text
stringlengths
287
113k
വര്ഷങ്ങള്‍ക്കു ശേഷം ഞാനിന്ന് മനുവിനെക്കുറിച്ച് ഓര്‍ത്തുപോയി. ഓര്‍മ്മിക്കുവാന്‍ കാരണം ബുക് ഷെല്‍ഫില്‍ പരതി നടക്കുന്‍പോള്‍ കയ്യില്‍ കിട്ടിയ എം.ടി കഥകളുടെ സമാഹാരമാണ്‍. ആ പുസ്തകത്താളുകളില്‍ കുനുകുനെ കണ്ട കയ്യക്ഷരം പകര്‍ന്ന സാഹോദര്യത്തിന്റ്റെ ഇളവെയില്‍ വര്‍ഷങ്ങള്‍ താണ്ടി മറ്വിയുടെ മഞ്ഞുമറ നീക്കി ഒഴുകി പരന്ന പോലെ……. ഓര്‍ക്കുക വല്ലപ്പോഴും എന്ന് അവസാനമായ് മൊഴിഞ്ഞ് മണലാരണ്യത്തിന്റ്റെ അനന്തവിശാലതിയെലെങ്ങൊ അപ്രത്യക്ഷമായ പുഞ്ചിരി. ഒരുപാട് സങ്കടങ്ങള്‍ ഉള്ളിലൊതുക്കി ചിരിച്ച് ജീവിക്കുന്ന അനേകായിരം പ്രവാസികളില്‍ ഒരാളായിരുന്നു അവനും. സ്ഥലം അബുദാബിയിലെ പ്രശസ്തമായ ഒരു എക്സ്ചേഞ്ച് കമ്പനി. ഒരു ഇന്ത്യന്‍ ബാങ്കിന്റ്റെ മണിഡ്രോയിങ്സ് വെരിഫിക്കേഷനു വേണ്ടിയാണ്‍ ഞാന്‍ അന്നവിടെ എത്തിയത്. അകൌണ്ട്ന്ടിനെ കാത്തിരുന്നപ്പോള്‍ കൈയില്‍ ഫയലുകളുമായ് ഒരു ചെറുപ്പക്കാരനെത്തി. അയാളുടെ കണ്ണുകള്‍ നാലു ചുറ്റും ആരെയൊ പരതി. പിന്നെ മടിച്ച് മടിച്ച് ചോദിച്ചു. “മാഡം, ഓഡിറ്ററ് എവിടെ?” “ഞാന്‍ തന്നെ.” ഒരു കുസൃതിചിരിയോടെ അയാള്‍ പറഞ്ഞു, “ അയ്യൊ, അറിഞ്ഞില്ല. പുതിയ ഓഡിറ്ററ് വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരു വയസനെയാ ഭാവനയില്‍ കണ്ടതു” ഞാനും ചിരിച്ചു. “ചെറുപ്പക്കാരികള്‍ കണക്കു നോക്കിയാല്‍ ശരിയാവുമോന്ന് നോക്കട്ടെ.” കാലവും കണക്കുകളും വേഗത്തില്‍ മുന്നോട്ട് നീങ്ങി. നാടിന്റ്റെ പട്ടിണി മാറ്റുന്ന പ്രവാസി എന്ന പ്രയാസി നാട്ടിലേക്കൊഴുക്കുന്ന കോടികളുടെ കണക്കുകള്‍ക്കിടയിലും മനു വാചാലനാകും. നാട്ടില്‍ അവനെ കാത്തിരിക്കുന്ന പ്രേയസിയെയും ലക്ഷ്മിമോളെയും പറ്റി….. മാത്രമല്ല, ആകാശത്തിനു കീഴിലുള്ള എന്തും അവനു വിഷയമാകും. ““മിണ്ടാതിരുന്നൊന്ന് ജോലി ചെയ്തൂടെ..!” പലപ്പോഴും ഓര്‍മപ്പെടുത്തി. “പറഞ്ഞു തീര്‍ക്കാതെ ബാക്കി വക്കുന്ന വാക്കുകളെല്ലാം കണ്ണടച്ച് കഴിയുന്‍പൊ കരഞ്ഞോണ്ട് പിന്നാലെ വന്നാലൊ” മനുവിന്റ്റെ മറു ചോദ്യം! കൂടെ ഒരു വിഡ്ഢിച്ചിരിയും. ഒരു ദിവസം ഒരു പൂച്ചയുടെ നഖങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുമായാണ്‍ അവന്‍ എന്നെ എതിരേറ്റത്. മനുവിന്റ്റെ കൈയില്‍ ഒരു ആനുകാലികത്തില്‍ എം.ടി യുടെ “ഷെര്‍ലെക്കി“നെ കുറിച്ച് ഞാന്‍ എഴുതിയ ആസ്വാദനമുണ്ട്. മുറിച്ച് കളഞ്ഞിട്ടും വീണ്ടും വളര്‍ന്നു വരുന്ന അമേരിക്കന്‍ പൂച്ചയുടെ നഖങ്ങളെകുറിച്ചുള്ള എന്റ്റെ പരാമര്‍ശങ്ങളില്‍ പിടിച്ചു തൂങ്ങിയിരിക്കുകയാണ്‍ മനു. അന്ന് ലെഡ്ജര്‍ ഷീറ്റുകളിലൂടെ ഷെര്‍ലക്ക് മുരണ്ടുകൊണ്ടു നടന്നു. മണല്‍ നഗരത്തില്‍ വെയിസ്റ്റ് ബിന്നുകള്‍ക്കിടയിലൂടെ മാത്രം അലയാന്‍ വിധിക്കപ്പെട്ട മാര്‍ജാരവീര്യത്തോടെ. അന്നവന്‍ പറഞ്ഞു തീര്‍ത്തതിന്റ്റെ സാരം പ്രവാസിയുടെ ബാലന്‍സ്ഷീറ്റ് ആയിരുന്നു. പ്രവാസം വിധിക്കപ്പെട്ടവന്റ്റെ മനസ്സും ഇതു പോലുള്ള നഖങ്ങല്‍ക്കുള്ളില്‍ കുടുങ്ങിയിരിക്കുകയാണ്‍. ഗള്‍ഫുകാരനായാലും അമേരിക്കക്കാരനായാലും അതിജീവനത്തിനു വേണ്ടിയുള്ള അന്തര്‍ദാഹം അവനെ ആഗോളസ്വപ്നങ്ങള്‍ക്കടിമയാക്കുന്നു. നേടുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ സ്വന്തമായ ഇടവും ഭാഷയും ആത്മസത്തയും പലപ്പോഴും അവന്‍ അറിയാതെ നഷ്ടമാവുന്നു. ജോബ് മാര്‍കറ്റില്‍ വെള്ളത്തൊലിക്കരനു മുന്നില്‍ അവന്റ്റെ ബുദ്ധിക്ക് താണവില നിശ്ചയിക്കപ്പെടുന്നു. സ്വന്തം നാട് നല്‍കാത്ത സാമ്പത്തിക ഭദ്രത കിട്ടുമെന്ന വിശ്വാസത്തില്‍ എല്ലാ വിവേചനങ്ങളും അവന്‍ വിസ്മരിക്കുന്നു! അങ്ങനെയങ്ങനെ ഞങ്ങളുടെ സംഭാഷണങ്ങളില്‍ സാഹിത്യവും സംസ്കാരവും പതിവ് വിഷയങ്ങളായി. മാക്കോണ്ട (ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍) മുതല്‍ കോക്കാഞ്ചറ (ആലാഹയുടെ പെണ്മക്കള്‍) വരെ എത്ര ഭൂമികകള്‍ ഞങ്ങള്‍ നടന്നു കയറി! ഇടുങ്ങിയ ബാച്ചലര്‍ മുറിയില്‍ പ്രിയമുള്ളവരുടെ ഓര്‍മകളില്‍ മനസ്സുലയുന്‍പോള്‍ അയാള്‍ക്കഭയമായത് പുസ്തകങ്ങളായിരുന്നു. “ഭാര്യയേയും മകളേയും ഇങ്ങ് കൊണ്ടു വന്നൂടെ” എന്നു ചോദിച്ചാല്‍ സമയമായില്ല എന്നായിരുന്നു മറുപടി. “ അവരോടൊപ്പം കഴിയാന്‍ എത്രകൊതിക്കുന്നു! പക്ഷെ, കുടുംബമായ് താമസിച്ചാല്‍ അധികമൊന്നും മിച്ചം വക്കാനുണ്ടാവില്ല. ആദ്യം ന്റ്റെ മോള്‍ക്കായ് ഇത്തിരി സമ്പാദിക്കട്ടെ. ഭാര്യ നാട്ടില്‍ ടീച്ചറാ. അവളുടെ ജോലിയും സ്ഥിരമാകട്ടെ. പിന്നെ അവര്‍ ലോങ് ലീവെടുത്ത് ഇങ്ങ് പറന്നു വരില്ലെ” ആ വാക്കുകള്‍ക്കിടയില്‍ മനുവിന്റ്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയത് ഇന്നലെ എന്ന പോല്‍ ഓര്‍മിക്കുന്നു! ലക്ഷ്മിമോളുടെ പിറന്നാളിന്‍ ബാച്ചലറ് അടുക്കളയില്‍ തയ്യാറാക്കിയ പായസവുമായാണ്‍ മനു എത്തിയത്. രാവിലെ പിറന്നാള്‍ ആശംസിക്കാന്‍ മനു ലക്ഷ്മി മോളെ വിളിച്ചു. ഫോണ്‍ വച്ചശേഷം തേങ്ങിക്കരഞ്ഞ ആ അച്ഛനെ ആശ്വസിപ്പിക്കാന്‍ കൂട്ടുകാര്‍ ഉണ്ടാക്കിയതാണത്രെ പായസം. അതാണ്‍ പ്രവാസത്തിന്റ്റെ പുണ്യം. രക്തബന്ധങ്ങള്‍ വരണ്ടുണങ്ങുന്‍പോള്‍ പോലും നിര്‍ത്താതെ പെയ്യുന്ന സൌഹൃദത്തിന്റ്റെ ചാറ്റല്‍ മഴ! അങ്ങനെ ഒരിക്കല്‍ മനു നാട്ടിലേക്കു പറന്നു. തിരികെ വന്നപ്പോള്‍ കൂടെ ഭാര്യയും മോളുമുണ്ട്. എനിക്കായി കുറെ പുസ്തകങ്ങളും കരുതിയിരുന്നു അവന്‍. എം.ടി യുടെയും ബഷീറിന്റ്റെയും കഥാസമാഹാരങ്ങളും ഒരു ശബ്ദതാരാവലിയുമുണ്ടായിരുന്നു. “മരുഭൂമിയിലെ വരണ്ടകാറ്റില്‍ ഭാവനയും വാക്കുകളുമൊക്കെ എങ്ങോ പോയ് ഒളിക്കുമ്പോലെ…. എഴുതാനിരിക്കുന്‍പൊ ഒന്നും പേനത്തുന്‍പില്‍ വരണില്ല” എന്റ്റെ മടിയെ സാധൂകരിക്കാനായ് ഒരിക്കല്‍ ഞാനങ്ങനെ പറഞ്ഞിരുന്നു. അതിനു അവന്‍ എന്നെ ഒന്നു കളിയാക്കിയതാ, ശബ്ദതാരാവലിയിലൂടെ. “ ഇനി വാക്കു കളഞ്ഞു പോയെന്നും പറഞ്ഞ് എഴുതാതിരിക്കന്ട. ഒളിച്ചുപോണതെല്ലാം ഇതിലുണ്ടാവും. ഇതിലും കാണാത്ത വാക്കുകള്‍ വേണങ്കില്‍ ബഷീറിനെ വായിച്ചോളൂ.“ ഇങ്ങനെയൊക്കെ ആയിരുന്നു മനു. സത്യത്തില്‍ കുറെ ആശയങ്ങളും പുസ്തകങ്ങളും മാത്രമായിരുന്നില്ലെ മനു എനിക്കു! കൂടുതല്‍ ഒന്നും അറിയാന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല. മനുവിന്റ്റെ ഭാര്യയുമായ് സംസാരിച്ചപ്പോഴാണ്‍ ഞെട്ടിക്കുന്ന ആ സത്യം അറിഞ്ഞത്. അവന്‍ ഒരു വൃക്കരോഗിയാണ്‍. കുറേയായി ചികിത്സയിലാണ്‍. പ്രകൃതിചികിത്സ, യോഗ അങ്ങനെയെന്തൊക്കെയോ ഉണ്ടായിരുന്നു.. ഇടക്ക് ഡയാലിസിസും തുടങ്ങിക്കഴിഞ്ഞിരുന്നു! എന്തൊക്കെ മറച്ചു വച്ചു കൊണ്ടാണ്‍ സോദരാ നീ ഇത്രനാള്‍ ചിരിച്ചും കളി പറഞ്ഞും ഓടി നടന്നത്! ആരുടെയൊക്കെയോ സങ്കടങ്ങളെ പറ്റി വാചാലനായിക്കൊണ്ടിരുന്നത്! മനുവിന്റ്റെ ഭാര്യയില്‍ പ്രതീക്ഷയുടെ കിരണ്‍ങ്ങള്‍ ഞാന്‍ കണ്ടു. മോളെ ചേര്‍ത്തു പിടിച്ച് അവള്‍ പറഞ്ഞു. “ മോള്‍ക്കിപ്പം എന്നെ വേണ്ട. എല്ലാത്തിനും അച്ഛന്‍ മതി. അച്ഛന്‍ ചോറുരുട്ടി കൊടുക്കണം. അച്ഛന്‍ ഉറക്കി കൊടുക്കണം. അച്ഛനു വയ്യെന്നു പറഞ്ഞാലും അച്ഛന്റ്റെ വിരലില്‍ തൂങ്ങി ഷോപ്പിങ്ങിനു പോണം. അച്ഛനെയൊന്നു കാണാന്‍ എത്രനാള്‍ അവള്‍ കാത്തിരുന്നതാ.. ഭഗവാന്‍ എല്ലാം കാണുന്നുണ്ട്.. ഇല്ലെ ?” അവളെ ആശ്വസിപ്പിക്കാനുള്ള വാക്കുകള്‍ ഒരു ശബ്ദതാരാവലിയില്‍ നിന്നും എനിക്കു കിട്ടിയില്ല. അധികം താമസിയാതെ ഞങ്ങള്‍ അബുദാബി വിട്ട് ദോഹയിലേക്ക് പോന്നു. “പോകും മുന്നേ എല്ലാരും കൂടി ഒന്ന് വീട്ടില്‍ വരണംട്ടൊ.“ അവസാനമായ് കണ്ടപ്പോള്‍ മനു പറഞ്ഞു. പക്ഷെ, തിരക്കുകള്‍ക്കിടയില്‍ ആ സന്ദര്‍ശനം നടന്നില്ല. ദോഹയിലെത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആ ദുരന്ത വാര്‍ത്ത ഞങ്ങളെ തേടിയെത്തി. മനു യാത്രയായി….. പറയാന്‍ ഒരുപാടൊരുപാട് ബാക്കിവച്ച്…. സ്നേഹത്റ്റിന്റ്റെ ഒരു ചെറു പുഞ്ചിരി, ഒരു നല്‍ മൊഴി പ്രിയമുള്ളവര്‍ക്ക് കൊടുക്കാന്‍ നേരമില്ലാതെ എങ്ങോ പായുന്ന യന്ത്രമനുഷ്യരുടെ ലോകത്തില്‍നിന്നും അവന്‍ പറന്നകന്നു… നമുക്കായി കാത്തിരിക്കുന്നവര്‍ക്ക് നാം തിരികെ കൊടുക്കാത്ത സമയവും സ്നേഹവും ദൈവത്തിന്റ്റെ കണക്കു പുസ്തകത്തില്‍ നമ്മുടെ ലയബിലിറ്റീസ് ആയി എഴുതപ്പെടുന്നുണ്ടാവുമൊ! പ്രപഞ്ചത്തില്‍ ഊര്‍ജത്തിന്‍ മരണമില്ലെന്ന് ശാസ്ത്രം പറയുന്നു. പിരിഞ്ഞുപോയവരുടെ ചിന്തകളുടെയും അഭിലാഷങ്ങളുടെയും ഊര്‍ജം ഏതോ അദൃശ്യകിരണങ്ങളായ് നമ്മെ വലയം ചെയ്യുന്നുണ്ടാവുമൊ! മനുവിന്റ്റെ ഭാര്യക്ക് ഭര്‍ത്താവിനൊപ്പം കഴിയാന്‍ കിട്ടിയത് എത്ര കുറഞ്ഞ ദിനങ്ങള്‍…! ആ കുഞ്ഞിന്‍ അച്ഛന്റ്റെ വാത്സല്യം നുകരാനായത് എത്ര മാത്രകള്‍….! ഭാര്യയുടെ ജോലി സ്ഥിരമാകും വരെ നാട്ടില്‍ നിര്‍ത്താനുള്ള മനുവിന്റ്റെ തീരുമാനം എത്രയോ നന്നായ്. മോളെ താലോലിച്ച് കൊതി തീരാതെ അവന്‍ പോയെങ്കിലും അവളെ പൊന്നു പോലെ നോക്കാന്‍ ടീച്ചര്‍ക്കാവും എന്ന ചിന്ത അവസാനനിമിഷങ്ങളില്‍ അവനു ആശ്വസമേകി കാണും. മനു ശരിയായ ചികിത്സകള്‍ എടുത്തിരുന്നില്ലെ എന്നു പോലും സംശയിക്കുന്നു. രക്ഷ കിട്ടില്ലാ എന്ന ചിന്ത അവനെ തളറ്ത്തിയിട്ടുണ്ടാവുമൊ? സമ്പാദ്യം ചികിത്സക്കായ് പാഴാക്കാതെ പ്രിയമുള്ളവര്‍ക്കായ് കരുതി വക്കുകയായിരുന്നുവൊ നീ സോദരാ! ആഢംബരങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ഗള്‍ഫ് നഗരികളില്‍ ആരോരുമറിയാതെ ഇതുപോല്‍ മെഴുകുതിരികളായ് ഉരുകി തീരുന്ന ഒരുപാടൊരുപാട് സഹോദരങ്ങളുണ്ടാവാം. പലരും നാട്ടിലേക്ക് മടങ്ങുന്നതു തന്നെ രോഗങ്ങളുടെ ഭാണ്ഡവുമായാണല്ലൊ. ജോലിഭാരവും മനോദുഖങ്ങളും തെറ്റായ ജീവിതചര്യകളും ഭക്ഷണശീലങ്ങളും ഒക്കെ ചേറ്ന്ന് നല്‍കുന്ന സമ്പാദ്യവുമായി….! സ്വന്തം ആരോഗ്യവും സമ്പാദ്യവും നാളേക്കു വേണ്ടി സൂക്ഷിക്കുവാന്‍ നമ്മള്‍ തന്നെയല്ലെ മുന്‍ കരുതല്‍ എടുക്കേണ്ടത്? ഫണ്ടുശേഖരണത്തിനായ് മാത്രം ഇവിടെയെത്തുന്ന രാഷ്ട്രീയക്കാരുടെയൊ പ്രവാസി സംഗമം എന്നറിയപ്പെടുന്ന ഷോകളുടെയൊ അജണ്ടകളില്‍ പെടാത്ത കാര്യമാണല്ലൊ അത്. എം.ടി കഥകളെ സ്നേഹിച്ചിരുന്ന അക്ഷരങ്ങളുടെ കൂട്ടുകാരാ, നിന്റ്റെ ഓര്‍മ്മക്ക് ഈ കുറിപ്പ് ഞാന്‍ സമര്‍പ്പിക്കുന്നു…. അപാരതയിലെ അദൃശ്യകണികയായ് തീര്‍ന്ന നീ ഈ വാക്കുകളുടെ സ്പന്ദനം വായിച്ചെടുക്കുമല്ലൊ……..! – ഷീല ടോമി (sheela.tomy@gmail.com - ജെ.എസ്. അനുബന്ധ വാര്‍ത്തകള്‍ അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :) വായിക്കുക: sheela-tomy 10 അഭിപ്രായങ്ങള്‍ to “നിന്റ്റെ ഓര്‍മ്മക്ക് – ഷീല ടോമി” Anonymous says: October 23, 2008 at 11:09 am To the writer,Even though it is a memory, the language is really attractive. Perhaps this brings up the light to think about the soft sentiments each so called ‘pravasi’ carries in his mind to see and share the pain of others. Ofcourse, your script has brought the extreme thoughts of losing the precious to the beloved ones… as you said, this depicts how the expatraite community live their life limiting their ambitions and aspirations for their family and their future …made us think, at least made us to carry a spark of pain for Manu and many others like him …with sentimentsregards വരവൂരാൻ says: October 27, 2008 at 5:46 pm എം.ടി കഥകളെ സ്നേഹിച്ചിരുന്ന അക്ഷരങ്ങളുടെ കൂട്ടുകാരാ, നിന്റ്റെ ഓര്‍മ്മക്ക് ഈ കുറിപ്പ് ഞാന്‍ സമര്‍പ്പിക്കുന്നു…. അപാരതയിലെ അദൃശ്യകണികയായ് തീര്‍ന്ന നീ ഈ വാക്കുകളുടെ സ്പന്ദനം വായിച്ചെടുക്കുമല്ലൊ…….തീർച്ചയായും ഷീല.ഈ ഓർമ്മ കുറിപ്പിനും മനുവിന്റെ കുടുംബത്തിനും നിറയെ നന്മകൾ നേരുന്നു നജൂസ്‌ says: October 28, 2008 at 1:58 am ഇതിനെ വെറും ഓര്‍മ്മകുറിപ്പെന്ന്‌ പേരിട്ട്‌ വിളിക്കല്ലേ. പറിച്ചുവെച്ചതല്ലേ ജീവിതത്തില്‍ നിന്നൊരു ഏട്‌, അല്ലങ്കില്‍ ഇങനെ എഴുതുമായിരുന്നോ ബഷീര്‍ വെള്ളറക്കാട്‌ / pb says: October 28, 2008 at 1:39 pm good Anonymous says: October 28, 2008 at 2:14 pm Madam, thank you for reminding of Manu. Thank you for sharing this.Ansari, Abu dhabi വല്യമ്മായി says: January 21, 2009 at 5:25 pm മനസ്സിന്റെ അടിത്തട്ടില്‍ തൊട്ട കുറിപ്പ്. ancy mary says: December 19, 2009 at 2:18 am ആഢംബരങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ഗള്‍ഫ് നഗരികളില്‍ ആരോരുമറിയാതെ ഇതുപോല്‍ മെഴുകുതിരികളായ് ഉരുകി തീരുന്ന ഒരുപാടൊരുപാട് സഹോദരങ്ങളുണ്ടാവാം. പലരും നാട്ടിലേക്ക് മടങ്ങുന്നതു തന്നെ രോഗങ്ങളുടെ ഭാണ്ഡവുമായാണല്ലൊ. ജോലിഭാരവും മനോദുഖങ്ങളും തെറ്റായ ജീവിതചര്യകളും ഭക്ഷണശീലങ്ങളും ഒക്കെ ചേറ്ന്ന് നല്‍കുന്ന സമ്പാദ്യവുമായി….! സ്വന്തം ആരോഗ്യവും സമ്പാദ്യവും നാളേക്കു വേണ്ടി സൂക്ഷിക്കുവാന്‍ നമ്മള്‍ തന്നെയല്ലെ മുന്‍ കരുതല്‍ എടുക്കേണ്ടത്? ഓരൊ പ്രവാ‍സിക്കും ഉള്ള സന്ദേശംകൊള്ളാം……….നന്നയിരിക്കുന്നുനന്ദി……… kodampally says: March 15, 2010 at 6:27 pm kannu nanayunnu … സിറാജ് - ദോഹയില്‍ നിന്ന്.. says: February 12, 2012 at 5:51 pm ഓര്‍മ്മപ്പൂക്കള്‍!’! ഒരു കുഞ്ഞു വേദനയായി മനസ്സില്‍… ഈ കുറിപ്പ്! രാജേഷ്‌.... says: February 12, 2012 at 6:43 pm മനുവിനെ നേരിട്ട് അറിയാഞ്ഞിട്ടു കൂടെ മനസ്സിന് വല്ലാത്ത വിങ്ങല്‍ ആയി പോയി….. അഭിപ്രായം എഴുതുക: Click here to cancel reply. പേര് * ഈമെയില്‍ (പ്രസിദ്ധീകരിക്കില്ല) * വെബ്സൈറ്റ് * ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ് അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ? Press CTRL+M to toggle between Malayalam and English. ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക. താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക! « നവരാത്രിയും, ദസ്സറയും, ബൊമ്മി കുലുവും മസ്കറ്റില്‍ – സപ്ന അനു ബി. ജോര്‍ജ്ജ് « അറിവിന്റെ ആകൃതിയുള്ള കവിതകള്‍ – വിഷ്ണുപ്രസാദ് ഡി.സി. ബുക്സ് വാര്‍ഷികാഘോഷം അയാള്‍ എന്നോട് മുസ്‌ലിം ആവാന്‍ ആവശ്യപ്പെട്ടു : മാധവിക്കുട്ടി അമ്പത് രൂപ വിലയുള്ള ഒരു ഹൃദയം “മരച്ചില്ലകളില്‍ മഴയോഴിയുമ്പോള്‍” പ്രകാശനം ചെയ്തു പൂര നഗരിയില്‍ പന്തലുകള്‍ ഒരുങ്ങുന്നു മധു കാനായിയുടെ കവിതകള്‍ പ്രകാശനം ചെയ്യുന്നു ഭാഷയെ രക്ഷിക്കുന്നതില്‍ ഗള്‍ഫ് മലയാളികള്‍ മഹത്തായ പങ്ക് വഹിക്കുന്നു – കെ. പി. രാമനുണ്ണി രമ്യ ആന്റണിയുടെ ‘ശലഭായനം’ പ്രകാശനം ചെയ്തു പാറപ്പുറത്ത് അനുസ്മരണം ദുബായില്‍ പാം സര്‍ഗ്ഗ സംഗമം വെള്ളിയാഴ്ച അക്ഷര തൂലിക പുരസ്കാരം ഷാജി ഹനീഫിനും രാമചന്ദ്രന്‍ മൊറാഴയ്ക്കും പ്രഥമ പാറപ്പുറത്ത് ചെറുകഥാ പുരസ്കാരം ഫിലിപ്പ് തോമസിന് ‘സൈകത ഭൂവിലെ സൌമ്യ സപര്യ’ പ്രകാശനം ചെയ്തു മനസ്സ് സര്‍ഗ്ഗ വേദി ഭരത് മുരളി സ്മാരക പുരസ്ക്കാര സമര്‍പ്പണം സപ്‌നയുടെ ആദ്യത്തെ കവിതാ സമാഹാരം – “സ്വപ്‌നങ്ങള്‍” ജ്യോനവന്റെ ഓര്‍മ്മയ്ക്കായ് ‘eപത്രം’ കവിതാ പുരസ്കാരം ദുബായില്‍ അപൂര്‍വ്വ കാവ്യാനുഭവം മൂന്നാമിടം വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു കാക്കനാടന് ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ സാഹിത്യ പുരസ്ക്കാരം; ഗള്‍ഫ് അവാര്‍ഡുകള്‍ ദേവസേനയ്ക്കും, ബിജു പി. ബാലകൃഷ്ണനും ശങ്കരന്‍ കുട്ടി പുരസ്കാരം ദേവ പ്രകാശിന് - പഴയ ലക്കങ്ങള്‍ - December 2010 November 2010 April 2010 February 2010 January 2010 December 2009 November 2009 October 2009 September 2009 August 2009 July 2009 April 2009 March 2009 February 2009 January 2009 October 2008 September 2008 August 2008 July 2008 June 2008 May 2008 April 2008 March 2008 January 2008
പിസ്ത വാങ്ങി കഴിക്കുന്നവരാണോ... ഇതിന്റെ ഈ ഗുണങ്ങൾ അറിയുമോ... ഇനിയെങ്കിലും അറിയാതിരിക്കല്ലേ..| Pista Benefits For Health Kerala Easy - Malayalam news channel in Kerala update Kerala Latest Entertainment news ,Recipes ,Kitchen Tips ,Crafts ,Tips and Tricks, Agriculture and Astrology Malayalam Home HEALTH KITCHEN TIPS MEDICINAL PLANTS AGRICULTURE TIPS & TRICKS About US Contact US Home HEALTH പിസ്ത വാങ്ങി കഴിക്കുന്നവരാണോ… ഇതിന്റെ ഈ ഗുണങ്ങൾ അറിയുമോ… ഇനിയെങ്കിലും അറിയാതിരിക്കല്ലേ..| Pista Benefits For Health പിസ്ത വാങ്ങി കഴിക്കുന്നവരാണോ… ഇതിന്റെ ഈ ഗുണങ്ങൾ അറിയുമോ… ഇനിയെങ്കിലും അറിയാതിരിക്കല്ലേ..| Pista Benefits For Health പിസ്തയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഒട്ടുമിക്ക എല്ലാ ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ ഇനി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പിസ്തയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പിസ്തയിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്നത്തെ കാലത്ത് പിസ്ത അറിയാത്തവരായി ആരും ഉണ്ടാകില്ല. ഇതിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രധാനമായി പറയുകയാണ് എങ്കിൽ അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും ഇത് ധാരാളമായി കഴിക്കേണ്ടതാണ്. നമ്മുടെ ശരീരത്തിന് ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് ഇത്. ഇന്നത്തെ കാലത്ത് നമ്മളെല്ലാവരും ആരോഗ്യത്തിന് വേണ്ടി എന്ത് വില കൊടുക്കാനും തയ്യാറാണ്. പിസ്തയുടെ ആരോഗ്യഗുണങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. തീർച്ചയായും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരുപാട് ഗുണങ്ങൾ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. കാൽസ്യം മഗ്നീഷ്യം കോപ്പർ പൊട്ടാസ്യം അയൻ എന്നിങ്ങനെ നിരവധി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിന് ഏറ്റവും നല്ല ഗുണങ്ങളാണ് പിസ്ത നൽകുന്നത്. ഇത്രയും കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അസുഖങ്ങൾ ഇല്ലാതെ കുറെ കാലം ജീവിക്കാൻ ഇത് സഹായിക്കുന്നുണ്ട്. ഡെയിലി ലൈഫിൽ അഞ്ചോ പത്തോ എന്ന രീതിയിൽ ഇത് കഴിക്കുന്നത് നന്നായിരിക്കും. അതുപോലെതന്നെ തലച്ചോറിന്റെ പ്രവർത്തനം നല്ല രീതിയിൽ ശക്തമാക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Share FacebookWhatsApp Prev Post ഉപ്പും വിനാഗിരിയും ഈ രീതിയിൽ ചെയ്താൽ വീട്ടിലെ ഈ കാര്യങ്ങൾ ഇനി എളുപ്പമാക്കാം…| Salt And Vinegar Home Tips Next Post കാലു വിണ്ട് കീറൽ പ്രശ്നങ്ങൾ ഇനി ഉണ്ടാവില്ല… കാലുകൾ ഇനി മനോഹരമാക്കി എടുക്കാം…| Cracked Heels Treatment
നാളുകൾക്ക് മുൻപ് എന്നു വച്ചാൽ 5-6 വർഷം മുൻപ് ഒരു ദിവസം പത്രോസ് ചേട്ടൻ കറന്റ് ബില്ലടയ്ക്കാൻ കറന്റാപ്പീസിൽ ചെന്നു. ആപ്പീസിന് മുന്നിലുള്ള നീണ്ട വരി റെയിൽവെ പാതയെ ഓർമ്മിപ്പിച്ചുവെങ്കിലും ബില്ലടച്ചില്ലെങ്കിൽ അടുത്ത ദിവസം തന്റെ മകൻ ടുട്ടുമോൻ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഇരുന്ന് പഠിക്കേണ്ടിവരുമല്ലോ എന്നോർത്തപ്പോൾ മനസ്സില്ലാമനസ്സോടുകൂടിയാണെങ്കിലും പത്രോസ് ചേട്ടൻ റെയിൽവെ പാതയിലെ ഒരു കണ്ണിയായി ചേർന്ന് നിന്നു.ഒരു മണിക്കൂർ കഴിഞ്ഞു.വരി മുന്നോട്ട് വേണ്ട വിധത്തിൽ പോകുന്നില്ല.സഹി കെട്ട് പത്രോസ് ചേട്ടൻ വരിയിൽ നിന്നിറങ്ങി പൈസ വാങ്ങാൻ ഇരിക്കുന്ന ആളുടെ അടുത്തെത്തി ദേഷ്യപ്പെട്ട് സംസാരിക്കാൻ തുടങ്ങി. “…….ഒരു മണിക്കൂറായി മനുഷ്യൻ ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്.നിങ്ങൾക്കൊന്ന് വേഗത്തിൽ ചെയ്തൂടെ” കുറെ കേട്ടു കഴിഞ്ഞപ്പോൾ ആപ്പീസിലിരുന്ന ആൾ ക്ഷോഭിച്ച് പത്രോസ് ചേട്ടനോട് പറഞ്ഞു. ‘ഇവിടെയിരിക്കുന്നത് മനുഷ്യനാ അല്ലാതെ മെഷീനൊന്നുമല്ല. താൻ പറയുന്നത് പോലെ അത്ര പെട്ടന്ന് ചെയ്ത് തീർക്കാൻ പറ്റില്ല.സൌകര്യമുണ്ടെങ്കിൽ നിന്നാൽ മതി.’ ഇത്രയും കേട്ട് കഴിഞ്ഞപ്പോൾ പത്രോസ് ചേട്ടൻ പിറുപിറുത്ത് കൊണ്ട് വരിയിൽ പോയി നിന്നു. പിറകിൽ നിന്ന അയൽവാസി വറീതിനോട് പത്രോസ് ചേട്ടൻ പറഞ്ഞു. ‘ഈ നാട് നന്നാവാൻ പൊകുന്നില്ല…നന്നാവണമെങ്കിൽ ഇവനെയൊക്കെ മേലോട്ടെടുക്കണം.’ വർഷങ്ങൾ കഴിഞ്ഞ് പോയി.ആ സംഭവത്തിന് ശേഷം പത്രോസ് ചേട്ടൻ കറന്റ് ബില്ലടയ്ക്കാൻ ടുട്ടുമോനെ പറഞ്ഞ് വിടാൻ തുടങ്ങി.പക്ഷേ നിർഭാഗ്യവശാൽ ഇന്നലെ വീണ്ടും പത്രോസ് ചേട്ടന് വീണ്ടും കറന്റാപ്പീസിൽ പോകേണ്ടി വന്നു.റെയിൽവെ പാത അതെപോലെ തന്നെ അവിടെയുണ്ട്.വർഷം 5-6 കഴിഞ്ഞെങ്കിലും മറവിയുടെ പുകമറയ്ക്കുള്ളിൽ നിന്നും ആ പഴയ അപമാനഭാരം പത്രോസ് ചേട്ടന്റെ മനസ്സിൽ തികട്ടിവന്നു.അതെ ആപ്പീസർ തന്നെയാണ് അവിടെയിരിക്കുന്നത്. പത്രോസ് ചേട്ടൻ വരിയിൽ കയറിയിട്ട് ഇതാ ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു.വരി മുന്നോട്ട് വേണ്ട വിധത്തിൽ പോകുന്നില്ല.എല്ലാം തഥൈവ.പക്ഷെ ആപ്പിസിൽ ഇപ്പോൾ എല്ലാം കമ്പ്യൂട്ടർ ആണ് ചെയ്യുന്നത്.പിന്നെയെന്താണ് ഇത്രയും സമയം എടുക്കുന്നത്? സഹികെട്ട് പത്രോസ് ചേട്ടൻ വരിയിൽ നിന്നിറങ്ങി പൈസ വാങ്ങാൻ ഇരിക്കുന്ന ആളുടെ അടുത്തെത്തി ആ പഴയ ചോദ്യം വീണ്ടും ചോദിച്ചു. “ഒരു മണിക്കൂറായി മനുഷ്യൻ ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്.ഇതൊന്ന് പെട്ടന്ന് ചെയ്ത് തന്നൂടെ.” ആപ്പീസർ ക്ഷോഭിച്ച് പത്രോസ് ചേട്ടനോട് പറഞ്ഞു. “ഇത് ചെയ്യുന്നത് ഞാനല്ല,മെഷീനാ.താൻ പറയുന്നത് പോലെ അത്രയും പെട്ടന്ന് ചെയ്ത് തീർക്കാൻ ഇതിന് പറ്റില്ല. സൌകര്യമുണ്ടെങ്കിൽ നിന്നാൽ മതി.” വർഷങ്ങൾക്ക് മുൻപ് കേട്ട ഡയലോഗുകൾ ഒന്നോ രണ്ടൊ വക്കുകൾ മാറിത്തിരിഞ്ഞ് വീണ്ടും തന്റെ കാതിൽ വീണ് പതിഞ്ഞപ്പോൾ പത്രോസ് ചേട്ടൻ പിറുപിറുത്ത് കൊണ്ട് വരിയിൽ പോയി നിന്നു. പിറകിൽ നിന്ന അയൽവാസി വറീതിനോട് പത്രോസ് ചേട്ടൻ പറഞ്ഞു. ‘ഇപ്പൊ ശരിക്കും ഉറപ്പായി ഈ നാട് നന്നാവാൻ പൊകുന്നില്ല…നന്നാവണമെങ്കിൽ ഇവനെയൊക്കെ മേലോട്ടെടുക്കണം.’ ഇതെല്ലാം എഴുതിക്കൂട്ടിയവൻ തൂവലാൻ at 7:51 PM 11 comments: Labels: നർമ്മം Wednesday, May 5, 2010 പത്രോസ് ചേട്ടൻ കഥകൾ ഇറച്ചികോഴിയ്ക്ക് വില മാനം മുട്ടെ! ഒരു കിലോയ്ക്ക് വില 85 രൂപ!!വില എഴുതിവച്ചിരിക്കുന്ന ബോർഡ് വയിച്ച അയൽവാസിയായ വറീതിന്റെ കണ്ണ് പുറത്തേയ്ക്ക് തള്ളിവന്നത് കണ്ടപ്പോൾ പത്രോസ് ചേട്ടന് കോഴിമുട്ടയുടെ കാര്യം ഓർമ്മ വന്നു.അപ്പോൾ തന്നെ പത്രോസ് ചേട്ടൻ ഓടിപ്പോയി തൊട്ടപ്പുറത്തുള്ള കടയിൽ കയറി ആറ് കോഴിമുട്ട വാങ്ങി.പൈസ കൊടുക്കുന്നതിനിടയിൽ കടയിൽ ഇരുന്ന ആൾ പത്രോസ് ചെട്ടനോട് ചോദിച്ചു. ‘എന്താ പത്രോസേ, കോഴിയ്ക്ക് വില കൂടിയത് കാരണം ഇന്ന് വാങ്ങുന്നില്ലല്ലേ!!?’ എടുത്തവഴി പത്രോസ് ചേട്ടൻ മറുപടി പറഞ്ഞു. “ഓ…എന്നാ പറയാനാ…വിത്തുഗുണം പത്തുഗുണം എന്നാണല്ലോ ചൊല്ല്.താനൊന്ന് ചിന്തിച്ച് നോക്കിക്കേ..കോഴിയേക്കാളും അതിന്റെ മുട്ട പത്തുഗുണം ചെയ്യില്ലേ!“ കടയിൽ നിന്നയാളുടെ കണ്ണ് ഇറച്ചിക്കോഴിയുടെ വലുപ്പത്തിൽ പുറത്തേയ്ക്ക് തള്ളിയപ്പോൾ പത്രോസ് ചേട്ടൻ ഇറച്ചികോഴിയെക്കുറിച്ച് ആലോചിച്ചതേയില്ല. ഇതെല്ലാം എഴുതിക്കൂട്ടിയവൻ തൂവലാൻ at 8:17 PM 10 comments: Labels: നർമ്മം Newer Posts Older Posts Home Subscribe to: Posts (Atom) Can't Read Malayalam? Download font തൂവൽ തെന്നലിന്റെ തലോടൽ ഏറ്റവർ... തൂവൽ തെന്നലിന്റെ സൌരഭ്യം ഏൽക്കുന്നവർ... Internet casino Hit Counters ഋതു തെന്നലിനെ സ്നേഹിക്കുന്നവർ.... Blog Archive ► 2012 (4) ► October (1) ► July (2) ► June (1) ► 2011 (15) ► October (2) ► September (1) ► June (1) ► May (6) ► April (2) ► March (1) ► February (2) ▼ 2010 (19) ► December (2) ► June (1) ▼ May (2) കറന്റാപ്പീസിൽ പോയ പത്രോസ് പത്രോസ് ചേട്ടൻ കഥകൾ ► April (2) ► March (5) ► February (7) ഞാൻ തൂവലാൻ ത്രിശൂർ, വെള്ളാങ്കല്ലൂർ, India ഞാൻ ഡെൽവിൻ ആന്റണി.നാട് ത്രിശ്ശൂർ ജില്ലയിൽ വെള്ളാങ്കല്ലൂർ.ഇപ്പോൾ സൌദി അറേബ്യയിലെ ജിദ്ദയിൽ പ്രവാസിയായി ജീവിക്കുന്നു. ഒരു നായ കടലിനു മീതെ നടക്കുന്നത് കണ്ടാൽ ‘അതിനു നീന്താൻ അറിയില്ലേ?’എന്ന് ചോദിക്കാനാഗ്രഹിക്കാത്ത വ്യക്തി.എന്നു വെച്ചാൽ പോസിറ്റീവ് മെന്റാലിറ്റി കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ!
