ചിട്ടില്ലെന്നും ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പി.സി.ജോര്‍ജ് പറഞ്ഞത്. അതേസമയം, സംഭവം ക്രിമിനല്‍ കേസ് തന്നെയാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല. 59 മിനിറ്റ് കൊണ്ട് ലോണ്‍; സ്വപ്‌ന പദ്ധതി കൈകാര്യം ചെയ്യുന്നത് മോദിയുടെയും അംബാനിയുടെയും അടുപ്പക്കാരുടെ കമ്പനി? ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന ശംഭുലാല്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാവുന്നു ഒരു വര്‍ഷത്തിനിടെ 160 അറസ്റ്റുകള്‍; യുപിയില്‍ ദേശീയ സുരക്ഷാ നിയമം മുസ്്‌ലിംകള്‍ക്കെതിരായ പുതിയ ആയുധം <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  അൻപതു വർഷത്തിനുള്ളിൽ ഹിന്ദു സമുദായം ലോകത്ത് നിന്ന് അപ്രത്യക്ഷമാകും; മുസ്ലീം ക്രൈസ്തവ സഭകൾ പ്രതിദിനം വളരുന്നു; ഹിന്ദു സമുദായത്തിന്റെ വളർച്ച കീഴോട്ട് | Daily Indian Herald അൻപതു വർഷത്തിനുള്ളിൽ ഹിന്ദു സമുദായം ലോകത്ത് നിന്ന് അപ്രത്യക്ഷമാകും; മുസ്ലീം ക്രൈസ്തവ സഭകൾ പ്രതിദിനം വളരുന്നു; ഹിന്ദു സമുദായത്തിന്റെ വളർച്ച കീഴോട്ട് മധുര: ഹിന്ദുസമുദായം അടുത്ത അൻപതു വർഷത്തിനുള്ളിൽ ലോകത്തു നിന്നു തുടച്ചു നീക്കപ്പെടുമെന്ന് പഠനം. ക്രൈസ്തവ, മുസ്ലീം സമുദായങ്ങൾ ലോകത്തിൽ പ്രതിദിനം പത്തുശതമാനം വച്ച് വളരുമ്പോൾ, ഹൈന്ദവ സമൂഹം ഇന്ത്യയിലും നേപ്പാളിലുമായി ചുരുങ്ങുകയാണ്. പ്രതിദിനം ഹൈന്ദവ സമൂഹത്തിൽ നിന്നുമറ്റു മതങ്ങളിലേയ്ക്കും ജാതിയിലേയ്ക്കും ചേക്കേറുന്നവരുടെ എണ്ണം വർധിക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു. ഉത്തർപ്രദേശിലെ മധുര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന യൂണിവേഴ്‌സൽ റിലീജിയസ് ലിറ്ററസി പ്രോഗ്രോം എന്ന എൻജിഒ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചു വ്യക്തമായ സൂചന ലഭിച്ചിരിക്കുന്നത്. ലോകത്തിലെ മറ്റു മതങ്ങളെ അപേക്ഷിച്ച് വളർച്ചാ നിരക്ക് ഏറെ കുറവുള്ളത് ഹിന്ദുസമുദായത്തിനാണെന്നാണ് പഠനത്തിൽ വ്യക്തമാകുന്നത്. മറ്റു മതങ്ങൾ ലോകത്തെമ്പാടും വളരുന്നതയാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ക്രൈസ്തവ സഭയാണ് വളർച്ചയുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. പല രൂപത്തിലാണെങ്കിലും കഴിഞ്ഞ മുപ്പത് വർഷത്തിനിടെ എഴുപതു ശതമാനത്തിലേറെ വർധിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് നടത്തുന്ന പഠനത്തിൽ നിന്നു മനസിലാക്കാൻ സാധിക്കുന്നത് ഈ സഭകളെല്ലാം കഴിഞ്ഞ മുപ്പതു വർഷത്തിനിടെ ലോകത്തെല്ലായിടത്തുമായി പടർന്നു പന്തലിച്ചു കഴിഞ്ഞതായാണ്. ഓരോ മിനിറ്റിലും നൂറു പേരെ വീതം ക്രൈസ്തവ സഭകൾ സ്വന്തം മതത്തിലേയ്ക്കു എത്തിക്കുന്ന രീതിയിലാണ് ലോകത്ത് പ്രചാരണം നടത്തുന്നതെന്നു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. മുസ്ലീം സമുദായമായ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ മുപ്പത് വർഷത്തിനിടെ മുസ്ലീം സമുദായത്തിന്റെ വളർച്ച 50ശതമാനം കണ്ട് വർധിച്ചിട്ടുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങൾ പൂർണമായും മുസ്ലീം സമുദായത്തിനു കീഴ്‌പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നൂറു വർഷത്തിനിടെയുണ്ടായ വളർച്ചയുടെ തോതിന്റെ രണ്ട് ഇരട്ടിയാണ് കഴിഞ്ഞ മുപ്പത് വർഷത്തിനിടെയുണ്ടായിരിക്കുന്നത്. ഹിന്ദു സമുദായമാകട്ടെ ഈ കാലയളവിനിടെ വൻ തളർച്ചയാണ് നേരിടുന്നത്. മറ്റെല്ലാ മതങ്ങളും വളരുമ്പോൾ 25 ശതമാനം തളർച്ചയാണ് ഹിന്ദു സമൂഹം നേരിട്ടിരുന്നത്. ഇന്ത്യയിലെയും നേപ്പാളിലെയും 75 ശതമാനം ജനങ്ങൾ മാത്രമാണ് ഹിന്ദു സമൂഹത്തിൽ വിശ്വസിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 90 ശതമാനത്തിനു മുകളിൽ ജനസംഖ്യയുള്ള ലോകത്തിലെ ഏക രാജ്യം നേപ്പാൾ മാത്രമാണെന്നു കണക്കുകളിലൂടെ ഇവർ സ്ഥാപിക്കുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : FEJO STUDIO TENET - a fresh world of entertainment: Fejo - Talk To Daivam [Malayalam Rap] ടോക്ക് ടു ദൈവം മലയാളം റാപ്പ് - official video വലിയ കാന്‍വാസില്‍ ചെയ്യണം എന്ന മോഹം ഉണ്ടായിരുന്നു... പണം വലിയൊരു പ്രശ്നമായി വന്നതിനാല്‍ ചെറിയൊരു lyric video ആയി ആണ് ഇറക്കുന്നെ... ഈ പരീക്ഷണം ശ്രദ്ധിക്കപ്പെട്ടാല്‍, അത് മലയാളം റാപ്പ് ശാഖക്ക് ഒരു പുതിയ ചുവടുവെപ്പായിരിക്കും എന്ന് കരുതുന്നു... ഇത് ഒരു അടിച്ചുപൊളി, മാസ്സ് song അല്ലാ... നമുക്ക് സംഭവിക്കുന്ന കാര്യങ്ങള്‍... പിന്നെ നമുക്ക് ചുറ്റും അടുത്ത കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍... കേട്ടറിഞ്ഞ, കണ്ടറിഞ്ഞ കാര്യങ്ങള്‍... പ്രാര്‍ത്ഥന കഴിഞ്ഞു ഞാന്‍ ചോദിക്കുന്നു ചോദ്യങ്ങള്‍... തിന്മ വിളയാടും യുഗത്തില്‍ എന്തു ചെയ്യും ഞങ്ങള്‍... 'ലോക്കല്‍ ഇടി' സോങ്ങിന്‍റെ ആദ്യം കേള്‍പ്പിക്കുന്ന ringtone ആണ് പിന്നീട് 'കൂട്ടിലിട്ട തത്ത' ആയി മാറിയത്. 'കൂട്ടിലിട്ട തത്ത' സോങ്ങിലെ നിരാശനായ നായകന്‍ സിനിമാക്കാരോട് അവസരങ്ങള്‍ ചോദിച്ചു ചെല്ലുന്നതാണ് 'അവസരം തരൂ'. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Enth Paavamanu Ente Uppa is sad mappila song super singing by girl in a program. എന്ത് പാവമാണ് എന്റെ ഉപ്പ എന്ന ഒരു വിരഹ മാപ്... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അറബിക് ഇംഗ്‌ളീഷ് പിക്ടോറിയല്‍ ഡിക്ഷണറി ദോഹയില്‍ പ്രകാശനം ചെയ്തു*ദോഹ. ഗള്‍ഫ് മേഖലയില്‍ സ്‌പോക്കണ്‍ അറബിക് പരിശീലന രംഗത്ത് ശ്രദ്ധേയനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ പുതിയ സംരംഭമായ അറബിക് ഇംഗ്‌ളീഷ്് പിക്ടോറിയല്‍ ഡിക്ഷണറി ദോഹയില്‍ പ്രകാശനം ചെയ്തു. സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ ഡോ. എം.പി. ഷാഫി ഹാജിക്ക് ആദ്യ പ്രതി നല്‍കി നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ സി.വി. റപ്പായ് ഡിക്ഷണറിയുടെ പ്രകാശനം നിര്‍വഹിച്ചു. സാംസ്‌കാരിക സഹജീവനം ഇന്ത്യയുടെ കരുത്ത്‌: സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ * പുരാണേതിഹാസങ്ങൾ വഴി പകർന്നുകിട്ടിയ സാംസ്കാരിക സഹജീവനത്തിന്റെ സന്ദേശമാണ് ഭാരതത്തിന്റെ കരുത്ത് എന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഇൻഡോ അമേരിക്കൻ പ്രസ്ക്ളബ് (ഐ.എ.പി.സി) ന്റെ അഞ്ചാമത് അന്താരഷ്ട്ര മാധ്യമ സമ്മേളനം അറ്റ്ലാന്റാ എയർപൊർട്ട് മാരിയട്ട് ഹോട്ടൽ കൺവെൻഷൻ സെന്റ്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2019 -ലെ തെരഞ്ഞെടുപ്പ്​: പ്രതിപക്ഷത്തിന്റെ അവസാനത്തെ ബസ്​ - അരുണ്‍ ഷൂറി*2019 -ൽ വീണ്ടും നരേന്ദ്ര മോദി അധികാരത്തിലേറുകയാണെങ്കിൽ രാജ്യത്തെ ജനാധിപത്യാവകാശങ്ങളുടെയും സ്വതന്ത്രമായ തെരഞ്ഞെടുപ്പി​​​​ന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തി​​​​ ന്റെയും അവസാനമായിരിക്കുമെന്ന്​ ബി.ജെ.പിയുടെ മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന പത്രപ്രവർത്തകനുമായ അരുണ്‍ ഷൂറി. വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ എല്ലാ മണ്ഡലങ്ങളിലും ഒരൊറ്റ പൊതു സ്​ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പ്രതിജ്​ഞ ചെയ്യണമെന്നും അരുൺ ഷൂറി ആവശ്യപ്പെട്ടു. പ്രമുഖ വെബ്​ സൈറ്റായ ‘ദ വയർ’ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുക്കവെയാണ്​ ബി.ജെ.പിയു​ടെ മുൻ സഹയാത്രികനായ അരുൺ ഷൂറി ത​​​​ന്റെ അഭി​പ്രായം തുറന്നു പ്രകടിപ്പിച്ചത്​. മുതിർന്ന മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പറാണ്​ നിറഞ്ഞ സദസ്സിനു മുമ്പിൽ അരുൺ ഷൂറിയുമായി അഭിമുഖം നടത്തിയത്​. വാജ്​​പേയ്​ മന്ത്രിസഭയിൽ വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ്​ കൈകാര്യം ചെയ്​തിരുന്നത്​ അരുൺ ഷൂറിയായിരുന്നു. ട്രംപിനെതിരെ ലൈംഗികാരോപണം വൈറ്റ്‌ഹൗസ്‌ വീണ്ടും തള്ളി*അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിനെതിരെ മുന്‍ നീലച്ചിത്രനടി സ്റ്റോമി ഡാനിയേല്‍ ഉന്നയിച്ച ലൈംഗികാരോപണം വൈറ്റ്‌ ഹൗസ്‌ വീണ്ടും തള്ളി. ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ലൈംഗിക ആരോപണവും ഇതുമായി ബന്ധപ്പെട്ട മറ്റു ആരോപണങ്ങളും അടിസ്ഥാനമില്ലാത്തവയാണെന്നു വൈറ്റ്‌ ഹൗസ്‌ വൃത്തങ്ങള്‍ വ്യക്തമാക്കി. 2006 നവേദിയില്‍വച്ച്‌ ഗോള്‍ഫ്‌ ടൂര്‍ണമെന്റിനിടെ ട്രംപ്‌ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തുവെന്നായിരുന്നു സ്റ്റോമി ഡാനിയേല്‍ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലൂടെ ആദ്യം ആരോപിച്ചത്‌. ബിഹാറില്‍ ടോര്‍ച്ച്‌ വെളിച്ചത്തില്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയയായ സ്‌ത്രീ മരിച്ചു*ബിഹാറിലെ മുസഫര്‍പൂരിലെ സദര്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ശസ്‌ത്രക്രിയയ്‌ക്കു വിധേയയായ സ്‌ത്രീ മരിച്ചു. റൂബി കുമാരി എന്ന സ്‌ത്രീയാണ്‌ മരിച്ചത്‌. വൈദ്യുതി ഇല്ലാതിരുന്നതിനെ തുടര്‍ന്ന്‌ സ്‌ത്രീയ ടോര്‍ച്ചിന്റെ വെട്ടത്തില്‍ ഡോക്ടര്‍മാര്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയമാക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട്‌ ഗുരുതരപരുക്കുകളോടെയാണ്‌ റൂബി കുമാരിയെ ആശുപത്രിയില്‍ എത്തിച്ചത്‌. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ്‌ മലയാള ചലച്ചിത്രം ദൃശ്യം കോപ്പിയടിയാണെന്നാരോപിച്ചു നല്‍കിയ ഹര്‍ജി എറണാകുളം അഡീഷണല്‍ ജില്ലാ കോടതി തള്ളി. പകര്‍പ്പവകാശ ലംഘനം ആരോപിച്ച്‌ കോതമംഗലം സ്വദേശിയും മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ അധ്യാപകനുമായ ഡോ. സതീഷ്‌ പോള്‍ കോപ്പി റൈറ്റ്‌ നിയമപ്രകാരം നല്‍കിയ ഹര്‍ജിയാണു ജഡ്‌ജി പി.ജി.അജിത്‌ കുമാര്‍ തള്ളിയത്‌. തന്റെ `ഒരു മഴക്കാലത്ത്‌' എന്ന നോവലാണു സിനിമയാക്കിയതെന്നായിരുന്നു സതീഷ്‌ പോളിന്റെ വാദം. സിനിമയുടെ ലാഭത്തിന്‍െറ 20 ശതമാനവും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. കോടതി ഈ വാദവും തള്ളി. നോവലും സിനിമയുടെ തിരക്കഥയും പരിശോധിച്ച ശേഷമാണു കോടതി വിധി. ജിത്തു ജോസഫ്‌ ആണ്‌ ചിത്രത്തിന്റെ സംവിധായകന്‍. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സ്വർഗവാതിൽ തുറന്ന്, കിതച്ചുകൊണ്ട് ഓടിക്കയറിയ ദൂതൻ കണ്ടത് സിനിമ കണ്ടുകൊണ്ടിരിക്കുന്ന ദൈവത്തെ ആയിരുന്നു. ദൈവം (നന്നായി ആലോചിച്ച്) : ഓഹ്.. അങ്ങനെ... ഓക്കെ... ആഹ് പിന്നെ... ഈ പടത്തിന്‍റെ 2nd പാർട്ട് ഇറങ്ങിയിട്ടുണ്ട്... ദൈവം (ഞെട്ടലോടെ) : എന്‍റെ ഈശ്വരാ... അവർക്ക് വേണ്ടതെല്ലാം ഞാൻ provide ചെയ്യാറുണ്ടല്ലോ... പിന്നെ എന്തിനാ സമരം ?? ദൂതൻ : ഓഹ്... ഇവിടുത്തെ മാലാഖമാരുടെ കേസ് അല്ല... നമ്മുടെ ഭൂമിയിലെ മാലാഖമാർ... നഴ്സുമാർ... അവരുടെ സമരം !! ദൂതൻ (പുഞ്ചിരിച്ചുകൊണ്ട്) : ഒട്ടുമിക്ക നഴ്സുമാരും രോഗികളെ തങ്ങളുടെ ഉറ്റ ബന്ധുക്കളെപ്പോലെ സ്നേഹിക്കുന്നു. ദൈവം (ഒന്നു ആലോചിച്ച്) : ഉം... മാത്രമല്ല, നമ്മളെ ഓർത്തു പ്രാർത്ഥിച്ചു കേഴുന്ന ഒരുപാട് രോഗികൾക്കും, അവരുടെ കുടുംബാംഗങ്ങൾക്കും, ഇവരിൽ നിന്നു ലഭിക്കുന്ന കരുതലും, തുണയും ഇനിയും തുടരേണ്ടതുണ്ട്... ദൈവം : ഈശ്വരാ... കൊച്ചി മെട്രോയുടെ extension ജോലികൾ എൻട്രൻസ് കോച്ചിങ്ങിന് പോണ പിള്ളേരെ ഏൽപ്പിക്കുന്ന പോലെ... ദൈവം (ആലോചിച്ചുകൊണ്ട്) : ശരി, സന്തോഷത്തോടെ പൊയ്ക്കൊള്ളുക... നീതിക്കായി പോരാട്ടം തുടരാൻ നഴ്സുമാരോട് പറയുക... തർക്കത്തിനിടയിലും കോഴിയുടെ ശബ്ദം ഉയർന്നു കേട്ടു : താറാവിനും കൂടി വേണ്ടിയാടോ ഞാൻ ഇവിടെ സംസാരിച്ചത്. അവസാനം നിങ്ങള്‍ നാൽകാലികൾ ഒക്കെ കൂടെ ഞങ്ങളെ തേച്ച്... കോഴി : തനിക്കു അതു പറയാം. ഒരു കല്യാണ ഫങ്ഷനിൽ വന്നവർക്കെല്ലാം ഫുഡ് കൊടുക്കാൻ തന്നെപ്പോലുള്ള 2 എണ്ണത്തിനെ തട്ടിയാൽ മതി. ഞങ്ങൾ കോഴികളുടെ കേസ്സ് എങ്ങനാ... കലങ്ങിയ നെഞ്ചുമായി നടന്നു അകലുന്ന കോഴിയെ കണ്ടു ഒട്ടകം മറ്റു മൃഗങ്ങളോടായി പറഞ്ഞു : നിങ്ങൾ കോഴിയെ അങ്ങനെ അധിക്ഷേപിച്ചത് ശരിയായില്ല പുള്ളേ... ഒന്നുമില്ലെങ്കിലും ഞമ്മള് പണ്ട് ഗൾഫിൽ ആയിരുന്നപ്പോൾ ഞമ്മക്കടെ അറബി മുതലാളിമാർക്ക്എന്നും സ്നേഹത്തോടെ ഡിന്നർ ഒരുക്കിയിരുന്നവരാണ് കോഴികൾ... 'കശാപ്പു ചെയ്യാനാകാത്ത മൃഗങ്ങളുടെ ലിസ്റ്റിൽ' കഷ്ടിച്ചു കടന്നു കൂടിയ എന്നോട്, നാളെ കാണിക്കില്ല എന്നാര് കണ്ടു... കോഴിയും ഒട്ടകവും ഇറങ്ങിപ്പോയ വാതിലിലൂടെ കടന്നുവരുന്ന ആ ഇരുകാലിയെ കണ്ടു അവിടെ ഉണ്ടായിരുന്ന മൃഗങ്ങൾ ഞെട്ടി... എരുമ : ബ്ലഡി ഫൂള്‍... പേടിപ്പിച്ചു കളഞ്ഞല്ലാഡോ... മൃഗ സ്നേഹിയാണല്ലേ... എങ്കിൽ ഇരിക്കൂ... ഞങ്ങളുടെ ചർച്ചയിൽ പങ്കെടുക്കൂ... മൊബൈലിൽ നോക്കി കാര്യം മനസിലാക്കിയ കാള ഞെട്ടലോടെ : ശരിയാണ്... കശാപ്പു നിരോധന നിയമത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തി... (തൊണ്ടയിലൂടെ വെള്ളം ഇറക്കുന്ന ശബ്ദം) കാള : പോകുന്നവർ ഒക്കെ പോകട്ടെ... എന്തൊക്കെ വന്നാലും ഈ കാള കിടക്കും, കയറോടും... നിങ്ങൾ ആ കന്നുകാലി നിരോധന നിയമത്തിന്‍റെ ചിരിച്ചു കൊണ്ട് മനുഷ്യൻ : കശാപ്പു നിരോധനത്തിന് സ്റ്റേ ഓർഡർ കിട്ടിയ സ്ഥിതിക്കു അതൊന്നു ആഘോഷിക്കാൻ, ഒരു ബീഫ് ഫെസ്റ്റിവൽ നടത്താനുള്ള ഇറച്ചി നോക്കി ഇറങ്ങിയതാ !! പശു : കണ്ണൂര് പോയാൽ അവിടുള്ള യൂത്തൻമാര് പബ്ലിക് ആയി, നടു റോഡിൽ ഇട്ടു നമ്മളെ അറഞ്ചം പുറഞ്ചം കശാപ്പു ചെയ്തു കൊന്നു പ്രതിഷേധിക്കും... അതിലും ഭേദം അറബിക്കടലിൽ ചാടുന്നതാ... വേറെ ഏതെങ്കിലും സംരക്ഷണ നിയമം ഇനി വന്നാല്‍, ഒരു മൂന്നാം അങ്കത്തിലൂടെ അവയെ നേരിടാം എന്ന പ്രതീക്ഷയോടെ... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : emalayalee.com - മോഹന്‍ലാലിന്റെ വാര്‍ത്താ സമ്മേളനം അങ്ങേയറ്റം നിരാശാജനകം; എഎംഎംഎ ആരോടൊപ്പം നില്‍ക്കുന്നുവെന്ന് വ്യക്തമായി, അമ്മയ്‌ക്കെതിരെ തുറന്നടിച്ച് ഡബ്ല്യുസിസി മോഹന്‍ലാലിന്റെ വാര്‍ത്താ സമ്മേളനം അങ്ങേയറ്റം നിരാശാജനകം; എഎംഎംഎ ആരോടൊപ്പം നില്‍ക്കുന്നുവെന്ന് വ്യക്തമായി, അമ്മയ്‌ക്കെതിരെ തുറന്നടിച്ച് ഡബ്ല്യുസിസി താരസംഘടനയിലെ വിവാദ കോലാഹലങ്ങളില്‍ പ്രതികരിച്ച് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ പ്രസ്താവനകളെ പാടെ അവഗണിച്ച് ഡബ്ല്യുസിസി. വാര്‍ത്താ സമ്മേളനത്തിന് ശേഷം ഫേസ്ബുക്കിലൂടെയായിരുന്നു വനിതാ കൂട്ടായ്മയുടെ പ്രതികരണം. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ എഎംഎംഎ പ്രസിഡന്റ് നടത്തിയ വാര്‍ത്താ സമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നുവെന്ന് ഡബ്ല്യുസിസി ഫേസ്ബുക്കില്‍ കുറിക്കുന്നു. വിഷയം സാങ്കേതികമെന്ന് വരുത്താന്‍ ശ്രമിച്ചതായും അക്രമിയും ഇരയും ഒരേ സംഘടനയില്‍ എന്ന സാഹചര്യമുണ്ടാക്കിയത് ഖേദകരമാണെന്നും മാത്രമല്ല, അമ്മ ജനറല്‍ ബോഡിയില്‍ നടനെ തിരിച്ചെടുക്കുന്ന വിഷയം അജണ്ടയിലുണ്ടായിരുന്നു എന്നാണ് സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ അത്തരമൊരു വിഷയം അജണ്ടയില്‍ ഇല്ലായിരുന്നു എന്നാണു ഞങ്ങള്‍ക്കറിയാന്‍ സാധിച്ചതെന്നും ഡബ്ല്യുസിസി വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം അമ്മ പ്രസിഡന്റ് നടത്തിയ വാര്‍ത്താ സമ്മേളനം ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നു. ഈ വിഷയത്തോടുള്ള സമീപനം തന്നെ അടിസ്ഥാനപരമായ ചില പ്രശ്‌നങ്ങളെയാണ് സൂചിപ്പിക്കുന്നത്. 1. കുറ്റാരോപിതനായ ഒരാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപെട്ട് പറഞ്ഞ കാര്യങ്ങള്‍, ഈ വിഷയത്തില്‍ സംഘടന എവിടെ നില്ക്കുന്നു, ആരോടൊപ്പം നില്ക്കുന്നു എന്നത് കൃത്യമായി വെളിവാക്കുന്നു. ഏതൊരു സംഘടനയും പ്രസ്ഥാനവും അടിസ്ഥാനപരമായി കാത്തു സൂക്ഷിക്കേണ്ട ധാര്‍മ്മികതയും സത്യസന്ധതയും മര്യാദകളുമുണ്ട്. ഈ കാര്യത്തില്‍ ചില സാങ്കേതിക വിഷയങ്ങളാണ് അടിസ്ഥാന പ്രശ്‌നമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതരത്തിലുള്ള ഈ നിലപാട് ആശങ്കാജനകമാണ്. കുറ്റാരോപിതനെ തിരിച്ചെടുക്കാന്‍ ആലോചിക്കുമ്പോള്‍ അതിക്രമത്തെ അതിജീവിച്ച വ്യക്തിയും അയാളും ഒരേ സംഘടനയില്‍ തുടരുന്നതിലെ പ്രശ്‌നം അവിടെയുള്ളവര്‍ കണക്കിലെടുക്കാത്തത് ഖേദകരമാണ്. 2. നടി പരാതി എഴുതി നല്കിയില്ലല്ലോ എന്ന് പറയുമ്പോള്‍ ഞങ്ങളുടെ സുഹൃത്ത് തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യം ഇവിടെ പറയേണ്ടതുണ്ടെന്ന് തോന്നുന്നു. തനിക്ക് സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാക്കപ്പെടുന്നുണ്ട് എന്ന കാര്യം ശ്രീ. ഇടവേള ബാബുവിനെ അറിയിക്കുകയും അദ്ദേഹം അപ്പോള്‍ തന്നെ ഫോണില്‍ കുറ്റാരോപിതനായ നടനുമായി ബന്ധപ്പെട്ട് ഇക്കാര്യം സംസാരിച്ച ശേഷം അത് ഞങ്ങളുടെ സുഹൃത്തിന്റെ തോന്നല്‍ മാത്രമാണെന്ന് എന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് അതിക്രമമുണ്ടായ ശേഷം ഈ പെണ്‍കുട്ടി വീണ്ടും ശ്രീ.ബാബുവിനെ ഫോണില്‍ വിളിക്കുകയും തന്റെ കൂടെ നില്ക്കണമെന്നും തനിക്ക് എല്ലാ പിന്തുണയും വേണമെന്നും ആവശ്യപ്പെട്ടപ്പോള്‍ 'ഞങ്ങളൊക്കെ നിന്റൊപ്പമുണ്ട്' എന്നു പറഞ്ഞതല്ലാതെ രേഖാമൂലം പരാതി എഴുതി തരാന്‍ ആവശ്യപ്പെട്ടതായി അറിവില്ല. 3. അവളോടൊപ്പം രാജി വച്ച ഡബ്ല്യൂസിസി അംഗങ്ങള്‍, രാജിവച്ച കാര്യം പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് ഇമെയില്‍ വഴി നാലുപേരും അമ്മയുടെ ഒഫീഷ്യല്‍ ഇമെയില്‍ ഐഡിയിലേക്ക് അയച്ചു ഉറപ്പുവരുത്തിയതാണ് . 4. അമ്മ ജനറല്‍ ബോഡിയില്‍ നടനെ തിരിച്ചെടുക്കുന്ന വിഷയം അജണ്ടയിലുണ്ടായിരുന്നു എന്നാണ് സമ്മേളനത്തില്‍ പറഞ്ഞത്. അത്തരമൊരു വിഷയം അജണ്ടയില്‍ ഇല്ലായിരുന്നു എന്നാണു ഞങ്ങള്‍ക്കറിയാന്‍ സാധിച്ചത് . വസ്തുതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സംഘടനകള്‍ പാലിക്കേണ്ട ജനാധിപത്യ മര്യാദകളിലും അതിനുള്ളില്‍ നടക്കേണ്ട സംവാദങ്ങളിലും ഞങ്ങള്‍ക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ട്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ചര്‍ച്ചയെയും ഞങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ഒരുപാട് വൈകിപ്പിക്കാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഒരു അടിയന്തര ചര്‍ച്ചക്കുള്ള തിയതി ഞങ്ങളെ ഉടന്‍ അറിയിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. അനധികൃത സ്വത്ത് സമ്പാദനം: വി.എം. രാധാകൃഷ്ണന്‍ വാങ്ങിയ ദേശാഭിമാനിയുടെ മുന്‍ ആസ്ഥാന മന്ദിരവും കണ്ടുകെട്ടി പകല്‍ കമ്മ്യൂണിസം പറയുകയും രാത്രി ബി.ജെ.പിയുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്ന അവസരവാദിയാണ്‌ മുഖ്യമന്ത്രിയെന്ന്‌ മുരളീധരന്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂയോര്‍ക്ക്: ഫൊക്കാന കണ്‍വെന്‍ഷന്‍ ഓണ്‍ ലൈന്‍ റജിസ്ട്രേഷന്‍ പ്രവര്‍ത്തന സജ്ജമായതായി ഫൊക്കാന നാഷണല്‍ പ്രസിഡന്റ് മറിയാമ്മ പിള്ള അറിയിച്ചു. കണ്‍വെന്‍ഷനിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇനിമുതല്‍ ഫോമുകള്‍ പൂരിപ്പിക്കുകയോ, ചെക്കെഴുതി തപാലില്‍ അയയ്ക്കുകയോ വേണ്ടതില്ല എന്നുള്ളത് ഇതിന്റെ ഒരു പ്രത്യേകതയാണെന്ന് മറിയാമ്മ പിള്ള അഭിപ്രായപ്പെട്ടു. ഓണ്‍ ലൈന്‍ റജിസ്ട്രേഷന്‍ നിലവില്‍ വന്ന ഈ ആഴ്ചയില്‍ തന്നെ നിരവധി ആളുകള്‍ ആ സംവിധാനം ഉപയോഗപ്പെടുത്തി കണ്‍വെന്‍ഷനിലേക്ക് റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. കണ്‍വെന്‍ഷനിലേക്ക് റജിസ്ട്രേഷനുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഇതെന്തുകൊണ്ടും സഹായകമാകുമെന്ന് സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ വര്‍ഗീസ് പാലമലയില്‍ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ട്രസ്റ്റിബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. 11സ്‌പോര്‍ട്‌സ് ഇന്റര്‍ സ്‌കൂള്‍ ടേബിള്‍ ടെന്നിസ് സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ്‌സ് ആലപ്പുഴയില്‍ 18, 19 തീയതികളില്‍ കെടിടിഎ പ്രവര്‍ത്തനം ചട്ടങ്ങള്‍ ലംഘിച്ചെന്നു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹൈക്കോടതിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ മൂന്നു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്നതു രജിസ്‌ട്രേഷന്‍ കൂടാതെയെന്നു രജിസ്ട്രാര്‍! ഫൊക്കാന ഫൗണ്ടേഷന്‍ ഭാരവാഹികൾ ആയി എബ്രഹാം ഈപ്പൻ, സണ്ണി മറ്റമന,വിപിൻ രാജ്,സിറിയക് കൂവക്കാട് എന്നിവരെ തെരെഞ്ഞുടുത്തു <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മലപ്പുറം : സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത വ്യാജ ഹര്‍ത്താലിനോടനുബന്ധിച്ച് അക്രമം നടത്തിയതില്‍ മലപ്പുറത്ത് 137 പേര്‍ പോലിസ് അറസ്റ്റ് ചെയ്തു. പൊതുമുതല്‍ നശിപ്പിക്കല്‍, പോലിസിന്റെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് 20 ലേറെപ്പേരുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം താനൂര്‍, പരപ്പനങ്ങാടി, തിരൂര്‍ മേഖലകളില്‍ നിരോധനാജ്ഞ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പരപ്പനങ്ങാടി, എടക്കര, മഞ്ചേരി എന്നിവിടങ്ങളില്‍ പ്രതികള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. എസ് ഡി പി ഐപ്രവര്‍ത്തകരാണ് അറസ്റ്റിലായവരിലേറെയും. സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചവരെ പോലിസ് നരീക്ഷിച്ചുവരുകയാണ്. കഴിഞ്ഞദിവസമുണ്ടായ അപ്രഖ്യാപിത ഹര്‍ത്താലിനിടെ മലപ്പുറം ജില്ലയില്‍ വ്യാപകമായ അക്രമങ്ങളാണ് നടന്നത്. താനൂര്‍ മേഖലയാണ് സംഘര്‍ഷം കൂടുതല്‍ ബാധിച്ചത്. നിരവധി കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച് വ്യപാരികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: ബെല്ലാരിയില്‍ കോണ്‍ഗ്രസ് കുതിക്കുന്നു, ശിവമൊഗ്ഗയില്‍ ബിജെപിക്ക് നേരിയ ലീഡ് മാത്രം എന്തിനാണ് ഇത്തരം നുണ പടച്ചുവിടുന്നത്‌ ? ഈ വീട്ടില്‍ നിന്നാരും ശബരിമലയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല, ജനം ടിവിയുടെ നുണ പ്രചരണം തുറന്നുകാട്ടി ശശികല റഹീം കോഴവാങ്ങിയത് അസ്താനയ്ക്ക് വേണ്ടിയെന്ന് ഫോണ്‍ സംഭാഷണം, മോദിയുടെ വിശ്വസ്തനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് സന്നിധാനത്ത് 52കാരിയെ തടഞ്ഞത് തിരിച്ചടിയെന്ന് ആര്‍.എസ്.എസ്, ഇൗ രീതിയിൽ സമരം മണ്ഡലകാലം മുഴുവൻ നടത്താനാകില്ലെന്നും വിലയിരുത്തല്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ആഘോഷങ്ങളില്ലാതെ, ഓണം ആശംസകള് മാത്രം……..പ്രളയബാധിതരെ സഹായിക്കുന്നതിനാവട്ടെ നമ്മുടെ കൂട്ടായ ശ്രമം……. പ്രളയബാധിതരെ സഹായിക്കാന് തൃത്താല ഉപജില്ലയിലെ എല്ലാ അദ്ധ്യാപകസുഹൃത്തുക്കളും ഒരു മനസ്സോടെ പ്രവർത്തിക്കണം MR, V I കുട്ടികള്ക്കുള്ള വൈദ്യപരിശോധനാ ക്യാമ്പ് 15.07.2018 ഞായറാഴ്ച കാലത്ത് 8.30 ന് BRC യില് വച്ച് പുതിയ അദ്ധ്യയന വര്ഷത്തിലേക്ക് എല്ലാവര്ക്കും സുസ്വാഗതം PTA / MPTA പ്രസിഡൻ്റുമാരുടെ യോഗം 25.05.2018 വെള്ളിയാഴ്ച കാലത്ത് 10.00 മണിക്ക് GLPS VATTENAD വച്ച് അവധിക്കാല അദ്ധ്യാപക പരിശീലനത്തെ സംബന്ധിച്ച നിര്ദ്ദേശങ്ങള്ക്ക് “WHATSNEW” നോക്കുക അംഗീകാരമില്ലാത്ത വിദ്യാലയങ്ങളിലെ കുട്ടികള്ക്ക് പൊതുവിദ്യാലയങ്ങളിലേക്ക് പ്രവേശനം നല്കുന്നതിനുള്ള നടപടികള് – “WHATS NEW”നോക്കുക മധ്യവേനലവധിക്കാലത്ത് പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഡൗണ്‍ലോഡ്‌സില്‍. ഗവ.സ്കൂള്‍ അധ്യാപകരുടെ ഓണ്‍ലൈന്‍ സ്ഥലം മാറ്റത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.ലിങ്ക് ചുവടെ SSLC Valuation പുതുക്കിയ സമയക്രമം അനുസരിച്ച് ആറാം തീയതി ആരംഭിച്ച് 21 ന് അവസാനിക്കും. 2018 MARCH 31 അദ്ധ്യാപകര്ക്ക് പ്രവൃത്തി ദിനമായിരിക്കുമെന്ന് DPI അറിയിക്കുന്നു K-TET result published ….Link Available in this Website തൃത്താല ഉപജില്ല പ്രീ പ്രൈമറി കലോത്സവം 2018 ഒന്നാം സ്ഥാനം GLPS വട്ടേനാട്, രണ്ടാം സ്ഥാനം MMALPS കവുക്കോട്, മൂന്നാം സ്ഥാനം GTJBS കുമ്പിടി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : എന്റെ മകന്‌ ഏഴു വയസ്സായി. അവന്റെ കുറുമ്പുകള്‍ സഹിക്കാന്‍ വയ്യാതായിരിക്കുന്നു. എല്ലാവര്‍ക്കും മോനെക്കുറിച്ച്‌ പരാതി പറയാനേ നേരമുള്ളൂ. സ്‌കൂളിലും വല്ലാത്ത പ്രശ്‌നക്കാരനാണ്‌. ക്ലാസിലിരിക്കുമ്പോള്‍ എന്തെങ്കിലും ശബ്‌ദം കേട്ടാല്‍ ശ്രദ്ധ അങ്ങോട്ടു തിരിയും. പഠിക്കാനിരിക്കുമ്പോള്‍ വീട്ടില്‍ ആരെങ്കിലും വര്‍ത്തമാനം പറഞ്ഞാല്‍ അതു കേട്ട്‌ എണീറ്റുപോകും. എപ്പോഴും ഇളകിമറിഞ്ഞിരിക്കുന്ന പ്രകൃതമാണ്‌. ധാരാളം സംസാരിക്കും. പിറുപിറുത്ത്‌ ഓടുകയും ചാടുകയും ചെയ്യും. സാഹചര്യങ്ങള്‍ നോക്കാതെ എടുത്തുചാടും. മകനെ കുറിച്ചുള്ള ഒരു അമ്മയുടെ വേദനയാണിത്‌. യഥാര്‍ത്ഥത്തില്‍ ഈ കുട്ടിയുടെ തകരാറ്‌ ശ്രദ്ധാവൈകല്യമാണ്‌. അറ്റന്‍ഷന്‍ ഡെഫിസിറ്റ്‌ ഹൈപ്പര്‍ ആക്‌റ്റിവിറ്റി ഡിസോര്‍ഡര്‍ എന്നാണ്‌ മനഃശാസ്‌ത്ര വിദഗ്‌ധര്‍ ശ്രദ്ധാവൈകല്യത്തിനും പിരുപിരുപ്പിനും നല്‍കിയിട്ടുള്ള പേര്‌. എ ഡി എച്ച്‌ ഡി എന്ന ചുരുക്കപ്പേരിലാണ്‌ ഈ വൈകല്യം സാധാരണ അറിയപ്പെടുന്നത്‌. ഇത്തരം വൈകല്യമുള്ള കുട്ടികള്‍ക്ക്‌ ഒരു സ്ഥലത്ത്‌ കുറച്ചു നേരം അടങ്ങിയിരിക്കുവാന്‍ സാധ്യമല്ല. ഒരു കാര്യം മുഴുവനായി ചെയ്‌തുതീര്‍ക്കുവാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള കഴിവ്‌ കുറവായിരിക്കും. ആലോചിക്കാതെ പ്രവര്‍ത്തിക്കുന്ന ഇത്തരക്കാരുടെ ശാരീരിക ചലനങ്ങള്‍ മററുള്ളവരെക്കാള്‍ സന്ദര്‍ഭത്തിന്‌ അനുസരണമല്ലാത്തവിധം കൂടുതലായിരിക്കും. ക്ലാസിലെ വികൃതികളായി മാറ്റിനിര്‍ത്തപ്പെടുന്ന ഈ കുട്ടികളില്‍ ഏറെ പേര്‍ക്കും പഠന വൈകല്യവും കണ്ടുവരാറുണ്ട്‌. വേണ്ടവിധത്തില്‍ തിരിച്ചറിയപ്പെടാതെ പോകുന്ന ഒരു വൈകല്യമാണ്‌ എ.ഡി.എച്ച്‌.ഡി. അച്ചടക്കമില്ലായ്‌മയായിട്ടും വളര്‍ത്തുദോഷമായിട്ടും ആദ്യകാലങ്ങളില്‍ ഇതിനെ കരുതി പോന്നിരുന്നു. അഞ്ചു മുതല്‍ എട്ടു വയസ്സുവരെ പ്രായമാകുമ്പോള്‍ ശാരീരികമായിട്ടുള്ള പിരിപിരുപ്പം താനേ കുറഞ്ഞുവരുന്നതായി അനുഭവപ്പെടാറുണ്ട്‌. വികൃതി പയ്യന്‍ മിടുക്കനായി എന്നു തോന്നിപ്പോകും. എന്നാല്‍ ബഹള പ്രകൃതം മാറിയാലും ശ്രദ്ധാവൈകല്യം നിലനില്‍ക്കുന്നതിനാല്‍ പഠനത്തെ സാരമായി ബാധിക്കും. ശ്രദ്ധാവൈകല്യത്തിന്റെ യഥാര്‍ത്ഥ കാരണം മസ്‌തിഷ്‌കത്തിലെ ചില രാസമാറ്റങ്ങളാണ്‌. ഏകാഗ്രത നിയന്ത്രിക്കുന്ന തലച്ചോറിനുള്ളിലെ പ്രീ ഫോണ്ടല്‍ കോര്‍ട്ടക്‌സിലെ ഡോപ്പമിന്‍ നോര്‍ എപ്പിനെ ഫ്രിന്‍ എന്നീ രാസവസ്‌തുക്കളുടെ അളവ്‌ ഇവരില്‍ ജന്മനാല്‍ തന്നെ കുറഞ്ഞിരിക്കും. ഈ രാസവസ്‌തുക്കളുടെ അളവു കുറഞ്ഞാല്‍ ശ്രദ്ധ മാറിമറിഞ്ഞുകൊണ്ടിരിക്കും. ഇതുമൂലം തലച്ചോറിലെ ഇന്‍ഹിബിറ്ററി കോശങ്ങള്‍ക്ക്‌ പൂര്‍ണ വളര്‍ച്ചയെത്താനും കഴിയാതെ വരുന്നു. ചെയ്യുന്ന കാര്യത്തില്‍ ശ്രദ്ധ നിലനിര്‍ത്തുന്നതിനു നമ്മെ സഹായിക്കുന്നത്‌ ഇന്‍ഹിബിറ്ററി കോശങ്ങളാണ്‌. നൂറു കുട്ടികളില്‍ അഞ്ചു പേര്‍ക്ക്‌ ശ്രദ്ധാവൈകല്യമുള്ളതായി കണക്കാക്കപ്പെടുന്നു. ശ്രദ്ധാവൈകല്യമുള്ള നൂറു കുട്ടികളില്‍ നാല്‍പത്തിയെട്ടുപേര്‍ക്ക്‌ പഠന വൈകല്യവും കണ്ടുവരുന്നു. ശ്രദ്ധക്കുറവും പിരുപിരുപ്പും പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളില്‍ നാലിരട്ടി കൂടുതലാണ്‌. ഈ വൈകല്യമുള്ള കുട്ടികളോട്‌ മാതാപിതാക്കളുടെ സമീപനം മാറ്റുകയാണ്‌ ആദ്യം വേണ്ടത്‌. കുട്ടിയുടെ വാശികള്‍ക്കും ഇഷ്‌ടങ്ങള്‍ക്കുമെല്ലാം പെട്ടെന്ന്‌ വഴങ്ങിക്കൊടുക്കാതെ അല്‍പം നിയന്ത്രണം ഏര്‍പ്പെടുത്തണം. ഇവരുടെ പഠനകാര്യങ്ങളില്‍ നല്ല അടുക്കും ചിട്ടയും ഉണ്ടാകണം. ശ്രദ്ധ വര്‍ദ്ധിപ്പിക്കുവാനുള്ള കളികള്‍ കൊടുക്കാം. ഇവരെ ക്ലാസിലെ മുന്‍നിരയില്‍ തന്നെ ഇരുത്തണം. വാതില്‍, ജനാലകള്‍ എന്നിവയുടെ സമീപത്ത്‌ കുട്ടിയെ ഇരുത്തരുത്‌. കുട്ടിയെ ക്ലാസിലെ മോണിറ്റര്‍ ആക്കുന്നത്‌ വളരെ പ്രയോജനം ചെയ്യും. ഇവരുടെ ഊര്‍ജം പഠനത്തില്‍ മാത്രമല്ല, മറ്റു വഴികളിലേക്കും തിരിച്ചു വിടണം. അതിനു വേണ്ടി സ്‌പോര്‍ട്‌സ്‌, മറ്റു കലാപരിപാടികള്‍ എന്നിവയില്‍ അഭിരുചിക്കനുസരിച്ച്‌ പരിശീലനം നല്‍കാവുന്നതാണ്‌. ശ്രദ്ധാവൈകല്യത്തെ ഒരു മാനസിക പ്രശ്‌നമായി കാണേണ്ടതില്ല. വൈകല്യം തിരിച്ചറിഞ്ഞു ചികിത്സിക്കുകയാണു പ്രധാനം. വേണ്ട സമയത്ത്‌ തിരുത്തപ്പെടാത്ത കുട്ടികള്‍ കുറ്റവാസനയിലേക്കു പെട്ടെന്നു തിരിയുന്നതായി കണ്ടുവരാറുണ്ട്‌. മനഃശാസ്‌ത്രജ്ഞനെ കാണുന്നത്‌ പ്രയോജനം ചെയ്യും. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ ഒരു കഥാകൃത്താവണമെന്ന ചെറിയ സ്വപ്‌നവുമായി ജനിച്ചു. 1995 മുതല്‍ ആനുകാലികങ്ങളില്‍ അസ്‌മ എന്നകഥാകാരി ജനിച്ചു. അവള്‍ക്ക്‌ ലഭിച്ച പ്രണയലേഖനങ്ങളുടെ ബാഹുല്യം കണ്ട്‌ പേടിച്ച്‌ ഒരുനാള്‍ അപ്രത്യക്ഷയായി. ഹംസ ആലുങ്ങല്‍ എന്ന കഥാകാരന്റേത്‌ പുനര്‍ജന്മം. അഞ്ച്‌ വര്‍ഷത്തെ ആയുസിനിടക്ക്‌ പുഴവിളിക്കുന്നു. എന്നകഥാ സമാഹാരവും മഴതോരാതെ എന്ന നോവലും ചില നോവലെറ്റുകളും മാത്രം എഴുതിയ ആ കഥാകൃത്തും മൃതിയടഞ്ഞു. ഇപ്പോഴത്തേത്‌ മൂന്നാം ജന്മമാണ്‌. അവിടെ അക്ഷരങ്ങള്‍കൊണ്ട്‌ അന്നമുണ്ണുന്ന പത്ര പ്രവര്‍ത്തകന്‍. ഇപ്പോള്‍ സിറാജ്‌ ദിനപത്രത്തിന്റെ കോഴിക്കോട്‌ യൂനിറ്റില്‍ സബ്‌ എഡിറ്റര്‍. കലികാലത്തെ കൗമാരങ്ങള്‍, മുറിവേറ്റുവീണവരുടെ സാക്ഷിമൊഴികള്‍ എന്നീ പുസ്‌തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്‌. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കുട്ടികളെ സംബന്ധിച്ച മികച്ച അന്വേഷണ പരമ്പരക്കുള്ള അവാര്‍ഡ്‌, ദേശീയ ശിശു വികസന കൗണ്‍സില്‍ അവാര്‍ഡ്‌, സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച പത്രപ്രവര്‍ത്തനത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പ്രഥമ പ്രവാസി മാധ്യമ അവാര്‍ഡ്‌്, സാമൂഹിക പ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തകനുള്ള , സോളിഡാരിറ്റി മാധ്യമ അവാര്‍ഡ്‌, അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ വിജിലന്റ്‌ അവാര്‍ഡ്‌ എന്നിവ നേടിയിട്ടുണ്ട്‌. പിതാവ:്‌ പരേതനായ ആലുങ്ങല്‍ അബ്‌ദു മാതാവ്‌:ഖദീജ അമേരിക്കന്‍ മാലിന്യം അമ്മ അമ്മമാരുറങ്ങാത്ത വീടുകള്‍ അവസാനഭാഗം അവിഹിത അമ്മമാരുടെ ധര്‍മ്മസങ്കടങ്ങള്‍ അറിയുമോ കേരളത്തിന്റെ വക്കം ഭഗത് സിംഗിനെ...? ആജ്ഞകളുടെ വാറോലക്കാരറിയാന്‍.. ആണുങ്ങളില്ലാത്ത ഊരുകള്‍ ആണ്‍കുട്ടികള്‍ വില്‍പ്പനക്ക്‌ വിപണിയില്‍ ആരോഗ്യം ഉണ്ണികളെ ഊട്ടുന്നതും കാളകൂടം ഉത്തേജക വിപണി എ സി ഒന്ന്‌ കൊലവിളിയുടെ താരാട്ട്‌ പരമ്പര. കയ്യിട്ട്‌ വാരാന്‍ ഇതാ 148 കോടികൂടി ആറ്‌ adivasi paranbara 5 കാട് നീളെ കള്ളവാറ്റ് മൂന്ന് കാലികം കുഞ്ഞാലിയുടെ ജീവിതകഥ കുഞ്ഞിക്കാദര്‍:മലബാര്‍ മഹാ സമരത്തിലെ രക്തനക്ഷത്രം കുട്ടികളുടെ ആരോഗ്യം കുലം മുടിക്കുന്ന കുടിഭ്രാന്ത് കുറ്റകൃത്യങ്ങളുടെ ലോകത്ത് കുഞ്ഞു മുഖങ്ങള്‍ കൊലവിളിയുടെ താരാട്ട്‌ രണ്ട്‌ കൊലവിളിയുടെ താരാട്ട്‌ പരമ്പര കൊലവിളിയുടെ താരാട്ട്‌ പരമ്പര നാല്‌ കൗമാരം ഗര്‍ഭാശയം ഗര്‍ഭിണി ജീവചരിത്രം ജീവിതം തടവറക്കുള്ളില്‍ നിന്നും പെണ്‍ വിതുമ്പലുകള്‍ നാല്‌ പരമ്പര മൂന്ന് പി വി സി പൈപ്പ് വിതക്കുന്നതും അപകടം പീഡിപ്പിക്കപ്പെടാന്‍ പിഞ്ചു കുഞ്ഞുങ്ങള്‍ പെരുന്നാള്‍ ഓര്‍മകള്‍ പൗഡര്‍ പ്രസവിക്കുന്ന പാല്; മരുന്ന് വിരിയിക്കുന്ന മുട്ട പ്രണയവിവാഹങ്ങള്‍ പ്രവാസം ഫാന്‍ ഭൂമി മക്കള്‍ മനഃശാസ്‌ത്ര മമ്പുറം തങ്ങന്‍മാര്‍: മരുന്നില്‍ നിറയുന്ന മായങ്ങള്‍ പരമ്പര നാല് മലയാളിയുടെ ഇഷ്ടഭോജനം മാഫിയ രക്തസമ്മര്‍ദം വിളമ്പാന്‍ പഞ്ചസാര രോഗങ്ങളെ പെറ്റുപോറ്റുന്ന ഊരുകള്‍.. ലഹരിയില്‍ നീന്തുന്ന കൗമാരം ലേഖനം ലൈംഗിക ചന്തയില്‍ പരമ്പര ലൈംഗിക പിപണി ഭാഗം അഞ്ച്‌ ലൈംഗിക വിപണി ഭാഗം രണ്ട്‌ ലൈംഗികം വാര്‍ത്ത വിലക്കു വാങ്ങാം മരണങ്ങള്‍ വിപണനം ചെയ്യാം രോഗങ്ങള്‍ പരമ്പര 1 വെളിയങ്കോട് ഉമര്‍ഖാസി വേണോ ഈ പഴവും പച്ചക്കറിയും....? പരമ്പര മൂന്ന് ശര്‍ക്കരയില്‍ നിന്ന് തലകറക്കം ശാസ്ത്രം സഖാവ് കുഞ്ഞാലി സഖാവ്‌ കുഞ്ഞാലി; പോരാട്ടങ്ങളുടെ ജീവിതം സംസ്‌കാരം സഹോദരീ നീ ഇര മാത്രമാകുന്നതെന്തിന്‌...? സാമൂഹികം സിനിമ റാക്കറ്റ് smarana vartha <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സര്‍ സോളാര്‍ തട്ടിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടു താനകളുടെ പ്രൈവറ്റ് സെക്രട്ടറിമാരെയും , സെക്വ്യുരിട്ടി സ്ടാഫില്‍ പ്പ്ട്ടവരെയും ചേര്‍ത്ത് നിരവധി വാര്‍ത്തകള്‍ ആണ് പത്ര ദൃശ്യാ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത് . മുഖ്യ മന്ത്രിയായ അങ്ങയുടെ... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പേരിനെ ചൊല്ലി മാതാപിതാക്കള്‍ തര്‍ക്കിച്ചു ; കുഞ്ഞിന് ഹൈക്കോടതി പേരിട്ടു,baby named by high courtkeralaonlinenews.com | Malayalam news, kerala news, onlinenews, കുഞ്ഞിന് പേരിടുന്നതിനെ ചൊല്ലി മിശ്രവിവാഹിതരായ ദമ്പതികല്‍ തര്‍ക്കിച്ചു. ഇതോടെ കോടതി പരിഹാരം കണ്ടു. കോടതി മുന്നോട്ട് വച്ച പേര് ഇവര്‍ അംഗീകരിച്ചു. അമ്മ നിര്‍ദ്ദേശിച്ച ജോഹാന്‍, അച്ഛന്‍ നിര്‍ദ്ദേശിച്ച സച്ചിന്‍ എന്നിവ ചേര്‍ത്ത് ജോഹാന്‍ സച്ചിന്‍ എന്നാക്കി. 2010 ആഗസ്തില്‍ ഹിന്ദു ആചാരപ്രകാരം കല്യാണം കഴിച്ച ദമ്പതികള്‍ക്ക് 2013 സെപ്തംബര്‍ 20നാണ് കുഞ്ഞ് ജനിച്ചത്. ഹിന്ദുമത വിശ്വാസിയായ ഭര്‍ത്താവും ക്രിസ്ത്യന്‍ മത വിശ്വാസിയായ ഭാര്യയും അകന്നതോടെ വിവാഹ മോചന കേസ് കുടുംബ കോടതിയിലെത്തി. കുട്ടിയുടെ സ്‌കൂള്‍ പ്രവേശനത്തിന് ജനന സര്‍ട്ടിഫിക്കറ്റ് വേണം. എന്നാല്‍ രണ്ടു പേരും സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയതോടെ തരാനാകില്ലെന്ന് മുന്‍സിപ്പാലിറ്റി അധികൃതരും വ്യക്തമാക്കി. പിന്നീടാണ് തര്‍ക്കം കോടതി കയറിയത്. കുട്ടിയെ മാമോദീസ മുക്കിയെന്ന് അമ്മയും മറ്റൊരു പേരിടാന്‍ ധാരണയിലെത്തിയെന്ന് പിതാവും കോടതിയില്‍ വാദിച്ചു. കുടുംബ കോടതിയില്‍ കേസ് തുടരുന്നതിനാല്‍ കുട്ടിയുടെ അവകാശ കാര്യത്തില്‍ വ്യക്തതയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒടുവില്‍ പേരില്ലാതെ സ്‌കൂളില്‍ ചേര്‍ക്കാനാകാത്തതിനാല്‍ രണ്ടു പേരുടേയും ആഗ്രഹം പരിഗണിച്ച് ജോഹാന്‍ സച്ചിന്‍ എന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയ്ക്കു മുന്‍പില്‍ തകര്‍ന്നടിഞ്ഞ് തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍! ബോക്സ് ഓഫ് കളക്ഷനില്‍ ഇടിവ് ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസ രാഷ്ട്രീയത്തിലേക്ക്; തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു മൂന്നു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം തലക്കടിച്ച്‌ കൊലപ്പെടുത്തി;സ്വകാര്യഭാഗങ്ങളില്‍ പത്ത് സെന്റിമീറ്റര്‍ നീളമുള്ള മരക്കഷ്ണം തിരുകി കയറ്റി കോഴിക്കോട് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു ശബരിമല വിഷയവും ബന്ധു നിയമനവും: ഇടത് സർക്കാരിന് ജനകീയ മുഖം നഷ്ടപ്പെട്ടു; സർക്കാർ വീഴ്ച യു.ഡി.എഫ് ഗൗരവമായി കാണുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി തൃപ്തി രണ്ടും കല്‍പ്പിച്ചാണെങ്കില്‍ ഞങ്ങള്‍ മൂന്നും കല്‍പ്പിച്ച്; ഞങ്ങളുടെ ശരീരത്തില്‍ ചവിട്ടിയേ തൃപ്തിക്ക് ശബരിമലയിലേക്ക് പോകാനാകൂ എന്ന് രാഹുല്‍ ഈശ്വര്‍ 'മാധ്യമങ്ങളെ നിങ്ങള്‍ കൊന്നതാണ് എന്റെ എല്ലാം എല്ലാമായ ചിറ്റപ്പനെ'; ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്റെ സഹോദരപുത്രിയുടെ കുറിപ്പ് ഡി.വൈ.എഫ്.ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി എ.എ റഹീമിനെയും പ്രസിഡന്റായി എസ്. സതീശിനെയും തെരഞ്ഞെടുത്തു തിരുവനന്തപുരം :താരങ്ങളുടെ കൈയ്യേറ്റങ്ങള്‍ ഓരോന്നോരോന്നായി പുറത്തുവരുകയാണ്. ദിലീപിന്റെ കേസിനു പിറകേ മമ്മുട്ടി കായല്‍ കൈയേറ്റ കേസിലും സര്‍ക്കാര്‍ ഭൂമി അനധികൃതമായി തട്ടിയെടുത്ത കേസി... അഭിനയം മാത്രമല്ല സംവിധാനവും തനിയ്ക്ക് കൈമുതലാണെന്ന് ഒറ്റച്ചിത്രത്തിലൂടെ തെളിയിച്ച ജോയ്മാത്യൂ അടുത്ത ചിത്രത്തിന്റെ പണിപ്പുരയില്‍. ലാലിനെ നായകനാക്കിയാണ് ആദ്യ ചിത്രമായ ഷട്ടര്‍ സംവിധാനം ചെയ്... കൊച്ചി: സ്ത്രീയുടെ മേല്‍ അടച്ചേല്‍പിക്കാനുള്ളതല്ല പൗരുഷമെന്ന് നടന്‍ മമ്മൂട്ടി. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിഷേധിച്ച് എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടന്ന സിനിമ... മമ്മൂട്ടി ഫാന്‍സിനെ വേദനിപ്പിച്ച സംഭവത്തില്‍ ഖേദപ്രകടനവുമായി നടന്‍ അജു വര്‍ഗ്ഗീസ്. ഒപ്പം എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ കളക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഫേസ്ബുക്കില... മുംബൈ: മുംബൈയിലെ പാല്‍ഗര്‍ ജില്ലയില്‍ വച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശാര്‍ദുല്‍ താക്കൂറിന്റെ അച്ഛനും അമ്മയ്ക്കും ബൈക്കപകടത്തില്‍ പരിക്കേറ്റു. ഒരു വിവാഹച്ചടങ്ങ... തിരുവനന്തപുരം: വെസ്റ്റിന്‍ഡീസുമായുള്ള അഞ്ചാം ഏകദിന മത്സരം കഴക്കൂട്ടത്ത് തന്നെ നടത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഏറ്റവും മികച്ച ആധുനിക ക്രിക്കറ്റ് ... ഡര്‍ബന്‍: ക്രിക്കറ്റ് താരങ്ങള്‍ തമ്മിലുണ്ടായ വാഗ്വാദം അന്വേഷിക്കും. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീ കോക്കും തമ്മിലുള്ള വാക... ഹൈദരാബാദ്: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തില്‍ വന്‍ തുക വാതുവെപ്പ് നടത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദില്‍ വെച്ചാണ് സംഘം പിടിയിലായത്.രണ്ട് സംഘങ്ങളില്‍നിന... തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മഴകളി നിര്‍ത്തി ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള കളി തുടങ്ങി. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ... തിരുവനന്തപുരം : ഇന്ത്യ ന്യൂസിലണ്ട് ടി20 യുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം പത്മശ്രീ മോഹന്‍ലാല്‍ നിര്‍വഹിച്ചു. തിരുവനന്തപുരം താജ് വിവാന്റയില്... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ജേക്കബ് തോമസിനെ തിരുത്തി അസ്താന; 36 സര്‍ക്കുലറില്‍ 33 എണ്ണവും റദ്ദാക്കി,vigilance cancel circular issued by jacob thomaskeralaonlinenews.com | Malayalam news, kerala news, onlinenews, തിരുവനന്തപുരം: ജേക്കബ് തോമസ് പുറത്തിറക്കിയ 36 സര്‍ക്കുലറില്‍ മൂന്നെണ്ണം ഒഴികെ മറ്റെല്ലാം റദ്ദാക്കി. വിജിലന്‍സ് ഡയറക്ടര്‍ അസ്താനയാണ് ജേക്കബ് തോമസിന്റെ സര്‍ക്കുലറുകള്‍ റദ്ദാക്കിയത്. ഇതാദ്യമായാണ് മുന്‍ ഡയറക്ടറുടെ സര്‍ക്കുലര്‍ കൂട്ടത്തോടെ റദ്ദാക്കുന്നത്. കേസന്വേഷണം, സോഷ്യല്‍ ഓഡിറ്റ്, കുറ്റപത്രം സമപ്പിക്കല്‍ തുടങ്ങിയ സംബന്ധിച്ച സര്‍ക്കുലറുകളാണ് റദ്ദാക്കിയത്. സര്‍ക്കുലര്‍ വിജിലന്‍സ് ചട്ടത്തിന് വിരുദ്ധമെന്ന് മൂന്നംഗ സമിതി വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. വിജിലന്‍സ് തലവനായിരിക്കെ ജേക്കബ് തോമസ് പുറത്തിറക്കിയ ചില സര്‍ക്കുലറുകള്‍ സര്‍ക്കാരിന്റെ തന്നെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഒരു പരാതി ലഭിച്ചാല്‍ ഡയറക്ടറെ അറിയാക്കാതെ തന്നെ അതില്‍ ഡി.വൈ.എസ്.പിക്ക് കേസെടുക്കാമെന്നും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നും ജേക്കബ് തോമസ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യാന്‍ ഇടയുണ്ടെന്ന വിലയിരുത്തലില്‍ തീരുമാനം പരിശോധിക്കാന്‍ രണ്ട് ഡി.വൈ.എസ്.പിമാര്‍ അടങ്ങിയ ഒരു സമിതിയെ നിയോഗിച്ചു. ഈ സമിതിയാണ് ജേക്കബോ തോമസിന്റെ സര്‍ക്കുലറുകളില്‍ ഭൂരിഭാഗവും ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയത്. സാധാരണ മുന്‍ ഡയറക്ടര്‍മാരുടെ തീരുമാനങ്ങള്‍ പുനപരിശോധിക്കുകയും ചിലത് റദ്ദാക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഇതാദ്യമായാണ് മുന്‍ ഡയറക്ടറുടെ ഉത്തരവുകള്‍ പൂര്‍ണമായും റദ്ദാക്കുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ബി.എസ്.എഫ് എ.ഡി.ജി.പി.യായി പോകുന്ന അസ്താന 31-ന് വിജിലന്‍സ് ഡയറക്ടറുടെ ചുമതല ഒഴിയാനിരിക്കെയാണ് വിവാദ നടപടി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മുംബൈ: രാജ്യാന്തര കറന്‍സികള്‍ക്കെതിരെയും രൂപയുടെ മൂല്യം ഇടിഞ്ഞു .പ്രവാസി മലയാളികളുടെ ബന്ധുക്കള്‍ക്ക് ഇത് നല്ല കാലം.രൂപയുടെ മൂ ല്യവും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയും കൂപ്പ് കുത്തുമ്പോള്‍ രാജ്യാന്തര സാമ്പത്തിക ശക്തികള്‍ക്ക് ഒപ്പം ഇന്ത്യാമാഹാരാജ്യത്ത് താമസിക്കുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കളും വെക്തിഗതമായ നേട്ടം കൊയ്യുകയാണ് . ചൊവ്വാഴ്ച്ച ബ്രിട്ടീഷ് പൗണ്ടിന് 100 രൂപ കടന്നു. ഒരവസരത്തില്‍ 100.35 രൂപ വരെ ഉയര്‍ന്ന വിനിമയ നിരക്ക് പിന്നീട് റിസര്‍വ് ബാങ്കിന്‍െറ ഇടപെടലിനെ തുടര്‍ന്ന് 99.7 എന്ന നിലയിലേക്ക് മെച്ചപ്പെടുകയായിരുന്നു. മറ്റ് പ്രധാന രാജ്യാന്തര കറന്‍സികള്‍ക്കെതിരെയും രൂപ തകര്‍ച്ച നേരിട്ടു. യൂറോക്ക് 85 രൂപ, സ്വിസ് ഫ്രാങ്കിന് 69 രൂപ, കനേഡിയന്‍ ഡോളറിന് 61.5 രൂപ, ആസ്ത്രേലിയന്‍ ഡോളറിന് 57.8 രൂപ, ന്യൂസിലന്‍ഡ് ഡോളറിന് 50.9 രൂപ, സിങ്കപ്പൂര്‍ ഡോളറിന് 49.8 രൂഎ എന്നിങ്ങനെയായിരുന്നു ചൊവ്വാഴ്ച്ച രാവിലത്തെ വിനിമയ നിരക്ക്. മെയ് പകുതിയോടെ പൗണ്ടിന് 83 രൂപ എന്നതായിരുന്നു നിരക്ക്. ഈ നിലയില്‍ നിന്ന് ഏതാനും മാസങ്ങള്‍ക്കിടെ രൂപയുടെ മൂല്യത്തില്‍ 25 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. 51 പന്തില്‍ 103 റണ്‍സ് നേടി ഇന്ത്യന്‍ പെണ്‍കരുത്തായി ഹര്‍മന്‍ പ്രീത് കൗര്‍,വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് മിന്നും തുടക്കം അഴീക്കോട്‌ എംഎൽഎയായ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി,ആറുവർഷത്തേക്ക്‌ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽനിന്നും വിലക്കി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : റഫാലില്‍ കേന്ദ്ര സര്‍ക്കാരിനെ കുരുക്കുന്ന നാല് ചോദ്യങ്ങളുമായി സുപ്രീംകോടതി; പ്രതിരോധ സമാഗ്രികള്‍ വാങ്ങാനുള്ള നയം മാറ്റിയതെന്തിനെന്ന് കോടതി; എയര്‍ മാര്‍ഷലും, എയര്‍ വൈസ് മാര്‍ഷലും കോടതിയില്‍ ഹാജരായി; കേസ് വിധി പറയാന്‍ മാറ്റി ശബരിമല സന്ദര്‍ശിക്കാന്‍ തൃപ്തി ദേശായി ശനിയാഴ്ച എത്തും; സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി മരിക്കുന്നതിന് മുമ്പ് ഡിവൈഎസ്പി ആത്മഹത്യക്കുറിപ്പ് എഴുതിയിരുന്നു; മകനും ഭാര്യയ്ക്കും സഹോദരനുമെഴുതിയ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തു കാലിഫോര്‍ണിയ: ഇനി വാട്‌സ്ആപ്പിലേതുപോലെ അയച്ച മെസേജ് പിന്‍വലിക്കാനുള്ള സംവിധാനം മെസഞ്ചറിലും ലഭ്യമാകും. മെസഞ്ചറിലൂടെ അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്‌സില്‍നിന്നു പിന്‍വലിക്കാനുള്ള സൗകര്യം വരാനിരിക്കുന്ന മെസഞ്ചര്‍ പതിപ്പില്‍ ഉണ്ടാകുമെന്നാണ്Read More വാട്‌സ്ആപ്പില്‍ നമ്മള്‍ അയച്ച മെസേജ് എല്ലാവരില്‍ നിന്നും അപ്രത്യക്ഷമാക്കുന്ന ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്റെ സമയപരിധി നീട്ടി പുതിയ വേര്‍ഷന്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. നിലവിലെ ഒരുമണിക്കൂര്‍ എട്ട്Read More കാലിഫോര്‍ണിയ: വാട്‌സ്ആപ്പില്‍ ഇനി മുതല്‍ സ്റ്റിക്കറുകളും ലഭ്യമാകും.ആദ്യ ഘട്ടത്തില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകും.ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ വാട്‌സ്ആപ്പിന്റെRead More ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാക്കാൻ കേരള പോലീസ് നൽകുന്ന ചിലRead More ന്യൂഡല്‍ഹി: 2020 പകുതിയോടെ 5 ജി സേവനങ്ങള്‍ നല്‍കാന്‍ റിലയന്‍സ് ജിയോ. 2019 അവസാനത്തോടെ 4 ഫോര്‍ ജിയെക്കാള്‍ 50 മുതല്‍ 60 മടങ്ങ് വരെ ഡൗണ്‍ലോഡ്Read More റിലയൻസിന്റെ 4ജി ഫോൺ ജിയോ ഫോൺ 2 ന്റെ ഫ്‌ളാഷ് സെയിൽ ഇന്നാരംഭിക്കുന്നു. 12 മണിക്കാണ് സെയിൽ. ഒന്നാം തലമുറ ജിയോ ഫോണിൽ ചെറിയ മാറ്റങ്ങളോടെയാണ് രണ്ടാമനെത്തുന്നത്.Read More ആന്‍ഡ്രോയ്ഡിന്‍റെ 9 പതിപ്പിന് പൈ എന്ന് പേരിട്ടു. തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ഔദ്യോഗമായി ഇത് ഗൂഗിള്‍ നിയന്ത്രണത്തിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ആഗസ്റ്റ് 7 മുതല്‍Read More പലരുടെയും ഫോണുകളില്‍ ‘ആധാര്‍ സഹായ’ നമ്പര്‍ സേവ് ചെയ്യാതെ തന്നെ പ്രത്യക്ഷപ്പെട്ടതില്‍ കുറ്റമേറ്റെടുത്ത് ഗൂഗിള്‍ ന്യൂഡല്‍ഹി: യുഐഡിഎഐയുടേതായി പലരുടെയും ഫോണുകളില്‍ നമ്പര്‍ പ്രത്യക്ഷപ്പെട്ടതില്‍ കുറ്റമേറ്റെടുത്ത് ഗൂഗിള്‍. ഇത് ആധാര്‍ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നല്‍കിയതല്ലെന്നും ഫോണുകളിലെ ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയറിലെ ഒരു പ്രശ്‌നം കാരണമാണെന്നും ഗൂഗിള്‍Read More ന്യൂഡല്‍ഹി: സന്ദേശങ്ങള്‍ കൂട്ടമായി ഫോര്‍വേഡ് ചെയ്യുന്നതിന് നിയന്ത്രണവുമായി വാട്‌സ്ആപ്പ്. അഞ്ചിലധികം പേര്‍ക്ക് ഇനി ഒരു സന്ദേശം ഒരേ സമയം ഫോര്‍വേഡ് ചെയ്യാനാകില്ല. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലാണ് ഇത് ആദ്യംRead More പുതിയ രണ്ട് ഫീച്ചറുകളുമായി വാട്ട്‌സാപ്പിന്റെ ബീറ്റാ പതിപ്പ്. വാട്ട്‌സാപ്പിൻറെ 2.18.214 ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചറുകൾ പ്രത്യക്ഷപ്പെട്ടത്. ആൻഡ്രോയിഡ് നോട്ടിഫിക്കേഷൻ ബാറിൽ വെച്ച് തന്നെ ചാറ്റുകൾ നിശബ്ദമാക്കിവെക്കാനുംRead More ആദ്യ ഭര്‍ത്താവിന്റെ അമ്പുകൊണ്ടുള്ള ആക്രമണത്തില്‍ ഗര്‍ഭിണിയായ ഇന്ത്യന്‍ വംശജ ലണ്ടനില്‍ മരിച്ചു; കുഞ്ഞിനെ രക്ഷിച്ചു <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂഡല്‍ഹി: റഫാല്‍ കേസ് സുപ്രീംകോടതി വിധിപറയാന്‍ മാറ്റി. കേന്ദ്ര സര്‍ക്കാരിനെ കുരുക്കുന്ന നാല് ചോദ്യങ്ങളാണ് സുപ്രീംകോടതി ചോദിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ഒന്നാം നമ്പര്‍ കോടതിമുറിയില്‍Read More ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി എംപിയും മുന്‍ ഡിജിപിയുമായ ഹരീഷ് മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2014ല്‍ ആണ് മീണ ബിജെപി അംഗമായത്. മീണയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നു മുന്‍മുഖ്യമന്ത്രിRead More ദില്ലി: 2002ലെ ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് രാഷ്ട്രീയനേതാക്കളെയും കുറ്റവിമുക്തനാക്കിയതിന് എതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. തിങ്കാഴ്ച്ച ഹര്‍ജി പരിഗണിക്കും. കോണ്‍ഗ്രസ്Read More റഫാല്‍ ഇടപാടില്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി ദസോ; ഞാന്‍ കള്ളം പറയാറില്ല; റഫാലില്‍ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുത്തത് ഞങ്ങള്‍ തന്നെ എന്ന് ദസോ സിഇഒ എറിക് ട്രാപ്പിയര്‍ ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ പങ്കാളിയായി തിരഞ്ഞെടുത്തത് തങ്ങള്‍ തന്നെയെന്ന് ആവര്‍ത്തിച്ച് ദസോ സിഇഒ എറിക് ട്രാപ്പിയര്‍. സിഇഒ പൊസിഷനില്‍ ഇരുന്നുകൊണ്ട്Read More പലവട്ടം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പി.സി.ജോര്‍ജ് നേരിട്ടെത്തിയില്ല; ജോര്‍ജിന്റെ അഭിഭാഷകനെ കാണാന്‍ വിസമ്മതിച്ച് ദേശീയ വനിതാ കമ്മീഷന്‍ ന്യൂഡല്‍ഹി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അവഹേളിച്ച കേസില്‍ പി.സി. ജോര്‍ജ് എംഎല്‍എയുടെ അഭിഭാഷകനെ കാണാന്‍ ദേശീയ വനിതാ കമ്മീഷന്‍ വിസമ്മതിച്ചു. പലവട്ടം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടുംRead More ഹൈദരാബാദ്: നിയമസഭാ തെരെഞ്ഞെടുപ്പിന് ഒരുങ്ങുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 65 പേരടങ്ങിയ പട്ടികയില്‍ പ്രമുഖ നേതാക്കള്‍ക്ക് ഇടം കിട്ടി. സംസ്ഥാന അധ്യക്ഷന്‍Read More സ്ഥലങ്ങളുടെ പുനര്‍നാമകരണത്തിന് മുന്നേ ബിജെപി നേതാക്കള്‍ സ്വന്തം പേരുകള്‍ മാറ്റണമെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ന്യൂഡല്‍ഹി: രാജ്യത്തെ നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പുനര്‍നാമകരണം ചെയ്യുന്നതിനു മുമ്പേ അവരവരുടെ പേരുകളാണ് ബിജെപി നേതാക്കള്‍ മാറ്റേണ്ടതെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ഷാ എന്നത് പേര്‍ഷ്യന്‍ പേരാണെന്നും സംസ്‌കൃതത്തില്‍നിന്നല്ലRead More ബംഗലൂരു: കേന്ദ്രമന്ത്രി അനന്ത് കുമാര്‍ (59) അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.40ന് ബംഗലൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കേന്ദ്ര പാര്‍ലമെന്ററിRead More ദില്ലി: ഛത്തീസ്ഗഡിൽ നിയമസഭ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപരനെ പ്രചരണത്തിൽ പങ്കെടുപ്പിച്ച് കോൺഗ്രസ്. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിRead More ചെന്നൈ: മുതിര്‍ന്ന അഭിനേത്രിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂര്‍ത്തി (90) അന്തരിച്ചു. ഇന്നു രാവിലെ 12 മണിക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി വാര്‍ദ്ധക്യRead More <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും അഭി.യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും*** വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും ധ്യാനയോഗവും*** മലങ്കര ദീപം 2018 പ്രസിദ്ധീകരണത്തിന് തയ്യാറായി*** മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു*** അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് റജിസ്ട്രേഷന്‍ പൂര്‍ത്തിയായി.*** അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് ഇന്ന് തുടക്കം*** അമേരിക്കന്‍ മലങ്കര അതിഭദ്രാസനം മുപ്പത്തിരണ്ടാമതു കുടുംബ മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു*** അഭി. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ വിശുദ്ധവാര ശുശ്രൂഷാ വിവരങ്ങള്‍*** <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പത്തനംതിട്ട: ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃത മദ്യവില്‍പന നടത്തുന്നതായി കണ്ടെത്തിയതിന് തുടര്‍ന്ന് ഒരു ഹോട്ടല്‍ പൂട്ടിച്ചു. എക്‌സൈസ് കമ്മീഷണര്‍... ദുബായ്: ദുബായില്‍ ന്യൂ ഇയര്‍ രാവില്‍ ഹോട്ടലിലെ തീപിടുത്തത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനിറങ്ങിയ രാജകുമാരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ദുബായ് ഭരണാധികാരിയായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ ... പുതുവര്‍ഷത്തില്‍ വലിയ ദുരന്തത്തിന്റെ ഞെട്ടലിലാണ് നടനും സംവിധായകനുമായ ബാബുരാജ്. കഴിഞ്ഞദിവസം ബുര്‍ജ് ഖലീഫയ്ക്ക് സമീപം തീപിടിച്ച ഹോട്ടലില്‍ ബാബുരാജും സംഘവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രക... 'ഹലോ വിനീത് ശ്രീനിവാസനാണോ...' ഒരു ഫോണ്‍ നമ്പര്‍ കാരണം പുലിവാല് പിടിച്ച് യുവാവ്: ഒടുവിൽ തിരുത്തുമായി ഒറിജിനൽ വിനീത് ശ്രീനിവാസൻ രംഗത്ത്.. ദിവസവും പല തവണ ആളുകള്‍ ഫോണില്‍ വിളിച്ച് വിനീത് ശ്രീനിവാസനാണോ വിനീത് ശ്രീനിവാസന് കൊടുക്കുമോ എന്നെല്ലാം ചോദിച്ച് ദേഷ്യപ്പെടുകയോ കരയുകയോ ഒക്കെ ചെയ്താല്‍ എന്... അമ്മയില്‍ അടിമൂര്‍ച്ചിച്ചു;സിദ്ദിഖിന്റേയും കെപിഎസി ലളിതയുടേയും നിലപാടുകളെ തള്ളി വീണ്ടും ജഗദീഷ്; ദിലീപിനെ പിന്തുണയ്‌ക്കേണ്ട ആവശ്യം അമ്മയ്ക്കില്ലെന്ന് ബാബുരാജ് കൊച്ചി:താരസംഘടനയായ എഎംഎംഎയില്‍ അഭിപ്രയാഭിന്നത രൂക്ഷമാകുന്നു. സിദ്ദിഖിന്റേയും കെപിഎസി ലളിതയുടേയും നിലപാടുകളെ തള്ളി സംഘടനയുടെ ട്രഷറര്‍ കൂടിയായ ജഗ... നടന്‍ ദിലീപിനെതിരായ ആരോപണം സ്ഥിരീകരിച്ച് സിദ്ദിഖിന്റെ മൊഴി. അക്രമിക്കപ്പെട്ട നടിക്ക് ദിലീപ് സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നു സിദ്ദിഖ് മൊഴി നൽകി. ഇ... ശനിയാഴ്ച എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഡബ്ലുസിസി അംഗങ്ങള്‍ പറഞ്ഞ ഒട്ടനവധി പരാതികളില്‍ ഒന്നാണ് അമ്മ പ്രസിഡന്റായ മോഹന്‍ലാല്‍ തങ്ങളില... മലയാളികളുടെ ഇഷ്ടതാരമായ പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനമാണ് ഒക്ടോബര്‍ പതിനാറ്. പൃഥ്വിക്കായി ഭാര്യ സുപ്രിയ ഒരുക്കിയ പിറന്നാള്‍ സര്‍പ്രൈസ് കേക്കിന്റെ ചിത്... സിദ്ദിഖിന്റെ വാദങ്ങള്‍ പച്ചക്കള്ളം.. ; എന്നെ വിലക്കിയത് മുകേഷ്: ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്തി നടന്‍ ഷമ്മി തിലകന്‍ സിനിമയില്‍ അവസരനിഷേധമുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ ഷമ്മി തിലകന്‍. വിനയന്റെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് മുകേഷാണ് തന്നെ വിലക്കിയതെന്നും ഷ... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വാഷിങ്ടണ്‍: ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് മുസ്‌ലിം വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫലസ്തീന്‍ വംശജയായ റാഷിദ തായിബും സോമാലിയന്‍ വംശജയായ ഇഹാന്‍ ഒമറുമാണ് ജനപ്രതിധിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മിഷിഗണില്‍Read More വാഷിങ്ടന്‍: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ആദ്യഫല സൂചനകള്‍ പുറത്തു വന്നപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. സെനറ്റില്‍ ഫലം വന്ന മാസച്യുസെറ്റ്‌സില്‍ ഡമോക്രറ്റിക് സ്ഥാനാര്‍ഥി എലിസബത്ത് വാരന്‍Read More ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ന് ഇടക്കാല പൊതു തിരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 20 മാസത്തെ ഭരണത്തിന്റെ ഹിതപരിശോധനയായിട്ടാണ് ഈ ജനവിധി കണക്കാക്കപ്പെടുന്നത്. അഭിപ്രായ സര്‍വ്വേകള്‍ ഡെമോക്രാറ്റുകള്‍ക്ക്Read More യുഎസിലെ ഡേ കെയര്‍ സെന്ററില്‍ നവജാതശിശുക്കളുള്‍പ്പെടെ അഞ്ചുപേരെ കുത്തിയ ശേഷം നഴ്‌സറി ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു ന്യൂയോര്‍ക്ക്: യുഎസില്‍ സ്വകാര്യ ഡേ കെയര്‍ സെന്ററില്‍ സ്ത്രീ മൂന്നു ശിശുക്കളെയും രണ്ടു മുതിര്‍ന്നവരെയും കുത്തിപ്പരിക്കേല്‍പിച്ചു. മൂന്നു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനും ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനുംRead More അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 30 ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നികുതി വര്‍ധിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിശദ വിവരം ഇന്ത്യ ലോകRead More വാഷിങ്ടണ്‍: ഇന്ത്യയില്‍ ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളും ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യയ്ക്കു നേരെയുണ്ടായ ആക്രമണവും യുഎസ് പാര്‍ലമെന്റിലും ചര്‍ച്ചയായി. അഭിപ്രായRead More ഡാലസ് : വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ കാണാതായ മലയാളി ബാലിക കൊല്ലപ്പെട്ടതായി സൂചന. കുട്ടിയെ വീട്ടിനുള്ളില്‍ തന്നെ കൊലപ്പെടുത്തി വാഹനത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചെന്നാണ് പൊലീസ് കരുതുന്നത്. കുട്ടിയെRead More ലാസ് വേഗസ്: ലോകത്തെ തന്നെ നടുക്കിയ നരനായാട്ട് നടത്തുന്നതിനു മുന്‍പ് സമാധാന പൂര്‍ണമായ ജീവിതം നയിക്കുകയായിരുന്നു അയാള്‍. 50 പേരുടെ ജീവനെടുത്ത വേട്ടക്കാരന്‍ സ്റ്റീഫന്‍ പാഡക് എന്നRead More പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്ത്. പാകിസ്ഥാന്‍ ഭീകരര്‍ക്ക് താവളമൊരുക്കുകയാണ്, ക്ഷമയ്ക്ക് പരിധിയുണ്ടെന്നും ട്രംപ് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെRead More വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്റ് ഡൊ​ണാൾ​ഡ് ട്രം​പി​ന്റെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് സ്ഥാ​ന​ത്തു​നി​ന്ന് സ്റ്റീ​വ് ബാ​ന​ൻ രാ​ജി​വ​ച്ചു. ട്രം​പു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്ത തു​ട​ർ​ന്നാ​ണ് ബാ​ന​ൻ പു​റ​ത്തു​പോ​കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. വെ​ള്ളി​യാ​ഴ്ച ഇ​ത്Read More <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഒരു ചോദ്യം ചോദിച്ചു കൊണ്ട് തുടങ്ങാം. എന്തുകൊണ്ടാണ് റിസർവ് ബാങ്ക് ഇങ്ങനെ എടിഎം ഉപയോഗം നിയന്ത്രിക്കാൻ ബാങ്കുകളെ അനുവദിച്ചത്? ഇക്കഴിഞ്ഞ ആഗസ്റ്റ് 14 ന് റിസർവ് ബാങ്ക് സർക്കുലറിൽ ഉയരുന്ന എടിഎം പരിപാലന ചിലവിനെ സൂചിപ്പിച്ചിരുന്നു. ഒരു എടിഎം ഇടപാട് നടക്കുമ്പോൾ ഏകദേശം രൂ.20 ബാങ്കിന് ചിലവ് ഉണ്ടാകുന്നു, അതേ സമയം ശാഖയിലെ ഇടപാട് ഒന്നിന് രൂ.40 ന് മേലെ ചിലവും ഉണ്ടാകും. ഇത് ചെറുതായി എങ്കിലും ഒന്ന് പരിമിതപ്പെടുത്തുന്നത് ബാങ്കിന്റെ ധനകാര്യ ആരോഗ്യത്തിന് മാത്രമല്ല ഇടപാടുകാർക്കും മറ്റൊരു തരത്തിൽ നല്ലത് തന്നെ. കാരണം പരിമിതിയില്ലാത്ത എടിഎം ഉപയോഗം ക്യു ന്റെ നീളം കൂട്ടുകയേ ഉള്ളൂ. സേവനം അത് എന്ത് തന്നെയായാലും ഒരു പരിധി എല്ലാ stake holders നും നല്ലതാണ്. ഇങ്ങനെ ഉണ്ടാകുന്ന ചിലവ് ഇടപാടുകാരുമായി പങ്ക് വയ്‌ക്കുന്നതിന്റെ ശരിതെറ്റുകൾ അല്ല ഇവിടെ വിഷയം. അത് എത്ര എണ്ണം വേണം അതിനെത്ര രൂപ ഈടാക്കണം എന്നതൊക്കെ അതാത് ബാങ്കുകളുടെയും നിയന്ത്രണാധികാരികളുടെയും വിഷയം. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ അത് നടപ്പാക്കട്ടെ. എന്നാൽ ഇതല്ല യഥാർത്ഥ കാരണം മറ്റ് ചില കാര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. നിലവിൽ പ്ലാസ്റ്റിക് പണവിനിമയം അതായത് കാർഡ് വഴിയുള്ള ഇടപാട് ഇന്ത്യയിൽ കാര്യമായ തോതിൽ ഉയരുന്നില്ല. കടകളിൽ പോയി സാധനം വാങ്ങാൻ തൊട്ടടുത്ത എടിഎം ൽ നിന്ന് പണം എടുത്ത് കടയിൽ കൊടുക്കുന്ന ഏർപ്പാട് സർവത്ര. എന്നാൽ കടയിലെ കാർഡ് ഉരസൽ (PoS Terminal/Swipe Card Reader) വഴി അനായാസം സാധിക്കാവുന്നതേയുള്ളൂ. ഇത് കാര്യമായി ഉയർത്തേണ്ടത് സർക്കാരിന്റെയും ആർ ബി ഐ യുടേയും ആവശ്യമാണ്. പണവിനിമയം ഇലക്‌ട്രോണിക് വഴികളിലൂടെ ആയാൽ, കള്ളപ്പണം കാര്യമായ തോതിൽ കുറയ്‌ക്കാനാകും. നികുതിവരവ് വർധിപ്പിക്കാം. ഇപ്പോൾ നാം വാങ്ങുന്ന ഉത്പന്നത്തിന് എല്ലാ തലത്തിലും കൃത്യമായി നികുതി സർക്കാർ ഖജനാവുകളിലേക്ക് എത്തുന്നുണ്ടോ എന്ന് ഉറപ്പാക്കൽ കടുകട്ടി ഏർപ്പാട് ആണ് എന്ന് പറയേണ്ടതില്ലല്ലോ. ഇപ്പറയുന്നതിന്റെ സാധുത അറിയണമെങ്കിൽ സ്വർണം എടുക്കാൻ പോകുമ്പോൾ നാമെല്ലാം കാർഡ് വഴി മാത്രമേ പണം നൽകൂ എന്ന് ഒന്ന് പറഞ്ഞ് നോക്കൂ അപ്പോൾ അറിയാം കാര്യത്തിന്റെ കിടപ്പ്‌വശം. അധിക ചാർജ് / നികുതി വരും എന്ന് മറുപടി ക്ഷണനേരം കൊണ്ട് എത്തും. അപ്പോൾ പണം കൈകൊണ്ട് രൊക്കം കൊടുത്താലോ? ശരിയാണ് കാർഡ് വഴി എടുക്കുമ്പോൾ തീരെ നേരിയ വിനിമയനിരക്ക് ഈടാക്കുന്നുണ്ട്, ഇത് മിക്ക അവസരങ്ങളിലും കടയുടമ തന്നെയാണ് വഹിക്കേണ്ടത്. ഇ-കൊമേഴ്സ് പോർട്ടലുകളിൽ നിന്ന് സാധനം വാങ്ങുമ്പോൾ മുതൽ നമ്മുടെ നാട്ടിലെ ഇടത്തരം സൂപ്പർമാർക്കറ്റുകളിൽ വരെ ഈ നേരിയ സേവന നിരക്ക് കടയുടമ തന്നെയാണ് വഹിക്കുന്നത്. പരമാവധി ചില്ലറ വില എന്നത് ഇതൊക്കെ ചേർത്തുള്ളതാണ്. ഈ പിഓഎസ് ടെർമിനൽ വഴിയുള്ള വിനിമയത്തിന്റെ നിലവിലുള്ള രീതി Rupay കാർഡ് വ്യാപകമാകുന്നതോടെ നിർണായകമായി മാറും. വിസാ/മാസ്റ്റർകാർഡുകളുടെ ഇന്ത്യൻ മറുപടി ആണല്ലോ റുപ്പെ കാർഡ്. ഇപ്പോഴുള്ള എടിഎം ഉപയോഗം പരിമിതപ്പെടുത്തുന്നതിന്റെ മുഖ്യകാരണം നിങ്ങളുടെ കാർഡ് ഉപയോഗരീതി അല്ലെങ്കിൽ ശീലം -Behavioural Shift- മാറ്റിയെടുക്കുക കൂടി ലക്ഷ്യമിട്ടുള്ളതാണ്. കടകളിൽ ചെല്ലുമ്പോൾ കാർഡ് നൽകുക. അത് വഴി മറ്റൊരു നേട്ടവും ഉണ്ട്, ഉപയോക്താവ് ഒരു പക്ഷെ കടയിലെ ബിൽ തുക/തീയതി എന്നിവ മറന്ന് പോയാൽ പോലും വിശദ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് വഴി അറിയാവുന്നതേയുള്ളൂ. ലഭ്യമായ പുതിയ കണക്ക് അനുസരിച്ച് ഇന്ന് ഇന്ത്യയിൽ എടിഎം ന്റെ ആറര ഇരട്ടി PoS Terminal (കടകളിലെ കാർഡ് ഉരസൽ ഉപകരണം) ഉണ്ട്. എന്നാൽ എടിഎം ഇടപാടുകളുടെ അഞ്ചിലൊന്ന് പോലും കടകളിലെ കാർഡ് ഇടപാട് വഴി നടക്കുന്നില്ല. ഈ സ്ഥിതി പതിയെ മാറ്റിക്കൊണ്ട് വരുന്നതാണ് ലക്ഷ്യം. എടിഎം ഇടപാടിന്റെ എണ്ണത്തിനാണ് നിയന്ത്രണം എന്നാൽ കടകളിലെ ഉപകരണത്തിൽ കാർഡ് ഉപയോഗിച്ച് പണം നൽകുന്നതിൽ ഒരു നിയന്ത്രണവുമില്ല, യഥേഷ്ടം ഇടപാട് നടത്താവുന്നതാണ്. മറ്റൊരു നേട്ടം പൗരന്മാരുടെ പക്കൽ കറൻസി നോട്ട് വയ്‌ക്കുന്നതിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് നേട്ടം അത് ബാങ്ക്-ടു-ബാങ്ക് ഇടപാട് ആക്കുന്നതാണ്. കടകളിൽ കാർഡ് നൽകുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത് ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണം ഇലക്‌ട്രോണിക് ആക്കി മാറ്റുക മാത്രമാണ്. അതായത് പണം എപ്പോഴും ഏതെങ്കിലും ഒരു ഔദ്യോഗിക ശൃംഖലയിൽ ആയിരിക്കും. ഉപയോക്താവും കടക്കാരനും അത് സ്വന്തം പക്കൽ വയ്‌ക്കുന്നില്ല എന്ന് ചുരുക്കി പറയാം. അതിൽ സുരക്ഷയും ഉണ്ട്. ഇങ്ങനെ ചെയ്യുക വഴി സമ്പദ് വ്യവസ്ഥയുടെ കൃത്യമായ ചിത്രം, മെച്ചപ്പെട്ട നികുതിവരവ് ഒക്കെ ലഭിക്കും. സ്വന്തം കീശയിൽ അല്ലെങ്കിൽ വീട്ടിൽ കറൻസി ഇരുന്നാൽ അത് പണവ്യവസ്ഥയിൽ ചലിക്കുന്നില്ല. പണം ഔദ്യോഗിക ശ്രംഖലയിലൂടെ ഇലക്ട്രോണിക് ആയി വിനിമയം ചെയ്യാൻ ഉപാധികൾ ഇന്ന് ഇന്റർനെറ്റ് കാലത്ത് ഉണ്ട്. അത് ഇ-ബാങ്കിംഗ് ആയാലും കടകളിൽ കാർഡ് വഴി പണം നൽകുന്ന ഏർപ്പാട് ആയാലും മെച്ചപ്പെട്ട തരത്തിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഒന്ന് ഉപയോഗിച്ച് തുടങ്ങിയാൽ എ‌ടിഎം സാർവത്രികമായത് പോലെ കാർഡ് ഇടപാടും സജീവമാകും. ഒരു പക്ഷെ ഇതൊക്കെ നടക്കുമോ എന്ന് ചിന്തിക്കുന്ന കുറച്ചധികം വായനക്കാർ എങ്കിലും ഉണ്ടാകും. എന്നാൽ ഒന്നറിയുക ഇന്ത്യയിൽ എടിഎം വന്നപ്പോൾ, ഇ-കൊമേഴ്സ് വന്നപ്പോൾ ഒക്കെ ഇതെവിടെ വരെ പോകാൻ എന്ന് ശങ്കിച്ചവർ പുരികം വളച്ചവർ ഒക്കെ ഉണ്ടായിരുന്നു. പിന്നീട് എന്തായി എന്നത് ചരിത്രം. സമീപ ഭാവികാലത്ത് തന്നെ കടകളിലെ ഇലക്‌ട്രോണിക് പണം പതിയെ കാർഡ് ഉപയോഗം വഴി വ്യാപകമാകും. മാസ എടിഎം ഉപയോഗം എണ്ണം 5‌+3 ആക്കി നിർത്താൻ എങ്കിലും കാർഡ് കടകളിൽ കൊടുത്ത് തുടങ്ങും, അത് അനായാസ പരിപാടി ആണെന്ന് ബോധ്യമാകുന്നതോടെ ഇപ്പോഴുള്ള പത്ത് ലക്ഷത്തോളം under utilised PoS Terminal ഉഷാറാകുമെന്ന് കണക്കാക്കുന്നു. ഇക്കഴിഞ്ഞ ജൂൺ അവസാനത്തെ കണക്ക് പ്രകാരം രാജ്യത്ത് 1.66 ലക്ഷം എടിഎം ഉള്ളപ്പോൾ കടകളിൽ 10.81 ലക്ഷം മെഷീനുകൾ ഉണ്ട്, ATM ൽ നടക്കുന്ന തോതിൽ തന്നെ വിനിമയം കടകളിലെ മെഷീനിൽ നടന്നാൽ തന്നെ കാര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ മാറും. കാർഡ് വഴി പണമിടപാട് നടത്തുന്നത് ശരിയായ തരത്തിൽ നിങ്ങൾ നികുതി കൊടുക്കുന്ന നികുതി സർക്കാരിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കൽ കൂടിയാണന്ന് പറയേണ്ടതില്ലല്ലോ. ഒരു പക്ഷെ ഏതാനും വർഷം കഴിഞ്ഞ് ഇക്കാര്യം ഓർക്കുമ്പോൾ നിങ്ങൾക്ക് തന്നെ ചിരി വന്നേക്കാം, കാരണം ഇപ്പോൾ ആരും ബാങ്ക് ശാഖയിലേക്ക് പോയി ക്യൂ നിൽക്കാറില്ലല്ലോ. നമുക്ക് എടിഎം ഉണ്ട്. ഈ ശൈലീമാറ്റം -Behavioural Shift- സംഭവിച്ചത് പോലെ, എടിഎം ൽ നിന്ന് കാർഡ് പേയ്മെന്റ് എന്ന നിലയിലേക്ക് മാറിക്കോളും, അതിനുള്ള നിലമൊരുക്കൽ ആണ് ഈ കാർഡ് ഉപയോഗ നിയന്ത്രണം. ലളിതമായി പറഞ്ഞാൽ ആദ്യം പിണക്കം പിന്നെ ഇണക്കം അതും കഴിഞ്ഞ് വണക്കം എന്നത് എല്ലാ ഇത്തരം കാര്യങ്ങളിലും നമുക്ക് പതിവുള്ളതാണല്ലോ. നിലവിലുള്ള 5:3 എന്ന എടിഎം നിയന്ത്രണം, 5(നേരത്തെ unlimited)+3(നേരത്തെ അഞ്ച്) എന്നത് 10:3 എന്നതിലേക്ക് മാറ്റാവുന്നതാണ്. അതായത് സ്വന്തം ബാങ്ക് എടിഎം 10 തവണ അന്യബാങ്ക് എടിഎം 3 തവണ എന്ന രീതി വന്നാൽ തത്കാലം പരാതിക്ക് ഇട കൊടുക്കാതെ മുന്നോട്ട് പോകാം. ഈ എണ്ണം ബാങ്കുകൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും. ചില ബാങ്കുകൾ എടിഎം നിയന്ത്രണം വേണ്ട എന്ന് തന്നെ തീരുമാനിക്കുന്നത് അതാത് സ്ഥാപനത്തിന്റെ പ്രവർത്തന സ്വാതന്ത്ര്യം. എന്തു തന്നെയായാലും കടകളിലെ കാർഡ് ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. ഒപ്പം തന്നെ എല്ലാ വ്യാപാരികളുടെ പക്കലും ഒന്നിൽ കൂടുതൽ കാർഡ് ഉപകരണം എത്തിക്കണം. ഗ്രാമങ്ങളിലേക്ക് വരെ ഈ കാർഡ് ഉപയോഗം വ്യാപകമാട്ടെ. ഒരു കാര്യം കൂടി സൂചിപ്പിച്ച് കൊണ്ട് അവസാനിപ്പിക്കാം പരമാവധി പണകൈകാര്യം കാർഡ്/മൊബൈൽ ബാങ്കിംഗ്/നെറ്റ് വഴി ആയാൽ പിന്നെ അത്ര കുറച്ച് കറൻസി നോട്ടും അച്ചടിച്ചാൽ മതിയല്ലോ. പലവിദേശ രാജ്യങ്ങളിലും കാര്യമായ തോതിൽ തന്നെ പണം ഓൺലൈനിൽ ആയിക്കഴിഞ്ഞു. നമ്മളും ആ വഴിക്ക് തന്നെ, അത് ഒന്ന് ത്വരിതപ്പെടുത്താൻ കൂടി ഉദ്ദേശിച്ചുള്ള നിയന്ത്രണം ആയി കൂടി കാണാം ഇപ്പോഴുള്ള എ‌ടിഎം ഇടപാട് പരിമിതപ്പെടുത്തൽ. (ഈ ലേഖനത്തിന്റെ കരട് രൂപം ആദ്യം ഫേസ്ബുക്ക് പോസ്റ്റ് ആയി ഇട്ടിരുന്നതാണ്, ഒന്ന് എന്ന് എഡിറ്റ് ചെയ്‌ത് ഈ ബ്ലോഗ് പോസ്റ്റിന്റെ രീതിയിൽ ആക്കിയത് ഏഷ്യാനെറ്റ് ന്യൂസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ വേണ്ടി ആയിരുന്നു) ഈ ബ്ലോഗിലെ മിക്ക ലേഖനങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പ്, ദേശാഭിമാനി കിളിവാതില്‍ ,ഭാഷാപോഷിണി, മാധ്യമം വെളിച്ചം-ഇന്‍ഫോ, മനോരമ പഠിപ്പുര എന്നിവയില്‍ പ്രസിദ്ധീകരിച്ചതാണ്. ഇ-വായനയ്ക്കും ഓര്‍മ്മപുര(ആര്‍ക്കീവ്)യ്ക്കുമായി ബ്ലോഗിനെ ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നത്. ബ്ലോഗിന് വേണ്ടി മാത്രമെഴുതിയവയും ഒപ്പമുണ്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇതാണ് പ്ലാന്‍ എ; സ്വന്തം ടീമിനെ ജയിപ്പിക്കാന്‍ ഇങ്ങനെ ഒരു കടും കൈ ഒരു ആരാധകരും ചെയ്തിട്ടുണ്ടാകില്ല; എതിര്‍ ടീമിന്റെ കണ്‍ട്രോള്‍ കളയാന്‍ നഗ്‌നയോട്ടക്കാരിയെ രംഗത്തിറക്കി; പിന്നീട് സംഭവിച്ചത് (ചിത്രങ്ങള്‍) ആസ്റ്റര്‍ഡാം: കളി ജയിക്കാന്‍ മൈതാനത്ത് പലവിധ അഭ്യാസങ്ങലും ഇറക്കുന്ന കളിക്കാരെ കണ്ടിട്ടുണ്ട്. തങ്ങളുടെ ടീം വിജയിച്ചു കാണാന്‍ മുട്ടിപ്പായ പ്രര്‍ത്ഥനകളുമായി ഗ്യാലറിയില്‍ ഇരുന്ന് അലറി വിളിക്കുന്ന ആരാധകരെയുംRead More റൊണാള്‍ഡോയുടെ വീട്ടില്‍ ജോലിക്കാരനാകണോ; എങ്കില്‍ ഈ നിബന്ധനകളെല്ലാം കൃത്യമായി പാലിച്ചിരിക്കണം; ഫുട്‌ബോള്‍ ലീക്സിന്റെ വെളിപ്പെടുത്തല്‍കേട്ട് അമ്പരന്ന് ആരാധകര്‍ മഡെയ്‌റ: റൊണാള്‍ഡോയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുളള വെളിപ്പെടുത്തലുകള്‍ ഫുട്‌ബോള്‍ ലോകം എന്നും വളരെ ആകാംക്ഷയോടെയാണ് ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ ഫുട്‌ബോള്‍ ലോകത്തെ ഇളക്കിമറിച്ചുകൊണ്ട് ഫുട്‌ബോള്‍ ലീക്‌സ് റൊണാള്‍ഡോയെക്കുറിച്ച് മറ്റൊരുRead More ബാഴ്‌സലോണ: കഴിഞ്ഞ മാസം സെവിയ്യക്കെതിരെ നടന്ന ലാലീഗ മത്സരത്തിനിടെ പരിക്കേറ്റ സൂപ്പര്‍ താരം ലയണല്‍ മെസി, പരിക്ക് മാറി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. റയല്‍ ബെറ്റിസിനെതിരെ ഇന്ന് നടക്കാനിരിക്കുന്നRead More ബ്ലാസ്റ്റേഴ്‌സ് അഴിച്ചു പണിക്കൊരുങ്ങുന്നു; ഗോവക്കെതിരായ മത്സരം ജയിംസിന്റെയും ഭാവി തീരുമാനിക്കും; പുതിയ നീക്കങ്ങള്‍ ഇങ്ങനെ കൊച്ചി: കഴിഞ്ഞ സീസണിലെ അതേ ദുരവസ്ഥയിലൂടെ കടന്നു പോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നതായി സൂചനകള്‍. ആദ്യ മത്സരത്തില്‍ വിജയിച്ച് ആരാധകര്‍ക്കു പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടൊരുRead More നെയ്മറില്‍ കണ്ണുവെച്ച് ബാഴ്‌സയും ലാലിഗയും; സൂപ്പര്‍ താരം ഏത് ക്ലബിന് വേണ്ടി പന്ത് തട്ടുമെന്ന ആകാംക്ഷയില്‍ ആരാധകര്‍ ലണ്ടന്‍: പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍സ്റ്റാര്‍ നെയ്മര്‍ വീണ്ടും സ്പാനിഷ് ലാലിഗയില്‍ മടങ്ങിയെത്തുമോ സ്‌പെയിനിലെ പ്രധാന ഫുട്‌ബോള്‍ മാധ്യമമായ മാര്‍ക്കയുടെ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അടുത്ത സീസണില്‍ നെയ്മര്‍ ബാഴ്‌സലോണയിലോRead More ലൈംഗിക പീഡനം: റൊണാള്‍ഡോക്കെതിരെയുള്ള കുരുക്ക് മുറുകുന്നു; ബലാത്സംഗ ആരോപണവുമായി മൂന്ന് യുവതികള്‍ കൂടി രംഗത്ത്; പൊലീസ് അന്വേഷണം ആരംഭിച്ചു ലിസ്ബണ്‍: ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരമായ യുവന്റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ പീഡന ആരോപണവുമായി കൂടുതല്‍ യുവതികള്‍ രംഗത്ത്. അമേരിക്കന്‍ നിശാക്ലബ്ബില്‍വെച്ച് ക്രിസ്റ്റിയാനോ തന്നെ ബലാത്സംഗം ചെയ്തുവെന്ന കാതറിന്‍Read More ഐഎസ്എല്‍ അഞ്ചാം സീസണ് വിജയത്തുടക്കമിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്; ആദ്യ പോരാട്ടത്തില്‍ എടികെയെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു കൊല്‍ക്കത്ത: ഐഎസ്എല്‍ അഞ്ചാം സീസണ് വിജയത്തുടക്കമിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ആദ്യ പോരാട്ടത്തില്‍ അമര്‍ തമര്‍ കൊല്‍ക്കത്തയെ തകര്‍ത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് തുടക്കം ഗംഭീരമാക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നുRead More മെസിയും റൊണാള്‍ഡോയും പുരസ്‌കാര ചടങ്ങില്‍ എത്തിയില്ല; മോഡ്രിച്ചിന്റെ നേട്ടം സഹിച്ചില്ലെയെന്ന് വിമര്‍ശകര്‍; പുതിയ വിവാദത്തിന് വഴിതുറക്കുന്നു ലണ്ടന്‍: പത്ത് വര്‍ഷത്തിന് ശേഷമാണ് ഫുട്‌ബോളിന്റെ ഇതിഹാസ താരങ്ങളില്‍ നിന്ന് മാറി ഫിഫ പുരസ്‌കാരം മൂന്നാമതൊരാള്‍ കൈക്കലാക്കുന്നത്. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയും പോര്‍ച്ചുഗീസ് ഇതിഹാസംRead More ഐഎസ്എല്‍ പുതിയ സീസണിനായി ആദ്യം മുതല്‍ ഒരുക്കങ്ങളും പരിശീലനങ്ങളും നടത്തിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. തായലന്‍ഡ് പരിശീലനത്തിന മുന്നോടിയായി മഞ്ഞപ്പട സ്വന്തം തട്ടകത്തില്‍ ലാ ലിഗ വമ്പന്‍മാരോട്Read More ബാഴ്‌സലോണയില്‍ പകരം വെക്കാനില്ലാത്ത താരമാണ് അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസി. ബാഴ്‌സയിലെ പരിശീലന സമയത്ത് തനിക്കൊരു താരത്തെ ഏറെ ഇഷ്ടമായി എന്ന് മെസി വ്യക്തമാക്കിയതായി മുന്‍ ബാഴ്‌സRead More <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ചില ദിവസങ്ങളില്‍ അകാരണമായ ക്ഷീണവും, മനപ്രയാസവും ഉത്കണ്ഠയുമെല്ലാം തോന്നാറുണ്ടോ? കൂട്ടത്തില്‍ സ്തനങ്ങള്‍ വേദനിക്കുകയും വിങ്ങുകയും കൂടി ചെയ്താല്‍… പേടിക്കേണ്ട. ഇതെല്ലാം ആര്‍ത്തവനാളുകള്‍ക്ക് മുമ്പ് കാണുന്ന ചില അസ്വസ്ഥതകള്‍Read More രാജ്യത്ത് ഏറ്റവും കുറഞ്ഞ മാതൃമരണ നിരക്ക് രേഖപ്പെടുത്തിയതിനുള്ള ദേശീയ പുരസ്‌കാരം കേരളം ഏറ്റുവാങ്ങി. ഡൽഹിയിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രി ജെപിRead More മുംബൈ: ഫെമിന മിസ് ഇന്ത്യ 2018 കിരീടം ചൂടി തമിഴ്നാട് സ്വദേശിനിയായ അനുക്രീതി വാസ്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍, നടനായ ആയുഷ്‌മാന്‍ ഖുരാന എന്നിവര്‍ പങ്കെടുത്തRead More ‘ഞാനും ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്’; സ്ത്രീ സമൂഹം തുറന്നു പറയുന്നു; ‘മീ ടൂ’ ഹാഷ് ടാഗ് ക്യാമ്പയിനിലൂടെ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ എത്രത്തോളം ഭീകരമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി ഒരു ഹാഷ് ടാഗ് ക്യമ്പയിന്‍. അതാണ് ‘മീ ടു’ ഹാഷ് ടാഗ് ക്യമ്പയിന്‍. ഇതിനോടകം തന്നെ മീRead More ലോക സൗന്ദര്യമല്‍സരത്തില്‍ ബംഗളുരുവില്‍ നിന്നുള്ള ശ്രദ്ധ ശശിധര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. യമഹ ഫാസിനോ മിസ് ദിവ മിസ് യൂനിവേഴ്‌സ് ഇന്ത്യ മല്‍സരത്തില്‍ കിരീടമണിഞ്ഞാണ് ശ്രദ്ധ അമേരിക്കയില്‍ നവംബര്‍Read More ഒല ക്യാബിൽ ആൺ കുഞ്ഞിന് ജന്മം നൽകിയ പുണെ സ്വദേശിനിക്കും കുഞ്ഞിനും വൻ സർപ്രൈസ് ഗിഫ്റ്റ് നൽകി ഒല അധികൃതർ. പ്രസവ വേദനയെ തുടർന്ന് ഒക്ടോബർ രണ്ടിനാണ്Read More 2017ല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയുടെ അമ്മയും. ബിബിസി പട്ടികയിലാണ് സിദ്ധിഖിയുടെ അമ്മ മെഹറുന്നീസ സിദ്ധിഖി ഇടംപിടിച്ചത്. അമ്മയ്ക്കൊപ്പമുള്ളRead More മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ എന്തുംചെയ്യാമെന്ന അവസ്ഥയിലാണ് ആളുകള്‍. അമേരിക്കയിലെ ഓഹിയോയില്‍ ഗര്‍ഭിണിയായ യുവതി ചെയ്ത സാഹസത്തെക്കുറിച്ചാണ് പറയുന്നത്. നിറവയറോടെയിരിക്കുന്ന എമിലി മുള്ളര്‍ എന്ന യുവതിയാണ് ഏകദേശം ഇരുപതിനായിരത്തോളം തേനീച്ചകളെRead More കൊല്‍ക്കത്ത: മറ്റു സൗന്ദര്യ മല്‍സരങ്ങള്‍ പോലെ തന്നെയായിരുന്നു അതും. ആട്ടം, പാട്ട്, റൗണ്ടുകള്‍, റാമ്പ് വാക്കിങ്. ആണിനും, പെണ്ണിനും മതി ഇത്തരം മല്‍സരങ്ങള്‍ എന്ന് കരുതുന്നത് ശരിയല്ലല്ലോ.Read More <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ദോഹ: ആഗോള തലത്തില്‍ ആദ്യമായി ‘റിയല്‍ ടൈം ഫ്ലൈറ്റ് ട്രാക്കിങ്’ സംവിധാനമേര്‍പ്പെടുത്തുന്ന വിമാന കമ്പനിയെന്ന നേട്ടവുമായി ഖത്തര്‍ എയര്‍വേയ്‌സ്. ഈ സംവിധാനത്തിലൂടെ ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളുടെ കൃത്യമായRead More ഖത്തറില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വിലക്കുറവ്; കുറവുണ്ടായത് കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികള്‍ക്കുള്ള നിരോധനം നീക്കിയതോടെ കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികളുടെ കയറ്റുമതിക്കേര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിരോധനം നീങ്ങിയതോടെ ഖത്തറില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വില കുറഞ്ഞു തുടങ്ങി. നിലവിലുണ്ടായിരുന്ന വിലവര്‍ധനവിന് ആശ്വാസമുണ്ടായിട്ടുണ്ടെന്ന് ഉപഭോക്താക്കളും അഭിപ്രായപ്പെട്ടു. കേരളത്തില്‍Read More ദോഹ: ഉപരോധം നീക്കുന്നതിന് ഏത് തരത്തിലുള്ള നയതന്ത്രചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍ഥാനി. എന്നാല്‍ രാജ്യത്തിന്റെ അന്തസും അഭിമാനവും പണയം വെക്കില്ലെന്നുംRead More ഖത്തറിന് എതിരായ ഉപരോധം നീക്കുന്നതിന് എത് തരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍ഥാനി. എന്നാല്‍ ഖത്തറിന്റെ പരമാധികാരത്തെ മാനിച്ചുകൊണ്ടുള്ള പരിഹാരമാര്‍ഗങ്ങളാവണം ഉണ്ടാകേണ്ടതെന്നുംRead More ദോഹ: നാലായിരം ടൺ ഭക്ഷ്യവസ്തുക്കളുമായി തുർക്കിയിൽ നിന്നുള്ള ഗ്രീൻ ഗുയെ്ത്മാല കപ്പൽ ഹമദ് തുറമുഖത്തു നങ്കൂരമിട്ടു. അയൽ രാജ്യങ്ങളുടെ ഉപരോധത്തിനുശേഷം ചൈനയിലെ ഷാങ്ഹായിൽ നിന്നുള്ള ആദ്യ ചരക്ക്Read More ഖത്തര്‍ പ്രതിസന്ധി: സൗദി ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വെച്ച ഉപാധികള്‍ അംഗീകരിക്കുന്നതിനുള്ള സമയപരിധി നീട്ടി ദോഹ: ഖത്തറിനെതിരെയുള്ള നടപടികള്‍ പിന്‍വലിക്കാന്‍ സൗദി ഉള്‍പ്പെടെയുള്ളവര്‍ അനുവദിച്ച സമയപരിധി നീട്ടി. ഉപാധികള്‍ അംഗീകരിക്കുന്നതിന് 48 മണിക്കൂര്‍ കൂടി ഖത്തറിന് അനുവദിച്ചു. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങളാണ്Read More ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ മക്കള്‍ക്കുള്ള (സി.ഐ.ഡബ്ള്യു.ജി.) ട്യൂഷന്‍ ഫീസ് ഘടനയില്‍ മാറ്റം വരുത്തി. ഇന്ത്യന്‍ മാനവ വിഭവ വികസന വകുപ്പാണ് ഫീസ് നിരക്കില്‍ മാറ്റംRead More ദോഹ: പതിമൂന്നിന ഉപാധി നടപ്പാക്കുന്നതിന് ഖത്തറിന് നല്‍കിയ സമയപരിധി ഞായറാഴ്ച അവസാനിക്കും. സൗദി അനുകൂല രാജ്യങ്ങള്‍ മുന്നോട്ടു വെച്ച ഉപാധികള്‍ നടപ്പിലാക്കുന്നതിനുള്ള സമയപരിധിയാണ് അവസാനിക്കുന്നത്. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായിRead More ദോഹ: ഖത്തറിലുണ്ടായ അപകടത്തില്‍ മലയാളി ബാലന്‍ മരിച്ചു. കോഴിക്കോട് കുന്ദമംഗലം പെരിങ്ങൊളം സ്വദേശി പാലക്കോട്ട് പറമ്പത്ത് ബഷീറിന്റെയും റഫാനയുടെയും മകന്‍ ഇസാന്‍ അഹ്മദ് ബഷീറാ(6)ണ് മരിച്ചത്.Read More ദോഹ: കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചതായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. അവധിയാഘോഷിക്കാനായി സ്വദേശങ്ങളിലേക്ക് മടങ്ങുന്ന പ്രവാസി ഇന്ത്യക്കാരുടെ തിരക്ക് കണക്കിലെടുത്താണ് കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചത്. ദോഹയില്‍നിന്ന്Read More <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തേനി കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം എട്ടായി; ഏഴുപേര്‍ പൊള്ളലേറ്റ് കാട്ടില്‍ കുടുങ്ങി,fire breaks out in tamil nNadu forestkeralaonlinenews.com | Malayalam news, kerala news, onlinenews, കുമളി: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം എട്ടായി. ഏഴുപേര്‍ കാട്ടില്‍ കുടുങ്ങി. ഗുരുതര പൊള്ളലേറ്റാണു മരണമെന്നു തേനി ഡിവൈഎസ്പി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. വനത്തില്‍ കുടുങ്ങിയവരില്‍ കോട്ടയം പാലാ സ്വദേശിയും ഉണ്ടെന്നാണ് സൂചന. വനത്തില്‍ കുടുങ്ങിയ പലരുടെയും നില പൊള്ളലേറ്റ് അതീവ ഗുരുതരമാണ്. 80% വരെ പൊള്ളലേറ്റവരാണു കാട്ടില്‍ കുടുങ്ങിയിരിക്കുന്നത്. ഇതോടെ മരണസഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. കുടങ്ങിക്കിടക്കുന്നവരില്‍ വനിതകളുമുണ്ട്. ആകെ 21 പേരെ രക്ഷപ്പെടുത്തി. ഇതില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എത്തിയ 25 സ്ത്രീകളും എട്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. മീശപ്പുലിമലയില്‍ നിന്നും ഇറങ്ങി കുരങ്ങിണി മലയുടെ താഴ്വാരത്തെത്തിയതോടെയാണ് തീ പടര്‍ന്നത്. സംഘാംഗങ്ങളില്‍ ഒരാള്‍ വലിച്ചെറിഞ്ഞ സിഗററ്റു കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നത്. അഞ്ചടിയോളം ഉയരമുള്ള പുല്ലിന് തീപിടിച്ചതോടെ മറ്റിടങ്ങളിലേക്കും പടര്‍ന്നു. ഉണങ്ങിയ പുല്ലായിരുന്നതും കാറ്റടിച്ചതും തീ പടര്‍ന്നുപിടിക്കാന്‍ കാരണമായി. തീ പടര്‍ന്ന ശേഷമാണ് ഗ്രാമവാസികള്‍ പോലും അറിഞ്ഞത്. സമീപത്തെ തേയിലത്തോട്ടത്തില്‍നിന്നും മറ്റുമെത്തിയ തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരെ കലക്ടറും മന്ത്രിമാരും സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വനംവകുപ്പു മന്ത്രിക്കു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. സംഭവത്തിന്മേല്‍ അന്വേഷണം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. തേനി ജില്ലാ കലക്ടറുമായും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ഉപമുഖ്യമന്ത്രി ചര്‍ച്ച നടത്തി. ശ്രീശാന്തിന് കിട്ടിയ പണി കടുത്തു പോയി! പൊട്ടിക്കരഞ്ഞ് താരം, തീഹാര്‍ ജയിലിലെ ഓര്‍മ്മ വേട്ടയാടുകയാണ്!! വീട്ടുകാര്‍ ഉറങ്ങികിടക്കുന്ന തക്കം നോക്കി ബൈക്കില്‍ കറങ്ങാന്‍ പോയ 14 കാരന്‍ അപകടത്തില്‍പ്പെട്ടു മരിച്ചു സഹോദരിയുടെ മുന്നില്‍ വെച്ച് അത്‌ലറ്റ് തൂങ്ങിമരിച്ചു; സംഭവം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഹോസ്റ്റലില്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കൂര്‍ഗ്: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിത അസുഖബാധിതയായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് അവരെ സന്ദര്‍ശിക്കാനെത്തിയിരുന്നവരെ ശശികലയും സംഘവും തടഞ്ഞിര ുന്നുവെന്ന ആരോപണങ്ങള്‍ തള്ളി ശശികലയുടെ സഹോദരീപുത്രന്‍ ടി.ടി.വി.ദിനകരന്‍ രംഗത്ത്. ജയലളിത ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് ശശികലയ്ക്കു പോലും അവരെ ശര ിക്കൊന്നു കാണാന്‍ കഴിഞ്ഞിരുന്നില്ളെന്ന് ദിനകരന്‍ പറഞ്ഞു. സെപ്റ്റംബര്‍ 22ന് അമ്മയെ (ജയലളിത) ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതു മുതല്‍ ചിന്നമ്മ (ശശികല) അവര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നത് വാസ്തവമാണ്. എന്നാല്‍, ഒക്ടോബര്‍ ഒന്നിനു ശേഷം അമ്മയെ കാണാന്‍ ചിന്നമ്മയ്ക്കും സാധിച്ചിരുന്നില്ള. എല്ളാ ദിവസവും ആശുപത്രി അധികൃതരുടെ അനുവാദത്തോടെ ഏതാനും നിമിഷം മാത്രമാണ് ചിന്നമ്മ അമ്മയെ കണ്ടിരുന്നത്.അമ്മയ്ക്ക് ഇന്‍ഫെക്ഷന്‍ ഉണ്ടാകുമെന്ന് ഭയന്നാണ് ആശുപത്രി അധികൃതര്‍ സന്ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതതെന്നും ദിനകരന്‍ കൂട്ടിച്ചേര്‍ത്തു. ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത വര്‍ധിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ്നാട് മന്ത്രി ദിണ്ടിഗല്‍ ശ്രീനിവാസന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.ജയയുടെ ആരോഗ്യന ിലയെക്കുറിച്ച് അണ്ണാ ഡിഎംകെ നേതാക്കള്‍ പറഞ്ഞതെല്ളാം കളവായിരുന്നെന്നും ശശികലയെ പേടിച്ചാണ് അങ്ങനെ ചെയ്തതെന്നുമായിരുന്നു ശ്രീനിവാസന്‍െറ വെളിപ്പെടുത്തല്‍. ജയ ആശ ുപത്രിയില്‍ ഇഡ്ഡലി കഴിക്കുന്നതു കണ്ടതായി താന്‍ കളളം പറഞ്ഞതാണെന്നും അതിന് തമിഴ്മക്കള്‍ മാപ്പുനല്‍കണമെന്നും ശ്രീനിവാസന്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ആര ും ജയലളിതയെ കണ്ടിട്ടില്ള. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു എന്നിവരെയൊന്നും കാണാന്‍ അനുവദിച്ചില്ളെന്ന ും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ചിന്നമ്മയ്ക്കായി ബാരക്കിലെ അഞ്ചു സെല്ലുകള്‍, പ്രത്യേക പാത്രങ്ങളില്‍ ഭക്ഷണം; വിശദമായ റിപ്പോര്‍ട്ടുമായി രൂപ തമിഴ്‌നാട് നിയമസഭാ നടപടികള്‍ പുനരാരംഭിച്ചു;ബഹളം വെച്ച ഡിഎംകെ എംഎല്‍എമാരെ പുറത്താക്കാന്‍ സ്പീക്കറുടെ നിര്‍ദേശം <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മണ്ഡലം പ്രസിഡണ്ട് മൊയ്തു ബേക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര ഉദ്ഘാടനം ചെയ്തു. മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ് മുഹമ്മദ് പ്രാര്‍ത്ഥന നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് കെ.എസ്. അബ്ദുല്ല, മണ്ഡലം ഭാരവാഹികളായ മാക് അഡൂര്‍, റഫീഖ് മാങ്ങാട്, അസ്ലം ചെമ്പിരിക്ക, അബൂബക്കര്‍ മുളിയാര്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി സാദിഖ് കെ.