ലക്നോ: ഉത്തർപ്രദേശിലെ ലക്നൗവിൽ പുതുതായി ആരംഭിച്ച ലുലുമാളിനെ വിവാദ കേന്ദ്രമാക്കി മാറ്റാനുള്ള സംഘപരിവാർ സംഘടനകളുടെ ശ്രമങ്ങൾക്ക് സ്വന്തം മണ്ണിൽ തന്നെ ശക്തമായ തിരിച്ചടി. ലുലുമാൾ ‘ശുദ്ധീകരിക്കാ’നെന്ന പേരിൽ അയോധ്യയിൽ നിന്നെത്തിയ സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.[www.malabarflash.com] അയോധ്യയിലെ പ്രശസ്ത പൂജാരി ജഗദ്ഗുരി പരമഹംസനെയാണ് പോലീസ് മാളിന് മുന്നിൽ തടഞ്ഞ് കസ്റ്റഡിയിലെടുത്തത്. ലുലുമാളിൽ നിസ്കാരം നടന്ന സ്ഥലം ശുദ്ധീകലശം ചെയ്യണമെന്ന് അവകാശപ്പെട്ടാണ് ഇയാളുടെ നേതൃത്വത്തിൽ ഒരു സംഘം മാളിൽ പ്രവേശിക്കാൻ ശ്രമിച്ചത്. എന്നാൽ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലുലുമാളിൽ നിസ്കാരം നടന്നതിനാൽ ആ സ്ഥലം അശുദ്ധമായെന്നും അതിനാൽ ശുദ്ധികലശം നടത്തണമെന്നുമായിരുന്നു ഇയാളുടെ വാദം. ലുലുമാളിന്റെ പേര് കാവിഭവൻ എന്നാക്കണമെന്ന വിചിത്രമായ ആവശ്യവും ഇയാൾ മുന്നോട്ടുവെച്ചു. ഇത്തരം വിവാദങ്ങളുടെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞുനിന്നയാളാണ് പരമഹംസൻ. നേരത്തെ ആഗ്രയിൽ താജ്മഹലിൽ ജലാഭിഷേകം നടത്താൻ എത്തിയ ഇയാളെ അവിടെയും പോലീസ് തടഞ്ഞിരുന്നു. ലുലുമാളിനെതിരെ വിദ്വേഷ പ്രചാരണം നടത്തുകയും മനപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലക്നൗ ഭരണകൂടത്തിന് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ലക്നൗവിലെ ഉദ്യോഗസ്ഥരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് യോഗി നിലപാട് കടുപ്പിച്ചത്. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിലുളള പ്രതിഷേധങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മതസ്പര്‍ദ്ധ വളര്‍ത്താനും അരാജകത്വം സൃഷ്ടിയ്ക്കാനും ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥർക്ക് യോഗി നിർദേശം നൽകി. ലുലുമാളിന് എതിരായ ആസൂത്രിത നീക്കത്തിൽ നിക്ഷേപകർ അസംതൃപ്തി പ്രകടിപ്പിച്ചതോടെയാണ് യോഗിക്ക് സ്വന്തം അനുയായികളെ തള്ളിപ്പറയേണ്ടിവന്നതെന്നതാണ് വസ്തുത. 10 ലക്ഷം കോടി രൂപ നിക്ഷേപം ലക്ഷ്യമിട്ട് അടുത്ത ജനുവരിയിൽ ലഖ്നൗവിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമങ്ങൾ നടത്തുന്നതിനിടയിൽ ലുലുമാൾ വിഷയം വിവാദമാക്കുന്നത് ഉചിതമല്ലെന്ന തിരിച്ചറിവാണ് വിഷയത്തിൽ നിലപാട് മാറ്റാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മലയാളി വ്യവസായി എം എ യൂസുഫലിയുടെ നേതൃത്വത്തിൽ ലക്നൗവിൽ തുറന്ന ലുലുമാൾ ഈമാസം പത്തിനാണ് യു പി​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. 11 മുതൽ മാൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. ഇതിനു ശേഷം ഇവിടെ സന്ദർശനത്തിന് എത്തിയ ചിലർ മാളിനുള്ളിൽ നിസ്കാരം നിർവഹിക്കുന്ന വീഡിയോ ഹിന്ദു മഹാസഭ, ആർ എസ് എസ് അടക്കമുള്ള സംഘടനകൾ വർഗീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് മാൾ അധികൃതർക്ക് എതിരെ പോലീസ് കേസെടുത്തു. ഇതോടെ മാളിൽ മതപരമായ പ്രാർഥനകൾക്ക് വിലക്കേർപ്പെടുത്തി മാനേജ്മെന്റ് ബോർഡ് സ്ഥാപിച്ചു. ഇതിന് ശേഷം ചില ഹിന്ദുത്വ സംഘടനകൾ ലുലുമാളിന് ഉള്ളിൽ കയറി രാമായണ പാരായണത്തിനും ഹനുമാൻ ചൽസ ആലപിക്കുന്നതിനും ശ്രമം നടത്തിയെങ്കിലും പോലിസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ലുലുമാളിന് പുറത്ത് ഹിന്ദുത്വ സംഘടനകൾ വിവിധ രീതികളിൽ പ്രതിഷേധം തുടരുകയാണ്. അതിനിടെ, ലക്നോവിലെ ലുലുമാളിൽ നടന്ന നിസ്കാരം ഗൂഢാലോചനയുടെ ഭാഗമാണെന്ന സംശയത്തിന് ബലം നൽകുന്ന സി സി ടി വി ദൃശ്യങ്ങൾ മാൾ അധികൃതർ പോലീസിന് കെെമാറിയിട്ടുണ്ട്. എട്ട് പേരടങ്ങുന്ന സംഘം തിടുക്കത്തിൽ മാളിൽ പ്രവേശിക്കുന്നതും എത്തിയ ഉടൻ തന്നെ നിസ്കരിക്കാൻ ശ്രമം നടത്തുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ആദ്യം ബേസ്മെന്റ് ഫ്ളോറിലും പിന്നീട് ഒന്നാം നിലയിലും നിസ്കാരം നിർവഹിക്കാൻ സംഘം ശ്രമം നടത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. തുടർന്ന് താരതമ്യേന തിരക്ക് കുറഞ്ഞ രണ്ടാം നിലയിലേക്ക് സംഘം പോയ സംഘം അവിടെ നിസ്കാരം നിർവഹിക്കുകയായിരുന്നു. സംഘത്തിലെ ആറ് പേർ നിസ്കരിക്കുന്നതും ബാക്കിയുള്ള രണ്ട് പേർ വീഡിയോ റെക്കോർഡുചെയ്യുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. നിസ്കാരം എങ്ങനെ നിർവഹിക്കണമെന്ന പ്രാഥമിക വിവരങ്ങൾ പോലും ഇല്ലാത്തവരാണ് മാളിൽ എത്തി നിസ്കാരം നിരവഹിക്കുന്നതെന്ന് സി സി ടിവി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുമെന്ന് പോലിസ് ഉദ്യോഗസ്ഥർ പറയുന്നു. വെറും 18 സെക്കൻഡ് കൊണ്ടാണ് സംഘം നിസ്കാരം പൂർത്തിയാക്കിയത്. ഉടൻ തന്നെ അവർ മാൾ വിടുകയും പിന്നാലെ നിസ്കാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് ഹിന്ദുത്വ സംഘടനകൾ മാളിനെതിരെ പ്രചാരണവുമായി രംഗത്ത് വന്നത്. ഏഷ്യയിലെ ഏറ്റവും വലിയ വ്യപാര ശൃംഖലകളിൽ ഒന്നാണ് എം എ യൂസുഫലി നേതൃത്വം നൽകുന്ന ലുലുമാൾ. ലോകത്തുടനീളം ലുലുമാളിന് 232 സ്റ്റോറുകളുണ്ട്. വിവിധ രാജ്യക്കാരായ 60,000 ത്തോളം ജീവനക്കാർ ലുലുമാൾ ശൃംഖലയിൽ ജോലി ചെയ്യുന്നുണ്ട്. Tags: National News up Facebook Twitter Newer Older You may like these posts Post a Comment 0 Comments POPULAR NEWS ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍ December 04, 2022 സമസ്തക്കെതിരെ വ്യാജപ്രചരണം; രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ് December 04, 2022 ഓറഞ്ച് പടയുടെ തേരോട്ടം; അമേരിക്കയെ തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടറില്‍ December 03, 2022 ആറ് വയസുകാരിയോട് ലൈംഗികാതിക്രമം; മദ്രസ അധ്യാപകന് 62 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ December 01, 2022 Followers THE LOCAL NEWS PORTAL IN MALAYALAM | MALABAR NEWS I MALABAR LIVE NEWS I KASARAGOD I KANNUR I KOZHIKODE I MALAPPURM
തിരുവനന്തപുരം: ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്കായി ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ രണ്ടു സ്ഥിരം തസ്തികകളും എസ്.സി. വിഭാഗത്തിൽ ഒരു സ്ഥിരം തസ്തികയിലും ഒഴിവുണ്ട്. ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഇലക്ട്രോണിക്സ്/മെക്കാനിക് റേഡിയോ ആൻഡ് ടിവിയിൽ എൻ.സി.വി.ടി ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവയാണ് മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒരു തസ്തികയിലെ (Code: TVPM/MTS B2/03) യോഗ്യത. മെക്കാനിക്കൽ എൻജിനീയറിങിൽ ഒന്നാംക്ലാസ് ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് രണ്ടാമത്തെ തസ്തികയിൽ (Code: TVPM/MTS B2/04) അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ഏതിലെങ്കിലും ഒന്നാം ക്ലാസ് ഡിപ്ലോമ, ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്ക് എസ്.സി. വിഭാഗത്തിനായുള്ള ഒഴിവിൽ (Code: TVPM/MTS/B2/02) അപേക്ഷിക്കാം. ഇരു തസ്തികയ്ക്കും 35400 - 112400 ആണ് ശമ്പള സ്‌കെയിൽ. പ്രായം 2022 ജനുവരി ഒന്നിന് 18നും 35നും മധ്യേ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഏപ്രിൽ 26നു മുൻപു പേര് രജിസ്റ്റർ ചെയ്യണം. Tags JOB Share Post a Comment Post a Comment Previous Post Next Post Join Our Whats App Group Join Our Whats App Group Follow Us 15k 20k 5k യോഗ്യത പത്താംക്ലാസും ഡിപ്ലോമയും ഉണ്ടോ , ITBP-യിൽ കോൺസ്റ്റബിൾ ആകാം; ശമ്പളം 21,700-69,100 രൂപ Wednesday, November 16, 2022 MALABAR GOLD AND DIMOND JOB| APPLY NOW Wednesday, November 23, 2022 Earn Pension central govt scheme| NEW Tuesday, November 15, 2022 Kerala Tourism Eco Lodge Recruitment 2022 – Apply Saturday, November 26, 2022 {getWidget} $results={10} $label={recent} $type={list1} {getWidget} $results={3} $label={comments} $type={list1} Updates {getWidget} $results={5} $label={recent} $type={list2} Categories DEGREE GOVT ITI PG PLUS TWO PRIVATE PSC SSLC Total Pageviews ഗ്രുപ്പിൽ വരുന്ന ജോലി വിവരങ്ങളിലെ വിശ്വാസ്യത ജോലിക്ക് ശ്രമിക്കുന്നയാൾ അവരുടെ സ്വന്തം നിലയിൽ അന്വേഷിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. ജോലി ആവശ്യാർത്ഥം ഏജൻസികളോ, സ്ഥാപനങ്ങൾ, മറ്റ് വ്യക്തികളുമായോ നടത്തുന്ന സാമ്പത്തിക ഇടപാടുകൾക്ക് അഡ്മിൻ പാനലിൽ ഉളളവർക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല..... ജോലി അന്വേഷിക്കുന്നവർ വേണ്ടപെട്ടവർ മുകാന്തരം വ്യക്തമായി വിവരങ്ങൾ അന്വേഷിച്ചു മാത്രം മറ്റു കാര്യങ്ങളിലേക്ക് കടകുക...
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ, ആൻഡ്രോയിഡ് ഫോണുകളിലെ ജനപ്രിയ കാർഡ് ഗെയിം സ്ലേ ദി സ്പൈയർ നമുക്ക് ആസ്വദിക്കാൻ കഴിയും. ലേഖനത്തിന് താഴെയുള്ള ലിങ്കിലൂടെ ഗെയിമിന്റെ APK ഫയൽ ഡൗൺലോഡ് ചെയ്യുക. Slay the Spire എന്നതിനെ കുറിച്ച് പരിചയപ്പെടുത്തുക വിനോദ ഗെയിം വ്യവസായം തഴച്ചുവളരുന്നു, നിരവധി അതുല്യമായ ഗെയിമുകൾ ജനിച്ചു. ആർപിജി-റോഗ്ലൈക്കും ഡെക്ക്-ബിൽഡറും തമ്മിലുള്ള സംയോജനം അഭൂതപൂർവമല്ല, പക്ഷേ സ്ലേ ദി സ്പൈർ മികച്ചതായിരുന്നു. എന്തുകൊണ്ട്? കാരണം ഇത് പയനിയറിംഗ് ഗെയിമുകളിൽ ഒന്നാണ്, ഇത് 2017 ൽ കൺസോൾ, പിസി പ്ലാറ്റ്ഫോമുകളിൽ ആദ്യമായി പുറത്തിറക്കി. 2021 ഫെബ്രുവരി ആദ്യം, സ്ലേ ദി സ്പയർ ഗൂഗിൾ പ്ലേയിൽ ഔദ്യോഗിക പതിപ്പ് അവതരിപ്പിച്ചു. നിങ്ങൾക്ക് ഈ ഗെയിം ഇവിടെ ഡൗൺലോഡ് ചെയ്യാം അല്ലെങ്കിൽ ഗൂഗിൾ പ്ലേയിൽ $ 9.99 ന് വാങ്ങാം. ഗെയിം പ്ലേ സ്ലേ ദി സ്പയർ നിങ്ങളെ യുദ്ധങ്ങൾ നിരന്തരം നടക്കുന്ന ഒരു ഫാന്റസി ലോകത്തേക്ക് കൊണ്ടുപോകുന്നു. നിങ്ങൾ വീരന്മാരുടെ കാർഡുകളുടെ ഒരു ശേഖരം ശേഖരിക്കേണ്ടതുണ്ട്, കാരണം അവ യുദ്ധത്തിൽ ഓരോ പ്രവർത്തനവും ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിനുള്ള ഉപകരണങ്ങളാണ്. ഉദാഹരണത്തിന്, ലക്ഷ്യം ആക്രമിക്കുക, പ്രതിരോധം വർദ്ധിപ്പിക്കുക, സ്വയം പ്രതിരോധം വർദ്ധിപ്പിക്കുക, ടീമിന്റെ ആരോഗ്യം തകർക്കുക. ഓരോ കാർഡും ഒരു പ്രവർത്തനത്തെ പ്രതിനിധീകരിക്കുന്നുവെന്നും അത് ഉപയോഗിക്കാൻ നിങ്ങൾക്ക് ചെലവാകുമെന്നും നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും. ഗെയിമിൽ സ്പൈർ എന്ന പേരിൽ ഒരു ഗോപുരം ഉണ്ട്. നിങ്ങൾ ഈ ടവറിൽ കളിക്കുകയും ഉയർന്ന നിലകളിലേക്ക് കയറാൻ ശ്രമിക്കുകയും ചെയ്യും. എല്ലാത്തിനുമുപരി, നിങ്ങൾക്ക് അടുത്ത നിലയിൽ കളിക്കാൻ കഴിയുമോ ഇല്ലയോ എന്ന് തീരുമാനിക്കാൻ നിങ്ങൾ ബോസുമായി യുദ്ധം ചെയ്യും. സ്പൈയറിലെ യുദ്ധസമയത്ത്, നിങ്ങൾക്ക് കാർഡുകളും ഇനങ്ങളും ലഭിക്കും. ഈ പ്രതിഫലങ്ങൾ നിങ്ങൾ റൂട്ട് എങ്ങനെ തിരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ലളിതമായ ഒരു റൂട്ടിൽ ഒരു ഘട്ടത്തിൽ വെല്ലുവിളിക്കുകയാണെങ്കിൽ, നിങ്ങൾക്ക് കുറഞ്ഞ പ്രതിഫലങ്ങൾ ലഭിക്കും. ബോസുകൾക്ക് നിങ്ങൾക്ക് ധാരാളം കൊള്ള നൽകാൻ കഴിയും, പക്ഷേ ടവറിന്റെ മുകളിലേക്കുള്ള നിങ്ങളുടെ യാത്രയെ നിലത്തേക്ക് തിരികെ കൊണ്ടുവരാനും ഇതിന് കഴിയും. സ്ലേ ദി സ്പയർ ഒരു വേഗതയേറിയ കാർഡ് ഗെയിമായി കണക്കാക്കപ്പെടുന്നു. യുദ്ധങ്ങള് തുടര് ന്നുകൊണ്ടേയിരുന്നു. അതേസമയം, ഒരു ശത്രുവാണ് നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതെങ്കിൽ, ബാക്കിയുള്ള യാത്രയിൽ അവശേഷിക്കുന്ന ആരോഗ്യവുമായി നിങ്ങൾ പോരാടുന്നത് തുടരും. ഒരർത്ഥത്തിൽ നോക്കുമ്പോൾ, ആരോഗ്യ വീണ്ടെടുക്കൽ ഇനങ്ങൾ ഒരു യഥാർത്ഥ നിധി പോലെയാണ്. പ്രധാന മോഡിന് പുറമേ, ദൈനംദിന ചലഞ്ച് പ്രവർത്തനങ്ങളിലും നിങ്ങൾക്ക് പങ്കെടുക്കാം. ഇവിടെ യുദ്ധങ്ങൾക്ക് ഉയർന്ന ബുദ്ധിമുട്ടുണ്ട്, നിങ്ങൾക്ക് നിരവധി ലക്ഷ്യങ്ങളുണ്ട്. നിങ്ങൾ പൂർത്തിയാക്കുകയാണെങ്കിൽ, നിങ്ങൾക്ക് നേട്ട പോയിന്റുകൾ ലഭിക്കും. ആഗോള ലീഡർബോർഡിൽ കളിക്കാരെ റാങ്ക് ചെയ്യാൻ സിസ്റ്റം ഈ സ്കോർ ഉപയോഗിക്കും. സ്പിയർ പര്യവേക്ഷണം ചെയ്യുക സ്ലേ ദി സ് പൈറിന് നിരവധി സ്പയർ ടവറുകൾ ഉണ്ട്, അവയിൽ ഓരോന്നും പുരാതന അവശിഷ്ടങ്ങളായി അവതരിപ്പിക്കപ്പെടുന്നു. അതിനാൽ, ഈ സ്ഥലം ശരിക്കും പര്യവേക്ഷണം ചെയ്യപ്പെടേണ്ടതാണ്. നിങ്ങൾ കളിക്കുന്ന നിലയെ ആശ്രയിച്ച്, സ്പൈർ ട്രീ മാപ്പ് വ്യത്യസ്തമായിരിക്കും. കീഴടക്കാൻ മാപ്പിലെ പോയിന്റുകൾ നിങ്ങൾ തിരഞ്ഞെടുക്കും, ഓരോന്നും വെവ്വേറെ ഇനങ്ങളുള്ള ഭൂപ്രകൃതിയുള്ളവയാണ്. സ്മാരകങ്ങൾ ഏറ്റവും പ്രയോജനകരമായ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ്. സ്പൈയർ അധിനിവേശ വേളയിൽ നിങ്ങൾക്ക് പ്രതീകങ്ങൾ, കാർഡുകൾ, ബഫ് ഇനങ്ങൾ എന്നിവ ലഭിക്കും. കൂടാതെ, നിങ്ങൾ വീണ്ടും കളിക്കുമ്പോൾ സ്പൈർ ടവറിന്റെ മാപ്പ് പൂർണ്ണമായും പുതുക്കപ്പെടും. ഇത് അനുഭവം ആവർത്തിക്കുന്നതിൽ നിന്നും വിരസതയിൽ നിന്നും തടയുന്നു. തന്ത്രങ്ങൾ വികസിപ്പിക്കുക ഡെക്ക്-ബിൽഡിംഗ് ഗെയിമുകൾക്ക് പൊതുവെ കളിക്കാർ യുദ്ധത്തിൽ വിജയിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന് ഒരു നല്ല തന്ത്രം വികസിപ്പിക്കേണ്ടതുണ്ട്. ശരിയായ കാർഡുകൾ എങ്ങനെ നിർമ്മിക്കാമെന്നും അവ എങ്ങനെ ഉപയോഗിക്കാമെന്നും ഈ തന്ത്രം കാണിക്കുന്നു. ഡെക്ക്-ബിൽഡിംഗ് ഗെയിമുകൾക്ക് പൊതുവെ കളിക്കാർ യുദ്ധത്തിൽ വിജയിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന് ഒരു നല്ല തന്ത്രം വികസിപ്പിക്കേണ്ടതുണ്ട്. ശരിയായ കാർഡുകൾ എങ്ങനെ നിർമ്മിക്കാമെന്നും അവ എങ്ങനെ ഉപയോഗിക്കാമെന്നും ഈ തന്ത്രം കാണിക്കുന്നു. പ്രതീകങ്ങൾ കാർഡുകൾ കൂടാതെ, റോൾ-പ്ലേ ചെയ്യാൻ നിങ്ങൾക്ക് ഒരു കഥാപാത്രം ആവശ്യമാണ്. അയൺക്ലാഡ്, സൈലന്റ്, ഡിഫക്റ്റ് എന്നിവയുൾപ്പെടെ മൂന്ന് പ്രതീകങ്ങൾ തിരഞ്ഞെടുക്കാൻ ഉണ്ട്. അവയിൽ ഓരോന്നിനും വ്യത്യസ്തമായ നേട്ടമുണ്ട്, കൂടുതൽ വിശദമായ വിവരങ്ങൾക്കായി സിസ്റ്റം നൽകുന്ന ക്യാരക്ടർ പ്രൊഫൈൽ ടെക്സ്റ്റ് നിങ്ങൾക്ക് വായിക്കാൻ കഴിയും. Android-നായി Slay the Spire APK ഡൗൺലോഡ് ചെയ്യുക Slay the Spire വളരെ രസകരമാകുന്നതിന് ഒരു കാരണം നൽകാൻ പ്രയാസമാണ്. നിങ്ങളുടെ പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ പഠിച്ചുകൊണ്ട് ഒരുപക്ഷേ നിങ്ങൾക്ക് മെച്ചപ്പെടാൻ കഴിഞ്ഞേക്കും. കളിക്കാൻ ക്രമരഹിതമായ കാർഡുകൾ ഊഹിക്കാനും തിരഞ്ഞെടുക്കാനും ശ്രമിക്കുന്ന ഒരു അന്ധനായി ഞാൻ കളിക്കാൻ തുടങ്ങി. എന്നാൽ ആ പരീക്ഷണത്തിനിടയിൽ, എതിരാളി എന്റെ തെറ്റുകളെ ശിക്ഷിച്ചതിനാൽ ഞാൻ വളരെ വേദനാജനകമായ പാഠങ്ങൾ പഠിച്ചു. യുദ്ധത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ കാർഡും എങ്ങനെ ഉപയോഗിക്കാമെന്ന് മനസ്സിലാക്കിക്കൊണ്ട് തന്ത്രത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ അത് എന്നെ സഹായിക്കുന്നു. നിങ്ങൾക്ക് സമാനമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം, പക്ഷേ ഗെയിമിന്റെ ട്യൂട്ടോറിയൽ സീരീസിലൂടെയും മറ്റ് കളിക്കാരുടെ അനുഭവങ്ങളിലൂടെയും കളിക്കുമ്പോൾ നിങ്ങൾ ഉടൻ പുരോഗമിക്കും. അഭിപ്രായങ്ങൾ തുറക്കുക Friday Night Funkin Size: 142 MB Rating: 4.6 Install: 35 Type: Game Ori Zombies Ranch Unlimited Money Size: 44 MB Rating: 4.9 Install: 595 Type: Game Ori Clue Hunter Unlimited Money, No Ads Size: 157 MB Rating: 4.8 Install: 8105 Type: Game Mod Garage Empire Unlimited Money Size: 79 MB Rating: 4.7 Install: 205 Type: Game Mod Milo and the Magpies Size: 134 MB Rating: 4.7 Install: 1673 Type: Game Ori Modern Warplanes Unlimited Ammo Size: 139 MB Rating: 4.6 Install: 35 Type: Game Mod About ഏറ്റവും പുതിയ ആൻഡ്രോയിഡ് മോഡ് ആപ്പുകളും ഗെയിമുകളും പങ്കിടുന്ന ഒരു സൈറ്റാണ് Cecilywolfe.com. ഞങ്ങളുടെ APK ഫയലുകൾ വലുതും വേഗതയേറിയതുമായ സെർവറുകളിൽ വസിക്കുന്നു, അവയെ കൂടുതൽ ഗുണമേന്മയുള്ളതും സുരക്ഷിതവും മോടിയുള്ളതുമാക്കാൻ മൂന്നാം കക്ഷി സേവനങ്ങൾ ഉപയോഗിക്കുന്നു.