സി. സ്വാഗതവും ജോ. സെക്രട്ടറി സിറാജുദ്ദീന്‍ നന്ദിയും പറഞ്ഞു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) കിംഗ് ഇലക്ട്രിക്കല്‍സ് ആന്‍ഡ് പ്ലംമ്പിംഗിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു Article Business Chalanam Featured Gulf Kalolsavam Kerala National News Obituary Religion Sports Videos World അറബിനാടുകള്‍ കേരള വാര്‍ത്ത ചരമം ദേശീയം ലോകം സാംസ്‌കാരികം സ്‌പോര്‍ട്‌സ് ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു... Archive Nov 12 (1) Nov 11 (2) Nov 10 (2) Nov 07 (1) Nov 06 (3) Nov 05 (2) Nov 04 (2) Nov 03 (3) Nov 01 (7) Oct 31 (1) Oct 30 (5) Oct 28 (1) Oct 26 (2) Oct 25 (4) Oct 24 (1) Oct 23 (2) Oct 22 (2) Oct 21 (2) Oct 20 (3) Oct 19 (1) Oct 18 (4) Oct 17 (4) Oct 16 (2) Oct 15 (3) Oct 14 (1) Oct 13 (2) Oct 12 (4) Oct 11 (5) Oct 10 (2) Oct 09 (1) Oct 07 (3) Oct 06 (4) Oct 05 (3) Oct 03 (2) Oct 02 (5) Oct 01 (3) Sep 30 (4) Sep 29 (5) Sep 28 (3) Sep 27 (1) Sep 26 (2) Sep 25 (5) Sep 24 (3) Sep 23 (4) Sep 22 (2) Sep 21 (2) Sep 20 (3) Sep 19 (3) Sep 18 (2) Sep 17 (5) Sep 16 (5) Sep 15 (1) Sep 14 (2) Sep 13 (3) Sep 12 (4) Sep 10 (4) Sep 08 (4) Sep 07 (2) Sep 06 (1) Sep 05 (3) Sep 04 (2) Sep 03 (5) Sep 02 (3) Sep 01 (4) Aug 31 (2) Aug 30 (6) Aug 29 (3) Aug 28 (7) Aug 27 (1) Aug 26 (3) Aug 25 (1) Aug 23 (4) Aug 21 (4) Aug 20 (1) Aug 19 (3) Aug 18 (2) Aug 17 (3) Aug 16 (2) Aug 15 (1) Aug 12 (3) Aug 11 (4) Aug 10 (2) Aug 09 (1) Aug 08 (2) Aug 07 (5) Aug 06 (5) Aug 05 (3) Aug 04 (3) Aug 02 (2) Aug 01 (1) Jul 31 (1) Jul 30 (5) Jul 29 (2) Jul 28 (1) Jul 27 (1) Jul 26 (2) Jul 25 (3) Jul 24 (3) Jul 23 (4) Jul 22 (4) Jul 19 (2) Jul 18 (3) Jul 17 (3) Jul 16 (7) Jul 15 (1) Jul 14 (3) Jul 13 (3) Jul 11 (4) Jul 10 (1) Jul 09 (1) Jul 08 (4) Jul 07 (1) Jul 06 (6) Jul 05 (1) Jul 04 (5) Jul 03 (2) Jul 02 (2) Jul 01 (4) Jun 28 (2) Jun 27 (1) Jun 24 (3) Jun 23 (4) Jun 22 (2) Jun 21 (1) Jun 20 (1) Jun 19 (3) Jun 18 (3) Jun 17 (1) Jun 14 (5) Jun 13 (4) Jun 12 (9) Jun 11 (1) Jun 10 (4) Jun 09 (6) Jun 08 (1) Jun 07 (4) Jun 06 (1) Jun 05 (6) Jun 04 (2) Jun 03 (1) Jun 02 (4) Jun 01 (2) May 31 (5) May 30 (3) May 29 (2) May 28 (4) May 27 (5) May 26 (1) May 25 (2) May 24 (2) May 23 (8) May 22 (2) May 21 (2) May 20 (5) May 19 (1) May 18 (1) May 17 (4) May 15 (2) May 14 (2) May 12 (1) May 11 (2) May 10 (4) May 09 (5) May 08 (11) May 07 (6) May 06 (7) May 05 (7) May 04 (3) May 03 (5) May 02 (4) May 01 (4) Apr 30 (6) Apr 29 (8) Apr 28 (5) Apr 27 (4) Apr 26 (3) Apr 25 (2) Apr 24 (3) Apr 23 (4) Apr 22 (5) Apr 21 (1) Apr 20 (2) Apr 19 (6) Apr 18 (7) Apr 17 (5) Apr 15 (3) Apr 14 (9) Apr 13 (9) Apr 12 (3) Apr 11 (6) Apr 10 (5) Apr 09 (3) Apr 08 (11) Apr 07 (4) Apr 06 (8) Apr 05 (6) Apr 04 (3) Apr 03 (5) Apr 02 (4) Apr 01 (5) Mar 31 (2) Mar 29 (6) Mar 28 (4) Mar 27 (8) Mar 26 (9) Mar 25 (9) Mar 23 (3) Mar 22 (2) Mar 21 (3) Mar 20 (7) Mar 19 (4) Mar 18 (6) Mar 17 (4) Mar 16 (3) Mar 15 (10) Mar 14 (1) Mar 13 (7) Mar 12 (12) Mar 11 (3) Mar 10 (10) Mar 09 (12) Mar 08 (5) Mar 07 (8) Mar 06 (6) Mar 05 (4) Mar 04 (5) Mar 03 (7) Mar 02 (9) Mar 01 (10) Feb 28 (6) Feb 27 (13) Feb 26 (2) Feb 25 (7) Feb 24 (8) Feb 23 (13) Feb 22 (10) Feb 21 (3) Feb 20 (13) Feb 19 (7) Feb 18 (3) Feb 17 (1) Feb 16 (4) Feb 15 (7) Feb 14 (10) Feb 13 (9) Feb 12 (5) Feb 11 (4) Feb 10 (4) Feb 08 (1) Feb 06 (6) Feb 05 (2) Feb 04 (1) Feb 03 (3) Feb 02 (5) Feb 01 (1) Jan 31 (7) Jan 30 (5) Jan 29 (2) Jan 28 (8) Jan 27 (3) Jan 26 (6) Jan 25 (1) Jan 23 (3) Jan 22 (10) Jan 21 (9) Jan 20 (8) Jan 19 (3) Jan 18 (1) Jan 17 (6) Jan 16 (6) Jan 15 (8) Jan 14 (7) Jan 13 (2) Jan 12 (11) Jan 11 (2) Jan 10 (4) Jan 09 (4) Jan 08 (4) Jan 07 (9) Jan 06 (8) Jan 05 (5) Jan 04 (4) Jan 03 (5) Jan 02 (4) Jan 01 (10) Dec 30 (5) Dec 29 (9) Dec 28 (10) Dec 27 (1) Dec 26 (7) Dec 24 (3) Dec 23 (7) Dec 22 (9) Dec 21 (2) Dec 20 (5) Dec 19 (2) Dec 18 (1) Dec 17 (2) Dec 16 (2) Dec 15 (8) Dec 14 (10) Dec 13 (6) Dec 12 (3) Dec 11 (4) Dec 10 (7) Dec 09 (5) Dec 08 (6) Dec 07 (4) Dec 06 (11) Dec 05 (3) Dec 04 (5) Dec 03 (10) Dec 02 (4) Dec 01 (6) Nov 30 (10) Nov 29 (22) Nov 28 (18) Nov 27 (21) Nov 26 (16) Nov 25 (18) Nov 24 (14) Nov 23 (18) Nov 22 (14) Nov 21 (7) Nov 20 (23) Nov 19 (19) Nov 18 (12) Nov 17 (11) Nov 16 (12) Nov 15 (13) Nov 14 (6) Nov 13 (14) Nov 12 (14) Nov 11 (11) Nov 10 (2) Nov 09 (16) Nov 08 (9) Nov 07 (15) Nov 06 (13) Nov 05 (13) Nov 04 (16) Nov 03 (14) Nov 02 (11) Nov 01 (11) Oct 31 (9) Oct 30 (9) Oct 29 (16) Oct 28 (13) Oct 27 (9) Oct 26 (12) Oct 25 (19) Oct 24 (16) Oct 23 (19) Oct 22 (12) Oct 21 (10) Oct 20 (11) Oct 19 (16) Oct 18 (7) Oct 17 (7) Oct 16 (11) Oct 15 (12) Oct 14 (10) Oct 13 (15) Oct 12 (12) Oct 11 (10) Oct 10 (9) Oct 09 (17) Oct 08 (10) Oct 07 (12) Oct 06 (6) Oct 05 (12) Oct 04 (14) Oct 03 (13) Oct 02 (12) Oct 01 (22) Sep 30 (8) Sep 29 (11) Sep 28 (3) <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മലയാളത്തില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന കഥാപാത്രങ്ങളെ സമ്മാനിച്ചാന് സിനിമാ നടന്‍ രവി മേനോന്‍ യാത്രയായത്. വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സമാന്തര ഹിന്ദി സിനിമയില്‍ മികച്ച വേഷം അവതരിപ്പിക്കാന്‍ കഴിഞ്ഞ നടനായിരുന്നു രവി മേനോന്‍. മലയാളത്തിലും മികച്ച വേഷങ്ങള്‍ ആദ്യകാലത്ത് രവി മേനോന് ലഭിച്ചിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് മലയാള സിനിമാ ചരിത്രത്തില്‍ അര്‍ഹിച്ച സ്ഥാനം നേടിയെടുക്കാനാവാതെ പോയി. പാലക്കാട്ടുകാരനായ രവീന്ദ്രനാഥ മേനോന്‍ എന്ന രവി മേനോന്‍. ചെറുപ്രായത്തില്‍ അവിസ്മരണീയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയെങ്കിലും പിന്നീട് അത്രയും പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനായില്ല. പാലക്കാട് ജില്ലയിലെ കരിമ്പുഴ സ്വദേശിയായ രവി മേനോന്‍ ജോലി നേടുക എന്ന മോഹവുമായാണ് ബോംബേയിലേക്ക് യാത്രയായത്. എന്നാല്‍ സിനിമാ മോഹം കലശലായ രവി മേനോന്‍ പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി. അവിടെ നിന്നും അഭിനയത്തില്‍ ബിരുദം സ്വന്തമാക്കി ഇറങ്ങിയ രവി മേനോനെ കാത്ത് പ്രശസ്ത സനിമാ സംവിധായകന്‍ മണി കൌളുണ്ടായിരുന്നു. മണി കൌളിന്‍റെ ‘ദുവിധ്’ എന്ന ചിത്രത്തില്‍ ഇരട്ട വേഷങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് രവി മേനോന്‍ ഹിന്ദി സിനിമാ ലോകത്ത് ശ്രദ്ധേയനായി. ഈ ചിത്രത്തിലെ അഭിനയം അദ്ദേഹത്തിന് രാഷ്ട്രപതിയുടെ പ്രത്യേക അഭിനന്ദനവും നേടിക്കൊടുത്തു. . അടുത്തിടെ അദ്ദേഹം വീണ്ടും സിനിമാ രംഗത്ത് സജീവമായി എത്തിയിരുന്നെങ്കിലും രവി മേനോനില്‍ നിന്ന് കൂടുതല്‍ മികച്ച കഥാപാത്രങ്ങളെ കാണാനുള്ള ഭാഗ്യം മലയാളികള്‍ക്കുണ്ടായില്ല എന്നത് ഒരു വലിയ നഷ്ടമായി അവശേഷിക്കുന്നു. മലയാള സിനിമയില്‍ വ്യത്യസ്തവും ശ്രദ്ധേയവുമായ കഥാപാത്രങ്ങള്‍ക്കു വേഷം പകര്‍ന്ന രവി മേനോന്‍ നൂറ്റന്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടു. ശാലിനി എന്‍റെ കൂട്ടുകാരി, ആ രാത്രി, ശ്യാമ, ഉയരങ്ങളില്‍ തുടങ്ങിയ ചിത്രങ്ങളിലും രവി മേനോന്‍ ശ്രദ്ധേയ വിഷയങ്ങള്‍ ചെയ്തു. മലയാളത്തില്‍ എം.ടിയുടെ 'നിര്‍മ്മാല്യ"ത്തിലാണ് ആദ്യമായി അഭിനയിച്ചത്. നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടി പ്രചുര പ്രചാരം നേടിയ നിര്‍മാല്യത്തിലെ ഉണ്ണിനന്പൂതിരി എന്ന കഥാപാത്രം രവി മേനോനു മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് നേടിക്കൊടുത്തു. വള്ളുവനാടന്‍ സംഭാഷണ ശൈലി രവി മെനോന്‍ നിര്‍മ്മാല്യത്തില്‍ ഗുണം ചെയ്തു എങ്കിലും മറ്റു പല വേഷം കിട്ടുന്നതിലും തടസ്സമായി എന്നത് ഒരു സത്യമാണ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കഴിഞ്ഞ വര്‍ഷത്തെ ഓണവും കഴിഞ്ഞ് ഒരു വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍ സ്വദേശി അബൂബക്കര് ക്ക യാണ് എന്നെ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററിലേക്ക് ഓണസദ്യ ഉണ്ണാന്‍ ക്ഷണിച്ചത് . ഒരു ഓണസദ്യ കഴിച്ചിട്ട് വര്‍ഷങ്ങളായി .ഏതായാലും കുറെ മലയാളികളുടെ കൂടെ ഈ അറബിനാട്ടില്‍ ഒരു ഓണസദ്യ ഉണ്ണാമല്ലോ . ജുമാ നമസ്കാരവും കഴിഞ്ഞ് നേരെ സോഷ്യല്‍ സെന്ററിലേക്ക് വിട്ടു .നെറ്റിപ്പട്ടം കെട്ടിയ ഒരു ജീവനില്ലാത്ത ഗജവീരന്‍ മെയിന്‍ ഗൈറ്റ്ല്‍ ജീവനുള്ള പോലെ കുലീനനായി അങ്ങിനെ നില്‍ക്കുന്നു .ഒരു കേരളീയ അന്തരീക്ഷം ഈ ഗജവീരനില്‍ തുടിച്ചു നിന്നു. ഗൈറ്റ് കടന്ന ഞങ്ങളെ മുകളിലുള്ള ഹാളിലേക്ക് ക്ഷണിച്ചു .അരമണിക്കൂര്‍ ഇരുന്നു .മടുത്തപ്പോള്‍ അബൂബക്കര്‍ ക്കയെയും കൂട്ടി ഞാന്‍ പുറത്തേക്കു വന്നു . സദ്യ ഉണ്ണാനുള്ള ആളുകളുടെ നല്ല തിരക്ക് .ആ ആള്‍കൂട്ടത്തിനിടയില്‍ അവ്യക്തമായ ഒരു ക്യൂ രൂപപ്പെട്ടപ്പോള്‍ അതില്‍ ഇടം പിടിച്ചു .ഞാന്‍ ക്യൂവില്‍ തന്നെയാണോ എന്നൊരു ശങ്കയും മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു .അപ്പോഴേക്കും ഞങ്ങള്‍ അവിടെ എത്തിയിട്ട് ഒരു മണിക്കൂറിലദികമായിരുന്നു .തിരിച്ചു പോയാലോ എന്ന് ആലോചിച്ചെങ്കിലും കാളന്റെയും,തോരന്റെയും ,പ്രഥമന്‍റെയും ഒക്കെ രുചി മനസിനെ പിടിച്ചു നിറുത്തി . അടുത്ത സെറ്റ് ആയാല്‍ എനിക്കും അബൂബക്കര്‍ ക്കാക്കും തീന്മേശയില്‍ ഓണസദ്യ ഉണ്ണാന്‍ കഴിയും .പക്ഷെ ആ ക്യൂവില്‍ ഉറച്ചു നില്‍ക്കണം എന്ന് മാത്രം .അതിനുള്ള ക്ഷമയും ഞങ്ങള്‍ കാണിച്ചു .ഇത്രയും ആളുകളെ ഊള്‍കൊള്ളിച്ചു കൊണ്ട് ഒരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവികമായ തിരക്കും ,നിയന്ത്രണാതീത മായ സാഹചര്യവും മനസിലാക്കാവുന്നതെയുള്ളൂ . അങ്ങിനെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ആളുകള്‍ പുറത്തേക്കു വരാന്‍ തുടങ്ങി .അപ്പോഴേക്കും മൂന്നു മണി കഴിഞ്ഞിരുന്നു .നല്ല വിശപ്പ്‌ ആമാശയത്തെ പൊള്ളിക്കാന്‍ തുടങ്ങി .അപ്പോള്‍ എനിക്കായ് കിച്ചണില്‍ നിന്ന് വരാറുള്ള വെള്ളിയാഴ്ച ദിവസത്തെ സ്പെഷ്യല്‍ മീന്‍ ബിരിയാണി എന്നെയും പ്രതീക്ഷിച്ച് എന്‍റെ റൂമില്‍ കിടപ്പുണ്ടായിരുന്നു .അത് അവിടെ വെച്ച് ഇരുപത് ദിര്‍ഹവും കൊടുത്ത് വായില്‍ വെള്ളവും ഒലിപ്പിച്ച് ഈ സോഷ്യല്‍ സെന്‍ററില്‍ എന്തിനു വന്നു?? ചോദ്യം എന്‍റെ ആമാശയത്തിന്‍റെതാണ് . ഞാന്‍ അവനെ സമാധാനിപ്പിച്ചു ........അടങ്ങ് ആമാശയമേ അടങ്ങ് .........ഇപ്പോള്‍ നീ ഇതൊക്കെ ചോദിക്കും .നീ നോക്കിക്കോ .ഇപ്പോള്‍ ആളുകള്‍ മുഴുവന്‍ സദ്യയും കഴിച്ചു പുറത്തേക്ക് ഇറങ്ങിയാല്‍ എന്‍റെ ഊഴമാണ് .എന്‍റെ മുന്നില്‍ എനിക്കായി ഒരു നാക്കില വീഴും .അതിന്റെ അറ്റത്ത് ശര്‍ക്കര ഉപ്പേരിയും ,കായ വറുത്തതും ,പുളിശ്ശേരിയും പച്ചടിയും ,കിച്ചടിയും ,കാളനും,പ്രഥമനും തോരനും കൊണ്ട് അലങ്കരിക്കപെടും .പുളിശേരിയുടെ യുടെ പുളിയും ,ശര്‍ക്കര ഉപ്പെരിയുടെ മധുരവും ,കൊണ്ടാട്ടത്തിന്റെ എരിവും പതിയെ പതിയെ ആമാശയമേ നിന്നിലേക്ക് അലിഞ്ഞിറങ്ങും .നീ നോക്കിക്കോ അപ്പോള്‍ നിന്റെ പരിഭവം മാറും .നിനക്കും വേണ്ടേ കുബ്ബൂസില്‍ നിന്നും ബിരിയാണിയില്‍ നിന്നും ഒരു നേരമെങ്കിലും മോചനം? .പരിപ്പ് കറിയില്‍ നിന്നും ഗ്യാസ്‌ ഉല്‍പ്പാദിപ്പിച്ചു ഉല്‍പ്പാദിപ്പിച്ചു നിനക്ക് മതിയായില്ലേ ........എന്‍റെ പ്രിയ ആമാശയമേ നീയൊന്നടങ്ങ്‌ ..... ഹാവൂ ...ഞാന്‍ നിലയുറപ്പിച്ച ആ ക്യൂവിന് ജീവന്‍ വെച്ച് തുടങ്ങി .അബൂബക്കര്‍ക്ക എന്നെ സന്തോഷത്തോടെ ഒന്ന് നോക്കി .കുറച്ചു പേര്‍ ഭക്ഷണ പന്തലിലേക്ക് കയറിയപ്പോഴേക്കും സംഘാടകര്‍ ഓടിയെത്തി മറ്റുള്ളവരെ തടഞ്ഞു .........””ഫാമിലി മാത്രം ഫാമിലി മാത്രം””” എന്ന് വിളിച്ചു പറഞ്ഞു .എനി ഫാമിലിക്കുള്ള ഊഴമാണത്രേ . അപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഓണപ്പുടവയണിഞ്ഞ അമ്മമാരും കുഞ്ഞുങ്ങളും ഭക്ഷണം കഴിക്കാന്‍ ഹാളിലേക്ക് നടന്നു തുടങ്ങി .അമ്മമാരുടെ കൂടെ യുള്ള കുട്ടികളുടെ മുഖത്ത് പൊന്നോണം പൂക്കളമിട്ടു. സന്തോഷം കളിയാടി .അത് കണ്ടപ്പോള്‍ പ്രതിഷേധത്തിന്‍റെ കൊടുങ്കാറ്റ് രൂപം കൊണ്ട എന്‍റെ മനസ് ഒന്ന് അടങ്ങി .നാട്ടിലുള്ള എന്‍റെ മക്കളും ഇവരും ഒരുപോലെ ....അവര്‍ കുഞ്ഞുങ്ങള്‍ .കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ പാടില്ല എന്ന് പറയുന്നവനെ പോലെ ക്രൂരന്‍ ആരുണ്ട് ?പക്ഷെ കൂടെയുള്ള അമ്മമാരുടെയും അച്ഛന്മാരുടെയും മുഖത്ത് ഒരു നാലഞ്ച് ഓണസദ്യയുണ്ട ക്ഷീണമുള്ളപോലെ തോന്നി .കാരണം തിരുവോണം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിരുന്നു .മെയിന്‍ ഗൈറ്റ്ല്‍ നിന്നും വാഹനമിറങ്ങി നേരെ സദ്യ കഴിക്കാന്‍ ഹാളിലേക്ക് ക്ഷണിക്കപ്പെടുന്ന ഫാമിലി .കാത്തിരിപ്പില്ല.ക്യൂ ഇല്ല . ഫാമിലി ഇല്ലാ എന്നതിന്റെ പേരില്‍ ബാച്ചിലേഴ്സ് എന്ന ഗണത്തിലേക്ക് തരം താഴ്ത്തി ..........മാനുഷരെല്ലാരും ഒന്ന് പോലെ .........എന്ന ഓണ സന്ദേശം ഇവിടെ കൊല ചെയ്യപ്പെട്ടു .എനി അവിടെ നിന്നാല്‍ ഒരു കമ്യൂണിസ്റ്റ്‌ കാരനായി എനിക്ക് തുടരാന്‍ കഴിയില്ല .ആ അമ്മമാരും കുഞ്ഞുങ്ങളും അറിയാതെ എന്‍റെ പ്രതിഷേധം സംഘാടകരെ അറിയിക്കണം .ഞാന്‍ അബൂബക്കര്‍ ക്ക യെയും കൂട്ടി നേരെ റിസപ്ഷനില്‍ ചെന്നു.രണ്ടു കൂപ്പണും മേശപ്പുറത്ത് വെച്ചിട്ട് അവിടെയുള്ള സാരഥി കളോട് പറഞ്ഞു . ഞങ്ങള്‍ ബാച്ചിലേഴ്സ് ആണ് .ഒരു സദ്യ കഴിക്കാന്‍ വിസയെടുത്ത് ഫാമിലിയെ കൊണ്ട് വരാന്‍ ഉദ്ദേശമില്ല .ഇരുപതു ദിര്‍ഹം കൊടുത്തത് കൊണ്ട് ഈ കൂപ്പണ്‍ ചവറ്റുകൊട്ടയില്‍ എറിയാന്‍ തോന്നുന്നില്ല .അതുകൊണ്ട് ഇത് ഇവിടെ വെച്ചിട്ട് ഞങ്ങള്‍ പോകുന്നു . അങ്ങിനെ റൂമിലെത്തി .ഉള്ള മീന്‍ ബിരിയാണി കഴിച്ചു ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചപ്പോള്‍ എന്‍റെ ആമാശയം കലിപൂണ്ടു .................കാളനും,തോരനും ,പുളിശ്ശേരിയും,ചവച്ചരച്ച് ഇറക്കിവിടാം എന്ന് പറഞ്ഞു പറ്റിച്ച കശ്മലാ ......എന്ന് ആക്രോശിച്ച് ആമാശയം ഒരു മുഴു മുഴുത്ത ഏമ്പക്കം എടുത്ത്‌ തൊണ്ടയിലൂടെ പുറത്തേക്ക് ഒരേറ് . രണ്ടു ദിവസം കഴിഞ്ഞ് അബൂബക്കര് ക്ക ഒരു ചെറു ചിരി തൂകി റൂമിലേക്ക്‌ കടന്നു വന്നു പറഞ്ഞു .ഞാന്‍ സോഷ്യല്‍ സെന്ററില്‍ പോയിരുന്നു .കൂപ്പണ്‍ എടുത്തിട്ടും സദ്യ കഴിക്കാന്‍ കഴിഞ്ഞില്ല എന്ന് പരാതി പറഞ്ഞപ്പോള്‍ ........പത്തു ദിര്‍ഹം തിരിച്ചു തന്നു .നീ സോഷ്യല്‍ സെന്ററില്‍ ചെന്നാല്‍ നിനക്കും കിട്ടും . അപ്പോള്‍ കഥ ഇങ്ങനെയാണ് .പത്തു ദിര്‍ഹമാണ് കൂപ്പണിന്റെ വില .അത് അബൂബക്കര്‍ക്കാക്ക വാങ്ങിച്ചത് ബ്ലാക്കിനാണ് .പത്തു ദിര്‍ഹമിന്റെ കൂപ്പണ്‍ ഇരുപതു ദിര്‍ഹമിന് വിറ്റ് കാശാക്കുന്ന ഓണക്കാരനില്‍ നിന്നാണ് അബൂബക്കര്‍ക്ക കൂപ്പണ്‍ വാങ്ങിയത് . കള്ളമോ ചതിയോ എള്ളോളമില്ലാതിരുന്ന ഒരു കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ ആണ് ഓരോ ഓണവും .ചരിത്രമോ? ഐതീഹ്യമോ? കെട്ടുകഥയോ? .......എന്തുമാവട്ടെ .സമകാലിക ലോകത്തിന് ഊള്‍കൊള്ളാനും മാതൃകയാക്കാനും പാകത്തില്‍ ഒരു നല്ല സന്ദേശം ഇതിലുണ്ട് .എല്ലാവരെയും മനുഷ്യരായി കാണാനും എകത്ത്വത്ത്തോടെ വാഴാനും മഹാബലി ചക്രവര്‍ത്തിയുടെ കഥ നമ്മെ ഉല്‍ബോധിപ്പിക്കുന്നു .ഏറ്റവും കുറഞ്ഞത് ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ......ഒന്നിച്ചിരുന്ന് ഒരു സദ്യ ഉണ്ണാനുള്ള സാഹചര്യമെങ്കിലും ഓണക്കാലം നമുക്ക് മുന്നില്‍ വെക്കുന്നു ...........ഈ ഓണത്തെപോലും വിറ്റ് കാശാക്കുന്ന കശ്മലന്മാരെ തുരത്തുക എന്നതാവട്ടെ ഓണത്തെയും മഹാബലി തമ്പുരാന്‍റെ കാലത്തെയും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്നവരുടെ ദൌത്യം . <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കേരളത്തിലെ കടല്‍ത്തീരത്തുള്ള ഒരു സുഖവാസകേന്ദ്രത്തില്‍ നടക്കുന്ന കൊലപാതകങ്ങള്‍ അന്വേഷക‌ന്‍ ഡിറ്റക്‌ടീവ്‌ പുഷ്‌പരാജാണ്‌. അജ്ഞാതനും അതിശക്തനുമായ കൊലയാളി തീര്‍ക്കുന്ന മരണവലയത്തിലേക്ക്‌ നിര്‍ഭയനായി കടന്നു ചെല്ലുന്ന ഡിറ്റക്‌ടീവ്‌ പുഷ്‌പരാജിന്‌ നേരിടേണ്ടിവരുന്നത്‌ വിചിത്രവും അവിശ്വസനീയവുമായ സംഭവങ്ങളെയാണ്‌. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വീട്ടില്‍ ഉറങ്ങുകയായിരുന്ന വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു; നാലുവയസ്സുകാരിയായ കൊച്ചുമകള്‍ക്ക് പരിക്ക് - newzscoop.com ചോദ്യങ്ങള്‍ ബാക്കിയാക്കി ഹരികുമാറിന്റെ ആത്മഹത്യ; പോലീസ് ആശയക്കുഴപ്പത്തില്‍; ഉന്നതരുടെ ബിനാമിയായ ഹരികുമാറിന്റെ മരണം സമ്മര്‍ദ്ദത്തെത്തുടര്‍ന്നോ? ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലുണ്ടായ സംഘർഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു; ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണം Home / crime / വീട്ടില്‍ ഉറങ്ങുകയായിരുന്ന വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു; നാലുവയസ്സുകാരിയായ കൊച്ചുമകള്‍ക്ക് പരിക്ക് വീട്ടില്‍ ഉറങ്ങുകയായിരുന്ന വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു; നാലുവയസ്സുകാരിയായ കൊച്ചുമകള്‍ക്ക് പരിക്ക് കണ്ണൂര്‍: ആറളം ഫാമില്‍ ആദിവാസി വയോധിക കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു.ആറളം ഫാം 13 ബ്ലോക്കിലെ ദേവു കാര്യാത്തന്‍ (80) ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഇവരെ ആന ആക്രമിക്കുകയായിരുന്നു.ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇവരോടൊപ്പം ഉറങ്ങുകയായിരുന്ന നാലു വയസ്സുകാരിയായ കൊച്ചുമകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദേവുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. കൊച്ചുമകളുടെ പരിക്ക് ഗുരുതരമല്ല. അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ല; സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരികെയെത്തിയേക്കും <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇതുകൂടാതെ ജീവനക്കാരുടെ പെന്‍ഷന്‍ തുകയുടെ പകുതി സര്‍ക്കാര്‍ നല്‍കും. കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അഴിച്ചുപണിയാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ മാനേജ്‌മെന്റ് പ്രൊഫഷണലുകളെ നിയമിച്ചായിരിക്കും അഴിച്ചുപണി. കൂടാതെ, ജീവനക്കാരുടെ ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. നിലവില്‍ 130 കോടിയാണ് കെഎസ്ആര്‍ടിസിയുടെ പ്രതിമാസ നഷ്ടം. ഇതുകൂടാതെയാണ് പണമില്ലാത്തതിനാല്‍ പെന്‍ഷന്‍, ശമ്പളം എന്നിവ കുടിശികയാകുന്നതും. ബാങ്കുകളില്‍ നിന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമായി കടമെടുത്ത വകയില്‍ 2800ഓളം കോടിയാണ് കെഎസ്ആര്‍ടിസിക്കു കുടിശികയുള്ളത്. പ്രതിമാസം വീണ്ടും കടമെടുക്കുന്നതോടെ ഇത് വര്‍ധിക്കുകയാണ് ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പടുകുഴിയില്‍ കിടന്നു നരകിക്കുന്ന കെഎസ്ആര്‍ടിസിക്ക് താങ്ങായി സര്‍ക്കാര്‍ സഹായം. മാന്ദ്യത്തില്‍ നിന്നു കരകയറ്റാന്‍ 3000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുകൂടാതെ ജീവനക്കാരുടെ പെന്‍ഷന്‍ തുകയുടെ പകുതി സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കെഎസ്ആര്‍ടിസിയെ മൂന്നുവര്‍ഷം കൊണ്ടു ലാഭത്തിലാക്കാനുള്ള പുനരുദ്ധാരണ പാക്കേജാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. പാക്കേജ് പ്രകാരമുള്ള 3000 കോടി രൂപ സബ്സിഡിയല്ല. മറിച്ച് കമ്പനിയെ ലാഭത്തിലേക്കെത്തിക്കാനുള്ള നിക്ഷേപമായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പ്രതിസന്ധിയെ പറ്റി പഠിക്കാന്‍ നിയോഗിക്കപ്പെട്ട സുശീല്‍ഖന്ന വിവിധ നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നടത്തിപ്പ് പരിഷ്‌കരിക്കാനുള്ള സുശീല്‍ ഖന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ 130 കോടിയാണ് കെഎസ്ആര്‍ടിസിയുടെ പ്രതിമാസ നഷ്ടം. ഇതുകൂടാതെയാണ് പണമില്ലാത്തതിനാല്‍ പെന്‍ഷന്‍, ശമ്പളം എന്നിവ കുടിശികയാകുന്നതും. ബാങ്കുകളില്‍ നിന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമായി കടമെടുത്ത വകയില്‍ 2800ഓളം കോടിയാണ് കെഎസ്ആര്‍ടിസിക്കു കുടിശികയുള്ളത്. പ്രതിമാസം വീണ്ടും കടമെടുക്കുന്നതോടെ ഇത് വര്‍ധിക്കുകയാണ് ചെയ്യുന്നത്. ആകെ 37500 പെന്‍ഷന്‍കാരാണ് കെഎസ്ആര്‍ടിസിയില്‍ ഉള്ളത്. ഇവര്‍ക്കുള്ള പെന്‍ഷന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന കാലത്ത് 57.25 കോടിയായിരുന്നു. പിന്നീട് അത് 57.5 കോടിയായി ഉയര്‍ന്നു. പെന്‍ഷന്‍കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണിത്. നിലവില്‍ ഇത് 60 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ പകുതിയായ 30 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കാമെന്ന് ഏറ്റിരിക്കുന്നത്. എന്നാല്‍ ബാക്കിയുള്ള 30 കോടി കടമെടുക്കുകയല്ലാതെ നിവൃത്തിയില്ല. ഈ സാഹചര്യത്തിലാണ് പുനരുദ്ധാരണ പാക്കേജായി 3000 കോടി പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യം 20 കോടിയും പിന്നീട് 27.5 കോടിയുമാണ് സര്‍ക്കാര്‍ ഈ ഇനത്തില്‍ കെഎസ്ആര്‍ടിസിക്കു നല്‍കിവന്നിരുന്നത്. 9500 എം-പാനലുകാരടക്കം ആകെ 45000 ജീവനക്കാരാണ് കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നത്. ഇവര്‍ക്കായി പ്രതിമാസം 85 കോടിയാണ് ശമ്പള ഇനത്തില്‍ നല്‍കേണ്ടിവരുന്നത്. ഇതും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും കടമെടുത്താണ് നല്‍കുന്നത്. 3000 കോടിയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചതോടെ ഈ പ്രതിസന്ധികള്‍ക്കൊക്കെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം, കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അഴിച്ചുപണിയാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ മാനേജ്‌മെന്റ് പ്രൊഫഷണലുകളെ നിയമിച്ചായിരിക്കും അഴിച്ചുപണി. കൂടാതെ, ജീവനക്കാരുടെ ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ബസ്സുകളുടെ ഇന്ധനക്ഷമത, പ്രവര്‍ത്തനമികവ് എന്നിവ ദേശീയ ശരാശരിയിലേയ്ക്ക് ഉയര്‍ത്തും. കിഫ്ബി വഴി ഫണ്ട് ഉപയോഗിച്ച് സിഎന്‍ജി ബസ്സുകള്‍ വാങ്ങുമെന്നും മന്ത്രി പ്രഖ്യാപിച്ചു. അതേസമയം, കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള ബജറ്റിലെ വിവിധ പ്രഖ്യാപനങ്ങളും നിര്‍ദേശങ്ങളും സ്വാഗതാര്‍ഹമാണെന്നു കെഎസ്ആര്‍ടിഇഎ ജനറല്‍ സെക്രട്ടറി ഇ കെ ഹരികൃഷണന്‍ നാരദ ന്യൂസിനോടു പറഞ്ഞു. സുശീല്‍ഖന്ന റിപ്പോര്‍ട്ട് യൂണിയനുകളുമായി ചര്‍ച്ച ചെയ്തു നടപ്പാക്കുമെന്ന തീരുമാനവും സ്വാഗതാര്‍ഹമാണ്. പ്രതിസന്ധിയിലുള്ളൊരു സ്ഥാപനത്തെ രക്ഷിക്കാനുള്ള ക്രിയാത്മകമായ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കടം നിയന്ത്രിക്കാന്‍ സുശീല്‍ഖന്ന റിപ്പോര്‍ട്ടില്‍ നിര്‍ദേശങ്ങളുണ്ട്. അവ ചര്‍ച്ച ചെയ്ത് നടപ്പാക്കാന്‍ കഴിയുന്നതാണ്. മാനേജ്‌മെന്റ് തലത്തില്‍ പ്രഫഷണലുകളെ നിയമിച്ച് അഴിച്ചുപണി നടത്തണമെന്നത് കാലങ്ങളായി യൂണിയന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. കെഎസ്ആര്‍ടിസി രക്ഷപെടണമെങ്കിലും എല്ലാ തലത്തിലുമുള്ള അഴിച്ചുപണിയും അത്യാവശ്യമാണ്. എന്നാല്‍ ദീര്‍ഘദൂര ബസ്സുകളിലെ ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതാണ്. ഓര്‍ഡിനറിയില്‍ ആണെങ്കില്‍ ഇത് ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയുമെന്നും ഇ കെ ഹരികൃഷ്ണന്‍ പറഞ്ഞു. 17ന് ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി; സുരക്ഷ ഒരുക്കണമെന്ന് ആവശ്യം: അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തിരുവനന്തപുരം: ഡിവൈഎഫ്‌ഐ യില്‍ ഇനി മുതല്‍ പുതിയ ഭാരവാഹികള്‍ ചുമതലയേക്കും. സംസ്ഥാന സെക്രട്ടറിയായി എ.എ. റഹിം, പ്രസിഡന്റ് എസ്.സതീഷ്, എസ്.കെ.സജീഷ് ട്രഷറര്‍. നിലവിലെ ഭാരവാഹികളായ എം.സ്വരാജും എ.എന്‍.ഷംസീറുംRead More തിരുവനന്തപുരം : ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ സിപിഐഎമ്മിന്റെ തീരുമാനം നിയമസഭാ സമ്മേളനത്തിന് മുമ്പുണ്ടാകും. ശശിക്കെതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാനായി പ്രത്യേക സിപിഎംRead More തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ യുഡിഎഫ് പങ്കെടുക്കും. മുന്നണിയിലെ അഭിപ്രായവ്യത്യാസങ്ങള്‍ മറികടന്നാണ് തീരുമാനം. പങ്കെടുക്കേണ്ടെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്. മുഖ്യമന്ത്രിയുടെ നില പരുങ്ങലിലായപ്പോളാണ് യോഗംRead More സമ്മേളനം തുടങ്ങും മുമ്പ് തന്നെ വിഭാഗീയത രൂക്ഷമായി ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം;പ്രതിനിധി പട്ടികയില്‍ ഉള്‍പ്പെട്ട പാലക്കാട് നിന്നുള്ള പി. രാജേഷിന് സമ്മേളനത്തില്‍ വിലക്ക് കോഴിക്കോട്: പ്രതിനിധി സമ്മേളനം തുടങ്ങും മുമ്പ് തന്നെ വിഭാഗീയത രൂക്ഷമായി ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം. പ്രതിനിധി പട്ടികയില്‍ ഉള്‍പ്പെട്ട പാലക്കാട് നിന്നുള്ള പി. രാജേഷിന് സമ്മേളനത്തില്‍ വിലക്കേര്‍പെടുത്തി.Read More ബന്ധു നിയമന വിവാദത്തില്‍ ആരോപണങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാം എന്ന് സ്പീക്കര്‍; കൂടുതല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിപക്ഷം അത് പുറത്തുകൊണ്ടുവരട്ടെ തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ആരോപണങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാം എന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. കൂടുതല്‍ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിപക്ഷം അത് പുറത്തു കൊണ്ട് വരട്ടെ.Read More പകല്‍ കമ്മ്യൂണിസം പ്രസംഗിക്കുകയും രാത്രി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് കെ. മുരളീധരന്‍; ശബരിമല തീര്‍ഥാടനത്തിന് പൊലീസ് പാസ് വേണമെന്ന നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് ചെന്നിത്തല തിരുവനന്തപുരം: പകല്‍ കമ്മ്യൂണിസം പ്രസംഗിക്കുകയും രാത്രി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് കെ. മുരളീധരന്‍. വല്‍സന്‍ തില്ലങ്കേരിയെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന്Read More കോഴിക്കോട്: ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ കാര്യത്തില്‍ 37 വയസ് പ്രായപരിധി കര്‍ശനമായി നടപ്പാക്കേണ്ടെന്ന് സിപിഎം നിര്‍ദ്ദേശം. കോഴിക്കോട്ട് തുടങ്ങുന്ന സമ്മേളനത്തില്‍ നിലവിലുളള പ്രധാന ഭാരവാഹികളൊക്കെ മാറുമെങ്കിലും, 37Read More <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നെഹ്രു കോളേജ് ചെയര്‍മാനെ എസ്എഫ്ഐ സെമിനാർ ഹാളിൽ പൂട്ടിയിട്ടു; വിദ്യാര്‍ത്ഥി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച യോഗം നെഹ്രു കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധങ്ങള്‍ നിര്‍ണായക വഴിത്തിരിവിലേക്ക്. ചെയര്‍മാനെ പൂട്ടിയിട്ട് എസ്എഫ്ഐ നടത്തിയ ഉപരോധത്തിനൊടുവില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്ന് കൃഷ്ണദാസ്. പാമ്പാടി കോളേജില്‍ ഇന്നു നടന്ന നാടകീയ സംഭവങ്ങളുടെ റിപ്പോര്‍ട്ട്. വീഡിയോയും ചിത്രങ്ങളും സഹിതം. പാമ്പാടി: വിദ്യാര്‍ത്ഥി സമരത്തിനു മുന്നില്‍ മുട്ടുമടക്കി നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ്. ഒരു മണിക്കൂറോളം സെമിനാര്‍ ഹാളില്‍ പൂട്ടിയിട്ടു നടത്തിയ ഉപരോധ സമരത്തിനൊടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കാമെന്ന് കൃഷ്ണദാസ് സമ്മതിച്ചു. ഇതനുസരിച്ച് ഒറ്റപ്പാലം ടിബിയിലും തൃശൂര്‍ കളക്ട്രേറ്റിലും കളക്ടറുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച യോഗം നടക്കും. ഒറ്റപ്പാലം ടിബിയില്‍ രാവിലെ പത്തിനു നടക്കുന്ന ചര്‍ച്ചയില്‍ ലക്കിടി കോളജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ഉച്ചയ്ക്ക് മൂന്നിന് തൃശ്ശൂര്‍ കളക്ട്രേറ്റില്‍ വച്ച് കലക്ടറുടെ അധ്യക്ഷതയിൽ പാമ്പാടി കോളജിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. രണ്ടു യോഗങ്ങളിലും വിദ്യാര്‍ത്ഥി സംഘടനകളും രക്ഷിതാക്കളും ആവശ്യപ്പെട്ടതു പോലെ അവരുടെ പ്രതിനിധികള്‍ക്കു പങ്കെടുക്കാന്‍ അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്നും കൃഷ്ണദാസ് എഴുതി ഒപ്പിട്ടു നല്‍കി. ജിഷ്ണുവിന്റെ ജന്മദിനമായ ഇന്നു രാവിലെ കോളേജ് കവാടത്തിനു മുന്നില്‍ പന്തല്‍ കെട്ടി വിദ്യാര്‍ത്ഥികള്‍ അനിശ്ചിത കാല സമരം ആരംഭിച്ചിരുന്നു. ഇതേ സമയം കോളേജ് സെമിനാര്‍ ഹാളിനുള്ളില്‍ മാനേജ്‌മെന്റ് അനുകൂല രക്ഷിതാക്കളുമായി ചെയര്‍മാന്‍ ചര്‍ച്ച നടത്തി. യോഗം കഴിഞ്ഞ് പുറത്തിറങ്ങുന്ന കൃഷ്ണദാസിനെ കോളേജിന് മുന്നില്‍ ഉപരോധിക്കാന്‍ തയ്യാറായി എസ് എഫ് ഐ കോളേജിന് മുന്നില്‍ കാത്തു നിന്നെങ്കിലും വിവരം അറിഞ്ഞ കൃഷ്ണദാസ് പുറത്തേക്കു വന്നില്ല. മാത്രമല്ല കൂടുതല്‍ പൊലിസിനെ വിളിച്ചു വരുത്തുകയും ചെയ്തു. ഒരു മണിയോടെ രണ്ടു ഗേറ്റുകളും പെട്ടെന്ന് ചവിട്ടി തുറന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ കോളേജിലേക്കു ഇരച്ചുകയറി. രണ്ടു വണ്ടിയിലായി പൊലീസ് പ്രവര്‍ത്തകരെ പിന്തുടര്‍ന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകരെ കണ്ടതോടെ കൃഷ്ണദാസ് ഓടി സെമിനാര്‍ ഹാളിലേക്കു കയറി. അവിടെ വിരലിലെണ്ണാവുന്ന പൊലീസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കൃഷ്ണദാസിന് പിന്നാലെ ഓടിയെത്തിയ പ്രവര്‍ത്തകര്‍ സെമിനാര്‍ ഹാളിന്റെ വാതില്‍ അകത്തു നിന്നു പൂട്ടി ഉപരോധം ആരംഭിച്ചു. ജീവനക്കാരും പൊലീസുകാരും അകത്തു പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഹാളിലുണ്ടായിരുന്ന പൊലീസുകാരും ജീവനക്കാരും ചേര്‍ന്ന് കൃഷ്ണദാസിനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും എന്തിനും തയ്യാറായി തന്നെ വന്ന അമ്പതോളം പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് എഴുതി ഒപ്പിട്ടു തന്നില്ലെങ്കില്‍ പുറത്തേക്കു വിടില്ലെന്ന് തീര്‍ത്തു പറഞ്ഞു എസ് എഫ് ഐ ഉപരോധം തുടര്‍ന്നു. ഉപരോധം അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിച്ച് ലെറ്റര്‍ പാഡില്‍ എഴുതി ചെയര്‍മാന്‍ കൃഷ്ണദാസ് ഒപ്പിട്ട് നല്‍കി. ഉപാധികള്‍ അംഗീകരിച്ച് ഒപ്പിടാന്‍ ചെയര്‍മാന്‍ തയ്യാറായ സമയത്ത് എ ഐ എസ് എഫ് പ്രവര്‍ത്തകരും ഹാളിനകത്തേക്ക് എത്തി. തിങ്കളാഴ്ച്ച കോളേജുകളിലെ പ്രശ്നം പരിഹരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിച്ചതായി ഒരു മണിക്കൂറോളം നടത്തിയ ഉപരോധത്തിനു ശേഷം സമ്മതിച്ചതോടെയായിരുന്നു പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്. എസ്.എഫ്.ഐ ജില്ലാസെക്രട്ടറി ജയദേവനാണ് സമരത്തിനു നേതൃത്വം നല്‍കിയത്. [caption id="attachment_80363" align="aligncenter" width="781"] നെഹ്രു കോളേജിനു മുന്നിലുള്ള സമരപന്തല്‍[/caption] <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ? ഞാന്‍ നിധീഷ്‌ വര്‍മ്മ രാജാ, ആര്‍ക്കും ഉപദ്രവമില്ലാതെ ജീവിതം ആസ്വദിക്കണമെന്നു വിശ്വസിക്കുന്നവന്‍. . മറ്റുള്ളവരുടെ കള്ളത്തരത്തെക്കാള്‍ കള്ളത്തരം അല്പം കുറവായതുകൊണ്ട് മാത്രം പരാജയങ്ങള്‍ ഏറ്റ് വാങ്ങുന്നവന്‍...... . എന്നും നല്ലത് മാത്രം പ്രതീക്ഷിക്കുന്നവന്‍... ., എന്നെ കുറിച്ച് ഒരു കവിത നിരവധി തവണ കേട്ടിട്ടുണ്ടെങ്കിലും ആര്‍ഷ ഭാരത സംസ്കാരം എന്താണെന്നു പലര്‍ക്കും അറിയില്ല.ഞാന്‍ മനസ്സിലാക്കിയത് പറയാം, പ... ബഹു ദൈവ വിശ്വാസം സെമിടിക്‌ മതങ്ങള്‍ പാപമായി കണക്കാക്കുന്നു. ഏകനായ ഈശ്വരനെയല്ലാതെ മറ്റൊരാളെ ആരാധിച്ചാല്‍ അത് (മോഷണത്തെയും ... ദൈവം ഇല്ലെന്നു വിശ്വസിക്കുകയും അതുണ്ടെന്നു പറയുന്നവരെ കളിയാക്കുകയും ചെയ്യുന്ന ധാരാളം ആളുകളെ നമുക്ക് കാണാം.അവര്... മഴ കാത്ത് വയലും കുട കച്ചവടക്കാരും പിന്നെ കുറേ കവികളും ============================= ============================= പഠനക്കൂട്ടിൽ നിന്ന... ഗണിതം അവനെന്നും പിടികൊടുക്കാത്ത ചങ്ങാതി ആയിരുന്നു. അവഗണിക്കപ്പെടുന്ന ശിഷ്ടവും താളം തെറ്റുന്ന ഗുണന പട്ടികകളും അവന് എന്നും പ്രശ്നമായിര... രാമൻ നായരുടെ ചായക്കട ആയിരുന്നു ആ നാട്ടിലെ ഫൈവ് സ്റ്റാർ ഹോട്ടൽ. അവിടെ നിന്നും വർഷങ്ങ്ളായി ചായ കുടിക്കുന്നവരും ആരോഗ്യ ദൃഡ ഗാത്രന്മാ... ഫേസ് ബുക്ക്‌ മത സൌഹാര്‍ദ്ദം തകര്‍ക്കതിരിക്കാന്‍ ഫേസ് ബുക്ക്‌ ആധുനീക ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.നമ്മുടെ സ... ദൈവ വിശ്വാസം സ്രഷ്ടിയുമായി ബന്ധപ്പെടുത്തെണ്ട കാര്യമുണ്ടോ?. ലോകം സ്വയം ഉരുവം കൊണ്ടതെന്കില്‍ ദൈവത്തിനു എന്ത് പ്രാധാന്യമാണ് ഉള്ളത്. പ്... കവിതകള്‍ (45) നുറുങ്ങു ചിന്തകള്‍ (13) ലേഖനം (7) ഇംഗ്ലീഷ് കവിതകള്‍ (6) മിനിക്കഥ (6) വേദാന്തം (5) ഭക്തി കവിതകള്‍ (3) കഥ +കവിത+കിറുക്ക് (2) ഹൈക്കു (2) ചെറുകഥ. (1) ഫലിതം (1) ബാലകഥ (1) ബ്ലോഗ് മീറ്റ് (1) <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കുക ആയിരിക്കും പുതിയ സെലക്ടര്‍മാരുടെ ആദ്യ ദൗത്യം മുംബൈ: മുന്‍ ഇന്ത്യന്‍ താരം സന്ദീപ്‌പാട്ടീല്‍ നേതൃത്വം കൊടുത്തിരുന്ന ദേശീയ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മറ്റി സ്ഥാനമൊഴിഞ്ഞ വേളയില്‍പുതിയ സെലക്ഷന്‍ കമ്മിറ്റിയില്‍ സ്ഥാനമുറപ്പിക്കാന്‍ മുന്‍ താരങ്ങളുടെ കൂട്ടയിടി. ചരിത്രത്തില്‍ ആദ്യമായി ബിസിസിഐ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ഈ അപേക്ഷകരില്‍ മുന്‍ പന്തിയില്‍നില്‍ക്കുന്നത് മുൻതാരങ്ങളായ വെങ്കിടേഷ് പ്രസാദ്, നയൻ മോംഗിയ, സമീര്‍ ദിഗെ, നിലേഷ് കുൽക്കർണി, അബി കുരുവിള എന്നിവര്‍ തന്നെയാണ്. പ്രായം 60 വയസ്സിൽ താഴെയായിരിക്കണം, അഞ്ചുവർഷം മുൻപ് കളിയിൽ നിന്ന് വിരമിച്ചവർ ആയിരിക്കണം, ഐ പി എൽ ടീമുമായോ ക്രിക്കറ്റ് അക്കാഡമികളുമായോ ഏതെങ്കിലും മാധ്യമങ്ങളുമായോ അപേക്ഷകർക്ക് ബന്ധമുണ്ടാവരുത് തുടങ്ങിയവയാണ് നിബന്ധനകൾ പാലിച്ചു കൊണ്ടാകണം അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കുക ആയിരിക്കും പുതിയ സെലക്ടര്‍മാരുടെ ആദ്യ ദൗത്യം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 2009 ൽ പ്രസിദ്ധീകരിച്ച ചില നല്ല പുസ്തകങ്ങൾ പരിചയപ്പെടുത്താം എന്ന് മുൻപോസ്റ്റിൽ പറഞ്ഞിരുന്നത്‌ കൊണ്ട്‌ ഞാൻ വായിച്ച ചില മികവുറ്റ രചനകളെ വെറുതെ ഒന്ന് പരാമർശിക്കാൻ ഈ അവസരം വിനിയോഗിക്കട്ടെ. ഇതിന്റെ അർത്ഥം ഞാൻ താഴെ പരിചയപ്പെടുന്ന പുസ്തകങ്ങൾ മാത്രമാണു നല്ലത്‌ എന്നല്ല. തിർച്ചയായും വേറെയും നല്ല പുസ്തകങ്ങൾ ഉണ്ടാകുമെന്നും മറിച്ച്‌ ഈ പരാമർശവിധേയമായ പുസ്തകങ്ങൾ നിലവാരം പുലർത്തിയവ ആണെന്നും മാത്രം. "വാൻ ഗോഗിന്റെ ചെവി" എന്ന ആദ്യ സമാഹരത്തിലൂടെ തന്നെ തന്റെ വരവ്‌ അറിയിച്ച ഒരു എഴുത്തുകാരനാനു വി.എച്ച്‌. നിഷാദ്‌. അദ്ദേഹത്തിന്റേതായി 2 പുസ്തകങ്ങൾ 2009 ൽ വായനക്കരനെ തേടി എത്തി. 2009 ൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചയവിൽ ആദ്യം വായനക്കായി അവതരിപ്പിക്കുന്നത്‌ അവ തന്നെയാവാം. ഈ രണ്ട്‌ പുസ്തകങ്ങളും രണ്ടു വ്യത്യസ്ത രീതികളിൽ പരാമർശവിധേയമായവ തന്നെ. ആദ്യമെത്തിയത്‌ മാതൃഭൂമി ബുക്സ്‌ പ്രസിദ്ധീകരിച്ച "മിസ്സ്ഡ്‌ കാൾ" എന്ന ചെറുചെറുകഥകളുടെ സമാഹാരമാണു. നമുക്കറിയാം, സാഹിത്യത്തിന്റെ ഏതൊരു രുപവുമായി താരതമ്യം ചെയ്താലും മിനിക്കഥകൾ എഴുതുക എന്നത്‌ അൽപം ബുദ്ധിമുട്ടേറിയ കാര്യമാണു. ചുരുങ്ങിയ വാക്കുകളിൽ വായനക്കാരനിലേക്ക്‌ ഉള്ളിലുള്ള ആശയങ്ങൾ മുഴുവൻ സംവേദിക്കുക എന്നത്‌ അസാധാരണമായുള്ള ഒരു കഴിവ്‌ തന്നെ... ഈ പുസ്തകത്തിന്റെ അവതാരികയിൽ പ്രശസ്ത കഥാകൃത്ത്‌ സുഭാഷ്‌ ചന്ദ്രൻ പറയുന്ന പോലെ, മിസ്സ്ഡ്‌ കാൾ എന്ന സമാഹാരത്തിലെ ഓരോ കഥയും മിന്നൽ കഥകൾ തന്നെയാണെന്നുള്ളതാണു. മലയാളത്തിലെ പുതു തലമുറയിലെ ഒരു പറ്റം എഴുത്തുകാരുടെ ഒരു കൂട്ടായ്മയും നമുക്ക്‌ ഈസമാഹാരത്തിൽ ദർശിക്കാം. മിസ്സ്ഡ്‌ കാളിനു വേണ്ടി ചിത്രങ്ങൾ രൂപപ്പെടുത്തിയത്‌ സാഹിത്യലോകത്തിലെ ഈ പുതുതലമുറയാണു. മിസ്സ്ഡ്‌ കാളിൽ നിന്നും 2009 ലെ തന്റെ രണ്ടാമത്തെ സമാഹാരമായ ഡി.സി. ബുക്സ്‌ പുറത്തിറക്കിയ "ഷോക്കിൽ" എത്തുമ്പോൾ നിഷാദ്‌ എന്ന എഴുത്തുകാരനു രൂപപരിണാമം സംഭവിക്കുന്നത്‌ കാണാൻ കഴിയും.അതിലെ 3 കഥകൾ തികച്ചും പരാമർശവിധേയം തന്നെ. "ഇതാ, ഇവിടേയൊരു കുപ്പായം, നൃത്തക്കാരിയുടെ മകൾ, ഷോക്ക്‌" എന്നിവയാണു ഏറ്റവും ഹൃദ്യമായ വായനാനുഭവം തന്ന ആ 3 രചനകൾ. കഥരചനയിൽ നൂതനമായ ഒരു ശൈലി അദ്ദേഹം ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും, ആ ശ്രമം ഒരു പരിധിവരെ വായനക്കാരനിലേക്ക്‌ എത്തിക്കാൻ നിഷാദിനു കഴിഞ്ഞു എന്നുള്ളതും ശ്ലാഘനീയമായ വസ്തുതയാണു. കഥകൾ, അത്‌ എഴുതപ്പെട്ട കാലഘട്ടത്തിലെ സാമൂഹികമായ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട്‌ കിടക്കുന്നുഎന്നുള്ളതു കൊണ്ട്‌ തന്നെ സാമൂഹിക ജീവി എന്ന നിലയിൽ എഴുത്തുകാരൻ തന്റെ കടമയിൽ നിന്നും അകന്നിട്ടില്ല എന്നും നമുക്ക്‌ വിവക്ഷിക്കാം. പരാമർശവിധേയമായ മറ്റൊരു പുസ്തകം ഗ്രാൻഡ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ച ശ്രീ ഡെന്നീസ്‌ ജോസഫിന്റെ "പത്താം നിലയിലെ തിവണ്ടി" എന്ന തിരക്കഥയും, തിരക്കഥക്ക്‌ അവലംബമായ, അതേ പേരിലുള്ള കഥയും അടങ്ങിയ പുസ്തകമാണു. മനോഹരമായ ഒരു ചെറുകഥ , അതിലും എത്രത്തോളം മനോഹരമായി ഒരു തിരക്കഥയാക്കാം എന്നതിന്റെ ഉദാഹരണം കുടിയാണു ഈ കൃതി. ആമുഖത്തിൽ പറയുന്ന പോലെ ഒരു ചലച്ചിത്ര വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം അമൂല്യമായ ഒരു റഫറൻസ്‌ ഗ്രന്ഥം തന്നെയാണു ഇത്‌. പ്രിന്റിങ്ങിലുള്ള ചില്ലറ പോരായ്മകൾ ക്ഷമിക്കുകയാണെങ്കിൽ മനോഹരമാക്കാൻ പ്രസാദകർക്ക്‌ സാധിച്ചിട്ടുണ്ട്‌ എന്ന് പറയാം. (ഒപ്പം ഒന്നുകൂടി പറഞ്ഞോട്ടെ, ആ തിരക്കഥ വായിച്ചപ്പോൾ മുതൽ ആ സിനിമ കാണാൻ കൊതിയായി. നിർഭാഗ്യകരമെന്ന് പറയട്ടെ, പുസ്തകത്തോളം പോലും ചലച്ചിത്രം ജനങ്ങളിലേക്കെത്തിക്കാൻ അതിന്റെ വിതരണക്കാർക്ക്‌ കഴിഞ്ഞില്ലല്ലോ എന്ന നിരാശയുണ്ട്‌) 2009 ൽ ആദ്യപതിപ്പായി ഇറങ്ങിയതല്ലെങ്കിലും , 2009 ലെ വായനയിൽ കണ്ട മറ്റൊരു അപൂർവ്വ അനുഭവമായിരുന്നു മാതൃഭൂമി ബുക്സ്‌ പ്രസിദ്ധീകരിച്ച കെ.ബി.ശ്രീദേവിയുടെ "ബോധിസത്വർ". കപിലവസ്തു എന്ന രാജ്യത്തിലെ യുവരാജാവിൽ നിന്നും ശ്രീബുദ്ധൻ എന്ന യോഗിയിലേക്കുള്ള വളർച്ചയും, അതിനിടയിൽ നമ്മൾ അറിയാതെ പോയ കുറെ നല്ല കഥാപാത്രങ്ങളുമെല്ലാമായി നോവൽ സംഭവബഹുലം തന്നെ. ഹെർമൻ ഹെസ്സെയിലൂടെ നമ്മൾ വായിച്ചിട്ടുള്ള സിദ്ധാർത്ഥനിൽ നിന്നും ഒത്തിരി മാറ്റങ്ങൾ നമുക്ക്‌ ശ്രീദേവിടീച്ചറുടെ കാഴ്ചപാടിൽ കാണാൻ കഴിയും. ഇതുപോലെ തന്നെയാണു 2008 ൽ ആദ്യപതിപ്പായി ഇറങ്ങുകയും, 2009 ൽ കൂടുതൽ ചർച്ച ചെയ്യപെടുകയും ചെയ്ത സാറാ ജോസെഫിന്റെ "ഊരുകാവൽ" എന്ന കറന്റ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ച നോവലും. രാമായണത്തിലെ ഒട്ടനവധി കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച്‌ പല രചനകൾ പല ഭാഷകളിൽ ആയി ഉണ്ടായിട്ടുണ്ടെങ്കിലും, അംഗദൻ എന്നവാനരകഥാപാത്രത്തിന്റെ മാനസീക വ്യാപാരങ്ങളിലൂടെ ഉള്ള ഒരു യാത്ര ഇത്‌ആദ്യമാണെന്ന് തോന്നുന്നു. വെറും ഒരു കാഴ്ചക്കാരനായി പലവട്ടം പല പുസ്തകങ്ങളിലും, രാമായണത്തിന്റെ വിവിധരൂപമാറ്റങ്ങളിലും പരാമർശവിധേയനായ അംഗദനെ വേറിട്ടൊരു ആംഗിളിലൂടെ ചിത്രീകരിക്കുക വഴി മികച്ചൊരു വായനാനുഭവം മലയാളി വായനക്കാരനു സാറ ജോസഫിനു നൽകാൻ കഴിഞ്ഞു എന്നറ്റാണു ഏറ്റവും പ്രധാനമായ ഒരു വസ്തുത. കുറിപ്പുകൾ അല്ലെങ്കിൽ അനുഭവങ്ങൾ എന്ന വിഭാഗത്തിൽ പെട്ടെന്ന് ഓർമയിൽ നിൽക്കുന്ന ഒന്നാണു സന്തോഷ്‌ എച്ചിക്കാനത്തിന്റെ "മാംഗല്യം തന്തു നാൻ ദേന" എന്ന പുസ്തകം(പ്രസാദനം - കൈരളി ബുക്സ്‌). ഒരു പരിധിവരെ അദ്ദേഹത്തിന്റെ തന്നെ അനുഭവങ്ങൾ എന്ന് പറയാം. അതിൽ പലതും ഒരു കഥയുടെ തലത്തിലേക്ക്‌ എത്തപ്പെടുന്നുണ്ടെന്ന വസ്തുത തള്ളികളയാൻ കഴിയില്ല എങ്കിലും... പക്ഷെ, മികവുറ്റതും കുറ്റമറ്റതുമാക്കാനുള്ള നല്ല ഒരു ശ്രമം എഴുത്തുകാരനിൽ നിന്നും ഉണ്ടായെന്നുള്ളതു കൊണ്ട്‌, പ്രത്യേകിച്ച്‌ നോവലുകളും കഥാസമാഹാരങ്ങളും അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിൽ തന്റെ ചില അനുഭവകുറിപ്പുകളിലൂടെ വായനക്കാരനെ പിടിച്ചിരുത്തുക എന്നത്‌ തികച്ചും ഒരു വെല്ലുവിളിയാണെന്നതും, ആ വെല്ലുവിളി സധൈര്യം എഴുത്തുകാരൻ ഏറ്റെടുക്കുകയും ഒരു പരിധിവരെ അതിൽ വിജയിക്കുകയും ചെയ്തു എന്നുള്ളതും കൊണ്ട്‌ പരാമർശിക്കാതിരിക്കുന്നത്‌ ശരിയല്ല. കവിത വിഭഗത്തിൽ ഒത്തിരി വായനയൊന്നും 2009 ൽ ഞാൻ നടത്തിയിട്ടില്ലാത്തതിനാൽ നല്ല പുസ്തകം എന്ന രീതിയിൽ തിരഞ്ഞെടുക്കാൻ സാധിക്കില്ല.. എങ്കിലും വായിച്ച ഒരു പുസ്തകത്തെ കുറിച്ച്‌ നേരത്തെ ഒരു പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചിരുന്നു. ജ്യോതിഭായി പരിയാടത്തിന്റെ "പേശാമടന്ത" എന്ന ആദ്യ കവിതാസമാഹാരം. ആ പുസ്തകത്തെ കുറിച്ചുള്ള എന്റെ പോസ്റ്റിലേക്ക്‌ ഇതുവഴി പോകാം..... 2009 ൽ മലയാളത്തിൽ ഏറ്റവും അധികം പ്രസിദ്ധീകരിച്ചതും , വിറ്റഴിഞ്ഞതും വിവർത്തന സാഹിത്യം ആണു. ഒരു പക്ഷെ, മലയാളി എഴുത്തുകാരുടെ അലസതയോ, അല്ലെങ്കിൽ പ്രസാദക വൃന്ദത്തിന്റെ കൈകടത്തലുകളോ, അതുമല്ലെങ്കിൽ വായനക്കാരുടെ വിവർത്തനസാഹിത്യത്തോടുള്ള അമിത പ്രതിപത്തിയോ ആകാം.. മലയാളി എന്നും ട്രെന്റുകൾക്ക്‌ പിന്നാലെ പായാൻ ഇഷ്ടപെടുന്നവരാണല്ലോ? എന്തായാലും , വിവർത്തനം എന്ന വിഭാഗത്തിൽ ഏറ്റവും അധികം പുസ്തകങ്ങൾ ഇറങ്ങിയത്‌ പ്രസിദ്ധ ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോയുടെതായ്യിരുന്നു എന്നാണു എന്റെ ഓർമ. നിർഭാഗ്യകരമാവാം, കഴിഞ്ഞ വർഷമിറങ്ങിയ അദ്ദേഹത്തിന്റെ ഒരു പുസ്തകം പോലും വായിക്കാൻ കഴിഞ്ഞില്ല.. നേരത്തെ, ആൽക്കെമിസ്റ്റ്‌ വായിക്കാൻ തുടങ്ങിയിട്ട്‌ എതുകൊണ്ടോ ഇതുവരെ പലകാരണങ്ങളാൽ മുഴുമിപ്പിക്കാൻ പറ്റാത്തതാവാം ഒരു പക്ഷെ, കാരണം. എന്തായാലും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിപണി കീഴടക്കി എന്ന് തന്നെ പറയാം.. വിവർത്തനശാഖയിൽ , മറ്റു ഭാരതീയ ഭാഷകളിലെ എഴുത്തുകാരിൽനിറാഞ്ഞുനിന്നത്‌ ശശി തരൂർ തന്നെ.. ഒരു പക്ഷെ, വിവാദങ്ങളാവാം അദ്ദേഹത്തെ മുൻ നിരയിൽ എത്തിച്ചത്‌. എന്നിരുന്നാലും അദ്ദേഹത്തിന്റെ "കലാപം", ഒത്തിരി വിറ്റഴിയപ്പെട്ടു എന്നതിനേക്കാളും നിലവാരം പുലർത്തിയ ഒരു പുസ്തകം തന്നെ. "ബാഗ്ദാദിലെ പുസ്തകത്തെരുവുകൾ" എന്ന പുസ്തകവും വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചു. പക്ഷെ, ഇതിനേക്കാളൊക്കെ വിവർത്തന വിഭാഗത്തിൽ ആകർഷിച്ചത്‌ മറ്റൊരു ചെറിയ പുസ്തകമായിരുന്നു. സ്റ്റെഫാൻ സ്വൈഗ്‌ എന്ന ജർമ്മൻ സാഹിത്യകാരൻ എഴുതി സുൾഫി എന്ന വ്യക്തി മലയാളത്തിലേക്ക്‌ മൊഴിമാറ്റം ചെയ്ത്‌ ഡി.സി.ബുക്സ്‌ പ്രസിദ്ധീകരിച്ച "അജ്ഞാത കാമുകിയുടെ അവസാനത്തെ കത്ത്‌". വിയോജിപ്പുകൾ ഉണ്ടാകാം.. പക്ഷെ, എന്തുകൊണ്ടോ, വളരെ സാധാരണമായ ഒരു പ്രമേയം അതീവ ഹൃദ്യവും അതിനേക്കാളുപരി ലാളിത്യവും തീവ്രവുമായി വായനക്കാരനിലേക്കെത്തിക്കാൻ ഒരു പരിധിവരെ വിവർത്തകനെങ്കിലും കഴിഞ്ഞിട്ടുണ്ട്‌ എന്നത്‌ പ്രസ്ഥാവിക്കാതെ തരമില്ല... സുഹൃത്തുക്കളെ, ഇതൊന്നും വായനയുടെ പുർണ്ണതയിൽ ഉള്ള നിഗമനങ്ങളല്ല എന്നും എന്റെ തുച്ഛമായ്‌ വായനക്കിടയിൽ എനിക്ക്‌ തോന്നിയത്‌ മാത്രമാണെന്നും കരുതുക... ഇതെന്തൊക്കെത്തന്നെയായാലും ഇന്നും മലയാളികളുടെ ബെസ്റ്റ്‌ സെല്ലർ പട്ടികയിൽ സങ്കീർത്തനം പോലെയും, ഖസാക്കിന്റെ ഇതിഹാസവും, മയ്യഴിപുഴയുടെ തീരങ്ങളിലും, രണ്ടാമൂഴവും, എന്റെ കഥയും ഒക്കെ തന്നെ എന്ന് പറയുമ്പോൾ പുതിയ എഴുത്തുകാർ ഇനിയും ഒത്തിരി മുന്നേറാൻ ഉണ്ടെന്ന സത്യം നമുക്ക്‌ വിസ്മരിക്കാൻ കഴിയില്ല... അല്ലെങ്കിൽ , പഴയ എഴുത്തുകാർ പോലും അൽപം ഉദാസീനരാകുന്നില്ലേ എന്നൊരു തോന്നൽ... (ബെസ്റ്റ്‌സെല്ലറുടെ കൂട്ടത്തിൽ നളിനി ജമീലയും, സിസ്റ്റർ ജെസ്മിയും ഉണ്ടെന്നുള്ള സത്യം ഞാൻ മറക്കാൻ ശ്രമിക്കുകയാണു.. അല്ലെങ്കിൽ നാളെ ഒരു പക്ഷെ, നമുക്ക്‌ ബെസ്റ്റ്‌ സെല്ലറുകളുടെ കൂട്ടത്തിൽ സിസ്റ്റർ സ്റ്റെഫിയെയും, റജീനയെയും, തടിയന്റവിട നസീറിനെയും മറ്റും കാണേണ്ടി വരും...) പഴയകാലത്തെ നാട്ടിൻപുറങ്ങളിൽ വൈകുന്നേരങ്ങളിലെ കൂട്ടായ്മകളിൽ നിറഞ്ഞുനിന്ന സാഹിത്യചർച്ചകൾ ഇന്ന് നമ്മുടെ ഫാസ്റ്റ്‌ മോഡേൺ -ട്രെന്റ്‌ സെറ്റർ തലമുറക്ക്‌ അന്യം വന്നുകഴിഞ്ഞു.. നാളത്തെ തലമുറ, എം.ടിയെയും, മുകുന്ദനെയും, ഒ.വി.വിജയനെയുമെല്ലാം അറിയാത്ത ഒരു അവസ്ഥയിലേക്ക്‌ കാലം മലയാളിയെ കൈപിടിച്ച്‌ നടത്തുകയാണു.. ഇഷ്ടമില്ലാതിരുന്നിട്ടും നമുക്ക്‌ നഷ്ടപ്പെട്ടുപോകുന്ന വായനയുടെ ആ നല്ല നാളുകൾ!!!. തിരക്കു പിടിച്ച ജീവിതപാച്ചിലിൽ, പിൻ തിരിഞ്ഞുനോക്കുമ്പോൾ മധുരമുള്ള ഓർമകൾ ലഭിക്കാനെങ്കിലും നല്ല വായനയിലേക്ക്‌ നമുക്ക്‌ തിരികെ വരാം.. പുതുവർഷത്തിലെങ്കിലും അതിനു നമുക്ക്‌ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ.. 2009 ൽ രംഗബോധമില്ലാത്ത കോമാളി നമ്മിൽ നിന്നും തട്ടിപറിച്ചെടുത്ത മലയാളത്തിന്റെ സ്വന്തം വാനമ്പാടിയുടെ ഒ‍ാർമകൾക്ക്‌ മുൻപിൽ ശിരസ്സ്‌ നമിച്ച്‌ കൊണ്ട്‌.. ആ നീർമാതളം ഇനി പൂക്കില്ലല്ലോ എന്ന ദുഃഖം മറക്കാൻ ശ്രമിച്ച്‌ കൊണ്ട്‌.. പുത്തൻ പ്രതീക്ഷയുടെ, നവകാഹളം ഉയരട്ടെ. പുതുതലമുറ ഇവിടെ തേജസ്സ്‌ വിതറട്ടെ എന്നും ആശംസിച്ചുകൊണ്ട്‌. ഓരോ പുസ്തകത്തിന്റെയും വായന കഴിയുമ്പോള്‍ ആ പുസ്തകത്തെ കുറിച്ച് എന്തെങ്കിലും രണ്ട് ഖണ്ഡികയില്‍ കുറിച്ചിടണമെന്ന് ഓരോരുത്തര്‍ക്കും പ്രചോദനം നൽകാൻ‍... മറുനാട്ടിൽ‍, മലയാള പുസ്തകങ്ങള്‍ ലഭിക്കാതെ പോകുന്ന പുസ്തകസ്നേഹികള്‍ക്ക് പുസ്തകങ്ങളെ പറ്റി എന്തെങ്കിലും ഒരു ധാരണയെങ്കിലും നല്‍കാൻ‍... അങ്ങിനെ ചില ചെറിയ ഉദ്ദേശ്യങ്ങള്‍ മാത്രമേ ഈ സം‌രംഭത്തിന് പിന്നിലുള്ളൂ. എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും നിങ്ങളുടെ പുസ്തകങ്ങള്‍ പുസ്തകവിചാരത്തില്‍ പരിചയപ്പെടുത്താന്‍ അവസരം. ഇതിലേക്കായി നിങ്ങളുടെ പുസ്തകത്തിന്റെ മൂന്ന് കോപ്പികള്‍ ഞങ്ങള്‍ക്കയച്ചു തരിക. കൂടുതല്‍ വിവരങ്ങള്‍ക്ക് anwar.thazhava@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വളരെകുറച്ച് അക്ഷരങ്ങൾ ചേർത്ത് വലിയ ഒരു സന്ദേശം വായനക്കാർക്കു നൽകാൻ ഈ കവിതയിലൂടെ കഴിഞ്ഞിരിയ്ക്കുന്നു. അഭിനന്ദനങ്ങൾ . കവിതയെപ്പറ്റി വളരെ നല്ല ആസ്വാദന വാക്കുകള്‍ എഴുതി എന്നെ പ്രോത്സാഹിപ്പിച്ച അമേരിക്കന്‍ മൊല്ലാക്കയ്കും സുധീര്‍ പണിക്കവീട്ടിലിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇരുവര്‍ക്കും എല്ലാ നന്‍മകളും നേരുന്നു. Dr. E. M. Poomottil <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാവാത്തത് കാരണം തന്നെ പലരും അഹങ്കാരിയെന്ന് മുദ്രകുത്തിയിരിക്കുകയാണെന്ന് നടി മഡോണ സെബാസ്റ്റ്യന്‍. അഭിനയിച്ച ചിത്രങ്ങളിലെല്ലാം നായകനെ ചുംബിക്കണമെന്നും അത് കഥക്ക് അനിവാര്യമാണെന്നും പല സംവിധായകരും നിര്‍ബന്ധിച്ചു പക്ഷേ ഞാന്‍ വഴങ്ങിയില്ല. ഒരിക്കലും ചുംബനരംഗത്തില്‍ അഭിനയിക്കില്ല. ഇതെന്റെ തീരുമാനമാണ്. പുതുതായി വരുന്ന ചിത്രങ്ങളില്‍ അത്തരത്തിലുള്ള രംഗങ്ങളുണ്ടെന്നു പറഞ്ഞാല്‍ അവ ഉപേക്ഷിക്കുകയാണ് പതിവ്. ഇതൊക്കെ അഭിനയത്തിന്റെ ഭാഗമല്ലേ എന്ന് പലരും ചോദിക്കാറുണ്ട്’. പക്ഷേ അഭിനയമെന്ന് പറഞ്ഞ് കിടക്ക പങ്കിടുന്നതും അന്യപുരുഷനെ ആലിംഗനം ചെയ്ത് വൃത്തികേട് കാണിക്കാനുമൊന്നും തന്നെ കിട്ടില്ലെന്ന് മഡോണ വ്യക്തമാക്കി. ആസിഫ് അലി നായകനായ ഇബിലിസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മഡോണ. പ്രേമത്തിന് ശേഷം ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും അതൊന്നും തന്നെ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : റിയാദ്: എതിരേ ഉയരുന്ന ശബ്ദങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കുന്നതായി ആരോപണം നേരിട്ടുകൊണ്ടിരിക്കുന്ന സൗദി അറേബ്യ രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുടെ വധശിക്ഷ നടപ്പാക്കാനും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ആഗസ്റ്റില്‍ നടന്ന രഹസ്യ വിചാരണയ്ക്ക് പിന്നാലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മനുഷ്യവാകാശപ്രവര്‍ത്തക ഇസ്രാ അല്‍ ഗോംഗാമിനെ ഞായറാഴ്ച കോടതിയില്‍ വീണ്ടും ഹാജരാക്കും. സൗദി ഏകാധിപതിയെന്ന് ആക്ഷേപം കേള്‍ക്കുന്ന പുതിയ ഭരണാധികാരി മൊഹമ്മദ് ബിന്‍ സല്‍മാന്റെ ഭരണത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് 29 കാരിയായ ഗോംഗാം. വധശിക്ഷ നടപ്പാകുമോ ഒഴിവാക്കപ്പെടുമോ എന്ന് ഞായറാഴ്ച അറിയാം. സാധാരണഗതിയില്‍ രാജാവ് സമ്മതിച്ചാല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് സൗദി. രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ ഷിയകള്‍ക്കെതിരേയുള്ള അവഗണന അവസാനിപ്പിക്കണം, രാഷ്ട്രീയ തടവുകാരായി ജയിലില്‍ ഇട്ടിരുന്നവരെ മോചിപ്പിക്കണം തുടങ്ങിയ ആവശ്യം ഉന്നയിച്ച് ക്വാറ്റിഫ് മേഖലയില്‍ 2011 ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ആരംഭിച്ചതോടെയാണ് ഗോംഗമിന്റെ വിധിയെഴുതപ്പെട്ടത്. ഷിയാ ന്യൂനപക്ഷത്തില്‍ നിന്നുള്ള ഗോംഗം സൗദിയുടെ കിഴക്കന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ദമാമിലെ അല്‍ മബാഹിത് ജയിലില്‍ മൂന്ന് വര്‍ഷമായി തടവിലാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള പ്രചരണം നടത്തുന്നതും അക്രമരഹിത പ്രതിഷേധങ്ങള്‍ നടത്തിയതുമാണ് ഗോംഗമിനെതിരേ സര്‍ക്കാര്‍ തിരിയാന്‍ കാരണമായത്. അതേസമയം ഇവര്‍ക്ക് വധശിക്ഷ വിധിച്ചത് അന്താരാഷ്ട്ര സമൂഹത്തില്‍ ഇപ്പോഴും വലിയ ചര്‍ച്ചയാണ്. അക്രമ സ്വഭാവത്തിലുള്ള ഒരു കേസും പേരിലില്ലാത്ത ഇസ്രയെ പോലെയുള്ള ഒരാള്‍ക്ക് മരണദണ്ഡന വിധിക്കുന്നത് ഭീകരമാണെന്നാണ് ഹ്യൂമന്‍ റൈറ്റ് വാച്ചിന്റെ മദ്ധേഷ്യന്‍ പ്രവര്‍ത്തകര്‍ പറയുന്നത്. അഭിപ്രായ ഭിന്നത പ്രകടിപ്പിക്കുന്നവരെ നിശബ്ദമാക്കുന്ന സൗദിയുടെ പുതിയ നയമാണ് ഗോംഗമും അവരുടെ ഭര്‍ത്താവ് മൗസാ അല്‍ ഹാഷീമും ഉള്‍പ്പെടെയുള്ള ആറു പേര്‍ക്കെതിരേയുള്ള കേസെന്ന് ആംനസ്റ്റിയും പറയുന്നു. ഭീകരത പോലെയുള്ള കേസുകള്‍ കൈകാര്യം ചെയ്യാനായി 2008 ല്‍ കൊണ്ടുവന്ന പ്രത്യേക ക്രിമിനല്‍ കോടതിയിലാണ് ഗോംഗോമിന്റെ വിചാരണ നടന്നത്. അതേസമയം ഇത്തരം കോടതികള്‍ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ വിചാരണ ചെയ്യാന്‍ ഉപയോഗിക്കുന്നെന്നും നീതിയുക്തമായ വിചാരണയ്ക്കുള്ള ഇരയുടെ അവകാശത്തെ ഹനിക്കുന്ന ഇത്തരം കോടതികള്‍ നിരോധിക്കണമെന്നും ആവശ്യം ഉയരുകയാണ്. ഇതേ കോടതിയായിരുന്നു സല്‍മാന്‍ എല്‍ ഓദ, അലി അല്‍ ഒമാരി, അവാദ് അല്‍ ഖുറാനി എന്നിവരെ പോലെയുള്ള പ്രമുഖ സുന്നി പണ്ഡിതരെ വധിക്കാന്‍ സെപ്തംബറില്‍ വിധി പുറപ്പെടുവിച്ചത്. ഇതേ കോടതി തന്നെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരായ ഷിയാ ന്യൂനപക്ഷത്തില്‍ നിന്നുള്ള പ്രമുഖ പുരോഹിതരെയും 2017 ല്‍ വധശിക്ഷയ്ക്ക് വിധിച്ചതും. കേസ് നടത്താന്‍ പണം തേടിയുള്ള പിതാവിന്റെ പ്രചരണമാണ് ഗോംഗാമിന്റെ വിഷയത്തിലേക്ക് ശ്രദ്ധയെ കൊണ്ടുവന്നത്. നിലവിലെ സൗദി ഭരണാധികാരി മൊഹമ്മദ് ബിന്‍ സല്‍മാന്റെ ശക്തനായ വിമര്‍ശകനും മാധ്യമപ്രവര്‍ത്തകനുമായ ഖാഷോഗി ഇസ്താംബൂളിലെ സൗദി എംബസിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കടുത്ത ആരോപണം നേരിടുന്ന സാഹചര്യത്തില്‍ ഗോംഗാമിന്റെ വധശിക്ഷ തടയപ്പെട്ടേക്കുമെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. Previous: വിധി പ്രസ്താവിച്ചുകൊണ്ടിരിക്കെ പ്രതികള്‍ ഇറങ്ങിയോടി; ജഡ്ജി രണ്ടുപേരെയും ഓടിച്ചിട്ടുപിടിച്ചു; രക്ഷപ്പെടാന്‍ ശ്രമിച്ചതിന് പുതിയ കുറ്റവും ചുമത്തി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കാഞ്ഞങ്ങാട്: (my.kasargodvartha.com 09.11.2017) കാസര്‍കോട് ജില്ലാ ജൂനിയര്‍ വെയിറ്റ് ലിഫ്റ്റിങ് സെലക്ഷന്‍ ട്രയല്‍ ഞായറാഴ്ച നടക്കും. 12ന് വൈകുന്നേരം നാല് മണിക്ക് കാഞ്ഞങ്ങാട് ലയണ്‍സ് ജിംനേഷ്യത്തില്‍ വെച്ച് നടത്തും. നവംബര്‍ 17, 18 തീയതികളില്‍ കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ വെയിറ്റ് ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ ഞായറഴ്ചത്തെ സെലക്ഷന്‍ ട്രയലില്‍ വെച്ച് തെരഞ്ഞെടുക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും 12ന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് മുമ്പായി എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496288102 എന്ന നമ്പറില്‍ ബന്ധപ്പെടുക. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വായു മലിനീകരണം: 2020 ഏപ്രില്‍ മുതല്‍ രാജ്യത്ത് വില്‍പ്പന നടത്താനാവുക ബിഎസ് സിക്‌സ് വാഹനങ്ങള്‍ മാത്രം ഹരിപ്പാട്: സഊദിയില്‍ സ്‌പോണ്‍സര്‍മാരുടെയും അറബിയുടെയും ക്രൂരമര്‍ദനത്തിനിരയായ മലയാളി യുവാക്കളെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പോലീസുകാരനും പങ്കെന്ന് ആരോപണം. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ കെ എന്‍ വിനോദ് കുമാര്‍ ഉള്‍പ്പെട്ട ജോലി തട്ടിപ്പ് സംഘത്തില്‍ ചിങ്ങോലി സ്വദേശിയായ ഷംനാസ്, കായംകുളം സ്വദേശി ഷാബുമോന്‍ എന്നിവര്‍ക്കും പങ്കുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു.ഹരിപ്പാട്ടെ ഒരു പ്രമുഖ ട്രാവല്‍ ഏജന്‍സിയും തട്ടിപ്പിന് കൂട്ടുനിന്നതായാണ് ആരോപണം. ഹരിപ്പാട് സ്വദേശികളായ കാര്‍ത്തികപ്പള്ളി ബൈജു ഭവനത്തില്‍ ബൈജു (36), മുട്ടംമാല മേല്‍ക്കോട് അന്‍ജു ഭവനത്തില്‍ അഭിലാഷ് (21), മുട്ടം കണിപ്പനല്ലൂര്‍ പുത്തന്‍വീട്ടില്‍ ബിമല്‍ കുമാര്‍ (30) എന്നിവരാണ് കഴിഞ്ഞ ഒരു മാസത്തിലധികമായി സഊദിയിലെ അബഹയില്‍ ആഹാരവും വെള്ളവും കിട്ടാതെ അറബിയുടെ അടിമപ്പണി ചെയ്ത് ക്രൂര മര്‍ദനത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത്. പമ്പ് ഓപറേറ്റര്‍ തസ്തികയിലേക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് നവംബര്‍ ഏഴിനാണ് ബൈജുവിനെ സഊദിയിലേക്ക് കൊണ്ടുപോയത്.എന്നാല്‍ ഒമ്പതിന് ബൈജു വീട്ടിലേക്ക് ഫോണ്‍ ചെയ്ത് താന്‍ ചതിയില്‍ അകപ്പെടുകയായിരുന്നുവെന്നും എത്രയും പെട്ടെന്ന് ഇവിടെ നിന്നും രക്ഷപ്പെടുത്താനുളള മാര്‍ഗമുണ്ടാക്കണമെന്നും ബന്ധുക്കളോട് ആവശ്യപ്പെട്ടു. മര്‍ദനം സഹിച്ച് പിടിച്ചുനിന്ന ബൈജുവിനെ കഴിഞ്ഞ ദിവസം സില്‍വര്‍ ഡോട്ട് എന്ന കമ്പനിയുടെ ഉടമയെന്ന് പറയപ്പെടുന്ന അറബി കരിങ്കല്ലുകള്‍ ചുമപ്പിച്ച ശേഷം അലറികൊണ്ട് വടികൊണ്ട് മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.ചിങ്ങോലി സ്വദേശി ഷംനാസ് കാറുകയറ്റി കൊല്ലാനുളള ശ്രമവും നടത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മലയാളികള്‍ പകര്‍ത്തി നാട്ടിലെത്തിക്കുകയായിരുന്നു. ഡീസല്‍ മെക്കാനിക്കായ ബിമല്‍ കുമാറിനും അഭിലാഷിനും വര്‍ക്ക്‌ഷോപ്പിലെ ജോലിയും ഉയര്‍ന്ന ശമ്പളവുമാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ സഊദിയിലെത്തിയ ഇവരെക്കൊണ്ട് ഇഷ്ടിക നിര്‍മാണ ജോലിയും ചെടികള്‍ക്ക് വെള്ളം നനപ്പിക്കുകയുമാണ് ചെയ്യിക്കുന്നത്. ഇവിടെ എത്തിപ്പെട്ട മൂവര്‍ക്കും താമസിക്കാന്‍ സ്ഥലമോ ഭക്ഷണമോ വസ്ത്രമോ ലഭിക്കുന്നില്ല. എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയും ചെയ്യും. കിടക്കാന്‍ ഇടമില്ലാത്ത ഇവര്‍ക്ക് ഒരു മലയാളിയാണ് ഭക്ഷണം വാങ്ങിക്കൊടുത്തതെന്ന് വീട്ടുകാര്‍ പറയുന്നു. ഇവരെ നാട്ടില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹരിപ്പാട്, കായംകുളം, സി ഐമാര്‍ക്ക് ആഴ്ചകള്‍ക്ക് മുമ്പ് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. തട്ടിപ്പില്‍ പോലീസുകാരനും ഉള്‍പ്പെട്ടതിനാല്‍ പോലീസിന്റെ സമ്മര്‍ദത്തില്‍ സംഭവം പുറംലോകം അറിയാതിരിക്കുകയായിരുന്നു. തട്ടിപ്പിന്റെ മുഖ്യ കണ്ണികളായ ഷംനാസിന്റെയും ഷാബുമോന്റെയും വീടുകളില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഇവരുടെ വിവരങ്ങള്‍ ഒന്നും തന്നെ ശേഖരിക്കാന്‍ കഴിഞ്ഞില്ല. ന്യൂഡല്‍ഹി: ഇന്ത്യയും ഖത്തറും തമ്മില്‍ സുപ്രധാനമായ മൂന്ന് കരാറുകളില്‍ ഒപ്പുവെച്ചു. വിസ, സൈബര്‍ സുരക്ഷ, നിക്ഷേപം മേഖലകളിലാണ് ഇരു രാജ്യങ്ങളും കരാര്‍ ഒപ്പുവെച്ചത്. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്‍ ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനിയുടെ ഇന്ത്യ സന്ദര്‍ശന വേളയിലാണ് ഹൈദരാബാദ് ഹൗസില്‍ വെച്ച് കരാറില്‍ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസ്റ്റ് വിസാ നടപടികള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഒരു കരാര്‍. വ്യാപാര ബന്ധം ശക്തിപ്പെടുത്താനും ഇത് സഹായിക്കും. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഖത്തറിലും ഖത്തര്‍ വ്യവസായികള്‍ക്ക് ഇന്ത്യയിലും നിക്ഷേപം നടത്താനും കരാറിലൂടെ സാധിക്കും. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് മറ്റൊരു കരാര്‍. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരുരാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഖത്തര്‍ പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് കരാറുകളില്‍ ഒപ്പുവെച്ചത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : emalayalee.com - ഇര്‍മ ചുഴലിക്കൊടുങ്കാറ്റിനെ നേരിടാന്‍ വേണ്ടി ഫൊക്കാന ഫ്‌ളോറിഡ റീജിയനും തയാറെടുപ്പുകള്‍ നടത്തി. ഫ്‌ളോറിഡ: കരീബിയന്‍ ദ്വീപുകളില്‍ കനത്ത നാശനഷ്ടം വിതച്ച ഇര്‍മ ചുഴലിക്കൊടുങ്കാറ്റ് ഫ്‌ളോറിഡ സംഹാര താണ്ഡവം ആടും എന്നുവിചാരിച്ചൂ ഫൊക്കാന ഫ്‌ളോറിഡ റീജിയന്‍ വളരെ അധികം തയാറെടുപ്പുകള്‍ നടത്തുകയും മലയാളികളെ ഏകോപിപ്പിച്ചുകൊണ്ടു വേണ്ട സഹായങ്ങള്‍ക്ക് നേതൃത്തം നല്‍കുകയും ചെയ്തു. ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, മുന്‍ സെക്രട്ടറി മാമ്മന്‍ സി ജേക്കബ്, ഫൊക്കാന ജോയിന്റ് ട്രഷര്‍ കളത്തില്‍ വര്‍ഗീസ്(സുനില്‍) റീജിയണല്‍ വൈസ് പ്രസിഡന്റ് പ്രസാദ് ജോണ്‍,സാമുവല്‍ വര്‍ഗീസ് (KAC Secretary), ജോര്‍ജ് സാമുവല്‍ (KAC VP), രാജു ഇടിക്കുള (KAC Treasurer), ശ്രീമതി മേരി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കനത്ത നാശനഷ്ടത്തിനാവും ഇര്‍മ വഴിയൊരുക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കിയിരുന്ന മുന്നറിയിപ്പ്. കാറ്റഗറി അഞ്ചിലാണ് ഇര്‍മ വീശിത്തുടങ്ങിയതെങ്കിലും ഫ്‌ളോറിഡയില്‍ എത്തിയപ്പോഴേക്കും കാറ്റഗറി രണ്ടിലേക്ക് ഇര്‍മ താഴ്ന്നത് ഏവര്‍ക്കും ആശ്വാസമായി. ഇര്‍മയുടെ ശക്തിയില്‍ പലയിടങ്ങളിലും സമുദ്രനിരപ്പ് പതിനേഴ് അടിയോളമാണ് ഉയര്‍ന്നതെങ്കില്‍ ചിലയിടങ്ങളില്‍ ഇര്‍മ സമുദ്രത്തെ പൂര്‍ണമായും ഇല്ലാതാക്കിയിട്ടുണ്ട്. കടല്‍ ഉള്‍വലിഞ്ഞതോടെ മരുഭൂമിക്ക് സമാനമായി മാറിയ കടല്‍പ്രദേശങ്ങളുടെ കഥകളും പുറത്തുവരുന്നുണ്ട്.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് പുറത്തു വന്നതോടെ ലക്ഷക്കണക്കിന് പേരെയാണ് ഫ്‌ളോറിഡയുടെ പല ഭാഗങ്ങളില്‍ നിന്നും മിയാമിയില്‍ നിന്നും ഒഴിപ്പിച്ചത്. ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഇലട്രിസിറ്റി നഷ്ടമായതും, മലയാളികളുടെ വളരെ അധികം കൃഷികള്‍ക്കു നാശനഷ്ടം ഉണ്ടായതും ഒഴിച്ച് കഴിഞ്ഞാല്‍ നാം വിചാരിച്ചതു പോലെ ഇര്‍മ ചുഴലിക്കൊടുങ്കാറ്റ് ഫ്‌ളോറിഡ താണ്ഡവം ആടിയില്ല എന്നത് ഒരു വലിയ ആശ്വാസമായി കാണുന്നു എന്ന് ഫൊക്കന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷര്‍ ഷാജി വര്‍ഗിസ് എന്നിവര്‍ അറിയിച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇർമായെ നേരിടാൻ ഫ്ലോറിഡയിൽ നിന്ന് അതിന്റ കമാൻഡ് സെന്റർ ന്യുയോർക്കിലേക്ക് മാറ്റി. അടുത്തു അറ്ലാന്റിക്കിൽ രൂപം കൊള്ളുന്ന ഇല്ലീഗൽ ഹോസെ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിഞ്ഞിട്ടേ ബാക്കി കാര്യം ഉള്ളു. എന്തായാലും കൊടുങ്കാറ്റുകളെ നേരിടാനുള്ള ഏറ്റവും നല്ല മാർഗ്ഗം പ്രസിഡന്റും സെക്രട്ടറിയും ആണെന്നു പിന്നീട് തെളിയിക്കുന്നതിനുള്ള രേഖകൾ എടുത്തു എങ്ങോട്ടേക്കെങ്കിലും ഓടി രക്ഷപെടുന്നതായിരിക്കും . രേഖകകൾ നനയാതെ സിബ് ലോക് ബാഗിൽ സൂക്ഷിക്കണം. വളരെയധികം തയ്യാറെടുപ്പുകളുടെയും കഠിന പ്രയത്നത്തിന്റെയും ഫലമായി ഇർമയെ കാറ്റഗറി അഞ്ചിൽ നിന്നും കാറ്റഗറി രണ്ടിലേക്ക് താഴ്താൻ കഴിഞ്ഞ ഫോക്കാന ഫ്ലോറിഡ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ! ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ ജനുവരിയില്‍; ജോര്‍ജി വര്‍ഗീസ് ചെയര്‍, പോള്‍ കറുകപ്പള്ളില്‍ കോര്‍ഡിനേറ്റര്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : "കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ ആകുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ കരുണ പ്രാപിക്കും" എന്ന്‍ ദൈവം അരുളിചെയ്തിരിന്നതു കൊണ്ട്, ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെമേല്‍ അലിവായിരുന്നു അവരെ ആശ്വസിപ്പിക്കുന്നതിന് പ്രയത്നിക്കുന്നവരോടു ദൈവം കരുണ പ്രദര്‍ശിപ്പിക്കുമെന്നുള്ളതിനു സംശയമില്ല. നമ്മുടെ ത്യാഗങ്ങളും പ്രാര്‍ത്ഥനകളും വഴി രാജാധിരാജനായ ദൈവത്തിന്‍റെ അനുഗ്രഹവും ദയയും ലഭിച്ചാല്‍ പിന്നെ മറ്റെന്താണ് നമുക്കാവശ്യം. ദരിദ്രരോടും അഗതികളോടും ദയ കാണിക്കുന്നവന്‍ ഭാഗ്യവാന്‍ ആകുന്നു. "അവന്‍ ദുഃഖശയ്യയെ പ്രാപിക്കുമ്പോള്‍ കര്‍ത്താവ് അവനെ സഹായിക്കുന്നു" എന്ന്‍ നാല്‍പതാം സങ്കീര്‍ത്തനത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. ഈ ലോകത്തിലുള്ള ദരിദ്രര്‍ക്ക് സഹായോപകാരങ്ങള്‍ ചെയ്യുന്നവര്‍ക്ക് അവിടുത്തെ നന്മകള്‍ വാഗ്ദാനം ചെയ്തിരിക്കെ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സഹായിക്കുന്നവര്‍ക്കു അതിലും ഉപരിയായ അനുഗ്രഹവും കൃപയും ലഭിക്കുമെന്ന് ഉറപ്പായി പറയാവുന്നതാണ്. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു സഹായോപകാരങ്ങള്‍ ചെയ്യുന്നതു സര്‍വ്വേശ്വരനും ദൈവപിതാവിനും മറ്റു മോക്ഷവാസികള്‍ക്കും വളരെ ഇഷ്ടപ്പെട്ട പുണ്യമാണെന്ന്‍ നിങ്ങള്‍ക്ക് അറിയാമല്ലോ. മോക്ഷവാസികളെ കുറിച്ചു ചെയ്യപ്പെടുന്ന ഏറ്റവും നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും വലിയ അനുഗ്രഹമാണ് നമുക്കു ലഭിക്കുക. ആകയാല്‍ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ ഭക്തന്മാര്‍ക്ക് ഈശോമിശിഹാ ആത്മീയവും ലൗകികവുമായ അനവധി നന്മകള്‍ പ്രദാനം ചെയ്യുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. അത് പോലെ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ തങ്ങളുടെ ഉപകാരികള്‍ക്കു വേണ്ടി ഇടവിടാതെ പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇവരെ സഹായിക്കുന്നതിനു ഏറ്റവും എളുപ്പമുള്ള ഒരു മാര്‍ഗ്ഗം നമ്മുടെ സകല പ്രവൃത്തികളെയും, സഹിക്കുന്ന കഷ്ടപ്പാടുകളെയും ഇവര്‍ക്കു വേണ്ടി സര്‍വ്വേശ്വരനു കാഴ്ച വയ്ക്കുകയെന്നതാണ്. ആകയാല്‍ നമ്മുടെ സ്വന്തം ഗുണത്തെ ഉദ്ദേശിച്ചെങ്കിലും ഈ ആത്മാക്കളുടെ നേരെയുള്ള ഭക്തി പൂര്‍വ്വാധികം വര്‍ദ്ധിപ്പിക്കേണ്ടതാകുന്നു. പിതാവായ ദൈവമേ, അങ്ങേ സ്നേഹകുമാരനും ഞങ്ങളുടെ രക്ഷകനുമായ ഈശോമിശിഹാ അനുഭവിച്ച പീഡകളെയും, കുരിശു മരണത്തേയും ചിന്തിയ തിരുരക്തത്തെയും കുറിച്ച് ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ പീഡന കാലയളവ് കുറച്ച് നല്‍കി അങ്ങേ സന്നിധാനത്തിലേക്ക് അവരെ വിളിക്കുവാന്‍ കൃപ ചെയ്തരുളണമെ. മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയുണ്ടായിരിക്കട്ടെ. നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേല്‍ കൃപയായിരിക്കണമേ. (മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക) മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ പാപിയായിരുന്ന മറിയം മഗ്ദലനായ്ക്കു പാപപരിഹാരം നല്‍കിയവനും നല്ല കള്ളന്‍റെ അപേക്ഷ കേട്ടവനുമായ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, ഞങ്ങളുടെ സഹോദരര്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ എന്നിവരുടെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ രക്ഷിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, മിശിഹാകര്‍ത്താവില്‍ അനുകൂലപ്പെടുന്ന സകലര്‍ക്കും ആശ്വാസവും പ്രകാശവും സമാധാനവുമുള്ള സ്ഥലം കല്‍പ്പിച്ചരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, അങ്ങയെ പുകഴ്ത്തി, സ്തുതിച്ചു ബലി അങ്ങേയ്ക്കണപ്പാന്‍ തക്കവണ്ണം കൃപ ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു, സകല വിശ്വാസികളുടെയും സൃഷ്ടാവും രക്ഷിതാവുമായിരിക്കുന്ന സര്‍വ്വേശ്വരാ, മരിച്ച അങ്ങേ ദാസരെക്കുറിച്ച് ചെയ്യപ്പെടുന്ന ഭക്തിയുള്ള അപേക്ഷയെ അംഗീകരിച്ച് അവരേറ്റം ആഗ്രഹിക്കുന്ന പാപപരിഹാരത്തെ കൃപയോടു കൂടെ കൊടുത്തരുളണമേ. എന്നേക്കും ജീവിച്ചു വാഴുന്നവനായ സര്‍വ്വേശ്വരാ കര്‍ത്താവേ, ഈ അപേക്ഷയെ കരുണയോടെ കേട്ടരുളണമേ. നിത്യപിതാവേ, മാതാപിതാക്കള്‍, ബന്ധുക്കള്‍, സ്നേഹിതര്‍, ഉപകാരികള്‍ മുതലായവരെ വേണ്ടവിധം സ്നേഹിച്ച് അവര്‍ക്കു വേണ്ട നന്മ ചെയ്യണമെന്ന് അങ്ങ് കല്‍പ്പിച്ചിരിക്കുന്നുവല്ലോ. ഞങ്ങള്‍ക്കു ജന്മം നല്‍കി പ്രിയത്തോടു കൂടെ വളര്‍ത്തി സഹായിച്ചവരും, പലവിധ ഉപകാരങ്ങള്‍ ഞങ്ങള്‍ക്കു ചെയ്തവരും, ഞങ്ങളുടെ ബന്ധുക്കള്‍, സ്നേഹിതര്‍ എന്നിവരും അവരുടെ വേദന നീങ്ങി എന്നേയ്ക്കും അങ്ങയെ സന്തോഷമായി ദര്‍ശിച്ചു കൊണ്ടിരിപ്പാന്‍ കൃപ ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കളെ പ്രതി ഇന്ന് ഒരു നേരത്തെ ആഹാരത്തിന്‍റെ ഒരു ഭാഗം ഉപേക്ഷിച്ച് അത് ഭിക്ഷക്കാര്‍ക്ക് കൊടുക്കുക. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സൂപ്പർഹിറ്റ് “കുട്ടനാടൻ മാർപാപ്പക്ക്” ശേഷം ഹസീബ് അനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ ചേർന്നു നിർമിക്കുന്ന ” അരകള്ളൻ മുക്കാക്കള്ളൻ” <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തിരുവനന്തപുരം: ക്രൈസ്തവ ദേവാലയങ്ങളില്‍ കുര്‍ബാന വിശ്വാസികളുടെ നാവില്‍ നല്‍കുന്നരീതി അനാരോഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം ഡോക്ടര്‍മാര്‍ വീണ്ടും രംഗത്ത്. ഇതവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുന്‍ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. പി.എ. തോമസ് ആരോഗ്യസെക്രട്ടറിക്ക് കത്തുനല്‍കി. ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷനും നേരത്തേ ഈ ആവശ്യവുമായി സഭാ നേതൃത്വങ്ങള്‍ക്ക് കത്തുനല്‍കിയിരുന്നു. ഡോക്ടറുടെ കത്ത് ലഭിച്ചെന്നും എന്നാല്‍, പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. യേശുവിന്റെ കുരിശുമരണത്തിന്റെ തലേന്ന് ശിഷ്യന്മാരുമൊത്ത് അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മയ്ക്കായാണ് കുര്‍ബാന ആചരിക്കുന്നത്. പ്രത്യേകം നിര്‍മിച്ച അപ്പവും വീഞ്ഞുമാണ് ഇതിനുപയോഗിക്കുന്നത്. ക്രൈസ്തവസഭകള്‍ പലതും പലരീതിയിലാണ് ഇവ വിശ്വാസികള്‍ക്ക് നല്‍കുന്നത്. നിപ, ഹെപ്പറ്റൈറ്റിസ് തുടങ്ങി ഉമിനീരിലൂടെ പകരുന്ന രോഗങ്ങള്‍ മനുഷ്യന് വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഡോ. പി.എ. തോമസ് പറയുന്നു. 'കുര്‍ബാനയില്‍ ചെറിയ അപ്പം പട്ടക്കാരന്‍ കൈകൊണ്ട് സ്വീകര്‍ത്താവിന്റെ വായില്‍ വെച്ചുകൊടുക്കുമ്പോള്‍ പട്ടക്കാരന്റെ കൈവിരലുകളില്‍ സ്വീകര്‍ത്താവിന്റെ ഉമിനീര്‍ പുരളാറുണ്ട്. വീഞ്ഞ് ഒരേ സ്പൂണില്‍ എല്ലാവരുടെയും വായില്‍ പകരുമ്പോള്‍ പല സ്വീകര്‍ത്താക്കളുടെയും നാക്കിലും പല്ലിലും സ്പര്‍ശിക്കുകയും സ്പൂണില്‍ ഉമിനീര് പുരളുകയും ചെയ്യും. ഇത് വളരെ അനാരോഗ്യകരമാണ്. ഈ അപകടകരമായ രീതി ഇന്നും പല ക്രിസ്ത്യന്‍ പള്ളികളിലും ഞായറാഴ്ച ദിവസങ്ങളില്‍ തുടരുന്നുണ്ട്. കേരളത്തിലെ പല പരിഷ്‌കൃതസഭകളും ചെയ്യുന്നതുപോലെ അപ്പം സ്വീകര്‍ത്താവിന്റെ കൈകളിലും വീഞ്ഞ് ചെറുകപ്പുകളിലും നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാം' -കത്തില്‍ പറയുന്നു. കഴിഞ്ഞവര്‍ഷമാണ് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതിക്കും ഓര്‍ത്തഡോക്സ്, യാക്കോബായ, മാര്‍ത്തോമ്മ, സി.എസ്.ഐ. സഭകള്‍ക്കും കത്തുനല്‍കിയത്. വിഷയം മെത്രാന്‍ സമിതിയില്‍ ആലോചിക്കാമെന്ന് കത്തോലിക്ക മെത്രാന്‍സമിതി മറുപടി നല്‍കിയിരുന്നു. മറ്റുസഭകളൊന്നും പ്രതികരിച്ചില്ലെന്ന് ക്യു.പി.എം.പി.എ. മുന്‍പ്രസിഡന്റ് ഡോ. ഒ. ബേബി പറഞ്ഞു. മനുഷ്യന് ഹാനികരമാകുന്ന ഇത്തരം ആചാരങ്ങള്‍ പരിഷ്‌കരിക്കാന്‍ സഭകള്‍ തയ്യാറാകണം. നിയമനടപടികള്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടും പരിസരങ്ങളിലും നിപ വൈറസ് പടര്‍ന്നപ്പോള്‍ 'ഒരറിയിപ്പുണ്ടാകുന്നതുവരെ കുര്‍ബാന അപ്പം കൈകളില്‍ നല്‍കണമെന്ന് സിറോ മലബാര്‍ സഭയുടെ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനി ഇടയലേഖനം ഇറക്കിയിരുന്നു. (Mathrubhumi) സത്യ വിശ്വാസി, താങ്കൾ ശരിക്കും ആരാ, ഞാൻ വലതു വശം നോക്കുന്നത് താൻ ശ്രദ്ധിച്ചു അല്ലെ. ഗൊച്ചു ഗള്ള. പത്തിരുപതു കൊല്ലമായി ഞാൻ ഈ മദ്‌ബഹായിൽ, ഇന്നുവരെ മുകളിൽ നിന്നും ഒരു പരിശുദ്ധാത്മാവും പാര ചൂട്ടിൽ ഇറങ്ങി മദ്‌ബഹായിൽ വന്നു കണ്ടിട്ടില്ല. പിന്നെ അല്ലെ കുർബാന പകുതി ആകുമ്പോൾ വരുന്ന താൻ ഈ സംഭവം ഉണ്ടെന്നു വിശ്വസിക്കുന്നത്. യേശൂവിനെ അറിയൂ വിശ്വാസി. അതിനു ഈ വൃത്തികെട്ട പുരോഹിതരെയോ ഉടായിപ്പു പാസ്റ്റർ മാരെയും ആവശ്യമില്ല. സാമാന്യ ബുദ്ധി ഉപയോഗിച്ച് നമ്മുടെ കിതാബ് ഒന്ന് വായിച്ചു നോക്ക് കുര്‍ബാന ചെല്ലുമ്പോള്‍ ശ്രദ്ദിക്കണം ' ഈ അപ്പത്തെ നമ്മുടെ ദൈവമായ മശിഹയുടെ തിരു ശരീരമായി .....എന്ന് ചൊല്ലുന്ന ഭാഗം. വീഞ്ഞും വെള്ളവും കലര്‍ത്തിയ ഇ കാസയെ ........തിരു രക്തം ആയി .....എന്ന ഭാഗം ... സത്യ വിശ്വാസി താങ്കൾക്ക് അങ്ങിനെ വിശ്വസിക്കാം. വിശ്വാസത്തെ ചോദ്യം ചെയ്കയില്ല. ഈ കുർബാന അപ്പം യേശുവിന്റെ ശരീരവും വീഞ്ഞ് രക്തവും എന്ന് വിശ്വസിച്ചു ആണല്ലോ നമ്മൾ കഴിക്കുന്നത്. മനുഷ്യ ശരീര പ്രകൃതി അനുസരിച്ചു അകത്തേക്ക് പോകുന്ന എല്ലാം ദഹന പ്രക്രിയക്കു ശേഷം പുറത്തേക്കും പോകും. തിന്നു വിസ്സർജ്ജിക്കേണ്ട ഒന്നാണോ യേശുവിന്റെ ശരീരവും രക്തവും. അത് യേശുവിനെ അവഹേളിക്കുന്നതിനു തുല്യം അല്ലെ. ചുരുങ്ങിയപക്ഷം കൊച്ചു കുട്ടികളെ എങ്കിലും ഈ പുരോഹിതരുടെ വൃത്തികെട്ട (പലരുടെയും വായിൽ സ്പർശിച്ച) കൈകൾ വായിലിടാൻ അനുവദിക്കാതിരിക്കുക. അപ്പം കര്‍ത്താവിന്‍റെ ശരീരവും വീഞ്ഞ് രക്തവും ആയി പരിശുദ്ധ റൂഹ ആവസിച്ചു രൂപാന്തരം വരുത്തുന്നു. അതില്‍ ബാക്ടീരിയ വളരുകയില്ല.ഡോക്ടര്‍ പറയുന്നത് അനുസരിച്ചാല്‍ the whole liturgy and fundamental faith of the church has to be changed. സുകുമാര കുറുപ്പിനെപ്പോലെ ഒളിവില്‍ കഴിയുന്നതാണ്‌ നല്ലതെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു'; ഹരികുമാറിന്റെ സുഹൃത്ത്‌ നിങ്ങള്‍ കൊന്നതാണ്‌, മാധ്യമ വിചാരണ ചെയ്‌ത്‌ എന്റെ എല്ലാമെല്ലാമായ ചിറ്റപ്പന്‍, മകന്റെ കല്ലറക്ക്‌ അടുത്ത്‌, എരിഞ്ഞടങ്ങുന്നുണ്ട്‌': ഗാഥാ മാധവന്‍ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ്‌ കൊണ്ട്‌ വരില്ലെന്ന്‌ അമിത്‌ ഷാ; ബി.ജെ.പി നിലപാട്‌ ഇരട്ടത്താപ്പെന്ന്‌ വിമര്‍ശനം <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : emalayalee.com - റോക്ക് ലാന്‍ഡ് സെന്റ് മേരീസില്‍ ഫാ. ജോസ് മുളങ്ങാട്ടില്‍ നയിക്കുന്ന ധ്യാനം 7,8,9 തീയതികളില്‍ ന്യു യോര്‍ക്ക്: പ്രശസ്ത വാഗ്മിയും ധ്യാന ഗുരുവുമായ ഫാ. ജോസ് മുളങ്ങാട്ടില്‍ എം.സി.ബി.എസ്. നയിക്കുന്നനോമ്പുകാല നവീകരണ ധ്യാനം ഏപ്രില്‍ 7, 8, 9 തീയതികളില്‍ റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ നടത്തും. (സെന്റ് ബോണിഫസ് ചര്‍ച്ച്, 5 വില്ലോ ട്രീ റോഡ്, വെസ്ലി ഹിത്സ്, ന്യു യോര്‍ക്ക്-10952) ഇടവകയിലെ പത്ത് കുടുംബങ്ങള്‍ക്കെങ്കിലും ശൗചാലയം നിര്‍മ്മിച്ചുനല്‍കാതെ പുതിയ പള്ളിമേടയില്‍ താമസിക്കില്ലെന്ന് ഒരു വൈദികന്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മതാദ്ധ്യാപകര്‍ക്കായുള്ള ഫൊറോന പരിശീലനപരിപാടി ‘ARISE -2K17’ജൂൺ 24 മുതൽ ആരംഭിച്ചു. തുരുത്തി ഫൊറോനയിലാണ് ആദ്യത്തെ പ്രോഗ്രാം. ഫൊറോന കേന്ദ്രങ്ങളിൽ വച്ചു നടത്തപ്പെടുന്ന ഈ പരിപാടിയിൽ ഫൊറോനയിലെ മുഴുവന്‍ അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്. രാവിലെ 9:30 മുതൽ ഉച്ചകഴിഞ്ഞ് 4 മണിവരെ വിവിധ സെഷനുകളായി ക്രമീകരിക്കുന്ന ഈ പരിപാടിയിൽ ആദ്യന്തം പങ്കെടുക്കുവാന്‍ ശ്രദ്ധിക്കുക. മതാദ്ധ്യപകശുശ്രൂഷയുടെ പുനസമർപ്പണവും നവീകരണവുമാണ് ഈ പരിശീലന പരിപാടിയുടെ പ്രധാന ലക്ഷ്യം. വിവിധ ഫൊറോനകളുടെ സമയക്രമം മതബോധന കലണ്ടറിൽ ചേര്‍ത്തിരിക്കുന്നത് ശ്രദ്ധിക്കുക. സ്വന്തം ഫൊറോനയിൽ പങ്കെടുക്കാന്‍ സാധിക്കാത്തവർ മറ്റു ഫൊറോനകളിൽ നടക്കുന്ന പ്രോഗ്രാമിൽ പങ്കു ചേരുവാന്‍ ശ്രദ്ധിക്കുക. പങ്കാളിത്തം പ്രധാനമാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ അനുചരന്മാരായ സ്വഹാബത് ദീന്‍ എന്ന നിലയില്‍ നബിയില്‍ നിന്ന് കേള്‍ക്കുകയും പഠിക്കുകയും പിന്തുടരുകയും ചെയ്ത കാര്യങ്ങള്‍ യാതൊരു വിധ ഭേദഗതിയും വരുത്താതെ ഉള്ളത് പോലെ മനസ്സിലാക്കുകയും പിന്‍പറ്റുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യലാണ് സലഫുകളുടെ മന്ഹജ് പിന്‍പറ്റുന്നു എന്നതിന്‍റെ പൊരുള്‍. മാലിക്‌ ബിന്‍ അനസ് പറഞ്ഞു : സുന്നത്ത് നുഹ് നബിയുടെ കപ്പലാണ്. ആരെങ്കിലും അതില്‍ കയറിയാല്‍ അവന്‍ രക്ഷപ്പെട്ടു. കയരാതിരുന്നാല്‍ മുങ്ങി മരിക്കും " - താരീഖ്‌ ബാഗ്ദാദ്‌ വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല. മത കാര്യങ്ങള്‍ ഉലമാക്കളില്‍ നിന്ന് മാത്രമേ സ്വീകരിക്കാവൂ, കാരണം, പലരും ഒരു കാര്യം കാണും. പക്ഷെ മറ്റു പലതും അവര്‍ കാണില്ല.എന്നാല്‍ ന്യുനതകളോ, വൈകല്യമോ ഇല്ലാത്ത സമ്പൂര്‍ണ മനുഷ്യ ശരീരം പോലെയാണ് ഇസ്ലാം ഉലമാക്കള്‍ക്ക് . എല്ലാ അവയവവും അതിന്‍റെ ധര്‍മം നിര്‍വഹിക്കുന്നു. ആലിം ഒരിക്കലും നഖത്തേയും മുഖത്തെയും ഒരു പോലെ കാണില്ല. കേശത്തെയും കോശത്തേയും സമമാക്കില്ല. തന്‍റെ പാതം എവിടെ വെക്കണമെന്നും , തനിക്കു പറയാനുള്ളത് എപ്പോള്‍ എങ്ങിനെ പറയണമെന്നും അദ്ദേഹത്തിനറിയാം . അതാണ്‌ കൊസ്സ്രാക്കൊള്ളികള്‍ക്കും പൊതുജനങ്ങള്‍ക്കും വിവരദോശികള്‍ക്കും മത കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള അനുവാദം നല്കപ്പെടാതിരിക്കാനുള്ള കാരണം. അവര്‍ എത്ര ഉയര്‍ന്ന നിലവാരം ഉള്ളവരായാലും. രണ്ടും (ദീനും ദുനിയാവും) രണ്ടു തന്നെയാണ്" - ഷെയ്ഖ്‌ മുഹമ്മദ്‌ സയീദ്‌ രസ്ലാന്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇമാം ബര്‍ബഹാരി പറയുന്നു "നിനക്ക് അല്ലാഹു രഹ്മത് ചൊരിയട്ടെ. ആനുകാലികരായ ആരുടെയെങ്കിലും വാക്കുകള്‍ നീ കേള്‍ക്കുകയാണെങ്കില്‍, അവധാനത കാണിക്കുക , അത് പരിശോധിക്കുകയും ചോദിച്ചുറപ്പു വരുത്തുകയും ചെയ്യണം. റസുലുള്ളാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ സ്വഹാബത്തോ, അല്ലെങ്കില്‍ പ്രാമാണികരായ ഉലമാക്കളോ അങ്ങിനെ പറഞ്ഞിരുന്നോ? അങ്ങിനെ വല്ല തെളിവും നിനക്ക് കിട്ടിയാല്‍ അതല്ലാതെ മറ്റൊന്നും നീ സ്വീകരിക്കരുത് " അത്ഭുതകരമായ കാര്യം, ഒരു വിഭാഗം ആളുകള്‍ അവരുടെ ന്യുന ബുദ്ധി കൊണ്ടും, ദുഷിച്ച ധാരണകള്‍ കൊണ്ടും ശറഇനെ സഹായിക്കാമെന്ന് കരുതി, വാസ്തവത്തില്‍, നിരീശ്വര നിര്‍മതനമാരായ ശത്രുക്കള്‍ക്ക് കടന്നു വരാനുള്ള സുരക്ഷിത പാതയൊരുക്കുകയാണ് അവര്‍ ചെയ്തത്. ഫലത്തില്‍, അവര്‍ ഇസ്ലാമിനെ സഹായിക്കുകയോ ശത്രുക്കളെ നിഗ്രഹിക്കുകയോ ചെയ്തില്ല " - ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തീമിയ രഹ്മതുല്ലാഹി അലൈഹി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അഹ്ലുസ്സുന്നക്ക് , ലോകത്ത് എല്ലാ രാജ്യ തലസ്ഥാനങ്ങളിലും പള്ളിയുണ്ട്. الحمد لله എന്നാല്‍ أبو بكر رضي الله عنه ، عمر بن الخطاب رضي الله എ... കേരള നദ് വത്തുൽ മുജാഹിദീൻ എന്ന് ഔദ്യോഗിക രേഖകളിലും ഇസ്‌ലാഹീ പ്രസ്ഥാനമെന്ന് വിളിപ്പേരിനാലും അറിയപ്പെട്ട സാക്ഷാൽ മുജാഹിദ് പ്രസ്ഥാനം ആദർശം സ്വ... നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചുവോ? പ്രമാണങ്ങൾ എന്ത് പറയുന്നു? അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബി സ്വല്ല ള്ളാഹു അലൈഹി വസല്ല... ഇസ്ലാമിലെ ജിഹാദും ഈജിപ്തിലെ ഇഖ് വാനുൽ മുസ്ലിമുനും ഒന്ന് - ഭരണകർത്താക്കൾ, തെമ്മാടികളും ധിക്കാരികളും സുഖലോലുപരും പ്രജാ വൽസലരല്ലാത്തവരും ത... മലയാളത്തില്‍ സാര്‍വത്രികമായി 'നബിചര്യ' എന്ന അര്‍ത്ഥത്തില്‍ വ്യവഹരിക്കപ്പെടുന്ന പദമാണ് സുന്നത്ത് എന്നത് . പക്ഷെ ആധുനിക മുസ്ലിം ബഹുജ... അറിവിന്റെ പ്രാധാന്യം-6 ഇമാം ഷാഫിഈ റഹിമഹുള്ളയിലേക്ക് ചേർക്കപ്പെടുന്ന ഈ വരികൾ അറിവ് നേടുന്ന വിഷയത്തിൽ പ്രസ്ക്തമാണ്. أخي لن تنال العلم إ... സ്ത്രീകളുടെ മുഖാവരണവും ശബാബ് വാരികയും കേവല മനുഷ്യ ബുദ്ധിയുടെ അതിർത്തികൾക്കപ്പുറം , നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ വചനങ്ങൾ അവല... മുസ്ലിം എന്ന് കരുതുന്ന ആരുടെ പിന്നിൽ നിന്നും നമസ്കാരം ശെരിയാകും എന്നതാണ് ( ശെരിയോടു) ഏറ്റവും അടുത്തത്.الله أعلم അല്ലെങ്കിൽ (മുസ്ലിം ആയി കരു... ഹിസ്ബിയ്യത്തിനോട് വിട ചൊല്ലി, തൌബ ചെയ്തു, സലഫിയ്യത്തില്‍ പ്രവേശിച്ച സഹോദരന്മാര്‍ തീര്‍ച്ചയായും അനുഗ്രഹീതരാണ്. സാമുഹിക ജീവിതത്തെയും, വ്... ഖുര്‍ആന്‍ പാരായണ ശേഷം صدق الله العظيم എന്ന് ചൊല്ലുന്നതിനു സുന്നത്തില്‍ തെളിവില്ല. സാധാരണ, ഖുര്‍ആന്‍ പാരായണം ചെയ്തു കഴിഞ്ഞാല്‍ പലരും صدق ... കല്‍ത്തും അല്‍ അതാബി പറയുന്നു " അറിവില്ലാത്തവര്‍ മിണ്ടാതിരുന്നെങ്കില്‍ അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടാകുമായിരുന്നില്ല <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഷെയ്ഖ്‌ നാസിറുദ്ധീന്‍ അല്‍ബാനി റഹിമഹുള്ളാ പറയുന്നു : സത്യാന്വേഷിക്ക് ഒരു തെളിവ് മതി, 'ഹവ'യുടെ ആള്‍ക്ക് ആയിരം തെളിവും മതിയാവില്ല, വിവരമില്ലാതവനെ പഠിപ്പിക്കാം, 'ഹവ'യുടെ ആളെ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല " <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നീ​ര​വ് മോ​ദി​ തട്ടിപ്പിന്റെ പേരിൽ മ​റ്റു ബാ​ങ്കു​ക​ൾ​ക്ക് നൽകേണ്ടി വന്നത് 6,586 കോ​ടി ​രൂ​പ; പഞ്ചാബ് നാഷണൽ ബാങ്കിന് കനത്ത നഷ്ടം | നീ​ര​വ് മോ​ദി​ തട്ടിപ്പിന്റെ പേരിൽ മ​റ്റു ബാ​ങ്കു​ക​ൾ​ക്ക് നൽകേണ്ടി വന്നത് 6,586 കോ​ടി ​രൂ​പ; പഞ്ചാബ് നാഷണൽ ബാങ്കിന് കനത്ത നഷ്ടം ന്യൂ​ഡ​ൽ​ഹി: നീരവ് മോദിയുടെ ത​ട്ടി​പ്പി​നി​ര​യാ​യ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ന് മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ ഭീ​മ​മാ​യ ന​ഷ്‌​ടം. 13,416.91 കോ​ടി രൂ​പ​യു​ടെ ന​ഷ്‌​ട​മാ​ണ് ജ​നു​വ​രി-​മാ​ർ​ച്ച് കാ​ല​യ​ള​വി​ൽ ബാ​ങ്കി​നുണ്ടായത്. മുൻ ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 261.90 കോ​ടി രൂ​പയുടെ അ​റ്റാ​ദാ​യ​മു​ണ്ടാ​യി​രു​ന്ന സ്ഥാനത്താണിത്. നീ​ര​വ് മോ​ദി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ്മ​ത​പ​ത്ര​ങ്ങ​ളു​ടെ പേ​രി​ൽ മ​റ്റു ബാ​ങ്കു​ക​ൾ​ക്ക് 6,586 കോ​ടി ​രൂ​പ ഈ ​ത്രൈ​മാ​സ​ത്തി​ൽ നല്കേണ്ടി വന്നു. ഇ​നി 6,960 കോ​ടി​ രൂ​പ കൂ​ടി ഈ​യി​ന​ത്തി​ൽ ന​ല്​കേ​ണ്ട​തു​ണ്ട്. ബാ​ങ്കി​ന്‍റെ പ്ര​ശ്ന​വാ​യ്പ​ക​ളു​ടെ തോ​ത് മൊ​ത്തം വാ​യ്പ​യു​ടെ 18.38 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. അ​റ്റ നി​ഷ്ക്രി​യ ആ​സ്തി (എ​ൻ​പി​എ) ഒ​രു​ വ​ർ​ഷം മു​ൻ​പ് 7.81 ശ​ത​മാ​ന​മാ​യി​രു​ന്ന​ത് 11.24 ശ​ത​മാ​ന​മാ​യി കൂ​ടി. ഈ ​ത്രൈ​മാ​സ​ത്തി​ൽ ബാ​ങ്കിനു കി​ട്ടാ​ക്ക​ട​ങ്ങ​ൾ​ക്കാ​യി 20,353 കോ​ടി​ രൂ​പ വ​കയി​രു​ത്തേ​ണ്ടി​വ​ന്നു. മുൻ ത്രൈ​മാ​സ​ങ്ങ​ളി​ൽ 4467 കോ​ടി​യും 5754 കോ​ടി​യു​മാ​യി​രു​ന്നു വ​ക​യി​രു​ത്ത​ൽ. ജിഎസ്ടി വരുമാനക്കണക്കില്‍ കേരളം ഭേദപ്പെട്ട നിലയില്‍ എന്ന് റിപ്പോര്‍ട്ട്; സംസ്ഥാനത്തിന് കാര്യമായ നഷ്ടമോ നേട്ടമോ ഇല്ല, ഒക്ടോബറില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വരുമാന വളര്‍ച്ച നേടിയ സംസ്ഥാനമായി കേരളം 4ജി സ്‌പെക്‌ട്രം നല്‍കാമെന്ന വാഗ്ദാനം ടെലികോം മന്ത്രാലയം പാലിക്കുന്നില്ല; സ്വകാര്യ കമ്പനികള്‍ക്ക് മുന്നില്‍ പിടിച്ചുനിൽക്കാനാകാതെ ബിഎസ്‌എന്‍എല്‍ ആമിര്‍ ഖാനെ നായകനാക്കി ബോളിവുഡില്‍ മഹാഭാരതമൊരുങ്ങുന്നു; 1000 കോടി മുതല്‍ മുടക്കില്‍ ചിത്രം നിര്‍മ്മിക്കുന്നത് മുകേഷ് അംബാനി കേന്ദ്രസർക്കാരിനെതിരെ വീണ്ടും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍; ‘നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യയെ പിന്നോട്ടുവലിച്ചു’, ബിജെപി സര്‍ക്കാരിന്റെ അധികാര കേന്ദ്രീകരണം രാജ്യത്തിന് നല്ലതല്ലെന്ന് വിമർശനവും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇക്കൊല്ലം വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ്; എണ്ണവില ഉയരുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും പൊതുജനത്തിന്റെ ജീവിതച്ചെലവ് ഉയർത്തും അമേരിക്കയില്‍ മൂന്നിരട്ടി വില്‍പന ലക്ഷ്യമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മീഡിയം ബൈക്കുകളുടെ വില്പനയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയേക്കും നിര്‍മിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭവുമായി നിസാന്‍; തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ ഡെവലപ്‌മെന്റ് ക്യാമ്ബസ് ആരംഭിക്കും വാര്‍ത്താ അവതരണ രംഗത്തും ഇനി റോബോട്ടുകൾ; പൂർണമായും മനുഷ്യരെപ്പോലെയിരിക്കുന്ന റോബോട്ട് അവതാരകരെ പരിചയപ്പെടുത്തിയത് ചൈനയിലെ ഷിന്‍ഹ്വ ന്യൂസ് ഏജന്‍സി നരേന്ദ്ര മോദി തന്നെ വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുമോ? പ്രധാനമന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍ മോദി തന്നെയെന്ന് ഡെയ്ലി ഹണ്ട് സര്‍വേ ഫലം, 53 ലക്ഷം പേ‌ര്‍ പങ്കെടുത്ത സര്‍വേയില്‍ 63 ശതമാനം പേരും മോദിക്കനുകൂലം ന്യൂസ് ചാനൽ പുറകിൽ പോയതിന് പിന്നാലെ ബാർക്ക് റേറ്റിംഗിൽ മനോരമയ്ക്ക് വീണ്ടും തിരിച്ചടി; എന്റർടെയിന്റ്മെന്റ് ചാനൽ റേറ്റിംഗിൽ മഴവില്ലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഫ്ലവേഴ്സ് ടിവി രണ്ടാമത്, റേറ്റിംഗിൽ നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തി സൂര്യ ടിവി ലോകത്തിലെ ശക്തരായ വനിതകളുടെ പട്ടികയുമായി ഫോര്‍ച്യൂണ്‍ മാസിക; ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം നേടി മലയാളിയായ ആലീസ് വൈദ്യൻ ടൂറിസവുമായി ബന്ധപ്പെട്ട ബ്രോഷറുകള്‍ ഇനി ഓണ്‍ലൈനിൽ വാങ്ങാം; ഡിജിറ്റൽ കോപ്പി വാങ്ങാനുള്ള അവസരം ഒരുക്കുന്നത് നെസ്‌റ്റോര്‍ ട്രാവല്‍ ഇന്നോവേഷന്‍ ചൈനയിലേക്ക് 20 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതിക്കൊരുങ്ങി ഇന്ത്യ; 15,000 ടണ്‍ ഉടന്‍ അയക്കുന്നതിന് കരാര്‍ ഒപ്പുവച്ചു ആഗോളതാപനം ഏറ്റവും ബാധിക്കുക ഇന്ത്യയെയെന്ന‌് ഐപിസിസി പഠനം; ആഗോളതാപന തോത‌് സമീപഭാവിയില്‍ 1.5 ഡിഗ്രി സെല്‍ഷ്യസ‌് വരെ ഉയർന്നേക്കും സൗദിയില്‍ രണ്ടാംഘട്ട സ്വദേശിവല്‍കരണത്തിന് തുടക്കമാകുന്നു; മലയാളികളടക്കം കൂടുതല്‍ വിദേശികള്‍ക്ക് ജോലി നഷ്ടമായേക്കും, വിവിധ മേഖലകളിൽ 70 ശതമാനം സ്വദേശിവല്‍കരണം നടപ്പാക്കണമെന്ന് തൊഴില്‍ മന്ത്രാലയം അമേരിക്കൻ തെരഞ്ഞെടുപ്പിൽ ചരിത്രവിജയവുമായി മലയാളി; ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് അട്ടിമറിജയം നേടിയത് ഡെമോക്രാറ്റ് പാർട്ടിയുടെ കെ.പി. ജോർജ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ രചയിതാവിൻറേത് മാത്രമാണ്, സതേൺ പോസ്റ്റിന് അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. കേന്ദ്ര സർക്കാരിൻറെ ഐടി നിയമപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. അത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പ്രളയക്കെടുതി നേരിടുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഒരു കോടി രൂപ സംഭവാന നല്‍കി. കെസിബിസി പ്രസിഡന്‍റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ചുബിഷപ്പുമായ ഡോ. സൂസപാക്യം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് തുക കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോടു സഭയ്ക്കുള്ള ഐക്യദാര്‍ഡ്യമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ആര്‍ച്ചുബിഷപ് സൂസപാക്യം പറഞ്ഞു. സിബിസിഐയുടെ സാമൂഹ്യസുരക്ഷാവിഭാഗമായ കാരിത്താസ് ഇന്ത്യ വഴി ദുരന്തബാധിതര്‍ക്കുള്ള പ്രത്യേക ദുരിതാശ്വാസ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍ച്ചുബിഷപ് അറിയിച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പുന്നപ്ര ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബസ്സിലെ ഡ്രൈവറുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആലപ്പുഴയിലെ പുന്നപ്ര അറവുകോട് ജങ്ഷനിലാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ലോറി ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിങ്ങാണ് അപകടത്തിന് കരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. എതിര്‍ ദിശയില്‍ നിന്നും വന്ന ലോറിയും ബസുമാണ് കൂട്ടിയിടിച്ചത്. എതിരെ നിന്നും വന്ന ലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്നും പറയപ്പെടുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ ബസിന്റെയും ലോറിയുടെയും മുന്‍ വശം തകര്‍ന്നു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ യാത്രക്കാരെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാളികളുടെ മനസ്സില്‍നിന്നും നഷ്ടപ്പെട്ടുപോയ കലയും സംസ്ക്കാരവും ആചാരവും എല്ലാം തിരിച്ചുപിടിക്കാനുള്ള ഒരു ശ്... Read More വെണ്‍മണിമനയില്‍ എല്ലാവരും സന്തോഷത്തിലാണ്. തിമര്‍ത്തുപെയ്ത മഴ തോര്‍ന്നൊഴിഞ്ഞതിന് പിന്നാലെയാണ് ഞങ്ങള്‍ തിരുവന... Read More നടി ശ്രിന്ദ വിവാഹിതയായി. യുവ സംവിധായകന്‍ സിജു എസ്.