പ്രിയ സഹോദരങ്ങളെ നാം കോടി കണക്കിന് പണo ചിലവഴിച്ചു "ദേവാലയങ്ങള്‍" നിര്‍മിച്ചിട്ടുണ്ട്! ദൈവവും ദേവനും രണ്ടാണെന്ന് ഞാന്‍ പറയാതെ അറിയുമേല്ലോ!! എന്നാല്,‍ എന്താണ് യഥാര്‍ത്ഥത്തില്‍ ദൈവാലയം? "നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ" (1 കോറിന്തോസ് 3:16,17). നിങ്ങള്‍ വിശ്വസിക്കുന്ന ദൈവം എല്ലായിടത്തും ഉണ്ട് എന്ന് വിശ്വസിക്കുന്നവരെ നിങ്ങളുടെ ദൈവം നരകത്തില്‍ ഉണ്ടോ? പൈശാചിക മനുഷ്യരില് ദൈവം വസിക്കുന്നുണ്ടോ? പിശാചില് ദൈവം എങ്ങനെ വസിക്കും? ഇരുള്‍ വെളിച്ചത്തിലും, വെളിച്ചം ഇരുളിലും എങ്ങനെ വസിക്കും? "നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്" (2കോറിന്തോസ് 6:16). "യേശു പ്രതിവചിച്ചു: എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും."(യോഹന്നാൻ 14:23). "പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ട്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യനിര്‍മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്" (അപ്പ:പ്ര17:24). മതങ്ങള്‍ ഉണ്ടാക്കിയിരിക്കുന്ന "ദൈവങ്ങള്"‍ എന്ന് വിളിക്കപെടുന്നവര്‍ പള്ളികളിലും, അമ്പലങ്ങളിലും, പ്രതിമകളിലും, അപ്പങ്ങള്‍ മുതലായ മനുഷ്യ നിര്മിതങ്ങളിലും ‍ ഒതുങ്ങുന്നു!!ഇത്തരം ദൈവങ്ങളെ കര്‍മങ്ങള്‍ കൊണ്ട് അരാധിപ്പിച്ചു കുറെ മനുഷ്യര്‍ മറ്റുള്ളവരെ വിഡ്ഢി വേഷം കെട്ടിക്കുന്നു! അങ്ങനെ അവരുടെ കയ്യില്‍ നിന്നും പണവും മറ്റു വിലപിടിപ്പ് ഉള്ള വസ്തുകളും കൊള്ള അടിക്കുന്നു! അങ്ങനെ പിശാച് തന്ത്രപൂര്‍വ്വം അവന്റെ ആലയങ്ങള്‍ കൊണ്ട് ഭൂമി നിറക്കാന്‍ ശ്രമിക്കുന്നു. പിശാചിന്റെ ആത്മാവിനെ വഹിച്ചു നടക്കുന്ന മനുഷ്യ ശരീരങ്ങള്‍ പിശാചിന്റെ ആലയങ്ങള് തന്നെയാണ്! "അവന്‍ അവരോടു പറഞ്ഞു: എന്റെ ഭവനം പ്രാര്‍ത്ഥനാലയം എന്ന് വിളിക്കപെടും എന്നു എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതു കവര്ച്ചകാരുടെ ഗുഹയാക്കുന്നു" (മത്തായി 21:13). ദുഷ്ചിന്തകളും ദുര്മോഹങ്ങളും അസക്തികളും കൊണ്ട് നടക്കുമ്പോള്‍ ദൈവാലയം പിശാചിന്റെ ആത്മാവില്‍ നിറഞ്ഞു കവര്‍ച്ചക്കാരുടെ ഗുഹ ആകുന്നു!! ഹൃദയമാകുന്ന ശ്രികോവിലില് പരിശുദ്ധ ആത്മാവ് ആകുന്ന ദൈവത്തെ പ്രദിഷ്ടിച്ചു.. പരിശുദ്ധ ആത്മാവിന്റെ പ്രജോതനത്തിനു നിര്മല മനസാക്ഷിയില് സ്വന്തം ശരീരം കീഴ്പ്പെടുത്തി, ജീവിതത്തിലെ എല്ലാ പ്രവര്ത്തനങ്ങളിലും അനുസരിക്കുമ്പോള്; മനുഷ്യശരീരം ജീവിക്കുന്ന ദൈവത്തിന്റെ ആലയമായി മാറുന്നു! "ഞാന്‍ എന്റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലുമാണെന്ന് ആദിവസം നിങ്ങള്‍ അറിയും."(യോഹന്നാന് 14:20). "... നിങ്ങളെത്തന്നെ പരീക്ഷിച്ചറിയുവിന്‍. യേശുക്രിസ്തു നിങ്ങളിലുണ്ട് എന്നു നിങ്ങള്‍ക്കു ബോധ്യമായിട്ടില്ലേ? ഇല്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പരീക്ഷയില്‍ പരാജയപ്പെട്ടിരിക്കുന്നു." (2 കൊറിന്തോസ് 13:5). "ക്രിസ്തുവിന്റെ ആത്മാവില്ലാത്തവന്‍ ക്രിസ്തുവിനുള്ളവനല്ല."(റോമാ 8:9). യഹോവയാം ദൈവം തനിക്ക് എന്നേയ്ക്കുമായി മനുഷ്യരോട് കൂടി വസിക്കാന് മനുഷ്യകരങ്ങളാല് നിര്മ്മിതമല്ലാത്ത പരിശുദ്ധമായ ഒരു ആലയം പണിതു! ആ ദൈവാലയമാണ് യേശുക്രിസ്തു! യേശു പറഞ്ഞു: "നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം അതു പുനരുദ്ധരിക്കും .... .... .... .... എന്നാല്‍, അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെ പറ്റിയാണ്" (യോഹന്നാന് 2:19-21). എന്തെന്നാല് കര്ത്താവ് ഇപ്രകാരം അരുളിചെയ്തിരുന്നു: "ഞാന് എന്റെ കൂടാരം നിങ്ങള്ക്കിടയില് സ്ഥാപിക്കും. ഞാന് നിങ്ങളുടെ ഇടയില് സഞ്ചരിക്കും ഞാന് നിങ്ങളുടെ ദൈവവും നിങ്ങള് എന്റെ ജനവുമായിരിക്കും" (ലേവ്യര് 26:11). "ദാവീദിന്റെ വീണുപോയ കൂടാരം ഞാന് വീണ്ടും പണിയും; അതിന്റെ നഷ്ട്ടശിഷ്ടങ്ങളില്നിന്ന് ഞാന് അതിനെ പുതുക്കിപണിയും. അതിനെ വീണ്ടും ഞാന് ഉയര്ത്തി നിര്ത്തും" അപ്പ:പ്ര. 15:16). ദാവീദാകുന്ന ദൈവാലയം വീണുപോയെങ്കിലും (1രാജക്കന്മാര്8:19)ല് അവിടുന്ന് പ്രവാചകരിലൂടെ അരുളിചെയ്‌തതുപോലെ, അവിടുന്ന് ദാവീദു രാജാവിന്റെ സന്തതിയായി, (യോഹന്നാന് 7:42). യേശുവില്, "അവിടുത്തെക്ക് എന്നേയ്ക്കും വസിക്കാന് ഒരു ആലയം നിര്മ്മിച്ചു" (1രാജാക്കന്മാര് 8:13). കര്ത്താവ് അരുളിചെയ്യുന്നു: "നിന്റെ (ദാവീദിന്റെ) ഔരസപുത്രനെ ഞാന് ഉയര്ത്തി അവന്റെ രാജ്യം സുസ്ഥിരമാക്കും. അവന് എനിക്ക് ആലയം പണിയും; അവന്റെ സിഹാസനം എന്നേയ്ക്കും സ്ഥിരപ്പെടുത്തും. (2സാമുവേല്7:12,13). യഹോവ തന്നെ തന്റെ പുത്രനായ ശക്തിയും ജ്ഞാനവുമെന്ന "ക്രിസ്തുവിനെ ഉപയോഗിച്ച്, ദാവീദിന്റെ സന്തതിയായി, (മനുഷ്യ കരങ്ങളാല് നിര്മ്മിതമല്ലാത്ത ദൈവാലയമായി) മനുഷ്യരോട് ഒത്തു വസിച്ചു! മനുഷ്യര്ക്കിടയില് സഞ്ചരിച്ചു, ഇന്നും, ഇനി എന്നെയ്ക്കും ജീവദാതാവായ പരിശുദ്ധ ആത്മാവായി(ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായി) അതില് സഞ്ചരിക്കുന്നു! ഓര്മ്മിക്കുക; അവിടുന്ന് അരുളിചെയ്തത്, എന്നേയ്ക്കും വസിക്കുന്ന ഒരാലയം എന്നാണ്! മറിച്ച്, അല്പ്പ കാലത്തേക്ക് വസിക്കാന് എന്നല്ല! എന്നേയ്ക്കും രാജാവായി അതില് വാഴും എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്.(സങ്കീര്ത്തനം 110:4), (ഏശയ്യാ 9:7), (എസെക്കിയേല് (37:25 -27), (ദാനിയേല് പ്രവാചകന് 7:13 -14), (മത്തായി 28:20). മനുഷ്യര്ക്കിടയില് എന്നേയ്ക്കും വസിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന യഹോവയുടെ കൂടാരം യേശുക്രിസ്തു തന്നെ! അവിടുന്ന് യേശുവായി പാപികളായ മനുഷ്യര്ക്കിടയില് സഞ്ചരിച്ചു! ഓര്മ്മിക്കുക; മനുഷ്യകരങ്ങളാല് നിര്മിതമായ ആലയങ്ങളില് വസിക്കുന്നവനല്ല മഹോന്നതനായ യഹോവ (അപ്പ:പ്ര17:24), (അപ്പ:പ്ര7:48), (1രാജാക്കന്മാര്8:27)! യേശുക്രിസ്തുവാകുന്ന ദൈവാലയത്തില് യഹോവയാം ദൈവത്തെ ശക്തിയിലും ജ്ഞാനത്തിലും ദര്ശിക്കണം! യേശുവാകുന്ന ദൈവാലയത്തില് നിന്ന് യഹോവ മനുഷ്യരോട് നേരിട്ട് സംസാരിച്ചു! പിശാച്ച് ആ ദൈവാലയം തകര്ത്തുവെങ്കിലും ദൈവം അത് മൂന്നു ദിവസത്തിനകം പുനരുദ്ധരിച്ചു! അതില് വാസമുറപ്പിച്ചു! മനുഷ്യരെ തന്നിലൂടെ ദൈവലയങ്ങളാക്കുവാന് യഹോയുടെ ശക്തിയും ജ്ഞാനവും യേശുക്രിസ്തുവായി വന്നു! യേശുവാകുന്ന ദൈവാലയത്തില് അഭയം തേടുന്ന ആരെയും ദൈവം കൈവിടുന്നില്ല! സ്വര്ഗ്ഗത്തിലും വേറെ ദൈവാലയം ഇല്ല, അവിടെയും യേശുവാകുന്ന കുഞ്ഞാടായ ദൈവാലത്തില് ദൈവം മനുഷ്യ ആത്മാക്കള്ക്കുവേണ്ടി അവര്ക്കിടയില് വസിക്കുന്നു! "കുഞ്ഞാടാണ് അതിലെ ദൈവാലയം" (വെളിപാട് 21:22). "ദശാംശം മുഴുവന്‍ കലവറയിലേക്ക് കൊണ്ട് വരുവിന്‍ എന്റെ ആലയത്തില്‍ ഭക്ഷണം ഉണ്ടാകട്ടെ. ഞാന്‍ നിങ്ങള്‍ക്കായി സ്വര്‍ഗകവാടങ്ങള്‍ തുറന്നു അനുഗ്രഹം വര്ഷിക്കുകയില്ലേ എന്ന് നിങ്ങള്‍ പരിക്ഷിക്കുവിന്‍- സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു" (മലാക്കി 3:10). കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് ഭക്ഷണം ആവശ്യം ഇല്ല! എന്നാല്‍ ക്രിസ്തു വസിക്കുന്ന ദൈവാലയങ്ങളായ മനുഷ്യര്ക്ക് ഭക്ഷണം ആവശ്യം ഉണ്ട്! പിശാചിന്റെ ചതിയില്‍പെട്ട് ജയിലില്‍ പോയ ദൈവാലയങ്ങളും ഉണ്ട്! കല്യാണ പ്രായം എത്തിയിട്ടും ജീവിതം കാശ് ഇല്ലാത്തതിനാല്‍ തുടങ്ങാന്‍ പറ്റാത്ത ദൈവലയങ്ങളും ഉണ്ട്! മരുന്ന് മേടിക്കാന്‍ കാശ് ഇല്ലാതെ നശിക്കുന്ന ദൈവാലയങ്ങളും ഈ ഭൂമിയില്‍ ഉണ്ട്! ഇത്തരത്തില്‍ യഥാര്‍ത്ഥ ദൈവാലയങ്ങള്‍ ഈ ഭൂമിയില്‌ നശിക്കുമ്പോള്‍, കോടികള്‍ ചിലവഴിച്ചു ചിലര്‍ കൃത്രിമ ദൈവാലയങ്ങള്‍ ഉണ്ടാക്കി അതിലിരുന്നു ദൈവമേ അനുഗ്രഹിക്കു എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം എന്ത് പറയും? പിശാചിന്റെ (എതിർ ക്രിസ്തുവിന്റെ) ആലയത്തിനു കൊടുത്തിട്ട് ആരും സ്വര്‍ഗ കവാടം തുറന്നു ദൈവം അനുഗ്രഹിക്കും എന്ന് കരുതേണ്ട! പിശാചിന്റെ ആലയവും ദൈവ ആലയവും നിനക്ക് തിരിച്ചറിയണമെങ്കില്‍ നീ ആദ്യം ഒരു ദൈവാലയം ആയിതീരണം! അതിനു യേശുവിനെ അനുഗമിക്കെണം! അവിടുന്നു പകര്ന്നു തരുന്ന പരിശുദ്ധ ആത്മാവിനെ(ക്രിസ്തുവിനെ) നേടണം! ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കേണം. Labels: Article, Bible Secrets Newer Post Older Post Post a Comment Subscribe to: Post Comments (Atom) [facebook] Found Us Facebook FBbox/https://www.facebook.com/Bible-News-140320042807367/ ലേബലുകള്‍ Article Bible Secrets Slider Videos Featured post Chapter - 1. Re-post. ദൈവഭക്തി. 1. ദൈവഭക്തി. എന്താണ് ക്രിസ്ത്യാനിയുടെ ദൈവഭക്തി? "പിതാവായ ദൈവത്തിന്റെ മുന്‍പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വ... Populars Chapter 72. ഖുര്‍ആനും, മുഹമ്മദും, അല്ലാഹുവും, സ്വർഗ്ഗവും! Chapter - 1. Re-post. ദൈവഭക്തി. Chapter - 1. ദൈവഭക്തി. Chapter - 3. പാനപാത്രം / രക്തം / ശരീരം. Chapter - 4. അപ്പത്തില്‍ ദൈവാത്മാവ് വസിക്കുമോ ? Chapter - 5. കര്ത്താവായ യേശു ക്രിസ്തുവിന്റെ ഓര്മ്മ ആചരണം (അപ്പം മുറിക്കലും പാന പാത്രം പങ്കു വയ്ക്കലും ).
സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ... സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത November 29, 2022 കേരളത്തില്‍ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ്. മധ്യ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി... മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത November 13, 2022 സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനം (... സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട് November 12, 2022 സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയില്‍ അതിശക്തമായ മഴയ്ക്കും സാധ്യത. ഇടുക്കിയില്‍... കുവൈറ്റിൽ വാരാന്ത്യം വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത November 9, 2022 കുവൈറ്റിൽ വാരാന്ത്യം വരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പൊടിക്കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യത... തുലാവര്‍ഷം ശക്തമാകുന്നു; ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത November 4, 2022 സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളില്‍... ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ് November 3, 2022 ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്,... ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് November 1, 2022 സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം... Cyclone Sitrang: ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂനമർദ്ദം; 12 മണിക്കൂറിനുള്ളിൽ ‘സിട്രാങ്’ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യത October 23, 2022 ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ ‘സിട്രാങ്’ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ... സംസ്ഥാനത്ത് ഞായറാഴ്ചവരെ മഴ തുടരും; 11 ജില്ലകളിൽ യെല്ലോ അലേർട്ട് October 21, 2022 സംസ്ഥാനത്ത് ഞായറാഴ്ചവരെ ഇടി മിന്നലോടുകൂടിയ വ്യാപകമായ മഴ തുടരാൻ സാധ്യത. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,... Page 1 of 171 2 3 … 17 Next Advertisement Advertisement Latest 1 hour ago രാഷ്ട്രീയ പാർട്ടികൾക്ക് ദേശീയ പാർട്ടി പദവി ലഭിക്കുന്നത് എങ്ങനെ? 1 hour ago ലോകത്തിലെ ശക്തയായ സ്ത്രീ; ഫോബ്‌സ് പട്ടികയില്‍ വീണ്ടും ഇടം നേടി നിർമലാ സീതാരാമൻ 2 hours ago ജയിക്കാതെ ജയിച്ചവർ; ജപ്പാൻ ടീമിന് നാട്ടിൽ ഗംഭീര വരവേൽപ്പ് ഗംഭീര വരവേൽപ്പ് 2 hours ago പിപിഇ കിറ്റ് അഴിമതി; ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി 2 hours ago പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: എം.പി റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി Advertisement Twentyfournews.com, a news portal from the house of Insight Media City. The portal stands among the very few non biased news portals from the state of kerala.
പൃഥ്വിരാജിന്റെ മകൾ അലംകൃതയുടെ എട്ടാം പിറന്നാളാണിന്ന്. അല്ലി എന്ന് വിളിക്കുന്ന അലംകൃതയുടെ വിശേഷങ്ങൾ പലപ്പോഴും താരവും ഭാര്യ സുപ്രിയയും തങ്ങളുടെ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ അല്ലിക്ക് പിറന്നാളാശംസിച്ചു കൊണ്ട് പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. “ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന്റെ 8-ാം വര്‍ഷത്തിലേക്ക്. മമ്മയുടെയും ഡാഡയുടെയും എക്കാലത്തെയും സൂര്യപ്രകാശം! സാഹസികയും ലോകത്തെ സ്‌നേഹിക്കുന്നവളുമായി നീ തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നീ ഒരു ചെറിയ മനുഷ്യനായി മാറിയതില്‍ ഞങ്ങള്‍ അഭിമാനിക്കുകയാണ്. നീ എല്ലായ്‌പ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷമായിരിക്കും. എട്ടാം പിറന്നാള്‍ ആശംസകള്‍. ഒപ്പം എല്ലാവർക്കും അല്ലിയുടെയും സുപ്രിയയുടെയും എന്റെയും ഓണാശംസകള്‍”- മകളുടെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് പൃഥ്വിരാജ് കുറിച്ചു. അതേ സമയം അൽഫോൺസ് പുത്രന്റെ ഗോൾഡാണ് ഇനി തിയേറ്ററുകളിൽ റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് ചിത്രം. നേരത്തെ ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. പുതിയ റിലീസ് ദിവസം ഏതാണെന്നു ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. Read More: ഫഹദിന്റെ മാസ്സ് സിനിമ; തിരുവോണദിനത്തിൽ ‘ഹനുമാൻ ഗിയർ’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് താരം… ‘ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാൽ “ഗോൾഡ്” ഓണത്തിന് ഒരാഴ്ച കഴിഞ്ഞ് റിലീസ് ചെയ്യും. ഉണ്ടായ കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ. ഗോൾഡ് റിലീസ് ചെയ്യുമ്പോൾ ഈ കാലതാമസം നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു” അൽഫോൺസ് പുത്രൻ കുറിപ്പിൽ പറഞ്ഞു. നയൻതാരയും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ‘ഗോൾഡ്’ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. അതേസമയം തന്റെ മുമ്പത്തെ ചിത്രങ്ങളായ ‘നേരം’ പോലെയോ ‘പ്രേമം’ പോലെയോ ഒരു സിനിമ ആരും പ്രതീക്ഷിക്കേണ്ടതില്ലെന്ന് അൽഫോൺസ് പുത്രൻ നേരത്തെ പങ്കുവെച്ചിരുന്നു. Story Highlights: Prithviraj birthday wish for daughter Read more on: birthday | daughter | Prithviraj Sukumaran News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍ Trending എണ്ണക്കപ്പലിന്റെ അടിഭാഗത്ത് കഴിച്ചു കൂട്ടിയത് 11 ദിവസങ്ങൾ; ഇത് സിനിമയെ വെല്ലുന്ന ജീവിതകഥ ലോകകപ്പ് കാണാനെത്തി; മലയാളിക്ക് അടിച്ചത് രണ്ട് കോടിയുടെ ലോട്ടറി “ഇഷ്ഖ് ദാരിയ..”; പൂർണമായും ഐഫോണിൽ ഷൂട്ട് ചെയ്‌ത അതിമനോഹരമായ മ്യൂസിക് വിഡിയോ ശ്രദ്ധേയമാവുന്നു Related Stories ‘ഗോൾഡൻ നേട്ടം’; റിലീസിന് മുൻപേ 50 കോടി ക്ലബിൽ കയറി പൃഥ്വിരാജ് ചിത്രം ‘ഗോൾഡ്’ ‘ഗോൾഡ്’ റിലീസ് തീയതി പ്രഖ്യാപിച്ചു; ദൈവത്തെയോർത്ത് പഞ്ഞിക്കിടല്ലേയെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ
പത്രപ്രവര്‍ത്തകയയ Naomi Klein എഴുതിയ പുസ്തകമാണ് “The Shock Doctrine: The Rise of Disaster Capitalism” എന്തെങ്കിലും പ്രശ്നങ്ങളുള്ള സമയത്ത്, ജനങ്ങള്‍ അങ്കലാപ്പിലായ സമയത്ത് “സ്വതന്ത്ര കമ്പോള പരിഷ്കാരങ്ങള്‍” എന്ന പേരില്‍ വലതു പക്ഷം പരിഷ്കരണ സഹരണ (radical pro-corporate) നിലപാടുകളെ തകര്‍ത്തുകൊണ്ട് തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് ഞെട്ടല്‍ സിദ്ധാന്തം (“Shock Doctrine”) എന്ന് വിളിക്കുന്നത്. “പ്രതിസന്ധി സമയമല്ലേ ചര്‍ച്ചക്കൊന്നും ഇപ്പോള്‍ സമയമില്ല”, സാധാരണ കേള്‍ക്കുന്ന പല്ലവിയായി മാറി. “നമുക്ക് വേറെ വഴിയില്ല”, അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു. കൌശലക്കാരായ വലതുപക്ഷം വാഷിങ്ങ്ടണില്‍ അടുത്തിടെ ഞെട്ടല്‍ സിദ്ധാന്തം വെച്ച് കളിച്ചെത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. “ഈ ബ്ലാങ്ക് ചെക്കില്‍ ഒപ്പുവെക്കു അല്ലെങ്കില്‍ നാം തകര്‍ന്നു പോകും, Main Street തകരും, നികുതി ദായകരെ നിങ്ങളുടെ തലയില്‍ ആകാശം ഇടിഞ്ഞ് വീഴും”. ഇത് ഞെട്ടല്‍ സിദ്ധാന്തന്റെ ആദ്യ പടിയാണ്. വലിയ bailout ന് അവര്‍ ശ്രമിക്കുകയാണ്. കള്ള കടങ്ങളൊക്കെ അടുത്ത ഭരണകൂടത്തില്‍ പൊട്ടിത്തെറിക്കും. ക്ലിന്റെണിന്റെ കാലത്ത് തുടങ്ങിയതാണ് ഇത്. NAFTA യെ പുനര്‍ പരിശോധിക്കാമെന്ന ഉറപ്പില്‍ economic populist platform ല്‍ നിന്നാണ് ക്ലിന്റണ്‍ വിജയിച്ചത്. Robert Rubin നെ പോലുള്ളവരുടെ ശക്തമായ ലോബീയിങ്ങ് ക്ലിന്റണിന് മേല്‍ ഉണ്ടായിരുന്നു. Robert Rubin ആണ് ഒബാമയേയും നയിക്കുന്നത്. അതുകൊണ്ട് ഈ കൌശലങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കണം. deregulation ആണ് ഈ പ്രശ്നത്തിന് കാരണമെന്ന് എല്ലാവര്‍ക്കുമറിയാം എന്നാല്‍ അവര്‍ കൂടുതല്‍ deregulation ന് ശ്രമിക്കുകയാണ്. ഇത് അവസരവാദമാണ്. ഞെട്ടല്‍ സിദ്ധാന്തത്തിന്റെ ആദ്യ ഘട്ടത്തില്‍ bailout നടന്നു. ഇനി രണ്ടാം ഘട്ടത്തില്‍ പ്രതിസന്ധിയുടെ പേരില്‍ കൂടുതല്‍ പ്രശ്നങ്ങളുള്ള നിയമ പരിഷ്കരണം നടത്തും. Milton Friedman ന്റെ ഒരു വാചകമുണ്ട്, “ഒരു പ്രതിസന്ധിക്ക് മാത്രമേ യഥാര്‍ത്ഥ മാറ്റമുണ്ടാക്കാന്‍ കഴിയൂ. പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ചുറ്റുപാടും പ്രചാരമുള്ള ആശയങ്ങളായിരിക്കും മാറ്റങ്ങളുടെ ഗതി നിര്‍ണ്ണയിക്കുക. അതുകൊണ്ട് രാഷ്ട്രീയമായി അസാദ്ധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ രാഷ്ട്രീയമായി അനിവാര്യമാക്കാനാവശ്യമായ ആശയങ്ങള്‍ തയ്യാറാക്കുകയാണ് നമ്മുടെ ജോലി”. അതുകൊണ്ട് നമുക്ക് ചുറ്റും പ്രചരിക്കുന്ന ആശയങ്ങള്‍ എന്തെന്ന് ജനങ്ങള്‍ മനസിലാക്കിരിക്കേണ്ടത് അത്യാവശ്യമാണ്. എന്‍റോണിന്റെ (Enron) തകര്‍ച്ചക്ക് ശേഷം സാമ്പത്തിക രംഗത്തെ നിയന്ത്രണങ്ങള്‍ക്കെതിരെ വലിയതോതിലുള്ള കോര്‍പ്പറേറ്റ് ലോബീയിങ്ങ് നടന്നു. അമേരിക്കന്‍ സമ്പദ്ഘടനയെ രക്ഷിക്കാന്‍ അതാവശ്യമാണെന്ന് അവര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. ഇപ്പോള്‍ അതിനേക്കാള്‍ വലിയ പ്രശ്നം അവര്‍ക്കുണ്ടായപ്പോള്‍ അതാ bailout വരുന്നു. അപ്പോഴും പറയുന്നത് പഴയപല്ലവി തന്നെ, സമ്പദ്ഘടനയെ രക്ഷിക്കാന്‍ bailout അത്യാവശ്യമാണെന്ന്. അത് ശരിയല്ലന്ന് നമുക്കറിയാം. സാമ്പത്തിക രംഗക്കാര്‍ക്ക് വേണ്ടത് കുറഞ്ഞ നിയന്ത്രണവും കുറഞ്ഞ നികുതിയുമാണ്. സാമ്പത്തിക പ്രതി സന്ധിയോട് കൂടി സ്വതന്ത്ര കമ്പോള ആശയം തര്‍ന്നു എന്നും, മുതലാളിത്തം തകര്‍ന്നു എന്നുമുള്ള വാദങ്ങള്‍ നമുക്ക് ഇപ്പോള്‍ കേള്‍ക്കാം. എന്നാല്‍ അത് ശരിയല്ല. താല്‍ക്കാലികമായി അത് ശാന്തമായേക്കാം എന്നാല്‍ വര്‍ദ്ധിത ശക്തിയോടെ കൂടുതല്‍ അനിയന്ത്രണങ്ങോടെ, സ്വകാര്യവത്കരണത്തോടെ, നികുതിഇളവുകളോടെ അത് തിരിച്ചു വരും. നമുക്കിവിടെ കാണാന്‍ കഴിയുന്നത് അതിന്റെ വേഗതയാണ്. 9/11 സംഭവത്തിന് ശേഷം USA PATRIOT Act എങ്ങനെയാണ് മുന്നോട്ടുവെച്ചതെന്ന് നോക്കുക. ഇറാഖിലെ അധിനിവേശത്തിന് വേണ്ടിയുള്ള 2002 ഒക്റ്റോബറിലെ വോട്ടെടുപ്പ് അങ്ങനെയുള്ളതായിരുന്നു. അതിന്റെ വേഗതയും ആസന്നമായ ഭീതിയും ഓര്‍ക്കുക. പോള്‍സണിന്റെ ഈ bailout പദ്ധതിയെക്കുറിച്ച് ഒരുപാടാളുകള്‍ പറയുന്നത് അതൊരു സാമ്പത്തിക PATRIOT Act ആണെന്നാണ്. അവര്‍ക്ക് പറ്റിയ ഒരു അബദ്ധം പദ്ധതിയുടെ വലിപ്പത്തിലായിരുന്നു. വെറും മൂന്നു പേജ്. 