ബാവയാണ് വരന്‍. ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. നടി നമിത ... Read More കണ്ണൂരില്‍ പോലീസ് പഠനക്യാമ്പിനിടെ റി​സോ​ര്‍​ട്ടി​ന്‍റെ മേ​ല്‍​ക്കൂ​ര തകര്‍ന്നുവീണ് 50 പോലീസുകാര്‍ക്ക് പരിക്കേറ്റു അന്യഭാഷാചിത്രങ്ങളിലും തന്‍റേതായ സാന്നിദ്ധ്യമറിയിക്കുന്ന നടന്മാരില്‍ പ്രമുഖനടനാണ് മമ്മൂട്ടി. ഇപ്പോള്‍ മഹി വി. രാഘവ് ഒരുക്കുന്ന 'യാത്ര'യില്‍ വൈ.എസ്. ആറിനെ പ്രതിനിധാനം ചെയ്യുകയാണ് മമ്മൂട്ടി. നാലുഭാഷകളിലായി റിലീസാകുന്ന ചിത്രത്തിന്‍റെ ടീസര്‍ അത്യന്തം കൗതുകരവുമാണ്. അന്യഭാഷാചിത്രങ്ങളിലും തന്‍റേതായ സാന്നിദ്ധ്യമറിയിക്കുന്ന നടന്മാരില്‍ പ്രമുഖനടനാണ് മമ്മൂട്ടി. ഇപ്പോള്‍ മഹി വി. രാഘവ് ഒരുക്കുന്ന ‘യാത്ര’യില്‍ വൈ.എസ്. ആറിനെ പ്രതിനിധാനം ചെയ്യുകയാണ് മമ്മൂട്ടി. നാലുഭാഷകളിലായി റിലീസാകുന്ന ചിത്രത്തിന്‍റെ ടീസര്‍ അത്യന്തം കൗതുകരവുമാണ്. 'ഞാന്‍ അന്നെ സിനിമയില്‍ വന്നെങ്കില്‍ നിങ്ങള്‍ക്ക് സൂപ്പര്‍സ്റ്റാറായി നില്‍ക്കാന്‍ കഴിയില്ലായിരുന്നു'... Tenemos fotos del beauty backstage de la colección S/S 18 de Chanel. El beauty look, a cargo de Tom Pecheux, ignora completamente esa regla obsoleta de ojos vs labios fuertes ¿Por qué no las dos? <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ലക്സ്സസിന്റെ വൈമാത്രേയ സഹോദരനാണല്ലോ ( രണ്ടമ്മ മക്കൾ എന്ന് പച്ച മലയാളം) ടൊയോട്ട. ഇയിത്തുങ്ങൾ സ്മാരക ശിലകളിലെ ഖാൻ ബഹാദൂർ പൂക്കോയ തങ്ങളെയും പട്ടാളം ഇബ്രായിയെയും പോലെയാണ്. സഹോദരന്മാരാണ്, പക്ഷേ പറഞ്ഞിട്ടു കാര്യമില്ല. ഒരാൾ കോടീശ്വരനെങ്കിൽ മറ്റേയാൾ ശരിക്കും അഗതി, പിച്ചക്കാരൻ, കാര്യപ്രാപ്തിയില്ലാത്തവൻ. പുസ്തകപ്രസാധക സംഘങ്ങൾക്കും ഉണ്ട് ഇങ്ങനെ കണ്ടാൽ തിരിച്ചറിയാൻ വയ്യാത്ത സഹോദരൻമാർ. ലിറ്റ്മസും മാമ്പഴവും ഡിസിയുടെ വകയാണ്. പക്ഷേ കണ്ടാൽ ഒന്നാണോ എന്നറിയാൻ തുരന്നു നോക്കണം. മാമ്പഴം കുട്ടികൾക്കുള്ള പ്രസിദ്ധീകരണമാണ്. അതുമാത്രമേ തൊടൂ. വില കൊമ്പത്തതുമാണ്. മൈത്രി വേറെ ഗ്രീൻ ലീഫ് വേറെ. മൈത്രി ഗൌരവമുള്ള പുരോഗമനപരമായ നിരീശ്വരവാദപരമായ പുസ്തകങ്ങൾ പുറത്തിറക്കുമ്പോൾ ഗ്രീൻ ലീഫ് അതേ അച്ചുകൾ വച്ചുകൊണ്ട് കണ്ണീർ കായലിൽ കടലാസ്സിന്റെ തോണിയിറക്കുന്നു. പൊട്ടിക്കരയിക്കുന്ന കഥകൾ, നോവലുകൾ...... പെൻ‌ഗ്വിനുണ്ടായിരുന്നു വൈക്കിംഗ് എന്നു പേരുള്ള ഇംപ്രിന്റ്. പക്ഷേ എച്ച് ആൻഡ് സി ആ തരവഴി കാണിച്ചിട്ടില്ല. കുട്ടികൾക്കുള്ള ബൈബിൾ കഥകളും ഖുറാൻ കഥകൾ കുട്ടികൾക്കും ഒറിഗാമിയും പാചക മഞ്ജരിയും ഇറക്കിയ അതേ ബ്രാൻഡിൽ തന്നെ, അതേ അച്ചു കുത്തി തന്നെ സാറാജോസഫിന്റെ ഒരുവൾ നടന്ന വഴികളും, കെ പി അപ്പന്റെ തനിച്ചിരിക്കുമ്പോൾ ഓർക്കുന്നതും എം ടിയുടെ ഏകാകികളുടെ ശബ്ദവും വാക്കുകളുടെ വിസ്മയവും ഇറക്കി. രവിമേനോന്റെ ഹൃദയഗീതങ്ങൾ, സേതുവിന്റെ പ്രിയപ്പെട്ട കഥകൾ, എം സുകുമാരന്റെ ജനിതകം, പി സുരേന്ദ്രന്റെ ചെ, ഐ ഷണ്മുഖദാസിന്റെ സിനിമയും ചില സംവിധായകരും സുഗതകുമാരിയുടെ പച്ച, ഓ എൻ വിയുടെ അരിവാളും രാക്കുയിലും, സുസ്മേഷ് ചന്ത്രോത്തിന്റെ നായകനും നായികയും രവീന്ദ്രന്റെ ശീതകാല രാത്രികൾ, ഡോ ജേക്കബ് വി ചീരാന്റെ ആന അതൊക്കെ പോട്ടെ, ഇന്ത്യൻ ഭാഷയിൽ ആദ്യമായി കാറൽ മാക്സിന്റെ ജീവചരിത്രമിറങ്ങിയത് ഇങ്ങ് കൊച്ചു കേരളത്തിലും സുപ്രസിദ്ധ വാണിജ്യഭാഷയും പുരാവസ്തുവും ഒക്കെയായ മലയാളത്തിലുമാണ് എന്നാണ് വയ്പ്പ്. എഴുതിയത് രാമകൃഷ്ണപിള്ള. ഈ പൊത്തകത്തിന്റെ പുനഃ പ്രസിദ്ധീകരണം നിർവഹിച്ചിരിക്കുന്നതും ടി എച്ച് ആൻഡ് സിയാകുന്നു. അതുകൊണ്ട് സംഭവം നിലവിലുണ്ട്. പറഞ്ഞുവന്നത് വേറൊരു കാര്യമാണ്. എച്ച് ആൻഡ് സിയെന്നും പറഞ്ഞ് ആളെ കളിയാക്കുന്ന ഒരു തമാശ പൊട്ടിച്ചത് സൂരജ് രാജനാണെന്നാണ് ഓർമ്മ. അവകൾ വായിച്ച വിവരം മാത്രമുള്ള ആളുകളോടുള്ള പുച്ഛമോ ദേഷ്യമോ ഒക്കെയാണ് സ്വയം അല്ലാതെ സ്വബോധമുള്ള മറ്റാർക്കും ആസ്വദിക്കാൻ കഴിയാത്ത ആ തമാശയുടെ മൂലകാരണം. അതേറ്റു പിടിച്ചുകൊണ്ട് ക്ലീഷേയുടെ മേൽ ക്ലീഷേയായി ആ സാധനം മാതൃഭാഷ - വാണിജ്യഭാഷ വിവാദത്തിനിടയിലും കേറി വന്നിരുന്നു. മുൻപ് പലപ്പോഴും എന്നപോലെ. (ഇപ്പോൾ അതിന്റെ ഉപജ്ഞാതാവ് ദീപക് ശങ്കരനാരായണനാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ). സമാനമായ വാചകം കണ്ടത് ഒരു ഷാജി കൈലാസ് പടത്തിലാണ്. രാഷ്ട്രാന്തരീയ തലത്തിൽ തായം കളിക്കുന്നു എന്ന് അവകാശപ്പെടുന്ന വില്ലൻ നായകനെയോ മറ്റോ ഉപദേശിക്കുന്നു, മറ്റവർക്ക് ലോക്കൽ മലയാളം പത്രത്തിൽ നിന്നു കിട്ടുന്ന രാഷ്ട്രീയ വിവരമേ ഉള്ളൂ എന്ന്. എന്നിട്ട് ഈ രാഷ്ട്രാന്തരീയ വില്ലൻ സിനിമയിൽ മൊത്തത്തിൽ പങ്കു വയ്ക്കുന്ന വിവരം എന്താണ്? സിനിമ സിനിമ മാത്രം. അത്രയ്ക്കൊന്നും ആരും ആലോചിക്കരുത്.. മുകളിലത്തെ സാമാന്യം നീണ്ട ലിസ്റ്റ് എന്തിനെന്ന് ഇപ്പോൾ മനസ്സിലായി കാണുമല്ലോ. തമാശപറയുന്നവർക്കു പോലും സംഭവം ഒരു പുകമറയായി എന്തോ എന്ന് ഓർമ്മയുണ്ടെന്നല്ലാതെ, എന്താണ് ഏതാണെന്ന് വ്യക്തമായി തിരിഞ്ഞിട്ടില്ല എന്നു വ്യക്തം. കാര്യത്തിലേയ്ക്ക് വരാം. മലയാളത്തിലെ മുൻകിടക്കാരുടെ (ആരു നിശ്ചയിച്ചു? തത്കാലം ഇപ്പോൾ ആരെങ്കിലും നിശ്ചയിക്കട്ടെ, ) പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു വരുന്ന ടി പ്രസാധകർ, എച്ച് ആൻഡ് സി - ട്രെയിനിലും മറ്റും വിൽക്കാനായി 10 രൂപയ്ക്ക് പുസ്തകം അടിച്ചിറക്കിയിട്ടുണ്ടെങ്കിൽ അതൊരു നല്ല കാര്യമാണ്. കാരണം ആരും ‘മൂലധനം‘ വായിച്ചിട്ടല്ല, രാഷ്ട്രീയ പ്രബുദ്ധത നേടുന്നത്. തോപ്പിൽ ഭാസിയുടെ മൂലധനമോ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയോ ചിലപ്പോൾ യഥാർത്ഥ ‘മൂലധന’ത്തിനേക്കാളും ചിലതൊക്കെ നിർവഹിക്കുകയും ചെയ്യും. മിലോവാൻ ജിലാസ് (വാക്കു ശരിയല്ലേ?) ‘പുതിയ വർഗ’ത്തിലാണെന്നു തോന്നുന്നു സ്റ്റാലിൻ ‘മൂലധനം’ വായിച്ചിട്ടേയില്ലെന്നു പറയുന്നത്. രണ്ടറ്റവും കൂട്ടിതൊടുവിക്കാൻ നെരിയാണിയിൽ തീപ്പന്തവുമായി പായുന്നതിനിടയിൽ പാവപ്പെട്ടവന് എന്തു വ്യായാമം എന്നതുപോലെ എന്തു പുസ്തകം? അതിനിടയിൽ ഒറിഗാമിയെക്കുറിച്ച്, പാചകത്തെക്കുറിച്ച്, നാടൻ സൌന്ദര്യവിദ്യകളെക്കുറിച്ച് അല്ലെങ്കിൽ നാടൻ പാട്ടുകൾ, പഴംഞ്ചൊല്ലുകൾ, നാടോടികഥകൾ, സദാചാരകഥകൾ, ആയിരത്തൊന്നു രാവുകളുടെ സംഗ്രഹം ( ജോർജ്ജ് ഇമ്മട്ടിയാണ് ഭൂരിഭാഗത്തിന്റെയും എഴുത്തുകാരൻ) അങ്ങനെ സാധാരണക്കാരന്റെ വായന ലാക്കാക്കി അവന്റെ കീശയ്ക്കിണങ്ങുന്ന വിലയ്ക്ക് നൽകാൻ ഇറങ്ങി വരുന്ന പ്രസാധകർ എങ്ങനെയാണ് മോശം ആകുന്നത്? തമാശയാകുന്നത്? അല്ലെങ്കിൽ ആളെ കളിയാക്കാൻ അവരുടെ പേരുപയോഗിക്കാമെന്നു വരുന്നത്? ചെറ്റ എന്ന വാക്ക് മലയാളത്തിൽ ചീത്തയാണ്. ‘ചെറ്റത്തരം‘ ചെറ്റക്കുടിലിൽ താമസിക്കുന്നവന്റെ മാന്യതയില്ലാത്ത പെരുമാറ്റവുമാണ്. പക്ഷേ ഈ മാന്യത മറ്റെവിടെയോ തീരുമാനിക്കപ്പെട്ടതാണെന്ന് മറന്നാൽ വേറൊരുത്തന്റെ അളവിനനുസരിച്ച് കാലു മുറിക്കാത്തവന്റെ പ്രവൃത്തിയാണ് ‘ചെറ്റത്തരം‘. ആ നിലയ്ക്ക് എച്ച് ആൻഡ് സിയുടെ 10 രൂപാ പുസ്തകങ്ങൾ (കാലം മാറി ഇപ്പോൾ മിനിമം 20 രൂപയാണ്) ആർക്കെങ്കിലുമൊക്കെ ‘ചെറ്റത്തര‘മാകുകയും അതു വായിക്കുന്നവർ ‘ചെറ്റ‘യാവുകയും കാഴ്ചപ്പാടിൽ വളരെ ചെറിയ എന്തോ ഒന്ന് ആയിത്തീരുകയും ചെയ്യുന്നത് ശരിയാണോ? ഇന്ന് പുസ്തകങ്ങൾ അടുക്കി വയ്ക്കുന്നതിനിടയിൽ നോക്കുമ്പോൾ ഡിസി പോലെയൊരു ഒന്നാംകിടയെ വായനകൊണ്ട് സഹായിക്കുന്ന ആളായി സ്വയം സാക്ഷാത്കരിക്കുകയുണ്ടായി !!! ( ലോകത്തിൽ പിയേഴ്സണാണത്രേ ഒന്നാം സ്ഥാനം, ഹാർപ്പർ കോളിൻസിനു പത്തൊൻപതാം സ്ഥാനമേ ഉള്ളൂ) എച്ച് ആൻഡ് സി പുസ്തകങ്ങൾ ഇവിടെ കൂട്ടത്തിൽ തീരെ കുറവ് ... എന്നിട്ടും ഇനി അവർ നാണത്തെക്കുറിച്ച് ഇറക്കാൻ പോകുന്ന പുസ്തകങ്ങളുടെ വായനക്കാരനൊക്കെയായി ഈ കൊള്ളരുതാത്തവന്റെ പേരും കൊരുത്തിട്ടു, പ്രവചനസ്വഭാവത്തോടെ, കമന്റുകളിൽ. കഷ്ടം എന്നല്ലാതെ എന്തു പറയാൻ.. സത്യത്തിൽ അമ്മായിയപ്പനെ അടിക്കാൻ വയ്യാത്തതുകൊണ്ട് ഭാര്യയെ അടിക്കുന്നു എന്ന നയം വച്ച്, എച്ച ആൻഡ് സിയുടെ ( പാവപ്പെട്ടവരുടെ വേശ്യ എന്നു പറയും പോലെ, ഷാരോൺ, ഹെരിറ്റേജ് വിദ്യാരംഭം തുടങ്ങി പാവപ്പെട്ടവരുടെ പ്രസാധകർ വേറെയുമുണ്ട്..നക്ഷത്രങ്ങളെ മാത്രം നോക്കിയപ്പോൾ ആളുകൾ ഒരു കരിക്കട്ട മാത്രം കണ്ടു അതിനെ കുത്തിക്കൊണ്ടിരിക്കുന്നു എന്നേയുള്ളൂ... :( വിലകുറഞ്ഞ പുസ്തകങ്ങളെ പരിഹസിക്കുന്നവർ അതിന്റെ യഥാർത്ഥ വായനക്കാരായ ‘ദരിദ്രവാസികളെ’യാണ് പരിഹസിക്കുന്നത്. അതുകൊണ്ട് അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്റെ ജന്മാവകാശമാണ്. പി കൃഷ്ണപിള്ള പറഞ്ഞതു പോലെ ‘അതെന്റെ ജീവിതരീതിയാണ്‘ !!! ഒട്ടകത്തിന് അഭയം കൊടുത്തിട്ട് ഒടുവില്‍ പുറത്തായിപ്പോയ അറബിയെപ്പറ്റിയൊരു കുട്ടിക്കഥയുണ്ടല്ലോ. ശുദ്ധഗതിയും ആശ്രിത വത്സലത്വവും ചിലപ്പോള്‍ സ്... മരിയോ വർഗാസ് യോസയുടെ ‘രണ്ടാനമ്മയ്ക്ക് സ്തുതിയിൽ’ വിശദമായ ക്ഷൌര വർണ്ണനയുണ്ട്. ശൈശവസഹജം എന്നു വിളികൊണ്ട നിഷ്കളങ്കതയെ ചെറുക്കൻ (ഫോൺചിറ്റോ എന്... “അവളും സാധാരണ വേശ്യയും തമ്മിൽ ഒരൊറ്റ വ്യത്യാസമേ ഉള്ളൂ. വേശ്യ കൂലിപ്പണി കാരെപ്പോലെ അവളുടെ ശരീരം അൽ‌പ്പാൽ‌പ്പമായി വിൽക്കുമ്പോൾ മറ്റവൾ എല്ലാം... തിരുവനന്തപുരത്തെ പന്ത്രണ്ടാം തരം വരെയുള്ള 117 സര്‍ക്കാര്‍ -എയിഡഡ് വിദ്യാലയങ്ങളില്‍ 14 എണ്ണം പെണ്മാത്ര സ്ഥാപനങ്ങളാണ്. പെണ്‍‌കുട്ടികളെ മാത്രം... ഇന്നത്തെ (10-12-2010) മനോരമ പത്രത്തിലെ പഠിപ്പുരയില്‍ ‘നിങ്ങളുടെ സ്കൂളില്‍ അവകാശലംഘനമുണ്ടോ?’ എന്നൊരു ചോദ്യമുണ്ടായിരുന്നല്ലോ. ഇന്നുച്ചയ്ക്ക്... ആകസ്മികമായി രണ്ടു പുസ്തകങ്ങള്‍ ഒന്നിച്ചു കൈയില്‍ വന്നു. 1. സ്വതന്ത്ര പത്രപ്രവര്‍ത്തകനായ സുന്ദര്‍ (ഇദ്ദേഹമാണ് ഒബ്രിമേനന്റെ ‘ഹൃദയത്തിനുള്ളില... ത്രികോണമിതിയിലെ ‘സൈൻ’ എന്ന വാക്കിന്റെ ഉത്പ്പത്തിയുടെ ഇന്ത്യൻ ബന്ധത്തെപ്പറ്റി പറയുന്ന ഹൊവാർഡ് ഈവ്സിനെ (‘ഗണിതശാസ്ത്രത്തിന്റെ ചരിത്രത്തിനൊരാമ... പഴയ ഒരു തമാശക്കഥയിൽ ഗ്ലാസിലെ വെള്ളത്തിൽ വിരലിട്ടുകൊണ്ടുവന്ന സപ്ലയറോട് കയർത്ത ഉപഭോക്താവിനു കിട്ടിയ മറുപടി, രാവിലെ ടാങ്കിൽ ചത്തുകിടന്ന എല... രേഷ്മ എന്ന നടിയെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ ക്ലിപ്പിങ് ആകസ്മികമായി കാണാനിടയായി. മൊബൈല്‍ ക്യാമറ ഉപയോഗിച്ചെടുത്ത ചിത്രം ആര്‍ക്കോ ഒക്കെ അയച... ആദാമിന്റെ മകൻ അബുവിന്റെ പേര് ദൈവത്തെ ഇഷ്ടപ്പെടുന്നവരുടെ പട്ടികയിൽ ഇല്ലായിരുന്നു, അന്ന് അബു പകലന്തിയോളം പണിയെടുത്ത് ക്ഷീണിച്ച് വന്നു കിടന... പലവക (88) സാഹിത്യം (68) സിനിമ (68) വിവര്‍ത്തനം (44) പുസ്തകം (38) രാഷ്ട്രീയം (26) സ്ത്രീ (25) കഥ (18) വിദ്യാഭ്യാസം (17) കുറിപ്പുകള്‍ (11) മാദ്ധ്യമം (9) ചരിത്രം (8) ബ്ലോഗന (8) സംസ്കാരം (8) ഓര്‍മ്മ (5) ചിത്രം (5) ദര്‍ശനം (5) ഭാഷ (5) സാംസ്കാരികം (5) നാടകം (4) സമൂഹം (4) കളി (3) ടി വി (3) പ്രസാധനം (3) റിപ്പോർട്ട് (3) സാമൂഹികം (3) തെരെഞ്ഞെടുപ്പ് (2) പ്രതിഷേധം (2) ബ്ലോഗ് (2) മതം (2) സംഗീതം (2) സാങ്കേതികം (2) കല (1) പുരുഷന്‍ (1) പ്രഭാതരശ്മി (1) ലിംഗം (1) സമകാലിക മലയാളം ആഴ്ചപ്പതിപ്പ് (1) സാഹിത്യലോകം (1) <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നെത്തോലി കഷണങ്ങളാക്കി മുറിച്ച് കഴുകി വൃത്തിയാക്കുക. അതിനുശേഷം നാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. മൈദ, കോണ്‍ഫ്‌ളവര്‍, മുട്ട, ബേക്കിങ്പൗഡര്‍, ഉപ്പ്, മുളകുപൊടിയും പാകത്തിന് വെള്ളവും ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കുക. നെത്തോലി ഈ ചേരുവയില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തെടുക്കുക. കുറച്ച് കറിവേപ്പില വറുത്ത് മീതെ തൂവുക. നാരങ്ങ വട്ടത്തില്‍ അരിഞ്ഞതും ചേര്‍ത്ത് അലങ്കരിക്കാം. ചില്ലിസോസും കൂടി ഉപയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ സ്വാദിഷ്ടമായിരിക്കും. അടിച്ചു മോളേ...; പ്രഖ്യാപനം കേട്ട പിന്നാലെ മത്സരാര്‍ത്ഥി വേദിയില്‍ ബോധം കെട്ട് വീണു...; വീഡിയോ കാണാം നിനക്ക് പെണ്‍ സുഹൃത്തുക്കളും ആണ്‍ സുഹൃത്തുക്കളും പാടില്ല...; ഒരു അച്ഛന്‍ മകള്‍ക്കെഴുതിയ കുറിപ്പ് വൈറലാക്കി സോഷ്യല്‍ മീഡിയ നൊന്തുപെറ്റ കുഞ്ഞിനെ നിറകണ്ണുകളോടെ നോക്കി, ഉമ്മവെച്ചു, താലോലിച്ചു, ശേഷം അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു; ഈ അമ്മയ്ക്ക് പറയാനുള്ളത് നാം കേള്‍ക്കണം വീണ്ടും ചാരക്കേസ്: ബ്രഹ്‌മോസില്‍ പാക്‌ ചാരന്‍, ഐ.എസ്‌.ഐയുടെ ‘ഹണിട്രാപ്പി’ല്‍ വീണു ? പിടിയിലായത് എന്‍.ഐ.ടിയില്‍നിന്നു സ്വര്‍ണമെഡലോടെ പാസായ എന്‍ജിനീയര്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ മൂലം വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ വീട് വച്ചുനല്‍കില്ലെന്ന് സര്‍ക്കാര്‍ - themediasyndicate വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന് യോഗ്യമായി ഭൂമി കണ്ടെത്തി വീടോ ഫ്ളാറ്റോ നിര്‍മ്മിച്ച് നല്‍കും തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്നുള്ള പുനരധിവാസം സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. വാസയോഗ്യമായ ഭൂമി കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന് യോഗ്യമായി ഭൂമി കണ്ടെത്തി വീടോ ഫ്ളാറ്റോ നിര്‍മ്മിച്ച് നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയം കൃത്യമായി വ്യക്തമാക്കുന്നതാണ് ഉത്തരവ്. വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത​തും പ​രി​സ്ഥി​തി​ക്ക് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തു​മാ​യ ഭൂ​മി ഏ​താ​ണെ​ന്ന് ക​ണ്ടെ​ത്തി പ​ക​രം വാ​സ​യോ​ഗ്യ​മാ​യ​തും പ​രി​സ്ഥി​തി​ക്ക് അ​നു​യോ​ജ്യ​മാ​യ​തു​മാ​യ ഭൂ​മി ന​ല്‍ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ച്​ ഉ​ത്ത​ര​വ്​ പു​റ​ത്തി​റ​ങ്ങി. അ​തി​ല്‍ വീ​ടു​ക​ള്‍വെ​ച്ച് താ​മ​സി​പ്പി​ക്കു​ക​യോ ഭൂ​മി​യു​ടെ ല​ഭ്യ​ത​ക്കു​റ​വു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഫ്ലാ​റ്റു​ക​ള്‍ നി​ര്‍മി​ച്ച് അ​തി​ല്‍ താ​മ​സി​പ്പി​ക്കു​ക​യോ ചെ​യ്യ​ണം.എ​ല്ലാ ക​ല​ക്ട​ര്‍മാ​രും ജി​ല്ല​ക​ളി​ല്‍ എ​ത്ര കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്ന​ത് ക​ണ്ടെ​ത്തി അ​വ​ര്‍ക്ക് പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​ക്കു​ന്ന​തി​ന് വാ​സ​യോ​ഗ്യ​മാ​യ​തും പ​രി​സ്ഥി​തി​ക്ക​നു​യോ​ജ്യ​മാ​യ​തു​മാ​യ ഭൂ​മി ക​ണ്ടെ​ത്തി മൂ​ന്നാ​ഴ്ച​ക്കു​ള്ളി​ല്‍ സ​ര്‍ക്കാ​റി​ന് റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്ക​ണം. സ​ര്‍ക്കാ​ര്‍ ഭൂ​മി​യോ പു​റ​മ്പോ​ക്ക് ഭൂ​മി​യോ മ​റ്റ് വ​കു​പ്പു​ക​ളു​ടെ കൈ​വ​ശം ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന ഭൂ​മി​യോ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളോ, വ്യ​ക്തി​ക​ളോ, സ്ഥാ​പ​ന​ങ്ങ​ളോ സം​ഭാ​വ​ന ചെ​യ്യു​ന്ന ഭൂ​മി​യോ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കാം. ഭൂ​മി ല​ഭ്യ​മാ​യി​ട​ത്ത് ഓ​രോ കു​ടും​ബ​ത്തി​നും മൂ​ന്നു മു​ത​ല്‍ അ​ഞ്ച് സ​െൻറ്​ വ​രെ ഭൂ​മി ന​ല്‍കി അ​തി​ല്‍ വീ​ടു​ക​ള്‍ നി​ര്‍മി​ക്ക​ണം. ഭൂ​മി ല​ഭ്യ​ത​ക്കു​റ​വു​ള്ളി​ട​ത്ത് ഫ്ലാ​റ്റു​ക​ള്‍ നി​ര്‍മി​ച്ചും പു​ന​ര​ധി​വാ​സ​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍ക​ണം. ലാ​ൻ​ഡ്​​ റ​വ​ന്യൂ ക​മീ​ഷ​ണ​ര്‍ ഇ​ത് സം​ബ​ന്ധി​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച് ക്രോ​ഡീ​ക​രി​ച്ച റി​പ്പോ​ര്‍ട്ട് സ​ര്‍ക്കാ​റി​ന് ന​ല്‍ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറങ്ങിയത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതിയെ സര്‍ക്കാര്‍ ഒരു പ്രധാന ഘടകമായി പരിഗണിക്കുന്നു എന്നതാണ് ഉത്തരവ് വ്യക്തമാക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ട് ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് ഉത്തരവ്. രാജസ്ഥാനില്‍ അമിത് ഷായെ വെല്ലുവിളിച്ച് മത്സരിക്കാന്‍ സീറ്റുപോയ 20 ബിജെപി സിറ്റിംഗ് എം.എല്‍.എമാരുടെ നീക്കം പിസി ജോര്‍ജ് പോലുമുണ്ട് റിവ്യൂവുമായി സുപ്രീംകോടതിയില്‍, ആർ എസ് എസ്, ശ്രീധരൻ പിള്ള, കോൺഗ്രസ്സ് എവിടെ? <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വെള്ളെഴുത്ത്: പുറത്തുകടക്കേണ്ടവരെക്കുറിച്ചുള്ള വർത്തമാനങ്ങൾ; ആക്രോശം അനുസരണം അതിജീവനം എന്നിവയെപ്പറ്റി. ജാത്യഭിമാനക്കൊലകളുടെയും പ്രണയജിഹാദ് വാർത്തകളുടെയും മേൽജാതിവത്ക്കരണത്തിന്റെയും ഇന്ത്യൻ പരിസരത്ത് നിന്നുകൊണ്ട് ജോർദാൻ പീലിയുടെ അമേരിക്കൻ ചിത്രം ‘ഗെറ്റ് ഔട്ട്‘ കാണുന്നത് മറ്റൊരു അനുഭവമാണ്. അഭിനേതാവും ഹാസ്യതാരവും എഴുത്തുകാരനുമൊക്കെയായ ജോർദാന്റെ ആദ്യസംവിധായക സംരംഭമാണ് 2017 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ‘ഗെറ്റ് ഔട്ട്‘ എന്ന ചിത്രം. വെളുത്തവർഗക്കാരുടെ തലച്ചോറ് കറുത്തശരീരങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചുകൊണ്ട് അവരെ ‘അഭിരുചിയിലും ബോധത്തിലും' വെളുത്തവനാക്കുക എന്ന ആശയത്തെ വിമർശനാത്മകമായി പിന്തുടരുന്ന ചിത്രം, ചലച്ചിത്രങ്ങളുടെ തരംതിരിവുപ്പട്ടികയിൽ ‘ഹൊറർ‘ എന്ന വിഭാഗത്തിലാണ് ഇടം പിടിച്ചിരിക്കുന്നത്. എന്നാൽ അതിലെ പേടിപ്പിക്കുന്ന ഘടകം, ഡീൻ അർമിത്തേജ് എന്ന ന്യൂറോ സർജന്റെ കാർമികത്വത്തിൽ നടക്കുന്ന സ്വകാര്യമായ മസ്തിഷ്കശസ്ത്രക്രിയയോ മിസി അർമിത്തേജ് ഹിപ്നോട്ടിസത്തിലൂടെ നടത്തുന്ന അഭിരുചിവ്യതിയാനമോ അല്ല. ഒരു വർഗത്തിന്റെ (ഇവിടെ അമേരിക്കയിലെ കറുത്തവർഗക്കാരുടെ) സ്വത്വപരവും സാസ്കാരികവുമായ സമൂലപരിവർത്തനങ്ങളെ സംബന്ധിക്കുന്ന പ്രമേയപരിസരമാണ്. ഒപ്പം അവരകപ്പെട്ടിരിക്കുന്ന ഭീതിദമായ തരംതാഴ്ത്തലിന്റെയും അപമാനത്തിന്റെയും അടിപ്പടവുകളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കാലികമായ ഉൾക്കാഴ്ചകളാണ്. ഭൂരിപക്ഷസമൂഹത്തിന് അനുഗുണമായി സ്ഥാനം പിടിക്കുന്ന ന്യൂനപക്ഷസമൂഹത്തിന്റെ പരിവർത്തനോദ്യമങ്ങൾക്ക് ഭയപ്പെടുത്തുന്ന രാഷ്ട്രീയ വിവക്ഷകളും ഉള്ളടക്കങ്ങളുമുണ്ടെന്ന് അതിജീവനത്തിന്റെ രേഖീയഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് സിനിമ വ്യക്തമാക്കുന്നു. ഇന്ത്യപോലെ നാനാഭിന്നമായ സമൂഹങ്ങളിൽ നിമിഷം‌പ്രതി ഉത്കണ്ഠയും അരക്ഷിതത്വവും ഭീതിയും നിറച്ചുകൊണ്ടുയരുന്ന ‘പുറത്തു പോകൂ‘ ഭീഷണികളും സമീകരണ പ്രക്രിയകളും ഇതേ ശീർഷകത്തിന്റെ സാമൂഹികസാഹചര്യങ്ങളെ മൂർത്തമാക്കുകയാണ് ചെയ്യുന്നത് എന്ന് തിരിച്ചറിയാനും സിനിമ സഹായങ്ങൾ ചെയ്യുന്നുണ്ട്. റോസ് അർമിത്തേജ് എന്ന വെള്ളക്കാരി പെൺകുട്ടിയുമായി (ആലിസൺ വില്യംസ്) പ്രണയത്തിലാകുന്ന (ശരിക്കും പ്രണയത്തിൽ അവൾ അവനെ വീഴ്ത്തുകയാണ് ചെയ്യുന്നത് എന്നു നാം പിന്നീട് മനസിലാക്കുന്നു) ആഫ്രിക്കൻ അമേരിക്കനായ ഒരു ഫോട്ടോഗ്രാഫർ ക്രിസ് വാഷിങ്ടണിന്റെ (ഡാനിയൽ കാലൂയ) ഏകാന്തതയും അപകർഷവും സ്വത്വനാശവുമാണ് ബാഹ്യപ്രമേയത്തിനകത്ത് സിനിമ ഉള്ളിൽ കൈകാര്യം ചെയ്യുന്നത്. റോസിന്റെ കുടുംബത്തിന്റെ ആസൂത്രിതമായ നീക്കമാണ് ക്രിസിനെ വലയിൽപ്പെടുത്തുന്നത്. തനിക്ക് മുൻപ് ഇരയാക്കപ്പെട്ട കറുത്തവർഗക്കാരെപ്പോലെ പൂർണ്ണമായും മാറ്റം ഉണ്ടാകുന്നതിനു തൊട്ടുമുൻപ് അയാൾ കൂട്ടുകാരനും ടി എസ് എ ഏജന്റുമായ റോഡ് വില്യംസിന്റെ (ലിൽ റെൽ ഹോവറി)സഹായത്തോടെ രക്ഷപ്പെടുന്നു. മാനസികമായും ശാരീരികമായും പരിവർത്തനത്തിനു വിധേയരായ കറുത്തവർഗക്കാരുടെ പ്രതിനിധികളായി, അതിന്റെ ഭീകരത മുഴുവനായി വ്യക്തമാക്കിക്കൊണ്ട്, ചലച്ചിത്രത്തിൽ മൂന്നുപേർ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിലൊരാൾ വളരെ പ്രായംകൂടിയ വെള്ളക്കാരിയെ വിവാഹം കഴിച്ചു കൂടിയ ലോഗൻ കിങാണ്. പോലീസ് റിക്കോർഡനുസരിച്ച് കാണാതായ ആൻഡ്രൂ ഹെയ്‌വർത്ത് എന്ന ആളാണ് ഈ ലോഗൻ. ഇന്നയാൾ ഒരു ലൈംഗിക അടിമയാണ്. വളരെ അസ്വാഭാവികമായ ചലനങ്ങളും ഉപചാരപൂർവമുള്ള വാക്കുകൾക്കുമൊപ്പം അപസ്മാരത്തിന്റെ ലക്ഷണങ്ങൾകൂടി കാണിക്കുന്ന ലോഗന്റെ അതേ സ്വഭാവവൈകല്യവും കൃത്രിമത്വവും അർമിത്തേജ് കുടുംബത്തിലെ ജോലിക്കാരായ ജോർജിനയിലും (ബെറ്റി ഗബ്രിയേൽ) വാൾട്ടറിലും (മാർക്കസ് ഹെൻഡേഴ്സൺ) കാണാം. അവരൊക്കെ പല സമയങ്ങളിലായി അകപ്പെട്ട ഇരകളാണ്. ഈ കെണിയിൽനിന്നാണ് ക്രിസിനു പുറത്തു കടക്കേണ്ടത്. ഗെറ്റ് ഔട്ട് - എന്ന വാക്ക്, കൊളോണിയൽ പരിസരത്ത് കൂടുതൽ പ്രവർത്തിക്കുന്നത് അനുശാസനപരമായിട്ടാണ്. സാമൂഹികവും വ്യക്തിഗതവുമായ അയിത്താചരണങ്ങളുമായി നേരിട്ടു ചാർച്ച പുലർത്തുന്ന സ്വഭാവം ‘കടക്ക് പുറത്ത്’’ എന്ന ആജ്ഞയ്ക്കുണ്ട്. നിർദ്ദേശത്തിന്റെ ഇരുവശത്തുമായി അധികാരിയെയും കീഴാളനെയും അത് കൊണ്ടുവന്നു നിർത്തുന്നു. സിനിമയിൽ, ക്രിസ് വന്നുപെട്ട കുടുംബത്തിലെ അസ്വാഭാവികതകൾ ഫോണിലൂടെ വർണ്ണിക്കുന്നതിനിടയിൽ ക്രിസിന്റെ കൂട്ടുകാരനായ റോഡ് വില്യംസ് ഈ അപകടത്തിൽനിന്നും ‘പുറത്തു കടക്കൂ‘ അർത്ഥത്തിൽതന്നെ ആ വാക്കുപയോഗിക്കുന്നുണ്ട്. അതൊരു അഭ്യർത്ഥനയാണ്. എന്നാൽ ആക്രോശത്തിന്റേതായ മറ്റൊരു സന്ദർഭം സിനിമയിലുള്ളത്, മഷ്തിഷ്കപരിണാമത്തിനു വിധേയനായ കറുത്തവർഗക്കാരൻ ലോഗൻ, ക്രിസിന്റെ മൊബൈൽ ക്യാമറയിൽനിന്നുള്ള ഒരു ഫ്ലാഷിനെ തുടർന്ന് സ്വാഭാവികമായ ആക്രമണോത്സുകത പുറത്തെടുക്കുന്ന സമയത്താണ്. രൂപം ആഫ്രിക്കക്കാരന്റെയെങ്കിലും ഇതിനകം തലച്ചോർ അമേരിക്കക്കാരന്റേത് ആയിക്കഴിഞ്ഞ ലോഗൻ ‘ക്രിസിനോട് ‘കടക്ക് പുറത്ത്’ എന്നാണ് ആവശ്യപ്പെടുന്നത്. താൻ ഉൾപ്പടെയുള്ള ‘വെള്ളക്കാരക്കൂട്ടത്തിൽനിന്ന് പുറത്തുകടന്നുപൊയ്ക്കൊള്ളാനാണ് അവിടത്തെ ആജ്ഞ. പ്രക്രിയയെ തടസ്സപ്പെടുത്തുന്നതിനു നേരെയുള്ള അസഹ്യതയാണ് അയാളിലൂടെ പുറത്തുവരുന്നതെന്നും കറുത്തവർഗക്കാരന്റെ സ്വാഭാവികമായ ആക്രമണോത്സുകതയും അമർഷവുമാണ് അയാൾ പ്രകടിപ്പിക്കുന്നതെന്നും ദ്വന്ദ്വാത്മകമായ വശം ആ കോപപ്രകറ്റനത്തിനുണ്ട്. അമാന്യമായ പെരുമാറ്റത്തിന് ഉടനടി അയാൾ ചികിൽസയ്ക്ക് വിധേയമാവുകയും ചെയ്യുന്നു. അയാളിൽ നിന്നു പുറത്തുവന്നെങ്കിലും ആ ‘ഗെറ്റ് ഔട്ട്’ന്റെ യഥാർത്ഥ ഉറവിടം ‘മാന്യനായ വെള്ളക്കാരന്റെ‘ അബോധത്തിന്റെയാണെന്ന് തിരിച്ചറിയുക പ്രയാസമുള്ള കാര്യമല്ല. ‘അകപ്പെട്ട കെണിയിൽ നിന്നു പുറത്തു കടക്കുക’ എന്ന സ്വാഭാവികമായ നിർദ്ദേശവും സിനിമയുടെ ശീർഷകം ഉള്ളടക്കിയിരിക്കുന്നു. ഇരയുടെ ഭാഗത്തുനിന്നുള്ള അർത്ഥകല്പനയിലാണ് സംവിധായകൻ ചലച്ചിത്രത്തിന്റെ നിലവിലുള്ള അവസാനമൊരുക്കിയിരിക്കുന്നത്. പക്ഷേ അതത്ര എളുപ്പമുള്ളതോ തൊലിപ്പുറത്തുമാത്രമായി പരിഹരിക്കാവുന്ന പ്രശ്നമോ അല്ലെന്ന് എഴുത്തുകാരനും ജോർദ്ദാൻ പീലിക്ക് നല്ല ബോധ്യമുണ്ട്. തന്നെ അപകടപ്പെടുത്താൻ ശ്രമിച്ച അർമിത്തേജ് കുടുംബത്തിലെ എല്ലാവരെയും കൊന്നിട്ടാണ് ക്രിസ് രക്ഷപ്പെടുന്നത്. അവസാനം തോക്കുമായി സമീപിക്കുന്ന കാമുകിയായ റോസും വെടിയേറ്റു വീഴുന്നു. അവളെ വെടിവച്ചു വീഴ്ത്തുന്നത് ക്രിസ് അല്ല മറിച്ച്, ക്രിസിനെപ്പോലെ അവൾ നേരത്തേ പ്രേമിച്ച് ഇപ്പോൾ അടിമയായി മാറിക്കഴിഞ്ഞ, വാൾട്ടറാണ്. ക്യാമറാ ഫ്ലാഷിനെ തുടർന്ന് ബോധമുണ്ടാകുന്നതുകൊണ്ടും, തക്കസമയത്ത് റോഡ് വില്യംസ് കാറുമായി വന്നതുകൊണ്ടുമാണ് ക്രിസ് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നത്. റോസിനെ വെടിവച്ചിട്ട വാൾട്ടർ ആത്മഹത്യ ചെയ്യുന്നു. മൊബൈൽ ക്യാമറയിൽനിന്നു മിന്നുന്ന വെളിച്ചത്തെ തുടർന്ന് അയാളുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനും അടിമജീവിതത്തിലേക്ക് മടങ്ങിപോകാൻ വിസ്സമ്മതിച്ചുകൊണ്ടുള്ള സ്വയംമരണത്തിനും വിമോചനപരമായ ധ്വനികളുണ്ട്. പക്ഷേ ഈ സിനിമയ്ക്ക് ഈയൊരു ശുഭാന്തമല്ലാതെ പല അവസാനങ്ങളാണ് സംവിധായകൻ ഒരുക്കിവച്ചത്. വാൾട്ടറിന്റെ വെടിയേറ്റുകിടക്കുന്ന റോസ്, തന്നെ ക്രിസ് അപായപ്പെടുത്തിയതാണെന്ന് പോലീസിനോട് പറഞ്ഞ് രക്ഷപ്പെടുന്നതാണ് ഒന്ന്. കൂട്ടുകാരനായ റോഡ് വില്യംസ് സത്യമെന്താണെന്ന് തുറന്നു പോലീസിനോട് പറയാൻ ആവശ്യപ്പെട്ടിട്ടും ക്രിസിന് ഒന്നും ഓർമ്മയില്ലാത്ത വിധത്തിൽ അർമിത്തേജ് കുടുംബത്തിന്റെ പ്രവർത്തനങ്ങൾ സ്വാധീനം ചെലുത്തുന്നതുകൊണ്ട് അയാൾ ആരെയും ജയിലിൽവച്ച് കുറ്റപ്പെടുത്താതിരിക്കുന്നു. മറ്റു കറുത്തവർഗക്കാരെപോലെ തലച്ചോർ മാറ്റത്തിനു വിധേയമായി അയാളും എന്നാണ് ആ പരിണാമഗതിയുടെ അർത്ഥം. ഭൂരിപക്ഷ വെളുത്തവർഗസമൂഹത്തിൽ കറുത്തവർഗക്കാരന്റെ അതിജീവനം പ്രശ്നസങ്കുലമാണെന്നാണ് വിവിധതരത്തിലുള്ള കഥാന്ത്യങ്ങൾ സർഗാത്മകമായി സാക്ഷ്യപ്പെടുത്തുന്നത്. ദുരന്തങ്ങളുടെയൊക്കെ ആരംഭം ‘ഭിന്നവർണ്ണ’ വിവാഹം എന്ന സങ്കല്പത്തിൽനിന്നാണെന്നതാണ് ഈ ചലച്ചിത്രത്തെ, ഭിന്നജാതി വിവാഹം കൊലയ്ക്കുപോലും കാരണമാവുന്ന സമകാല കേരളീയ ജീവിതപരിസരത്തോടു ചേർത്തുവച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. എസ് ഹരീഷിന്റെ ‘മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ’ എന്ന ഭിന്നജാതി വിവാഹത്തിനുള്ളിലെ സംഘർഷത്തെ ഭാഷാപരമായി അവതരിപ്പിക്കുന്ന കഥയിൽ, താഴെക്കിടയിൽ എന്നു വിശ്വസിക്കുന്ന ജാതിയെ സ്വീകാര്യമാക്കുന്നതിനുള്ള ഭാഷാപരവും ആചാരപരവുമായ മേൽജാതിപരിഷ്കാരങ്ങൾ പുരോഗമനനാട്യങ്ങൾക്കൊപ്പം കേരളീയസാഹചര്യത്തിൽ എങ്ങനെ അരങ്ങേറുന്നു എന്ന സൂക്ഷ്മമായ ആലോചനകളുണ്ട്. ചലച്ചിത്രം, മറ്റൊരു ഭൂഭാഗത്ത് നിലനിൽക്കുന്ന ഇതേ പ്രശ്നത്തിന്റെ കുറേകൂടി ആക്രാത്മകമായ വശത്തെ അതിന്റെ ദൃശ്യതയെ മുൻനിർത്തി ചിത്രീകരിക്കുന്നു. കീഴ്ത്തട്ട് നിലയ്ക്ക് സിനിമ നൽകുന്ന വ്യാഖ്യാനം ഭൂമിയ്ക്കടിയിലേയ്ക്ക് പോവുക എന്നതാണ്. മിസി അർമിതേജ് (കാതറിൻ കീനർ) - റോസിന്റെ അമ്മ- ഹിപ്നോട്ടിസത്തിനു വിധേയനായ ക്രിസിനോട് നിർദ്ദേശിക്കുന്നത് അതാണ്. ക്രിസിനുണ്ടാകുന്ന ശാരീരിക തളർച്ച, അവനിൽ കെട്ടിയേൽപ്പിക്കുന്ന അപകർഷമാണ് എന്നു വ്യക്തം. അയാളുടെ സാമൂഹികവും മാനസികവുമായ കീഴ്നിലയെപ്പറ്റിയുള്ള ബോധവത്കരണംകൂടിയാവുന്നു ആ പ്രവൃത്തി. കടുത്ത കുറ്റബോധം അയാളിലുണ്ടാക്കിക്കൊണ്ടാണ് ചലനനഷ്ടത്തിലേക്കും ഭാവനാത്മകമായ ഇരുണ്ട നിലവറയിലേക്കും മിസി അയാളെ നയിക്കുന്നത്. വീടിനുള്ളിലെ മുറിയിൽ തടവറയിലാവുക അഥവാ പെട്ടുപോവുക എന്ന നിസ്സഹായത, അടിമത്തത്തിന്റെ ആവിഷ്കാരമായി പലതരത്തിൽ സിനിമകളിൽ കടന്നു വന്നിട്ടുണ്ട്. ലെന്നി എബ്രഹാംസൺ സംവിധാനം ചെയ്ത ‘റൂം’ (2015) ജോയി ന്യൂസം എന്ന സ്ത്രീയെ ഒരു മുറിയിൽ കുടുക്കിയിടുന്നതിന്റെ കഥയാണ്. ഏഴുവർഷം ഓൾഡ് നിക്കിന്റെ ലൈംഗിക അടിമയായി തടവിൽകിടന്ന അവൾ, അവിടെ ജനിച്ച് പുറം ലോകം കാണാതെ വളർന്ന അഞ്ച് വയസ്സുകാരൻ മകൻ ജാക്കിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുന്നത്. 2011-ൽ മാർക്കസ് ഷ്ലെയിൻസർ സംവിധാനം ചെയ്ത ആസ്ട്രിയൻ ചിത്രം ‘മൈക്കൽ’ ഇതുപോലെ പത്ത് വയസുകാരനെ വീടിന്റെ നിലവറയിൽ പുറം‌ലോകം കാണിക്കാതെ ലൈംഗികമായി പീഡിപ്പിക്കാൻ തടവിലിടുന്ന ഇൻഷ്വറൻസ് ഏജന്റിന്റെ കഥയാണ്. സ്ത്രീകൾ, കുട്ടികൾ എന്നീ ദുർബലവിഭാഗത്തിനുമേലുള്ള കടന്നുകയറ്റംകൊണ്ടുള്ള ദുരന്തത്തെ വീടിന്റെ തന്നെ രൂപകമുപയോഗിച്ച് വിവരിക്കുകയാണ് ഈ ചലച്ചിത്രങ്ങൾ ചെയ്യുന്നത്. ഒരർത്ഥത്തിൽ വ്യക്തിപരമായ സ്വഭാവവൈകല്യങ്ങളാണ് മേൽപ്പറഞ്ഞ രണ്ടു ചലച്ചിത്രങ്ങളിലെയും ഇരജീവിതങ്ങളെ കഷ്ടത്തിലാക്കുന്നതെങ്കിൽ ‘ഗെറ്റ് ഔട്ടി’ലെത്തുമ്പോൾ കറുത്തവർഗക്കാരൻ എത്തിപ്പെടുന്ന കെണി കേവലം വ്യക്തിപരമല്ലെന്ന് തിരിച്ചറിയാനുള്ള സാധ്യതകൾ ധാരാളമാണ്. കുടുംബമോ വ്യക്തിബന്ധങ്ങളോ ഇരകളെ നിർണ്ണയിക്കുന്നു എന്ന പതിവിനെ മൂന്ന് സിനിമകളും അതേപടി സ്വീകരിക്കുന്നുണ്ടെങ്കിലും ഒരാളിൽ മാത്രമായി ചൂഷണവും പീഡനവും സഹനവും ഒതുങ്ങുന്നതായി ‘ഗെറ്റ് ഔട്ടിൽ’ ഇല്ല. അതുകൊണ്ട് അതിലെ ദുരന്തം കൂടുതൽ വ്യാപ്തിയുള്ളതാണ്. ചൂഷണത്തിന്റെ വർഗ-വർണ്ണപരമായ രാഷ്ട്രീയവിവക്ഷകളെ സൂക്ഷ്മനിലയിൽ പരിഗണിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് . വെള്ളക്കാരന്റെ സാംസ്കാരികച്ചുമടുകളാണ് ക്രിസിനെ (അതുപോലെ അവിടുള്ള മറ്റു കറുത്തവർഗക്കാരെയും) നിശ്ചേഷ്ടനാക്കുന്ന മെസ്മറിസം. മിസി അർമിത്തേജ് അയാളെ ചവിട്ടിത്താഴ്ത്തുന്ന മാനസികമായ ഗർത്തത്തിന് രൂപകാത്മകസ്വഭാവമുണ്ട്. മൊബൈൽ ഫോണിലെ ജാലകത്തിൽ കാണുന്നതുപോലെ ചെറിയ ജാലകത്തിലാണ് ക്രിസ് ബാഹ്യലോകത്തെ ആ സമയത്ത് കാണുന്നത്. ‘റൂം’ എന്ന സിനിമയിൽ മേൽക്കൂരയിലെ ഒരു ചതുരം മാത്രമായി ‘ആകാശവെളിച്ചം’ മുറിയിൽ കടന്നെത്തുന്നതു കാണാം. ‘റൂമി’ലും ‘മൈക്കലി’ലും ടെലിവിഷൻ ചതുരങ്ങളാണ് ഇരകളുടെ പക്ഷത്തുനിന്ന് നിർജീവമായ ബാഹ്യകാഴ്ചയെ സാക്ഷാത്കരിക്കുന്നതെങ്കിൽ ‘ഗെറ്റ് ഔട്ടിലെ’ പുറം - അകം ലോക വേർതിരിവിന്റെയും ഏകാന്തതയുടെയും ചതുരത്തിന് മൊബൈലിന്റെ സ്ക്രീൻ ആകൃതിയും സ്വഭാവവും വരുന്നത് സോദ്ദേശ്യകമാണ്. കൂട്ടത്തിൽനിന്ന് തള്ളിയിട്ട് ഒറ്റപ്പെടുത്തുന്നതിന്റെ സ്വഭാവമാണ് ആ ദൃശ്യത്തിനുള്ളത്. മൊബൈലിൽനിന്നുള്ള ക്യാമറാ ഫ്ലാഷ് സിനിമയിൽ രണ്ടിടത്ത്, മസ്തിഷ്കപരിണാമം സംഭവിച്ചു കഴിഞ്ഞ ലോഗനെയും, വാൾട്ടറിനെയും ബോധത്തിലേക്ക് ഉണർത്താൻ സഹായിക്കുന്നു എന്നത് ആകസ്മികമല്ല. ഗർത്തത്തിലേക്ക് വീഴുന്ന ക്രിസിന്റെ മുകളിലേക്കുള്ള കാഴ്ചയെ ഒരു മൊബലിന്റെ സ്ക്രീനിലെന്നപോലെ ചിത്രീകരിച്ചിരിക്കുന്നതിൽ പരസ്പരപൂരകത്വമുണ്ടെന്നു കാണാം. കറുത്തവന്റെ ആരോഗ്യത്തിനൊപ്പം ഇളക്കമുള്ള ശരീരവും മേൽജാതിക്കാർക്ക് അടിച്ചമർത്താനും തങ്ങളുടെ ഇച്ഛാശക്തിയ്ക്കനുസരിച്ച് പ്രവർത്തിപ്പിക്കാനുമുള്ള ഉപാധിയാക്കുകയാണ് ഇവിടെ സംഭവിക്കുന്നത്. പ്രഭുദേവയുടെയും (ഇളക്കമുള്ളതും ചടുലവും കറുത്തതുമായ ശരീരം) അരവിന്ദ് സ്വാമിയുടെയും (ഗൗരവമുള്ളതും അധികം ഇളകാത്തതും വെളുത്തതുമായ ശരീരം) ശരീരഭാഷകളെവച്ച് ദക്ഷിണേന്ത്യൻ സിനിമയിലെ കീഴാളവും ബ്രാഹ്മണവുമായ ശരീരങ്ങളുടെ വ്യവഹാരരീതികൾ വിശകലനം ചെയ്ത പഠനങ്ങൾ ലഭ്യമാണ്. കറുത്തവന്റെ പ്രദർശനപരവും ഒതുക്കമില്ലാത്തതുമായ പെരുമാറ്റരീതികളെയാണ് മാന്യവും ഒതുക്കമുള്ളതും ഉപചാരപരവുമായ ശാരീരികവ്യവഹാരത്തിലേക്ക് ഇവിടെയും വച്ചുമാറ്റാൻ ഉദ്യമിക്കുന്നത്. വെള്ളക്കാരിയായ സ്ത്രീയെ പ്രണയിച്ചതിനുള്ള യോഗ്യതാപരിശോധന അഥവാ വിചാരണ ( മെസ്മറിസത്തിനു വിധേയമാക്കുക) ഒറ്റപ്പെടുത്തൽ എന്ന കരുതൽ തടവ് (ഭൂമിയ്ക്കടിയിലേക്കു പോവുക) ശിക്ഷ (മസ്തിഷ്ക ശസ്ത്രക്രിയ) എന്നിങ്ങനെ ക്രമമായ പീനൽവ്യവസ്ഥയിലൂടെ ക്രിസ് കടന്നുപോകുന്നതായിട്ടാണ് മനസിലാവുക. മസ്തിഷ്കമാറ്റം ഒരുതരത്തിൽ ഇരയുടെ മരണവും ചൂഷകന്റെ ഉയിർത്തെഴുന്നേൽപ്പുമാണ്. അർമിത്തേജ് കുടുംബത്തിലെ പൂർവികരാണ് ഇങ്ങനെ വഴക്കിയെടുത്ത കറുത്തശരീരങ്ങളിൽ ജീവിക്കുന്നത്. ശരീരത്തെ പീഡിപ്പിക്കുന്നതിലൂടെ തടവുകാരന്റെ മേൽ നിയന്ത്രണം നേടാൻ ശ്രമിച്ചിരുന്ന പ്രാചീനസമീപനങ്ങളുടെ സ്ഥാനത്ത് അയാളുടെ മനസിനെയും ചിന്തയെയും നിയന്ത്രിക്കാനും കീഴ്പ്പെടുത്താനുമുള്ള ശ്രമം പടിപടിയായി പ്രാമുഖ്യം നേടിവരുന്നതിനെപ്പറ്റി ഫൂക്കോയെ ഉദ്ധരിച്ചുകൊണ്ട് സി കെ രാമചന്ദ്രൻ എഴുതിയിട്ടുണ്ട്. ആധുനികശിക്ഷാപദ്ധതികൾ ആത്മാവിനെത്തന്നെ നിഹനിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം അവിടെ എഴുതുന്നത് അമാനവീകരണത്തിന്റെ പുത്തൻ വഴികളെ ഉപദർശിച്ചുകൊണ്ടാണ്. അർമിത്തേജ് കുടുംബത്തിലെ ജോലിക്കാരി ജോർജിനയ്ക്ക് (സത്യത്തിൽ അവളിൽ മാറ്റി വച്ചിരിക്കുന്നത് റോസിന്റെ മുത്തശ്ശി മരിയൻ അർമിത്തേജിന്റെ തലച്ചോറാണ്!) മുഖസൗന്ദര്യത്തെപ്പറ്റിയുള്ള ഉത്കണ്ഠകൾ പ്രകടമാകുന്ന വിധത്തിൽ ചേഷ്ടകൾ ഉണ്ട് എന്നതും സാംസ്കാരികമായ അപമാനവീകരണവുമായി ചേർത്തു കാണേണ്ട വാസ്തവമാണ്. ക്രിസിനൊട് മാനസികമായി ഭൂമിയ്ക്കടിയിലേക്ക് പോകാനുള്ള ഹിപ്നോട്ടിക് നിർദ്ദേശം നൽകുന്നതിന് മിസി ഉപയോഗിക്കുന്നത് ചായക്കപ്പിൽ സ്പൂൺ ഇട്ടിളക്കുന്നതിന്റെ ശബ്ദമാണ്. ക്രിസിന്റെ പുകവലിയെപ്പറ്റിയുള്ള പരാമർശത്തിലൂടെയും അത് ഒഴിവാക്കേണ്ട ആവശ്യകതയിലൂന്നുന്നതിലൂടെയും കടന്നു വരുന്നത് ഇതേ സംഗതിതന്നെയാണ്. റോസിന്റെ സഹോദരൻ ജെറെമി അർമിത്തേജ് (കാലബ് ലാണ്ട്രി ജോൺ)ശരീരശക്തിയിലല്ല, ബുദ്ധിയിലാണ് കാര്യം എന്നും പറഞ്ഞ് ക്രിസിനെ ആക്രമിക്കാനുള്ള വട്ടം കൂട്ടുന്നത് ഭക്ഷണമേശയിൽ വച്ചുമാണ്. ഇന്ത്യൻ സാഹചര്യത്തിനു തീർത്തും അന്യമല്ലാത്ത, ബൗദ്ധിക - ശുദ്ധി – സൗന്ദര്യ നിലവാരങ്ങളെക്കുറിച്ചുള്ള മേൽജാതി വാദമുഖമാണ് ജെറെമിയുടേതും. സംസ്കാരത്തിന്റെ ഉപാധികൾമുന്നിൽ വച്ചുകൊണ്ട് അപരനിൽ നിർമ്മിക്കുന്ന അപകർഷത്തിന്റെ പ്രത്യക്ഷസൂചനകളായിത്തന്നെ സിനിമയിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. ക്രിസ് ഒരു ഫോട്ടോഗ്രാഫറാണ്. അയാളുടെ ചിത്രങ്ങളിലുള്ളത് ക്രൗര്യവും വിഷാദവുമാണെന്ന് അർമിത്തേജ് കുടുംബത്തിലെ വാർഷിക കൂടിച്ചേരലിനു വരുന്ന വെള്ളക്കാരുടെ കൂട്ടത്തിലെ ഒരു അന്ധനായ കലാസൃഷ്ടികളുടെ കച്ചവടക്കാരൻ വ്യക്തമാക്കുന്നു. ക്രിസിന്റെ തലച്ചോർ ശസ്ത്രക്രിയയ്ക്ക് മുൻപ് ഇതേ കണ്ണുകളാണ് തന്നെ ആകർഷിച്ചതെന്നും അവയാണു തനിക്കുവേണ്ടതെന്നും ക്രിസിന്റെ ഫോട്ടോ വച്ച് നടത്തിയ ലേലത്തിൽ വിജയിച്ച ജിം ഹഡ്സനും (സ്റ്റീഫൻ റൂട്ട്) ആവശ്യപ്പെടുന്നു. ഈ ലേലം വിളി, പഴയ അടിമച്ചന്തയുടെ ഓർമ്മയാണുണർത്തുക. ആരോഗ്യം, കായികശേഷി (ടൈഗർവുഡിനെപ്പറ്റി പരാമർശിക്കുന്നുണ്ട്) ലൈംഗികശേഷി, എന്നിവയ്ക്കൊപ്പം സാംസ്കാരികശേഷികളും എളുപ്പത്തിൽ സ്വായത്തമാക്കാനുള്ള അജണ്ട എന്ന നിലയ്ക്ക് ഫോട്ടോഗ്രാഫറായ ക്രിസിന്റെ കണ്ണുകളെപ്പറ്റിയുള്ള പരാമർശത്തിന് പ്രാധാന്യമുണ്ട്. പരിഷ്കൃതസമൂഹങ്ങൾ പുറമേ ചിരിയും മോഹനവാചകങ്ങളുമായി അനുഷ്ഠിച്ചുവരുന്ന ക്രൂരതയുടെ മെറ്റഫോറിക്കലായ അവതരണം എന്ന നിലയ്ക്കാണ് ഈ വക കാര്യങ്ങൾ ‘ഗെറ്റ് ഔട്ടി’ൽ വിമർശനവിധേയമാകുന്നത്. ഏതു നിമിഷവും കറുത്തവർഗത്തിന് അപമാനകരമായ ഒരു പരാമർശവുമായി ഒരു വിരുദ്ധോക്തി പൊട്ടി പുറപ്പെടാവുന്നതരത്തിൽ വീർപ്പുമുട്ടുന്ന അന്തരീക്ഷം ചലച്ചിത്രത്തിലുടനീളം ഉണ്ട്. ‘ഒത്തിരുന്നെങ്കിൽ ഒബാമയ്ക്ക് മൂന്നാമത്തെ പ്രാവശ്യവും വോട്ടു ചെയ്തേനേ’ എന്നു പറയുന്ന ആളാണ് റോസിന്റെ പിതാവ് ഡീൻ (ബ്രാഡ്‌ലി വിറ്റ്ഫോർഡ്) ഇതേ വാക്യം കറുത്തവരോട് തന്റെ കുടുംബത്തിനു വിരോധമൊന്നുമില്ലെന്ന് വ്യക്തമാക്കാൻ റോസും കാർ യാത്രയ്ക്കിടയിൽ ഉപയോഗിക്കുന്നുണ്ട്. അധീശത്വത്തിന്റെ മറുവശമാണ് പ്രകടമായ തരത്തിൽ കാണുന്ന രക്ഷാകർത്തൃത്വം. അതിന്റെ അപായവശങ്ങൾക്ക് ഉള്ളു ചികയേണ്ടതുണ്ടെന്നാണ് സിനിമ പറയുന്നത്. സാമാന്യബോധം പലപ്പോഴും തിരിച്ചറിയാതെ പോകുന്ന കാര്യമാണിതെന്ന വാസ്തവം, കറുത്തവർഗക്കാരുടെ കാണാതാകലുമായി ബന്ധപ്പെട്ട പരിവർത്തന കഥ, റോഡ് വില്യംസ് ഉത്കണ്ഠയോടെ വിവരിക്കുന്നത്, തമാശക്കഥപോലെ കേട്ടു ചിരിക്കുന്ന കുറച്ചു പോലീസുകാരെ കാണിച്ചുതന്നുകൊണ്ട് സംവിധായകൻ വ്യക്തമാക്കുന്നു. ആഫ്രിക്കയുടെ രൂപകം ഇരുട്ടും നിഗൂഢതയും വന്യതയുമൊക്കെയാണ്. സിനിമ ഈ പരമ്പരാഗതരൂപകത്തെയും പ്രശ്നമുള്ളതാക്കുന്നു. സിനിമയുടെ തുടക്കത്തിൽ കാട്ടിൽനിന്ന് നഗരത്തിലെ ഫ്ലാറ്റിലേക്കാണ് ക്യാമറയുടെ സഞ്ചാരം. തിരിച്ച് ക്രിസിന്റെയും റോസിന്റെയും കാർ സഞ്ചരിക്കുന്നത് നഗരത്തിൽനിന്നും കാടിന്റെ ഓരത്തൂടെയും. പരിഷ്കൃതം എന്നവകാശപ്പെടുന്ന വെളുത്തനാഗരികതയുടെ കടന്നു കയറ്റം എത്രമാത്രം ചൂഷണ- ആക്രമണസ്വഭാവങ്ങളോടുകൂടിയുള്ളതാണെന്ന ഉച്ചത്തിലുള്ള പ്രഖ്യാപനം ഈ നീണ്ട ചലനദൃശ്യങ്ങളിലുണ്ട്. റോസിന്റെയും ക്രിസിന്റെയും കാറുയാത്രയ്ക്കിടയിലാണ് വണ്ടിയിടിച്ച് ഒരു മാൻ മരിക്കുന്നത്. അതു നന്നായെന്നും അവറ്റകളുടെ ശല്യം കൂടുതലാണെന്നും റോസിന്റെ പിതാവ് ഡീൻ അർമിത്തേജിന്റെ ഒരു പരാമർശവുമുണ്ട്. ക്രിസിന്റെ അമ്മ റോഡപകടത്തിലാണ് മരിക്കുന്നത്. ആ സമയത്ത് തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നുള്ള ക്രിസിന്റെ കുറ്റബോധവും റോസിന്റെ കാറുതട്ടി മാൻ മരിക്കുന്നതു കാണുമ്പോൾ ക്രിസ് നിസ്സഹായനാവുന്നതും ചേർത്തു വയ്ക്കാവുന്ന ദൃശ്യങ്ങളാണ്. ക്രിസിന്റെ ഈ കുറ്റബോധത്തെയാന് മിസി അർമിത്തേജ് സമർഥമായി ഉപയോഗിക്കുന്നത്. കുറ്റബോധത്തെ, കൊലയാളിയിലല്ല, ഇരയിൽതന്നെ വച്ചുകെട്ടുന്ന തന്ത്രം നേരത്തെ സമൂഹം ഉപയോഗിച്ചിരുന്നത് സ്ത്രീ പീഡനങ്ങളിലാണെന്ന് ഓർക്കുക. വെള്ളക്കാരനായ പോലീസുദ്യോഗസ്ഥൻ ക്രിസിന്റെ രേഖകൾ പ്രത്യേകിച്ച് ആവശ്യപ്പെടുന്നതും അയാളുടെ സാമൂഹികമായ ഒറ്റപ്പെടുത്തലിന്റെ സൂചനയാകുന്നു. ആ സമയത്ത് ഇരയായ ക്രിസ് അതിനെ കുറിച്ച് ബോധവാനല്ല, അതേസമയം വേട്ടക്കാരിയായ റോസ് ബോധവതിയുമാണ്. റോസാണ് പ്രതി എന്നതുകൊണ്ട് ഒരു വെള്ളക്കാരനായ പോലീസുദ്യോഗസ്ഥൻ കേസൊന്നും ഇല്ലാതെയാക്കിയ ആ സംഭവം, ക്രിസാണ് കാറോടിച്ചിരുന്നതെങ്കിൽ വരാവുന്ന അപകടത്തെക്കുറിച്ചുകൂടി സൂചന മുന്നിൽ വച്ചു പോകുന്നുണ്ട്. ക്രിസ് എന്ന കറുത്ത വർഗക്കാരന് ഒരു പ്രണയബന്ധം വഴി ഉണ്ടായ ദുരന്തം മാത്രമല്ല വിഷയം എന്നതിന്റെ സൂചനകളാണ് ഇതെല്ലാം. ചിത്രത്തിന്റെ തുടക്കത്തിൽ കറുത്തവർഗക്കാരനായ ഒരാളെ തട്ടിക്കൊണ്ടുപോകാൻ വന്നവൻ ധരിച്ചിരുന്ന മുഖം മൂടി റോസിന്റെ വീട്ടിൽനിന്നു രക്ഷപ്പെടാൻ ഉപയോഗിക്കുന്ന കാറിൽ ക്രിസ് ആകസ്മികമായി കാണുന്നതു തമ്മിലും ബന്ധമുണ്ട്. ഒരു വിഭാഗത്തിന്റെ ആന്തരവും (വ്യക്തി, കുടുംബം) ബാഹ്യവുമായുള്ള (സമൂഹം) ഒരുതരം അരക്ഷിതത്വമാണ് ഈ സിനിമയുടെ ആന്തരികതലത്തെ കനപ്പെടുത്തുന്നത്. അതുകൊണ്ട് ‘കുറേ വെള്ളക്കാരെ ഒന്നിച്ചു കാണുമ്പോൾ എനിക്കു പരിഭ്രമമുണ്ടാകുന്നു’ എന്ന് ക്രിസ് ഒരിടത്ത് പറയുന്നത് മാറ്റമില്ലാതെ തുടരുന്ന ചരിത്രത്തോടുള്ള ഒരു വർഗത്തിന്റെ പ്രതികരണമെന്ന നിലയ്ക്കാണ്. നമ്മുടേതുപോലെയുള്ള പ്രാകൃതമുഖച്ഛായകൾ ഇനിയും വിട്ടുപോകാത്ത സമുദായങ്ങളിൽ മാത്രമല്ല, അമേരിക്കപോലെയുള്ള പരിഷ്കൃതസമൂഹങ്ങളിലും വർണ്ണ- വംശീയ വെറികളെ സംബന്ധിച്ചുള്ള ദുരന്തങ്ങൾ ഇന്നും തുടരുന്നു എന്ന് സംഭാഷണങ്ങളിൽനിന്നും ദൃശ്യങ്ങളിൽനിന്നും ചലച്ചിത്രം ഉള്ളിൽത്തറയ്ക്കുന്ന വിധം വ്യക്തമാക്കിയിട്ടുണ്ട്. അതിലെ സൂചനകളും പരാമർശങ്ങളും നമുക്ക് മനസിലാവാതെ പോകാൻ തരമില്ല. നമ്മുടെയും പ്രണയ - വിവാഹബന്ധങ്ങളിലെ ജാതി-മതബോധനിഷ്ഠകളിലും സാമൂഹിക സാഹചര്യങ്ങളിലും കടന്നുകൂടിയിട്ടുള്ള വിവേചനങ്ങളാലും മേൽക്കോയ്മാ മനോഭാവങ്ങളാലുമാണത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കാ​മെ​ന്നു സു​പ്രീം കോ​ട​തി. തെ​ര​ഞ്ഞെ​ടു​പ്പി​ലും വ​സ്തു ഇ​ട​പാ​ടു​ക​ളി​ലും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നേ​താ​വാ​യ അ​ശ്വി​നി ഉ​പാ​ധ്യാ​യ ആ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നാ​ലാ​ഴ്ച​യ്ക്ക​കം ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അ​റി​യി​ച്ചു. അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നു നോ​ട്ടീ​സ​യ​യ്ക്ക​ണ​മെ​ന്ന ഹ​ർ​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ലും വ​സ്തു ഇ​ട​പാ​ടി​ലും ആ​ധാ​ർ ബ​ന്ധി​പ്പി​ക്കു​ന്ന​ത് ത​ട്ടി​പ്പു​ക​ളും ബി​നാ​മി ഇ​ട​പാ​ടു​ക​ളും ത​ട​യാ​ൻ ഉ​പ​ക​രി​ക്കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ശ്വി​നി ഉ​പാ​ധ്യാ​യ് ഹ​ർ​ജി ന​ൽ​കി​യ​ത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ദോഹയിലെ കലാ സദസ്സുകളിൽ സാധാരണ കാഴ്ചകൾക്കും കാഴ്ച്ചപ്പാടുകൾക്കുമപ്പുറം ഫ്രന്റസ് കൾചറൾ സെന്റർ ഖത്തർ കേരളീയത്തിന്റെ സമാപന സമ്മേളന വേദിയിൽ "മുത്താമ്മ" അവതരിപ്പിക്കപ്പെട്ടു. അപരിചതവും അനനുകരണനിയവുമായ സംവിധാന രീതി മറ്റു ദൃശ്യ വേദികളിൽ നിന്നും മുത്താമ്മയെ വ്യത്യസ്തമാക്കുന്നു. ആയിരങ്ങൾ പങ്കെടുത്ത സദസ്സിനു പകര്ന്നു നല്കിയത് കേവലം തമാശകളും നേരംപോക്കുക്കളും ആയിരുന്നില്ല. ശക്തമായ ചിന്തയും ഗതകാലത്തിന്റെ പച്ചപ്പണിഞ്ഞ കാഴ്ചകളും നവകാലത്തിന്റെ തീവ്രവേഗ ചിത്രങ്ങളും കോറിയിട്ട നവ്യാനുഭവമായിരുന്നു. സ്വതന്ത്രമായ മൂന്ന് കവിതകളുടെ ദൃശ്യാവിഷ്‌കാരങ്ങള്‍ മുത്താമ്മയെ കൂടുതല്‍ മനോഹരമാക്കി. ചന്ദ്രമതി ആയൂരിന്റെ "മൃതസഞ് ജീവനി" എന്ന നോവലിന്റെ കഥാ തന്തുവില്‍ സമകാലത്തിന്റെ രൂക്ഷയാഥാര്‍ത്ഥ്യങ്ങളെ സമന്വയിപ്പിക്കുന്ന പ്രമേയ രീതിയാണ് മുത്താമ്മ എന്ന ദൃശ്യാവിഷ്‌കാരത്തിലൂടെ അനാവരണം ചെയ്യ്തത്. ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗമിച്ചതോടെ മനുഷ്യന്റ് വേഗത വർദ്ധിച്ചു, സന്തോഷത്തിന്റയും സമാധാനത്തിന്റ്രയും നാളുകള്‍ സുഖവേഗങ്ങളുടെ ആസുര താളങ്ങളിലേക്ക് മനുഷ്യനെ ക്രൂരമായി വലിച്ചെറിയുന്ന കാഴ്ച മുത്താമ്മ വേദിയില്‍ തുറന്നു കാട്ടുകയായിരുന്നു. പണത്തിന്റെ അമിതാധിപത്യവും നന്മകളുടെ നരകനാശവും അനുവാചകന്റെ നെഞ്ചില്‍ കനല്‍ മഴയായി പെയ്തിറങ്ങി. കൃഷിയും ഭക്ഷണവും പണോപാധിയായി തരം താണ അന്തക വിത്തിന്റെ ആപത്തിലേക്ക് എത്തിയ ദുരന്തം മുത്താമ്മയിലൂടെ വിളിച്ചു പറയാൻ സംവിധായകന് സാധിച്ചു. ബയോവെപ്പണ്‍സും ജെനിറ്റക്കല്‍ എഞ്ചിനീയറിംഗും പുരോഗതിയുടെ പുതുവസന്തങ്ങളാണെന്ന് പ0ിപ്പിക്കുന്നവര്‍ മനുഷ്യനെ അവരുടെ മരുന്നു കച്ചവടത്തിനുള്ള കമ്പോളവും ആധിപത്യത്തിനുള്ള ആയുധങ്ങളുമാക്കി മാറ്റിയ ക്രൂരത തിരിച്ചറിയാതെ പോകുന്നു. ആണവായുധങ്ങളും രാസായുധങ്ങളും കൊല്ലാനും കൊല്ലിക്കാനും മത്സരിക്കുന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തെയും മുത്താമ്മ തുറന്നു കാട്ടി. പ്രപഞ്ചത്തെ മുഴുവനും പലതവണ നശിപ്പിക്കാന്‍ പര്യാപ്തമായ രാസായുധങ്ങളും ആണവായുധങ്ങളും പേറുന്ന ഒരാകാശത്തിനു കീഴില്‍ മനുഷ്യ കുലം എങ്ങനെ ശാന്തമായി ഉറങ്ങും എന്ന ചോദ്യമാണ് മുമുത്താമ്മയിലൂടെ മുന്നോട്ടു വെച്ചത്. പ്രപഞ്ചത്തിന്റെ ആവിര്‍ഭാവം മുതല്‍ വര്‍ത്തമാന കാലത്തിന്റെ അവസാന നിമിഷങ്ങള്‍ വരെ സംവേദനം ചെയ്യുന്ന രീതിയാണ് ഈ രംഗാവിഷ്‌കാരം തുടർന്നത്. കാറ്റിലും കോളിലും പെട്ട് തകര്‍ന്ന കപ്പലില്‍നിന്ന് രക്ഷപ്പെട്ട് ഒരു അത്ഭുത ദ്വീപിൽ എത്തിപ്പെടുന്ന അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് കഥ തുടങ്ങുന്നത്. നമുക്ക് സങ്കല്പിക്കാൻ പോലും പറ്റാത്ത ജീവിത രീതിയാണ് ദ്വീപ്‌ വാസികളുടെത്, തണുത്ത് വിറച്ചു മുറിവേറ്റ കാലുമായി വേദനയിൽ പുളയുന്ന അപ്പുവിന്റെ ചിന്തകളെ മുരളീ നാദം കടല്‍തീരത്തേയ്ക്ക് കൊണ്ട് വരുന്നു. കടൽക്കരയിൽ നിറയെ പക്ഷികൾ. "ഓടക്കുയൽ പക്ഷികൾ" പ്രകൃതി അതിനു വേണ്ടി താരാട്ട് പാടുന്നത് പോലെ, നോക്കിയാൽ കാണാവുന്നത്രയും പക്ഷികൾ. പാട്ട് നിർത്തിയ ശേഷം പക്ഷികൾ അവിടെ മുട്ടയിടുന്നു. മുട്ടയിട്ടു പക്ഷികൾ എല്ലാം ആകാശത്തേക്ക്‌ പറന്ന പോകുന്നു. വളരെ മനോഹരമായി തന്നെ ഈ പക്ഷികളെ രംഗത്ത് കൊണ്ടുവരാൻ ചിത്രീകരണത്തിൽ കഴിഞ്ഞിട്ടുണ്ട്. ക്ഷീണിതനായ അപ്പു ആ മുട്ട കഴിക്കുന്നു. അത് കഴിക്കുന്നതോടെ അപ്പുവിന്റെ ജീവിതം തന്നെ മാറുന്ന കഥ പ്രണവി എന്ന പെണ്‍ കുട്ടിയിലൂടെ പ്രേക്ഷകർക്ക് പറഞ്ഞു കൊടുക്കുകയാണ്. അവിടെ നിന്നും കഴിച്ച ഓടൽക്കുയൽ പക്ഷിയുടെ മുട്ടയും പഴവ്യും അപ്പുവിന്റെ ശരീര ഘടനയെ തന്നെ മാറ്റുകയാണ്. ശരീരത്തിലുണ്ടായ മുറിവുകളും ചതവുകളും മാറുന്നു, ദ്വീപ്‌ വാസികൾ അവനെ സ്നേഹത്തോടെ പരിചരിക്കുന്നതും അവരുടെ മൂപനായ മുത്താമ്മയുടെ അടുത്ത് കൊണ്ട് പോകുന്ന ദൃശ്യം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രൂപത്തിൽ ആയിരുന്നു. പ്രണവി എന്ന പെണ്‍കുട്ടി അപ്പുവിനെ ഇഷ്ടപ്പെടുന്നതും അപ്പുവിനോട് ദ്വീപിന്റെ എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നതും മനോഹരമായി തന്നെ ചിത്രീകരിക്കാൻ കഴിഞ്ഞു. ദ്വീപ് വാസികള്‍ അയാളെ താങ്ങി പ്രത്യേക ശബ്ദം ഉരുവിട്ട് കൊണ്ട് മൂപ്പന്‍റെ അടുത്ത് എത്തിക്കുന്നു മൂപ്പന്‍റെ സ്ഥാനപ്പേരാണ് 'മുത്താമ്മ ' . അവിടത്തെ ആചാര മര്യാദകള്‍, ജീവിത രീതികള്‍ എല്ലാം മുത്താമ്മയുടെ കൊച്ചു മകളായ പ്രണവി അയാള്‍ക്ക്‌ പറഞ്ഞുകൊടുക്കുന്നു. അടുത്ത മുത്താമ്മയായി കടൽ കടന്നു ഒരാൾ വരുമെന്നും, അത് താങ്കൾ ആയിരിക്കുമെന്നും മകള്‍ അയാളെ അറിയിക്കുന്നു. അതിന് എനിക്കൊന്നും അറിയില്ലല്ലോ " എന്ന അപ്പുവിന്റെ ചോദ്യത്തിന് "എല്ലാം അച്ഛന്‍ പഠിപ്പിച്ച് തരും എന്ന മറുപടി പ്രണവി പറയുന്നു. ദ്വീപിലെ സർവജ്ഞാനിയായ മുത്താമ്മയെ കുറിച്ചു പ്രണവി അപ്പുവിനോട് പറയുന്നതോടെ കഥ ഒരു പുതിയ ദിശയിലേക്ക് നീങ്ങുകയാണ്, അപ്പുവിനു ആദ്ദ്യമാദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല പ്രണവിയുടെ വാക്കുകൾ. അപ്പുവിനെ അത്ഭുത പ്പെടുത്തിയത് അവരുടെ ആയുസിന്റെ കാര്യമാണ്, അഞ്ഞൂറും അറന്നൂറും വർഷം ജീവിക്കുന്നവർ അവിടെ ഉണ്ടത്രേ അവരുടെ കാല ഗണന - മൈതാനത്ത് നിൽക്കുന്ന മരത്തിലെ പഴങ്ങൾ പൂർണമായും കൊഴിയുന്നതാണ് അവരുടെ ഒരു ദിവസം. സൂര്യന്റെ ഉദയവും അസ്തമയവും കാല ഗണനയ്ക്ക് എടുത്തിട്ടില്ല. അഞ്ഞൂറ് വയസ് ആയുര്‍ ദൈര്‍ഘ്യമുള്ള അവര്‍ക്ക് രോഗങ്ങളില്ല. അവിടെ കലാപങ്ങളും കൊലപാതകങ്ങളും ഭീകര വാതവും ചതിയും വഞ്ചനയും ഒന്നുമില്ല. എല്ലാം എല്ലാവര്ക്കും അവകാശപ്പെട്ട നീതിയുടെ രാജ്യം, രാജാവും ജനങ്ങളും ഒരു പോലെ പണിയെടുക്കുന്നു. ആത്മഹത്യ കേട്ടുകേള്‍വിപോലും അവിടെ ഇല്ല. പ്രണവി പറഞ്ഞത് പോലെ മുത്താമ്മ അപ്പുവിനെ പഠിപ്പിക്കാൻ തുടങ്ങി. പഠനം തുടങ്ങുന്നതിനു മുമ്പ് മുത്താമ്മ മൂന്ന് കാര്യങ്ങൾ അപ്പുവിൽ ഉറപ്പിച്ചു. അപ്പു അക്ഷരം പ്രതി അത് അനുസരിച്ചു, കഠിനമായ ബ്രഹ്മചാര്യം, അതി സൂക്ഷ്മമായ ഏകാഗ്രത, തീവ്രമായ വിശ്വാസം ഇതു മൂന്നുമുണ്ടങ്കിലെ സൂക്ഷ്മമായ പഠനങ്ങൾ സാധ്യമാകൂ എന്ന് മുത്താമ അപ്പുവിനെ ഓര്മിപ്പിക്കുന്നു, ബലമൊത്ത ശരീരവും അതിനുതുല്ല്യമായ മനസ്സും ഉണ്ടങ്കിൽ മാത്രമേ വിദ്യകൾ പഠിക്കാനും കാര്യങ്ങൾ ഗ്രഹിക്കാനും കഴിയൂ. മനുഷ്യ ശരീരത്തിൽ മരണം നടക്കുന്നത് മുതൽ വൈദ്യ ശാസ്ത്രം ഇത് വരെ കണ്ടത്താത്ത നിരവധി കാര്യങ്ങൾ അപ്പുവിനെ മുത്താമ പഠിപ്പിക്കുകയാണ്, ഒരു മുത്താമ്മയ്ക്ക് അവന്റെ നാട് എല്ലാ ദേശവും കൂടിയാണ്. വളരെ പ്രശസ്തരും നാടിനു വേണ്ടപ്പെട്ടവരുമായ ആളുകളെ നിലനിർത്താൻ വേണ്ടി നിനക്ക് ഈ വിദ്യ പ്രയോഗിക്കാം ഭീകരരെ ഒരു തരത്തിലും രക്ഷിക്കരുത്, അസത്യം പറയുന്നവരെയും ചൂഷകരെയും ശിക്ഷിക്കുക തന്നെ വേണം. പ്രപഞ്ചത്തിന്‍റെ ഉല്‍പത്തി, ഭൂമിയില്‍ ജീവജാലങ്ങളുടെ ആവിര്‍ഭാവം. ജനസഞ്ചയങ്ങടെ ഇതംപര്യന്തമായ വ്യാപനം, അവരുടെ പടയോട്ടങ്ങള്‍, യുദ്ധങ്ങള്‍, വെട്ടിപ്പിടിത്തങ്ങള്‍, അണുവായുധങ്ങള്‍, അങ്ങനെ നാളിതുവരെയായുള്ള മനുഷ്യ സമൂഹത്തിന്‍റെ നാള്‍വഴികള്‍ വിവരിച്ചുകൊടുത്തു. ഇതില്‍ നിന്ന് നന്മയിലേക്കുള്ള ഒരു നാളേക്ക് വേണ്ടിയാവണം നിന്‍റെ പ്രവര്‍ത്തനങ്ങള്‍. ഇങ്ങനെ മുത്താമ അപ്പുവിനോട് പറയുന്ന രൂപത്തിൽ ഏഴു സഹസ്രാബ്ദങ്ങളുടെ ചരിത്രവഴികള്‍ സമര്‍ത്ഥമായി നടന്നു തീര്‍ക്കുന്ന മുത്താമ അടയാളപ്പെടുത്തുന്ന കാഴ്ചകളും കാഴ്ചപ്പാടുകളും അനിതര സാധാരണമാണെന്ന് കാഴ്ചക്കാര്‍ക്ക് ബോധ്യപ്പെടുത്തുമാറ് മികച്ച രൂപത്തിൽ തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞു. ലോകമഹാ യുദ്ധങ്ങള്‍ക്കു മുമ്പു നടന്ന, മനുഷ്യന്റെ മറവിയില്‍ മരിച്ചുപോയ പതിനൊന്നോളം വന്‍ കാലപങ്ങള്‍ പതിനൊന്നു നിമിഷങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തുന്ന ആവിഷ്‌കാര രീതിയുമായി മുത്താമ്മ മുന്നോട്ട് നീങ്ങിയപ്പോള്‍, ഹിരോഷിമയും നാഗസാക്കിയും ദോഹയിലെ സഹൃദയ മനുസുകളില്‍ വീണ്ടും കണ്ണീര്‍കടലാകുകയായിരുന്നു. ജാതിക്കും മതത്തിനും വര്‍ഗ്ഗത്തിനും വര്‍ണ്ണത്തിനും അധികാരത്തിനും അഹങ്കാരത്തിനും രക്ഷിക്കാന്‍ കഴിയാത്ത പതിനായിരങ്ങളുടെ ജീവത്യാഗം മനുഷ്യ മനസ്സാക്ഷിക്കു മുന്നില്‍ തീരാത്ത ചോദ്യത്തിന്റെ കാഴ്ചക്കനലുകളായി മാറി. മനുഷ്യകുലത്തിന്റെ ശാസ്ത്ര സാങ്കേതിക വളര്‍ച്ചാ പാരമ്പര്യം അവതരിപ്പിക്കപ്പെട്ട രീതിയും ശ്രദ്ധേയമായിരുന്നു, ആര്‍ക്കമിഡിസും, ഐസക് ന്യൂട്ടനും, ജെയ്ിംസ്‌വാട്ടും, ചാള്‍സ് ബാബേജും, തോമസ് ആല്‍വാ എഡിസണും, റൈറ്റ് സഹോദരന്‍മാരും, ഉള്‍പ്പെടെയുള്ള ശാസ്ത്ര പ്രതിഭകള്‍ ഓരോരുത്തരം വേദിയില്‍ നിനച്ചിരിക്കാതെ വന്നത് കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. സഹിച്ചും ക്ഷമിച്ചും കഴിയുന്ന പ്രകൃതി സ്വയം മറന്ന് പൊട്ടിത്തെറിക്കാന്‍ തുടങ്ങി എന്ന യാഥാര്‍ത്ഥ്യം മുത്താമ്മ ചൂണ്ടിക്കാണിച്ചു. ആഗോള താപനമെന്നും മഞ്ഞുരുകല്‍, സുനാമി എന്നിങ്ങനെ പലതരത്തില്‍ ഓമനപ്പേരിട്ടു വിളിക്കുന്ന ആപത്തുകളുടെ ആഴങ്ങള്‍ സമകാലം തിരിച്ചറിഞ്ഞേമതിയാവൂ എന്ന് ഓര്‍പ്പിച്ചു. ക്രൂരൻമാരുടെ കൊടും ക്രൂരതകള്‍ക്കപ്പുറം നന്മമയുള്ള നല്ല മനുഷ്യരുടെ നിശ്ശബ്ദ നിസംഗതയെ ചോദ്യം ചെയ്തു കൊണ്ട് മുത്താമ്മ തന്റെ ദൗത്യം നിര്‍വ്വഹിച്ചപ്പോള്‍ കാഴ്ചക്കാരുടെ മനസ്സില്‍ സര്‍ഗാത്മക പ്രതികരണത്തിന്റെ പുതു വെളിച്ചം പ്രസരിപ്പിക്കാന്‍ ഈ കലാസൃഷ്ടിക്കായി എന്ന് പറയാം. എല്ലാം പറഞ്ഞതിന് ശേഷം അപ്പുവിന്റെ തലയിൽ ചുംബിച്ചു കൊണ്ട് മുതാമ്മ പറഞ്ഞു, ഇത്രയധികം വിദ്യകൾ പറഞ്ഞുതന്ന എനിക്ക് നിന്റെ മനസ്സ് വായിക്കാൻ കഴിയും എങ്ങനെയും നാട്ടില എത്തനമെന്നതാനു നിന്റെ മനസ്സ് ഞാൻ അത് തടയുന്നില്ല. അടുത്ത ഒരാൾ വരുന്നത് വരെ ഞാൻ ജീവിക്കണം. അതിനു എനിക്ക് കഴിയും. എന്നാലും ഈ രാസ പ്രയോഗങ്ങള ലോകം അറിയട്ടെ. അസാമാന്യമായ ഊർജമാണ് നിന്റെ ശരീരത്തിൽ ഉള്ളത് ആ ഊർജം ഒരു കാരണവശാലും കുറയുകയില്ല. അതിനുള്ള ഔഷദം നീ സേവിച്ചു കഴിഞ്ഞു. വിരൾ കൊണ്ട് തൊട്ടാൽ മതി എന്തും കത്തി പോകും കത്തണം എന്ന് നീ മനസ്സില് പറയണം മനസ്സ് ഏകാഗ്രമാക്കണം അത്രയേ വേണ്ടു. ഇനി എല്ലാം നിനക്ക് അനുഭവ വേദ്യമാകും. അപ്പു മുത്താമ്മയുടെ കാൽക്കൽ നമസ്കരിച്ചു. എം ഇ എസ് ഇന്ത്യൻ സ്കൂൾ മലയാളം വിഭാഗം മേധാവി മൊയ്തീൻ മാഷ്‌ തിരക്കഥാ രചനയും ഗാന രചനയും സംവിധാനവും നിർവഹിച്ച മുത്താമ്മയിൽ സഹ പ്രവർത്തകനായ ഷമാൽ മാഷും പങ്കാളിയായിയായിരുന്നു. കേന്ത്ര കഥാ പാത്രമായ മുത്താമ്മയെ അവതരിപ്പിച്ചത് മൊയ്തീൻ മാഷ്‌ തന്നെയാണ്, ദോഹയിലെ കഴിവുറ്റ സംഗീത സംവിടായകാനും ഗായകനുമായ പി ജെ ബില്ബിയാണ് ശബ്ദ ലേഖനവും സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നത്, ഗ്രാഫിക്സ് വീഡിയോ എഡിറ്റിംഗ് ഷമീൽ എ ജെ യും, കലാ സംവിധാനം മുത്ത്‌ ഐ സി ആര്സിയും നിര്വഹിച്ചു അനസ് ഏടവണ്ണ, ശബീബ്, നസീഹ മജീദ്‌, സൈഫു നിസാ എന്നിവർ കോര്ടിനടോര്സ് ആയി പ്രവർത്തിച്ച മുത്താമ്മ എല്ലാവർക്കും പുതിയ ഒരു അനുഭവമായി മാറുകയായിരുന്നു. മികച്ച സാങ്കേതിക സംവിധാനങ്ങളോടെ ഡിജിറ്റല്‍ രംഗപടമൊരുക്കി സംവിധാനിച്ച മുത്താമയിൽ 450 ഓളം കലാകാരന്‍മാരാണ് അണി നിരന്നത് ദോഹയിലെ പ്രഗത്ഭരായ കലാകാരന്‍മാരോടൊപ്പം വിവിധ ്‌സകൂളുകളിലെ മുന്നൂറോളം വിദ്യാര്‍ത്ഥികളും മുത്താമയുടെ ഭാഗമാകുകയായിരുന്നു. ഉണ്ണിയാര്‍ച്ചയുടെ ചരിത്രമുറങ്ങുന്ന നാട്, കുറ്റിപ്പുറം കോവിലകം ഉള്‍പ്പെട്ടിരുന്ന പ്രദേശം, വടക്കന്‍ പാട്ടിന്റെ വീര ഗാഥകള്‍ കേട്ട് പുളകമണിഞ്ഞ മണ്ണ്, അങ്കത്തട്ടുകളുടെ പടകാളി മുറ്റം, കടത്തനാടന്‍ കളരി ചൂരക്കുടി കളരി എന്നിവ കൊണ്ട് പേരുകേട്ട നാട്. പ്രസിദ്ധമായ നാദാപുരം പള്ളി സ്ഥിതിചെയ്യുന്ന നാദാപുരം ഒരു കാലത്ത് ഇസ്‌ലാംമത പഠന രംഗത്ത് രണ്ടാം പൊന്നാനി എന്നായിരുന്നു അറിയപ്പെട്ടത്. പാറയില്‍ ശിവക്ഷേത്രം, വിഷ്ണുമംഗലം ക്ഷേത്രം തുടങ്ങി ചെറുതും വലുതുമായ ഹിന്ദു ആരാധനാലയങ്ങള്‍ ഉള്‍പ്പെട്ട പ്രദേശം. ഇങ്ങനെ നിരവധി ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന, സാംസ്‌കാരിക പൈതൃകങ്ങള്‍ കാത്തുസൂക്ഷിക്കുന്ന നാടാണ് നാദാപുരം. സാംസ്‌കാരിക തേജസ്സിന്റെ പ്രഭാവങ്ങളായ വിചാരങ്ങളും വികാരങ്ങളും ഉണര്‍ത്തി വലിയ മനുഷ്യര്‍ കടന്നു പോയ പ്രദേശം. സംസ്‌കാരം ജ്വലിച്ചു നിന്ന മനുഷ്യരാശിക്ക് ഒരുപാട് വലിയ മൂല്യങ്ങള്‍ സംഭാവന ചെയ്ത മണ്ണാണ് നാദാപുരത്തിന്റേത്. മരങ്ങളും ചെടികളും നിറഞ്ഞ പ്രകൃതി മനോഹരമായ പ്രദേശം. നാട്ടരങ്ങിന്റെ വെളിച്ചവും കുയിലിന്റെ നാദവും നദിയുടെ ഒഴുക്കും വയലേലകളും മരങ്ങളും മനസ്സിന് കുളിരേകിയിരുന്നു. ഈ പ്രവാസ ലോകത്ത് നിന്നും സുന്ദരമായ ആ നാടിനെ സ്വപ്‌നം കാണുമ്പോള്‍ മനസ്സില്‍ നാടിനെ ഓര്‍ത്തുള്ള ആകുലതകളാണ്. ഇന്ന് അവിടെ നാട്ടരങ്ങിന്റെ വെളിച്ചവും കുയിലിന്റെ നാദവും ഇല്ല. എല്ലാം ഒന്നിച്ചു നിലച്ചു കൊണ്ടിരിക്കുന്നു. വറ്റിപ്പോകുന്ന നദികയോടൊപ്പം സാംസ്‌കാരിക തേജസ്സിന്റെ പ്രഭാവങ്ങളായ വിചാരങ്ങളും വികാരങ്ങളും നശിച്ചുകൊണ്ടിരിക്കുന്നു, വലിയ മനുഷ്യര്‍ നടന്നുപോയ വഴികളില്‍ ദുഷ്ടരൂപങ്ങള്‍ ഒളിഞ്ഞു കിടക്കുന്നു. മനുഷ്യരുടെ ചോര കുടിക്കാന്‍ ദാഹാര്‍ത്തരായ പിശാചുക്കള്‍ അലഞ്ഞു നടക്കുന്നു. ഈ ദുഷ്ട രൂപങ്ങള്‍ മനസ്സിനെ വല്ലാതെ ഭീതിപ്പെടുത്തുന്നു. സ്വസ്ഥമായ ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സമാധാനവും സന്തോഷവും നഷ്ടപ്പെട്ട പഴയ നാളുകള്‍ ഒരിക്കലും ആവര്‍ത്തിക്കരുത് എന്ന പ്രാര്‍ഥനയും നാടിന്റെ മൂല്യങ്ങളും സമാധാനാന്തരീക്ഷവും തിരിച്ചു പിടിക്കാന്‍ ആഗ്രഹമുള്ള വലിയൊരു വിഭാഗം ജനങ്ങളാണ് നാദാപുരത്തുള്ളത്. വളരെ കുറഞ്ഞ, വിരലിലെണ്ണാകുന്ന പേര് മാത്രമേ അവിടെ പ്രശ്‌നമുണ്ടാക്കുന്നുള്ളൂ. ഇവര്‍ മാനവികതയുടെ ശത്രുക്കളാണ്. മാനവികതയുടെ മഹാ ശത്രുക്കള്‍ ഇവിടെ എന്നും ഉണ്ടായിട്ടുണ്ട്, അവര്‍ ഒരിക്കലും സംരക്ഷിക്കപ്പെട്ടു കൂടാ. അവര്‍ സംരക്ഷിക്കപ്പെടുമ്പോള്‍ ഒരു ജനതയുടെ നാശമാണ് സംഭവിക്കുന്നത്. അതുകൊണ്ട് മാനവികതയുടെ ശത്രുക്കള്‍ക്കും സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെയും നാം ഒത്തൊരുമിച്ചു പോരാടണം. പ്രവാസികളായ ഞങ്ങളുടെ ആശങ്ക വളരെ വലുതാണ്. പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന് ഇരയാകുന്നത് പാവങ്ങളായ ഇവിടെയുള്ള പ്രവാസികള്‍ കൂടിയാണ്. ജീവിത കാലം മുഴുവന്‍ ആധ്വാനിച്ചത് നിമിഷം നേരം കൊണ്ട് ചെറിയ ഒരു കലാപം കൊണ്ട് നഷ്ടമാകുക എന്നത് ഒരിക്കലും താങ്ങാന്‍ കഴിയുകയില്ല. ഉറ്റവരേയും ബന്ധുക്കളെയും ഓര്‍ത്ത് അവര്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ആധിയാണ് മനസ്സില്‍. ഈ മരുഭൂമിയില്‍ കുടുംബത്തേയും കൂട്ടുകാരേയും മലയാളത്തനിമയേയും പ്രകൃതി ഭംഗിയേയും മറക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ നീറുന്ന പ്രശ്‌നങ്ങളും നിസ്സഹായതയും നേരിട്ടനുഭവിക്കുന്നു. പ്രതികൂല കാലാവസ്ഥയിലും കഠിനാധ്വാനം ചെയ്യുന്നവരാണ് പലരും. ഓരോ തുള്ളി വിയര്‍പ്പ് ഒഴുക്കുമ്പോഴും സ്വന്തം നാടിന്റെ വികസനമാണ് അവര്‍ സ്വപ്‌നം കാണുന്നത്. സ്വന്തം നാടിനോടുള്ള സ്‌നേഹമാണ്, സമാധാനമാണ് ആഗ്രഹിക്കുന്നത്. ഡബിള്‍ ഡക്കറില്‍ കിടക്കുന്ന ബഷീറും ജോസഫും രാഘവനും ഒന്നിച്ചു ഭക്ഷണം ഉണ്ടാക്കുന്നു, ദുഃഖങ്ങള്‍ ഒന്നിച്ചു പങ്കുവെക്കുന്നു. വ്യത്യസ്ത സ്ഥലങ്ങളില്‍ അതിവിശാലമായ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരോടൊപ്പം ജോലി ചെയ്യുന്നവര്‍, ദരിദ്രരും സമ്പന്നരും ഉണ്ട്. വ്യത്യസ്ത ഭാഷ സംസാരിക്കുന്നവര്‍. വിശപ്പെന്ന മനുഷ്യന്റെ പ്രാഥമിക ഭാവത്തിനു മുമ്പില്‍ എല്ലാവരും ഒന്നിക്കുകയാണ് ഇവിടെ. ഭാഷയേയും സംസ്‌കാരത്തെയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വിശപ്പിന്റെ വിളിയിലൂടെ സാധൂകരിക്കാന്‍ കഴിയുമെന്ന് തിരിച്ചരിഞ്ഞവരാണ് പ്രവാസികള്‍. വിശപ്പിന്റെ വിളിയാണല്ലോ ഞങ്ങളെ പ്രവാസിയാക്കി മാറ്റിയത്. ഇവിടെ ഓണവും പെരുന്നാളും വിഷുവും കൃസ്മസ്സും ഒന്നിച്ചു ചേര്‍ന്നാണ് ആഘോഷിക്കുന്നത്. സൗഹൃദം കാത്തുസൂക്ഷിക്കുന്ന നോമ്പ് തുറയും ക്രിസ്മസ്, ഓണ ആഘോഷ പരിപാടികളും ഇവിടേെത്തത് പോലെ നാട്ടിലും ഉണ്ടാകാന്‍ ആഗ്രഹിച്ചു പോകുന്നു. നിഷ്പക്ഷമായി ചിന്തിക്കുന്നവരില്‍ നിന്നും അവിടെയുള്ള സാമൂഹിക സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തകരില്‍ നിന്നും മനസ്സിലാകാന്‍ കഴിഞ്ഞതും അവിടെ നടക്കുന്ന പ്രശ്‌നങ്ങളെ അവര്‍ വിലയിരുത്തിയത് ഏതാണ്ട് ഒരേ രൂപത്തിലാണ്. നാട്ടിലെ ക്രിമിനലുകളാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. 'അക്രമകാരികള്‍ നാടിന്റെ ജീവന്‍ കൈയിലെടുക്കുമ്പോള്‍ അവരെ തടയാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നില്ല. കുറ്റവാളികളെ സംരക്ഷിക്കുന്നിടത്തോളം കാലം നാദാപുരത്തെയും പരിസര പ്രദേശങ്ങളിലെയും പ്രശ്‌നങ്ങള്‍ ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല എന്നതാണ്. അപക്വത മാത്രം കൈമുതലായുള്ള ഈ കുട്ടിക്രിമിനലുകളെ എല്ലാകാലത്തും സംരക്ഷിക്കുന്നത് ഇവിടെയുള്ള രാഷ്ട്രീയ നേതൃത്വമാണ്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളില്‍പെട്ട ക്രിമിനലുകളെ രക്ഷപ്പെടുത്താനാണ് ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കുന്നത്. പൊലിസിന്റെ ഭാഗത്ത് നിന്നും കര്‍ശന നിലപാടും ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുകയും യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തി മതിയായ ശിക്ഷ നല്‍കുകയും ഇരകള്‍ക്ക് നീതി ലഭ്യമാക്കുകയുമാണ് പ്രശ്‌നങ്ങളുടെ പ്രധാന പരിഹാരം.' സാധാരണക്കാരാണ് പലപ്പോഴും ഇവയുടെയൊക്കെ ഇരകള്‍. ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ഗ്രാമപ്രദേശങ്ങളിലെ സാധാരണ ജീവിതങ്ങള്‍ താറുമാറാകുന്നു. അന്നന്നേക്കു ആഹാരം കണ്ടത്താന്‍ ജോലി ചെയ്തു ജീവിക്കുന്നവര്‍ ആഴ്ചകളോളം ജോലി ഇല്ലാതെ പട്ടിണി കിടക്കേണ്ടി വരുന്നു. അങ്ങനെ പട്ടിണി കിടക്കുന്നവരെ പലപ്പോഴും പൊതുസമൂഹവും മാധ്യമങ്ങളും അറിയുന്നില്ല എന്നതാണ് സത്യം. എന്നുമുതലാണ് അവിടെ ഓലയാള്‍ നമ്മ്‌ളെയാള്‍ പ്രയോഗം വന്നത്. അത് മാറേണ്ടിയിരിക്കുന്നു. ഒരു പ്രശ്‌നം ഉണ്ടായി എന്ന് കേള്‍ക്കുമ്പോള്‍ ഓലയാള്‍ക്കോ നമ്മളയാള്‍ക്കോ എന്ന് ചോദിക്കുന്ന അവസ്ഥ മാറിയേ തീരൂ. പി കെ പാറക്കടവിന്റെ 'ഓലെയാള്‍ നമ്മളയാള്‍' എന്ന് സൂചിപ്പിച്ചു കരളലയിപ്പിക്കുന്ന നാദാപുരം എന്ന കഥയില്‍ ഇങ്ങനെ ഒരു ഭാഗമുണ്ട് . ഏതു കുറ്റവാളിയുടെയും ഒരു നിമിഷമെങ്കിലും കണ്ണുതുറപ്പിക്കുന്ന ശക്തമായ ചിന്ത 'അമ്മ പൊന്നുമോനെ പുതപ്പിനിടയില്‍ നിന്നും പതുക്കെ തട്ടിയുണര്‍ത്തി, മോന്‍ പതുക്കെയെഴുന്നെറ്റ് ജാലകപ്പാളി തുറന്നു. ഒരു ഗ്ലാസ് മോന് കൊടുത്തു. അമ്മയും മോനും ഓരോ ഗ്ലാസ് കണ്ണീര് കുടിച്ചു കൊണ്ടിരിക്കെ ഇടി വെട്ടുന്ന പോലെ ശബ്ദവും മിന്നല്‍ വെളിച്ചവും. അമ്മ ചോദിച്ചു: ആരാളീ, ഓലോ ഞമ്മളോ'. നാട്ടില്‍ പോയപ്പോള്‍ ഉണ്ടായ ഒരനുഭവം: വളരെ ചെറിയ ഒരു കുട്ടി അറുപത് വയസ്സുള്ള കണ്ണേട്ടനു നേരെ കണ്ണന്‍ എന്ന് പേര് വിളിക്കുന്നു കേട്ടപ്പോള്‍ പ്രയാസം തോന്നി. എല്ലാവരും ആദരിക്കുന്ന ഒരു മുസ്‌ലിം പണ്ഡിതനെ അമുസ്‌ലിം സുഹൃത്ത് നിന്ദിക്കുന്ന രൂപത്തില്‍ പേര് വിളിക്കുന്നു. പരസ്പരം ബഹുമാനം നഷ്ടപ്പെടുന്നു. ഈ പ്രവാസ ലോകത്ത് കുട്ടികള്‍ മുതിര്‍ന്നവരെ ബഹുമാനിക്കുന്നു രാമനെ വിളിക്കുന്നത് രാമനിക്കാ എന്നോ രാമേട്ടാ എന്നോ ആണ്. ഓരോരുത്തരും പരസ്പരം റെസ്‌പെക്ട് ചെയ്തു കൊണ്ട് ഏട്ടനെനും ഇക്കയെന്നും ആണ് മുതിര്‍ന്നവരെ വിളിക്കുന്നത്. നാട്ടില്‍ മുമ്പ് ഉണ്ടായിരുന്ന പരസ്പര ബഹുമാനം എപ്പോഴാണ് നമുക്ക് നഷ്ടമായത്, എപ്പോഴാണ് ഒലെയാള്‍ നമ്മളെയാള്‍ എന്ന ഒരു വേര്‍തിരിവ് ഉണ്ടായത്. അത് മാറി നമ്മള്‍ ഒന്ന് എന്ന ഒരൊറ്റ ചിന്തയിലേക്ക് എത്താന്‍ നമുക്ക് കഴിയണം. വ്യക്തികള്‍ തമ്മില്‍ ഉണ്ടാകുന്ന നിസ്സാര പ്രശ്‌നങ്ങള്‍ പോലും രാഷ്ട്രീയവത്കരിക്കുന്ന കാഴ്ച വേദനാജനകമാണ്. എല്ലാ മത വിഭാഗങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചിരിക്കുന്ന പൊതു ഇടങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. ഒന്നിച്ചു ചേര്‍ന്നുകൊണ്ട് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബുകളും വായനശാലകളും കാലാ- സാംസ്‌കാരിക പരിപാടികളും കൂടുതലായി നടത്തേണ്ടിയിരിക്കുന്നു. ഇന്ന് സ്കൂൾ ബസുകളിലും കളി സ്ഥലങ്ങളിലും എതങ്കിലും ഒരു സമുദായത്തിൽ പെട്ടവർ മാത്രമായി ഒതുങ്ങിയിരിക്കുന്നു. മുമ്പ് ചെറുപ്പത്തിൽ പഠിക്കുന്ന കാലത്ത് ഒരേ ബെഞ്ചിൽ മുഹമ്മദും ശശിയും ദിനേശനും ഉണ്ടായിരുന്നു. കളിക്കലങ്ങളിലും ക്ലബുകളിലും സാംസ്കാരിക കേന്ത്രങ്ങളിലും എതങ്കിലും ഒരു വിഭാഗം ആളുകളിൽ പരിമിതിപെടുന്ന കാഴ്ച കൂടി കൂടി വരികയാണ് . സഹായ ക്കുറി നടത്താനും കല്യാണത്തിന് പന്തലുകൾ ഇടാനും ദിനേശനും ബഷീറും ഉണ്ടായിരുന്ന ഒരു മെയ്യിയായി പരസ്പരം സ്നേഹം പങ്കു വെച്ച കാലം. ആ കാലം ഇനിയും നമ്മളിൽ തിരിച്ചു വരണം അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നാദാപുരം ഗ്രാമ പഞ്ചായത്തിൽ കൂടുതൽ ചെയ്യാൻ കഴിയട്ടെ .... ഇന്ത്യയിലെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്കാരം നേടിയ നാദാപുരത്തിന്റെ പ്രസിഡന്റ്‌ സൂപ്പി നരിക്കാട്ടെരിയുമയി അഭിമുഖം നാദാപുരത്തുകാരാണെന്നു പറയുമ്പോള്‍ പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് 'പ്രശ്‌നങ്ങളുടെ നാട് അല്ലെ?' അത് കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ഒരു പാട് പ്രയാസമുണ്ടാകാറുണ്ട്. നാദാപുരത്തെ കുറിച്ച് കൂടുതല്‍ അറിയാത്തതുകൊണ്ടാണ് അവര്‍ അങ്ങനെ ചോദിക്കുന്നതെന്ന് കരുതി സമാധാനിക്കും. പിന്നെ അവിടെ സംഭവിച്ച പ്രശ്‌നങ്ങളെ ഓര്‍ത്ത് ദുഃഖിക്കുകയും ഇനി ഒരിക്കലും ഒരു പ്രശ്‌നവും ഉണ്ടാകരുതേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യും. അക്ബര്‍ കക്കട്ടില്‍ പറഞ്ഞത് പോലെ 'ശാന്തമായ നാദാപുരം മേഖല നല്ല മനുഷ്യരുടെ സ്‌നേഹസാമ്രാജ്യമാണ്. നല്ല നേരത്ത് നിങ്ങള്‍ ഇവിടെ വന്നു നോക്കൂ. അതിഥിസല്‍ക്കാരം കൊണ്ട് ആളുകള്‍ നിങ്ങളെ വീര്‍പ്പുമുട്ടിക്കും. ഒരു കാര്യത്തിനും നിങ്ങളിവിടെ വിഷമിച്ചു പോവില്ല. എന്നാല്‍ കുഴപ്പങ്ങളാരംഭിച്ചാലോ? ഒന്നിച്ചുണ്ണുകയും ഒരു പായയില്‍ കിടന്നുറങ്ങുകയും ചെയ്യുന്ന സുഹൃത്തുക്കള്‍ തമ്മില്‍ പോലും വഴിയില്‍ കണ്ട ലോഗ്യമുണ്ടാവില്ല.' ഇന്ന് ഞങ്ങള്‍ നാദാപുരത്തുകാര്‍ക്ക് പറയാന്‍ സന്തോഷമുള്ള ഒരു വാര്‍ത്തയുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട ഖ്യാതി നാദാപുരം ഗ്രാമപഞ്ചായത്ത് നേടിയ സന്തോഷം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയെ ഇക്കഴിഞ്ഞ സെപ്തംബര്‍ 18ന് ദോഹയില്‍ കെ എം സി സി ഹാളില്‍ നാദാപുരം പഞ്ചായത്ത് കെ എം സി സി സ്വീകരണ പരിപാടി ഒരുക്കി ആദരിക്കുകയുണ്ടായി. ഞങ്ങളുടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ കാണാനും സമയം ലഭിക്കുകയാണെങ്കില്‍ കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനും ആഗ്രഹം തോന്നി. തിരക്കിനിടയിലും കുറച്ചു നേരം സംസാരിക്കാന്‍ സമയം നല്കുകയായിരുന്നു. വികസനത്തെ കുറിച്ചും വികസന കാഴ്ചപ്പാടിനെ പറ്റിയും നാദാപുരത്തിന്റെ കഴിഞ്ഞകാല അവസ്ഥയെ കുറിച്ചും അദ്ദേഹം തുറന്നു സംസാരിച്ചു. നരിക്കാട്ടേരിയിലും നാദാപുരത്തിന്റെ പല ഭാഗങ്ങളിലും നല്ല റോഡുകള്‍ ഇല്ലായിരുന്നു. യാത്ര ചെയ്യാനും അസുഖമായാല്‍ ആശുപത്രിയില്‍ എത്താനും പ്രയാസപ്പെടുന്നത് കണ്ടപ്പോള്‍ വളരെ ചെറുപ്പത്തില്‍ ചന്ദ്രികയിലെ ശബ്ദത്തില്‍ സൂപ്പി എഴുതിയ കുറിപ്പായിരുന്നു റോഡില്ലത്ത നരിക്കാട്ടേരി. അന്നുമുതല്‍ നാടിന്റെ വികസനം സ്വപ്‌നം കണ്ടു വളര്‍ന്ന നരിക്കാട്ടേരിക്കാരനായ സൂപ്പിയുടെ മനസ്സില്‍ നാടിന്റെ വികസനത്തിന് വേണ്ടിയുള്ള ചിന്തകളും സ്വപ്‌നവും ചിറക് മുളക്കുകയായിരുന്നു. മനസ്സിലെ ആ ചിന്ത വളര്‍ന്നു. ഇന്ത്യയിലെ മികച്ച പഞ്ചായത്തായി നാദാപുരത്തെ മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അറിവിന്റെ ആഴങ്ങള്‍ തൊട്ട വാക്ക് ചാതുരിയിലൂടേയും അവസരോചിതമായ ഇടപെടലുകളിലൂടേയും സ്‌കൂള്‍ പഠന കാലത്ത് രാഷ്ട്രീയ മേഖലയില്‍ തിളങ്ങി. നേതൃത്വ പാടവം കൊണ്ട് പെട്ടെന്ന് തന്നെ വിവിധ നിലകളിലേക്ക് എത്തുകയായിരുന്നു. 1978ല്‍ കല്ലാച്ചി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ലീഡര്‍ഷിപ്പില്‍ തുടങ്ങി വടകര താലൂക്ക് എം എസ് എഫ് സെക്രട്ടറി മുതല്‍ ഇന്ന് വിവിധ സമിതികളുടെ തലപ്പത്തിരിക്കുന്നു. 1992ല്‍ കുന്നുമ്മല്‍ ബ്ലോക്ക് ബി ഡി സി ആയി തെരഞ്ഞെടുക്കപ്പെട്ടു. 1995ല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. 2000, 2005, 2010 എന്നീ വര്‍ഷങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ് ആയി. 2010ല്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. കേരള റൂറല്‍ എംപ്ലോയ്‌മെന്റ് ആന്റ് വെല്‍ഫയര്‍ സൊസൈറ്റി ചെയയര്‍മാന്‍, അതുകൂടാതെ മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി ചേര്‍ന്നുള്ള സര്‍ക്കാര്‍ കമ്മിറ്റിയില്‍ അംഗം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡ് നേടിയെടുക്കാന്‍ കഴിഞ്ഞു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഇന്ത്യയിലെ മികച്ച ഗ്രാമപഞ്ചായതിനുള്ള അവാര്‍ഡ് ഗ്രാമ വികസന പഞ്ചായത്ത് മന്ത്രി വീരേന്ദ്ര സിംഗ് ചൗധരിയില്‍ നിന്നും ഏറ്റു വാങ്ങി. രാഷ്ട്രപതിയുടെ പ്രത്യേക പുരസ്‌ക്കാരവും ഒട്ടനേകം അവാര്‍ഡുകളും ഇതിനകം തന്നെ നാദാപുരം ഗ്രാമപഞ്ചായതിനു ലഭിച്ചു. സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചതിന് പിന്നാലെയാണ് ദേശീയ അവാര്‍ഡിനും അര്‍ഹത നേടിയത്. എന്റെ ചെറുപ്പ കാലത്ത് നരിക്കാട്ടേരിയില്‍ നല്ല റോഡുകള്‍ ഇല്ലായിരുന്നു. യാത്ര ചെയ്യാനും അസുഖമായാല്‍ ഒന്ന് ആശുപത്രിയില എത്താനും പ്രയാസപ്പെടുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. അക്കാലത്തൊരിക്കല്‍ ഞാന്‍ ചന്ദ്രികയിലെ ശബ്ദത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു 'റോഡില്ലത്ത നരിക്കാട്ടേരി'. വായനശാലയോ പത്രങ്ങളോ ഇല്ലാതിരുന ആ കാലത്ത് ഗോപാലന്റെ പീടികയില്‍ ഇടയ്ക്ക് വരുന്ന മാതൃഭൂമി പത്രത്തിന് ഞങ്ങള്‍ കാത്തിരുന്നു. അവിടെ നിന്നും അല്പം മുമ്പോട്ട് പോയാല്‍ ഗംഗാധരന്റെ ബാര്‍ബര്‍ഷാപ്പിലാണ് പത്രം ലഭിക്കുക. അവിടെ നിന്നായിരുന്നു പത്രവായന. ഒരാള്‍ ഉച്ചത്തില്‍ വായിക്കും, ബാക്കിയുള്ളവര്‍ കേള്‍ക്കും. പിന്നെ ചര്‍ച്ചയാണ്. ഞങ്ങള്‍ കുറച്ചു പേര്‍ അന്നത്തെ പുരോഗമന സാഹിത്യ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിരുന്നു. ചര്‍ച്ച അതിരുകള്‍ കടന്നു അന്താരാഷ്ട്ര തലത്തില്‍ എത്തും. അങ്ങ് അമേരിക്കയിലും സോവിയറ്റ് യൂനിയന്‍ വരെ എത്തും. രാത്രി ചൂട്ടും കത്തിച്ച് നടന്നു നീങ്ങുമ്പോള്‍ അന്നത്തെ ചര്‍ച്ചയുടെ ആഴവും വ്യാപ്തിയും മനസ്സില്‍ നിറയും. പരാശ്രയമില്ലാതെ ജീവിക്കാന്‍ കഴിയാത്ത ഒരു കാലമായത് കൊണ്ട് മിക്കവാറും ദിവസങ്ങളില ആരുടെയെങ്കിലും പണപ്പയറ്റ് ഉണ്ടാകും. ഒരാള്‍ക്ക് സാമ്പത്തിക സഹായം ആവശ്യമാകുമ്പോള്‍ കടയിലോ വീട്ടിലോ പ്രദേശത്തെ എല്ലാവരെയും ക്ഷണിച്ച് ചായസല്‍ക്കാരം നടത്തും. ജാതിമത വേര്‍തിരിവുകളില്ലാതെ എല്ലാവരും അതില്‍ പങ്കെടുത്തു പണം നല്‍കി സഹായിക്കും. ആവശ്യം വരുമ്പോള്‍ തിരിച്ചും. ഇങ്ങനെ ശക്തമായ ആത്മബന്ധവും സ്‌നേഹബന്ധവും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഏതാണെങ്കിലും ഒരു വീട്ടില്‍ പെട്ടെന്ന് അതിഥി വന്നാല്‍ വീട്ടില്‍ ഭക്ഷണം ഇല്ലെങ്കില്‍ അതിഥി അറിയാതെ തൊട്ടപ്പുറത്തെ വീട്ടില്‍ അന്വേഷിക്കുമായിരുന്നു. എല്ലാ കാര്യങ്ങളിലും പരസ്പരം ഇടപെട്ടിരുന്നു. എന്തെങ്കിലും പ്രയാസം ഉണ്ടായാല്‍ പരസ്പരം ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്തിരുന്നു. കല്യാണങ്ങള്‍ നടത്താന്‍ അന്ന് കല്യാണ മണ്ഡപങ്ങള്‍ ഉണ്ടായിരുന്നില്ല, പരസ്പരം സഹായിച്ചുകൊണ്ട് വീട്ടുമുറ്റത്ത് കെട്ടുന്ന പന്തലായിരുന്നു അന്നത്തെ കല്യാണ മണ്ഡപം. ഇന്ന് വായന വളരെ കുറവാണ്. സമയക്കുറവാണ് പ്രധാന കാരണം. ചെറുപ്പത്തില്‍ ഒരുപാട് പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. വായിച്ച പുസ്തകത്തിലെ ഓരോ കഥാപാത്രവും ഇന്നും മനസ്സില്‍ തങ്ങി നില്ക്കുന്നു. പലപ്പോഴും വേദനകളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ വായനയുടെ ഭ്രാന്തമായ ലോകത്തേക്ക് പ്രവേശിക്കുകയും മനസ്സിന്റെ സംഘര്‍ഷങ്ങള്‍ ഓരോന്നും പുറന്തള്ളാന്‍, മനസ്സില്‍ വരുന്ന ചിന്തകള്‍ പങ്കു വെക്കാന്‍, കൂട്ടുകാരോടൊത്ത് ഇരിക്കുക പതിവായിരുന്നു. തകഴിയുടെ ചെമ്മീന്‍, അതിലെ ഓരോ കഥാപാത്രവും ഇന്നും മനസ്സില്‍ മായാതെ നില്ക്കുന്നു. ബഷീറിന്റെ പുസ്തകങ്ങള്‍ ആസ്വദിച്ചു തന്നെ വായിച്ചു. തകഴിയുടെ ചെമ്മീനിലെ കറുത്തമ്മയും തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ സംസ്‌കരിക്കാന്‍ ഒരു തുണ്ട് ഭൂമിയില്ലാതെ പായയില്‍ പൊതിഞ്ഞു തോണിയില്‍ കിടത്തി ദൂരെ കടലിലേക്ക് എറിഞ്ഞ തകഴിയുടെ രണ്ടിടങ്ങഴിലെ കഥാപാത്രവും മനസ്സില്‍ വേദനകള്‍ നല്കുന്നതിനോടൊപ്പം തന്നെ മാറ്റത്തിന് വേണ്ടിയുള്ള ഒരു ചിന്ത മനസ്സില്‍ നാമ്പെടുക്കയായിരുന്നു. ഉള്ളില്‍ കനല്‍ എരിയുമ്പോഴാണ് ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെ കുറിച്ച് മനസ്സിലാക്കാനും ചിന്തിക്കാനും അതിനു പരിഹാരം കാണാന്‍ ശ്രമിക്കാനും കഴിയുക. നാദാപുരം ഗ്രാമപഞ്ചായത്തിന്റെ വികസന മുന്നേറ്റത്തിനു തുടക്കം കുറിച്ചത് 2000ലാണ്. 'കൂട്ടായ്മയില്‍ നിന്ന് കൂട്ടായ്മയിലേക്ക്' എന്ന മുദ്രാവാക്യവുമായി കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും ഏകോപിപ്പിച്ച് പുതിയൊരു വികസന സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു. സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ ഈ മേഖലയില്‍ പരിഹരിക്കാന്‍ കഴിയുന്നു എന്ന ചാരിതാര്‍ഥ്യം എനിക്കുണ്ട്. പഞ്ചായത്ത് പ്രവര്‍ത്തങ്ങളില്‍ പാശ്ചാത്തല സൗകര്യം ഒരുക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിന്റെ ഫലമായി പല റോഡുകളും പി ഡബ്ല്യു ഡിയില്‍ നിന്ന് ഫണ്ട് ലഭ്യമാക്കി വീതി കൂട്ടി വികസിപ്പിച്ചു. പഞ്ചായത്തിലെ നാദാപുരം- കല്ലാച്ചി പൈപ്പ് ലൈന്‍ റോഡുകള്‍ വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ഏറ്റുവാങ്ങി. പഞ്ചായത്ത് കാര്യാലയം നില്‍ക്കുന്നത് കംപ്യൂട്ടര്‍വത്കരിച്ചതും മികച്ച പശ്ചാത്തല സൗകര്യമുള്ളതുമായ നാലുനിലയോടു കൂടിയ കെട്ടിടത്തിലാണ്. ഒരു ഇന്‍ഡോര്‍ സ്റ്റേഡിയവും കല്യാണ മണ്ഡപവും മാലിന്യ സംസ്‌ക്കരണ പ്ലാന്റും സ്ഥാപിച്ചു. നാദാപുരത്തും കല്ലാച്ചിയിലും മത്സ്യ മാര്‍ക്കറ്റിനോടനുബന്ധിച്ച് ഷോപ്പിംഗ് കോംപ്ലക്‌സ് പണിതു. പഞ്ചായത്തിലെ ആകെയുള്ള രണ്ട് യു പി സ്‌കൂളുകള്‍ക്കും പുതിയ കെട്ടിടം നിര്‍മിച്ചു. മുപ്പത് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിച്ചു. ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ പശ്ചാത്തല വികസനം സമ്പുഷ്ടമാക്കുകയായിരുന്നു. കേളത്തില്‍ ഐ എസ് ഒ ലഭിച്ച പഞ്ചായത്തായി നാദാപുരം മാറി. സര്‍വീസ് രംഗത്ത് സേവനങ്ങള്‍ ലഭിക്കാന്‍ ഓണ്‍ലൈന്‍ വഴി സേവനം ലഭ്യമാക്കി. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നും മറ്റു ഏജന്‍സികളില്‍ നിന്നും പരമാവധി ഫണ്ട് ലഭിക്കാന്‍ കഴിഞ്ഞതും നേട്ടമായി. സാശ്രയ സംരംഭങ്ങളും സ്ത്രീ ശാക്തീകരണവും സൂക്ഷ്മ സംരംഭങ്ങളും യാതാര്‍ഥ്യമാക്കിക്കൊണ്ടിരിക്കുന്നു. ശുചിത്വ മേഖലയില്‍ കേരളത്തിന് മാതൃകയായി ഒരു പ്രൊജക്ടാണ് നടപ്പാക്കി വരുന്നത്. പഞ്ചായത്തില്‍, ടൗണില്‍ നിന്നും മറ്റുമായി ശേഖരിക്കുന്ന മാലിന്യങ്ങള്‍ പ്ലാന്റില്‍ എത്തിച്ച് ജൈവ വസ്തുക്കളും അജൈവ വസ്തുക്കളും തരം തിരിച്ച് ജൈവ മാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമാക്കി മാറ്റി പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നു. ആരോഗ്യ രംഗത്ത് പെയിന്‍ ആന്റ് പാലിയേറ്റീവ് സമിതിയും ആരോഗ്യ ശുചിത്വ സമിതിയും ചേര്‍ന്ന് കിടപ്പ് രോഗികളെ വീട്ടില്‍ചെന്ന് പരിചരിക്കാനും ചികിത്സിക്കാനും പൊതു ജനങ്ങളില്‍ നിന്നും ഫണ്ട് സമാഹരിച്ച് ആരോഗ്യ രംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചും മുസ്ലിം സമുദായത്തിന്റെ നവീകരണത്തെക്കുറിച്ചും സീയെച്ചിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു സി.എച്ച് വിദ്യാഭ്യാസത്തെ സാമൂഹികവിപ്ളവത്തിന്‍െറയും പ്രാദേശിക വികസനത്തിന്‍െറയും ആയുധമാക്കി ക്കൊണ്ട് സര്‍വകലാശാലയും മലബാര്‍ പ്രദേശത്ത് പള്ളിക്കൂടങ്ങളും കലാശാലകളും സ്ഥാപിക്കാൻ ശ്രമിച്ചു. അതിന്റെ തുടര്ച്ചയെന്നോണം നാദാപുരത്തും ഒരു പാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്നു ,ഓരോ ഭൂപ്രദേശത്തിന്റെയും അവിടെ അധിവസിക്കുന്ന നാനാ ജാതി മതസ്ഥരായ ജനസമൂഹത്തിന്റെയും നന്മ ലക്ഷ്യമിട്ട് കൊണ്ടായിരിക്കണം വിദ്യാഭ്യാസ പ്രവര്തങ്ങളും മറ്റും നടത്തേണ്ടത് എന്ന സി എചിന്റിന്റെ പാത തന്നെയാണ് തുടര്ന്നത്. വിദ്യാഭ്യാസപരമായി പുരോഗതി പ്രാപിച്ച സമൂഹമായി മുസ്ലിങ്ങലും മറ്റു മതസ്ഥരും മാറാൻ തുടങ്ങി, ആധുനിക വിദ്യാഭ്യാസത്തില്‍ മുസ്ലിം സ്ത്രീകൾ കൈവരിച്ചിട്ടുള്ള വിദ്യാഭ്യാസ പുരോഗതി വളരെ വലുതാണ്‌. വര്‍ഷങ്ങൾക്ക് മുമ്പ് ഐഷ എന്ന മുസ്ലിം പെണ് കുട്ടി പത്താം ക്ലാസ് പാസ്സായപ്പോൾ അവിടെ ചില പുരോഹിതരും മറ്റും കാട്ടി കൂട്ടിയ പുകിലുകൾ ഇന്നും ഓര്‍ക്കുന്നു. ഇന്ന് ഡിഗ്രിയും പിജിയും കഴിഞ്ഞ ഉയര്‍ന്ന പഠനം അഭ്യസിച്ച നിരവധി മുസ്ലിം പെണ്‍കുട്ടികൾ അവിടെ ഉണ്ട്. ഇത് നാദാപുരം വിദ്യാഭ്യാസപരമായി നേടിയ വലിയ നേട്ടം തന്നെയാണ്. മേഖലയിലെ സാമ്പത്തിക ഉന്നമനത്തിനു ഗല്ഫിന്റെ സ്വാദീനം വളരെ വലുതാണ്‌ . എല്ലാ പ്രവര്‍ത്തനങ്ങളിലും വ്യവസ്ഥയും ആസൂത്രണവും വേണം. ഇവിടെ ഗള്‍ഫില്‍ ഒരുപാട് കച്ചവടക്കാരെ കാണാം. ഒരു ജോലി മാത്രമായി മുമ്പോട്ട് പോകുന്നവരെയും കാണാം. അവസരം കിട്ടാത്തത് കൊണ്ടാണ് അവര്‍ ജോലിയുമായി മാത്രം മുമ്പോട്ടു പോകുന്നത്. എനിക്ക് പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടി. അത് ഞാന്‍ വളരെ ചിട്ടയോടും പ്ലാനിംഗിലൂടെയും ഉപയോഗിച്ചു എന്ന് മാത്രം. യാത്രകളിലും ഔദ്യോഗികമായി പോകുന്ന യോഗങ്ങളില്‍ നിന്നും സര്‍ക്കാര്‍ ടൂറുകളില്‍ നിന്നും ഗ്രാമപഞ്ചായത്ത് സംവിധാന ചര്‍ച്ചകളില്‍ നിന്നും നേതാക്കന്മാരുമായി സംസാരിക്കുമ്പോഴും ലഭിക്കുന്ന അറിവുകള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. നാദാപുരം ലൈബ്രറിയും, അതുപോലെ ഇയ്യംകോട് ലൈബ്രറിയും വികസിപ്പിക്കാന്‍ കഴിഞ്ഞു. ചേലക്കാട് ഒരു വലിയ ലൈബ്രറിക്ക് തറക്കല്ലിടാനും കഴിഞ്ഞു. നാദാപുരത്ത് കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ചു കൊണ്ട് റവന്യൂ ജില്ലാ കലോത്സവം നടത്താന്‍ കഴിഞ്ഞു. ക്ഷേത്രങ്ങളില്‍ നടക്കുന്ന ഉത്സവങ്ങളിലും മറ്റും കലാ- സാംസ്‌കാരിക പരിപാടിയിലും പരമാവധി മത- സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്നു. പ്രകൃതി നശിക്കാതിരിക്കാന്‍ വനം വകുപ്പുമായി ബന്ധപ്പെട്ട് വാണിമേല്‍ പുഴയുടെ തീരത്ത് മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്ന ഒരു പദ്ധതി കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഹരിത ഗ്രാമം ശുചിത്വ ഗ്രാമം എന്ന പദ്ധതിക്കായി പണം നീക്കി വെക്കുന്നു. പ്രശ്‌നങ്ങളും മറ്റും ഉണ്ടാകാതിരിക്കാനും ഉണ്ടായാല്‍ ചര്‍ച്ച ചെയ്യാനും പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുന്നു. ദുഖത്തിന്റെ മഹാ ഗര്‍ത്തത്തില്‍ മനുഷ്യരാശിയെ തളളിയിട്ട ലോകക്രമത്തെ തന്നെ മാറ്റിമറിച്ച ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ട 1914നും 1918നുമിടയ്ക്ക് നടന്ന ഒന്നാം ലോകമഹായുദ്ധത്തിന്റെ പരിണിത ഫലങ്ങൾ കണ്ടു കൊണ്ടാണ് ജിബ്രാൻ പ്രവാചകൻ എഴുതുയിരുന്നത്, ആത്മ സംഘര്‍ഷം അനുഭവിക്കുന്നവരെ കൊണ്ട് നിറഞ്ഞ വര്‍ഷങ്ങങ്ങളായിരുന്നു അവ. യുദ്ധം മനുഷ്യ മനസ്സില്‍ തീര്‍ത്ത മുറിവ് ഉണങ്ങും മുമ്പാണ് 1923 ല്‍ ജിബ്രാന്റെ പ്രവാചകന്‍ വെളിച്ചവുമായി വന്നത്. യുദ്ധത്തിന്റെ കെടുതികളാല്‍ സംഘര്‍ഷഭരിതമായ ജിബ്രാന്റെ മനസ്സില്‍ നിന്നാണ് പ്രവാചകന്‍ പിറവി കൊള്ളുന്നത്. അത് കൊണ്ടായിരിക്കാം മുമ്പ് എഴുതിയ പുസ്തകങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ജീവിത ദര്‍ശനം ജിബ്രാന്‍ പ്രവാചകനിലൂടെ അവതരിപ്പിച്ചത്. അദ്ദേഹത്തിൻറെ ഹൃദയം ഭൂമിയിലെ പീഡിതര്ക്ക് വേണ്ടി തുടിക്കുകയായിരുന്നു. തന്റെ ചിന്തയെ തന്നെ മാറ്റി മറിച്ച ആത്മ മിത്രമായ ഫെഡെറിക്കോ ഗാര്‍ഷ്യ ലോർക്കയുടെ വിയോഗവും സ്പൈനിലെ ആഭ്യന്തര യുദ്ധവും ആയിരക്കണക്കിന് അഭയാർഥികൾ അവിടെ നരക യാതനകൾ അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നത് മാനവികതയുടെ വിശ്വമഹാകവിയായ നെരൂദ കണ്ടപ്പോൾ, നെരൂദ എഴുത്തിന്റെ ശൈലി തന്നെ മാറ്റുകയും ലോക ക്രമത്തെ തന്നെ മാറ്റാൻ പ്രേരിപ്പിക്കുന്ന ഇന്നും വായിക്കപ്പെടുന്ന മുനകൂര്‍ത്ത ഭാഷ കൊണ്ട് സമൂഹത്തെയും ബന്ധങ്ങളെയും മനുഷ്യരെയും കീഴടക്കുവാൻ കെൽപ്പുള്ള ശക്തമായ കവിതകൾ ആവിഷ്കരിക്കുകയായിരുന്നു. ഹൃദയം ഭൂമിയിലെ പീഡിതര്ക്ക് വേണ്ടി ശബ്ദിക്കുകയായിരുന്നു. അഭയാര്‍ത്ഥികളെ പഴയ ഒരു കപ്പലില്‍ ചിലിയിലേക്ക് രക്ഷപ്പെടുത്തിയ നെരൂദ പറഞ്ഞത് ഞാന്‍ ജീവിതത്തില്‍ നിര്‍വഹിച്ച ഏറ്റവും മഹത്വപൂര്‍ണ്ണമായ കര്‍മ്മം എന്നായിരുന്നു. നിര്‍ഭയത്വവും വിശപ്പടക്കാൻ ഭക്ഷണം കിട്ടുക എന്നതും വലിയ കാര്യമാണ്. ഇത് രണ്ടും കിട്ടാതെ രാജ്യങ്ങളുടെ മതിൽകെട്ടിനപ്പുറം അഭയാര്‍ഥികളായി കഴിയുന്ന ആയിരങ്ങളെ ദിനേന ഇന്ന് ചാനലുകളിൽ നാം കണ്ടു കൊണ്ടിരിക്കുന്നു. വാർത്തകൾ പത്രങ്ങളിലൂടെ വായിച്ചു കൊണ്ടിരിക്കുന്നു. അഭയാർഥികളുടെ വഞ്ചികളിൽ നിന്നും ഒഴികിപ്പോകുന്ന അനേകായിരം കുട്ടികൾ.... ലോകത്തിന്റെ കണ്ണ് തുറപ്പിക്കും വിധം കടല്പരപ്പിൽ കമഴ്ന്നുരങ്ങിയ ഐലൻ കുർദി, വെടിയുണ്ടയുടെ ചീറ്റലുകളിൽ പൊട്ടിത്തെറിക്കുന്ന തലച്ചോറുകൾ.... ഒഴുകിഒലിക്കുന്ന രക്തപ്പുഴകൾ... ഇതൊക്കെ കാണുമ്പോൾ ഒരു കവിക്ക് ഒരു എഴുത്ത്കാരന് എങ്ങനെ പേന അടച്ചു വെക്കാൻ കഴിയും. പേനയെ ആയുധമാക്കി നന്മയുടെ വിപ്ലവത്തിന് സമൂഹത്തിനു കരുത്തു നല്കാനും പ്രതിരോധത്തിന്റെ ആത്മീയ കവചം തീർക്കാനും ഓരോ എഴുത്തുകാർക്കും കഴിയണം. ഇന്ന് ശാസ്ത്രം ഏറെ പുരോഗോമിച്ചു എന്ന് നാം പറയുമ്പോഴും അഭിമാനിക്കുമ്പോഴും മാനവികതയുടെ വിഷയത്തിൽ ഏറെ പിറകിലാണ് എന്ന് പറയേണ്ടിയിരിക്കുന്നു. മാനവികതയ്ക്ക് വേണ്ടി പോരാടാൻ നമുക്ക് സാധിക്കുന്നില്ല. മനുഷ്യന് മോചനം ലഭിക്കാത്ത കണ്ണീർകയങ്ങൾ ബാക്കിയാകുന്ന ഈ ആസുര കാലത്തെ നന്മയുടെ മാനവികതയുടെ വസന്തം വിരിയിക്കുന്ന കാലമാക്കി മാറ്റാൻ, ഇന്ന് കാണുന്ന ക്രൂരതകൾക്ക് പ്രതിരോധം തീർക്കാൻ സാധിക്കുന്ന ശക്തമായ രചനകൾ വരേണ്ടിയിരിക്കുന്നു. പീഡിതർക്ക് വേണ്ടി തുടിക്കുന്ന ഹ്രദയവുമായി ലോകത്തെ മാറ്റി മറിക്കാൻ കെൽപ്പുള്ള എഴുത്തുകൾ വരട്ടെ ... പ്രവാചകൻ മുഹമ്മദ്‌ നബി (സ) പറയുകയുണ്ടായി "ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട് അത് നന്നായാൽ ശരീരം മുഴുവൻ നന്നായി അത് ചീത്തയായാൽ ശരീരം മുഴുവൻ ചീത്തയായി അത് ഹൃദയമാണ്, ഈ ലോക ഹൃദയ ദിനത്തിൽ ഹ്രദയ ശുദ്ധി വരുത്താൻ നമുക്കേവർക്കും കഴിയട്ടെ ആദം ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നടക്കാൻ ശ്രമിക്കുന്നു, ആദമിന്റെ ഹൃദയം മിടിപ്പ് കൂടാൻ തുടങ്ങി. ആദം തളരുന്നു. ലൈലയും പിന്നാലെ വരുന്നു തളര്ന്നു വീഴുന്ന ആദമിനെ ലൈല താങ്ങിപ്പിടിച്ചു മരത്തിനു ചുവട്ടിൽ ഇരുത്തുന്നു. ഖൈസ് : ലൈലയോട് നേരിയ ശബ്ദത്തിൽ പറയുന്നു നിന്നെ തനിച്ചാക്കി ഞാൻ പോകുകയാണ് പ്രിയേ, ഞാൻ പോയാൽ നീ ഒരിക്കലും തനിച്ചാവില്ല എന്ന് എന്റെ മനസ്സ് പറയുന്നു. നിന്നെ സംരക്ഷിക്കാൻ ആരെങ്കിലും ഇവിടെ വരും. നമ്മൾ ഒരു പാട് പ്രാർഥിച്ചതല്ലേ ദൈവം കൈ വിടില്ല. ഇന്നലെ നമ്മൾ ഒരു ശബ്ദം കേട്ടില്ലേ, ഒരു പക്ഷെ അത് ഏതോ പേടകം വന്നു വീണതായിരിക്കും. നിനക്ക് കൂട്ടിനായി അതിൽ ആരെങ്കിലും ഉണ്ടാകും. ഇത് പറഞ്ഞു തീരുമ്പോഴേക്കും ആദമിന്റെ ശ്വാസം പതുക്കെ നിലക്കാൻ തുടങ്ങുന്നു. ആദം ലൈലയുടെ മടിയിൽ കിടന്നു മരിക്കുന്നു. ഖൈസിന്റെ ശരീരത്തിനടുത്ത് വിങ്ങി പ്പൊട്ടിക്കൊണ്ട് ലൈല ഇരിക്കുന്നു. ഖൈസ് എന്നെ തനിച്ചാക്കി നീ പോയല്ലോ, ഖൈസ് അവൾ വിങ്ങി വിങ്ങിക്കരയുന്നു മൂന്നു പേര് ലൈലയുടെ മുമ്പിലേക്ക് നടന്നു വരുന്നു രണ്ടു യുവാക്കളും ഒരു യുവതിയും ഖൈസിന്റെ ശരീരതിനടുത്ത് കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരിക്കുന്ന ലൈലയെ കാണുന്നു ലൈല കരഞ്ഞു കൊണ്ട് ആ സ്ത്രീയുടെ കൈ പിടിച്ചു പറയുന്നു. വരൂ എന്നോടൊപ്പം വരൂ, അവർ എഴുതിവെച്ച കല്ലിനടുതെയ്ക്ക് അവരെ മൂന്നു പേരെയും ലൈല കൊണ്ട് പോകുന്നു. എന്റെ ഖൈസിന്റെ ചരിത്രം നിങ്ങൾ വായിക്കൂ. മൂന്നു പേരും ആ കല്ലിൽ കൊത്തി വെച്ചത് വായിക്കുന്നു. പെട്ടെന്ന് ലൈല വീണ്ടും കുഴഞ്ഞു വീഴുന്നു യുവതി അവരെ പരിചരിക്കുന്നു. നാട്ടിൽ ടി വിയിലും സോഷിയൽ മീഡിയകളിലും വാർത്തകൾ പ്രചരിക്കുന്നു. ചൊവ്വ ഗ്രഹത്തെ ലക്ഷ്യം വെച്ചു നീങ്ങിയ പേടകം ഏതോ അജ്ഞാത ദ്വീപിൽ പതിച്ചതായി സന്ദേശം ലഭിച്ചിരിക്കുന്നു. രണ്ടു യുവാക്കളും ഒരു യുവതിയും ചേർന്ന ശാസ്ത്ര സംഘമായിരുന്നു പേടകത്തിൽ ഉണ്ടായിരുന്നത്. പത്തു വർഷം മുമ്പ് സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് യാത്ര ചെയ്ത മൂന്നു പേരെ കുറിച്ചു ഇത് വരെ ഒരു വിവരം ലഭിച്ചിട്ടില്ല, യന്ത്രത്തകരാർ മൂലം പേടകം പസഫിക് സമുദ്രതിനടുത്തുള്ള ഒരു ദ്വീപിലുണ്ടാന്നാണ് സൂചനകൾ ലഭിക്കുന്നത്, "ഫോർ നോട്ട് ഫോർ നോട്ട് ഐയിറ്റ്" എന്ന പേടകം ഇന്നലെ വൈകുന്നേരം രണ്ടു മണിക്കായിരുന്നു പുറപ്പെട്ടത്. പേടകതിനുള്ളിലെ സിഗ്നലുകൾ കണ്ട്രോൾ റൂമുവായി പ്രവർത്തിക്കുന്നത് കൊണ്ട് അവരുമായി ആശയ വിനിമയങ്ങൾ നടത്താൻ കഴിയുന്നുണ്ടാന്നാണ് പുതിയ വിവരം. മൂന്നു പേരും സന്ദേശങ്ങൾ അയച്ചു കൊണ്ടിരിക്കുന്നു. അവർ വീണു കിടക്കുന്ന ദ്വീപിന്റ്റ് ചിത്രവും മാപും പരിശോധിച്ച് വരികയാണ്, ആ ദ്വീപിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്, ഫോർ നോട്ട് ഫോർ നോട്ട് ഐയിറ്റ് ശാസ്ത്ര പ്രവർത്തകർ. ദ്വീപിനെ ലക്ഷ്യമാക്കി രണ്ടു ദിവസത്തിനകം പുറപ്പെടുമെന്നും ഒരാഴ്ചക്കുള്ളിൽ അവിടെ എത്താനാകുമെന്നും അവർ അറിയിക്കുന്നു. ദ്വീപിനു മുകളിൽ നാല് ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറക്കുന്നു. മൂന്നു പേർക്കും വയർലെസ്സ് സന്ദേശം കൊടുക്കുന്നു. ഹലോ ഞങ്ങൾക്ക് നിങ്ങളുടെ പേടകം പതിച്ച സ്ഥലത്തേയ്ക്ക് അരമണിക്കൂരിനുള്ളിൽ എത്താൻ കഴിയും. ഇത് പസഫിക് സമുദ്രത്തിന്റെ ഉൾഭാഗത്തുള്ള ഒരു ദ്വീപാണ്. കടൽതീരത്തേയ്ക്ക് പോകുന്നത് ശ്രദ്ധിക്കുക. പേടകതിനടുത്ത് തന്നെ താമസിക്കുക. രക്ഷാ പ്രവർത്തകർ അവരോടു വിളിച്ചു പറയുന്നു. യുവതി അവർക്ക് മറുപടി കൊടുക്കുന്നു ഞങ്ങൾ ഇപ്പോൾ സുരക്ഷിതരാണ്‌ ഞങ്ങൾ പേടകത്തിനു അടുത്തു തന്നെയുണ്ട് . ആദമിന്റെ എഴുത്ത് മൂന്നു പേരും വായിച്ചു കൊണ്ടിരിക്കുന്നു. എഴുത്ത് അവരെ വല്ലാതെ ദുഖിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു. മൂന്നു പേരിൽ നീളം കുറഞ്ഞ യുവാവ് പൊട്ടിക്കരയുന്നു. മൂന്ന് പേരുടെയും കണ്ണുകളിൽ കണ്ണ് നീർ നിറയുന്നു. അവരെ രക്ഷിക്കാനെത്തിയ നാല് ഹെലികൊപ്റ്റെറുകൾ പേടകതിനടുത്തു ഇറങ്ങുന്നു. അവർ ആദം കൊത്തി വെച്ച കല്ലും ലൈലയെയും കൂട്ടി ഹെലികോപ്റെരിൽ കയറുന്നു, കൂടെയുണ്ടായിരുന്ന നസീഫ് ഹെലികോപ്റ്റരിൽ കയറാൻ മടിക്കുന്നു. ഹെലികോപ്റ്ററിൽ കയറാതെ തന്റെ പിതാവിന്റെ ഖബറിന് അടുത്തേക്ക് ഓടുന്നു. അവിടെ ഇരുന്നു പൊട്ടിക്കയുന്നു, എല്ലാവരും അവനെ ആശ്വസിപ്പിക്കുന്നു. നാല് പേരും ഹെലികോപ്റ്ററിൽ കയറി. ഹെലികോപ്റ്റർ മുകളിലേക്ക് പറന്നുയരുന്നു. ഹെലികൊപ്റ്റെരിനുള്ളിൽ ലൈല : നിങ്ങൾക്ക് ആദമിനെ അറിയുമോ? ആദമിന്റെ മക്കളെയും ഭാര്യയേയും അറിയുമോ? ലൈലയോടു നസീഫിനെ ചൂണ്ടിക്കൊണ്ട് ആ സ്ത്രീ പറയുന്നു " നിങ്ങളുടെ ആദമിന്റെ മകനാണ് ഈ ഇരിക്കുന്നത്, ലൈലയ്ക്ക് വിശ്വസിക്കാൻ കഴിയുന്നില്ല സന്തോഷത്താൽ അവരുടെ കണ്ണ് നിറയുന്നു. യുവതി: പത്തു വർഷം മുമ്പ് കാണാതായ പേടകത്തിൽ ഉണ്ടായിരുന്നത് ആദമും തോമസും ശേകരുമായിരുന്നു അവരുടെ കഥകളാണ് ഈ പാറക്കല്ലിൽ കൊത്തിവെച്ചിരിക്കുന്നത്. ഒപ്പം അവർ കണ്ടത്തിയ പുതിയ അറിവുകളും. ഈ അറിവുകൾ ശാസ്ത്ര ലോകം പഠന വിഷയമാക്കും". അവർ നാട്ടിൽ എത്തുന്നു. അവരെ സ്വീകരിക്കാനായി വലിയ ജനക്കൂട്ടം കാത്തു നിൽക്കുന്നു. ലൈല ആദമിന്റെ വീടിലേക്ക്‌ പോകുന്നു. ആദമിന്റെ വീടും പ്രായമായ ഭാര്യയേയും കാണുന്നു. അവർ സന്തോഷത്തോടെ ലൈലയെ വരവേൽക്കുന്നു. ലൈല അമ്പരന്നു നിൽക്കുന്നു, ഇതുവരെ കാന്നാത്ത ഒരു പാട് കാഴ്ചകൾ നാട്ടിൽ ലൈല കാണുന്നു. ടിവിയിലും സോഷിയൽ മീഡിയകളിലും വാർത്തകൾ പ്രചരിക്കുന്നു (നസീഫിന്റെ ഭാര്യ അസ്മ ചാനൽ ഓണ്‍ ചെയ്യുന്നു) ചനാലിലെ വാർത്ത. ഇങ്ങനെ വായിക്കുന്നു. പുതിയ വിവരങ്ങളുമായി യുവ ശാസ്ത്രഞ്ജർ തിരിച്ചെത്തിയിരിക്കുന്നു. പത്തു വർഷം മുമ്പ് കാണാതായ പേടകത്തെ പറ്റിയും അതിൽ മുമ്പ് സഞ്ചരിച്ചിരുന്ന തോമസിനെയും ശേകരിനെയും ആദമിനെയും പറ്റിയുള്ള പുതിയ അറിവുകൾ അവർ കണ്ടത്തിയിരിക്കുന്നു. ആദമിന്റെ ജീവിതത്തെ പറ്റിയും ശാസ്ത്ര ലോകം ഇന്നേവരെ കണ്ടത്താത്ത പുതിയ സിഗ്നലുകളെ പറ്റിയും രേഖപ്പെടുത്തിയ അപൂർവ ശില അവർ കണ്ടെത്തിയിരിക്കുന്നു. ആദം ഒരു പാട് കാലം ജീവിച്ചിരുന്നതായും കൂട്ടിനു ലൈല എന്ന സ്ത്രീയുമുണ്ടായിരുന്നു എന്ന കൗതുകരമായ വാർത്തയും ലൈലയെ അവർ നമ്മുടെ നാട്ടിൽ എത്തിച്ചതായും റിപ്പോർട്ടുകൾ ചെയ്യുന്നു. അവരെ കാണാൻ ആയിരക്കണക്കിന് സന്ദർഷകരാനു എത്തിക്കൊണ്ടിരിക്കുന്നത്. സിഗ്നലുകളെ പറ്റിയും നമ്മിൽ നിന്നും അകന്നു കഴിയുന്ന ഗോത്ര സമൂഹത്തെ പറ്റിയും കൂടുതൽ പഠിക്കാൻ ഗവണ്‍മെന്റ് പ്രതിജ്ഞബന്ധ മാണെന്നും അതികൃതർ അറിയിച്ചതായും വാർത്തകളിലൂടെ പറയുന്നു. പത്തു വർഷം മുമ്പ് കാണാതായ പേടകത്തിൽ ഉണ്ടായിരുന്നത് ആദമും തോമസും ശേകരുമായിരുന്നു അവരുടെ കഥകളാണ് അവർ കണ്ടത്തിയ ശിലകളിൽ കൊത്തി വെച്ചിരിക്കുന്നത് ....