70,000 കോടി ഡോളറിന്റെ പദ്ധതിക്ക് വെറും മൂന്നു പേ‍ജ്. “ഈ നിയമം വളരെ വലുതാണ്, ഈ പിടിച്ചുപറി ജനങ്ങള്‍ക്കിത് വായിക്കാനൊന്നും സമയമില്ല, അതുകൊണ്ട് ഇത് പാസാക്കൂ അല്ലങ്കില്‍ ആകാശം ഇടിഞ്ഞു വീഴും” എന്നാണതിന്റെ അര്‍ത്ഥം. Time ല്‍ ഒരു രസകരമായ ലേഖനം അക്കാലത്ത് വന്നു. അതില്‍ പറയുന്നത്, “പോള്‍സണും അദ്ദേഹത്തിന്റെ സംഘവും ഈ പദ്ധതിക്കുവേണ്ടി കഴിഞ്ഞ ആറ് മാസങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നു”. എന്നിട്ടും വെറും മൂന്നു പേജേ അവര്‍ക്ക് എഴുതാന്‍ കഴിഞ്ഞൊള്ളോ? അത്ഭുതകരമായ സംഗതി സാധാരണ ജനങ്ങള്‍ അത് വായിച്ചു എന്നതാണ്. അതിന്റെ Section 8 പൂര്‍ണ്ണ്മായി ശിക്ഷയില്‍ നിന്ന് ഒഴുവാക്കല്‍ (impunity) ആയിരുന്നു. നിയന്ത്രണങ്ങലുടെ കാര്യത്തില്‍ തോന്ന്യാസം കാണിക്കുകയല്ല ചെയ്തതെന്ന പോള്‍സണ്‍ പറയുകയുണ്ടായി. കോണ്‍ട്രാക്റ്റര്‍മാരേയും അഡ്മിനിസ്ട്രേറ്റര്‍മാരേയും ജോലിക്കെടുക്കാനുള്ള അവരുടെ അവകാശത്തെക്കുറിച്ചാണ് Section 2 പറയുന്നത്. ഈ പ്രശ്നങ്ങളുണ്ടാക്കിയ അതേ ആളുകളേയാണ് കോണ്‍ട്രാക്റ്റിനെടുക്കുന്നത്. അവര്‍ക്ക് തന്നെയാണ് bailout പണവും ലഭിക്കുന്നത്. ഏറ്റവും പ്രധാനമായത് ഈ കോണ്‍ട്രാക്റ്റര്‍മാരുടെ ചെയ്തികള്‍ പൊതു കോണ്‍ട്രാക്റ്റ് നിയമങ്ങള്‍ക്കതീതമണെന്നുള്ള വ്യവസ്ഥയാണ്. ഇറാഖ് ലെവലിലുള്ള ശിക്ഷ ഒഴുവാക്കല്‍. പുസ്തകങ്ങളില്‍ നിയമങ്ങളെല്ലാം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ കോണ്‍ട്രാക്റ്റര്‍മാരെയെല്ലാം അതില്‍ നിന്ന് ഒഴുവാക്കിയിരിക്കുന്നു. ഇത് ശുദ്ധ തോന്ന്യാസമാണ്. റിച്ചാര്‍ഡ് നിക്സണിന്റെ സഹായിയായ John Ehrlichman ന്റെ സഹായി ആയിരുന്നു ട്രഷറി സെക്രട്ടറി ഹെന്‍റി പോള്‍സണ്‍. അനിടെ നിന്ന് അദ്ദേഹം Goldman Sachs ല്‍ എത്തി. ഇപ്പോഴത്തെ സെനറ്ററും അന്നത്തെ ഗവര്‍ണറുമായ Corzine ഗോള്‍ഡ്മന്‍ സാച്ച്സ് വിട്ടപ്പോള്‍ പോള്‍സണ്‍ ഗോള്‍ഡ്മന്‍ സാച്ചിന്റെ തലവനായി. ഈ പ്രശ്നങ്ങളൊക്കെയുണ്ടാക്കിയതില്‍ ഏറ്റവും മുന്‍പന്തിയിലുള്ള പ്രഥാന ആള്‍ക്കാരില്‍ ഒരാളാണ് പോള്‍സണ്‍. അയാളാണിപ്പോള്‍ പ്രശ്നങ്ങളൊക്കെ പരിഹരിക്കാന്‍ പോകുന്നത്. 9/11 സംഭവവും അന്നേരവും അതിന് ശേഷവും അമേരിക്കക്കാര്‍ക്കുണ്ടായ ആഘാതവും Rudy Giuliani യെ ഒരു രക്ഷകനായി കണ്ടതും ഓര്‍ക്കുക. പിന്നീട് എമേരിക്കന്‍ ജനത അതോര്‍ത്ത് പശ്ചാത്തപിച്ചു. പോള്‍സണ്‍ ഇപ്പോള്‍ ഒരു സാമ്പത്തിക Rudy Giuliani ആയി അവതരിക്കുകയാണ്. ഒരു സാമ്രാജ്യത്വ, bipartisan, ശക്തനായ നേതാവ്. പോള്‍സണിനെ ട്രഷറി സെക്രട്ടറിയാക്കയപ്പോള്‍ BusinessWeek ല്‍ ഒരു ലേഖനം വന്നു. ഹെന്‍റി പോള്‍സണിനെക്കുറിച്ച് അറിയണമെങ്കില്‍ അതിലെ ഒരു വാചകം മാത്രം മതി. ആ ലേഖനത്തിന്റെ തലവാചകം ഇങ്ങനെ ആയിരുന്നു. “Mr. Risk Goes to Washington.” അതില്‍ പറയുന്നത്, “പോള്‍സണിനെ Mr. Risk എന്ന് കരുതിയാല്‍ മതി. അമിത ലാഭത്തിനായി securities കമ്പനികള്‍ കൂടുതല്‍ കൂടുതല്‍ സംഭാവ്യതയെ സ്വീകരിച്ചുകൊണ്ട് ഇടപാടുകള്‍ നടത്തുന്ന വ്യവസ്ഥ വാള്‍ സ്റ്റ്രീറ്റില്‍ ഉണ്ടാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് പോള്‍സണായിരുന്നു. 1990 കളിലെ കുതിപ്പിനേക്കാള്‍ ഏറെ വളര്‍ച്ചയാണ് ഇക്കാലത്ത് securities വ്യവസായം നേടിയത്.” പിന്നീട് ലേഖനത്തില്‍ പറയുന്നത് 1999 ല്‍ പോള്‍സണ്‍ Goldman Sachs നെ ഏറ്റെടുത്തു. അന്ന് അവര്‍ക്ക് $2000 കോടി ഡോളര്‍ കടം ഉണ്ടായിരുന്നു. പോള്‍സണിന്റെ നേതൃത്വത്തില്‍ നടത്തിയ ചൂതുകളി മൂലം അയാള്‍ അവിടെനിന്ന് പോകുമ്പോള്‍ കടം $10,000 കോടി ഡോളറായി. അതായത് അദ്ദേഹം റിസ്ക്ക് ലെവലിനെ $2000 കോടി ഡോളറില്‍ നിന്ന് ഉയര്‍ത്തി $10,000 കോടി ഡോളറാക്കി. അതുകൊണ്ട് ഹെന്‍റി പോള്‍സണ്‍ Main Street നെക്കുറിച്ച് മുതലക്കണ്ണീര്‍ ഒഴുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അയാള്‍, അയാളും അയാളുടെ സുഹൃത്തുക്കളും ഉണ്ടാക്കിയ കടത്തിന് bailout നല്‍കുകയാണ്. ഇതിനെയൊക്കെക്കുറിച്ച് നല്ല ഒരു അന്വേഷണം ആവശ്യമാണ്. Naomi Klein, award-winning journalist, syndicated columnist, author of the bestselling book The Shock Doctrine: The Rise of Disaster Capitalism. – from DemocracyNow ഇത് നമ്മുടെ നാട്ടിലും നടക്കുന്ന സംഭവമാണ്. ഇത് പങ്കുവെക്കൂ: Click to email a link to a friend (Opens in new window) Like this: Like Loading... Related Tagged അമേരിക്ക സാമ്രാജ്യം,മുതലാളിത്തം,സാമ്പത്തിക തകര്‍ച്ച,സാമ്പത്തികശാസ്ത്രം Published by admin View all posts by admin പോസ്റ്റുകളിലൂടെ മുമ്പത്തെ ലേഖനം ആള്‍ക്കുരങ്ങുകള്‍ വംശ നാശ ഭീഷണിയില്‍ അടുത്ത ലേഖനം അമേരിക്കന്‍ സെനറ്ററന്‍മാര്‍ Bailout നെക്കുറിച്ച് സംസാരിക്കുന്നു 4 thoughts on “ഞെട്ടല്‍ സിദ്ധാന്തം അഥവാ ദാരുണ മുതലാത്തത്തിന്റെ ഉദയം” chithrakaran പറയുക: ഫെബ്രുവരി 16, 2010 -ല്‍ 11:40 pm ഇത്രയും നല്ലൊരു വിഷയം അവതരിപ്പിച്ച ഈ പോസ്റ്റിന് ഇതുവരെ കമന്റുകളോന്നും ലഭിച്ചില്ലെന്നോ ഭഗവാനെ ! പ്രതിസന്ധിയുടെ മറവില്‍ അല്ലെങ്കില്‍ കുളം കലക്കി മീന്‍പിടിക്കല്‍…. എന്തെന്തു പരീക്ഷണങ്ങളാണ് കച്ചവടക്കാരന്‍ അനുദിനം നടത്തിക്കൊണ്ടിരിക്കുന്നത് !!! മറുപടി jagadees പറയുക: ഫെബ്രുവരി 17, 2010 -ല്‍ 7:54 am 🙂 ഒരു പക്ഷേ തലക്കെട്ടിന്റെ കുഴപ്പംകൊണ്ടാവാം. മറുപടി പിങ്ബാക്ക് ഒരു നാലുവരി പാത കേരളത്തിന് നെടുകെ വരുന്നതറിഞ്ഞില്ലേ? « ജഗദീശിന്റെ മലയാളം വെബ് ലോഗ് പിങ്ബാക്ക് വേശ്യാവൃത്തി ഒരു സേവന മേഖലയിലെ തൊഴിലോ? « ജഗദീശിന്റെ മലയാളം വെബ് ലോഗ് ഒരു മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക Enter your comment here... Fill in your details below or click an icon to log in: ഇ-മെയ്ല്‍ (Address never made public) പേര് വെബ്സൈറ്റ് You are commenting using your WordPress.com account. ( Log Out / മാറ്റുക ) You are commenting using your Twitter account. ( Log Out / മാറ്റുക ) You are commenting using your Facebook account. ( Log Out / മാറ്റുക ) റദ്ദാക്കുക Connecting to %s Notify me of new comments via email. Notify me of new posts via email. Δ rss mail ഉപഭോഗം കുറക്കൂ, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങൂ. പണാധിപത്യം ഭാവിതലമുറകള്‍ക്ക് നാശം പണത്തിന്റെ കേന്ദ്രീകരണം തടയൂ ജ്ഞാനോദയ രാജ്യമേ, ജൂലിയന്‍ അസാഞ്ചിനേയും, ചെല്‍സി മാനിങ്ങിനേയും, ഒല ബിനിയേയും സ്വതന്ത്രരാക്കൂ CO2 നിലവാരം Hawaii യിലെ Mauna Loa Observatory ല്‍ നിന്ന് ലഭിക്കുന്ന അന്തരീക്ഷ CO2 ന്റെ ഇപ്പോഴത്തെ നില. 350 ppm ന് താഴെയാണ് CO2 ന്റെ സുരക്ഷിതമായ നില എന്ന് ഓര്‍ക്കുക. Hindi വായനക്കാരുടെ താള്‍ ഇംഗ്ലീഷ് – മലയാളം നിഘണ്ടു മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും നിങ്ങളുടെ തലച്ചോറിനെ റീ-വയറിങ് ചെയ്യുന്നായി സൃഷ്ടിച്ച ടെലിവിഷനും സോഷ്യല്‍ മീഡിയയും കഴിയുന്നതും ഉപേക്ഷിക്കു അല്ലെങ്കില്‍ വിമര്‍ശനാത്മകമായി സമീപിക്കുക. ഇന്നത്തെ പാട്ട് വാങ്ങുന്നയാളിന്റെ ഹിതത്തില്‍ ഇന്നത്തെ സിനിമ ഹിറ്റ്‌ലറിന്റെ അമേരിക്കന്‍ ബിസിനസ് പങ്കാളികള്‍ മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക വെറുപ്പിന്റേയും അറിവില്ലായ്മയുടേയും വ്യാപനം തടയുക അനേഷിക്കുക വിഭാഗങ്ങള്‍ വിഭാഗങ്ങള്‍ വിഭാഗം തെരഞ്ഞെടുക്കൂ 9/11 (17) അക്കൌണ്ടിങ് (1) അക്രമം (166) അടിമത്തം (28) അട്ടിമറി (40) അണക്കെട്ട് (27) അധിനിവേശം (1) അന്തര്‍ദേശീയം (8) അന്താരാഷ്ട്ര നാണയ നിധി (7) അന്റാര്‍ട്ടിക്ക (38) അപകടം (38) അഫ്ഗാനിസ്ഥാന്‍ (40) അഭയാര്‍ത്ഥികള്‍ (40) അഭിപ്രായം (202) അഭ്യര്‍ത്ഥന (2) അമേരിക്ക സാമ്രാജ്യം (3,027) അമ്ലവത്കരണം (11) അര്‍ജന്റീന (3) അലാസ്ക (1) അള്‍ട്രാ കപ്പാസിറ്റര്‍ (1) അഴിമതി (153) അവകാശം (1) അസമത്വം (85) ആഗോളതപനം (276) ആഗോളവത്കരണം (7) ആഗോളവല്‍ക്കരണം (1) ആണവ കരാര്‍ (8) ആണവോര്‍ജ്ജം (323) ആത്മഹത്യ (30) ആത്മീയ സ്വഭാവം (5) ആത്മീയത (12) ആദിവാസികള്‍ (55) ആധാര്‍ (390) ആപ്പിള്‍ (9) ആഫ്രിക്ക (89) ആമസോണ്‍ (47) ആമസോണ്‍ (13) ആയുധം (44) ആരോഗ്യം (311) ആര്‍ക്ടിക് (66) ആശയവിനിമയം (4) ആശുപത്രി (20) ആസൂത്രിത കൊലപാതകം (29) ആസ്ട്രേലിയ (34) ആഹാരം (156) ഇന്‍ഡോനേഷ്യ (10) ഇന്‍ഡ്യ (896) ഇന്‍ഷുറന്‍സ് (1) ഇന്റര്‍നെറ്റ് (97) ഇറച്ചി (7) ഇറാഖ് (79) ഇറാന്‍ (18) ഇസ്രായേല്‍ നാസി (327) ഈജിപ്റ്റ് (13) ഉന്‍മൂലനം (16) ഉപഭോഗ സംസ്കാരം (16) ഉപഭോഗം (2) ഊര്‍ജ്ജം (174) എഞ്ജിനീറിങ്ങ് (1) എണ്ണ (208) ഏകാധിപത്യം (92) ഏഷ്യ (25) ഐക്യരാഷ്ട്ര സഭ (12) ഐതീഹ്യം (1) ഓഫീസ് (3) ഓറാങ്ങുട്ടാന്‍ (3) ഓസോണ്‍ നാശം (1) ഓസോണ്‍ പാളി (5) ഓഹരിക്കമ്പോളം (5) കടം (36) കടന്നുകയറ്റം (1) കണ്ടല്‍ കാട് (2) കന്നുകാലി വളര്‍ത്തല്‍ (4) കപടശാസ്ത്രം (4) കപ്പല്‍ (5) കമ്പോളം (8) കമ്പ്യൂട്ടര്‍ (59) കറുത്തവര്‍ (152) കല (9) കല്‍ക്കരി (41) കാട് (36) കാട്ടുതീ (27) കാപ്പി (1) കാര്‍ (67) കാര്‍ട്ടൂണ്‍ (234) കാര്‍ബണ്‍ കച്ചവടം (6) കാര്‍ബണ്‍ കാല്‍പ്പാട് (12) കാര്‍ബണ്‍ സംഭരണം (1) കാലാവസ്ഥ (14) കാലാവസ്ഥ ദുരന്തം (486) കാലാവസ്ഥാ ശാസ്ത്രം (13) കാലിവളര്‍ത്തല്‍ (2) കാല്‍നട (1) കാശ്മീര്‍ (6) കിഴക്കൻ ടിമോർ (2) കീടനാശിനി (56) കുടിയേറ്റം (19) കുട്ടികള്‍ (139) കുറ്റകൃത്യം (97) കൂട്ടക്കൊല (31) കൃഷി (306) കെട്ടിടം (4) കെനിയ (3) കേരളം (80) കൈയ്യേറ്റം (1) കൊറിയ (3) കൊലപാതകം (37) കൊളംബിയ (6) കോംഗോ (16) കോടതി (95) കോര്‍പ്പറേറ്റ് (454) കോളനി വാഴ്ച്ച (41) കോവിഡ്-19 (289) ക്യാനഡ (30) ക്യാന്‍സര്‍ (23) ക്യൂബ (6) ക്യോട്ടോ പ്രോട്ടോകോള്‍ (1) ക്ഷാമം (5) ക്ഷേമം (2) ഖനനം (22) ഗതാഗതം (204) ഗാന്ധി (5) ഗൂഗിള്‍ (73) ഗ്നൂ (61) ഗ്നോം (3) ഗ്രാമം (1) ഗ്രീന്‍ലാന്റ് (9) ഗ്രീസ് (13) ചരിത്രം (36) ചവര്‍ (21) ചാരപ്പണി (39) ചിത്രം (4) ചിലി (23) ചൂട് (1) ചൂഷണം (1) ചെര്‍ണോബില്‍ (4) ചൈന (49) ചോക്ലേറ്റ് (2) ചോര്‍ച്ച (71) ജനക്കൂട്ട സേന (2) ജനസംഖ്യ (4) ജനാധിപത്യം (106) ജനിതക സാങ്കേതികവിദ്യ (9) ജനിതകമാറ്റം വരുത്തിയ ജീവി (94) ജപ്പാന്‍ (22) ജയില്‍ (59) ജര്‍മ്മനി (33) ജലം (114) ജലക്കൃഷി (1) ജലവൈദ്യുതി (15) ജാതി (44) ജീവിതരീതി (4) ജൈവ ഇന്ധനം (12) ജൈവ കൃഷി (43) ജൈവ വൈവിദ്ധ്യം (160) ജോര്‍ദാന്‍ (1) ജ്യോതിഷം (2) ടാര്‍ മണ്ണ് (25) ടൂറിസം (8) ടെലികോം (2) ടെലിവിഷന്‍ (7) ഡിജിറ്റല്‍ (23) ഡെബിയന്‍ (2) ഡോക്കുമെന്ററി (114) ഡ്രോണ്‍ (8) തച്ചുശാസ്‌ത്രം (1) തട്ടിപ്പ്‌ (90) തത്വചിന്ത (1) തദ്ദേശീയര്‍ (2) തമാശ (53) തിരമാല (7) തീവണ്ടി (7) തീവൃ കാലാവസ്ഥ (36) തീവൃവാദം (1) തുണി (13) തെരഞ്ഞെടുപ്പ് (122) തൊഴിലാളി (307) തൊഴില്‍ (36) ദക്ഷത (2) ദണ്ഡനം (1) ദാരിദ്ര്യം (55) ദാരുണ മുതലാളിത്തം (5) ദുരന്തം (11) ദുരിതാശ്വാസം (2) ദുര്‍വ്യയം (1) ദൈവം (5) ധനകാര്യം (121) നഗരം (4) നദി (10) നവകോളനിവാഴ്ച്ച (9) നവലിബറലിസം (25) നഷ്ടം (1) നാസി (18) നികുതി (134) നിയമം (75) നീതി (63) നേറ്റോ (4) നൈട്രസ് ഓക്സൈഡ് (1) നോബല്‍ (1) പകര്‍പ്പവകാശം (10) പട്ടിണി (43) പത്രപ്രവര്‍ത്തനം (81) പരസ്യം (4) പരിണാമം (23) പരിസ്ഥിതി (547) പരീക്ഷണശാല (1) പരുത്തി (3) പവനോര്‍ജ്ജം (114) പവിഴപ്പുറ്റ് (13) പാം ഓയില്‍ (17) പാകിസ്ഥാന്‍ (3) പാലസ്തീന്‍ (211) പീഡനം (8) പീഡനം (4) പുകവലി (17) പുനചംക്രമണം (4) പുനരുത്പാദിതം (147) പുസ്തകം (6) പെന്‍ഗ്വിന്‍ (1) പെന്റഗണ്‍ (12) പെര്‍മാകള്‍ച്ചര്‍ (1) പെര്‍മാഫ്രോസ്റ്റ് (12) പേറ്റന്റ് (36) പോലീസ് (165) പ്രചാരവേല (6) പ്രതികരണം (70) പ്രതിഷേധം (500) പ്ലാറ്റ്ഫോമുകള്‍ (2) പ്ലാസ്റ്റിക് (67) ഫലിതം (21) ഫാക്റ്ററി ഫാം (9) ഫാഷന്‍ (8) ഫാസിസം (159) ഫുകുഷിമ (40) ഫെമിനിസം (3) ഫേസ്‌ബുക്ക് (181) ഫോണ്ട് (1) ഫോസില്‍ ഇന്ധനം (233) ഫ്രാന്‍സ് (17) ബദല്‍ നോബല്‍ സമ്മാനം (1) ബാങ്ക് (143) ബാറ്ററി (4) ബാലവേല (8) ബൊളീവിയ (12) ബൌദ്ധിക കുത്തകാവകാശം (IP) (14) ബ്രസീല്‍ (49) ബ്രിട്ടണ്‍ (219) ബ്ലോഗ് (4) ഭാഷ (6) ഭീകരവാദം (146) ഭൂമി (10) ഭൂമികുലുക്കം (3) ഭോപാല്‍ (1) ഭൌമതാപോര്‍ജ്ജം (1) ഭൗമ താപം (13) മഞ്ഞ് (1) മണ്‍സൂണ്‍ (2) മണ്ണ് (10) മതം (82) മത്സ്യബന്ധനം (40) മദ്ധ്യ പൂര്‍‌വ്വേഷ്യ (45) മദ്യം (23) മനശാസ്ത്രം (41) മനുഷ്യന്‍ (20) മനുഷ്യാവകാശം (45) മയക്ക് മരുന്ന് (10) മരം (28) മരണം (59) മരുന്ന് (97) മലിനീകരണം (196) മല്‍സരക്കളി (1) മള്‍ട്ടിമീഡിയ (3,341) മഴ (4) മാധ്യമം (225) മാനേജ്മെന്റ് (2) മാര്‍ക്കെറ്റിങ് (1) മീഥേന്‍ (24) മുതലാളിത്തം (378) മൂലധനം (34) മൃഗം (4) മൃത പ്രദേശം (4) മൈക്രോസോഫ്റ്റ് (4) മൊണ്‍സാന്റോ (41) മൊബൈല്‍ ഫോണ്‍ (24) മോഷണം (6) മൌലികവാദം (2) യുക്തിവാദം (6) യുദ്ധം (266) യൂണിയന്‍ (35) യൂറോപ്പ് (80) യെമന്‍ (44) രക്ഷപെടുത്തല്‍ (11) രഹസ്യാന്വേഷണ മുതലാളിത്തം (2) രഹസ്യാന്വേഷണം (122) രാഷ്ട്രീയം (2,007) രാസവളം (6) രാസവസ്തു (22) രോഗം (29) രോഗകാരി വിഷം (1) റഷ്യ (39) റേഡിയേഷന്‍ (2) റേഷന്‍ (11) റോഡ് (6) ലഘു പാനീയം (3) ലയനം (5) ലഹള (1) ലഹള (6) ലാറ്റിന്‍ അമേരിക്ക (114) ലിനക്സ് (7) ലിബറലിസം (22) ലിബിയ (7) ലേഖനം (47) ലൈംഗികത (16) വംശനാശം (2) വംശവിവേചനം (13) വംശഹത്യ (11) വംശീയത (100) വനനശീകരണം (22) വന്യജീവികള്‍ (4) വരള്‍ച്ച (5) വരുമാനം (1) വര്‍ഗ്ഗം (8) വളം (5) വാചാടോപം (3) വാടക (7) വാണിജ്യം (34) വായൂമലിനീകരണം (15) വാര്‍ത്ത (4,008) വാള്‍മാര്‍ട്ട് (1) വാസസ്ഥലം (1) വാസ്തുവിദ്യ (8) വാഹനങ്ങള്‍ (14) വികസനം (8) വിക്കിലീക്സ് (140) വിദ്യാഭ്യാസം (85) വിദ്യാര്‍ത്ഥി (14) വിദ്വേഷം (7) വിനോദം (3) വിമാനം (8) വിയറ്റ്നാം (6) വിവാഹം (2) വിഷം (11) വീട് (34) വെനെസ്വല (31) വെളിച്ചം (28) വെള്ളപ്പൊക്കം (5) വേതനം (17) വൈദ്യുത വാഹനം (88) വൈദ്യുത ശൃംഖല (1) വ്യക്തികള്‍ (2) വ്യക്തിമാഹാത്മ്യവാദം (1) വ്യവസായം (20) വ്യോമയാനം (5) ശബ്ദം (3) ശാസ്ത്രം (146) ശിക്ഷ (1) ശീതീകരണി (10) ശൂന്യാകാശം (1) സംഗീതം (262) സംഭരണി (2) സംരക്ഷണം (30) സംസ്കാരം (3) സബ്സിഡി (2) സമകാലികം (8) സമരം (101) സമാധാനം (15) സമുദ്രം (111) സമുദ്രോര്‍ജ്ജം (11) സമൂഹശാസ്‌ത്രം (3) സര്‍ക്കാര്‍ (136) സവര്‍ണ്ണാധിപത്യം (32) സഹകരണ പ്രസ്ഥാനം (5) സാങ്കേതിക വിദ്യ (80) സാമൂഹികം (326) സാമൂഹ്യ നിയന്ത്രണ മാധ്യമം (140) സാമ്പത്തിക തകര്‍ച്ച (90) സാമ്പത്തികശാസ്ത്രം (1,215) സാമ്രാജ്യം (18) സാമ്രാജ്യത്വം (48) സാഹിത്യം (6) സിനിമ (17) സിറിയ (60) സുരക്ഷിതത്വം (45) സുസ്ഥിര കൃഷി (1) സുസ്ഥിരത (11) സെന്‍സര്‍ഷിപ്പ്‌ (21) സേഛ്‌ഛാധിപത്യം (1) സൈക്കിള്‍ (62) സൈനികര്‍ (13) സൈന്യം (140) സോഫ്റ്റ്‌വെയര്‍ (51) സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം (14) സോമാലിയ (7) സോഷ്യലിസം (2) സൌദി അറേബ്യ (68) സ്കൂള്‍ (33) സ്കോട്ലന്റ് (3) സ്ത്രീ (194) സ്നോഡന്‍ (21) സ്പെയിന്‍ (14) സ്പോര്‍ട്സ് (3) സ്രാവ് (1) സ്വകാര്യം (2) സ്വകാര്യത (76) സ്വകാര്യവത്കരണം (49) സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ (42) സ്വാതന്ത്ര്യം (33) സ്വീഡന്‍ (7) സൗന്ദര്യവര്‍ദ്ധക വസ്‌തു (2) സൗരോര്‍ജ്ജം (172) ഹരിതഗൃഹ വാതകം (40) ഹാര്‍ഡ്-വെയര്‍ (1) ഹിന്ദുത്വ (314) ഹിമാനി (5) ഹിമാലയം (3) ഹെയ്തി (9) ഹൈഡ്രജന്‍ (1) ഹൊണ്ടോറസ് (9) BOT റോഡ് (21) CA (21) CIA (70) CO2 (120) COP21 (4) DRM (1) FSF (9) GCHQ (2) Gnu.org (17) grub (1) Guest (3) ISRO (1) Kde (1) LED (23) Life style (5) Micropower (1) ml (7) MOX (1) NSA (42) Occupy Wall Street (512) Olkiluoto (9) PM (1) root (2) ToDEL (10) ToEn (93) ToMl (5) TPP (14) Uncategorized (5) Whistleblower (32) സംഭരണി സംഭരണി മാസം തെരഞ്ഞെടുക്കൂ ഡിസംബര്‍ 2022 (14) നവംബര്‍ 2022 (59) ഒക്ടോബര്‍ 2022 (63) സെപ്റ്റംബര്‍ 2022 (63) ഓഗസ്റ്റ് 2022 (63) ജൂലൈ 2022 (60) ജൂണ്‍ 2022 (61) മേയ് 2022 (67) ഏപ്രില്‍ 2022 (58) മാര്‍ച്ച് 2022 (52) ഫെബ്രുവരി 2022 (75) ജനുവരി 2022 (78) ഡിസംബര്‍ 2021 (72) നവംബര്‍ 2021 (88) ഒക്ടോബര്‍ 2021 (75) സെപ്റ്റംബര്‍ 2021 (82) ഓഗസ്റ്റ് 2021 (89) ജൂലൈ 2021 (89) ജൂണ്‍ 2021 (86) മേയ് 2021 (83) ഏപ്രില്‍ 2021 (82) മാര്‍ച്ച് 2021 (86) ഫെബ്രുവരി 2021 (88) ജനുവരി 2021 (101) ഡിസംബര്‍ 2020 (101) നവംബര്‍ 2020 (91) ഒക്ടോബര്‍ 2020 (94) സെപ്റ്റംബര്‍ 2020 (93) ഓഗസ്റ്റ് 2020 (122) ജൂലൈ 2020 (128) ജൂണ്‍ 2020 (130) മേയ് 2020 (136) ഏപ്രില്‍ 2020 (125) മാര്‍ച്ച് 2020 (131) ഫെബ്രുവരി 2020 (117) ജനുവരി 2020 (121) ഡിസംബര്‍ 2019 (113) നവംബര്‍ 2019 (114) ഒക്ടോബര്‍ 2019 (107) സെപ്റ്റംബര്‍ 2019 (98) ഓഗസ്റ്റ് 2019 (102) ജൂലൈ 2019 (105) ജൂണ്‍ 2019 (92) മേയ് 2019 (97) ഏപ്രില്‍ 2019 (107) മാര്‍ച്ച് 2019 (111) ഫെബ്രുവരി 2019 (109) ജനുവരി 2019 (102) ഡിസംബര്‍ 2018 (100) നവംബര്‍ 2018 (104) ഒക്ടോബര്‍ 2018 (101) സെപ്റ്റംബര്‍ 2018 (89) ഓഗസ്റ്റ് 2018 (91) ജൂലൈ 2018 (75) ജൂണ്‍ 2018 (60) മേയ് 2018 (62) ഏപ്രില്‍ 2018 (72) മാര്‍ച്ച് 2018 (91) ഫെബ്രുവരി 2018 (87) ജനുവരി 2018 (84) ഡിസംബര്‍ 2017 (91) നവംബര്‍ 2017 (93) ഒക്ടോബര്‍ 2017 (95) സെപ്റ്റംബര്‍ 2017 (92) ഓഗസ്റ്റ് 2017 (92) ജൂലൈ 2017 (94) ജൂണ്‍ 2017 (88) മേയ് 2017 (85) ഏപ്രില്‍ 2017 (90) മാര്‍ച്ച് 2017 (92) ഫെബ്രുവരി 2017 (84) ജനുവരി 2017 (90) ഡിസംബര്‍ 2016 (90) നവംബര്‍ 2016 (82) ഒക്ടോബര്‍ 2016 (87) സെപ്റ്റംബര്‍ 2016 (69) ഓഗസ്റ്റ് 2016 (69) ജൂലൈ 2016 (79) ജൂണ്‍ 2016 (75) മേയ് 2016 (75) ഏപ്രില്‍ 2016 (73) മാര്‍ച്ച് 2016 (77) ഫെബ്രുവരി 2016 (73) ജനുവരി 2016 (79) ഡിസംബര്‍ 2015 (83) നവംബര്‍ 2015 (78) ഒക്ടോബര്‍ 2015 (78) സെപ്റ്റംബര്‍ 2015 (77) ഓഗസ്റ്റ് 2015 (66) ജൂലൈ 2015 (59) ജൂണ്‍ 2015 (52) മേയ് 2015 (42) ഏപ്രില്‍ 2015 (26) മാര്‍ച്ച് 2015 (45) ഫെബ്രുവരി 2015 (31) ജനുവരി 2015 (29) ഡിസംബര്‍ 2014 (37) നവംബര്‍ 2014 (27) ഒക്ടോബര്‍ 2014 (35) സെപ്റ്റംബര്‍ 2014 (28) ഓഗസ്റ്റ് 2014 (37) ജൂലൈ 2014 (27) ജൂണ്‍ 2014 (40) മേയ് 2014 (33) ഏപ്രില്‍ 2014 (35) മാര്‍ച്ച് 2014 (16) ഫെബ്രുവരി 2014 (11) ജനുവരി 2014 (15) ഡിസംബര്‍ 2013 (12) നവംബര്‍ 2013 (12) ഒക്ടോബര്‍ 2013 (16) സെപ്റ്റംബര്‍ 2013 (21) ഓഗസ്റ്റ് 2013 (46) ജൂലൈ 2013 (46) ജൂണ്‍ 2013 (34) മേയ് 2013 (17) ഏപ്രില്‍ 2013 (24) മാര്‍ച്ച് 2013 (33) ഫെബ്രുവരി 2013 (24) ജനുവരി 2013 (26) ഡിസംബര്‍ 2012 (33) നവംബര്‍ 2012 (45) ഒക്ടോബര്‍ 2012 (33) സെപ്റ്റംബര്‍ 2012 (25) ഓഗസ്റ്റ് 2012 (37) ജൂലൈ 2012 (51) ജൂണ്‍ 2012 (47) മേയ് 2012 (61) ഏപ്രില്‍ 2012 (59) മാര്‍ച്ച് 2012 (49) ഫെബ്രുവരി 2012 (44) ജനുവരി 2012 (42) ഡിസംബര്‍ 2011 (76) നവംബര്‍ 2011 (92) ഒക്ടോബര്‍ 2011 (71) സെപ്റ്റംബര്‍ 2011 (48) ഓഗസ്റ്റ് 2011 (35) ജൂലൈ 2011 (33) ജൂണ്‍ 2011 (33) മേയ് 2011 (37) ഏപ്രില്‍ 2011 (25) മാര്‍ച്ച് 2011 (30) ഫെബ്രുവരി 2011 (24) ജനുവരി 2011 (35) ഡിസംബര്‍ 2010 (58) നവംബര്‍ 2010 (50) ഒക്ടോബര്‍ 2010 (29) സെപ്റ്റംബര്‍ 2010 (27) ഓഗസ്റ്റ് 2010 (30) ജൂലൈ 2010 (47) ജൂണ്‍ 2010 (44) മേയ് 2010 (25) ഏപ്രില്‍ 2010 (47) മാര്‍ച്ച് 2010 (64) ഫെബ്രുവരി 2010 (38) ജനുവരി 2010 (50) ഡിസംബര്‍ 2009 (25) നവംബര്‍ 2009 (30) ഒക്ടോബര്‍ 2009 (28) സെപ്റ്റംബര്‍ 2009 (36) ഓഗസ്റ്റ് 2009 (59) ജൂലൈ 2009 (52) ജൂണ്‍ 2009 (58) മേയ് 2009 (29) ഏപ്രില്‍ 2009 (21) മാര്‍ച്ച് 2009 (40) ഫെബ്രുവരി 2009 (41) ജനുവരി 2009 (12) ഡിസംബര്‍ 2008 (8) നവംബര്‍ 2008 (68) ഒക്ടോബര്‍ 2008 (61) സെപ്റ്റംബര്‍ 2008 (37) ഓഗസ്റ്റ് 2008 (26) ജൂലൈ 2008 (18) ജൂണ്‍ 2008 (21) മേയ് 2008 (26) ഏപ്രില്‍ 2008 (21) മാര്‍ച്ച് 2008 (17) ഫെബ്രുവരി 2008 (16) ജനുവരി 2008 (16) ഡിസംബര്‍ 2007 (15) നവംബര്‍ 2007 (8) ഒക്ടോബര്‍ 2007 (19) Top Posts & Pages രാസ കൃഷിയുടെ കാണാത്ത വശം എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം സാഹിത്യം എന്നാല്‍ എന്ത്? സന്ദേശം സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? പുതിയ ലേഖനങ്ങള്‍ ബാര്‍ബറും റെവറന്റും സെന്‍സര്‍ ചെയ്യപ്പെട്ടവരെ കാണുക: കെയ്റ്റി ഹാള്‍പര്‍ അനീതി ഞങ്ങള്‍ അനുസരിക്കില്ല ഷിറീന്‍ രണ്ട് പ്രാവശ്യം കൊല്ലപ്പെട്ടു അവരുടെ ശബ്ദം ഉയരുന്നു അന്തരീക്ഷത്തിലെ മീഥേന്റെ സാന്ദ്രത റിക്കോഡ് നിലയിലെത്തി ട്രമ്പിന്റെ കള്ളങ്ങളെ സാമൂഹ്യമാധ്യമങ്ങള്‍ തടയണോ? ജലത്തിന്റെ സ്വരാര്യവല്‍ക്കരണം മിസിസിപ്പിയിലെ ജാക്സണ്‍ തള്ളിക്കളയണം സിനിമ – കോഡുചെയ്യപ്പെട്ട പക്ഷപാതം കഴിഞ്ഞ ദശാബ്ദത്തില്‍ 1,700 ല്‍ അധികം പരിസ്ഥിതി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു സ്വന്തം ലേഖകന്‍ സ്ത്രീകള്‍ക്ക് അന്തസില്ലാത്ത സമൂഹത്തില്‍ സ്ത്രീകള്‍ അവഹേളിക്കപ്പെടും ശാസ്ത്രത്തെ പേടിക്കേണ്ടതുണ്ടോ? വൃക്ക ദാനം മഹാദാനമാണോ? അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റുകളെല്ലാം തൂത്തുവാരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ പഴിക്കന്‍ ആരൊക്കെയുണ്ടാകും? ആരാണ് ദൈവം? സദാചാരം എങ്ങനെയുണ്ടായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരു ധാര്‍മ്മിക പ്രശ്നമല്ല, അത് ഉപയോക്താവിന്റെ അവകാശ പ്രശ്നമാണ് എന്തുകൊണ്ടാണ് കുട്ടികള്‍ മുതിര്‍ന്നവരാല്‍ ആക്രമിക്കപ്പെടുന്നത് കര്‍ഷക സമരം അംബേദ്കറെ പഠിപ്പിക്കുന്നത് എന്താണ്? മരം നട്ടാല്‍ തീരുന്ന പ്രശ്നമല്ല ഇത് പ്രതികരണങ്ങള്‍ സുഹൃത്തേ താങ്കള്‍ ഏത… ല്‍ സുഹൃത്തേ താങ്കള്‍ ഏത് പക്… ടെക്സാസിലെ സാമൂഹ്യമാ… ല്‍ വിദ്വേഷ പ്രസംഗം എന്തുകൊണ്ടാണ്… ജാൻസി ഡാനിയേൽ യോഹന്ന… ല്‍ ഇങ്ങനെയാണ് ആമസോണ്‍ കാലാവസ്ഥ പ്… ജഗദീശ്.എസ്സ് ല്‍ സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്… നാറാണത്ത് ഭ്രാന്തൻ ല്‍ സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്… RSS – Posts RSS – അഭിപ്രായങ്ങള്‍ എല്ലാ യുദ്ധങ്ങളും ഉടന്‍ നിര്‍ത്തുക സൈന്യത്തെ ഇല്ലാതാക്കുക. അറിവാണ് ശരിയായ പരിഹാരം This is a non-profit educational web site. പങ്കാളികളാകൂ ഈ ജനകീയ മാധ്യമ സംരംഭത്തിന്റെ നിലനില്‍പ്പിനായി എല്ലാ മാസവും 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക ഈ അക്കൌണ്ടിലേക്ക് അയച്ചുതന്ന് താങ്കളും പങ്കാളിയാവൂ. നേരിടം മെയിലിങ് ലിസ്റ്റില്‍ അംഗമാകാന്‍. ഈ ലിങ്ക് സന്ദര്‍ശിക്കുക. തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ നിര്‍ബന്ധമാക്കുക റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്. ആധാറിനെക്കുറിച്ച് ഇൻഡ്യൻ പൗരൻമാരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികളുടെ ആധാര്‍ നമ്പരിടില്‍ ഉടന്‍ നിര്‍ത്തലാക്കുക. ആധാര്‍ ആധിപത്യം അവസാനിപ്പിക്കുക. സാമൂഹ്യ മാധ്യമങ്ങള്‍ തെമ്മാടികളുടെ മാധ്യമമാണ് കള്ളവും, വെറുപ്പം അക്രമവും പ്രചരിപ്പിക്കാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ. വാട്ട്സാപ്പിലും മറ്റ് ആപ്പിലൂടെ പ്രചരിക്കുന്ന ധാരാളം വീഡിയോകള്‍ മനുഷ്യരെ മൃഗമാക്കുന്ന തരത്തിലാണ്. താങ്കളെ പോലുള്ള മാന്യാരയ വ്യക്തികള്‍ ആ തെമ്മാടി മാധ്യമങ്ങള്‍ക്ക് മാന്യതയുണ്ടാക്കാനായി അവയില്‍ എഴുതരുത്. സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അവ social control media ആണ്. …→ സമകാലീനം സ്ക്രീനിലൂടെ അക്രമം പ്രചരിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യുന്നവരെ അതേ അക്രമം ആക്രമിച്ചപ്പോള്‍ വാവിട്ട് കരയുന്നവര്‍ ശ്രദ്ധിക്കുക – ഇത് നിങ്ങള്‍ തന്നെ വിതച്ച വിത്തുകളാണ്. സിനിമക്ക് പണം കൊടുക്കരുത്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് സിനിമക്കാരന് അമിത പ്രാധാന്യം വേണ്ട. + സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം + മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും + സദാചാരഗുണ്ടകള്‍ എങ്ങനെയുണ്ടാകുന്നു? + വൃത്തികെട്ട മലയാളികള്‍ + പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു ഇമെയിൽ വഴി ബ്ലോഗ് പിന്തുടരുക ഈ ബ്ലോഗ് പിന്തുടരാനും ഇമെയിൽ വഴി പുതിയ പോസ്റ്റുകളുടെ അറിയിപ്പുകൾ സ്വീകരിക്കാനും താങ്കളുടെ ഇമെയിൽ വിലാസം നൽകുക. ഇമെയ്ല്‍ വിലാസം: പിന്തുടരുക മുഖചിത്രം Valeria Vital, an ER tech, holds a sign during a protest by medical professionals working for Kaiser Permanente in Oakland, Calif., and their supporters on March 23, 2020. Photo: Carlos Avila Gonzalez/San Francisco Chronicle via Polaris
എറിത്രിം | | അപ്ഡേറ്റ് ചെയ്തു 22/03/2012 11:46 | വിതരണങ്ങൾ, ഗ്നു / ലിനക്സ്, ട്യൂട്ടോറിയലുകൾ‌ / മാനുവലുകൾ‌ / ടിപ്പുകൾ‌ ക്സനുമ്ക്സ അഭിപ്രായങ്ങൾ ഇത് പങ്കിടുക ട്വീറ്റ് അയയ്‌ക്കുക കൈതച്ചക്ക ഇമെയിൽ അച്ചടിക്കുക നിരവധി ഉപയോക്താക്കൾ എൽഎംഡിഇ (ഞാൻ എന്നെത്തന്നെ ഉൾക്കൊള്ളുന്നു) ഞങ്ങളുടെ ഡിസ്ട്രോ അതിന്റെ "വാഗ്ദാനം" നിറവേറ്റുന്നില്ലെന്ന് ഞങ്ങൾ പരാതിപ്പെടുന്നു, അതായത്, ഇത് ഒരു സെമി റോളിംഗ് പോലുമില്ല, കാരണം അപ്‌ഡേറ്റുകൾ ലഭിക്കാൻ വളരെ സമയമെടുക്കും (ചിലപ്പോൾ വളരെ ദൈർഘ്യമേറിയതാണ്). എന്റെ സന്തോഷകരമായ ആശ്ചര്യത്തിന്, ഇത് ഇൻ‌കമിംഗ് ചാനലിലെങ്കിലും ഇന്ന് അപ്‌ഡേറ്റുചെയ്‌തു, മാത്രമല്ല ഇത് എനിക്ക് പ്രശ്‌നങ്ങളൊന്നും നൽകിയില്ല. ഇതിന്റെ പ്രയോജനം ഞങ്ങൾ ഇപ്പോഴും പാക്കേജുകൾ സൂക്ഷിക്കുന്നു എന്നതാണ് എൽഎംഡിഇ, ഡെബിയൻ ശേഖരണങ്ങൾ അവലംബിക്കാതെ. നിങ്ങളിൽ‌ ഇൻ‌കമിംഗ് ബ്രാഞ്ചിലേക്ക് പോകാൻ‌ താൽ‌പ്പര്യപ്പെടുന്നവർ‌ക്കായി നിങ്ങൾ‌ ഇനിപ്പറയുന്നവ ചെയ്യണം: <This ഇതുപോലുള്ള സംഭരണികൾ എഡിറ്റുചെയ്യുക: sudo gedit /etc/apt/sources.list ഞാൻ ഉപയോഗിക്കുന്നു gedit കാരണം ഇത് എനിക്ക് കൂടുതൽ സുഖകരമാണ്, പക്ഷേ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും നാനോ അല്ലെങ്കിൽ മറ്റൊരു ടെക്സ്റ്റ് എഡിറ്റർ. <E ഇവിടെ നിങ്ങൾ ഇനിപ്പറയുന്ന വരികൾ കണ്ടെത്തും, അതിൽ രണ്ട് എഡിറ്റുചെയ്യേണ്ടതുണ്ട്: ഡെബ് http://packages.linuxmint.com/ ഡെബിയൻ പ്രധാന അപ്‌സ്ട്രീം ഇറക്കുമതി ഡെബ് http://debian.linuxmint.com/latest ടെസ്റ്റിംഗ് പ്രധാന സംഭാവന സ non ജന്യമല്ല ഡെബ് http://debian.linuxmint.com/latest/security പരിശോധന / അപ്‌ഡേറ്റുകൾ പ്രധാന സംഭാവന സ non ജന്യമല്ല ഡെബ് http://debian.linuxmint.com/latest/multimedia ടെസ്റ്റിംഗ് പ്രധാന നോൺ-ഫ്രീ <These ഈ വരികളിൽ നിന്ന് അത് പറയുന്നിടത്ത് നിങ്ങൾ മാറേണ്ടതുണ്ട് ഏറ്റവും പുതിയ കൊണ്ട് ഇൻകമിംഗ്, ഇതുപോലൊന്ന് ഉപേക്ഷിക്കുന്നു: ഡെബ് http://packages.linuxmint.com/ ഡെബിയൻ പ്രധാന അപ്‌സ്ട്രീം ഇറക്കുമതി ഡെബ് http://debian.linuxmint.com/ ഇൻ‌കമിംഗ് ടെസ്റ്റിംഗ് പ്രധാന സംഭാവന സ non ജന്യമല്ല ഡെബ് http://debian.linuxmint.com/incoming/security testing / update പ്രധാന സംഭാവന സ non ജന്യമല്ല ഡെബ് http://debian.linuxmint.com/incoming/multimedia ടെസ്റ്റിംഗ് പ്രധാന നോൺ-ഫ്രീ ഈ ഡിസ്ട്രോയുടെ എല്ലാ അനുയായികളെയും ഇത് സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു! 😉 ലേഖനത്തിന്റെ ഉള്ളടക്കം ഞങ്ങളുടെ തത്ത്വങ്ങൾ പാലിക്കുന്നു എഡിറ്റോറിയൽ എത്തിക്സ്. ഒരു പിശക് റിപ്പോർട്ടുചെയ്യാൻ ക്ലിക്കുചെയ്യുക ഇവിടെ. ലേഖനത്തിലേക്കുള്ള പൂർണ്ണ പാത: ലിനക്സിൽ നിന്ന് » വിതരണങ്ങൾ » LMDE അപ്‌ഡേറ്റുചെയ്‌തു നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാം 54 അഭിപ്രായങ്ങൾ, നിങ്ങളുടേത് വിടുക നിങ്ങളുടെ അഭിപ്രായം ഇടുക മറുപടി റദ്ദാക്കുക നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിച്ചു ചെയ്യില്ല. ആവശ്യമായ ഫീൽഡുകൾ കൊണ്ട് അടയാളപ്പെടുത്തുന്നു * അഭിപ്രായം * പേര് * ഇലക്ട്രോണിക് മെയിൽ * ഞാൻ സ്വീകരിക്കുന്നു സ്വകാര്യത നിബന്ധനകൾ * ഡാറ്റയുടെ ഉത്തരവാദിത്തം: മിഗുവൽ ഏഞ്ചൽ ഗാറ്റൻ ഡാറ്റയുടെ ഉദ്ദേശ്യം: സ്പാം നിയന്ത്രിക്കുക, അഭിപ്രായ മാനേജുമെന്റ്. നിയമസാധുത: നിങ്ങളുടെ സമ്മതം ഡാറ്റയുടെ ആശയവിനിമയം: നിയമപരമായ ബാധ്യതയല്ലാതെ ഡാറ്റ മൂന്നാം കക്ഷികളുമായി ആശയവിനിമയം നടത്തുകയില്ല. ഡാറ്റ സംഭരണം: ഒസെന്റസ് നെറ്റ്‌വർക്കുകൾ (ഇയു) ഹോസ്റ്റുചെയ്യുന്ന ഡാറ്റാബേസ് അവകാശങ്ങൾ: ഏത് സമയത്തും നിങ്ങളുടെ വിവരങ്ങൾ പരിമിതപ്പെടുത്താനും വീണ്ടെടുക്കാനും ഇല്ലാതാക്കാനും കഴിയും. എനിക്ക് വാർത്താക്കുറിപ്പ് സ്വീകരിക്കാൻ ആഗ്രഹമുണ്ട് ടാവോ പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം മുഴുവൻ സിസ്റ്റത്തിലും ഏറ്റവും പുതിയത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഗ്നു / ലിനക്സിലെ എന്റെ അനുഭവത്തിൽ, രണ്ടാമത്തേത് പൊതുവെ സ്ഥിരതയ്ക്ക് വിപരീത അനുപാതമാണ്. എന്റെ സ്ഥിരതയുള്ള ഡെബിയനിൽ ഞാൻ ബ്ലെൻഡറായി ഉപയോഗിക്കുന്നതിന്റെ ഏറ്റവും പുതിയ പാക്കേജുകൾ ഉണ്ട്, ബ്ര rowsers സറുകൾ (ഓപ്പറയ്ക്ക് അതിന്റെ പേജിൽ ഒരു .ഡെബും മോസില്ല ഡെബിയൻ റിപ്പോയിൽ നിന്നുള്ള ഐസ്വീസലും ഉണ്ട്), ഓഫീസ് ഓട്ടോമേഷൻ (ലിബ്രെഓഫീസിന് ഡെബിയന് .ഡെബും അതിന്റെ പേജിൽ ഉണ്ട്). ശരിക്കും സ്ഥിരതയുള്ളപ്പോൾ പുറത്തിറങ്ങുന്ന ചുരുക്കം വിതരണങ്ങളിൽ ഒന്ന് ഡെബിയൻ ആണെന്നും അതിന്റെ അപ്‌ഡേറ്റുകളുടെ അഭാവത്തെ വിമർശിക്കുന്നവരിൽ ഭൂരിഭാഗവും ഓപ്പറേറ്റിംഗ് സിസ്റ്റം ഒരു കളിപ്പാട്ടമായി ഉപയോഗിക്കുന്നതിനാലും ഒരു ബഗ് പോലും റിപ്പോർട്ട് ചെയ്യാതെ അവർ പരീക്ഷകരാണെന്ന് കരുതുന്നതിനാലുമാണ്. ടാവോയ്ക്ക് മറുപടി ചെന്നായ പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം നിങ്ങൾ പറഞ്ഞത് ശരിയാണ്, പുതിയ പാക്കേജുകൾ എല്ലായ്പ്പോഴും കുറച്ചുകൂടി പ്രശ്‌നകരമാണ്. എന്തായാലും, ആർച്ചിന്റെ തത്ത്വചിന്തയെയും സ്ഥിരതയുടെ ചിലവിൽ പോലും ഏറ്റവും പുതിയത് നേടുന്നതിനെയും ഞാൻ ഇഷ്ടപ്പെടുന്നു, കാരണം എന്റെ കമ്പ്യൂട്ടർ ഉപയോഗം തീവ്രമല്ല (ബ്ര rows സിംഗ്, ഇമെയിൽ, കുറച്ച് ഗ്രാഫിക് എഡിറ്റിംഗ്, മൾട്ടിമീഡിയ). ഞാൻ മാസങ്ങളായി ഇത് ഉപയോഗിക്കുന്നു, ദിവസേന അപ്ഡേറ്റ് ചെയ്യുന്നു, കൂടാതെ പൂജ്യം പ്രശ്നങ്ങൾ, പൂജ്യം അസ്ഥിരത. ഇത് ഒരു ലോട്ടറിയാണെന്ന് ഞാൻ ess ഹിക്കുന്നു, നിങ്ങൾക്കറിയില്ല. വുൾഫിന് മറുപടി ധൈര്യം പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം രണ്ടാമത്തേത് ഉള്ളത് എന്നെ ബാധിക്കുന്നു, പക്ഷേ വീണ്ടും ഇൻസ്റ്റാൾ ചെയ്യേണ്ടത് എന്നെ അലോസരപ്പെടുത്തുന്നു, അതിനാൽ ഞാൻ ഒരു റോളിംഗ് അല്ലെങ്കിൽ പകുതി റോളിംഗ് ഉപയോഗിക്കുന്നു ധൈര്യത്തിന് മറുപടി ആവർത്തനം പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ക്ലെമന്റ് വഴി കറുവപ്പട്ടയ്ക്ക് അനുകൂലമായി എൽ‌എം‌ഡി‌ഇ നീട്ടിവെക്കുമെന്ന് തോന്നുന്നു .. ഈ സെമി റോളിംഗിന്റെ അപ്‌ഡേറ്റുകൾ ഒരു തലവേദനയാണ്, മിക്കവാറും ഇല്ല. സ്ഥിരമായി ഡെബിയൻ CUT റോളിംഗ്-റിലീസ് ആയിരിക്കും. ആശംസകൾ ആവർത്തനത്തിനുള്ള മറുപടി ജാമിൻ സാമുവൽ പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം എപ്പോൾ ഡെബിയൻ CUT റിലീസ് ചെയ്യും? ജാമിൻ സാമുവലിന് മറുപടി മാനുവൽ ഡി ലാ ഫ്യൂണ്ടെ പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ഇത് വർഷങ്ങളായി നിലവിലുണ്ട്, പക്ഷേ ഞാൻ ഇത് ശുപാർശ ചെയ്യുന്നില്ല, ഇത് ഡെബിയൻ ടെസ്റ്റിംഗിനേക്കാൾ വളരെ കാലഹരണപ്പെട്ടതാണ്, മാത്രമല്ല ഇതിനെക്കാൾ സ്ഥിരതയുള്ളതായി തോന്നുന്നില്ല (രണ്ടും എനിക്ക് പരീക്ഷിക്കാൻ കഴിയുന്നിടത്തോളം തുല്യമാണ്). നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ എങ്ങനെയെങ്കിലും ഇവിടെ നിന്ന് ഡ download ൺലോഡ് ചെയ്യാൻ കഴിയും: http://cut.debian.net മാനുവൽ ഡി ലാ ഫ്യൂണ്ടെക്ക് മറുപടി elav <° Linux പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ഡെബിയൻ CUT അങ്ങനെയല്ല റോളിംഗ് റിലീസ്. വാസ്തവത്തിൽ, ഇത് റോളിംഗ് കുറവാണ് ഡെബിയൻ ടെസ്റ്റിംഗ്. ഒരു CUT സ്നാപ്പ്ഷൂട്ട് പുറത്തുവരുമ്പോഴെല്ലാം ഞാൻ ബ്ലോഗിൽ പ്രഖ്യാപിച്ചിട്ടുണ്ട്, അതിന്റെ സംഭരണിയുടെ അവസാന അപ്ഡേറ്റ് ഏകദേശം ഒന്നോ രണ്ടോ വർഷം മുമ്പായിരുന്നു. "തികച്ചും അപ്‌ഡേറ്റുചെയ്‌തത്", "സ്ഥിരതയുള്ള" പാക്കേജുകൾ എന്നിവയാണ് CUT യുടെ തരംഗം. Elav <° Linux- ന് മറുപടി നൽകുക ഡയസെപാൻ പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം അപ്‌ഡേറ്റ് പായ്ക്ക് 4 ഒരു മാസമായി ഇൻകമിംഗ് ആണ് http://forums.linuxmint.com/viewtopic.php?f=187&t=95434 ഡയസെപാനിലേക്ക് മറുപടി നൽകുക എറിത്രിം പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ഇത് ശരിയാണ്, പക്ഷേ ഞാൻ അപ്‌ഡേറ്റ് പായ്ക്കിനെക്കുറിച്ചല്ല, മറിച്ച് ഒരുപാട് പുതിയ അപ്‌ഡേറ്റുകളെക്കുറിച്ചാണ്, സത്യം, ഞാൻ വളരെ നന്ദിയുള്ളവനാണ്, പാക്കേജുകളുടെ കാലഹരണപ്പെട്ട പതിപ്പുകൾ ഉപയോഗിക്കുന്നത് ഞാൻ വെറുക്കുന്നു, ഒപ്പം ഇൻകമിംഗ് ബ്രാഞ്ച് പോലും ഇത്രയധികം അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്ന് കാണാം. അവർ ചെയ്യേണ്ടതുപോലെ എറിത്രമിന് മറുപടി ഹൈറോസ്വ് പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ദൈവത്തിന് ഈ ഡിസ്ട്രോസ് പോഡുകളിൽ എന്തൊരു തലവേദനയുണ്ട്, ഒന്നിനു പുറകിൽ വീണാൽ മുന്നേറുന്നില്ല, ഒരാൾ വിൻഡോകൾ പോലെ കാണപ്പെടുന്നുവെങ്കിൽ മറ്റൊന്ന് അസ്ഥിരമായിരിക്കും. എന്തൊരു പോഡ് മെഷീൻ .. വളരെയധികം ആശയക്കുഴപ്പം ഉണ്ടെങ്കിൽ ലിനക്സിന് എങ്ങനെ സംഭവിച്ചു ……. ഹൈറോസ്വിന് മറുപടി ഹൈറോസ്വ് പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം വഴിയിൽ, കഴിഞ്ഞ രാത്രി ഞാൻ ഫെഡോറ 64 ബിറ്റ് കെ‌ഡി‌ഇയും എൽ‌എം‌ഡി‌ഇ എക്സ്ഫെസും ഡ download ൺ‌ലോഡുചെയ്തു, കാരണം ഈ രണ്ട് ഡിസ്ട്രോകളും എനിക്ക് ഏറ്റവും ഇഷ്ടമാണ്, എന്നിരുന്നാലും ഇവിടെയുള്ള എല്ലാവരും ഗ്നു / ലിനു 64 അല്ലെങ്കിൽ ഡെബിയൻ ഉപയോഗിക്കുന്നുവെന്ന് ഞാൻ കാണുന്നു. ഹൈറോസ്വിന് മറുപടി ധൈര്യം പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം രണ്ടിനുമിടയിൽ ഞാൻ ഫെഡോറയുടെ കൂടെ താമസിക്കുന്നു ധൈര്യത്തിന് മറുപടി നെർജമാർട്ടിൻ പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ഗ്നു / ലിനു 64 ഒരു ഡൈറ്റർ അല്ല, എൽ‌എം‌ഡി‌ഇ ഡെബിയൻ അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങൾ ആരംഭിക്കുകയാണെങ്കിൽ തീർച്ചയായും ഞാൻ എൽ‌എം‌ഡി‌ഇ ശുപാർശ ചെയ്യുന്നു. നന്ദി! നേർജമാർട്ടിന് മറുപടി കഥകൾ പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ഞാൻ ഫെഡോറ പരീക്ഷിച്ചു, പക്ഷേ ഞാൻ ഇത് ഇഷ്ടപ്പെടുന്നില്ല, ഡെബിയൻ പരിശോധനയിലേക്ക് തിരിച്ചു സ്റ്റോറികളോട് പ്രതികരിക്കുക KZKG ^ Gaara പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ഇത് കാണാനുള്ള മറ്റൊരു മാർഗം വിൻഡോസിനേക്കാൾ കൂടുതൽ ഓപ്ഷനുകൾ ഉണ്ട് എന്നതാണ് ... KZKG ^ Gaara- ന് മറുപടി നൽകുക ഹൈറോസ്വ് പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം എന്നാൽ ഇത് ഇരട്ടത്തലയുള്ള വാൾ ഗാരയാണ്, കാരണം ഇനിയും നിരവധി ഓപ്ഷനുകൾ ഉണ്ടെന്നത് ശരിയാണെങ്കിലും, ഇതും ആശയക്കുഴപ്പത്തിലാക്കുന്നു ... കൂടുതൽ ഡിസ്ട്രോ പൊരുത്തക്കേടും കൂടുതൽ അസ്ഥിരതയും. ഇപ്പോൾ, ഏതാണ് അല്ലെങ്കിൽ ഏതാണ് (ഉബുണ്ടു മറക്കുന്നു) അല്ലെങ്കിൽ ഏറ്റവും കൂടുതൽ അപ്‌ഡേറ്റ് ഉള്ള ഡിസ്ട്രോ, അതായത്, അവർ എല്ലായ്പ്പോഴും അതിൽ കൈകോർത്തുകൊണ്ടിരിക്കുന്നു….? നിങ്ങൾ എന്നെ മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ... ഹൈറോസ്വിന് മറുപടി മാനുവൽ ഡി ലാ ഫ്യൂണ്ടെ പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ഡെബിയൻ ടെസ്റ്റിംഗിനുപകരം എൽ‌എം‌ഡി‌ഇ ഉപയോഗിക്കുന്നതിന്റെ പ്രയോജനം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല, എനിക്കായി ഇത് വ്യക്തമാക്കാൻ ആർക്കെങ്കിലും കഴിയുമോ? മാനുവൽ ഡി ലാ ഫ്യൂണ്ടെക്ക് മറുപടി നെർജമാർട്ടിൻ പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം സാധാരണയായി എൽ‌എം‌ഡി‌ഇയിൽ കോഡെക്കുകൾ‌ക്ക് പുറമേ “യൂസർ‌ ഫ്രണ്ട്‌ലി” ഒഴികെ എല്ലാം വരുന്നു. ഇത് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. നേർജമാർട്ടിന് മറുപടി മാനുവൽ ഡി ലാ ഫ്യൂണ്ടെ പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ഡെബിയൻ എന്നത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനമായതിനാൽ എനിക്ക് അത് വളരെ വ്യക്തമായിരുന്നില്ല; നിങ്ങൾ‌ക്ക് സ്വയം സംരക്ഷിക്കാൻ‌ താൽ‌പ്പര്യമുണ്ടെങ്കിൽ‌, എൽ‌എം‌ഡി‌ഇ ഒരു നല്ല ബദലാണെന്ന് ഞാൻ imagine ഹിക്കുന്നുണ്ടെങ്കിലും, ഇൻസ്റ്റാൾ ചെയ്യാനും ഉപയോഗിക്കാനും എന്തെങ്കിലും. 🙂 മാനുവൽ ഡി ലാ ഫ്യൂണ്ടെക്ക് മറുപടി ഡയസെപാൻ പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം വാസ്തവത്തിൽ, എൽ‌എം‌ഡി‌ഇ തുടക്കക്കാർക്ക് ഡെബിയൻ ആണ്. കുറച്ച് ഇൻസ്റ്റാളേഷനും കോൺഫിഗറേഷൻ ഘട്ടങ്ങളും നിങ്ങൾ സ്വയം സംരക്ഷിക്കുന്നു. ടെസ്റ്റിംഗ് റിപ്പോകൾ ഇടുക എന്നതാണ് നിങ്ങൾക്ക് ഇതിനകം ഡെബിയൻ ടെസ്റ്റിംഗ് ഉള്ളത് (കൂടാതെ നിങ്ങളുടെ ജീവിതം സങ്കീർണ്ണമാക്കാതെ) ഡയസെപാനിലേക്ക് മറുപടി നൽകുക ധൈര്യം പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം നിങ്ങൾ ഒരു സ്‌പെക്ടർ പോലെയാണ്, നിങ്ങൾ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നു ധൈര്യത്തിന് മറുപടി എറിത്രിം പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ഹാഹഹഹഹ, എൻറെ ഷെഡ്യൂൾ‌ എന്നെ കൂടുതൽ‌ എക്സ്ഡി ചെയ്യാൻ‌ അനുവദിക്കുന്നില്ല എറിത്രമിന് മറുപടി ഹൈറോസ്വ് പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം എന്താ… .. ഞാൻ ഒരു ഫെഡോറ സ്ക്രൂ ലിനക്സും അതിന്റെ എല്ലാ വിതരണങ്ങളുമായും പോകുന്നു, ഇത് ചെയ്യുന്നത് ഉപയോക്താവിനെ ആശയക്കുഴപ്പത്തിലാക്കുക മാത്രമാണ് .. ഹൈറോസ്വിന് മറുപടി ധൈര്യം പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ഫെഡോറയും ലിനക്സ് ആണ് ഇത് ഉപയോക്താവിനെ ആശയക്കുഴപ്പത്തിലാക്കുന്നില്ല, അത് അവർക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുന്നു. പുതിയവയ്‌ക്ക് ഏറ്റവും മികച്ചത് മാഗിയ, കൊറോറ, എൽ‌എം‌ഡി‌ഇ ... ധൈര്യത്തിന് മറുപടി ഹൈറോസ്വ് പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ഫെഡോറ, നിങ്ങൾ ഇപ്പോൾ എന്നോട് എൽ‌എം‌ഡി‌ഇ എന്ന് പറഞ്ഞു ഹൈറോസ്വിന് മറുപടി ധൈര്യം പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ഇല്ല, നമുക്ക് നോക്കാം രണ്ടിനുമിടയിൽ ഞാൻ ഫെഡോറയെ ഇഷ്ടപ്പെടുന്നു, അത് ശരിയാണ്, .rpm മുതൽ .deb വരെ ഞാൻ ഇഷ്ടപ്പെടുന്നു ധൈര്യത്തിന് മറുപടി ഹൈറോസ്വ് പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ശരി. പോസ്റ്റ്ഗ്രെസ് എസ്‌ക്യുഎല്ലിൽ ഞാൻ എടുത്ത ഒരു കോഴ്‌സിൽ നിന്ന് വളരെക്കാലം മുമ്പ് എനിക്ക് ലിനക്സിന്റെ പേര് അറിയാമായിരുന്നു, അവർ അത് ലിനക്സിന് കീഴിൽ എനിക്ക് നൽകി, അവസാനം ടീച്ചർ ഞങ്ങളോട് പറഞ്ഞു, ഞങ്ങളെ പഠിപ്പിച്ച പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്ത ഒഎസ് എങ്ങനെ ഉപയോഗിക്കണമെന്ന് ഞങ്ങൾക്ക് അറിയാത്തതിനാൽ ഞങ്ങൾ കൂടുതൽ പഠിച്ചില്ല. . ക്ലാസ് റൂമിനുള്ളിൽ, എല്ലാ പിസികൾക്കും വ്യത്യസ്‌ത ഡിസ്ട്രോ ഉണ്ടായിരുന്നു, ഫെഡോറ, ഡെബിയ, ഉബുണ്ടോ, ഞാൻ ഫെഡോറയ്‌ക്കൊപ്പം പിസി തിരഞ്ഞെടുത്തു, അതിനുശേഷം ലിനക്സ് എന്റെ ശ്രദ്ധ ആകർഷിച്ചു. പക്ഷെ ഞാൻ ഈ സൈറ്റിനെക്കുറിച്ച് മനസിലാക്കി, ഇത് ലിനക്സ് പഠിക്കാൻ എന്റെ ആത്മാവിനെ കൂടുതൽ ഉയർത്തി, പ്രോഗ്രാം ചെയ്യുക, പി‌എച്ച്പി, മൈസ്ക്ൽ എന്നിവയാണ് എന്റെ ലക്ഷ്യം, കൂടാതെ മറ്റെന്തെങ്കിലും പ്രോഗ്രാം ചെയ്താൽ, ലിനക്സിന്റെ ഭാവിയിൽ ഞാൻ വിശ്വസിക്കുന്നു, അല്ലെങ്കിൽ സ്വതന്ത്ര സോഫ്റ്റ്വെയറിൽ . സ്വതന്ത്ര സോഫ്റ്റ്വെയറാണ് ഭാവി എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കുർസിലേറിയ ആണെങ്കിൽ ക്ഷമിക്കൂ… .. ഹൈറോസ്വിന് മറുപടി ഹൈറോസ്വ് പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ധൈര്യം ചോദിക്കുന്നു, എന്തുകൊണ്ടാണ് നിങ്ങൾ ലിനക്സിൽ നിന്ന് പോസ്റ്റുചെയ്യുന്നത് ഞാൻ കാണാത്തത്, നിങ്ങൾ എല്ലായ്പ്പോഴും വിജയത്തിൽ നിന്ന് ഇത് ചെയ്യുന്നുണ്ടോ? ഡിസ്ട്രോ ഉപയോഗിക്കുന്നതെന്താണ്. ഹൈറോസ്വിന് മറുപടി elav <° Linux പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ഇല്ല, ദയവായി. ഇപ്പോൾ പലതവണ ആവർത്തിക്കുന്ന അതേ കഥയുമായി ധൈര്യം ലഭിക്കുന്നു: ഹാർഡ് ഡിസ്ക് ആണെങ്കിൽ, ആർച്ച് ഉപയോഗിച്ചാലോ ... xD KZKG ^ Gaara പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ക്ഷമിക്കണം ... അവൻ ഒരു ക്രിബാബി ഹാഹയാക്കി ധൈര്യം പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ശരി, ഈ വിഷയത്തെക്കുറിച്ച് ഞാൻ തമാശ പറയുന്നില്ല എന്നതാണ് സത്യം (ഇത് എലാവിലേക്കും കെസെഡ്കെജി ^ ഗാരയിലേക്കും പോകുന്നു). അതെ, അത്രയേയുള്ളൂ, ഞാൻ തളർന്നുപോയി കമ്പ്യൂട്ടറിൽ തട്ടി, അന്നുമുതൽ അത് എനിക്ക് ഹാർഡ് ഡിസ്ക് പിശകുകൾ നൽകാൻ തുടങ്ങി. ഇത് പരിഹരിക്കാൻ അർഹതയില്ലാത്തതിനാൽ കുറച്ച് പാസ്ത നേടാനും പുതിയത് വാങ്ങാനും എനിക്ക് കാത്തിരിക്കേണ്ടിവരുന്നു, മാത്രമല്ല എനിക്ക് ഇനിയും ഒരുപാട് അവശേഷിക്കുന്നു. ധൈര്യത്തിന് മറുപടി ഹൈറോസ്വ് പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ഹാഹഹഹഹ ……… ചുറ്റിക്കറങ്ങരുത്… .. ശരിക്കും ധൈര്യം, ഈ സമയത്ത് നിങ്ങൾക്ക് ഇപ്പോഴും ഹാർഡ് ഡ്രൈവ് പ്രശ്‌നങ്ങളുണ്ടോ? ഹൈറോസ്വിന് മറുപടി ധൈര്യം പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം മുകളിൽ ഉത്തരം നൽകി ധൈര്യത്തിന് മറുപടി നാനോ പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം മാരികോ, നിങ്ങൾ ആശയക്കുഴപ്പത്തിലാണ്, ഒന്നര, ഫെഡോറ അവർ നിങ്ങളോട് നേരത്തെ പറഞ്ഞതുപോലെ, ലിനക്സ് ആണ്. വൈവിധ്യമാർന്നത് ഉപയോക്താവിനെ ആശയക്കുഴപ്പത്തിലാക്കുന്നില്ല, വാസ്തവത്തിൽ ഇത് എല്ലാം എളുപ്പമാക്കുന്നു, കാരണം നിങ്ങൾക്ക് എന്തുചെയ്യണമെന്ന് തിരഞ്ഞെടുക്കാനാകും. പുതുവർഷത്തിനായി ലിനക്സ്മിന്റ് അല്ലെങ്കിൽ മാഗിയ ശുപാർശ ചെയ്യുന്നവരിൽ ഒരാളാണ് ഞാൻ, അവ നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച കാര്യമാണ്, അവർ ശരിക്കും വിലമതിക്കുന്നു. ഫെഡോറ മികച്ചതാണ്, ഇത് ഡവലപ്പർമാർക്ക് മികവ് പുലർത്തുന്നതിനുള്ള ഡിസ്ട്രോയാണ് (എനിക്ക് വിവിധ കാര്യങ്ങളിൽ വിഷമമുണ്ടെങ്കിലും) ഇത് പുതിയ ഉപയോക്താക്കൾക്കുള്ളതല്ല, കാരണം എല്ലാം ടെർമിനലിലൂടെയാണ് ചെയ്യുന്നത്, കാര്യങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് ജിയുഐയെക്കുറിച്ച് മറക്കുക, ഈ ആളുകൾ ഇത് എടുക്കുന്നു ടെർമിനലിനൊപ്പം നെഞ്ച്. മറ്റൊരു പ്രധാന കാര്യം, സ്വയം ഒരു സഹായം ചെയ്യുക, പൈത്തൺ പഠിക്കുക, പി‌എച്ച്പി നിങ്ങളുടെ പ്രോഗ്രാമർ ശീലങ്ങളെ ഇല്ലാതാക്കാൻ പോകുന്നു, ഞാൻ നിങ്ങളോട് xD പറയും നാനോയ്ക്ക് മറുപടി elav <° Linux പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം എത്ര ക urious തുകകരമാണ്, എനിക്ക് ഒരു പ്രോഗ്രാമർ ആയ ഒരു സുഹൃത്ത് ഉണ്ട്, നേരെമറിച്ച് പറയുന്നു, നിങ്ങൾക്ക് ഇതിനകം പി‌എച്ച്പിയെ അറിയാമെങ്കിൽ പൈത്തൺ നല്ല ശീലങ്ങൾ നഷ്ടപ്പെടുത്തുന്നു, അതായത് അർദ്ധവിരാമങ്ങളുടെ വിവേചനരഹിതമായ ഉപയോഗം (;) .. Elav <° Linux- ന് മറുപടി നൽകുക ഹൈറോസ്വ് പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ആരെയാണ് വിശ്വസിക്കേണ്ടത്…. ഹൈറോസ്വിന് മറുപടി യോയോ ഫെർണാണ്ടസ് പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ഞാൻ എൽ‌എം‌ഡി‌ഇയിൽ കുറച്ചു കാലം ഉണ്ടായിരുന്നു, വലിയ ഡിസ്ട്രോ നിലവിൽ ഞാൻ ഡെബിയൻ മദർബോർഡിനൊപ്പം താമസിച്ചു, ഞാൻ അവൾക്കായി ഉബുണ്ടു പോലും നീക്കംചെയ്‌തു നന്ദി! യോയോ ഫെർണാണ്ടസിന് മറുപടി ധൈര്യം പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം അവസാനമായി, എലവ് ഹാഹഹഹഹയുടെ മറ്റൊരു ബ്ലോഗിലെ നിങ്ങളുടെ അഭിപ്രായം ഞാൻ ഓർക്കുന്നു ധൈര്യത്തിന് മറുപടി ജോസ് പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം എൽ‌എം‌ഡി‌ഇ എന്റെ പ്രതീക്ഷയായിരുന്നു ... പക്ഷെ അത് ഉബുണ്ടുവിന്റെ ആകർഷണീയതയിലേക്ക് നയിക്കുന്നതായി ഞാൻ കാണുന്നു. ഇത് യുപി 4 രൂപത്തിലല്ലാതെ പുറത്തുവരില്ല, കറുവപ്പട്ടയെ സ്ഥിരസ്ഥിതി ഡെസ്ക്ടോപ്പായി സംയോജിപ്പിക്കാൻ തീരുമാനിച്ചു, കാരണം ഒരുപിടി ഉപയോക്താക്കൾ അത് ആഗ്രഹിക്കുന്നു, അങ്ങനെ നിർമ്മിക്കാൻ സഹകരിക്കുന്നു. അവസാനം, ഡെബിയൻ ടെസ്റ്റിംഗിനായി ഞാൻ തിരഞ്ഞെടുക്കുമെന്ന് ഞാൻ കരുതുന്നു, ഉറവിടങ്ങൾ മനോഹരമാക്കുന്നതുപോലുള്ള കാര്യങ്ങൾ ക്രമീകരിക്കുന്നതിന് എനിക്ക് മണിക്കൂറുകൾ ചെലവഴിക്കേണ്ടിവരുമോയെന്ന സംശയമേയുള്ളൂ ... .. അതാണ് മിന്റ് ടീം കൊണ്ടുവരുന്നത്. എന്റെ അനുയോജ്യമായ ഡിസ്ട്രോ കേവലം എത്തിയിട്ടില്ല ...: സ്ഥിരമായി ഗ്നോം 3 ഉള്ള ഡെബിയൻ, സാധ്യമെങ്കിൽ ഉരുളുക. സ്വതവേ ഗ്നോം 3 ഉള്ള ഒരു ഡെബിയൻ നരകം, കറുവപ്പട്ടയുടെയും ഐക്യത്തിന്റെയും ചരിത്രമോ അതുപോലുള്ള കാര്യങ്ങളോ ഇല്ല. ഫെഡോറയെപ്പോലെ ഡെബിയനെ അടിസ്ഥാനമാക്കിയുള്ളതാണ്. ജോസിന് മറുപടി നൽകുക ഡയസെപാൻ പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം നിങ്ങൾക്ക് MATE ഇൻസ്റ്റാൾ ചെയ്യാൻ കഴിയും (അത് ഗ്നോം 2 ആണ്) ……… .അല്ലെങ്കിൽ നിങ്ങൾക്ക് XFCE ഉപയോഗിക്കാം. ഡയസെപാനിലേക്ക് മറുപടി നൽകുക മാനുവൽ ഡി ലാ ഫ്യൂണ്ടെ പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം നിങ്ങൾ‌ക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം സ്ഥിരസ്ഥിതി ഡെസ്ക്‍ടോപ്പ് ആണെങ്കിൽ‌, ഡിസ്ട്രോ മാറ്റേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ കാണുന്നില്ല. കാര്യങ്ങൾ അൺ‌ഇൻ‌സ്റ്റാൾ‌ ചെയ്യേണ്ടിവന്നത് എന്നെ അലോസരപ്പെടുത്തുന്ന എന്നെപ്പോലെയായിരുന്നു, പക്ഷേ എൽ‌എം‌ഡി‌ഇ പോലുള്ള എല്ലാം ഉൾ‌ക്കൊള്ളുന്ന ഡിസ്ട്രോകൾ‌ നിങ്ങൾ‌ക്കായിരിക്കരുത്; നിങ്ങളുടേത് ഒരു KISS അല്ലെങ്കിൽ netinstall distro ആയതിനാൽ അധിക എക്സ്ട്രാകളില്ലാതെ നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ വിടാം. ഡെബിയനിലെ ഉറവിടങ്ങൾ‌ക്കായി, ഇത് ചെയ്യുന്നതിന് എനിക്ക് മതിയായിരുന്നു: http://www.esdebian.org/wiki/mejorar-fuentes-debian മാനുവൽ ഡി ലാ ഫ്യൂണ്ടെക്ക് മറുപടി റോഡോൾഫോ അലജാൻഡ്രോ പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ചുവന്ന തൊപ്പി, ഓപ്പൺ‌സ്യൂസ്, ഉബുണ്ടു ഡെബിയൻ, ഒടുവിൽ കമാനം എന്നിവ ഉപയോഗിച്ചതിന് ശേഷം ഞാൻ ആർച്ചിനെ ലളിതമായി സൂക്ഷിക്കുന്നു റോഡോൾഫോ അലജാൻഡ്രോയ്‌ക്ക് മറുപടി ഹ്യൂഗോ പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം അപ്‌ഗ്രേഡുചെയ്യാൻ നല്ല ബാൻഡ്‌വിഡ്‌ത്ത് ഉള്ള ആർക്കും… എന്റെ ജോലിക്ക് 128 കെബിപിഎസ് 1: 1 ലിങ്ക് ഉണ്ടായിരിക്കാമെങ്കിലും, ഇത് യഥാർത്ഥത്തിൽ പകൽ 33 കെബിപിഎസിൽ താഴെയാണ് പ്രവർത്തിക്കുന്നത്. പക്ഷെ ഞാൻ ഒടുവിൽ എൽ‌എം‌ഡി‌ഇ നീക്കംചെയ്യുകയും ഡെബിയനെ തിരികെ വയ്ക്കുകയും ചെയ്യും, എനിക്ക് അതിന്റെ ഭാരം കുറയുന്നു. വാസ്തവത്തിൽ, എനിക്ക് റേസർ-ക്യുടി പരീക്ഷിക്കാൻ ആഗ്രഹമുണ്ട്, ഞാൻ ഇതിനകം തന്നെ മുഴുവൻ ഇന്റർഫേസും സ്പാനിഷിലേക്ക് വിവർത്തനം ചെയ്തു (അവിശ്വസനീയമാംവിധം സ്പാനിഷിനായി ഒരു വിവർത്തന ടീമും ഇല്ല) അതിനാൽ ഞാൻ ഇത് പരീക്ഷിച്ചുനോക്കേണ്ടതുണ്ട്. വെയ്‌ലാൻഡിനെ പിന്തുണയ്ക്കാൻ പദ്ധതിയിട്ടിട്ടുണ്ടോ എന്ന് ഞാൻ അവരുടെ ലീഡ് പ്രോഗ്രാമറോട് ചോദിച്ചു, ഏപ്രിൽ അല്ലെങ്കിൽ മെയ് മാസങ്ങളിൽ ഇത് വികസിപ്പിക്കാൻ അവർ പദ്ധതിയിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഹ്യൂഗോയ്ക്ക് മറുപടി elav <° Linux പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം കൊള്ളാം !!! നിങ്ങൾ ഇതുവരെ RazorQT- ലേക്ക് കടന്നതിനാൽ, മെനു എന്തുകൊണ്ടാണ് ഇത്ര വൃത്തികെട്ടതായി കാണപ്പെടുന്നതെന്ന് എന്നോട് പറയാമോ? Elav <° Linux- ന് മറുപടി നൽകുക ഹൈറോസ്വ് പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ഞാൻ ഇതിനകം തീരുമാനിച്ചു, ഞാൻ ഫെഡോറ 64 ബിറ്റിനൊപ്പം പോകുന്നു. എനിക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ ഞാൻ 64 ബിറ്റ് ഡെബിയയുമായി പോകുന്നു. ഇത് ഇപ്പോഴും എന്നെ കൂടുതൽ ബുദ്ധിമുട്ടാക്കുന്നുവെങ്കിൽ, ഞാൻ വിൻഡോസുമായി സഹകരിക്കും, ഇപ്പോൾ ... കൂടുതൽ പറയരുത് ... ഹൈറോസ്വിന് മറുപടി പണ്ടേ 92 പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം …..പൊട്ടിച്ചിരിക്കുക! Pandev92 എന്നതിലേക്ക് മറുപടി നൽകുക ധൈര്യം പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ഫെഡോറയേക്കാൾ ഡെബിയൻ ബുദ്ധിമുട്ടാണ്, നിങ്ങൾക്ക് ഫെഡോറ ഇഷ്ടമല്ലെങ്കിൽ മാഗിയ ശ്രമിക്കുക ധൈര്യത്തിന് മറുപടി അലുനാഡോ പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം കാലക്രമേണ, വളരെയധികം വായനയിൽ നിന്നും അതിനാൽ ലിനക്സിന്റെ ലോകത്തെക്കുറിച്ചുള്ള ആളുകളെയും അവരുടെ അഭിപ്രായങ്ങളെയും പഠിക്കുന്നതിൽ നിന്ന് ഞാൻ ഇനിപ്പറയുന്നവ പഠിച്ചു: റോളിംഗ്-റിലീസ് നിങ്ങൾക്ക് ഇഷ്ടമാണോ? അതിനാൽ നിങ്ങൾ പിസി ഉപയോഗിക്കരുത്; പിസി നിങ്ങളെ ഉപയോഗിക്കുന്നു. ഏറ്റവും പുതിയ സേവനങ്ങൾക്കായി ദാഹിക്കുന്ന ആ കണ്ണുകൾക്കായി മറഞ്ഞിരിക്കുന്ന ഈ ചെറിയ ജ്ഞാനം പ്രതീക്ഷിക്കുന്നു. അലുനാഡോയ്ക്ക് മറുപടി ഡയസെപാൻ പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം "നിങ്ങൾക്ക് റോളിംഗ്-റിലീസ് ഇഷ്ടമാണ്" എന്ന വാചകം "നിങ്ങൾ പതിപ്പ് ബാധിക്കുന്നു" എന്ന് മാറ്റി. മികച്ചതായി തോന്നുന്നു. ഡയസെപാനിലേക്ക് മറുപടി നൽകുക എറിത്രിം പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം ശരി, ഇത് അങ്ങനെയല്ലെന്ന് ഞാൻ കരുതുന്നു, ഞാൻ പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതിനാൽ റോളിംഗ് റിലീസുകൾ ഇഷ്ടപ്പെടുന്നു, മാത്രമല്ല ലോകത്തിലെ ഏറ്റവും കൂടുതൽ ബഗുകൾ റിപ്പോർട്ട് ചെയ്യുന്ന ഒന്നല്ലെങ്കിലും പരീക്ഷിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. കൂടാതെ, റോളിംഗ് ഉപയോഗിക്കുന്നത് കമ്പ്യൂട്ടറിൽ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്, മാത്രമല്ല (വിചിത്രമായി മതി) എനിക്ക് ഇത് ഇഷ്‌ടമാണ്, കാരണം ഇതിനെക്കുറിച്ച് കൂടുതലറിയാൻ ഇത് എന്നെ അനുവദിക്കുന്നു, അല്ലാത്തപക്ഷം ഞാൻ തീർച്ചയായും പഠിക്കാൻ ആഗ്രഹിക്കുന്നില്ല, അതിനാൽ, പറയാൻ കുറഞ്ഞത്. എങ്ങനെയെങ്കിലും എനിക്ക് ഒരു റോളിംഗ് റിലീസ് കഴുതയുടെ വേദനയാണ്, പക്ഷേ ഇത് നിങ്ങളെ എന്താണ് പഠിപ്പിക്കുന്നത്! തീർച്ചയായും, നിങ്ങൾ‌ക്ക് പ്രശ്‌നങ്ങൾ‌ നൽ‌കാത്ത ഒരു ഡിസ്ട്രോയ്‌ക്കായി നിങ്ങൾ‌ അന്വേഷിക്കുകയാണെങ്കിൽ‌, റോളിംഗ് മികച്ച ഓപ്ഷനല്ലെന്ന് വ്യക്തമാണ്, അങ്ങനെയാണെങ്കിൽ‌ ഞാൻ‌ ഡെബിയൻ‌ പരിശോധനയിൽ‌ ഉറച്ചുനിൽക്കും, കാരണം സ്ഥിരത എന്റെ അഭിരുചിക്കനുസരിച്ച് കാലഹരണപ്പെട്ടതിനാൽ‌ നിങ്ങൾ‌ക്ക് ഉപയോഗിക്കാൻ‌ കഴിയില്ല നിരവധി ആപ്ലിക്കേഷനുകൾ അല്ലെങ്കിൽ ടെസ്റ്റിംഗിലുള്ള ചില സവിശേഷതകൾ, ഉദാഹരണത്തിന്. എറിത്രമിന് മറുപടി ജോസ് പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം റോളിംഗ് റിലീസ് എന്നാൽ വെർട്ടിറ്റിസിന് വിപരീതമാണ്: നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുകയും മറക്കുകയും ചെയ്യുന്നു (ഒരു പ്രശ്നം കൃത്യസമയത്ത് ദൃശ്യമാകുന്നില്ലെങ്കിൽ). ഈ അർത്ഥത്തിൽ, ഒഎസിന്റെയും പ്രോഗ്രാമുകളുടെയും പതിപ്പ്, വ്യക്തിഗതമായി വേർതിരിച്ചറിയേണ്ടത് ആവശ്യമാണ്. ആദ്യത്തേത് എന്നെ പരിഹരിക്കും, രണ്ടാമത്തേത് എന്നെ വളരെയധികം വിഷമിപ്പിക്കുന്നില്ല. ജോസിന് മറുപടി നൽകുക പണ്ടേ 92 പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം പ്രധാന പേജിലെ അഭിപ്രായ ടാബ് കാണുകയും ഒരു അഭിപ്രായത്തിൽ ക്ലിക്കുചെയ്യുകയും ചെയ്യുമ്പോൾ, അത് നിങ്ങൾക്ക് ആവശ്യമുള്ള അഭിപ്രായം അയച്ചാൽ നന്നായിരിക്കും, മാത്രമല്ല പോസ്റ്റ് മാത്രമല്ല, ഇത് ചെയ്യാൻ കഴിയുമോ എന്ന് എനിക്കറിയില്ല. Pandev92 എന്നതിലേക്ക് മറുപടി നൽകുക ധൈര്യം പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം +1 ധൈര്യത്തിന് മറുപടി റെയോണന്റ് പറഞ്ഞു ഉണ്ടാക്കുന്നു 11 വർഷം +2 റെയോണന്റിന് മറുപടി അഡിയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പിഡ്‌ജിനായുള്ള നല്ല ഐക്കൺ തീം XFCE- നായുള്ള പോക്ക്മോൺ ഐക്കണുകൾ നിങ്ങളുടെ ഇമെയിലിലെ വാർത്ത നിങ്ങളുടെ ഇമെയിലിൽ ഏറ്റവും പുതിയ ലിനക്സ് വാർത്തകൾ നേടുക പേര് ഇമെയിൽ പ്രതിദിന വാർത്താക്കുറിപ്പ് പ്രതിവാര വാർത്താക്കുറിപ്പ് നിയമപരമായ വ്യവസ്ഥകൾ ഞാൻ അംഗീകരിക്കുന്നു ↑ ഫേസ്ബുക്ക് ട്വിറ്റർ പോസ്റ്റ് കന്വിസന്ദേശം ഇമെയിൽ ആർ.എസ്.എസ് ഐഫോൺ വാർത്ത ഞാൻ മാക്കിൽ നിന്നാണ് ആപ്പിൾ ഗൈഡുകൾ Android സഹായം ആൻഡ്രോയിഡ്സിസ് Android ഗൈഡുകൾ എല്ലാ ആൻഡ്രോയിഡ് എൽ ഔട്ട്പുട്ട് ഗാഡ്‌ജെറ്റ് വാർത്ത മൊബൈൽ ഫോറം ടാബ്‌ലെറ്റ് സോൺ വിൻഡോസ് വാർത്ത ലൈഫ് ബൈറ്റുകൾ ക്രിയേറ്റീവുകൾ ഓൺ‌ലൈൻ എല്ലാ eReaders ഉം സ Hardware ജന്യ ഹാർഡ്‌വെയർ ലിനക്സ് അടിമകൾ ഉബുൻലോഗ് WoW ഗൈഡുകൾ ചീറ്റുകൾ ഡൗൺലോഡുകൾ മോട്ടോർ വാർത്ത ബെസിയ Spanish Afrikaans Albanian Amharic Arabic Armenian Azerbaijani Basque Belarusian Bengali Bosnian Bulgarian Catalan Cebuano Chichewa Chinese (Simplified) Chinese (Traditional) Corsican Croatian Czech Danish Dutch English Esperanto Estonian Filipino Finnish French Frisian Galician Georgian German Greek Gujarati Haitian Creole Hausa Hawaiian Hebrew Hindi Hmong Hungarian Icelandic Igbo Indonesian Irish Italian Japanese Javanese Kannada Kazakh Khmer Korean Kurdish (Kurmanji) Kyrgyz Lao Latin Latvian Lithuanian Luxembourgish Macedonian Malagasy Malay Malayalam Maltese Maori Marathi Mongolian Myanmar (Burmese) Nepali Norwegian Pashto Persian Polish Portuguese Punjabi Romanian Russian Samoan Scottish Gaelic Serbian Sesotho Shona Sindhi Sinhala Slovak Slovenian Somali Spanish Sudanese Swahili Swedish Tajik Tamil Telugu Thai Turkish Ukrainian Urdu Uzbek Vietnamese Welsh Xhosa Yiddish Yoruba Zulu
പിണറായി വിജയന്‍ അവതരിപ്പിച്ച പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം – Pravasa Lokam പിണറായി വിജയന്‍ അവതരിപ്പിച്ച പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം – Pravasa Lokam Pravasa Lokam breaking news New 3:14 pm ബ്ലേഡ് മാഫിയയുടെ ഭീഷണി; കെട്ടിട നിർമാണത്തൊഴിലാളി ജീവനൊടുക്കി. 12:11 pm പിണറായി ഭരണത്തില്‍ കേരളത്തില്‍ ഭയത്തിന്‍റെ അന്തരീക്ഷമാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. 8:49 am വിരമിച്ചവർക്കുള്ള യു.എ.ഇ റെസിഡൻസി വിസ: ആർക്കാണ് യോഗ്യത? 8:20 am നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി 5:41 pm ഇ.കെ ദിനേശന്റെ ധ്യാനപ്രവാസം പ്രകാശനം ചെയ്തു. പിണറായി വിജയന്‍ അവതരിപ്പിച്ച പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം December 31, 2019 by admin 0 365 Share Post Share on Facebook Share on Twitter കേരള നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം : ‘ സര്‍, 2019ലെ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റിലെ ഇരു സഭകളും അംഗീകരിച്ചതിനെത്തുടര്‍ന്ന് സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ രൂപപ്പെടുകയും രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ പൊതുവില്‍ സമാധാനപരമായ പ്രതിഷേധം ഒറ്റക്കെട്ടായി ഉയര്‍ന്നുവന്നിട്ടുണ്ട്. പൗരത്വം നല്‍കുന്നതിനായി പുതിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കുന്ന, 2019ലെ പൗരത്വഭേദഗതി നിയമം നമ്മുടെ ഭരണഘടനയിലെ പാര്‍ട്ട് 3 ലെ മൗലികാവകാശമായ സമത്വതത്വത്തിന്റെ ലംഘനമാണ്. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം വിവിധ ധാരകളുടെ സമന്വയം കൂടിയായിരുന്നു.അവ മുന്നോട്ടുവച്ച ആധുനിക ജനാധിപത്യത്തെയും മതനിരപേക്ഷ കാഴ്ചപ്പാടിനെയും ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന രൂപപ്പെട്ടുവന്നത്. പൗരാവകാശങ്ങള്‍ക്കും സമത്വത്തിലധിഷ്ടിതമായ സമൂഹത്തിനും വേണ്ടിയുള്ള പോരാട്ടത്തിലെ ഒരു നാഴികക്കല്ലായി രൂപീകരിക്കപ്പെട്ട നമ്മുടെ ഭരണഘടന ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സമത്വത്തിലും ശാസ്ത്രീയമനസ്ഥിതിയിലും അധിഷ്ഠിതമായ ഒന്നുകൂടിയാണ്. വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഉള്‍ക്കൊണ്ടുകൊണ്ട് രൂപപ്പെട്ടതാണ് ഇന്ത്യന്‍ ദേശീയത. നാനാത്വത്തില്‍ ഏകത്വം എന്ന വീക്ഷണത്തിന്റെ അടിത്തറ അതുകൊണ്ടുതന്നെയാണ് ഭരണഘടന ഉള്‍ക്കൊണ്ടിട്ടുള്ളത്. 2019ലെ പൗരത്വഭേദഗതി നിയമം പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് 2014 ഡിസംബര്‍ 31 നു മുന്‍പ് കുടിയേറിപ്പാര്‍ത്ത ഹിന്ദു, സിഖ് , ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതും മുസ്ലീങ്ങളെ അതില്‍ ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്യുന്ന വ്യവസ്ഥ ഉള്‍പ്പെടുന്ന ഒന്നാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കപ്പെടുമ്പോള്‍ മതരാഷ്ട്ര സമീപനമാണ് അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. ഇത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിന് കടകവിരുദ്ധമായതിനാല്‍ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നില്ല. ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള കൂട്ടായ പരിശ്രമം എല്ലാ മതവിഭാഗങ്ങളുടെയും മതനിരപേക്ഷ കാഴ്ചപ്പാടുള്ളവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ട സന്ദര്‍ഭമാണിത്. നമ്മുടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളില്‍ ഉയര്‍ന്നുവരുന്ന ആശങ്കകള്‍ കണക്കിലെടുത്തുകൊണ്ട് പൗരത്വം നല്‍കുന്നതില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴി വയ്ക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ 2019ലെ പൗരത്വഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള നിയമസഭ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. ‘
കെൾക്കുകയും ചെയ്യുന്നു. അപ്പൊൾ ഇനിക്കണ്ടായ സന്തൊഷം ഇന്നും മനസ്സിൽ പൂർമായിരിക്കുന്നു. ഇനി ഒരിക്കൽ കാണുമ്പൊൽ അറിവിക്കാനുള്ള സന്തൊഷവാക്കുകൾ എന്റെ നാക്കിൽ നിരത്തി ഹാജരാക്കിയിരിക്കുന്നു. ഭാവി പ്രത്യക്ഷം : നാളത്തെ സഭയുടെ രസം ഞാൻ ഇപ്പൊൾതന്നെ അനുഭവിച്ചുതുടങ്ങിയിരിക്കുന്നു. ഭയത്തും കൽ ഭൂതാ ഉദാ : ആ മൂർഖൻ സഭയിൽവച്ച ഭൊഷ്ക്കു പറഞ്ഞ പ്പൊൾ ഉണ്ടായ അവമാനഭയം ഇപ്പൊഴും മനസ്സിനെ ദഹിപ്പിക്കുന്നു. ഭാവിപ്രത്യക്ഷം : oരം മാസം ഒടുക്കം ഉണ്ടാവാനുള്ള വിചാരണയ്ക്ക കച്ചെരിയിൽ പൊകുമ്പൊൾ ഉണ്ടാവുന്ന അയാളുടെ അസത്യവാദം എന്നെ ഇപ്പൊൾതന്നെ ജ്വലിപ്പിക്കുന്നു. ഇത്യാദി സ്പഷ്ടം തന്നെ. (൧൮) സ്വഭാവൊക്തി --------------------------- ഇത ജാതിസ്വഭാവത്തെയൊ ഗുണസ്വഭാവത്തൊയൊ കാലാദി സ്വഭാവത്തെയൊ അനുളവം വരാൻ തക്കവണ്ണം വർണ്ണിക്കുകയാകുന്നു. ഉദാ  : ഒരുദ്യൊഗസ്ഥൻ പറയുന്നു --- ഞാൻ ഇന്നലെ കച്ചെരിച്ച പൊകുംപഴും പൊയിട്ടും ചില നെരംപൊക്കുകൾ കണ്ടു. അത പറയാം. വഴിയിൽ കുതിരപ്പുറത്തിരിക്കുമ്പൊൾ ഒരു കാട്ടുമാൻ കൂട്ടത്തിൽനിന്ന വെർപ്പെട്ടപ്പൊൾ കുതിര കുറെ അടുത്തു.ആ സമയംമാൻ ബഹുവെഗത്തൊടെഅഞ്ചാറുചാടി ദൂരെചെന്നകഴുത്തൻ തിരിച്ച ഇങ്ങൊട്ടു നൊക്കി. അപ്പൊൾ അതിന്റെ ചെവി മെപ്പൊട്ടു പൊക്കി എളക്കാതെ സകല ശബ്ദങ്ങളുടെയും സൂക്ഷ്മജ്ഞാനത്തിംകൽ ജാഗ്രതയായിരിന്നു. വാല കീഴ് പൊട്ടതറ്റും പൃഷ്ഠം കുറെ കുനിഞ്ഞും ഓടാൻ ഹാജരായ നിലയായിരുന്നു. കുതിരയുടെ കൊളമ്പിന്റെ ശബ്ദംകൊണ്ടു കൊറെ കൊറെ ഞെട്ടിയിരുന്നു. കണ്ണ് എന്നിലും കുതിരയിലും മാൻകൂട്ടത്തിലും പിന്നെ എവിടെയെല്ലാമൊട ഓടിക്കൊണ്ടിരുന്നു. അതിന്റെ വായിൽ പാതി കടിച്ച കുറെ പുല്ലും ഉണ്ടായിരുന്നു. ആ മാനിന്റെ വർണ്ണസ സന്ദര്യവും വലരെ കുതുഫലമായ ഭയാവലൊകനവും കണ്ട ഞാൻ ദയാപൂർവ്വ കവിസ്മയത്തൊടുകൂടി കൊറെനെരം കുതിരയെ അനക്കാതെ നിറുത്തിയിരുന്നു. ഇങ്ങനെ ഹരിണജാതിസ്വഭാവം കണ്ടപിന്നെ മണിയായിപ്പൊയി. കച്ചെരി യിൽ പൊവാൻ വൈകിയെന്ന വിചാരിച്ച ലകാൻ ഇളക്കിവിട്ടു. അപ്പൊൾ ആ കുതിര മുൻപിൽ കണ്ട മാനിന്റെ വെഗത്തെ ജയിക്ക ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) "https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/155&oldid=162099" എന്ന താളിൽനിന്ന് ശേഖരിച്ചത് വർഗ്ഗങ്ങൾ: DC2014Pages DC2014-Pages created by Manojpattat QC-C QC-L QC-N QC-P QC-Q QC-S തെറ്റുതിരുത്തൽ വായന കഴിഞ്ഞവ ഗമന വഴികാട്ടി വ്യക്തിഗത ഉപകരണങ്ങൾ പ്രവേശിച്ചിട്ടില്ല സംവാദം സംഭാവനകൾ അംഗത്വമെടുക്കുക പ്രവേശിക്കുക നാമമേഖലകൾ മുൻപത്തെ താൾ അടുത്ത താൾ താൾ സംവാദം ചിത്രം സൂചിക മലയാളം ദർശനീയത വായിക്കുക തിരുത്തുക നാൾവഴി കാണുക കൂടുതൽ ഉള്ളടക്കം പ്രധാന താൾ പുതിയ താളുകൾ പുസ്തകം ചേർക്കുക ഏതെങ്കിലും താൾ പങ്കാളിത്തം സമീപകാല മാറ്റങ്ങൾ വിക്കി പഞ്ചായത്ത് Embassy ധനസമാഹരണം വഴികാട്ടി സഹായം മാർഗ്ഗരേഖകൾ ആശയവിനിമയം തൽസമയ സം‌വാദം മെയിലിങ് ലിസ്റ്റ് ഉപകരണങ്ങൾ ഈ താളിലേക്കുള്ള കണ്ണികൾ അനുബന്ധ മാറ്റങ്ങൾ അപ്‌ലോഡ്‌ പ്രത്യേക താളുകൾ സ്ഥിരംകണ്ണി താളിന്റെ വിവരങ്ങൾ ഈ താൾ ഉദ്ധരിക്കുക അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക പുസ്തകം സൃഷ്ടിക്കുക അച്ചടിരൂപം Download EPUB Download MOBI Download PDF Other formats ഇതരഭാഷകളിൽ ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 08:45, 16 ഓഗസ്റ്റ് 2018. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക.
അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ സ്വീകരണ റാലിക്കിടെ, പടക്കവുമായി വന്ന രണ്ടു കാറുകള്‍ കത്തിനശിച്ചു.കൃഷ്ണഗിരി ടോള്‍ ഗേറ്റിന് സമീപമാണ് സംഭവം. നാലുവര്‍ഷത്തെ ജയില്‍ വാസത്തിനും ആഴ്ചകള്‍ നീണ്ട കോവിഡ് ചികിത്സയ്ക്കും ശേഷം ബംഗളൂരുവില്‍ നിന്ന് ഇന്ന് രാവിലെയാണ് ശശികല ചെന്നൈയിലേക്ക് പുറപ്പെട്ടത്. വഴിനീളെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വീണ്ടും തമിഴക രാഷ്ട്രീയത്തെ ഇളക്കിമറിക്കാനാണ് ശശികല ശ്രമിക്കുന്നത്. അതിനിടെ കൃഷ്ണ ഗിരി ടോള്‍ ഗേറ്റിന് സമീപം സ്വീകരണം ഏറ്റുവാങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. Spread the love Related Articles: മന്ത്രിസഭാ പുന:സംഘടനയ്‌ക്കും സ്വാഭാവിക അനുകൂല സാഹചര്യം... രണ്ടു മന്ത്രിമാർ മാറും 'ഭരണഘടന അംഗീകരിക്കാത്ത രണ്ടു പാർട്ടികളാണ് സിപിഎമ്മും ആർഎസ്എസ്സും ': കെ. സുധാകരൻ English Summary: crackers carried car set fire near sasikala's reception meeting place in tamilnadu ← ഫൈസാബാദിലെ മുസ്ലീം സംഘടന രാമക്ഷേത്രനിര്‍മാണത്തിന് സംഭാവന നല്‍കി → വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായെന്നു പറഞ്ഞാല്‍ അര്‍ത്ഥം മാര്‍ക്സിസം അപ്രസക്തമായി എന്നാണ് – കാനം
ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം കുടുക്ക് 2025 ലെ ഒരു വീഡിയോ ഗാനത്തിന്‍റെ ടീസര്‍ പുറത്തെത്തി. ഉടല്‍ കൊണ്ട സ്വരമേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശ്യാം നാരായണന്‍ ടി കെ, ഹരിത ഹരിബാബു എന്നിവര്‍ ചേര്‍ന്നാണ്. ഭൂമിയുടേതാണ് സംഗീത സംവിധാനം. സിതാര കൃഷ്ണകുമാറും ഭൂമിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ കഥാ കാലം 2025 ആണ്. ടെക്നോളജി ജീവിതത്തിനുമേല്‍ അത്രമേല്‍ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്‍റെ സ്വകാര്യതയാണ് ചിത്രത്തിന്‍റെ വിഷയം. ഓഗസ്റ്റ് 25 നാണ് ചിത്രത്തിന്‍റെ റിലീസ്. അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൃഷ്ണശങ്കര്‍, ബിലഹരി, ദീപ്തി റാം എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആക്ഷന്‍ കൊറിയോഗ്രഫി വിക്കി, ഛായാഗ്രഹണം അഭിമന്യു വിശ്വനാഥ്, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം ഭൂമി, മണികണ്ഠന്‍ അയ്യപ്പ, പശ്ചാത്തല സംഗീതം ഭൂമി, മുജീബ് മജീദ്, കലാസംവിധാനം ഇന്ദുലാല്‍, അനൂപ്, വസ്ത്രാലങ്കാരം ഫെമിന ജബ്ബാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് പ്രഭാകര്‍, അസോസിയേറ്റ് ഡയറക്ടര്‍ ആനന്ദ് ശ്രീനിവാസന്‍, സ്റ്റില്‍സ് അരുണ്‍ കിരണം. ALSO READ : നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാവുന്നു; നിശ്ചയത്തിന് കുടുംബസമേതം എത്തി 'ഹൃദയം' ടീം കുടുക്കിലെ ഒരു ​ഗാന രം​ഗവുമായി ബന്ധപ്പെട്ട് നടി ദുർ​ഗയ്ക്ക് എതിരെ സൈബർ ആക്രമണം നടന്നിരുന്നു. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളായിരുന്നു ഇതിന് കാരണം. ഇക്കാര്യത്തിൽ പ്രതികരണവുമായി കൃഷ്ണ ശങ്കറും ദുർ​ഗയുടെ ഭർത്താണ് അർജുൻ രവീന്ദ്രനും രംഗത്തെത്തിയിരുന്നു. കേവലം ഒരു ലിപ്‌ലോക്കിന്റെ പേരിൽ തന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്തവർക്ക് ഒരു ലോഡ് പുച്ഛമാണ് ഉത്തരമായി നൽകാനുള്ളതെന്നാണ് അർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ വിധം ദുർഗ്ഗക്ക് പൂർണ സപ്പോർട്ട് തന്റെയും കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടർന്നും ഉണ്ടാകുമെന്നും അർജുൻ കുറിച്ചിരുന്നു. Last Updated Aug 22, 2022, 10:29 PM IST Malayalam Movie Songs Follow Us: Download App: RELATED STORIES ഐശ്വര്യ ലക്ഷ്‍മിയും വിഷ്‍ണു വിശാലും ഒന്നിക്കുന്ന 'ഗാട്ട ഗുസ്‍തി'; 'മൈക്ക് ടൈസൺ' ​ഗാനമെത്തി വീണ്ടും ഗായിക ആകാൻ മഞ്‍ജു വാര്യര്‍; ഇത്തവണ അജിത്തിന്റെ 'തുനിവി'ൽ തിരിച്ചുവരവ് ​ഗംഭീരമാക്കാൻ ഭാവന; 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി'ലെ ഗാനം എത്തി ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം; വീഡിയോ ക്രിയേറ്റർമാരെ ഉന്നമിട്ട് ജിയോ 'വരാഹ രൂപം' ഇല്ലാതെ 'കാന്താര' ഒടിടിയിൽ‌; നീതിയുടെ വിജയമെന്ന് തൈക്കുടം ബ്രിഡ്ജ് LATEST NEWS യുഎഇയില്‍ അടുത്ത വര്‍ഷത്തെ പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു വിഴിഞ്ഞം സംഘർഷം; പൊലീസ് നടപടി ദൗർഭാഗ്യകരമെന്ന് കെസിബിസി 'ഒരുപാട് സ്നേഹവും സന്തോഷവും മനസില്‍ നിറയ്ക്കുന്ന രംഗം'; വീഡിയോ വൈറലാകുന്നു വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷാവസ്ഥ, അക്രമം; 30 ലേറെ പൊലീസുകാർക്ക് പരിക്ക്, കളക്ടർ സ്ഥലത്തേക്ക്, വൈദികരുമായി ചർച്ച ഭാരത് ജോഡോ യാത്രയിൽ വൻ ജനത്തിരക്ക്: തിക്കും തിരക്കിലും കെസി വേണുഗോപാൽ എംപിക്ക് നിലത്ത് വീണ് പരിക്കേറ്റു
Sticky Flip പ്രശസ്ത പ്രസാധകനായ വൂഡൂവിൽ നിന്നുള്ള ഒരു ആർക്കേഡ് ഗെയിമാണ് എപികെ. മൊബൈലിലെ “ഭ്രാന്തമായ” ഗെയിമുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട, ഈ അതുല്യമായ തലക്കെട്ട് ലഭിക്കാൻ Sticky Flip എന്താണ് ചെയ്തത്? Sticky Flip എന്നതിനെ കുറിച്ച് പരിചയപ്പെടുത്തുക ബേബി ഗമ്മിയുമായി നിലത്ത് വീഴാതെ നൃത്തം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഒരാൾ പറയുന്നത് ഞാൻ കേട്ടു: വ്യത്യസ്തരായിരിക്കാൻ ധൈര്യപ്പെടുന്നത് പലപ്പോഴും നല്ല ഫലങ്ങൾ നൽകുന്നില്ല, പക്ഷേ വ്യത്യാസം സൃഷ്ടിക്കുന്നതിൽ വിജയിക്കുന്ന കുറച്ച് പേർക്ക് അവരുടേതായ പാതയുണ്ടാകും. ഈ വാചകത്തിൽ എനിക്ക് വളരെ താൽപ്പര്യമുണ്ട്, കാരണം എല്ലാവരും ഒരുപോലെയാണെങ്കിൽ, ജീവിതത്തിന് അതിന്റേതായ നിറങ്ങൾ ഉണ്ടാകില്ല, ഇനി രസകരവുമല്ല. അതുകൊണ്ടാണ് ഞാൻ ഈ ഗെയിം കളിക്കുന്നത്. അറിയാത്തവർക്ക്, ഗെയിം ഒരു സങ്കീർണ്ണമായ ലോകമാണ്, ഈ ഭൂമിയിലെ മിക്കവാറും എല്ലാ രസകരമായ കാര്യങ്ങളും പുനർനിർമ്മിക്കുന്നു, നിങ്ങൾക്ക് ഒരിക്കലും സ്വപ്നം കാണാൻ കഴിയാത്ത വിചിത്രവും ഭ്രാന്തവുമായ ആശയങ്ങൾ പോലും. ഇനി ഈ ഗെയിമിൽ എന്താണുള്ളതെന്ന് നോക്കാം! വ്യത്യസ്ത ആശയം വ്യത്യസ്ത പ്രധാന കഥാപാത്രം ഒരു ട്രെഡ്മില്ലിൽ ഒരു പുരുഷനോടൊപ്പം, തലയിൽ മൃദുവായ വടിയുമായി ഗെയിമിന്റെ പോസ്റ്റർ ഞാൻ ആദ്യം കണ്ടപ്പോൾ, ഗെയിം എന്താണ് നരകമെന്ന് എനിക്ക് മനസ്സിലായില്ല. ഈ മനുഷ്യൻ ഗെയിമിലെ പ്രധാന കഥാപാത്രമാകുമോ? എന്നാൽ വളരെ വിചിത്രമായി, അത് വളരെ തെറ്റാണ്. Sticky Flip ന്റെ പ്രധാന കഥാപാത്രം ആ വിചിത്രമായ ബേബി പിങ്ക് ഗമ്മിയാണ്! ഗെയിമിൽ, ലക്ഷ്യസ്ഥാനത്ത് സ്ക്രീനിൽ സ്പർശിക്കുന്നതിലൂടെ, ബേബി ഗമ്മിയെ ആവശ്യമുള്ള സ്ഥലത്തേക്ക് വരാൻ നിങ്ങൾ സഹായിക്കും. നിങ്ങളുടെ ഒരേയൊരു ജോലി ബേബിയെ നല്ല വേഗത നേടാൻ വീഴാൻ ശ്രമിക്കുക എന്നതാണ്, തുടർന്ന് ചാടുക, ഒരു പ്രത്യേക ഉപരിതലത്തിൽ ഒട്ടിപ്പിടിക്കുക, അത് നിലത്ത് വീഴാത്തിടത്തോളം കാലം. ഞാൻ തമാശ പറയുകയാണെന്ന് നിങ്ങൾ വിചാരിച്ചേക്കാം, അല്ലേ? അനുമാനിക്കാൻ മടിക്കരുത്, പക്ഷേ ഞാൻ സത്യം പറയുകയാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, തമാശ പറയുകയല്ല! ഗെയിം അക്ഷരാർത്ഥത്തിൽ ഒരു തമാശ പോലെയാണ്, സഞ്ചി. ഒരു നിമിഷത്തെ ആശ്ചര്യത്തിന് ശേഷം, ഈ ബേബി ഗമ്മിയാണ് പ്രധാന കഥാപാത്രം എന്ന് ഞാൻ തിരിച്ചറിഞ്ഞപ്പോൾ, ഞാനും ആ വസ്തുത അംഗീകരിച്ചു, നരകം എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ വളരെ ആശയക്കുഴപ്പത്തിലായ മാനസികാവസ്ഥയോടെ ഞാൻ ഗെയിമിലേക്ക് പ്രവേശിക്കുന്നത് തുടർന്നു. ഞാൻ ഒരു പടി, രണ്ട് പടി, മൂന്ന് പടികൾ ചാടി, ഈ തമാശയ്ക്ക് യഥാർത്ഥത്തിൽ ധാരാളം ചതിക്കുഴികളുണ്ടെന്നും ഞാൻ വിചാരിച്ചതിനേക്കാൾ കളിക്കാൻ ബുദ്ധിമുട്ടാണെന്നും മനസ്സിലാക്കാൻ തുടങ്ങി. ഒരു ഗെയിം വളരെ രസകരമാണ്, പക്ഷേ കളിക്കാൻ വളരെ ബുദ്ധിമുട്ടാണ് ഒന്നാമതായി, ബേബി ഗമ്മി വളരെ ഭാരമുള്ളതാണ്. ഇത് വെറുമൊരു സാധാരണ ഗമ്മി മാത്രമല്ല. ഇത് ഒരുപക്ഷേ കട്ടിയുള്ള ഒരു സ്ലിം ആയിരിക്കും. അത് ഒരു വാതിലിന്റെ മുകളിൽ ചാടിയപ്പോൾ, വാതിൽ വശങ്ങളിലേക്ക് വീഴുന്നത് വളരെ ഭാരമുള്ളതാണ്. പിന്നെ അത് കഷണ്ടിയുള്ള ഒരു ചെറുപ്പക്കാരന്റെ മേൽ ചാടിയപ്പോൾ അയാളും വീണു. ഹഹഹ. ആദ്യം, അത് മനോഹരവും യുക്തിസഹവുമാണെന്ന് എനിക്ക് തോന്നി. എന്നാൽ പിന്നീട്, ബേബി ഗമ്മിയുടെ ഈ ഹെവിവെയ്റ്റ് അരോചകമായിത്തീർന്നു. ഉദാഹരണത്തിന്, അത് ആളുടെ തലയിൽ കിടക്കാം, പക്ഷേ മറ്റൊരു സ്ഥലത്തേക്ക് ചാടുന്നതിന് മുമ്പ് അത് വളരെക്കാലം അവിടെ നിൽക്കുകയാണെങ്കിൽ, അവൻ പെട്ടെന്ന് വശങ്ങളിലേക്ക് തിരിയും, കാരണം അത് വളരെ ഭാരമുള്ളതാണ്. തൽഫലമായി, ബേബി ഗമ്മിയും വീണ് തറയിൽ തൊടും. കളി കഴിഞ്ഞു! രണ്ടാമത്തെ കാര്യം ബേബി ഗമ്മി നിയന്ത്രിക്കാൻ ശരിക്കും ബുദ്ധിമുട്ടാണ് എന്നതാണ്. അതിന് അസ്ഥികൾ ഇല്ലാത്തതിനാൽ, അതിന് നിശ്ചലമായി നിൽക്കാൻ കഴിയില്ല, സ്ക്രീനിൽ സ്പർശിച്ചാൽ പോലും, അത് പ്ലേ ചെയ്യുന്നത് നിങ്ങൾക്ക് വളരെ ബുദ്ധിമുട്ടാണ്. നിങ്ങൾ ഉയരത്തിൽ കുതിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഗതിവേഗം നേടുന്നതിന് ബേബി അൽപ്പം പിന്നിലേക്ക് വീഴുമ്പോൾ നിങ്ങൾ തിരഞ്ഞെടുക്കണം. നിങ്ങൾ അടുത്തേക്ക് ചാടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എതിർവശം കാണുക. ക്രൂരമായ കാര്യം എന്തെന്നാൽ, പിന്നീട്, കൂടുതൽ വേഗത്തിൽ അത് കുലുങ്ങുന്നു, അപ്പോൾ നിങ്ങൾക്ക് അത് പിന്തുടരാൻ കഴിയില്ല. നിങ്ങൾ വീണ്ടും തോൽക്കും. അല്ലെങ്കിൽ നിങ്ങളുടെ വിരലുകളുടെ ദൈവിക പ്രതികരണ വേഗതയുള്ള ഒരു നല്ല ഗെയിമർ ആയിരിക്കുമ്പോൾ പോലും, കുഞ്ഞ് എല്ലാ വഴിക്കും കുലുങ്ങുന്നതിൽ നിങ്ങൾക്ക് ദേഷ്യം വരും. ഗെയിംപ്ലേ അങ്ങനെയാണ്, പക്ഷേ കളിക്കാൻ ശരിക്കും ബുദ്ധിമുട്ടാണ്. മൂന്നാമതായി, ഏറ്റവും അലോസരപ്പെടുത്തുന്ന കാര്യം ഇതാണ്: ചാട്ടം തുടരാനുള്ള വേഗത കൈവരിക്കാൻ ബേബി ഗമ്മി സ്പർശിക്കേണ്ട ചെറിയ വസ്തുക്കൾ എല്ലായ്പ്പോഴും നിശ്ചലമായി തുടരരുത്. അവ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന ഒരു മൃഗമാകാം, അല്ലെങ്കിൽ ഭാരോദ്വഹനത്തിൽ മുഴുകിയിരിക്കുന്ന ഒരു ജിമ്മർ ആകാം, അല്ലെങ്കിൽ വിറയ്ക്കുന്ന ആളാകാം. നിങ്ങളുടെ ബേബി ഗമ്മിയും ഈ ചെറിയ വസ്തുക്കളും പരസ്പരം കണ്ടുമുട്ടാൻ നിങ്ങൾ ശ്രദ്ധിക്കണം, അല്ലാത്തപക്ഷം നിങ്ങൾക്ക് അനങ്ങാൻ കഴിയില്ല. ഭയങ്കര ഭ്രാന്താണ്, അല്ലേ? മാത്രമല്ല, ഈ വസ്തുക്കൾ ആദ്യം തമാശയ്ക്കായി ലഘുവായി നീങ്ങുന്നു, പക്ഷേ പിന്നീട് നിങ്ങൾ കാണും, അവ ആവേശത്തോടെ നീങ്ങുന്നു, കളിക്കാൻ ബുദ്ധിമുട്ടാണ്, ഇത് നിങ്ങളെ നിസ്സഹായരായി നെടുവീർപ്പിടാനും സ്വയം ചിരിക്കാനും ഇടയാക്കും. സത്യസന്ധമായി, നിങ്ങൾ ഒടുവിൽ തോൽക്കും. ഹഹഹ! എന്നാൽ ആ പരാജയത്തിലേക്ക് എത്തുന്നതിന് മുമ്പ്, പ്രധാന കഥാപാത്രത്തിന്റെ ലളിതവും എന്നാൽ വിചിത്രവുമായ രൂപകൽപ്പനയും ഗെയിമിലെ മറ്റ് സാഹചര്യങ്ങളും ഉപയോഗിച്ച് ചിരിച്ചുകൊണ്ട് നിങ്ങൾക്ക് മതിയായ ആശ്വാസ നിമിഷങ്ങൾ ഉണ്ടായിരുന്നുവെന്ന് ഞാൻ ഊഹിക്കുന്നു. സൂപ്പർ-വികൃതി ഗ്രാഫിക്സ് ഗെയിം നിർമ്മിക്കുക എന്ന ആശയത്തിൽ മാത്രമല്ല, വിഷ്വൽ ഡിസൈനിലും ഇത് ഭ്രാന്താണ്. ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോയിലെന്നപോലെ ഒരു മോണോക്രോം പശ്ചാത്തലത്തിൽ മനോഹരമായ ഒരു ക്ലാസിക് 3 ഡി ഇമേജ് ഗെയിമിന്റെ ഗൗരവത്തെക്കുറിച്ച് ആദ്യം ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും. എന്നാൽ നിങ്ങൾ കളിക്കുമ്പോൾ, ഗെയിമിന്റെ “വിചിത്രത” നിങ്ങളെ ചിരിപ്പിക്കുമെന്ന് നിങ്ങൾ കാണും, കാരണം ഗെയിം ഒരു തമാശ പോലെയാണ്. ഈ വൈരുദ്ധ്യം കളിക്കാർക്ക് രസകരമായ ചിരി സൃഷ്ടിച്ചു. ശബ്ദം പ്രത്യേകിച്ചൊന്നുമില്ല, കുറച്ച് സൗമ്യമായ ക്ലൈമാക്സുകളും നോൺ-വേഡ് പശ്ചാത്തല സംഗീതവും മാത്രം. ചിത്രങ്ങളും ആശയങ്ങളും ഞാൻ മുകളിൽ സൂചിപ്പിച്ച വന്യമായ ബുദ്ധിമുട്ടുകളും [ഇ.സി.യുടെ” “മണി സ്പോട്ടുകൾ” ആണ്. Android-നായി Sticky Flip APK ഡൗൺലോഡ് ചെയ്യുക ഈ ഗെയിം ശരിക്കും രസകരവും വളരെ ഭ്രാന്തുമാണ്. അതിനെക്കുറിച്ച് വളരെയധികം ചിന്തിക്കാതെ കളിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, Sticky Flip മികച്ച ഓപ്ഷനുകളിൽ ഒന്നാണ്! ഇവിടെ ബേബി ഗമ്മിയുമായി ഭ്രാന്ത് പിടിക്കാൻ Sticky Flip ഡൗൺലോഡ് ചെയ്യുക! അഭിപ്രായങ്ങൾ തുറക്കുക Pokémon Aloha Size: 381 MB Rating: 4.7 Install: 9515 Type: Game Ori Stack Ball Unlocked All Skins Size: 30 MB Rating: 4.5 Install: 1352 Type: Game Mod Hot Gym Unlimited Doping Size: 71 MB Rating: 4.6 Install: 35 Type: Game Mod KartRider Rush+ Size: 3 GB Rating: 5.0 Install: 4992 Type: Game Ori TOP OFFROAD Simulator Unlimited Money/Tokens Size: 70 MB Rating: 4.6 Install: 35 Type: Game Mod Survival on Raft Cheat Panel Size: 191 MB Rating: 4.9 Install: 1739 Type: Game Mod About ഏറ്റവും പുതിയ ആൻഡ്രോയിഡ് മോഡ് ആപ്പുകളും ഗെയിമുകളും പങ്കിടുന്ന ഒരു സൈറ്റാണ് Cecilywolfe.com. ഞങ്ങളുടെ APK ഫയലുകൾ വലുതും വേഗതയേറിയതുമായ സെർവറുകളിൽ വസിക്കുന്നു, അവയെ കൂടുതൽ ഗുണമേന്മയുള്ളതും സുരക്ഷിതവും മോടിയുള്ളതുമാക്കാൻ മൂന്നാം കക്ഷി സേവനങ്ങൾ ഉപയോഗിക്കുന്നു.
കൊച്ചി ഇരുമ്പനത്തും തൃശൂർ ജില്ലയിലെ കൊരട്ടിയിലും എടിഎമ്മുകളിൽ കവർച്ച നടത്തിയത‌് ഇതര സംസ്ഥാനത്തുനിന്നുള്ള ഏഴംഗ സംഘം. ഇവർ ചാലക്കുടിയിൽനിന്ന‌് ട്രെയിൻമാർഗം സംസ്ഥാനം വിട്ടതായും സൂചനയുണ്ട‌്. പ്രതികളെ കണ്ടെത്താൻ നാഷണൽ ക്രൈം റെക്കോഡ്സ‌് ബ്യൂറോയുടെ സഹായം തേടും. കൊച്ചിയിൽ എറണാകുളം സൗത്ത‌് സിഐയുടെയും കളമശേരി, ഹിൽ പാലസ‌് എസ‌്ഐമാരുടെയും നേതൃത്വത്തിൽ മൂന്ന‌് സംഘത്തെ അന്വേഷണത്തിന‌് നിയോഗിച്ചു. വെള്ളിയാഴ‌്ച പുലർച്ചെയാണ‌് ഇരുമ്പനത്തും കൊരട്ടിയിലും എടിഎമ്മുകൾ തകർത്ത‌് പണം കവർന്നത‌്. ഇരുമ്പനം എസ‌്ബിഐ എടിഎമ്മിൽനിന്ന‌് 25 ലക്ഷവും കൊരട്ടി സൗത്ത‌് ഇന്ത്യൻ ബാങ്ക‌് എടിഎമ്മിൽനിന്ന‌് 10.6 ലക്ഷവുമാണ‌് കവർന്നത‌്. രണ്ടിടത്തെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന‌് ലഭിച്ചു. മോഷണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന പിക്കപ്പ് വാൻ ചാലക്കുടി ഗവ. ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വാഹനത്തിൽ ചോര വീണ അടയാളങ്ങളുണ്ട‌്. ശനിയാഴ്ച രാവിലെ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി . ഇവിടെനിന്നും മണം പിടിച്ച പൊലീസ് നായ ഹൈസ്കൂളിനകത്ത‌് പ്രവേശിച്ചു. സ്കൂളിന്റെ മുൻ ഭാഗത്തെ പൊളിഞ്ഞുകിടക്കുന്ന മതിലിലൂടെ റെയിൽവേ സ്റ്റേഷൻ റോഡിൽ ചെന്നുനിന്നു. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഏഴംഗ കവർച്ചാസംഘം ട്രെയിൻ മാർഗം രക്ഷപ്പെട്ടതായുള്ള സൂചന ലഭിച്ചത്. കൊരട്ടിയിൽ പിക്കപ്പ് വാൻ എടിഎമ്മിന് സമീപം നിർത്തി രണ്ടുപേർ അകത്തേക്ക് കയറിയശേഷം ക്യാമറയിൽ സ്പ്രേ പെയിന്റടിച്ചാണ് പണം കവർന്നത്. എന്നാൽ സമീപത്തെ മറ്റൊരു ക്യാമറയിൽ രണ്ടുപേർ വന്നിറങ്ങുന്നതും എടിഎമ്മിൽ പ്രവേശിക്കുന്നതും പതിഞ്ഞത്സഹായകമായി. ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപം ഉപേക്ഷിച്ച പിക്കപ്പ് വാനിനു സമീപത്തുനിന്നും ഏഴുപേർ നടന്നുപോവുന്ന ദൃശ്യവും ക്യാമറയിൽ പതിഞ്ഞു. ഇതരസംസ്ഥാനങ്ങളിലെ മോഷ്ടാക്കളുടെ വിവരങ്ങളാണ‌് പ്രധാനമായും ശേഖരിക്കേണ്ടത‌്. എടിഎമ്മിൽനിന്നും ലഭിച്ച വിരലടയാളങ്ങളുടെ സാമ്യവും പരിശോധിക്കണം. ഇതിനാണ് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ സഹായം തേടുന്നത്. വിരലടയാളങ്ങൾ അന്വേഷണ സംഘം ദേശീയ ക്രൈം റെക്കൊഡ്സ് ബ്യൂറോയ്‌ക്ക് കൈമാറി. എടിഎം കേസുകളിൽ ജയിൽ മോചിതരായവരെക്കുറിച്ചുള്ള വിവരവും ആവശ്യപ്പെട്ടിട്ടുണ്ട‌്. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. Tags : ATM എടിഎം കവർച്ച മറ്റു വാർത്തകൾ കള്ളക്കടത്ത് സ്വര്‍ണ്ണം കവര്‍ച്ച നടത്തുന്ന അഞ്ചംഗസംഘം പിടിയിൽ ഹൈവേ കവർച്ച: രണ്ടുപേർ റിമാൻഡിൽ കുഴൽപ്പണ അന്വേഷണം കൃത്യമായ ദിശയിൽ കുഴൽപ്പണം: കേന്ദ്രം കണ്ണടയ്‌ക്കുന്നതെന്ത്‌ ജനുവരി ഒന്നുമുതൽ പണം പിൻവലിക്കാൻ ഒടിപി കാര്‍ഡിലെ കാശ‌് പോയാല്‍ എന്ത് ചെയ്യും? എടിഎമ്മിൽനിന്ന്‌ കാർഡില്ലാതെ പണം പിൻവലിക്കാം എടിഎമ്മിലെ നോട്ടുക്ഷാമം ഉയർത്തുന്ന ചോദ്യങ്ങൾ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളെ എങ്ങനെ തടയാം? അരക്ഷിതമാകുന്ന എടിഎമ്മുകള്‍ സുരക്ഷിത എടിഎം ഇടപാടിന് 20 നിര്‍ദേശങ്ങള്‍ ---- പ്രധാന വാർത്തകൾ സർക്കാർ നിയമനങ്ങൾ സംബന്ധിച്ച് നടക്കുന്നത് വ്യാജപ്രചരണം: മന്ത്രി എം ബി രാജേഷ് പാലിയം സമരസേനാനി സി ആര്‍ വര്‍മ അന്തരിച്ചു വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന നിര്‍ബന്ധം പാടില്ല-ശശി തരൂര്‍ ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയർ അന്തരിച്ചു സര്‍ക്കാരിന് കടുംപിടിത്തമില്ല; പ്രശ്നം പരിഹരിച്ചാല്‍ മല്‍സ്യതൊഴിലാളികളും തുറമുഖത്തിന് എതിരാവില്ല- മാര്‍ ജോര്‍ജ് ആലഞ്ചേരി ചരിത്രപരം: നിയമസഭ സ്പീ‌‌‌‌ക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍ നിയമസഭാ സമ്മേളനത്തിന് തുടക്കം വരൂ നെല്ലിയാമ്പതിയിലെ മഞ്ഞിലൊഴുകാം കളി ജോറാകും: 75000 ചതുരശ്ര അടിയിലൊരു കായികസൗധം. മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു; 141 അടിയിലേയ്ക്ക് ----- -----  സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്.