ഒപ്പം അവർ കണ്ടത്തിയ കുറെ പുതിയ അറിവുകളും. ഈ അറിവുകൾ പഠന വിഷയമാക്കുമെന്ന് ശാസ്ത്ര ലോകം അറിയിക്കുന്നു. നീണ്ട മുടി യുള്ള ശരീരം മുഴുവൻ തുകൽ വസ്ത്രം ധരിച്ച ഉയരമുള്ള മൂന്നു പേര് . അവർ അവരെ പിന്തുടരുന്നു തെളിഞ്ഞ ആകാശം, ഒഴുകുന്ന അരുവി നിറയെ മരങ്ങൾ പച്ച പരവതാനിപോലുള്ള പുല്തകിടുകൾ സുന്ദരമായ പൂന്തോട്ടം. ആദമും നീലിമയും മുഖത്തോടു മുഖം നോക്കി ഒഴുകുന്ന ശുദ്ധമായ അരുവിയുടെ അടുത്ത് മരച്ചുവട്ടിൽ നില്ക്കുന്നത് മൂന്നു പേരും കാണുന്നു. യുവതി : ഉച്ചത്തിൽ "ലേക്ക് ടക്ക് ലേക്ക് ടക്ക്" (അവനെ ഒന്നും ചെയ്യരുതേ അവനെ ഒന്നും ചെയ്യരുതേ) എന്ന് ഉച്ചത്തിൽ വിളിച്ചു കരയുന്നു. മൂന്നു പേരും ചേർന്ന് ആദമിന്റെ കൈകാലുകൾ ബന്ധിക്കുന്നു. ആദമിനെ വഹിച്ചു കൂടാരത്തിൽ മൂപന്റെ അടുത്തു എത്തിക്കുന്നു. ആദമും യുവാക്കളും കൂടാരത്തിൽ, കൂടാരത്തിന്റെ ഓരോ ഭാഗത്തും പല രൂപത്തിലുള്ള ആയുധങ്ങളും അലങ്കാര വസ്തുക്കളും വെച്ചിരിക്കുന്നു. മൂപൻ ദേഷ്യത്തോടെ ആദമിനെ നോക്കുന്നു. ആദം: എന്നെ ഒന്ന് ചെയ്യരുതേ ഉച്ചത്തിൽ നിലവിളിക്കുന്നു. പരസ്പരം സംസാരിക്കാൻ അറിയാതെ കുറച്ചു നേരം നിശബ്ദരായി ആദമും നീലിമയും മുഖത്തോടു മുഖം നോക്കി നിൽക്കുന്നു. ഉടനെരണ്ടു തടിമാടന്മാർ ആദമിന്റെ കഴുത്തുപിടിച്ചു തറയിലേക്കു കിടത്തുന്നു. ആദമിനെ വധിക്കാനുള്ള ആജ്ഞയായിരുന്നു മൂപൻ പുറപ്പെടുവിച്ചത്. അതവൾ മൂന്നു പ്രാവശ്യം ആവർത്തിക്കുന്നു. (അവരുടെ കൂട്ടത്തിൽ നിന്നും ഒരു യുവതി അങ്ങിനെ വിളിച്ചു പറഞ്ഞാൽ പിന്നെ അവരുമായി ഒന്നിച്ചു ജീവിക്കണമെന്നും അവരുടെ കൂട്ടത്തിൽ കഴിയാൻ ചുരുങ്ങിയത് നൂറു രാവും നൂറു പകലും കഴിയണമെന്നും അവരുടെ നിയമമാണ്.) മൂപൻ : തടിച്ച മനുഷ്യരോട് "നയാ സെ നയാ സെ നയാസേ" (അവരുടെ സ്ഥാനത്തു തന്നെ ഇരിക്കാൻ പറയുന്നു) . മൂന്നു പേരും അവരുടെ ഇരിപ്പിടങ്ങളിൽ ഇരിക്കുന്നു ഒരു യുവാവ് : ആദമിന്റെ കൈ പിടിച്ചു കൊണ്ട് ചില വചനങ്ങൾ മന്ത്രിക്കുന്നു. ഇതൊരു വിവാഹകർമമാനെന്നു മനസ്സിലാക്കി സന്തോഷത്തോടെ ആദം കൈ വിരളിലെ മോതിരം തൊടുന്നു. ഈ മോതിരം മഹറായി നൽകി ഞാൻ സ്വീകരിച്ചു എന്ന് പതുക്കെ പറയുന്നു. നീലിമ മൂപന്റെ കാൽ തൊട്ട് വന്ദിക്കുന്നു. "കുറെ ഹി ലാസ് ഹി ലാസ് ലോ ലാസ്" ഇങ്ങനെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി വലിയൊരു കെട്ടു ഭാണ്ഡവും ചുമന്നു ആദമിന്റെ എർമാടതിലേക്ക് നീലിമയെ അവർ കൊണ്ട് പോകുന്നു. നീലിമയെ എർമാടത്തിൽ ഇരുത്തി അവർ തിരിച്ചു പോകുന്നു. യുവതി അവരോടു ഉറക്കെ: "സലാമതെ സലമതെ" കൂടുകാരികളും സലമതെ സലമതെ എന്ന് തിരിച്ചു പറയുന്നു. തിരിച്ചു വരുമ്പോൾ ഒരു ചെറിയ കുട്ടി "സടെ സാ മാളൂ ജഹ ക്ബലെ" എന്ന് കരഞ്ഞു കൊണ്ടു പറയുന്നു (ഇനി ആന്റിക്ക് ഞങ്ങളോടൊപ്പം താമസിക്കാൻ നൂറു പകലും നൂറു രാത്രിയും കഴിയണമല്ലോ) അത് കേട്ടപ്പോൾ കൂട്ടത്തിലുള്ള എല്ലാവരും ഒരു നിമിഷം പരസ്പരം അങ്ങോട്ടും മിങ്ങോട്ടും നോക്കി. ദുഃഖം അടക്കിപ്പിടിച്ചു കൊണ്ട് അവിടെ നിന്നും വേഗത്തിൽ കൂടാരത്തിലേക്ക് നടക്കുന്നു. സൂര്യൻ കടലിലേക്ക്‌ താഴുന്നു. രണ്ടു പേരും അസ്തമയ സൂര്യനെ എർമാടത്തിൽ നിന്നും നോക്കി കാണുന്നു ഇരുട്ടാകുന്നു. നീലിമ കെട്ടു ഭാണ്ഡം അഴിച്ചു അതിൽ നിന്നും ഒരു വിളക്കെടുത്ത് രണ്ടു പ്രത്യേക ആകൃതിയിലുള്ള കല്ലുകൾ ഉരച്ചു കത്തിച്ചു വെക്കുന്നു. കുറച്ചു നേരം കൈകൾ മേല്പോട്ടുയർത്തി പ്രാര്തിക്കുന്നു. ആദം ആശ്ചര്യത്തോടെ അവളെ തന്നെ നോക്കി നില്ക്കുന്നു. നേരം വെളുക്കുന്നു രണ്ടു പേരും രാവിലെ എഴുന്നേലക്കുന്നു. രണ്ടു കയ്യും ഉയർത്തി ആകാശത്ത നോക്കി അവൾ പ്രാർഥിക്കുന്നു. ആദം: നോക്കി നിൽക്കുന്നു. ആദമും പ്രഭാത പ്രാർത്ഥന നിർവഹിക്കുന്നു . ആദം അൽപനേരം ഖുറാൻ വായിക്കുന്നു. പ്രാർത്ഥന കഴിഞ്ഞ ഉടനെ രണ്ടു പേരും മുഖത്തോടെ മുഖം നോക്കി ഇരിക്കുന്നു. ആദം തന്റെ കയ്യിലുള്ള ഒരു മോതിരം ഊരി അവളുടെ വിരലിൽ അണിയിക്കുന്നു. ആദമും നീലിമയും പഴം പറിക്കാൻ പോകുന്നു. തോട്ടത്തിലൂടെ നടക്കുന്നു. കുറച്ചു നടന്നതിനു ശേഷം എർമാടതിലേക്ക് മടങ്ങുന്നു. അവരോടു കൂടെ വന്ന എല്ലാവരും ഭാണ്ഡങ്ങളും പേറി കപ്പലിലേക്ക് പോകുന്നത് കാണുന്നു. രണ്ടു പേരും എർമാടത്തിൽ നിന്നിറങ്ങി കപ്പലിനടുത്തെയ്ക്ക് ഓടുന്നു. മൂപനും മറ്റെല്ലാവരും കപ്പലിനടുത്തു എത്തിയിരിക്കുന്നു. എല്ലാവരും കപ്പലിൽ കയറി. ചെറിയ കുട്ടി നീലിമയുടെ കൈ പിടിച്ചു കൊണ്ട് പറയുന്നു "കയെ ഭാരോ കയെ സ്കാം ബീവികോ കയ്ബാ സ" ദൈവം തുണക്കുകയാണങ്കിൽ നമുക്ക് എന്നങ്കിലും വീണ്ടും കണ്ടുമുട്ടാം, അല്ലങ്കിൽ സ്വപ്നത്തിലൂടെ നമുക്ക് പരസ്പരം കാണാം. അവർ യാത്രയാകുമ്പോൾ നൂറു രാവും പകലും കഴിഞ്ഞിരുന്നില്ല. അവൾ അവരെ കരഞ്ഞു കൊണ്ട് യാത്രഅയക്കുന്നു. കപ്പൽ നോക്കത്താ ദൂരത്ത് മറയുന്നു. കരഞ്ഞു കണ്ട് കുറെ നേരം ദൂരെ ദൃഷ്ടികൾ ചലിപ്പിച്ചു അവിടെ ഇരിക്കുന്നു. രണ്ടു പേരും എർമാടതിലേക്ക് തന്നെ മടങ്ങുന്നു ആദം അവളെ സംസാരിക്കാൻ പഠിപ്പിക്കുന്നു. ആദ്യം ശരീരവയവങ്ങളെ കാണിച്ചു പേര് പറഞ്ഞു പഠിപ്പിക്കുന്നു മനോഹരമായ പൂന്തൊട്ടങ്ങലിലൂടെ നടക്കുന്നു, പൂക്കൾ പറിച്ചു ഓടുന്നു. അവർ സന്തോഷത്തോടെ ജീവിതം കഴിച്ചു കൂട്ടുന്നു. കാട്ടിനുള്ളിൽ പോയി വ്യത്യസ്ത പഴങ്ങൾ ഒന്നിച്ചു പറിച്ചു തിന്നുന്നു. ചിരിച്ചു കൊണ്ട് എന്റെ പേര് നീലിമ എന്ന് പറഞ്ഞു കടലിനു അഭിമുഖമായി അവൾ ഓടുന്നു. (അവൾ മലയാളം ശരിക്കും പഠിച്ചു കഴിഞ്ഞിരുന്നു) പാശ്ചാലത്തിൽ ഒരു ഗാനം. രണ്ടു പേരും ആ ദ്വീപിലെ തോട്ടത്തിലെ വലിയ മരത്തിനു ചുവട്ടിൽ ഇരിക്കുന്നു. അവരുടെ ആചാരങ്ങളും മൂപനെ കണ്ടപ്പോൾ അവൾ സംസാരിച്ചത് എന്തായിരുന്നു എന്നും കൂട്ടുകാരിയുടെ ഇടയിൽ സംസാരിച്ചതും അവൾ ആദമിനോട് പറയുന്നു. ആദം അവളോട്‌ ദൈവത്തെ പറ്റിയും മതത്തെ പറ്റിയും മതാചാരങ്ങളെ പറ്റിയും പറഞ്ഞു കൊടുക്കുന്നു. ഈ ലോകം വെറുതെ ഉണ്ടായതല്ല, ലോകത്തെ സൃഷ്ടിച്ച ഒരു ദൈവമുണ്ട്, ആ ദൈവത്തോട് നാം പ്രാർഥിക്കണം ഈ ദൈവമാണ് നമ്മെ സൃഷ്ടിച്ചത്. ദൈവത്തിനു നന്ദി കാണിക്കാൻ വേണ്ടിയാണ് നാം ആരാധനകൾ ചെയ്യുന്നത്. പ്രാർഥനാ കാര്യങ്ങളും ദൈവീക വചനങ്ങളും പറഞ്ഞു കൊടുക്കുന്നു. നീലിമ എല്ലാം ശ്രദ്ധാ പൂര്വം കേൾക്കുന്നു. ആദം അരുവിയിലേക്ക് നടക്കുന്നു അംഗ ശുദ്ധി വരുത്തി പ്രാർഥിക്കുന്നു. നീലിമയും പ്രാർഥനയിൽ ചേരുന്നു. നീലിമ: ഈ ദൈവത്തെ പറ്റിയും മതാ ചാരങ്ങളെ പറ്റിയും നേരത്തെ അറിഞ്ഞിരുന്നങ്കിൽ എന്റെ കൂട്ടുകാർകെല്ലാം ഞാൻ പറഞ്ഞു കൊടുക്കുമായിരുന്നു. അവർകിത് ഒരു പാട് ഇഷ്ടമാകുമായിരുന്നു. ഇനിയും എന്നങ്കിലും അവർ ഇവിടെ വരും അന്ന് എല്ലാം ഞാൻ അവരോടു പറയും. രണ്ടു പേരും അരുവിയുടെ അടുത്ത് അരുവിയിൽ കാൽ നീട്ടി ഇരിക്കുന്നു, കാലിനു മുകളിലൂടെ വെള്ളം ഒഴുകി പോകുന്നു. നീലിമ അന്ന് നിങ്ങളുടെ കൈ പിടിച്ചത് എന്റെ സഹോദരൻ ആയിരുന്നു. എന്നെ ഒരു പാട് ഇഷ്ടപ്പെടുന്ന എന്റെ ഏക സഹോദരൻ. ആദം : എന്തായിരുന്നു നീലിമയുടെ സഹോദരൻ ആ സമയത്ത് പറഞ്ഞു കൊണ്ടിരുന്നത് . എന്റെ പെങ്ങളെ നിങ്ങൾക്ക് ഇണയാക്കി തരുന്നു. കണ്ണ് നനച്ചു കൊണ്ട് നീലിമ നിറഞ്ഞ സന്തോഷത്തോടെ ആദം: ഇനി മുതൽ നിന്നെ ഞാൻ ലൈല എന്നാണു വിളിക്കുക. നീ എനിക്ക് ലൈലയും നിനക്ക് ഞാൻ ഖൈസുമാണ് . അവർ ഓടുന്നതിനടയിൽ ഒരു പൂച്ച അവരുടെ മുമ്പിലൂടെ ഓടുന്നു. പൂച്ചയെ കണ്ട ലൈല ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി, ലൈല : ഞങ്ങളുടെ ആ ചാരത്തിൽ ഇഷ്ടപ്പെട്ടവരുടെ കൂടെ സംസാരിക്കുന്നതിനിടയിൽ പൂച്ച കുറി യത്തിൽ ഓടിയാൽ പത്തു രാവും പത്തു പകലും സ്നേഹിക്കുന്ന പുരുഷനിൽ നിന്നും മാറി നിൽക്കനമെന്നാനു നിയമം. അത് പാലിച്ചില്ലങ്കിൽ നമ്മിൽ നിന്നൊരാൾ പിരിയുമ്പോൾ മറ്റെയാൾ ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്ക് കഷ്ടപ്പെട്ട് മരിക്കും. ഞാൻ ആദ്യം മരിക്കുകയാനനങ്കിൽ നിങ്ങൾ കഷ്ടപ്പെടാൻ പാടില്ല. ആദം: നമുക്ക് മാറി നിൽക്കാം പത്തു രാവും പത്തു പകലുമല്ലെ. നമുക്ക് മാറി താമസിക്കാം അവിടെയുള്ള മറ്റൊരു മരത്തിനു മുകളിൽ ചെറിയ എർമാടം ഉണ്ടാക്കുന്നു. ആദം അവളെ എർമാടതിൽ തനിച്ചു താമസിപ്പിക്കുന്നു ലൈല ഒറ്റയ്ക്ക് ആ എർമാടത്തിൽ കിടക്കുന്നു. ആദം ഒറ്റയ്ക്ക് പഴയ എർമാടത്തിൽ ഇരിക്കുന്നു. പതുക്കെ പറയുന്നു പത്തു പകലും പത്തു രാത്രിയും ലൈലയെ കാണാതെ സംസാരിക്കാതെ എങ്ങിനെ കഴിയും ആദം അസ്വസ്ഥനാകുന്നു. അവളുടെ ഓരോ വിശ്വാസം മനസ്സിൽ പിറുപിറുക്കുന്നു, അല്ലേലും ഈ ദ്വീപിൽ ഒരാൾ മരിക്കുംപോഴേക്കും മറ്റയാളെ സഹായിക്കാൻ ആളുകൾ ക്യു നില്കുകയല്ലേ, ഓരോ ഓരോ വിശ്വാസങ്ങൾ. ആദം തോമസിനെയും ശേഖരിനെയും ഒർക്കുന്നു. അവർ എഴുതിയ പാരക്കല്ലും. പേടകവും നേരത്തെ സിഗ്നലിനെ കുറിച്ച എഴുതിയ പാറക്കരികിൽ ആദം നടക്കുന്നു. അവരുടെ കുഴി മാടത്തിൻ അരികിൽ പോയി അവർക്കു വേണ്ടി പ്രാർഥിക്കുന്നു. ആദം നേരത്തെ കോഡുകൾ എഴുതി വെച്ച പാറക്കല്ലിനടുതെക്ക് നടക്കുന്നു. നേരത്തെ എഴുതി വെച്ച പാറക്കല്ലിനു ചുവട്ടിൽ തോമസിന്റെ മരണത്തെ പറ്റിയും ആ കപ്പലുകൾ വന്നതും യുവതിയെ കണ്ടതും ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും അവരുടെ രസകരമായ ഭാഷയെ കുറിച്ചും എഴുതുന്നു. ഓരോ ദിവസവും ഓരോ സംഭവങ്ങളും എഴുതുന്നു. പത്ത് ദിവസം കഴിഞ്ഞത് ആദം അറിയുന്നില്ല. അത് എഴുതി തീരുമ്പോഴേക്കും പത്തു രാവും പത്തു രാത്രിയും കഴിയുന്നു. പത്തു രാവും പത്തു പകലും കഴിഞ്ഞ ദിവസം തന്റെ അരികിൽ വരാത്ത ആദമിനെ തേടി ലൈല നടക്കുന്നു. ലൈല ഉച്ചത്തിൽ വിളിച്ചു ഖയിസ് ഖയിസ് അവർ ആ തോട്ടം മുഴുവൻ ചുറ്റുന്നു. അവസാനം പാറക്കഷണങ്ങളിൽ കൊത്തി വരയ്ക്കുന്ന ആദമിനെ അവൾ കാണുന്നു. അവൾ തട്ടി വിളിക്കുന്നു (അപ്പോഴാണ്‌ ആദം പത്തു രാവും പത്തു പകലും കഴിഞ്ഞ വിവരം അറിയുന്നത്.) ആദം : പത്തു രാവും പത്തു പകലും കഴിഞ്ഞോ ? നസീഫ് അതെ ഉമ്മാ ഞാൻ വെറുതെ വിളിച്ചതാണ്, എനിക്ക് സ്കോളർ ഷിപ്പ് കിട്ടി അമേരിക്കയിലെ സ്പാസ് റ്റെക്നൊലൊജി യിൽ പഠിക്കാനുള്ള സ്കൊലര്ഷിപ്പ് ലഭിച്ചിരിക്കുന്നു. നൂറയുടെ മുഖത്ത് നിറഞ്ഞ സന്തോഷം, നൂറ വാതിൽക്കൽ ഇരിക്കുന്നു ടി വി കാണുന്നു. ഇടയ്ക്ക് ക്ലോകിൽ സമയം നോക്കുന്നു രാത്രി പന്ത്രണ്ടു മണി. സോഫയിൽ ഒരു നിമിഷം മഴങ്ങിപോകുന്നു ഇവിടെ വന്നിട്ട് പത്തു വർഷം കഴിഞ്ഞു. മകനെ ഞാൻ അമേരിക്കയിൽ സ്പസ് റെക്നോലോജിസർവ ശാലയിലേക്ക് പറഞ്ഞയചിരുന്നു. അവന്റെ റിസർച്ചും പഠനവും എന്തായി? ഒരു വിവരവും ഇല്ല. ഒരു കാര്യം എനിക്കറിയാം അവനും എന്നെ പോലെ ഒരു ദിവസം ഇത്തരം ഒരു യാത്രയ്ക്ക് ഒരുങ്ങും തീർച്ച. തമാശയായി ആദം പറഞ്ഞു : ഞാൻ മരിച്ചാലും നീ ഒറ്റയ്കാവില്ലല്ലോ അന്ന് പൂച്ച മുറിച്ചു കടന്നപ്പോൾ നമ്മൾ പത്തു രാവും പത്തു പകലും വിട്ടു നിന്നതല്ലേ, അവർ രണ്ടു പേരും ആ മരത്തിനു ചുവട്ടിൽ നിന്നും എർമാടതിലേക്ക് തന്നെ നടക്കുന്നു. നല്ല ഇരുട്ടുള്ള രാത്രി. നേരം വെളുക്കാറായാപ്പോൾ ആദം ഒരു വലിയ ശബ്ദം കേൾക്കുന്നു. ആ ശബ്ദം കേട്ട് ആദം ഞെട്ടി ഉണരുന്നു. എർമാടത്തിൽ നിന്നും പതുക്കെ ഇറങ്ങി ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നടക്കുന്നു. ഒരു പേടകം അവിടെ പതിക്കുന്നു, ആ പേടകത്തിന്‌ മുകളിൽ ഫൊർ നോട്ട് ഫൊർ നോട്ട് എയിറ്റ് എന്നെഴുതിയിരിക്കുന്നു. ഈ പേടകം വീണ ശബ്ദമാണ് ആദം കേട്ടത്. പേടകത്തിൽ മൂന്നു പേരുണ്ട്, ഒരു പെണ്ണും രണ്ടു ആണും. പരിക്കുകൾ ഒന്നുമില്ലാതെ മൂന്നു പേരും ആ ദ്വീപിൽ ഇറങ്ങുന്നു, മൂന്നു പേരും നാട്ടിലെ കണ്ട്രോൾ റൂമുമായി ബന്ധപ്പെടുന്നു. അവർ കണ്ട്രോൾ റൂമിൽ വിളിച്ചറിയിക്കുന്നു ഞങ്ങൾ സുരക്ഷിതരാണ്‌. തോമസ്‌ : നമ്മൾ കണ്ട കാഴ്ചകളും അനുഭവങ്ങളും നമുക്ക് ലഭിച്ച സിഗ്നൽ കോഡുകളും ഇവിടെ എഴുതി വെക്കാം, എന്നങ്കിലും മനുഷ്യർ ഇവിടെ എത്താതിരിക്കില്ല, ഒരു പേടകമോ നൗകയോ ഇവിടെ എത്തുമെന്ന് പ്രതീക്ഷിക്കാം. ഈ കോഡുകളിലൂടെയും സിഗ്നലുകളിലൂടെയും ഒരു പാട് പുതിയ അറിവുകൾ കണ്ടത്താൻ അവർക്ക് സാധിച്ചെന്നു വരും. അതായിരിക്കും നമുക്ക് ഇപ്പോൾ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം. ആദം: അതെ തോമസ്‌ ഞാനും അത് ചിന്തിക്കുകയായിരുന്നു. അവർ രണ്ടു പേരും തോട്ടത്തിലൂടെ നടക്കുന്നു. എഴുതാൻ പറ്റുന്ന പരന്ന കല്ലുകൾ തിരയുന്നു. കല്ല്‌ കണ്ടെത്തുന്നു. അവർക്ക് ലഭിച്ച അജ്ഞാത കോഡുകളെ പറ്റിയും ചിത്രങ്ങളെ പറ്റിയും കണ്ട കാഴ്ചകളും ശേകരിന്റെ മരണത്തെ പറ്റിയും അതിൽ എഴുതി വെക്കുന്നു. സൂര്യൻ കടലിലേക്ക് താഴുന്നു. രാത്രി രണ്ടു പേരും എർമാടത്തിൽ കിടക്കുന്നു നല്ല ഇരുട്ട്, ശക്തമായ ഇടിയോടും മിന്നലോടുകൂടെയുള്ള മഴ വര്ഷിക്കുന്നു, ആ ശക്തമായ മിന്നലിൽ തോമസ്‌ മരണപ്പെടുന്നു. സൂര്യൻ ഉദിച്ചുയരുന്നു, മരത്തിനു താഴെ നിറയെ വെള്ളം, തോമസിനെ ആദം വിളിക്കുന്നു ആദം: തോമസ്‌, എഴുന്നെൽക്കൂ തോമസ്‌. തോമസിന് ഒരനക്കവുമില്ല, ഇടി മിന്നലേറ്റ് തോമസ്‌ മരിച്ചതായി ആദം മനസ്സിലാക്കുന്നു. തോമസിന്റെ നെഞ്ചിൽ തലചേർത്തു പിടിച്ചു ആദം കരയുന്നു. ശേകരിനെ മറവു ചെയ്ത സ്ഥലത്തേയ്ക്ക് തന്നെ തോമസിനെയും വഹിച്ചു ആദം പോകുന്നു, ശേഷക്രിയ നടത്തുന്നു. ആദം നേരെ പേടകതിനുള്ളിലേക്ക് നടക്കുന്നു സ്വിച്ച് ഓണ്‍ ചെയ്യുന്നു, ഒന്നും വർക്കാകുന്നില്ല. മിന്നലിൽ തോമസിന്റെ ജീവിതം നഷ്ടമായത് പോലെ അല്പമെങ്കിലും നാടുമായി ബന്ധപ്പെടാം എന്ന പ്രതീക്ഷയുണ്ടായിരുന്ന ഇലക്ട്രിക്‌ ഉപകരണങ്ങൾ മുഴുവൻ നശിച്ചു പോകുന്നു. സ്ക്രീൻ മുഴുവൻ കത്തി ക്കരിഞ്ഞിരിക്കുന്നു. ആദം കടൽ തീരത്തിരിക്കുന്നു. (കടലിനെ നോക്കി കൈകള മേൽപ്പോട്ട്ഉയർത്തി പ്രാർഥിക്കുന്നു, ഏകാന്തതയുടെ രാവുകളും പകലുകളും കടന്നു പോകുന്നു.) കുറെ നേരം കടൽ തീരത്ത് ഇരീക്കുന്നു. ദൂരെ നിന്നും എന്തോ നീങ്ങി വരുന്ന മങ്ങിയ കാഴ്ച കാണുന്നു. (ദൂരെ നിന്നും തീരത്തേയ്ക്ക് ഒരു രൂപം അടുത്തു വരുന്നു) ആദം എർമാടത്തിലേക്ക് ഓടി പോകുന്നു. എർമാടത്തിൽ കയറി ദൂരെ കടലിലേക്ക്‌ തന്നെ നോക്കി. ഒരു ചെറു കപ്പൽ തീരത്തേയ്ക്ക് അടുത്തു വരുന്നു. ആദമിന്റെ മുഖത്ത് മുഴുവൻ ആകാംക്ഷ. നിറയെ കൊത്തു പണികളിൽ തീർത്ത ഒരു അമ്പലം പോലെയുള്ള, മരങ്ങൾ കൊണ്ട് നിർമിച്ച വ്യത്യസ്ത രൂപങ്ങൾ വരച്ചുകൊത്തു പണി ചെയ്ത ത്രികോണാക്രുത്യിലുള്ള ഒരു കപ്പൽ തീരത്തേയ്ക്ക് അണയുന്നു. ശരീരം മുഴുവൻ തുകൽ വസ്ത്രം കൊണ്ട് മറച്ച കുറെ മനുഷ്യർ അതിൽ നിന്നും ഇറങ്ങുന്നു. കുറെ കെട്ടുഭാണ്ഡങ്ങൾ അതിൽ നിന്നും ഇറക്കി വെക്കുന്നു. ശരീരം മുഴുവൻ തുകല്കൊണ്ട് മറച്ച ഇരുപതു പുരുഷന്മാരും പന്ത്രണ്ടു സ്ത്രീകളും മൂന്നു കുട്ടികളും ആദം താമസിക്കുന്ന മരത്തിനു എതിർ ഭാഗത്തേയ്ക്ക് നടന്നു നീങ്ങുന്നു. ആണുങ്ങൾ ഒരു പാടുയരവും തടിയും ഉള്ളവർ, അത്രയൊന്നും ഉയരമില്ലാത സ്ത്രീകൾ. അവർ കുറച്ചു ദൂരത്തേക്കു നടക്കുന്നു, ആദം അവരെയും നോക്കി മരത്തിൽ തന്നെ ഇരിക്കുന്നു. അവരുടെ കൂട്ടത്തിൽ പ്രത്യേക വേഷംധരിച്ച ഒരാൾ തുകലുകൾ ചേർത്തുണ്ടാക്കിയ ഒരു തൊപ്പി തലയിൽ വെച്ചിരിക്കുന്നു. അദ്ദേഹം ഒരു മരക്കഷണം കൊണ്ട് നിലത്ത് വരഞ്ഞതിനു ശേഷം ഉച്ചത്തിൽ കൂടെയുള്ളവരോട് പറയുന്നു "ടിക്ക് ടിക്ക് ടിക്ക്" അത് കേട്ട ഉടനെ എല്ലാവരും ചേർന്ന് മനോഹരമായ ഒരു കൂടാരം അവിടെ നിർമ്മിക്കുന്നു, കാണാൻ നല്ല അഴകുള്ള കൂടാരം, പ്രത്യേക ഇലകളും കയറുകളും ഉപയോഗിച്ചാണ് കൂടാരം നിര്മ്മിക്കുന്നത്. വ്യത്യസ്ത കളറുകളുള്ള തുകലുകളും ഇലകളും, മനോഹാരിത വർദ്ധിപ്പിക്കാൻ മൃഗങ്ങളുടെ കൊമ്പുകളും പല്ലുകളും അലങ്കാരമായി ചേർത്തു വെക്കുന്നു. ആദം തോട്ടത്തിൽ നിന്നും പഴം പറിക്കുന്നു. ശരീരം മുഴുവൻ തുകൽ വസ്ത്രം കൊണ്ട് മൂടിയ സുന്ദരികളായ അഞ്ചു സ്ത്രീകൾ ആദമിന്റെ മുമ്പിൽ വരുന്നു. അഞ്ചു പേരും വ്യത്യസ്ത കളറുകളുള്ളതുകൽ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്, ചുവപ്പ്, മഞ്ഞ , പച്ച , നീല, കറുപ്പ്, അവരുടെ മുഖം മാത്രമേ കാണുന്നുള്ളൂ. കൂട്ടത്തിൽ ഒരു പെണ്ണ് അവളുടെ തലയിൽ കിരീടം ചൂടിയിരിക്കുന്നു. ആദമിനെ കണ്ട യുവതികൾ ഒരു നിമിഷം അമ്പരന്നു നിൽക്കുന്നു. അവരുടെതായ ഭാഷയിൽ കൂടെയിരുന്നവരോട് "ഹോക് ലോക ഹോക് ലോക ഹോക് ലോക" എന്ന് ആവര്ത്തിച്ചു പറയുന്നു. ഇത് കേട്ടപ്പോൾ ആദം അവരിൽ നിന്നും മറ്റൊരു ഭാഗത്തേയ്ക്ക് ഓടി പോകുന്നു. യുവതികൾ തിരിച്ചു അവരുടെ തമ്പിലേക്ക് നടക്കുന്നു അവരുടെ കൈകളിൽ ഓലകൊണ്ട് മെടഞ്ഞ കൊട്ടയുണ്ട്‌, കോട്ടയിൽ നിറയെ പഴങ്ങളും. അവരുടെതായ ഭാഷയിൽ അവർ സംസാരിക്കുന്നു. (നാസേ നകോ നകോ നാസി) ഒരു തരം പ്രത്യേക ശബ്ദമാണ് പുറത്തു വരുന്നത്. കറുപ് തുകൽ ധരിച്ച കുറിയ യുവതി : "നായ്‌ നയെ സഹ ബാടൂ" (ആദമിനെ കണ്ട കാര്യം നമ്മുടെ മൂപനെ അറിയിക്കണം). ഇത് തന്നെ മറ്റു മൂന്നു പേരും പറയുന്നു. കിരീടം തലയിൽ വെച്ച നീല കളറുള്ള യുവതി : നോ ന്നോ നായ ബാടൂ (ആദമിനെ കണ്ട കാര്യം മൂപനോട് പറയരുത്) മൂപനെ ഇപ്പോൾ അറിയിക്കരുത് എന്ന് പറയുന്നു. കൂടാരത്തിൽ നിറയെ ചില ചെടികൾ കുറെ തുകൽ വസ്ത്രങ്ങൾ, മൂപനും കുറച്ചു പേർക്കും ഇരിക്കാനുള്ള വലിയ ഇരിപ്പിടം, മൂപനും മറ്റു മൂന്നു പേരും കൂടെ മരത്തടി കൊണ്ട് ഉണ്ടാക്കിയ ഒരു വലിയ ചക്രം കറക്കുന്നു. യുവതികൾ കൂടാരത്തിലേക്ക് കയറി വരുന്നു. അവർ പറിച്ച പഴവർഗങ്ങൾ മൂപന്റെ മുമ്പിൽ വെച്ചു, നേരെ കൂടാരതിനുള്ളിലേക്ക് പോകുന്നു. തമ്പിനുള്ളിൽ മൂപനും മറ്റുള്ളവരും ചേർന്ന് പ്രത്യേക തരംശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. പ്രാര്ഥനാ മന്ത്രങ്ങൾ ഉരുവിടുന്ന ശബ്ദം. ആദം തോട്ടത്തിലൂടെ നടക്കുന്നു പഴം പറിക്കുന്നു. അഞ്ചു യുവതികളും ആദമിന്റെ അരികിലൂടെ നടന്നു നീങ്ങുന്നു. ആദമിനെ അവർ കണ്ടു മുട്ടുന്നു. എല്ലാ ദിവസവും അവർ വരുന്ന വഴിയിൽ ആദം അവരെ കാത്തിരിക്കുന്നു. തലയിൽ കിരീടം വെച്ച യുവതി അനുരാഗത്തോടെ ആദമിന്റെ മുഖത്തു തന്നെ നോക്കി നില്കുന്നു. മറ്റു നാല് യുവതികൾ പഴം പറിക്കുന്നു. പഴം പറിച്ചു കഴിഞ്ഞ യുവതികൾ "സയ്യിടീ സയ്യിടീ" ഉറക്കെ വിളിക്കുന്നു ആദമിൽ ലയിച്ച യുവതി പെട്ടെന്ന് ഞെട്ടുന്നു, അവരുടെ കൂടെ ആദമിനെ നോക്കി ചിരിച്ചു കൊണ്ട് കൂട്ടുകാരികളോടൊപ്പം നടന്നു നീങ്ങുന്നു, ഇടയ്ക്ക് ആദമിനെ തിരിഞ്ഞു നോക്കുന്നു. കൂടാരത്തിന് മുമ്പിൽ മൂപനും രണ്ടു യുവാക്കളും ഇരിക്കുന്നു. യുവതികൾ കൂടാരത്തിനുള്ളിലേക്ക് പോകുന്നു. എല്ലാവരും പഴ വർഗങ്ങൾ ഭക്ഷിക്കുന്നതിനിടയിൽ കുറിയ യുവതി മൂപന്റെ അടുത്ത് പോകുന്നു ആദമിനെ കാണുന്ന കാര്യം മൂപനെ രഹസ്യമായി അറിയിക്കുന്നു. കുറിയ യുവതി: "നയ്സ് സ ബാലാ ബാടൂ" (ഞങ്ങൾ പഴം പറിക്കുന്നതിനിടയിൽ ഒരാളെ കാണാറുണ്ട്‌ നമ്മുടെ നീലിമ യ്ക്ക് അവരോടു സ്നേഹമാണ്) മൂപൻ : ഉച്ചത്തിൽ "ബീവീകോ സലമതെ ബാടൂ" (യുവതികളെ പിന്തുടരാനും ആദമിനെ പിടിച്ചു കൊണ്ടുവരാനും ആജ്ഞാപിക്കുന്നു) നേരം വെളുത്തു തുടങ്ങി ചെറിയ ചെറിയ കുറെ വീടുകളുള്ള കോളനി. വീടുകൾക്കിടയിലൂടെയുള്ള ചെറിയ റോഡിലൂടെ പത്തു വയസ്സുള്ള ഒരു ബാലൻ (മണി ക്കുട്ടൻ) സൈകിളിൽ പത്രക്കെട്ടുമായി വരുന്നു പത്രക്കടലാസുകൾ വീടിന്റെ ഗൈറ്റിനു മുമ്പിൽ വലിച്ചെറിഞ്ഞു ബെല്ലടിച്ചു കൊണ്ട് അടുത്ത സ്ഥലം ലക്ഷ്യമാക്കി നീങ്ങുന്നു. ഗ്രഹനാഥൻ റാഫി ആ വീടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുന്നു. ഭാര്യ വാതിൽക്കൽ ഇരിക്കുന്ന ഭർത്താവ് റാഫിക്ക് ഒരുകപ്പു ചായയുമായി വരുന്നു. റാഫി ചായയുമായി ഗേറ്റ്നടുത്ത് നടന്നു പത്രമെടുത്ത് വീണ്ടും കസേരയിൽവന്നിരീക്കുന്നു. പത്രത്തിലെ തലവാചകങ്ങൾ ഓരോന്നായി വായിച്ചു കൊണ്ടിരിക്കുന്നു. പത്തു വയസ്സുള്ള മകൾ അസ്മ ടി വി ഓണ്‍ ചെയ്യ്തു, പത്രക്കടലാസിലെ പ്രധാന വാർത്ത തന്നെയാണ് ടി വി വാർത്താവതാരികയും വായിക്കുന്നത് . «ചൊവ്വ ഗ്രഹം ലക്ഷ്യമാക്കി പുറപ്പെട്ട ഇന്ത്യുടെ ത്രീ നോട്ട് ത്രീ നോട്ട് സെവൻ ലക്ഷ്യ സ്ഥാനത്തെത്താതെ വിക്ഷേപണ ദൌത്യം പരാചയപ്പെട്ടു. പേടകത്തിലുണ്ടായിരുന്ന മൂന്നു പേരെ കുറിച്ചു ഒരു വിവരവുമില്ല, പേടകം സുരക്ഷിതമായി എവിടെയോ പതിച്ചതായി മാത്രം വിവരങ്ങൾ ലഭിച്ചതായി വിക്ഷേപണ ഡയറക്ടർ അരവിന്ദാക്ഷ ഷെട്ടി അറിയിച്ചു. സിഗ്നൽ തകരാറായത് കൊണ്ട് അവരെ കുറിച്ച് ഒരു വിവരവും ലഭിക്കുന്നില്ല. ഇന്നലെ വൈകുന്നേരം രണ്ടു മണിക്കായിരുന്നു ചൊവ്വയിലേക് ശാസ്ത്രജ്ഞരായ തോമസിനെയും ശേഖരിനെയും ആദമിനെയും വഹിച്ച പേടകം പുറപ്പെട്ടത്, മൂന്നു പേരുടെയും ഒരു വിവരവും ഇത് വരെ ലഭ്യമായിട്ടില്ല, സാങ്കേതിക തകരാർ മൂലമാണ് സിഗ്നൽ നഷ്ടപ്പെട്ടത്. ഷെട്ടി അറിയിച്ചു. നിറയെ കാടുകളും അരുവികളും പഴവർഗങ്ങൾ നിറഞ്ഞ തോട്ടങ്ങളും ചെടികളും നിറഞ്ഞ മനുഷ്യവാസമില്ലാത്ത മനോഹരമായ ദ്വീപ്‌, യാത്രക്കിടയിൽ പേടകം അവിടെ പതിക്കുന്നു. അതിലുണ്ടായിരുന്ന മൂന്നു യുവാക്കളും പരിക്കുകൾ ഒന്നുമില്ലാതെ പേടകത്തിൽ നിന്നും രക്ഷപ്പെടുന്നു. ആ ദ്വീപിൽ ഇറങ്ങുന്നു. മൂന്നു പേരും അവർ എത്തിപ്പെട്ട സ്ഥലം ആകാംക്ഷയോടെ വീക്ഷിക്കുന്നു. പേടകത്തിനുള്ളിൽ ഘടിപ്പിച്ച എലെക്ട്രോണിക് ഉപകരണങ്ങൾ ഓണ്‍ ചെയ്യുന്നു. പേടകത്തിന്നുള്ളിൽ നിറയെ ഇലക്ട്രോണിക് സ്ക്രീനുകളാണ്. വലിയ സ്ക്രീനുള്ള എലെക്ട്രിക്ക് ഡിവൈസുകൾ. നാടുമായി ബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയായിരുന്നു അവർക്ക്, നാട്ടിലെ കണ്ട്രോൾ റൂമിലേക്കുള്ള സിഗ്നൽ അവർക്ക് ലഭിക്കുന്നില്ല. സിഗ്നൽ ലഭിക്കാൻ അവർ ശ്രമിച്ചു കൊണ്ടിരുന്നു മൂന്നു പേരും ആ ദ്വീപിലൂടെ നടക്കുന്നു. നിറയെ പഴ വർഗങ്ങൾ നിറഞ്ഞ മരങ്ങൾ, ചെറിയ ചെറിയ ശുദ്ധ ജലം ഒഴുകുന്ന അരുവികൾ. അരുവിയിലെ വെള്ളംകുടിച്ചു പഴ വർഗങ്ങൾ ഭക്ഷിച്ചു. മൂന്നു പേരും അരുവിയിൽ മുങ്ങി ക്കുളിക്കുന്നു. കുളി കഴിഞ്ഞു മൂന്നു പേരും അരുവിയുടെ അടുത്ത് ഇരിക്കുന്നു ശേഖർ : നമ്മൾ എവിടെ താമസിക്കും ആദം : നമുക്കിതിൻമെൽ ഒരു എർമാടം ഉണ്ടാക്കിയാലോ ഈ വള്ളികൾതൂങ്ങിക്കിടക്കുന്നത് കൊണ്ട് മുകളിൽ കയറാൻ എളുപ്പമാണ് മൂന്നു പേരും അവരുടെ എലെക്ട്രോനിക് ഉപകരണങ്ങൾ ഓണ്‍ ചെയ്ത് പ്രവര്തിപ്പിക്കുന്നു. സ്ക്രീനിൽ അവർക്ക് ചില വരകൾ കാണാൻ കഴിയുന്നു. ചില വ്യത്യസ്ത കാഴ്ചകൾ. അവരുടെ കമ്പ്യൂട്ടർ അജ്ഞാതമായ ഏതോ ചില സിഗ്നലുകലിലേക്ക് കണക്റ്റ് ആകുന്നു. സ്ക്രീനിലൂടെ അജ്ഞാതമായ ചില സന്ദേശങ്ങൾ അവര്ക്ക് കിട്ടാൻ തുടങ്ങി. ചെറിയ ചെറിയ ലൈനുകളും വൃത്താകൃതിയിലുള്ള വ്യത്യസ്ത കളറുകളുള്ള രൂപങ്ങൾ, അവരുടെ സ്ക്രീനിലൂടെ തെളിയുന്നു. മൂന്നു പേരും ഈ കാഴ്ച കൌതുകത്തോടെ നോക്കുന്നു. സ്ക്രീനിൽ വരുന്ന രൂപങ്ങൾ മാറി വരുന്നു, വ്യത്യസ്ത ശൈപിലുള്ള രൂപങ്ങൾ ഒപ്പം കുറെ ലൈനുകളും. ഓരോ ദിവസവും മാറി വരുന്ന ലൈനുകൾ അവർ ശ്രദ്ധിക്ക്ന്നു ആദം : നമുക്ക് ഈ സന്ദേശങ്ങളുടെ കോഡുകൾ സേവ് ചെയ്യാം, സേവ് ചെയ്തു കോഡുകൾ നമുക്ക് തിരിച്ചയക്കാൻ ശ്രമിക്കാം. അവർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സിഗ്നലുകൾ സേവ് ചെയ്തു, അതെ രൂപത്തിലുള്ള കോഡുകൾ ചേർത്തു അവർ മെസ്സജുകൾ വരുന്ന സിഗ്നലുകളിലേക്ക് തിരിച്ചയക്കുന്നു. കോഡുകൾ സേവ് ചെയ്തു അയച്ചതിന് ശേഷമുള്ള ചിത്രങ്ങൾ നേരത്തെ കണ്ടിരുന്ന വരകൾക്ക് പകരം ചില ചിത്രങ്ങൾ കൂടി വരാൻ തുടങ്ങി. ചിറകു വിടർത്തി പറക്കുന്ന കുതിരകളെ പോലെ കുറെ രൂപങ്ങൾ. എല്ലാം ഇരുട്ടിൽ പ്രകാശിക്കുന്ന രൂപങ്ങൾ. എവിടെയോ ജീവിക്കുന്ന ജീവികളാണോ എന്നവർ സംശയിച്ചു. മനുഷ്യരെക്കാൾ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ജീവികളാണ് ഇതെന്ന് അവർ അനുമാനിച്ചു. ഇതിനെ പറ്റി പഠിക്കാൻ നമുക്കെങ്ങിനെ കഴിയും, ഈ ചിത്രങ്ങൾ എങ്ങിനെ നാട്ടിലേക്ക് നമുക്ക് അയക്കാൻ കഴിയും. ശേഖരിനെ എർ മാടത്തിൽ കിടത്തി ആദമും തോമസും പഴങ്ങൾ പറിക്കാനും വെള്ളമെടുക്കാനും കാട്ടിലേക്ക് നടക്കുന്നു, പഴ വർഗങ്ങൾ പറിക്കുന്നു. തോമസ്‌ : ശേഖർ, ശേഖർ എഴുന്നെൽക്കൂ, ശേഖരിനെ അവർ തട്ടി വിളിക്കുന്നു. ശേഖരിനു ഒരനക്കവുമില്ല ആദം ശേഖറിന്റെ മൂക്കിനടുത്തു കൈ വെക്കുന്നു. ആദമും തോമസും ശേഖരിന്റെ ശേഷക്രിയകല്ക്കായി ശേഖരിന്റെ ശരീരം എര്മാദത്തിനു താഴെ കൊണ്ട് വരുന്നു. കണ്ണീരോടെ ശേഖരിനെ കുറച്ചു അകലയായി ഒരു മരത്തിനു താഴെഉള്ള ഒരു കുഴിയിൽ അടക്കം ചെയ്യുന്നു. തോമസ്‌ : "ആദം ശേഖർ നമ്മെ വിട്ടു പിരിഞ്ഞു, ഇനി എത്രകാലം നമുക്ക് ഇവിടെ ജീവിക്കാൻ കഴിയും? നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയുമെന്നു ഇനി ഒരു പ്രതീക്ഷയും എനിക്കില്ല. നമുക്ക് ഒരു കാര്യം ചെയ്യാം. ഇന്ന് ഐഹിക ഭ്രമം മനുഷ്യനെ വല്ലാതെ ഗ്രസിച്ചു കൊണ്ടിരിക്കുന്നു, മോഹങ്ങൾ മനസ്സിൽ നിറച്ചു ഭൌതിക സുഖങ്ങൾ വാരിക്കൂട്ടാൻ ഓടിക്കൊണ്ടിരി ക്കുന്നതിനിടയിൽ അസ്ഥിത്വവം മറന്നു പോകുന്നു മിതത്വം നഷ്ടപ്പെടുന്നു. ആർഭാടങ്ങൾ വർദ്ധിക്കുന്നു. വീട് നിർമാണത്തിലും ഭക്ഷണ വിഭവങ്ങൾ ഒരുക്കുന്നതിലും വാഹനമുപയോഗത്തിലും ആർഭാടം വല്ലാതെ കൂടുന്നു. ജീവിത സമ്പാദ്യ മത്രയും വീടിനായി മാറ്റി വീടെന്നത് ആഡംബരത്തിന്റെയും പ്രൌഡിയുടെയും അടയാളമാക്കി മാറ്റുകയാണ്. ആഡംബര സൗദങ്ങൽ ഉണ്ടാക്കാനുള്ള മത്സരങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ മറു ഭാഗത്ത് തുറന്ന സ്ഥലങ്ങളിലും തെരുവിലും ബസ്റ്റാണ്ടിലും റെയിൽവെ സ്ടാഷനിലും കടൽ തീരങ്ങളിലും പുഴക്കരികിലും നിരവധി ഭവനരഹിതരായ പാവങ്ങൾ കഴിയുന്നുന്നുണ്ടന്ന കാര്യം അറിയാതെയോ അറിഞ്ഞോ മറന്നു പോകുന്നുണ്ട്. കൂട്ട് കുടുംബങ്ങളിൽ നിന്നും മാറി താമസിക്കൽ അനിവാര്യമായിട്ടും ഒന്ന് മാറാൻ കഴിയാതെ വീര്പ്പു മുട്ടുന്ന പാവങ്ങളുടെ വിങ്ങലും, ചേരികളിലും മലയോരങ്ങളിലും ജനിച്ചു മരിക്കുന്ന പട്ടിണി പാവങ്ങളായ കുഞ്ഞുങ്ങളുടെ തേങ്ങലും കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കഴിയാതെ കണ്ണ് നീർപൊഴിക്കുന്ന അമ്മമ്മാരുടെ കരച്ചിലും, വീടും നാടുമില്ലാതെ കടലിനുള്ളിൽ കപ്പലിൽ വിശപ്പിന്റെ കാഠിന്യത്താൽ പരസ്പരം കടിച്ചു കീറി മരിക്കേണ്ടി വന്ന മനുഷ്യരുടെ നിലവിളിയും അട്ടഹാസവും കാതിൽ അലയടിക്കുമ്പോഴും ഈ ആഡംബര ചിന്തകൾ കൂടുന്നെയുള്ളൂ ഒട്ടും കുറയുന്നില്ല. ഇപ്രാവശ്യം അവധിക്കു നാട്ടിൽ പോയപ്പോൾ നാട്ടിലെ വീട് നിർമാണത്തിലെ ആഡംബരങ്ങളെ കുറിച്ചു കൂട്ടുകാരനായ എഞ്ചിനീയറോഡ്‌ അല്പം നേരം സംസാരിക്കാൻ കഴിഞ്ഞു, അവന്റെ മേൽനോട്ടത്തിൽ നിര്മ്മിച്ച കുറച്ചു വീടുകൾ കാണാനിടയായി. കൂടുതലും കൊട്ടാര സമാനമായ വീടുകൾ. അതിക വീടും പ്രവാസികളുടെതാണ് അവൻ നല്കിയ ചില വിവരങ്ങൾ വിചിത്രവും അത്ഭുതപ്പെടുത്തുന്നതായിരുന്നു. "നമ്മുടെ നാടുകാർക്ക് വേണ്ടി മാത്രം വീടുകൾ മോഡി കൂട്ടാനുള്ള പ്രാദേശിക പേരിൽ അറിയപ്പെടുന്ന പ്രത്യേക ആഡംബര മറ്റീരിയലുകൽ വിപണിയിൽ ഇറങ്ങുന്നു, അത് എത്ര വില കൊടുത്തും വാങ്ങാൻ സന്നദ്ധരാകന്ന വീട്ടുടമകൾ. പ്രാദേശികാഭിരുചിയെ തികച്ചും ചൂഷണം ചെയ്യാൻ കഴിയുന്ന വിപണന തന്ത്രം. കേട്ടപ്പോൾ അത്ഭുതവും ആശ്ചര്യവും തോന്നി. പൂർത്തിയാക്കാൻ കഴിയാതെ കിടക്കുന്ന കുറെ വലിയ വീടുകൾ കൂട്ടുകാരൻ എനിക്ക് കാണിച്ചു തന്നു. വ്യക്തമായ സാമ്പത്തിക പ്ലാനിങ്ങും ആസൂസ്ത്രണവുമില്ലാതെ ലോണ്‍ എടുത്തും ആഭരണങ്ങങ്ങൾ വിറ്റും ശമ്പളത്തില്‍ മിച്ചം പിടിച്ചും സ്വരൂക്കൂട്ടിയ പൈസകൊണ്ടാണ് പലരും പൊങ്ങച്ചത്തിന് വേണ്ടി വലിയ വീടുണ്ടാക്കാൻ ഒരുങ്ങുന്നത്. സാമ്പത്തിക സ്ഥിതിയും ആവശ്യങ്ങളും പരിഗണിക്കാതെ കിട്ടാവുന്നതിലുമതികം കടംവാങ്ങി വീട് പണി തുടങ്ങിയ പലരുടെയും വിജാരിക്കാതെയുള്ള ജോലി നഷ്ടവും കച്ചവട നഷ്ടവും വീട് പണി പാതിവഴിയിൽ നിർത്തി വെക്കേണ്ടി വന്ന കാഴ്ചകൾ. നിശ്ചയിച്ച പ്ലാനില്‍ നിന്നും നിര്‍മാണ സമയത്ത് മാറ്റം വരുത്തിയത കൊണ്ട് വിചാരിച്ചതിലും ചിലവ് വർദ്ധിക്കുകയും അത് താങ്ങാനാവാതെ പണി നിർത്തേണ്ടി വന്ന വീടുകൾ. അവരിൽ പലരും ഇത്രയും വലിയ വീട് എടുക്കേണ്ടായിരുന്നു എന്ന് പരിതപിക്കുന്നതായി കൂട്ടുകാരൻ പറയുന്നു. ഇങ്ങനെ പരിതപിക്കുന്നവരിൽ കൂടുതൽപേരും പ്രവാസികളാണ്. ഒരു ദിവസം പോലും താമസിക്കാൻ കഴിയാതെ വീട്ടുടമ ഇവിടം വിട്ടു പോകേണ്ടി വന്ന പണി മുഴുവൻ കഴിഞ്ഞ വീടും അക്കൂട്ടത്തിൽ സുഹൃത്ത് കാണിച്ചു തന്നു. ശാശ്വതമായി ഇവിടെ ജീവിക്കുമെന്നു തോന്നിപ്പിക്കും വിധമാണ് നാട്ടിലെ ഉൾപ്രദേശങ്ങളിൽ പോലും ആയുഷ്‌കാല സമ്പാദ്യ മത്രയും ചിലവഴിച്ചുകൊണ്ട് കൊട്ടാര സമാനമായ കോണ്ക്രീറ്റ് സൌദങ്ങൾ നിർമിക്കുചിരിക്കിന്നത്. മൂന്നു കഷ്‌ണം തുണിയുമായി യാത്ര ചെയ്യേണ്ടവർ ആർക്ക് വേണ്ടിയാണ് ഈമണി മാളികകൾ നിർമിക്കുന്നത്‌. എത്ര കണ്ട്‌ പണമോ, സ്വത്തോ സമ്പാദിച്ചാലും മരിക്കുമ്പോൾ ഇവിടെ നിന്നും സംഭാദിച്ച സത്കർമങ്ങൾ അല്ലാതെ മറ്റൊന്നും കൊണ്ടു പോകാൻ കഴിയില്ലെന്ന പരമാർത്ഥം അറിഞ്ഞിട്ടും ഒരു മാറ്റവുമില്ലാതെ ഇത് തുടർന്ന് കൊണ്ടേ ഇരിക്കുന്നു. കൊട്ടാരസമാനമായ വീടുകൾ നിർമ്മിക്കുന്നതിനു പകരം ജീവിക്കാനാവശ്യമായ ചെറിയ വീട് നിർമിച്ച് മാതൃക കാട്ടി, മരിക്കുമ്പോൾ കൊണ്ട് പോകാൻ കഴിയുന്ന വലിയ സംഭാദ്യമാണിതന്നു മനസ്സിലാക്കി തലചായ്ക്കാൻ ഇടമില്ലാതെ കഷ്ടപ്പെടുന്ന പാവങ്ങൾക്ക് ചെറിയൊരു വീട് നിർമിച്ചിരുന്നങ്കിൽ എത്ര നന്നായിരുന്നു. ഭാവിയിൽ ഒരു പ്രയോചനവും നല്കാത്ത കോണ്ക്രീറ്റ് കൊട്ടാരങ്ങൾ നാടുകളിൽ നിറയുന്നത് കാണുമ്പോൾ സി എച് മുഹമ്മദ് കോയ സാഹിബിന്റെ വാക്കുകളാണ് ഓർമ വരുന്നത്. സി എച് ജീവിപ്പിചിരിപ്പുണ്ടായിരുന്നങ്കിൽ "വീടുകൾ ചെറുതാക്കി ആവശ്യത്തിനു മാത്രം പണിതിരുന്നങ്കിൽ അനേകം ഭവന രഹിതർക്ക് നിങ്ങൾക്ക് വീട് നിർമിച്ചു കൊടുക്കാമായിരുന്നു" എന്ന് പറഞ്ഞേനെ. ഒരിക്കൽ സി എച് തന്റെ ലേഖനത്തിൽ എഴുതി "ബന്ദർ പോലെയുള്ള പുരപണിയുന്ന പിരാന്തു നമുക്കിനിയും മാറിയിട്ടില്ല. കേരളത്തിലാകെയുള്ള മുസ്ലിം സ്ത്രീകളുടെ ആകെ ആഭരണങ്ങൾ ഒരിടത്ത് കൂട്ടാൻ കഴിയുമെങ്കിൽ നമ്മുടെ സമുദായം പത്ത് കൊല്ലം മുന്നിലെത്തുമായിരുന്നു" സ്ത്രീകളുടെ ആഭരണ ഭ്രമം ഇന്നും കുറഞ്ഞിട്ടില്ല എന്ന് തന്നെ പറയാം. പ്രവാചകന്റെ അനുയായികളാണ് ഈ ആഡംബരത്തിൽ ഏറെ മുന്നിൽ എന്നതാണ് ഏറെ കൗതുകകരം. സി എച്ചിന്റെ ഭാഷയിൽ "ഈ പിരാന്തു" തുടരുമ്പോൾ സാമ്പത്തിക അസമത്വവും അസന്തുലിതാവസ്ഥയും ഏറെ സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. എന്റെ നാടായ നാദാപുരം പോലുള്ള പ്രദേശങ്ങളിൽ ഇത് പ്രകടമാണ് . പ്രവാചകൻ കിടന്നുറങ്ങിയത് വലിയ മണി മാളികയിലോ പട്ടുമെത്തയിലോ ആയിരുന്നില്ല ഈന്തപ്പനയോലകൾ കൊണ്ട് മെടഞ്ഞ പായയിലായിരുന്നു. ഒരിക്കൽ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ പ്രവാചകന്റെ പുറത്ത് നിറയെ ഈന്തപ്പനയോലയുടെ പാടുകള്‍ കണ്ടപ്പോൾ പ്രവാചകരേ ഞാന്‍ താങ്കള്‍ക്ക് ഈന്തപ്പനയോലകൾക്ക് പകരം ഒരു മെത്ത കൊണ്ടുവന്ന് തരട്ടേ എന്ന് ഇബ്‌നുമസ്ഊദ് ചോദിച്ചപ്പോൾ പ്രവാചകന്‍ മറുപടിയായി പറഞ്ഞത്. വേണ്ട ഇബ്‌നു മസ്ഊദ്, അല്‍പനേരം മരത്തണലില്‍ വിശ്രമിച്ച് ഇവിടം വിട്ടുപോവുന്ന വഴിയാത്രികന്റേതുപോലെയാണ് ഈ ലോക ജീവിതമെന്നിരിക്കെ എനിക്ക് എന്തിനാണവയൊക്കെ എന്നായിരുന്നു എത്ര ലളിതമായിരുന്നു പ്രവാചകന്റെ ജീവിതം. " നീ ഈ ലോകത്ത് ഒരു വഴിയാത്രക്കാരനെ പോലെയോ അപരിചിതനെ പോലെയോ കഴിയുക". മനുഷ്യനും ഈ ലോകവും തമ്മിലുള്ള ബന്ധത്തെ പറ്റി പ്രവാചകൻ പറഞ്ഞ വചനമാണിത് . ഇവിടെ വെച്ചു ചെയ്യുന്ന സത്കര്മങ്ങളുടെ ഫലമാനുസരിച്ചിരിക്കും നമ്മുടെ മരണാനന്തര വിജയം. അഞ്ചു കാര്യങ്ങള്‍ക്ക് മുമ്പ് അഞ്ചു കാര്യങ്ങള്‍ നന്മയില്‍ ഉപയോഗപ്പെടുതാൻ പ്രവാചകൻ പഠിപ്പിക്കുന്നു. "വാര്‍ധക്യത്തിന് മുമ്പ് യുവത്വത്തെ, രോഗത്തിന് മുമ്പ് ആരോഗ്യത്തെ, ദാരിദ്ര്യത്തിന് മുമ്പ് സമ്പന്നതയെ, തിരക്കിനു മുമ്പ് ഒഴിവു സമയത്തെ, മരണത്തിനു മുമ്പ് ജീവിതത്തെ". ഇസ്ലാമിക ഭാരനാതികാരിയായിരുന്ന രണ്ടാം ഉമർ എന്നറിയപ്പെടുന്ന ഉമർബിന് അബ്ദുൽ അസീസിന്റെ ജീവിതം നാം മാത്രുകയാക്കെണ്ടതുണ്ട് . അദ്ദേഹം അതികാരവും പതവിയും കൈ വന്നതിനു ശേഷം തനിക്കുണ്ടായിരുന്ന വലിയ വീടും വാഹനവും വിറ്റു പണം പൊതു ഫണ്ടിലേക്ക് നീക്കുകയായിരുന്നു ഒരു കൊച്ചു കുടിലിൽ ഒരു പായയിൽ കിടന്നായിരുന്നു ജനങ്ങളെ അഭിമുഖീകരിച്ചത് . പ്രജകൾക്കു ക്ഷേമം കൈ വരുത്തുകയും രാജ്യത്തെ മനോഹാരമായ നന്മയുടെ ആരാമമായി മാറ്റുകയും ചെയ്ത ഉമറിന്റെ ഓരോ ജീവിത കഥകളും ചരിത്ര താളുകളിൽ ഇന്നും ജീവിച്ചു കൊണ്ടിരിക്കുന്നു. അത്രയും ഹ്രദയ സ്പരഷമായിരുന്നു അദ്ദേഹത്തിൻറെ വ്യക്തി ജീവിതം. ചരിത്രകാരന്മാരല്ലാം അദ്ദേഹത്തിന്റെ മഹത്വം വാഴ്ത്തി എഴുതിക്കൊണ്ടിരിക്കുന്നു. തന്റെ ഭാര്യക്ക് പിതാവില്‍നിന്നും ലഭിച്ച മുഴുവന്‍ ആഭരണങ്ങളും ബൈതുല്‍ മാലിലേക്ക് കൊടുത്താലെ എന്റെ കൂടെ ജീവിക്കാന്‍ നിനക്ക് അനുവാദമുള്ളു എന്ന് തന്റെ ഭാര്യയോടു ഉമർ ബിന് അബ്ദുൽ അസീസ്‌ പറയുകയുണ്ടായി. പത്നി ഫാത്തിമ എല്ലാ ആഭരണങ്ങളും ബൈത്തുൽ മാലിൽ ഏല്പിച്ചു ഇതിന്റെ ഇരട്ടി എനിക്കുണ്ടായാലും എനിക്ക് അങ്ങ് മതി എന്ന് പറഞ്ഞു ഉമരിനോടൊപ്പം ജീവിക്കുകയായിരുന്നു. ഉമർ ബിന് അബ്ദുൽ അസീസ്‌ തന്റെ പ്രസംഗത്തിൽ ഒരിക്കൽ പറഞ്ഞു "ഓരോ ദിവസവും ഓരോ സഞ്ചാരിയെ നിങ്ങൾ ഒരിക്കലും തിരിച്ചു വരാത്ത സ്ഥലത്തേക്ക് യാത്ര അയക്കുന്നു, ഭൂമിയിലെ ഒരു കുഴിയിൽ നിങ്ങൾ അവനെ തള്ളിയിടുന്നു. അവിടെ നിന്ന് ഒരിക്കലും എഴുന്നേല്ക്കാൻ അവനു കഴിയുന്നില്ല അവിടെ തലയിണയോ കിടക്കാൻ മെത്തയോ ഇല്ല. എല്ലാവരെയും വിട്ടു പിരിഞ്ഞ അവൻ അവിടെ കിടന്നു വിചാരണ നേരിടുന്നു. തന്റെ കര്മങ്ങളുടെ ബന്ധത്തിലാണ് അവൻ. മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു സന്തോഷത്തോടെ ഇവിടെ താമസിക്കുന്ന ഏതൊരുത്തനും ഇവിടെ നിന്നും യാത്രയാകും അത് കൊണ്ട് ഈ ദുന്യാവിൽ നിന്നുള്ള യാത്ര സുഗമമാക്കുക. ഈ ദുന്യാവ്‌ വിഷമമുണ്ടാക്കുന്ന അതെ അളവിൽ സന്തോഷം നല്കുന്നില്ല. അല്പം സന്തോഷവും കൂടുതൽ ദുഖവുമാണ് നല്കുന്നത്. റഹീം കുട്ടിയാടി ഒരു സംഭാഷണഗാനത്തിൽ ഉമറിന്റെ ലളിത ജീവിതം മനോഹരമായി ചിത്രീകരിക്കുന്നുണ്ട് . കേരളത്തിലെ നിരവധി പേരുടെ കാതിൽ ആ വരികൾ ഇന്നുമുണ്ടാകും. വലിയ കൊട്ടാരങ്ങളും തോട്ടങ്ങളും വിവിധ അനുഗ്രഹങ്ങളും അതികാരങ്ങളും ഉണ്ടായിരുന്ന രാജാക്കന്മാരും പ്രഭുക്കന്മാരും ഇവിടെ കഴിഞ്ഞു പോയിട്ടുണ്ട് . അക്രമിയായ അഹങ്കാരിയായ എന്നും ഇവിടെ നിലനിലക്കുമെന്നു ആഗ്രഹിച്ച ഫറോവ മുങ്ങി മരിച്ചു എല്ലാം നഷ്ടപ്പെട്ട ചരിത്രം ഖുറാൻ വിവരിക്കുന്നുണ്ട് "എത്രയെത്ര അരുവികളും ആരാമങ്ങളും മണിമേടകളുമാണ് അവര്‍ ഉപേക്ഷിച്ചുപോയത്! അവരാസ്വദിച്ചുപോന്ന എന്തെല്ലാം ജീവിതൈശ്വര്യങ്ങള്‍! ഒക്കെയും അവര്‍ പിറകില്‍ ഉപേക്ഷിച്ചുപോയി. ഇതത്രെ അവര്‍ക്കുണ്ടായ പര്യവസാനം. അവരുടെ വിഭവ സമൃദ്ധിക്ക് നാം മറ്റൊരു ജനത്തെ അവകാശികളാക്കി. ആകാശമോ ഭൂമിയോ അവര്‍ക്കുവേണ്ടി കരഞ്ഞില്ല. അവര്‍ക്ക് അല്‍പവും അവസരം ലഭിച്ചതുമില്ല (44:25-29) പുണ്യ മാസമായ റമദാനിലൂടെയാണ് വിശ്വാസികൾ നീങ്ങി ക്കൊണ്ടിരിക്കുന്നത്, ഭക്തിയുടെ ഈ ദിനരാത്രങ്ങളെ പരമാവധി ധന്യമാക്കുന്നതോടൊപ്പം ആത്മവിശുദ്ധി കൈവരിക്കുവാനും ആത്മസംസ്ക്കരണത്തിലൂടെ ജീവിത വിജയം നേടാനും നമുക്ക് സാധിക്കണം ആഡംബരങ്ങളും ദൂര്‍ത്തും ഒഴിവാക്കി ലളിതജീവിതം നയിക്കാനും പാവങ്ങളെയും അഗതികളെയും സഹായിക്കാനും അതിനെ പ്രേരിപ്പിക്കാനും നമുക്ക് കഴിയട്ടെ. അഗതികള്‍ക്ക് അന്നം നല്കാനും അതിനു പ്രേരിപ്പിക്കുന്നതിന്റെയും ദുര്‍ബലരോട് കാരുണ്യത്തോടെ വര്‍ത്തിക്കേണ്ടതിന്റെയും പ്രാധാന്യത്തെ ഊന്നിക്കൊണ്ട് ഖുറാൻ പറയുന്ന ഈ വചനം ഏതൊരു വിശ്വാസിയുടെയും ഉള്ളം തുറപ്പിക്കുന്നതാണ്. "എന്നാല്‍ കര്‍മപുസ്തകം ഇടതുകരത്തില്‍ ലഭിക്കുന്നവനോ അവന്‍ പറയും: കഷ്ടം! എനിക്കെന്റെ കര്‍മപുസ്തകം കിട്ടാതിരുന്നെങ്കില്‍! എന്റെ കണക്കെന്തെന്നറിയാതിരുന്നെങ്കില്‍! മരണം എല്ലാറ്റിന്റെയും ഒടുക്കമായിരുന്നെങ്കില്‍!! എന്റെ സമ്പത്ത് ഇന്ന് എനിക്കൊരു പ്രയോജനവും ചെയ്തില്ല. എന്റെ അധികാരങ്ങളൊക്കെയും എനിക്ക് നഷ്ടപ്പെട്ടു. അപ്പോള്‍ കല്‍പനയുണ്ടാകും നിങ്ങള്‍ അവനെ പിടിച്ച് ചങ്ങലയിടുവിന്‍. എന്നിട്ട് നരകത്തിലേക്കെറിയുവിന്‍. അനന്തരം എഴുപത് മുഴം നീളമുള്ള ചങ്ങലയില്‍ ബന്ധിക്കുവിന്‍. അവന്‍ മഹോന്നതനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. അഗതികള്‍ക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിച്ചിരുന്നുമില്ല. അതിനാല്‍ ഇന്നിവിടെ അവനോടനുതാപമുള്ള ഒരു മിത്രവുമില്ല. വ്രണങ്ങളില്‍നിന്നുള്ള ദുഷ്ടുകളല്ലാതെ അവന് ഒരാഹാരവുമില്ല. പാപികള്‍ മാത്രമേ അത് ഭുജിക്കുകയുള്ളൂ.(69:25-37) ഇമാം ശാഫി തന്റെ ഒരു ചെറു കവിതയിലൂടെ വലിയൊരു ചിന്ത നമ്മോടു പങ്കു വെക്കുന്നുണ്ട്. നീ ഐഹിക പ്രമത്തതയിൽ അകലം പ്രാപിക്കുക, കാരണം രാത്രി മറഞ്ഞാൽ അടുത്ത പുലരി ജീവിക്കുമെന്ന് ഒരു ഉറപ്പുമില്ല, എത്ര എത്ര ആരോഗ്യ ദൃഡ ഗാത്രരാന് ഒരസുഖവുമില്ലാതെ മരിച്ചു പോയിരിക്കുന്നത്, എത്ര എത്ര രോഗികളാണ് കാലത്തെ അതിജയിച്ഛത്, രാവും പകലും കളി ചിരിയിൽ എര്പെടുന്ന എത്ര എത്ര യുവാക്കൾ, എവിടെയോ അവരുടെ കഫൻ പുടവ നെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു അവരതരിയുന്നില്ല. പാവപ്പെട്ടവർക്ക് വേണ്ടി ദൈവത്തോട് ഉള്ളുരുകി പ്രാർഥിക്കാനും ലഭിച്ച അനുഗ്രഹങ്ങല്ക്ക് നന്ദി പറയാനും അവരുടെ കണ്ണീരോപ്പാനുള്ള പ്രവർത്തനങ്ങളിൽ ഭാഗമാകാനും ഈ നോമ്പിലൂടെ നമുക്ക് ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്. ആഡംബരങ്ങളും ദൂർത്തും ഒഴിവാക്കി ലളിതജീവിതം നയിക്കാനും പാവങ്ങലെയും അഗതികളെയും സഹായിക്കാനും അതിനെ പ്രേരിപ്പിക്കാനും രമദാനിലും അല്ലാത്തപ്പോഴും നമുക്ക് കഴിയണം ഈ റമദാൻ അതിനു വേണ്ടിയുള്ള പരിശീലന മാകട്ടെ. വിശുദ്ധ മാസത്തിന്റെ പവിത്രത ഉള്‍ക്കൊണ്ട് ആത്മ വിശുദ്ധി കൈവരിക്കുവാനും ആത്മസംസ്ക്കരണത്തിലൂടെ ജീവിത വിജയം നേടാനും എല്ലാവര്‍ക്കും സാധിക്കട്ടെ. കഴിഞ്ഞ ദിവസം അടയാളം ഖത്തർ ഒരുക്കിയ "ഒരിക്കൽ ഒരിടത്ത്" എന്ന കഥാപരിപാടിയിൽ മനോഹരങ്ങളായ കുറെ കഥകൾ കേൾക്കാനും കഥകളെയും കഥാകഥനത്തെപ്പറ്റിയും അറിയാനും സാധിച്ചു. കഥാകൃത്ത് ശ്രീനാഥ്, മൂന്നു കഥകളെയും പറ്റി ലഘുവായി വിശകലനം ചെയ്തു. മനുഷ്യ ജീവിതത്തിന്റെ അനിശ്ചിതത്വത്തിന്റെ പല സാദ്ധ്യതകൾക്കിടയിൽ സംതൃപ്ത ജീവിതം നയിക്കാനുള്ള അവന്റെ/അവളുടെ അത്ഭുതകരമായ കഴിവിനെ പരാമർശ്ശിച്ച ശ്രീനാഥ് നിക്കുവിന്റെ കഥ അത്തരത്തിൽ മികച്ച ഒരു രചനയാണെന്നഭിപ്രായപ്പെട്ടു. ഷീല ടോമിയുടെ മകൾ എന്ന കഥ സാമൂഹ്യ ദുരന്തത്തിന്റെ നേർപ്പകർപ്പായി. പിന്നീട് പല കഥകൾക്കും വിഷയമായ ഈ തീം, അതിനെല്ലാം ഏഴു വർഷം മൂന്നേ ഷീലക്ക് അവതരിപ്പിക്കാൻ കഴിഞ്ഞു. ഹർഷയുടെ കഥ, കഥാകഥനത്തിന്റെ ടെക്നിക്കുകൾക്ക് പലതരത്തിലും ഉദാഹരണമാണെന്നും ശ്രീനാഥ് അഭിപ്രായപ്പെട്ടു. പ്രശസ്തകഥാകാരൻ കെ വി മണികണ്ഠന്റെ "ജലകന്യക" എന്ന കഥ വിമര്ശ്ശനാത്മകമായി ശ്രീനാഥ് വായിച്ചു. ഈ കഥയെ ആസ്പദമാക്കി കഥയുടെ ക്രാഫ്റ്റ് വിശദമായി ഉദാഹരിക്കുകയുണ്ടായി. തുടർന്ന്, ചെറുകഥ, സാഹിത്യചരിത്രവും സാംസ്കാരിക പശ്ചാത്തലവും എന്ന വിഷയം ശ്രീനാഥ് അവതരിപ്പിച്ചു. ചെറുകഥയുടെ ഉത്ഭവം മുതൽ വ്യത്യസ്ത ഘട്ടങ്ങളിൽ ചെറുകഥയ്ക്കുണ്ടായ മാറ്റങ്ങളും ഇന്നത്തെ ചെറുകഥയുടെ രീതിയും ശ്രീനാഥ് തന്റെ അവതരണത്തിൽ വിശദമായി സൂചിപ്പിച്ചു. നവീന ചെറുകഥാചരിത്രത്തിലെ ആദ്യകഥയായി വാഴ്ത്തപ്പെടുന്ന വാൾട്ടര്‍ സ്കോട്ടിന്റെ "ടൂ ഡ്രോവേര്‍സ് "എന്ന ചെറുകഥയിലൂടെ ശ്രീനാഥ് കഥാലോകത്തിന്റെ ചെപ്പ് തുറക്കുകയായിരുന്നു. കാലികളെ മേച്ചു നടന്ന ഇംഗ്ലണ്ടിലെ രണ്ടു യുവാക്കളായ റോബിനും ഹാരിയും. രണ്ടുപേരും പരസ്പരം വാക്കുതർക്കത്തിലും തുടർന്ന് ദ്വന്ദയുദ്ധത്തിലും ഏർപ്പെടുന്നു. പരാജയപ്പെടുന്ന റോബിൻ ഹാരിയോട് കഠാരയുമായി യുദ്ധത്തിനു വരാൻ വെല്ലുവിളിക്കുകയും കഠാര കൊണ്ട് ഹാരിയെ കൊലപ്പെടുത്തുകയും ചെയ്യുന്നു. റോബിൻ കൊലക്കുറ്റത്തിനു വധശിക്ഷയ്ക്ക് വിധേയനാകുമ്പോൾ കുറ്റബോധം അനുഭവപ്പെടുന്ന റോബിൻ ചെയ്ത കുറ്റത്തിന് ഞാൻ എന്റെ ജീവൻ പകരമായി നല്കുന്നു മറ്റൊന്നും എന്നോട് ചോദിക്കരുത് എന്ന് കോടതിയിൽ പറയുന്നു, ഇതായിരുന്നു ചരിത്രം സൃഷ്ടിച്ച ആ ആദ്യകഥ. തുടർന്ന് ചെറുകഥയുടെ ചരിത്രം ശ്രീനാഥ് വിവരിച്ചു. യൂറോപ്പിലാണ് ചെറുകഥ തുടങ്ങിയതെങ്കിലും അമേരിക്കയിലാണ് ഇന്നത്തെ രൂപത്തിലുള്ള ചെറുകഥാ എഴുത്തിന്റെ ശാസ്ത്രീയ രീതി അവലംബിക്കാൻ തുടങ്ങിയത്. ഐതിഹ്യം, മിത്ത് തുടങ്ങിയ ആദ്യകാല കഥാരൂപങ്ങളിൽ നിന്നു വ്യത്യസ്തമായി ഭാവനാത്മകവും കാല്പനികവുമായ രീതി മെനഞ്ഞെടുക്കലായിരുന്നു ഈ സാഹിത്യ രൂപത്തിലൂടെ സംഭവിച്ചത്. വ്യാവസായിക സമൂഹമായ അമേരിക്കയിൽ ഈ എഴുത്തിന്റെ ചുരുക്കരീതി ഏറെ പ്രചാരത്തിൽ വരികയും, തുടർന്ന് ഇന്നത്തെ രൂപത്തിലുള്ള നവീന സാഹിത്യരൂപമായ ചെറുകഥകളാവുകയും ചെയ്തു. മറ്റു ഭാഷാസാഹിത്യങ്ങളുടെ മുൻപന്തിയിലേക്ക് തുടർന്ന് ഈ കഥാരൂപം രംഗപ്രവേശം ചെയ്യുകയായിരുന്നു. യൂറോപ്പിലെ ചെറുകഥയുടെ വളര്‍ച്ചയെ പിന്‍പറ്റിയായിരുന്നു ഈ ചെറു കഥാ സാഹിത്യം അമേരിക്കയിൽ വളര്‍ന്നതെങ്കിലും ഇതിന്റെ പ്രചാരം വൻതോതിലായിരുന്നു. 1870 കളിൽ ഒരു ചെറുകഥ എഴുതിയാൽ ആയിരം ഡോളർ വരെ പാരിതോഷികം നൽകിയിരുന്ന "അറ്റ്ലാന്റിക് മന്ത്ലി" തുടങ്ങിയ മാസികൾ ഉണ്ടായിരുന്നുവെന്ന അറിവ് അതിശയകരമായിരുന്നു. 1800 കളിൽ റഷ്യയിലും ചെറുകഥ സാഹിത്യത്തിന്റെ സുവർണ കാലമായിരുന്നു റഷ്യൻ എഴുത്തുകാരില്‍ ടെതോവിസ്കിയും ഗോഗോളും ഗോര്‍കിയും ടോൾസ്റ്റോയിയും ചെക്കോവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1900 കളിൽ ടാഗോറിന്റെയും മുൻഷി പ്രേംചന്ദിന്റെയും എഴുത്തിൽ ഇന്ത്യയിൽ ചെറുകഥ തുടക്കം കുറിച്ചു. രണ്ടാം ലോക യുദ്ധത്തിനു ശേഷം ലോകത്താകമാനവും വിശിഷ്യാ ഇന്ത്യയിലും ഒരുപാട് ചെറുകഥകളും കഥാകൃത്തുക്കളും ഉണ്ടായി. നിലവിലെ ചെറുകഥാ രീതിയിൽ നിന്നും വ്യത്യസ്തമായി ആധുനികതയിലേക്കും ഉത്തരാധുനികതയിലേക്കും മിനിമലിസത്തിലേക്കും കഥകൾ പതിയെ മാറാൻ തുടങ്ങി. സ്വാതന്ത്ര്യലബ്ധിക്കുശേഷം എഴുതപ്പെട്ട കഥകളിൽ പ്രതീക്ഷകളുടെ വ്യർത്ഥതയും, സാമൂഹിക ജീവിതത്തിന്റെയും മൂല്യങ്ങളുടെയും ശോചനീയമായ അവസ്ഥയും മോഹഭംഗങ്ങളും പ്രത്യക്ഷപ്പെട്ടു. ഒരു വ്യർത്ഥതാബോധത്തിന്റെ വ്യാകുലതകൾ കഥകളിൽ പൊതുവേ വ്യാപിച്ചുകണ്ടിരുന്നു. കഥാസാഹിത്യത്തിലെ ഈ ആധുനികതയുടെ ആദ്യഘട്ടം കാരൂരിന്റേയും ടി. പത്മനാഭന്റെയും എം.ടി.യുടെയും കഥകളിലൂടെ വളർന്നു. പട്ടിണി എന്ന വികാരവും സാമൂഹിക ചിന്തകളും സിനിമയുടെ സ്വാധീനവും ഫോട്ടോഗ്രഫി, ചിത്രരചനയിലുണ്ടാക്കിയ മാറ്റം പോലെ ചെറുകഥയിലും മാറ്റങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ധൈഷനികവും റിയലിസ്ടിക്കും എന്ന പൊതുധാരയിൽ കഥകൾ വരാൻ തുടങ്ങി. സാമൂഹിക യാഥാർത്യങ്ങളോടുള്ള പ്രതികരണത്തിന് ഊന്നൽ നല്കിക്കൊണ്ടായിരുന്നു കാരൂരിന്റെ ചെറുകഥകൾ മലയാളത്തിൽ പ്രചാരം നേടിയത്. പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു കാരൂരിന്റെ കഥകൾ. അതിനു ശേഷം ആന്തരിക ചിന്തയിൽ വിളയുന്ന ചെറുകഥകൾ എം ടി യുടേയും പൊറ്റക്കാടിന്റേയും മറ്റുമായി വരാൻ തുടങ്ങി, അതിന്റെ ഉച്ചസ്ഥായിയിൽ ആത്മനിഷേധം എന്ന രൂപത്തിൽ തന്നെയായി മാറി മുകുന്ദന്റെയും കാക്കനാടന്റെയും ചെറുകഥകൾ. കാക്കനാടൻ, ഒ. വി. വിജയൻ, സക്കറിയ, എം. പി. നാരായണപിള്ള, മുകുന്ദൻ, സേതു തുടങ്ങിയ എഴുത്തുകാര് പത്മനാഭനും എം. ടി. യും കൊണ്ടുവന്നെത്തിച്ചിടത്തുനിന്ന് മലയാള ചെറുകഥയെ വീണ്ടും ആധുനീകരിച്ചു ലോകസാഹിത്യത്തിന്റെ സമകാലിക നിലവാരത്തിലേയ്ക്ക് എത്തിച്ചു. ജീവിതവുമായി ബന്ധപ്പെട്ടു ജീവിത ചിന്തകളിൽ ചവുട്ടി നിന്നുകൊണ്ട് വിക്ടര് ലീനസ്സിന്റെയും സക്കറിയയുടെയും ചെറുകഥകൾ മലയാളികൾക്ക് ലഭിച്ചു. സ്വന്തം അനുഭവ യാഥാർത്ഥ്യങ്ങളെ വരച്ചു കാണിച്ചു കൊണ്ടായിരുന്നു ബഷീര് മനോഹരങ്ങളായ കഥകൾ ആവിഷ്കരിച്ചത്, ഒരു ശില്പി, നർത്തകിയുടെ ശിൽപം നിർമിക്കുമ്പോൾ ആ നർത്തകിയുടെ ഞരമ്പുകൾ പോലും ശില്പത്തിൽ ആവാഹിച്ചു കാണിക്കുമ്പോലെ കഥാ പാത്രങ്ങളുടെ ഓരോ ജീവന സ്പന്ദനങ്ങളും ബഷീറിന്റെ എഴുത്തിൽ നമുക്ക് തെളിഞ്ഞു കാണാൻ കഴിയുന്നത് അതുകൊണ്ടാണ്. കാലാകാലങ്ങളിൽ റിബലുകളും ചെറുകഥയെ നവീകരിച്ചിരുന്നു. സ്വന്തം എഴുത്തിനോടും തന്നോടും കലഹിച്ചു അതിനു ഉത്തരം അന്വേഷിക്കുന്ന റിബൽ രീതിയിലായിരുന്നു, ആധുനികാനന്തര തലമുറയിൽ എഴുത്തുകാർ കാലത്തിന്റെ ചാക്രികതയെ അനുസ്മരിപ്പിച്ചുകൊണ്ട് ലാളിത്യത്തിലേയ്ക്കുള്ള തിരിച്ചുപോക്ക് നടത്തുന്നത്. പൊന്തക്കാട്ടിൽ ഒളിഞ്ഞിരിക്കുന്ന പൂമൊട്ടിനെ അതിനു ചുറ്റുമുള്ള കാടുകൾ വെട്ടി മനോഹരമായി ദലങ്ങളുള്ള സൗരഭ്യം പരത്തുന്ന പൂവായി പുറത്ത് കൊണ്ട് വരിക തന്നെയാണ് ചെറുകഥാകാരൻ ചെയ്യേണ്ടത് അതിനുളള ചില അടിസ്ഥാന വഴികൾ ശ്രീനാഥ് അവതരിപ്പിച്ചു. നല്ല കഥ എഴുതാനുള്ള വഴി കഥ എഴുതുക എന്നത് തന്നെയാണ്. കഥാപാത്രങ്ങക്കൊണ്ട് കഥാകാരൻ പ്രസംഗിപ്പിക്കരുത്. ദുഖവും സന്തോഷവും തുടങ്ങിയ വികാരങ്ങൾ വിളിച്ചു പറയുന്നതാകരുത്. ആധുനികതയുടെ കാലത്ത് ഉപമകൾ കൂടുതലായിരുന്നു എന്നാൽ പുതിയ കഥാ രീതി, ഉപമകളെ അപ്പാടെ ഒഴിവാക്കി കൊണ്ടാണ്. പത്രവാർത്ത യോടടുത്തു നിൽക്കുന്ന പോലെ ചെറിയ വാക്കുകളിലും സ്പേസിനു പിശുക്കു കാണിച്ചു കൊണ്ടും തന്നെ പുതിയ കഥകൾ എഴുതപ്പെടുന്നു, ലളിതമായ വാക്കുകൾ ഉപയോഗിക്കുക, ഒരു വാക്ക് പോലും അമിതമായി ഉപയോഗിക്കാതിരിക്കുക, കൂടുതലായി എഡിറ്റിംഗ് നടത്തുക എന്നിവ സാമാന്യ രീതികളാണ്. ബഷീർ നൂറോളം പ്രാവശ്യം എഡിറ്റിംഗ് ചെയ്തിട്ടാണത്രേ കഥ ഇത്ര ലളിതമായി പുറത്തുകൊണ്ടുവന്നിരുന്നത്. പുതിയ കഥാകാരന്മാർ ക്ഷമാശീലരാവണം. അഞ്ചു വര്ഷത്തോളം എം ടി എഴുതിയ ഒരു കഥ പോലും ആരും പ്രസിദ്ധീകരിച്ചിരുന്നില്ല. കെ എ സെബാസ്റ്റ്യൻ മുപ്പതോളം കഥകൾ അയച്ചു കാത്തിരുന്നിട്ടുണ്ട്. 38 വയസ്സ് വരെ വി ജെ ജെയിംസ് എഴുതിയത് ആരുമറിഞ്ഞില്ല. അത് കൊണ്ട്, എഴുത്തുകാരാ നീ എഴുതുക... ആര് എതിർപ്പ് പ്രകടിപ്പിച്ചാലും എഴുത്ത് തുടരുക. എഴുത്തിന്റെ പാത, രാജപാതയാണ്. ഒരു പാട് മഹാരഥന്മാരുടെ കാലടികൾ പതിഞ്ഞ രാജവീഥി. അവിടെ നിങ്ങൾ ഒറ്റക്കല്ല. എഴുതുക. സധൈര്യം സഞ്ചാരം തുടരുക. അടയാളം ഖത്തറായിരുന്നു ഈ സാഹിത്യ സായാഹ്നം എഫ് സി സി ഹാളിൽ ഒരുക്കിയത്. അടയാളത്തിനും ശ്രീനാഥ്നും നന്ദി. കലാ സാഹിത്യം (16) റിപ്പോർട്ട് (12) അനുഭവം (8) കഥ (8) പരിഭാഷ (7) ചരിത്രം (6) ദാർശനികത (6) പഠനം (4) വാർത്ത വിശേഷം (4) കവിത (3) ചിന്തകൾ (3) ജിബ്രാൻ കഥകൾ (3) പുസ്തക പരിചയം (3) സാഹിത്യം (3) ഹയ്യ് ബ്‌നു യഖ്ദാന്‍ (3) ആത്മീയം (2) കായികം (2) മുസ്തഫ ലുത്ഫി (2) അഭിമുഖം (1) അറബ് സാഹിത്യം (1) ആരോഗ്യം (1) ഇബുനു റുശ്ദ് (1) എന്റെ നാദാപുരം (1) ഓര്‍മ്മകള്‍ (1) കല (1) ഗാബോ (1) ജിബ്രാൻ (1) ദാര്‍ശനിക നോവല്‍ (1) നമുക്ക് ചുറ്റും (1) നാദാപുരം (1) നിസാർ ഖബ്ബാനി (1) പൊയ്ത്തും കടവ് (1) പൗലോ കൊയ്‌ലോ (1) ഫാൾ (1) ഫോട്ടോ ഗ്രാഫി (1) ബ്ലോഗ്‌ മീറ്റ്‌ (1) മലാല (1) യാത്രാ വിവരണം (1) റമദാൻ ചിന്തകൾ (1) റൂമി (1) വിന്റെർ ....ആൻഡ്‌ സ്പ്രിംഗ് (1) ഷെൽവി (1) സമ്മർ (1) സറദ്വീപ് (1) സിനിമ (1) സിറിയ (1) സ്പോർട്സ് (1) സ്പ്രിംഗ് (1) ഹൃദയ ദിന ചിന്തകൾ (1) വീട്ടിന്റെ മുന്‍ഭാഗത്ത് കൂടെ വരാന്‍ പേടിയായത് കൊണ്ട് പതിവ് പോലെ അടുക്കള ഭാഗത്ത് കൂടെ കയറി, രാമ രാമ രാമ...... ഹോ ഇവന... ബ്ലോഗ് വായിച്ചു ശക്തമായ നിരൂപണങ്ങളും വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും നല്കാന്‍ നമുക്ക് ക ഴിയണം, അതിനുള്ള ശ്രമം നടത്തണം............. താമസിക്കുന്ന വീടിന്റെ റോഡിനോട് ചേര്‍ന്ന മതിലിനു താഴെ കുതിര്‍ത്ത മണ്ണില്‍ ഓരോ വിത്തുകള്‍ വിതറുമ്പോഴും പൊന്നുമോള്‍ കൂടെയിരുന്നു അവളും വ... "വൈധവ്യത്തിന് യാതൊരു രാഷ്ട്രീയവുമില്ല. അത് കണ്ണീരിന്റെ ഒരു വെള്ളച്ചാട്ടമാണ്. തടയണകള്‍ തച്ചുതകര്‍ത്ത് പെണ്ണിന്റെ ഉള്ളിലൂടെ ആര്‍ത... സുഹൃത്ത് സൈഫിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എന്നിലെ ചരിത്ര കൌതുകം ഉണര്‍ന്നു. കാലങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന ഈ കുന്നിന്‍ മുകള... ബിലാലിന്റെ സംസാരം തീരുന്നതിനു മുമ്പ് നേരം പുലര്‍ന്നു, കൊട്ടാരത്തിനടുത്തുള്ള തോട്ടത്തിലെ കിണറ്റില്‍ നിന്നും വെള്ളം കോരുന്ന ഏത്തത്തിന്റെ ... ഹയ്യിനു ഉസാലിന്റെ ദ്വീപിലേക്ക് പോകാന്‍ ആഗ്രഹമുണ്ടായി, ഹയ്യിന്‍റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്നും കാരുണ്യത്തിന്റെ നീര്‍ ചാലുകള്‍ ഒഴുകി... മാനിന്റെ മരണം അവനെ വല്ലാതെ സങ്കടപ്പെടുത്തി. പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷം, മനം തക ര്‍ ന്നും, വിഷാദിച്ചും, അവന്‍... പ്രവാസി വർത്തമാനം സാംസ്‌കാരിക തേജസ്സിന്റെ പ്രഭാവങ്ങളായ വിചാരങ്ങളും, വികാരങ്ങളും ഉണര്‍ന്ന ഒരു പാട് വലിയ മനുഷ്യര്‍ ജീവിച്ച സംസ്കാരം ജ്... അവരുടെ "Poems of Passion", " Solitude" ലോക പ്രശസ്തമാണ് 1883 ലാണ് ഇത് പബ്ലിഷ് ചെയ്യുന്നത് "The Worlds and ... ഏകാന്തനായി കടല്‍ തീരത്ത് ഇരിക്കുമ്പോള്‍ തിരകള്‍ ശാന്തമായി എന്നെ തലോടും, ഒരു പാട് നേരം സംസാരിക്കും, തിരയുടെ കഥകള്‍ കേട്ട് നേരം പോകുന്നത് ഞാന്‍ അറിയാറില്ല, സന്തോഷത്തിന്റെ, ദുഃഖത്തിന്റെ, അങ്ങിനെ ഒരു പാട് ഒരു പാട്... ചിലപ്പോള്‍ ഈണത്തില്‍ പാടും, താളവും ശ്രുതിയും ലയവും എല്ലാം ചേര്‍ന്ന അപൂര്‍വ്വ രാഗം, പലപ്പോഴും പാട്ടില്‍ ലയിച്ചു തിരയുടെ മടിയില്‍ അറിയാതെ ഞാന്‍ ഉറങ്ങി പ്പോകും, വിവിധ ഭാവങ്ങളും രൂപങ്ങളും ഞാന്‍ കാണാറുണ്ട്. ശാന്തമായി എന്നെ തലോടുന്ന തിര ആര്‍ത്തട്ടഹസിച്ചു എന്റെ മുമ്പില്‍ വരാറുണ്ട് അത് എന്നോടുള്ള വെറുപ്പ് കൊണ്ടെല്ല ആഴിക്കടിയില്‍ നിന്നും ദുഃഖം താങ്ങാനാവാതെ പൊട്ടിക്കരയുകയാണ് ദുഃഖം കരഞ്ഞു തീര്‍ത്തു ശാന്തമാവുന്നത് വരെ ഞാന്‍ ഒന്നും ചോദിക്കാറില്ല. നിങ്ങളെയും ഞാന്‍ ഈ തീരത്ത് തിരയുടെ കഥ കേള്‍ക്കാന്‍ വിളിക്കുകയാണ് എന്നോടൊപ്പം ചേരില്ലേ.............. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ‘മഹ്‌റം’ കൂടെയില്ലാതെ ഹജ്ജ്; സൗദിയുടെ നയംമാറ്റത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള മോദിയുടെ ശ്രമം പൊളിയുന്നു അനസ്‌തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഒരു രാസകീടാനാശിനി. ഡൈക്ലോറോ ഡൈഫിനൈന്‍ ട്രൈക്ലോറോ ഈഥേന്‍ എന്നാണ് പൂര്‍ണ രൂപം. ഉറുമ്പ്, ചെളള്, പാറ്റ, ഈച്ച, കൊതുക് തുടങ്ങിയ കീടങ്ങളെ നശിപ്പിക്കാന്‍ ഡിഡിറ്റി വ്യാപകമായി ഉപയോഗിക്കുന്നു. 1874-ല്‍ ഒത്മര്‍ സീഡ്ലര്‍ (Othmar Zeidler) എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് ഡിഡിറ്റി ആദ്യമായി സംശ്ലേഷണം ചെയ്തതെങ്കിലും പോള്‍ മുള്ളര്‍ (Paul Herman Mullar) എന്ന സ്വിസ് ശാസ്ത്രജ്ഞനാണ് ഡിഡിറ്റിയുടെ പ്രയോഗ സാധ്യത തിരിച്ചറിഞ്ഞത്. മലേറിയ, മഞ്ഞപ്പനി, മന്ത്, ടൈഫസ് രോഗം, പ്ളേഗ് തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കാന്‍ ഡിഡിറ്റിയുടെ കണ്ടുപിടിത്തം മൂലം സാധിച്ചതിനാല്‍ വൈദ്യശാസ്ത്രത്തിനുളള നോബല്‍ സമ്മാനത്തിന് മുളളര്‍ അര്‍ഹനായി. വിലക്കുറവും, ക്ലിഷ്ടത കൂടാതെ സംശ്ലേഷണം സാധ്യമാണെന്നതും ഡിഡിറ്റി വളരെ വ്യാപകമായി ഉപയോഗിക്കാനിടയാക്കി. ലോകാരോഗ്യ സംഘടനയുടെ പ്രായോജക പരിപാടിയനുസരിച്ച് വീടുകള്‍ തോറും മലിന ജലത്തിലും സെപ്റ്റിക് ടാങ്കുകളിലും മറ്റും ഡിഡിറ്റി സ്പ്രേ ചെയ്ത് കൊതുക് നിവാരണം നടത്തി മലേറിയ പൂര്‍ണമായും നിര്‍മാജനം ചെയ്യുവാന്‍ സാധിച്ചിട്ടുണ്ട്. വളരെ സ്ഥിരതയുളള ഒരു സംയുക്തയാണ് ഡിഡിറ്റി. വായുവിന്റെയോ പ്രകാശത്തിന്റെയോ സാന്നിധ്യത്തില്‍ നാശം സംഭവിക്കാത്തതു കൊണ്ട് ദീര്‍ഘസമയത്തേക്ക് ഇതിന്റെ പ്രഭാവം നിലനിറുത്താനാവുന്നു. കൂടിയ അളവില്‍ (20 ഗ്രാം ) മനുഷ്യന് ശക്തമായ വിഷമായി തീരാം. ശ്വാസത്തിലുടെയും ത്വക്കിലൂടെയും നേരിയ അളവില്‍ ശരീരത്തിലെത്തുന്ന ഡിഡിറ്റി കൊഴുപ്പുകലകളില്‍ നാശം കൂടാതെ നിലനില്‍ക്കുന്നു. മാത്രവുമല്ല, സസ്യങ്ങളിലും ചെറുപ്രാണികളിലും പ്രയോഗിക്കുന്ന ഡിഡിറ്റി ഇവ ആഹരിക്കുന്ന ഉയര്‍ന്ന ജന്തുജാലങ്ങളില്‍ നേരിയ അളവുകളിലായി സാവധാനം വര്‍ധിക്കുന്നു. നാഡീവ്യൂഹത്തേയും പ്രജനന വ്യൂഹത്തേയും ബാധിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് 1973 മുതല്‍ വളരെ അടിയന്തിരമായ പൊതു ആരോഗ്യപ്രശ്നങ്ങള്‍ക്കല്ലാതെ ഡിഡിറ്റി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഡിഡിറ്റിക്കെതിരെ പ്രതിരോധശേഷി വികസിപ്പിക്കാന്‍ ചില പ്രാണികള്‍ക്ക് സാധിച്ചിട്ടുണ്ട്. മാത്രവുമല്ല ഈ പ്രതിരോധശേഷി ജനിതികമായി നിര്‍ണയിക്കാനാവുന്നതിനാല്‍ പ്രതിരോധക്ഷമത അടുത്ത തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നുമുണ്ട്. അതിനാല്‍ ഡിഡിറ്റിയുടെ പ്രയോഗസാധ്യതയ്ക്ക് വളരെയേറെ മങ്ങല്‍ സംഭവിച്ചിട്ടുണ്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഡാലസ്: ഭാഷാസ്‌നേഹികളുടെ സംഘടനയായ കേരളാ ലിറ്റററി സൊസൈറ്റിയുടെ (കെ.എല്‍.എസ്) ആഭിമുഖ്യത്തില്‍ കേരളപ്പിറവി ആഘോഷവും സംഘടനയുടെ ഇരുപത്താറാമത് വാര്‍ഷിക യോഗവും നവംബര്‍ നാലാം തീയതി ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഫാര്‍മേഴ്‌സ് ബ്രാഞ്ചിലുള്ള സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുകയുണ്ടായി. കെ.എല്‍.എസ് പ്രസിഡന്റ് ജോസ് ഓച്ചാലില്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. അമേരിക്കയുടേയും ഇന്ത്യയുടേയും ദേശീയ ഗാനങ്ങള്‍ ഉമ ഹരിദാസും ഹര്‍ഷ ഹരിദാസും ചേര്‍ന്ന് ആലപിച്ചു. കെ.എല്‍.എസ് സെക്രട്ടറി സിജു വി. ജോര്‍ജ് ഏവേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഡോ. എം.വി. പിള്ള, ഫിലിപ്പ് ചാമത്തില്‍, ഏബ്രഹാം തെക്കേമുറി, ജോസ് ഓച്ചാലില്‍, ജോസന്‍ ജോര്‍ജ് എന്നിവര്‍ ഭദ്രദീപം കൊളുത്തി. ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. മലയാള ഭാഷാ, സാഹിത്യ പരിപോഷണത്തിന് കേരള ലിറ്റററി സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഡാലസില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. പ്രശസ്ത വാഗ്മിയും ഭാഷാ പണ്ഡിതനും അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയങ്കരനുമായ ഡോ. എം.വി. പിള്ള യോഗത്തില്‍ മുഖ്യാതിഥിയായിരുന്നു. മലയാള ഭാഷയുടെ പ്രധാന്യത്തേയും, ശ്രേഷ്ഠഭാഷാ പദവി ലഭിക്കാനുണ്ടായ സാഹചര്യങ്ങളും അദ്ദേഹം വിവരിച്ച് സംസാരിച്ചു. ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി മലയാളികള്‍ മലയാളികള്‍ പരസ്പര സ്‌നേഹത്തോടും സഹകരണത്തോടും കൂടി ജീവിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ ചൂണ്ടിക്കാട്ടി. കേരളാ ഗവണ്‍മെന്റിന്റെ കീഴിലുള്ള മലയാളം മിഷന്‍ തയാറാക്കിയ 'മലയാള ഭാഷാപ്രതിജ്ഞ' വിവിധ സംഘടനകളുടെ സഹതരണത്തിലും വിവിധ സാംസ്കാരിക സാമൂഹിക സംഘടനാ നേതാക്കന്മാരുടെ സാന്നിധ്യത്തില്‍ ഡോ. എം.വി. പിള്ള പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തത്, അമേരിക്കയിലെ മൂന്നു തലമുറകളില്‍പ്പെട്ട കുട്ടുകളും, യുവാക്കളും മുതിര്‍ന്നവരും ഏറ്റുചൊല്ലി. ജീവിതം ആവേശമുള്ളതാക്കാനും, ആക്രോശമില്ലാതാക്കാനും നല്ല പുസ്തകങ്ങളുടെ വായനയിലൂടെ സാധിക്കുമെന്ന് കെ.എല്‍.എസ് പ്രസിഡന്റും പ്രശസ്ത സാഹിത്യകാരനുമായ ജോസ് ഓച്ചാലില്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പ്രസ്താവിച്ചു. പതിനായിരത്തില്‍പ്പരം മലയാള പുസ്തക ശേഖരമുള്ള ഡാലസിലെ കേരള അസോസിയേഷന്‍ ലൈബ്രറിയെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. കെ.എല്‍.എസ് മുന്‍ പ്രസിഡന്റും പ്രശസ്ത നോവലിസ്റ്റുമായ ഏബ്രഹാം തെക്കേമുറി, ലാനാ സെക്രട്ടറിയും സാഹിത്യകാരനുമായ ജോസന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. കേരളാ അസോസിയേഷന്‍ പ്രസിഡന്റ് റോയി കൊടുവത്ത്, ഐ.സി.ഇ.സി പ്രതിനിധി ഷിജു ഏബ്രഹാം, ഇന്ത്യാ പ്രസ്ക്ലബ് നോര്‍ത്ത് ടെക്‌സാസ് പ്രസിഡന്റ് ടി.സി ചാക്കോ, ഡാലസ് സാഹിത്യവേദി പ്രസിഡന്റ് അജയകുമാര്‍, നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍ തുടങ്ങി വിവിധ സംഘടനാ നേതാക്കള്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. 2018-ലെ മലയാളി മങ്കയായി റൂബി തങ്കം തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ചെണ്ടമേളം, സമൂഹഗാനങ്ങള്‍, മാര്‍ഗ്ഗംകളി, കവിതാ പാരായണം, തിരുവാതിര, ക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഐറിന്‍ കല്ലൂരും, അനുപ സാമും യോഗത്തില്‍ എം.സിമാരായിരുന്നു. കെ.എല്‍.എസ് ജോയിന്റ് സെക്രട്ടറി സി.വി. ജോര്‍ജ് നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ അത്താഴവിരുന്നോടെ യോഗം പര്യവസാനിച്ചു. മാപ്പ് കമ്മ്യൂണിറ്റി അവാര്‍ഡ് നല്‍കി സാബു സക്‌റിയാ, റെജി ഫിലിപ്പ്, ദിയാ ചെറിയാന്‍ എന്നിവരെ ആദരിച്ചു. പ്ലെയിന്‍ഫീല്‍ഡ് കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സ് പങ്കാളികളാകുന്നു മലയാളി അസോസിയേഷന്‍ ഓഫ് റോക്ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്ക്) പ്രളയ ദുരിദാശ്വാസ ധനസഹായം മൂന്നാം ഗഡു കുട്ടനാട്ടില്‍ വിതരണം നടത്തി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കർണാടക തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. സ്വാഭാവികമായും ഇന്ത്യയൊട്ടുക്കുള്ള ഇടതു ജനാധിപത്യവാദികൾ, അധികാരത്തിൽ ബിജെപി സഖ്യം തിരിച്ചുവരരുതെന്നായിരിക്കും ആഗ്രഹിക്കുക. അത് സിദ്ധരാമയ്യയോടോ അദ്ദേഹത്തിന്റെ പാർടിയുടെ നയങ്ങളോടോ ഉള്ള ഐക്യദാർഢ്യം കൊണ്ടാകണമെന്നില്ല. വലതുപക്ഷ അമിതാധികാരരാഷ്ട്രീയം സംസ്ഥാനങ്ങളിൽക്കൂടി ആധിപത്യം സ്ഥാപിക്കുന്നതിനെതിരായ പ്രതിരോധമാണിത്. അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസുകാർ നടത്തുന്ന എല്ലാ ഏർപ്പാടും അതുകൊണ്ട് സ്വീകാര്യമാകണമെന്നില്ല. അതിന്റെ നല്ല ഉദാഹരണം കർണാടകത്തിലെ പ്രബലമായ ലിംഗായത്ത് സമുദായത്തെ ന്യൂനപക്ഷ മതസമുദായമായി പ്രഖ്യാപിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യമാണ്. ന്യൂനപക്ഷം, മതം തുടങ്ങിയവയെക്കുറിച്ച് നമുക്കുള്ള സാമ്പ്രദായിക ധാരണകളെത്തന്നെ തിരുത്തുന്ന ഈ ആവശ്യം ഗൗരവമുള്ള പഠനമർഹിക്കുന്നു. ഇന്ത്യാചരിത്രത്തിലുടനീളം നിരവധി സമുദായങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. മധ്യകാലഘട്ടത്തിലാണ് ഭക്തികേന്ദ്രീകൃതമായി സമുദായങ്ങൾ ഉണ്ടായത്. ലിംഗായത്തുകൾ അവയിലൊന്ന്. ലിംഗായത്തുകൾക്ക് ആധാരമായ ഭക്തിരൂപം വീരശൈവിസമാണ്. വീരശൈവമതം എന്നും അവിടെ പറയും. എഡി 12‐ാംനൂറ്റാണ്ടിൽ കർണാടകത്തിന്റെ വടക്കുഭാഗത്തുള്ള ബാദാമിയുടെ ഭരണാധികാരിയായിരുന്ന കാലചുരി ബിജ്ജാലന്റെ മന്ത്രി ബാസവനാണ് ഈ സമുദായം സ്ഥാപിച്ചത്. ഡെക്കാനിൽ അതിനുമുമ്പുതന്നെ ഗ്രാമതലത്തിൽ ശിവലിംഗാരാധന വ്യാപകമായിരുന്നു. എങ്കിലും ഭരണതലത്തിലും വ്യാപാരികളുടെയും കൈത്തൊഴിലുകാരുടെയും ഇടയിലും ജൈനർക്കായിരുന്നു ആധിപത്യം. പ്രാദേശിക ഗ്രാമാചാരങ്ങളെ മാറ്റിമറിക്കാനും അവർ ശ്രമിച്ചു. ഇവർക്കെതിരായ കലാപമെന്ന നിലയിലായിരുന്നു വീരശൈവമതം വളർന്നത്. വീരശൈവമതം ആദ്യംമുതൽ സായുധകലാപത്തിന്റെ രൂപം കൈക്കൊണ്ടു. നിരവധി ജൈനമഠങ്ങളും ആരാധനാകേന്ദ്രങ്ങളും തകർത്തു. കാലചുരി ബിജ്ജാലനുശേഷം വന്ന പിൽക്കാല ചാലുക്യരും ലിംഗാരാധനയെ പിന്തുണച്ചതോടെ ജൈനരുടെ സ്വാധീനം പൂർണമായി തകരുകയും കർണാടകത്തിലെ പ്രധാന ഭക്തി ആരാധനാരൂപം വീരശൈവമതമായി തീരുകയും ചെയ്തു. ഇവരാണ് ലിംഗായത്ത് എന്ന സമുദായമായി മാറിയത്. വൈദിക പാരമ്പര്യത്തിനും ജാതിക്കും എതിരായിരുന്ന ജൈനന്മാരെ തകർത്താണ് ലിംഗായത്തുകൾ ശക്തിപ്രാപിച്ചത്. വീരശൈവമതംപോലെ നിരവധി ആരാധനാസമുദായങ്ങൾ മധ്യകാലത്ത് രൂപംകൊള്ളുന്നുണ്ട്. പണ്ഡാർപുരിലെ വിഠോബ എന്ന പ്രാദേശിക ദൈവത്തിന്റെ ആരാധകരാണ് പിന്നീട് മറാഠകൾ എന്ന വിഭാഗമായി മാറുന്നത്. ശിവജിയുടെ ദൈവവും വിഠോബയാണ്. പഞ്ചാബിലെ നാനക്പന്ഥികൾ സിഖ് മതമായത് എല്ലാവർക്കും അറിയാം. ബംഗാളിൽ ചൈതന്യൻ സമാനമായ പ്രസ്ഥാനത്തെ സൃഷ്ടിച്ചു. രജപുത്രന്മാർ ദുർഗയുടെ ആരാധനയെ അവരുടെ യുദ്ധങ്ങളുമായും ഭരണരൂപങ്ങളുമായും ബന്ധപ്പെടുത്തി. റോഹില്ലകൾ, ബുണ്ടേലകൾ, ഗഹദ്വാലന്മാർ തുടങ്ങി രാജാധികാരം സ്ഥാപിച്ച മിക്കവാറും സമുദായങ്ങൾക്കും അവരുടെ പരദേവതാ സങ്കൽപ്പങ്ങളും ആചാരമര്യാദകളുമുണ്ടായിരുന്നു. ദക്ഷിണേന്ത്യയിൽ ബ്രാഹ്മണരുടെ ഇടയിൽപ്പോലും ഇത്തരം സമുദായസൃഷ്ടി കാണാം. ആചാര്യമതങ്ങൾ ഉദാഹരണങ്ങളാണ്. രാമാനുജന്റെ വൈഷ്ണവർ (അയ്യങ്കാർമാർ), മാധ്വന്റെ ഗൗഡസാരസ്വതർ (എമ്പ്രാന്തിരിമാർ), വലഭന്റെ നിയോഗികൾ തുടങ്ങിയവർ ഉദാഹരണങ്ങൾ. ഇത്തരം സമുദായങ്ങൾ ജാതികേളാ? മതങ്ങേളാ? ഇവയെല്ലാം ജാതികളായാണ് ഇന്ന് കണക്കാക്കപ്പെടുന്നത്. ചിലത് കേവലം ജാതിവിഭാഗങ്ങൾമാത്രം. എങ്കിലും പല വിഭാഗങ്ങൾക്കും പ്രത്യേക ദൈവങ്ങളും ആരാധനാലയങ്ങളുമുണ്ട്. എല്ലാം ബ്രാഹ്മണ ധർമശാസ്ത്രവിധിപ്രകാരമല്ല നടത്തുന്നത്. വീരശൈവരും തമിഴ്നാട്ടിലെ ശൈവസിദ്ധരും ധർമശാസ്ത്രവിധികളെ പരസ്യമായി നിരാകരിച്ചവർ. ഇന്ത്യയിലുടനീളമുള്ള 'അമ്മൻ' ദൈവങ്ങളുടെ ആരാധനാ സമ്പ്രദായങ്ങൾ പൊതുവിൽ ധർമശാസ്ത്രവിധിപ്രകാരമല്ല. ഇത്തരം സമ്പ്രദായങ്ങളെ അംഗീകരിക്കുന്നതിനെ സംബന്ധിച്ച തർക്കങ്ങളും സജീവമായിരുന്നു. ദക്ഷിണേന്ത്യയിലെ വൈഷ്ണവ ബ്രാഹ്മണരുടെ ഇടയിൽ വേദപാരമ്പര്യം അംഗീകരിക്കുന്നതിനെ സംബന്ധിച്ച് വടകല, തെൻകല എന്നീ വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം ഉദാഹരണമാണ്. കിഴക്കെ ഇന്ത്യയിലെ തന്ത്രമതം വ്യത്യസ്തമായ ആരാധനാ സമ്പ്രദായംതന്നെയായിരുന്നു. തന്ത്രമതത്തിന്റെ സ്വാധീനം കേരളത്തിലെ കളമെഴുത്തിലും പാട്ടിലും കാവിലെ ചടങ്ങുകളിലും കാണാം. ബ്രിട്ടീഷ് ആധിപത്യത്തിൻകീഴിൽ ഇത്തരം വിഭാഗങ്ങളെല്ലാം ജാതികളായി മാറി. മുമ്പ് ബ്രാഹ്മണാധിപത്യം അടിച്ചേൽപ്പിച്ച ഉച്ചനീചത്വത്തിന്റെയും അയിത്തത്തിന്റെയും അടിസ്ഥാനത്തിലുള്ള തരംതിരിച്ചുള്ള അസമത്വവും അതനുസരിച്ചുള്ള മര്യാദകളുമായിരുന്നു ജാതിയെ നിലനിർത്തിയതെങ്കിൽ, ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിൽ ഇവ ജനസംഖ്യാധിഷ്ഠിതമായ സമുദായങ്ങളായി. ഇവരാരും ക്രിസ്ത്യാനികളോ മുസ്ലിങ്ങളോ അല്ലാതിരുന്നതുകൊണ്ട് ഹിന്ദു എന്ന മുദ്രയും കൈവന്നു. ശിവനും വിഷ്ണുവും ദുർഗയും അമ്മൻദൈവങ്ങളുമെല്ലാം 'ഹിന്ദു' ദൈവസമുച്ചയത്തിന്റെ ഭാഗമായി പുരാണേതിഹാസങ്ങളും ക്ഷേത്രപുരാണങ്ങളും സാക്ഷ്യപ്പെടുത്തിയതുകൊണ്ട് ഇവയുടെ ആരാധനയും ഹിന്ദുമതത്തിന്റെ ഭാഗമായി. 'ഹിന്ദു'ക്കൾ എന്ന മതാധിഷ്ഠിത 'ആധ്യാത്മിക' ജനവിഭാഗത്തെക്കുറിച്ചുള്ള ബ്രിട്ടീഷ് ആധിപത്യത്തിന്റെ ആശയങ്ങൾ ഇന്ത്യയിലെ ആദിവാസികളും ദളിതരുമടക്കമുള്ള എല്ലാ ജനവിഭാഗങ്ങളെയും ഹിന്ദുക്കളുടെ ഭാഗമാക്കി. സെൻസസും സർവേകളും പിന്നീട് സർക്കാർ സർട്ടിഫിക്കറ്റുകളും വിദ്യാലയങ്ങളിലേക്കും തൊഴിലിലേക്കുമുള്ള പ്രവേശനവുമെല്ലാം ഹിന്ദുമതത്തിന്റെയും വ്യത്യസ്ത ജാതികളുടെയും സാക്ഷ്യപത്രങ്ങളെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി. ഇപ്പോൾ ചിലർ വാദിക്കുന്നത് ജാതിയെന്നത് നമ്മുടെ ഗോത്രം, നിറം, രക്തം, ജനനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ജൈവമായ ഘടകമാണെന്നാണ്. നമ്മുടെ ജാതികളെല്ലാം സാമൂഹ്യബന്ധങ്ങളിൽ വന്ന നിരന്തരമായ മാറ്റങ്ങളുടെ ഫലമായി രൂപംകൊണ്ടവയാണ്. നിറവും രക്തവും ജനനവുമെല്ലാം ഇന്ത്യൻ ജനതയുടെ വൈവിധ്യത്തെ സൂചിപ്പിക്കുമെങ്കിലും പ്രത്യേക സമുദായങ്ങളുടെ വളർച്ചയെ ചൂണ്ടിക്കാണിക്കാൻ അവമാത്രം പോരാ. തൊഴിൽവിഭജനം, അന്തർവിവാഹം, സമുദായ വ്യത്യസ്തതകൾ നിലനിർത്തുന്ന മര്യാദകൾ, അയിത്തം തുടങ്ങിയവയെല്ലാം പ്രധാനമാണെന്ന് ചൂണ്ടിക്കാണിച്ചത് അംബേദ്കർതന്നെ. ഇത്തരം വ്യത്യസ്തതകൾ വിവിധ ചരിത്രഘട്ടങ്ങളിൽ വളർന്നുവരികയും ചെയ്യാം. ഖത്രി സമുദായത്തിൽ ജനിച്ച ഗുരുനാനാക്കിന്റെ പന്ഥികൾ ഒരു പ്രത്യേക സമുദായമായി മാറിയത് ചരിത്രപരമായ ഉദാഹരണമാണ്. സ്വതന്ത്ര ഇന്ത്യയിൽ സിഖുകാർ മതന്യൂനപക്ഷമായി അംഗീകരിക്കപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. സിഖുകാരെ അംഗീകരിക്കാമെങ്കിൽ ലിംഗായത്തുകളെയും അംഗീകരിക്കാൻ സാധിക്കുന്നതല്ലേ? ഗുരുനാനാക് മതസ്ഥാപകനാണെങ്കിൽ ബാസവനെ മതസ്ഥാപകനായി എന്തുകൊണ്ട് അംഗീകരിച്ചുകൂടാ? അങ്ങനെയെങ്കിൽ മധ്യകാലത്ത് സ്ഥാപിച്ച നിരവധി പാരമ്പര്യങ്ങൾ മതങ്ങളാകും. ഇത്തരത്തിൽ ഭരണഘടന നൽകുന്ന സാമുദായിക ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കാത്തവർക്കെല്ലാം ഏതെങ്കിലും ഗുരുപരമ്പരയുടെയും ആചാരമര്യാദകളിലെ ഭിന്നതയുടെയും അടിസ്ഥാനത്തിൽ മതന്യൂനപക്ഷമാകാം. തീവ്രഹിന്ദുരാഷ്ട്രീയം ആധിപത്യം സമ്പൂർണമാക്കാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ സമുദായങ്ങളുടെ ഇത്തരം അവകാശവാദങ്ങൾതന്നെ പ്രതിരോധമായി കാണുന്നവരുണ്ട്. മതാധിപത്യം ശക്തിപ്പെടുമ്പോൾ ജാതിയുടെ പ്രകടനത്തിലൂടെ പ്രതിരോധമാകാമെന്ന് അവർ കരുതുന്നു. ജാതിയെ ഏതെങ്കിലും വിധം ചോദ്യംചെയ്യുന്നത് ഹിന്ദുരാഷ്ട്രീയത്തെ പിന്തുണയ്ക്കലാകുമെന്നും അവർ കരുതുന്നു. ലിംഗായത്തുകൾ ന്യൂനപക്ഷമാണെന്ന വാദം കോൺഗ്രസ് ഉന്നയിക്കുന്നത് ഇത്തരത്തിൽ അവർക്ക് സ്വീകാര്യമാകും. പക്ഷേ, ലിംഗായത്തുകൾ ഇതുവരെ ബിജെപിയെ പിന്തുണച്ചവരാണ്. അവരിൽ ഒരു വിഭാഗം സിദ്ധരാമയ്യയുടെ കൂടെവന്നതുകൊണ്ടാണ് കർണാടകത്തിൽ കഴിഞ്ഞ പ്രാവശ്യം കോൺഗ്രസ് ജയിച്ചത്. ഈ നേട്ടത്തെ ശാശ്വതീകരിക്കാനും ലിംഗായത്തുകളെ സ്ഥിരമായി കോൺഗ്രസിന്റെ കൂടെനിർത്താനുമുള്ള തന്ത്രമാണ് ന്യൂനപക്ഷവാദം. ഒരുപക്ഷേ, ഇതുകൊണ്ട് സിദ്ധരാമയ്യ വീണ്ടും അധികാരത്തിൽ വരാം. ലിംഗായത്തുകളുടെ പിന്തുണ കൂടാതെ കലബുർഗിയുടെയും ഗൗരി ലങ്കേഷിന്റെയും കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കർണാടകത്തിലെ ഇടതുപക്ഷവും സെക്യുലർ ജനാധിപത്യവാദികളും ബിജെപിക്കെതിരെ നിൽക്കുമെന്ന് ഉറപ്പ്. ഇത്തരത്തിൽ ബിജെപിവിരുദ്ധ വികാരത്തെ ഒന്നിപ്പിക്കാനുള്ള സാധ്യത നിലനിൽക്കെയാണ് കോൺഗ്രസ് ലിംഗായത്തുകളെ മുഴുവൻ കൂട്ടത്തിൽ നിർത്താനുള്ള തന്ത്രം പയറ്റുന്നത്. അതായത് ഹിന്ദുത്വമത രാഷ്ട്രീയത്തിനെതിരായി ജാതി‐ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറാൻ കോൺഗ്രസ് ശ്രമിക്കുന്നു. ഇതേതന്ത്രംതന്നെയാണ് കോൺഗ്രസ് ഗുജറാത്തിൽ പയറ്റിയത്. പട്ടേൽ സമുദായത്തിന്റെ നേതാവായ ഹാർദിക് പട്ടേലും പിന്നോക്കസമുദായ നേതാവായ അൽപ്പേഷ് ഠാക്കൂറും ഗുജറാത്തിൽ കോൺഗ്രസ് പ്രചാരണത്തിന് ചുക്കാൻപിടിച്ചു എന്നുമാത്രമല്ല, പിന്നീട് വളർന്നുവന്ന രാഷ്ട്രീയത്തിലും അവർതന്നെയാണ് പ്രതിപക്ഷത്തിന്റെ നേതൃത്വമേറ്റെടുത്തത്. ത്രിപുരയിൽ കോൺഗ്രസുകാർ മുഴുവൻ ബിജെപിയായതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. അതായത് ഹിന്ദുമതാധിപത്യത്തിനെതിരായി ജനകീയ ഐക്യനിര വളർത്തുന്നതിനുപകരം ജനസംഖ്യാടിസ്ഥാനത്തിൽ ജാതികളെ ഒന്നിപ്പിക്കുക എന്ന വലതുപക്ഷ പിന്തിരിപ്പൻ തന്ത്രമാണ് കോൺഗ്രസുകാർ ഇപ്പോൾ ഉപയോഗിക്കുന്നത്. അഖിലേന്ത്യാ രാഷ്ട്രീയത്തിന്റെ വലതുപക്ഷവൽക്കരണം ഇതോടെ പൂർണമാകുമെന്നുമാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തെ ഇതുവരെ നിലനിർത്തിപ്പോന്ന ലിബറൽ മതനിരപേക്ഷ അടിത്തറയെ പൂർണമായി തകർക്കുന്ന നിലപാടായിരിക്കുമത്. ഇന്ത്യയിലെ രാഷ്ട്രീയസമൂഹത്തിന്റെ മുഴുവൻ വിനിമയങ്ങളും നടക്കുക ജാതിമത സാമുദായികതയുടെ അടിസ്ഥാനത്തിലായിരിക്കും. ഒരു ജനതയുടെ മുഴുവൻ ഭാവിയെ ആധാരമാക്കിയുള്ള ചർച്ചകൾ അസാധ്യമാകും. മാനവികത, ജനാധിപത്യം മുതലായവ ആധാരമാക്കിയുള്ള പൊതുഇടങ്ങൾപോലും നമുക്കന്യമാകും. മതരാഷ്ട്രീയം അടിസ്ഥാനപരമായി ജനാധിപത്യ നിലപാടുകൾ കർക്കശമായി സ്വീകരിക്കുകയില്ല. അതിനുപകരം, അത്തരം നിലപാടുകൾ പ്രതീക്ഷിക്കുന്നത് കോൺഗ്രസിനെപ്പോലെ ബൂർഷ്വാ ജനാധിപത്യ പാരമ്പര്യമുള്ള പാർടികളിലാണ്. അവരും അത് വേണ്ടെന്ന് തീരുമാനിക്കുന്ന സ്ഥിതിയാണ് നാം കാണുന്നത്. ഇന്ത്യയിലെ സെക്യുലർ ജനാധിപത്യശക്തികളെ ഒന്നിച്ചുനിർത്തേണ്ട ഉത്തരവാദിത്തം ഇടതുപക്ഷത്തിനായിരിക്കും. അപ്പോഴും ചിലർ ചോദിക്കാനുള്ള സാധ്യതയുണ്ട്. ലിംഗായത്തുകളെ മതന്യൂനപക്ഷമായി പ്രഖ്യാപിക്കുന്നതിൽ എന്താണ് തെറ്റ്? അതോടെ ജാതി, മതം, ന്യൂനപക്ഷം തുടങ്ങിയവയെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങളെല്ലാം മാറിമറിയുകയാണ്. അതിനെക്കുറിച്ചുള്ള വിശദമായ ചർച്ചകൾ പൗരസമൂഹത്തിലും രാഷ്ട്രീയതലത്തിലും വേണ്ടിവരും. അതിനെക്കുറിച്ച് ചർച്ചചെയ്യാൻ കോൺഗ്രസും മറ്റു രാഷ്ട്രീയപാർടികളും തയ്യാറുണ്ടോ എന്നതാണ് പ്രശ്നം. അല്ലെങ്കിൽ അത് ജനസംഖ്യാ വോട്ടുബാങ്കുകളെ കേന്ദ്രീകരിക്കുന്ന തട്ടിപ്പായി മാറും നവകേരള നിര്‍മിതിക്കായി പിഎസ്‌സിയുടെ 5.5 കോടി; കൈമാറിയത് ജീവനക്കാരുടേയും അംഗങ്ങളുടേയും ഒരു മാസത്തെ ശമ്പളം സ്ത്രീപ്രവേശനത്തിനായി വാദിച്ച പ്രേരണകുമാരിയുടെ തനിനിറം പുറത്ത്; സംഘപരിവാറിനൊപ്പം ചേര്‍ന്ന് ആചാരസംരക്ഷണത്തിനാഹ്വാനം സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്. 'അഗര്‍ബത്തിയല്ല ഇത്തവണ പ്രൊഡക്ട് വേറെ'; ജയസൂര്യ ചിത്രം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയ്‌ലര്‍ പുറത്ത് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ജാമ്യാപേക്ഷ തള്ളി: ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത് ബിഷപ്പിന്റെ അറസ്റ്റില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് മന്ത്രി ഇപി ജയരാജന്‍; കന്യാസ്ത്രീകള്‍ സമരം നടത്തിയിരുന്നില്ലെങ്കിലും സര്‍ക്കാര്‍ നടപടിയുണ്ടായേനെയെന്ന് എം.എ.ബേബി അരമനയില്‍ നിന്ന് അഴിക്കുള്ളിലേക്ക്;ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി; വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു കൊ​ണ്ടു​പോ​യി ‘രാഷ്ട്രീയ പരിപാടികള്‍ക്ക് ഇനി തന്നെ ക്ഷണിക്കരുത്; ആ സമയത്ത് പാവപ്പെട്ട ആരെയെങ്കിലും സഹായിക്കാം’; വികാരഭരിതനായി സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ്; വിഡിയോ ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കി; മകളുടെ വിവാഹത്തിനായി മാറ്റിവച്ച 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി: മലപ്പുറത്തെ പ്രവാസിക്ക് സോഷ്യല്‍ മീഡിയയുടെ നിറഞ്ഞ കയ്യടി ‘ക്രിസ്ത്യാനികളെ കൊന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാമെങ്കില്‍ ബിജെപിയിലും ചേരാം’: ഫാ. ഗീവര്‍ഗീസ് കിഴക്കേടത്ത് പറയുന്നു കൂടിക്കാഴ്ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയത് റാഫേല്‍ ഇടപാടില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍; മോദിക്കെതിരെ ആരോപണവുമായി പാക്കിസ്ഥാന്‍ മോദിയെ പ്രധാനമന്ത്രി പദവിയില്‍ നിന്നും മാറ്റുന്നതിന് രാഹുല്‍ പാക്കിസ്ഥാനുമായി ധാരണ ഉണ്ടാക്കിയെന്ന് അമിത് ഷാ ബി.ജെ.പിയിലെ കലാപം രൂക്ഷമാവുന്നു: പാര്‍ട്ടി റാലിയില്‍ മുഖ്യമന്ത്രിയുടെ മുന്നില്‍വെച്ച് ബി.ജെ.പി നേതാക്കള്‍ തമ്മിലടിച്ചു: വീഡിയോ മയക്കുമരുന്ന് നല്‍കി ലൈംഗിക പീഡനം; ഡോക്ടറും കാമുകിയും പിടിയില്‍: അന്വേഷണത്തില്‍ നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന വീഡിയോ കണ്ടെത്തി അസ്‌കോറില്‍ ഡി, കോറക്‌സ് സിറപ്പ്, സാരിഡോണ്‍, പള്‍മോസെഫ് എന്നിവയുള്‍പ്പെടെ 327 മരുന്നുകള്‍ കേന്ദ്രം നിരോധിച്ചു സ്ഥാനമൊഴിഞ്ഞെങ്കിലും കളിക്കാനിറങ്ങിയാല്‍ ഇപ്പോഴും ധോണി തന്നെ ‘ക്യാപ്റ്റന്‍’: ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വീണ്ടും അത് തെളിയിച്ചു: വീഡിയോ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ഫീല്‍ഡിങ്ങിനിറങ്ങിയ മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ക്യാച്ച്: അമ്പരന്ന് ക്രിക്കറ്റ് ലോകം ബുള്ളറ്റിന്‍ തുടങ്ങിയത് അറിഞ്ഞില്ല; കാമറയ്ക്കു മുന്നിലുള്ള ചാനല്‍ അവതാരകന്റെ ‘ചേഷ്ഠകള്‍’ ലോകം കണ്ടു, വിവാദം: വീഡിയോ യുവതലമുറയെ വഴിതെറ്റിക്കും; ചൂടന്‍ രംഗങ്ങള്‍ നിറഞ്ഞ രണ്ടുഗാനങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു ആലപ്പുഴ : ഇന്നു രാവിലെ ജില്ലയില്‍ രണ്ടിടത്തായുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ചു പേര്‍ മരിച്ചു. പറവൂര്‍, ആലപ്പുഴ-ചങ്ങനാസ്സേരി റോഡില്‍ പള്ളിക്കോട്ടുമ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. പള്ളിക്കോട്ടുമയില്‍ കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേരാണ് കൊല്ലപ്പെട്ടത്. കൊട്ടാരക്കര ഉമ്മന്നൂര്‍ സ്വദേശി ബിജു തങ്കച്ചന്‍, ഭാര്യ പ്രിന്‍സി , ഇവരുടെ മക്കളായ ആരോണ്‍, ഷാരോണ്‍ എന്നിവരാണ് മരിച്ചത്. ടിപ്പര്‍ ലോറി അമിതവേഗത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രണ്ടാമത്തെ അപകടത്തില്‍ പറവൂരില്‍ ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വളഞ്ഞവഴി ചെമ്പകപ്പളളി പീഠികയില്‍ സേതുമുഹമ്മദിന്റെ മകന്‍ സിയാദ് ആണ് മരിച്ചത്. കേരളത്തിൽ നാളെയും മറ്റന്നാളും കനത്തമഴയ്ക്ക് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി: അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്… റഫാല്‍ വിവാദം രാഹുലും ഒളോന്ദും ചേര്‍ന്ന് ആസൂത്രണം ചെയ്തതെന്ന് ജെയ്റ്റ്‌ലി; ‘കരാര്‍ ക്ലീനാണ്, അതുകൊണ്ടുതന്നെ റദ്ദാക്കേണ്ട ആവശ്യമില്ല’ മൂവാറ്റുപുഴയില്‍ സ്‌കൂട്ടര്‍ ഇടിച്ച് കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു: യാത്രക്കാരന്‍ മരിച്ചു: ബസ് പൂര്‍ണമായും കത്തിനശിച്ചു <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : emalayalee.com - വിശ്വാസം സിനിമ ചിത്രീകരണത്തിനിടെ നര്‍ത്തകന്‍ മരിച്ചു; കുടുംബത്തിന്‌ കൈത്താങ്ങായി തല അജിത്ത്‌ വിശ്വാസം സിനിമയുടെ പൂനെയില്‍ വെച്ച്‌ നടന്ന നൃത്ത ചിത്രീകരണത്തിനിടെ ഓവിയം ശരവണന്‍ എന്ന നര്‍ത്തകന്‍ മരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച്‌ മരിച്ച കലാകാരന്റെ കുടുംബത്തിന്‌ കൈത്താങ്ങായി തല അജിത്ത്‌ എത്തിയിരിക്കുകയാണ്‌. നൃത്ത ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശരവണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണ വിവരമറിഞ്ഞ അജിത്ത്‌ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തുകയും തുടര്‍നടപടികളില്‍ മുന്‍നിരയില്‍ തന്നെ നില്‍ക്കുകയും ചെയ്‌തു. ശരവണന്റെ കുടുബത്തിന്‌ എട്ടു ലക്ഷം രൂപ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്‌. വീരം, വേഗം , വേതാളം എന്നീ സിനിമകള്‍ക്ക്‌ ശേഷം സംവിധായകന്‍ ശിവ അജിത്തുമായി ചേര്‍ന്ന്‌ ഒരുക്കുന്ന നാലാമത്തെ ചിത്രമാണ്‌ വിശ്വാസം. മൂന്ന്‌ ചിത്രങ്ങളെയും പോലെ തന്നെ നാലാം ചിത്രവും ബോക്‌സോഫീസില്‍ തരംഗമാകുമെന്നാണ്‌ അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. നയന്‍താരയാണ്‌ നായിക. ഇതിനു മുമ്പ്‌ 'ബില്ല', 'ആരംഭം', 'അയേഗന്‍' എന്നീ സിനിമകളില്‍ അജിത്തും നയന്‍താരയും ഒന്നിച്ചിട്ടുണ്ട്‌. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ്‌ വിശ്വാസം. മലയാളി ബാല താരമായ അനിഘ അജിത്തിന്റെ മകളായി ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്‌. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിന്റെ ഷൂട്ടിംഗ്‌ ഡിസംബര്‍ ഒന്നിന്‌ ആരംഭിക്കും 'അമ്മ'യും നിര്‍മ്മാതാക്കളും ഒത്തുതീര്‍പ്പായി; കേരളപുനര്‍നിര്‍മ്മാണത്തിന്‌ കൈത്താങ്ങാകാന്‍ 'താരനിശ' ഡിസംബര്‍ ഏഴിന്‌ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഞാൻ ജനിച്ചപ്പോൾ ആ സന്തോഷം ഞാനറിഞ്ഞില്ല, ഞാൻ മരിച്ചാൽ ആ ദുഃഖവും ഞാനറിയില്ല, പിന്നെ എന്തിനാണ്.... (anilkg14@gmail.com) <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന വള്ളംകളി പ്രേമികളുടെ സംഘടനയായ ഭാരത്‌ ബോട്ട് ക്ലബ്‌ കേരളത്തില്‍ പ്രളയക്കെടുതിയില്‍ പെട്ട് ദുരിതമനുഭവിക്കുന്ന മൂന്നു കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി. പ്രളയദുരിതത്തില്‍ പെട്ട് വലയുന്ന കുടുംബങ്ങളില്‍ നിന്നും ഏറ്റവും അര്‍ഹരായവരെ തെരഞ്ഞെടുക്കാന്‍ നന്നേ ബുദ്ധിമുട്ടിയെങ്കിലും അവസാനം ഏറ്റവും അര്‍ഹരായവരെന്നു തോന്നിയ മൂന്നു കുടുംബങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു എന്ന് പ്രസിഡന്റ് രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള പറഞ്ഞു. കാനഡയിലെ ടോറോന്റോയില്‍ ബ്രാംപ്ടന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച കനേഡിയന്‍ നെഹ്‌റു ട്രോഫി മത്സര വള്ളംകളിയില്‍ പങ്കെടുത്തു വിജയം കൈവരിച്ചപ്പോള്‍ ലഭിച്ച സമ്മാനത്തുക ദുരിതാശ്വാസത്തിനു നല്‍കുമെന്ന് തീരുമാനമെടുത്തിരുന്നു. അതോടൊപ്പം അംഗങ്ങളില്‍ നിന്നും സംഭാവനയായി ലഭിച്ച തുക കൂടി ചേര്‍ത്താണ് ഇതിനു വേണ്ടിവന്ന തുക സമാഹരിച്ചത് എന്ന് സെക്രട്ടറി വിശാല്‍ വിജയന്‍ അറിയിച്ചു. കുമരകം ബോട്ട് ക്ലബ്ബിന്‍റെ ഒന്നാം തുഴക്കാരനും കഴിഞ്ഞ വര്‍ഷം നെഹ്രു ട്രോഫി വള്ളം കളിയില്‍ ക്യാപ്റ്റനുമായിരുന്ന അനില്‍ കളപ്പുരയെ പ്രളയത്തില്‍ നഷ്ടമായ വീട് പണിയുന്നതില്‍ എളിയ സഹായം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള പറഞ്ഞു. കൂടാതെ, കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും അതേത്തുടര്‍ന്ന് അസുഖബാധിതനായി മരണമടയുകയും ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ ചിങ്ങോലി നങ്ങ്യാര്‍കുളങ്ങര ശാലിനീഭവനം ശ്യാം കുമാറിന്റെ (33) കുടുംബത്തിനാണ് ഭാരത്‌ ബോട്ട് ക്ലബ്ബിന്‍റെ സഹായം ലഭിച്ചത്. മൂന്നാമതായി മാന്നാര്‍ പഞ്ചായത്തില്‍ നിന്നുള്ള കുരട്ടിക്കാട് പുത്തന്‍വീട്ടില്‍ മീനാക്ഷിയും ചെറുമകനായ ഗോകുലിനും ആണ് ഭാരത്‌ ബോട്ട് ക്ലബ്ബിന്‍റെ സഹായം എത്തിച്ചത്. ഗോകുലിന്റെ ചെറുപ്രായത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടതാണ്. മീനാക്ഷിയുടെ തുച്ഛമായ വരുമാനം കൊണ്ടാണ് അവര്‍ കഴിഞ്ഞുകൂടുന്നതെന്നും, അവരെ സഹായിക്കാന്‍ കഴിഞ്ഞതില്‍ താന്‍ കൃതാര്‍ത്ഥനാണെന്നും ബി.ബി.സി. ടീം ക്യാപ്റ്റന്‍ ചെറിയാന്‍ ചക്കാലപടിക്കല്‍ പറഞ്ഞു. ബി.ബി.സി. അംഗമായ രവീന്ദ്രന്‍ തറാക്കേരില്‍ നേരിട്ട് ചെന്നാണ് ചെക്കുകള്‍ കൈമാറിയത്. റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ദുരിതാശ്വാസ പ്രവര്‍ത്തനം: വിവരങ്ങള്‍ക്കും മറ്റും കലക്ടറുടെ നേതൃത്വത്തില്‍ വാട്‌സാപ്പ് ഹെല്‍പ്പ് ലൈന്‍ - Chandrika Daily Home Keralam ദുരിതാശ്വാസ പ്രവര്‍ത്തനം: വിവരങ്ങള്‍ക്കും മറ്റും കലക്ടറുടെ നേതൃത്വത്തില്‍ വാട്‌സാപ്പ് ഹെല്‍പ്പ് ലൈന്‍ ദുരിതാശ്വാസ പ്രവര്‍ത്തനം: വിവരങ്ങള്‍ക്കും മറ്റും കലക്ടറുടെ നേതൃത്വത്തില്‍ വാട്‌സാപ്പ് ഹെല്‍പ്പ് ലൈന്‍ കോഴിക്കോട്: മഴക്കെടുതികളില്‍ അകപ്പെട്ടിരിക്കുന്ന ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ജില്ലയിലെ നൂറു കണക്കിന് സംഘടനകളും കൊച്ചു കൊച്ചു കൂട്ടായ്മകളുമാണ് മുന്നോട്ട് വരുന്നത്. അത്തരക്കാരിലേക്ക് കൃത്യമായ ആവശ്യങ്ങളും മറ്റ് ഔദ്യോഗിക വിവരങ്ങളും കൈമാറാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം 6282998949 നമ്പറില്‍ വാട്‌സാപ്പ് ഹെല്‍പ്പ് ലൈന്‍ തുറക്കുന്നു. സഹായിക്കാന്‍ തയ്യാറുള്ള കോഴിക്കോട് ജില്ലയിലെ സംഘടനകളും മറ്റ് കൂട്ടായ്മകളും മുകളില്‍ പറഞ്ഞിരിക്കുന്ന നമ്പര്‍ തങ്ങളുടെ ഫോണില്‍ സേവ് ചെയ്ത്, അതിലേക്ക് ഒരു വാട്‌സാപ്പ് മെസേജ് അയച്ചാല്‍ മാത്രം മതി. നിങ്ങളുടെ സഹായങ്ങള്‍ കൃത്യമായി എന്തൊക്കെ, എവിടെയൊക്കെ, എപ്പോഴൊക്കെ ആവശ്യമുണ്ട് എന്നത് കോഴിക്കോട് കലക്ടര്‍ വാട്‌സാപ്പ് മെസേജ് വഴി നേരിട്ട് നിങ്ങളെ അറിയിക്കും. സഹായ സന്നദ്ധത അറിയിച്ചു കൊണ്ട് മെസേജ് അയക്കുന്നവര്‍ നിങ്ങളുടെ സംഘടനയുടെയോ കൂട്ടായ്മയുടെയോ പേര് കൂടി ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ ഫലപ്രദമാകും. ദയവായി ശ്രദ്ധിക്കുക : ഈ നമ്പറിലേക്ക് ഫോണ്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതല്ല. ധാരാളം മെസേജുകള്‍ കൈകാര്യം ചെയ്യുന്ന സമയമായത് കൊണ്ട്, മറുപടികള്‍ അയക്കാനും പ്രയാസമായിരിക്കും. ആവശ്യങ്ങളും വിവരങ്ങളും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളേയും മറ്റ് കൂട്ടായ്മകളേയും ഔദ്യോഗികമായി നേരിട്ട് അറിയിക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനം. ഈ നമ്പറില്‍ നിന്നും വരുന്ന ഔദ്യോഗിക സന്ദേശങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ദുരുപയോഗപെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സ്‌ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നു; സില്‍ക്കിന്‌ പകരം സണ്ണി ലിയോണ്‍ യുവേഴ്‌സ്‌ ലൗ വിംഗ്‌ ലി വിവാദത്തിലേക്ക്‌ ജെഡിഎസിലും കോണ്‍ഗ്രസിലും ഭിന്നത രൂക്ഷം – മന്ത്രി സ്ഥാനം രണ്ട്‌ വര്‍ഷത്തേക്ക്‌, അടുത്ത ടേം മന്ത്രി ആകാത്തവര്‍ക്ക്‌ കോട്ടയം: ബംഗ്ലാദേശ് സ്വദേശിയായ 42കാരിയെ പീഡിപ്പിച്ച വൈദികനെ സഭ പുറത്താക്കി. ഫാദര്‍. തോമസ് താന്നിനില്‍ക്കുംതടത്തിലിനെ ആണ് വൈദികവൃത്തിയില്‍ നിന്ന് പാലാ രൂപത പുറത്താക്കിയത്. തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് സ്വദേശി പരാതി നല്‍കിയ സാഹചര്യത്തിലാണ് പാലാ രൂപതയുടെ നടപടി. ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയാണ് ഫാ.തോമസ് താന്നിനില്‍ക്കും തടത്തില്‍. അതിനിടെ സഭയുടെ അറിവോടെയാണ് വികാരി രക്ഷപ്പെട്ടതെന്ന ആരോപണവും ശക്തമാണ്. പ്രതിയെ പിടിക്കാനായി പൊലീസ് ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേസായി വരാതിരിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ നടത്തിയിരുന്നെന്നും സൂചനയുണ്ട്. എന്നാല്‍ അത് ഫലം കാണാതെ വന്നതോടെയാണ് യുവതി പരാതിയുമായി വന്നതെന്നുമാണ് സൂചന. വികാരിയുടെ മൊബൈല്‍ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. സംഭവത്തില്‍ നൈജീരിയന്‍ സ്വദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : താങ്കള്‍ക്ക് യാതൊരു കുറ്റബോധവും തോന്നുന്നില്ലേ?; സാധിക്കുമെങ്കില്‍ അച്ഛന്റെ ആത്മകഥ ഒരാവര്‍ത്തിയെങ്കിലും വായിക്കണം: നികേഷ് കുമാറിനോട് എം കെ മുനീര്‍ സഭാതര്‍ക്കം: വയോധികന്റെ മൃതദേഹം സംസ്‌കാരിക്കാനാവാതെ പത്തുനാള്‍; കൊച്ചുമകനെ സഭാ വേഷത്തില്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ കൊച്ചി നഗരത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 500 ആംപ്യൂള്‍ ലഹരിമരുന്നുകളും 140 ലഹരിഗുളികകളും; കൊച്ചി സ്വദേശി എക്‌സൈസ് പിടിയില്‍ എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ് തീപിടുത്തം ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ അല്ല; ശമ്പളം കുറച്ചതിന്റെ പ്രതികാരത്തില്‍ ചെയ്‌തത്‌ ജീവനക്കാര്‍ തന്നെ വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരി; ‘നിയമോപദേശ’ത്തില്‍ മലക്കം മറിഞ്ഞ് ശ്രീധരന്‍പിള്ള <eos>