നിഫ്റ്റിയിലും സെന്‍സെക്സിലുമെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത് മുന്‍നിര ഓഹരികളാണല്ലോ. എന്നാല്‍ പിന്നെ ഇന്‍ഡെക്സിന്‍റെ ഒരു മിശ്രണം തന്നെ വാങ്ങി വെയ്ക്കുന്നതല്ലേ ബുദ്ധി? വിപണിയിലെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ സമയമില്ലാത്തവരും ഏതെങ്കിലും ഒന്നോ രണ്ടോ സ്റ്റോക്കുകളില്‍ മാത്രം നിക്ഷേപിച്ചാലുണ്ടാവുന്ന റിസ്കിനെക്കുറിച്ച് അറിയുന്നവരുമായ നിക്ഷേപകര്‍ക്കിടയില്‍ ഉയര്‍ന്നു വരാറുള്ള ഒരു സംശയമാണിത്. സൂചികകളില്‍ നിക്ഷേപിക്കാന്‍ വളരെ എളുപ്പത്തില്‍ സാധ്യമാണ് എന്നതാണ് അവരുടെ ചോദ്യത്തിനുള്ള മറുപടി. നിഫ്റ്റി 50, ബി എസ് ഇ സെന്‍സെക്സ് മുതലായ പ്രമുഖ ഓഹരി സൂചികകളില്‍ അവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഓഹരികളുടെ വെയിറ്റേജ് നിലനിര്‍ത്തിക്കൊണ്ടു തന്നെ നിക്ഷേപം നടത്താനുള്ള സൗകര്യം വിപണിയിലുണ്ട്. മുന്‍നിര കമ്പനികളുടെ പ്രാതിനിധ്യ സ്വഭാവമുള്ള ഒരു സാങ്കല്‍പിക പോര്‍ട്ട്ഫോളിയോ ആയി ഈ നിക്ഷേപത്തെ വളര്‍ത്തിയെടുക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. സൂചികയുടെ ഒരു കണ്ണാടി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സൂചിക നല്‍കി വരുന്ന അതേ റിട്ടേണ്‍ തന്നെയാണ് നിക്ഷേപകര്‍ക്ക് ലഭ്യമാവുക. നേരിട്ട് കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നതിന് പകരം മികച്ച കമ്പനികള്‍ ഉള്‍പ്പെടുന്ന സൂചികകളില്‍ തന്നെ പാസ്സീവ് ആയി നിക്ഷേപം നടത്തുമ്പോള്‍ ലഭ്യമാവുന്ന വൈവിധ്യവല്‍ക്കരണം വഴി ഒരുപരിധിവരെ നിക്ഷേപത്തിന്‍റെ ടോട്ടല്‍ റിസ്ക് കുറച്ചുകൊണ്ടുവരാമെന്ന നേട്ടവും കൂടി ഇവിടെയുണ്ട്. സൂചികകളില്‍ നിക്ഷേപിക്കാന്‍ ഏതെല്ലാം മാര്‍ഗങ്ങള്‍? പ്രധാനമായും രണ്ടു രീതികളില്‍ സൂചികയില്‍ നിക്ഷേപം നടത്താം- ഇന്‍ഡക്സ് ഫണ്ടുകള്‍ വഴിയും ഇന്‍ഡക്സ് ഇ ടി എഫ് അഥവാ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ വഴിയും. ഈ രണ്ടു നിക്ഷേപ മാര്‍ഗങ്ങളും പ്രതിഫലിപ്പിക്കുന്നത് അവ പ്രതിനിധീകരിക്കുന്ന സൂചികയുടെ പ്രകടനത്തെയാണെങ്കിലും രണ്ടും തമ്മില്‍ ഘടനാപരമായി ചില വ്യത്യാസങ്ങളുണ്ട്. ഇന്‍ഡക്സ് ഫണ്ടുകള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ പ്രവര്‍ത്തിച്ചുവരുന്ന അതേ മാതൃകയിലാണ് ഇന്‍ഡക്സ് ഫണ്ടുകളും നിക്ഷേപകര്‍ക്ക് മുന്നിലെത്തുന്നത്. ഏത് സൂചികയെയാണോ പ്രതിനിധാനം ചെയ്യുന്നത് പ്രസ്തുത സൂചികയില്‍ ഉള്‍പ്പെടുന്ന ഓഹരികളിലെല്ലാം സൂചികയില്‍ അവയ്ക്കുള്ള വെയ്റ്റേജ് അനുസരിച്ച് തന്നെ ഫണ്ട് മാനേജര്‍മാര്‍ നിക്ഷേപം നടത്തുന്നു. ്വിപണി സഞ്ചരിക്കുന്ന അതേ ട്രാക്കില്‍ തന്നെയാണ് ഇന്‍ഡക്സ് ഫണ്ടുകളും സഞ്ചരിക്കുന്നത് എന്നതിനാല്‍ ഫണ്ടുകളുടെ പ്രകടനം ബെഞ്ച് മാര്‍ക്കിന്‍റേതില്‍ നിന്നും വിഭിന്നമാകാറില്ല. ഓപ്പണ്‍ എന്‍ഡഡ് മ്യൂച്വല്‍ ഫണ്ടുകളിലേതിന് സമാനമായി ഏത് സമയത്തും നിക്ഷേപിക്കാനും നിക്ഷേപം പിന്‍വലിക്കാനുമുള്ള സൗകര്യം, ഗ്രോത്ത് ഓപ്ഷനോ ഡിവിഡണ്ട് ഓപ്ഷനോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മുതലായവയെല്ലാം ഇന്‍ഡെക്സ് ഫണ്ടുകളിലുമുണ്ട്. ഒറ്റത്തവണയായും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ വഴിയും നിക്ഷേപം നടത്താം. ഡീമാറ്റ് എക്കൗണ്ട് വേണമെന്ന് നിര്‍ബന്ധമില്ല. ഇന്‍ഡക്സ് ഇ ടി എഫുകള്‍: എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് എന്ന പേര് സൂചിപ്പിക്കുന്നതു പോലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഇന്‍ഡക്സ് ഫണ്ടുകളാണ് ഇന്‍ഡക്സ് ഇ ടി എഫുകള്‍. സൂചികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ ഓഹരികളെയും അവയ്ക്കുള്ള വെയിറ്റേജ് പരിഗണിച്ചുകൊണ്ട് മ്യൂച്വല്‍ ഫണ്ടുകളിലെ എന്‍ എ വി മാതൃകയില്‍ ഒരു ട്രേഡിംഗ് മൂല്യം കണക്കാക്കുന്നു. ഓഹരിവില ട്രേഡിങ്ങ് ടെര്‍മിനലില്‍ കാണിക്കുന്ന അതേ മാതൃകയില്‍ ഇ ടി എഫ് എന്‍ എ വി കാണിക്കുകയും അവയില്‍ വ്യാപാരം നടക്കുകയും ചെയ്യുന്നു. മറ്റൊരര്‍ഥത്തില്‍് പറഞ്ഞാല്‍ ഒരു മ്യൂച്വല്‍ ഫണ്ട് സ്കീം സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുകയാണെന്ന് സങ്കല്‍പിച്ചാല്‍ അതിന്‍റെ എന്‍ എ വിയില്‍ ലൈവ് ആയി വ്യാപാരം നടക്കുന്ന രീതിയില്‍ ഇന്‍ഡക്സ് ഇ ടി എഫുകളില്‍ ഇടപാടുകള്‍ നടക്കുന്നു എന്നര്‍ഥം. ഓഹരികള്‍ സൂക്ഷിക്കുന്നതിന് സമാനമായി ഇ ടി എഫ് യൂണിറ്റുകള്‍ സൂക്ഷിച്ചുവെക്കാന്‍ ഡീമാറ്റ് എക്കൗണ്ട് നിര്‍ബന്ധമാണ്. എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട് ട്രേഡ് നടക്കുന്നതിനാല്‍ ലിക്വിഡിറ്റി എന്നത് ഇ ടി എഫുകളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ഘടകമാണ്. വിലകളിലെ ചാഞ്ചാട്ടവും പ്രതീക്ഷിക്കാം. അതേസമയം ഇന്‍ഡക്സ് ഫണ്ടുകളെ അപേക്ഷിച്ച് ഇ ടി എഫ് നിക്ഷേപങ്ങളുടെ എക്സ്പെന്‍സ് റേഷ്യോ അഥവാ ഇടപാടുകള്‍ നടത്തുന്നതിനുള്ള ചിലവ് താരതമ്യേന കുറവാണ്. റിസ്ക് സംബന്ധിച്ചാണെങ്കില്‍ ഇ ടി എഫുകള്‍ ഇന്‍ഡക്സ് ഫണ്ടിനെക്കാള്‍ സ്വല്‍പം റിസ്ക് കൂടുതലുള്ളവയാണെന്നും വിലയിരുത്താം. First published in Malayala Manorama TAGS നിഫ്റ്റി സെന്‍സെക്സ് Facebook Twitter Pinterest WhatsApp Previous articleവിദേശ സൂചികകളെ ഒന്ന് പരിചയപ്പെട്ടാലോ? Next articleനിക്ഷേപങ്ങളെ ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കാം Jeevan Kumar RELATED ARTICLESMORE FROM AUTHOR വലിയ ചാഞ്ചാട്ടങ്ങളെ തടയിടാൻ സര്‍ക്യൂട്ട് ബ്രേക്കര്‍ നിക്ഷേപത്തില്‍ നിന്ന് മികച്ച നേട്ടം നേടാന്‍ അറിയാം ഈ കാര്യങ്ങള്‍ ഓഹരി നിക്ഷേപം ശരിയായ വിശകലനത്തിനു ശേഷം മാത്രം LEAVE A REPLY Cancel reply Please enter your comment! Please enter your name here You have entered an incorrect email address! Please enter your email address here Save my name, email, and website in this browser for the next time I comment. EDITOR PICKS Understanding the concept of the economic moat in evaluating stocks 05/12/2022 Nifty close below 18700 to trigger a sell-off; outright collapse unlikely 05/12/2022 Signs of a swift recovery in demand. Is it the right... 28/11/2022 POPULAR POSTS Add a touch of gold to your portfolio 01/05/2022 IPO Performance – listing price and current price 12/07/2021 Market has become a heady cocktail of positive and negative news:... 15/07/2021 POPULAR CATEGORY Insight Magazine711 Investors Guide265 Equity Simplified177 Economy And You127 Regional Language Articles104 Knowledge Bites104 THE NEWS83 On Commodities74 Financial Planning58 ABOUT US FOLLOW US © 0:00 0:00 > <% if (!track.stats) { s = '0:00'; } else { var length = Math.round(track.stats.runtime); var seconds = length % 60, minutes = Math.floor(length / 60) % 60, hours = Math.floor(length / 3600); s = (hours > 0 ? hours + ":" : "") + (hours > 0 && minutes < 10 ? "0" : "") + minutes + ":" + (seconds < 10 ? "0" : "") + seconds; } %>
ആദ്യ പകുതിയില്‍ നിന്ന് രണ്ടാം പകുതിയിലേക്കു നീങ്ങുമ്പോള്‍ കണ്ടിരിക്കാവുന്ന ഒരു ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായി മാറുന്നു എന്നതാണ് അച്ചായന്‍സ് എന്ന സിനിമയെക്കുറിച്ച് അനായാസം പറയാവുന്ന ഒരു അഭിപ്രായം. പേരിലും , നായകനിരയുടെ പ്രൗഡിയിലും മതിമറന്ന് തീയേറ്ററുകളില്‍ കയറുന്നവര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്ന തരം മാസ് മസാല ചേരുകള്‍ അങ്ങിങ്ങ് വേണ്ടും വിധം വിതറിയിട്ടുണ്ടെങ്കിലും ആദ്യന്തികമായി അത്തരമൊരു തലത്തിലല്ല പ്രസ്തുത സിനിമ വേരിറക്കുന്നത്. ആദ്യ പാതി കണ്ടു മറന്ന പലവിധ കാഴ്ചകളുടെ ആവര്‍ത്തനമാകുന്നു. ഹാസ്യത്തിനു വേണ്ടിയുള്ള മനപൂര്‍വ്വമായ ശ്രമങ്ങള്‍ പലപ്പോഴും ചിരി സൃഷ്ടിക്കുന്നതല്ല. എങ്കിലും ഓരോ സീനും അതിനെ മറികടക്കുന്ന തരത്തില്‍ താരസമ്പന്നവും , ദൃശ്യസമ്പന്നവുമാക്കുവാന്‍ സാധിച്ചു എന്നതും എടുത്തു പറയണം. കൊച്ചിയിലെ പ്രശസ്തമായ തോട്ടത്തില്‍ തറവാട്ടിലെ പുതു തലമുറക്കാരായ മൂന്ന് ചെറുപ്പക്കാരും , അവരുടെ പൊതു സുഹൃത്തും ചേര്‍ന്ന് ഒരു യാത്ര പുറപ്പെടുന്നു. യാത്രാ മധ്യേ അവര്‍ അവിചാരിതമായി രണ്ടു പെണ്‍കുട്ടികളുമായി പരിചയപ്പെടുന്നു. അതിലൊരു പെണ്‍കുട്ടി കൊല്ലപ്പെടുന്നിടത്ത് സിനിമ സങ്കീര്‍ണ്ണമാകുന്നു. പിന്നീടങ്ങോട്ട് ആ കൊലപാതകത്തിന്‍റെ യാഥാര്‍ത്ഥ്യം തേടിയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ അന്വേഷണമാണ് കഥാഗതി. യഥാര്‍ത്ഥത്തില്‍ അച്ചായന്‍മാരുടെ കഥയല്ല അച്ചായന്‍സ്. മറിച്ച് റീത്ത , പ്രയാഗ എന്നീ പെണ്‍കുട്ടികളുടെ കഥയാണ്. അവരുടെ ബാല്യകാല സൗഹൃദത്തിന്‍റെ , പ്രണയത്തിന്‍റെ , വേര്‍പിരിയലിന്‍റെ കഥയാണ്. മാനസികമായ അടുപ്പം അവരെ കൊണ്ടു ചെന്നെത്തിക്കുന്ന ദുരന്തങ്ങളാണ് സിനിമയുടെ ഗതി നിര്‍ണ്ണയിക്കുന്നത്. അതിനിടയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും , അച്ചായന്‍മാരും വന്നു പെടുന്നു. അച്ചായന്‍മാരെ കഥാഗതിയുമായി യോജിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു എന്നതും എടുത്തു പറയണം. ആദ്യ പാതി ഒട്ടൊക്കെ വിരസമാണ്. അതായത് സിനിമയുടെ യഥാര്‍ത്ഥ ഉദ്യേശ്യത്തിലേക്ക് കഥാഗതിയെ കൊണ്ടെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍. എന്നാല്‍ രണ്ടാം പാതിയില്‍ സംവിധായകന്‍ എന്ന നിലയില്‍ കണ്ണന്‍ താമരക്കുളം തന്‍റെ കയ്യൊതുക്കം പ്രകടിപ്പിക്കുന്നു. അതാണ് കണ്ടിരിക്കാവുന്ന സിനിമയാക്കി അച്ചായന്‍സിനെ മാറ്റുന്നതും. തിരക്കഥയിലെ പോരായ്മകള്‍ കൂടി പരിഹരിക്കുവാന്‍ സാധിച്ചിരുന്നു എങ്കില്‍ ഇതിലും നല്ല അനുഭവമായി ഈ സിനിമ മാറുമായിരുന്നു എന്ന് നിസ്സംശയം പറയാം. രണ്ടാം പകുതിയില്‍ സംശങ്ങളവശേഷിപ്പിക്കാതെ കുറ്റാന്വേഷണം സംഗ്രഹിക്കുന്നുവെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അയാളുടെ കൂര്‍മ്മ ബുദ്ധിയാല്‍ കണ്ടെത്തിയ സത്യം എന്ന തോന്നല്‍ അതിനില്ല. മാസ് , കോമഡി രംഗങ്ങള്‍ അപൂര്‍ണ്ണമാണെന്നൊരു തോന്നല്‍ സിനിമയെയാകെ ബാധിച്ചു. പ്രകാശ് രാജ് , ജയറാം , അമല പോള്‍ , ഉണ്ണി മുകുന്ദന്‍ , അനുസിതാര , ആദില്‍ എബ്രാഹിം , സഞ്ജു ശിവറാം തുടങ്ങി മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ചവരൊക്കെ തങ്ങളുടെ വേഷം ഭംഗിയാക്കി. സേതുവിന്റെ തിരക്കഥയും , പ്രദീപ് നായരുടെ ഛായാഗ്രഹണവും ശരാശരി. സംഗീതം നന്നായി. ഒരു ചെറിയ വേഷത്തിലേക്കു പോലും മുന്‍നിര അഭിനേതാക്കളെ ഉപയോഗിച്ച് ഓരോ രംഗവും സമ്പന്നമാക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചു. അതിന്‍റെ രസം കാഴ്ചയിലുണ്ട്. എങ്കിലും ഒരു സിനിമ എന്ന പരിപൂര്‍ണ്ണത എവിടെയൊക്കയോ അച്ചായന്‍സില്‍ നഷ്ടപ്പെട്ടു. ഇത്തരം ഒരു സിനിമയില്‍ നിന്ന് പ്രതീക്ഷിക്കുന്ന , പ്രേക്ഷകരെ ഹരം കൊള്ളിക്കാവുന്ന ഒന്നും അച്ചായന്‍സിലില്ല. പരിമിതികള്‍ ധാരാളമുണ്ട്. എങ്കിലും ഒന്നു കണ്ടു തീരുമാനിക്കാവുന്ന സിനിമയാണ് അച്ചായന്‍സ്. ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും കാഞ്ഞങ്ങാടിൽ നിന്നൊരു വൈറ്റ് ആള്‍ട്ടോ - 1744 White Alto Review 18 Nov, 2022 ഒരു കാറാണ് മുഖ്യകഥാപാത്രം. കാറിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്. ഫ്രെയിമിനുള്ളിലേക്ക് കാറിനൊപ്പം കയറിവരുന്ന കഥാപാത്രങ്ങള്‍. ദൃശ്യ മികവിന്റെ പുതിയമുഖവുമായി "കുമാരി". 28 Oct, 2022 കാഞ്ഞിരങ്ങാടെന്ന ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. രണ്ടു മണിക്കൂര്‍ ട്വിസ്റ്റുകളുടെ ഡ്രൈവ്... "നൈറ്റ് ഡ്രൈവ്" 11 Mar, 2022 തുടക്കം മുതല്‍ ഒടുക്കം വരെ ട്വിസ്റ്റുകളുടെ പെരുമഴ തീര്‍ക്കുന്ന ചിത്രമാണ് വൈശാഖിന്റെ നൈറ്റ് ഡ്രൈവ്. എ റിയല്‍ ത്രില്ലര്‍ മൂവി എന്ന് സംശയമില്ലാതെ പറയാം. അന്ധവിശ്വാസങ്ങളെ യുക്തിയാൽ പൊളിച്ചെഴുതിയ "സ്റ്റാർ" 29 Oct, 2021 കോവിഡ് തീർത്ത പ്രതിസന്ധികൾ മറികടന്ന് സംസ്ഥാനത്ത് തീയറ്ററുകൾ സജീവമാകുകയാണ്. ഒക്ടോബർ 28ന് തീയറ്ററുകൾ തുറന്ന ശേഷം ആദ്യമായി റിലീസ് ചെയ്ത മലയാള ചിത്രമാണ് ജോജു ജോർജ് ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോമിൻ ഡി സിൽവ സംവിധാനം ചെയ്ത "സ്റ്റാർ". "Burst of Myths" എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു സൈക്കോളജിക്കൽ മിസ്റ്ററി ഗണത്തിൽപ്പെടുന്ന "സ്റ്റാർ" മികച്ചൊരു കുടുംബ ചിത്രം കൂടിയാണ്. അന്ധമായ വിശ്വാസങ്ങളെയും സമൂഹത്തിൽ മതത്തിന്റെ പേരിൽ കെട്ടി പൊക്കിയ പല കാഴ്ചപാടുകളെയും യുക്തിയാൽ പൊളിച്ചെഴുതുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് സ്റ്റാറിന്. More... TRENDING NEWS വിവാദം ഉയര്‍ത്തി ആദ്യ ഡോക്യുമെന്ററി, ഹംഗേറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തുടര്‍പഠനം നിഷേധിച്ചു, ഐഎഫ്എഫ്കെ ലൈഫ് ടൈം അവാര്‍ഡ് ബേലാ താറിന് 29 Nov, 2022 "കാക്കിപ്പട കാലിക പ്രസക്തിയുള്ള കഥയാണ്"- മുൻ എസ്‍.പി ജോര്‍ജ് ജോസഫ് 24 Nov, 2022 Review Gold Movie പ്രേമത്തോളം വരുമോ സ്വര്‍ണ്ണം! 02 Dec, 2022 ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും വൈറ്റ് ആള്‍ട്ടോ ഓടിത്തുടങ്ങി, വീണ്ടും ഒരു കാഞ്ഞങ്ങാട് ഉല്പന്നം! 18 Nov, 2022 PHOTO GALLERY VIDEO GALLERY NEW GEN On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance. Eviction of Bigg Boss Malayalam contestant Ranjini Haridas After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas. Incredible 2 : Jack Jack with Disneys version of Avengers ? Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids View More ... ABOUT US Vellinakshatram-a movie lovers delight and No.1 Film Magazine in Kerala from Kalakaumudi Publications. No one knows Malayalam Cinema and its stars like we do. Most exciting film magazine publishing house in Kerala. Started in 1975 by veteran Editor Shri MS Mani. Vellinakshatram is the category leader among film magazines in Kerala. Packed with the latest movie news, reviews and previews, celebrity interviews and inside stories of people in the entertainment world. FACEBOOK FEEDS ADVERTISE WITH US SEND Home | Malayalam | Tamil | Hindi | Other | Reviews | Reports | Interviews | Box office | Photos | Videos | Music | New Gen | Print Edition
പാകിസ്ഥാനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യ അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം അവസാന ഓവറില്‍ സ്വന്തമാക്കിയത് Jomit Jose First Published Aug 30, 2022, 1:42 PM IST ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രാധാന്യം ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതായിരുന്നു ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരം. പന്തും ബാറ്റും കൊണ്ട് ഹാര്‍ദിക് എങ്ങനെ മത്സരം മാറ്റിമറിക്കുന്നുവെന്നും ടീമിന്‍റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു എന്നും മത്സരം കണ്ട ആരാധകര്‍ക്ക് വ്യക്തം. ഇക്കാര്യം അരക്കിട്ടുറപ്പിക്കുന്നതാണ് പാകിസ്ഥാന്‍ മുന്‍ കോച്ച് മിക്കി ആര്‍തറുടെ വാക്കുകള്‍. 'ഹാര്‍ദിക് പാണ്ഡ്യ ഗംഭീര താരമാണ്. ഇന്ത്യ 12 താരങ്ങളെ കളിപ്പിക്കുന്ന പോലെയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് ജാക്ക് കാലിസുണ്ടായിരുന്ന പോലെയാണിത്. നാല് പേസര്‍മാരില്‍ ഒരാളാവാനും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാനും കഴിയുന്ന താരത്തെ ഇന്ത്യക്ക് കിട്ടി. ഒരു എക്‌സ്‌ട്രാ താരത്തെ കളിപ്പിക്കുന്നതുപോലെയാണിത്. ഹാര്‍ദിക് കൂടുതല്‍ പക്വത കൈവരിക്കുന്നത് കാണുകയാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ഹാര്‍ദിക്കിന്‍റെ നായകത്വം മികച്ചതായിരുന്നു. ടീമിനെ നന്നായി കൈകാര്യം ചെയ്തു. സമ്മര്‍ദ ഘട്ടങ്ങളില്‍ നന്നായി കളിച്ചു. മികച്ച താരമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ' എന്നും മിക്കി ആര്‍തര്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയില്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യ അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം അവസാന ഓവറില്‍ സ്വന്തമാക്കിയത്. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 148 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്‌ടപ്പെടുത്തി രണ്ട് പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ നേടി. 17 പന്തില്‍ പുറത്താകാതെ 33 റണ്‍സെടുത്ത പാണ്ഡ്യ ഇന്ത്യയെ സിക്‌സറിലൂടെ ജയിപ്പിക്കുകയായിരുന്നു. നേരത്തെ ബൗളിംഗില്‍ നാല് ഓവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ നേടിയിരുന്നു. അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ശ്രദ്ധേയ താരം ഹാര്‍ദിക്കായിരിക്കും എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. 26 റണ്‍സിന് നാല് പേരെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാറും രവീന്ദ്ര ജഡേജയുടെ 35 റണ്‍സും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. 'ഇത്ര ആവേശം വേണ്ടാ, കളമറിഞ്ഞ് കളിക്കൂ'; ഇന്ത്യയുടെ ബാറ്റിംഗ് ശൈലിയെ കടന്നാക്രമിച്ച് ഗംഭീറും അക്രവും Last Updated Aug 30, 2022, 1:45 PM IST Hardik Pandya Asia Cup 2022 Follow Us: Download App: RELATED STORIES ക്യാച്ച് എടുക്കുന്നതിനിടെ പന്ത് മുഖത്ത് വീണു, ലങ്കന്‍ താരത്തിന്‍റെ നാല് പല്ലുകള്‍ പോയി വരുന്നു കങ്കാരുക്കള്‍ ഇന്ത്യയിലേക്ക്; ടെസ്റ്റ്, ഏകദിന മത്സരക്രമം പ്രഖ്യാപിച്ചു നായകനായി ഷാക്കിബ്, ടസ്കിന്‍ തിരിച്ചെത്തി, ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ബാറ്റുമായി ലബുഷെയ്‌നിന്‍റെ പടയോട്ടം തുടരുന്നു, ഹെഡിനും സെഞ്ചുറി; വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓസീസിന് മേല്‍ക്കൈ രഞ്ജി ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു നായകന്‍, ഷോണ്‍ റോജര്‍ അടക്കം നാല് പുതുമുഖങ്ങള്‍ LATEST NEWS 'കെ സ്വിഫ്റ്റ് രൂപീകരിച്ചത് കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍,സ്വിഫ്റ്റിൽ കൃത്യമായി ശമ്പളം കൊടുക്കുന്നുണ്ട്'
അനന്തപുരി മതവിദ്വേഷക്കേസില്‍ പി.സി.ജോര്‍ജിനെ തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പി.സി.ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇതോടെ ജോര്‍ജിനെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് മാറ്റും. മുന്‍കൂര്‍ ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ച പശ്ചാത്തലത്തിലാണ് റിമാന്‍ഡ്. പൊലീസു കാരണം പി.സി.ജോര്‍ജിന് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് പി.സി.ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഭിഭാഷകന്‍ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ നീക്കം രാഷ്ട്രീയപ്രേരിതമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ല. സമൂഹം വിലയിരുത്തട്ടെയെന്നും പി.സി.ജോര്‍ജ് പറഞ്ഞു. നോട്ടീസ് കിട്ടിയപ്പോള്‍ പാലാരിവട്ടം പൊലീസ് മുന്നില്‍ ഹാജരായതാണ്. എന്തിനാണ് എന്നെ ഇങ്ങനെ ദഹണിച്ചു കൊണ്ട് നടക്കുന്നതെന്ന് പൊലീസിനോടും അതിന്റെ ഭരണ കര്‍ത്താക്കളോടും ചോദിക്കണം. കോടതി അനുവാദിക്കാത്തതുകൊണ്ട് കൂടുതലൊന്നും പറയാനില്ല. കോടതി ജാമ്യം അനുവദിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുന്‍പ് വൈദ്യ പരിശോധനക്കെത്തിച്ചപ്പോഴായിരുന്നു പി.സി.ജോര്‍ജിന്റെ പ്രതികരണം. തനിക്ക് ജനം സുരക്ഷ തരും. ഇത് ഇരട്ട നീതിയല്ല, കൊടും ക്രൂരതയാണ് നടക്കുന്നത്. ഇത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ എന്നല്ല എല്ലാ തെരഞ്ഞെടുപ്പിനെയും ബാധിക്കാന്‍ പോകുകയാണ്. ബിജെപിയുടെ എന്നല്ല, എല്ലാ ജനങ്ങളുടെയും പിന്തുണ ഉണ്ട്. ബിജെപിയുടെ ആത്മാര്‍ഥ പിന്തുണയുണ്ട്. എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ വേട്ടയാടുന്നുവെന്നും പി.സി.ജോര്‍ജ് പറഞ്ഞു. Tags: പിസി ജോർജ് Facebook Twitter You may like these posts Post a Comment 0 Comments WORLD CUP PREDICTION CONTEST വേങ്ങരയിലെ വാര്‍ത്തകള്‍ 5/Vengara/post-list CONNECT WITH US Popular Posts താനൂരില്‍ കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്ന യുവതി മരിച്ച നിലയില്‍; കാമുകന്‍ വിഷം കഴിച്ച് ആശുപത്രിയിൽ November 30, 2022 ഒടുവിൽ ആ രഹസ്യത്തിന്റെ ചുരുളഴിഞ്ഞു; ആടുകൾ നിർത്താതെ വട്ടം ചുറ്റുന്നതിന് കാരണം കണ്ടെത്തി November 24, 2022 ഉംറക്ക് പോയ എ ആർ നഗർ വലിയപറമ്പ് സ്വദേശിനി മദീനയിൽ നിര്യാതയായി November 28, 2022 Random Posts 3/random/post-list Corona News 3/Covid/post-list Popular Posts എട്ട് ഭാര്യമാർക്കൊപ്പം ഒരു വീട്ടിൽ; ഭ്രാന്തമായ പ്രണയം; ഒരു കിടപ്പ് മുറിയിൽ രണ്ട് ഭാര്യമാർ; യുവാവിന്റെ ജീവിതം ഇങ്ങനെ..!!
രാമക്ഷേത്ര പ്രശ്‌നത്തിന്റെ കാലം കഴിഞ്ഞെന്ന് രാമജന്മഭൂമി ബാബറി മസ്ജിദ് കേസിലെ ഹര്‍ജിക്കാരന്‍ ഇക്ബാല്‍ അസാരി. ‘ക്ഷേത്ര പള്ളിത്തര്‍ക്കം ഇവിടെ ഇല്ല. മുസ്ലീംങ്ങള്‍ കോടതി വിധി അംഗീകരിച്ചു. ഇനി പറയേണ്ടത് വികസനത്തെക്കുറിച്ചാണ്. അയോദ്ധ്യയ്ക്ക് വേണ്ടത് നല്ല റോഡുകളും പാര്‍ക്കിംങ്ങ് സൗകര്യങ്ങളും ഫാക്ടറികളുമാണ്.’ അന്‍സാരി വാചാലനാകുന്നു. അടുത്ത യു.പി തെരഞ്ഞടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനകേന്ദ്രീകൃത വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് അന്‍സാരി ആവശ്യപ്പെടുന്നു. ക്രൈസ്തവചിന്തയില്‍ നിന്നും തത്സമയ വാര്‍ത്തകള്‍ ലഭിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‘മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഞ്ചു വര്‍ഷ ഭരണകാലത്ത് അയോദ്ധ്യ ലഹള മുക്തമായിരുന്നു’ എന്നും അസാരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ മാറുമെന്നാണ് രാജന്മഭൂമി പോലീസ് സ്റ്റേഷനടുത്തു താമസിക്കുന്ന 76 കാരനായ മെഹ്ബൂമിന്റെ അഭിപ്രായം. സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വരും. മികച്ച ജീവിത സാഹചര്യങ്ങളും തൊഴിലും ആഗ്രഹിക്കുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങളാണ് എസ്.പി നേതാവ് ഉയര്‍ത്തിക്കാട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതു തന്നെയാണ് രഥ്ഹവേലിയില്‍ താമസിക്കുന്ന ഹമീദ് സഫര്‍ മീസാം പറയുന്നതും. കൊവിഡ് മദ്ധ്യവര്‍ഗ്ഗത്തിന്റെ ദുരിതം കൂട്ടി. സര്‍ക്കാര്‍ അവര്‍ക്കായി കാര്യമായി ഒന്നും ചെയ്തില്ല. മീസാം കുറ്റപ്പെടുത്തുന്നു. ShareTweet Post navigation ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവക്കരുതെന്ന ആവശ്യവുമായി യുഡിഎഫ് നേതാക്കള്‍ ഗവര്‍ണറെ കാണും ലോകായുക്ത ഓര്‍ഡിനന്‍സില്‍ എതിര്‍പ്പറിയിച്ച്‌ കാനം രാജേന്ദ്രന്‍ Check this too ഷാന്റിയെ ക്രൈസ്തവ ചിന്ത എഡിറ്റോറിയൽ ബോർഡംഗങ്ങൾ സന്ദർശിച്ചു December 10, 2022 December 10, 2022 ഏകീകൃത സിവില്‍ കോഡ് ബില്‍ രാജ്യസഭയില്‍ December 10, 2022 December 10, 2022 പി.വി. ശ്രീനിജനെ ജാതിയധിക്ഷേപിച്ചെന്ന പരാതിയി ട്വന്റി-20 ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരേ കേസ് December 9, 2022 December 9, 2022 ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. Leave a Reply Cancel reply Your email address will not be published. Required fields are marked * Comment * Name * Email * Website Recent Posts ഷാന്റിയെ ക്രൈസ്തവ ചിന്ത എഡിറ്റോറിയൽ ബോർഡംഗങ്ങൾ സന്ദർശിച്ചു ഏകീകൃത സിവില്‍ കോഡ് ബില്‍ രാജ്യസഭയില്‍ പി.വി. ശ്രീനിജനെ ജാതിയധിക്ഷേപിച്ചെന്ന പരാതിയി ട്വന്റി-20 ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരേ കേസ് അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 1,83,741 പേര്‍ ഒമാൻ പെന്തക്കോസ്തൽ അസംബ്ലിക്ക് 50 വയസ്സ്; വാർഷികാഘോഷ തുടക്കം ഡിസംബർ 25 ന് Books Archives Archives Select Month December 2022 November 2022 October 2022 September 2022 August 2022 July 2022 June 2022 May 2022 April 2022 March 2022 February 2022 January 2022 December 2021 November 2021 October 2021 September 2021 August 2021 July 2021 June 2021 May 2021 April 2021 March 2021 February 2021 January 2021 December 2020 November 2020 October 2020 September 2020 August 2020 July 2020 June 2020 May 2020 April 2020 March 2020 February 2020 December 2019 October 2019 September 2019 August 2019 July 2019 June 2019 May 2019 February 2019 November 2018 Matrimony About Us Bride Bridegroom comments Contact MATRIMONY UR FURNACE ഇന്ന് രോഗമുക്തി നേടിയവർ പ്രതിദിനരോഗികളെക്കാൾ കൂടുതൽ 20,846; മരണം 83; ഇപ്പോഴും 1,78,462 പേർ ചികിത്സയിൽ
50 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. സംഭവം അറിഞ്ഞ ഉടന്‍ എട്ട് ആംബുലന്‍സുകള്‍ സ്ഥലത്തെത്തിയിരുന്നു. Web Team First Published Oct 3, 2022, 4:04 PM IST റിയാദ്: സൗദി അറേബ്യയില്‍ ബസപകടത്തില്‍ 38 പേര്‍ക്ക് പരിക്ക്. മക്കയിലേക്ക് പോകുകയായിരുന്നു ബസ്. തായിഫ് അല്‍ സെയില്‍ റോഡിലാണ് അപകടം ഉണ്ടായത്. 50 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. സംഭവം അറിഞ്ഞ ഉടന്‍ എട്ട് ആംബുലന്‍സുകള്‍ സ്ഥലത്തെത്തിയിരുന്നു. റെഡ് ക്രസന്റ് തായിഫ് ഹെല്‍ത്തുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ 38 പേരില്‍ 27 പേരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിസ്സാര പരിക്കേറ്റ 13 പേർക്ക് സംഭവസ്ഥലത്തു വെച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി. അപകടത്തിന്റെ കാരണം വ്യക്തമല്ല. ബസ് തലകീഴായി മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. Read More: അർബുദ ബാധിതനായിരുന്ന മലയാളി വിദ്യാർത്ഥി സൗദി അറേബ്യയില്‍ മരിച്ചു സൗദി എംബസിയുടെ പേരില്‍ വ്യാജ രേഖ; നിരവധിപ്പേരുടെ സ്വത്ത് തട്ടിയ നാല് പേര്‍ക്ക് ശിക്ഷ റിയാദ്: സൗദി അറേബ്യന്‍ എംബസിയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി നിരവധി പേരുടെ സ്വത്ത് തട്ടിയെടുത്ത സംഭവത്തില്‍ നാല് പേര്‍ക്ക് ശിക്ഷ. ഒരു വിദേശ രാജ്യത്തെ സൗദി എംബസിയുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കിയ നാല് സൗദി പൗരന്മാരാണ് ശിക്ഷിക്കപ്പെട്ടത്. കൃത്രിമമായി തയ്യാറാക്കിയ രേഖകള്‍ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വത്ത് തട്ടിയെടുത്തെന്നും കേസ് രേഖകള്‍ വ്യക്തമാക്കുന്നു. Read More: സൗദി അറേബ്യയില്‍ പരിശോധന ശക്തം; ഒരാഴ്ചക്കിടെ 12,436 പേര്‍ പിടിയിലായി തെറ്റായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു വിദേശത്തെ സൗദി എംബസിയുടെ പേരില്‍ തട്ടിപ്പ് സംഘം കൃത്രിമമായി രേഖകളുണ്ടാക്കിയതെന്നും ഇത് തിരിച്ചറിഞ്ഞതോടെ ഇവരെ അറസ്റ്റ് ചെയ്‍ത് ബന്ധപ്പെട്ട കോടതിയില്‍ വിചാരണയ്ക്കായി ഹാജരാക്കിയെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികള്‍ക്ക് 20 വര്‍ഷം വരെ ജയില്‍ ശിക്ഷയും നാല് ലക്ഷം സൗദി റിയാല്‍ പിഴയും കോടതി ശിക്ഷ വിധിച്ചു. ഇതിന് പുറമെ വ്യാജരേഖ ചമച്ച് തട്ടിയെടുത്ത വസ്‍തുവകകള്‍ തിരികെ നല്‍കുകയും അവയുടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് കൈമാറി. ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കുന്നതും രേഖകള്‍ വ്യാജമായി ഉണ്ടാക്കുന്നതും സൗദി അറേബ്യയില്‍ ഗുരുതരമായ കുറ്റങ്ങളാണ്. പേപ്പറുകള്‍, ഇലക്ട്രോണിക് ഡോക്യുമെന്റുകള്‍, ഒപ്പുകള്‍, സീലുകള്‍ എന്നിങ്ങനെയുള്ള എല്ലാത്തരം കൃത്രിമങ്ങളും കടുത്ത ശിക്ഷയ്ക്ക് അര്‍ഹമാവും.‍ Last Updated Oct 3, 2022, 10:25 PM IST Gulf News Saudi Arabia Follow Us: Download App: RELATED STORIES പ്രവാസികള്‍ക്കായി താമസ സ്ഥലത്ത് അനധികൃത റസ്റ്റോറന്റ്; മദ്യവും വിറ്റിരുന്നെന്ന് പരിശോധനയില്‍ കണ്ടെത്തി ഇത് 'ബുര്‍ജ് ഖലീഫ ചലഞ്ച്'; 160 നിലകള്‍ നടന്നുകയറി ദുബൈ കിരീടാവകാശി സൗദി അറേബ്യയില്‍ ഒഴുക്കില്‍പെട്ട് കാണാതായിരുന്നയാളെ കണ്ടെത്തി വാഹനത്തില്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി ഇന്ത്യക്കാരന്‍ സൗദി അറേബ്യയില്‍ പിടിയില്‍ കുവൈത്തില്‍ വന്‍ കഞ്ചാവ് വേട്ട: രണ്ട് യുവാക്കള്‍ പിടിയില്‍ LATEST NEWS പ്രവാസികള്‍ക്കായി താമസ സ്ഥലത്ത് അനധികൃത റസ്റ്റോറന്റ്; മദ്യവും വിറ്റിരുന്നെന്ന് പരിശോധനയില്‍ കണ്ടെത്തി
പ്രതിസന്ധികളോട് പൊരുതി പലവട്ടം ജയിച്ചുകയറിയ ജീവിതമായിരുന്നു അറ്റ്‍ലസ് രാമചന്ദ്രന്‍റേത്. ജയിൽ മോചിതൻ ആയിട്ടും ഇന്ത്യയിലേക്ക് മടങ്ങണം എന്ന സ്വപ്നം ബാക്കിയാക്കിയാണ് അറ്റ്‍ലസ് രാമചന്ദ്രന്‍ററെ മരണം Web Team First Published Oct 3, 2022, 6:36 AM IST ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം പറഞ്ഞ് അറ്റലസ് രാമചന്ദ്രൻ നടന്നു കയറിയത് മലയാളിയുടെ മനസുകളിലേക്കാണ്. പ്രതിസന്ധികളോട് പൊരുതി പലവട്ടം ജയിച്ചുകയറിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. ജയിൽ മോചിതൻ ആയിട്ടും ഇന്ത്യയിലേക്ക് മടങ്ങണം എന്ന സ്വപ്നം ബാക്കിയാക്കിയാണ് അറ്റ്‍ലസ് രാമചന്ദ്രന്‍ററെ മരണം. അനുഭവങ്ങളുടെ പാഠപുസ്തകം ആയിരുന്നു അറ്റ്ലസ് രാമചന്ദ്രൻ എന്ന എം എം രാമചന്ദ്രൻ. തൃശ്ശൂർ സെൻതോമസ് കോളേജിൽ നിന്ന് ബിരുദവും ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ രാമചന്ദ്രൻ ബാങ്ക് ഉദ്യോഗസ്ഥനാണ് കരിയർ തുടങ്ങുന്നത്. കൊമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈത്തിൽ ജോലി ചെയ്യുമ്പോഴാണ് സ്വർണ്ണ കച്ചവടത്തിന്റെ സാധ്യതകളിൽ എം എം രാമചന്ദ്രന്റെ കണ്ണുടക്കുന്നത്. അങ്ങനെയാണ് അറ്റ്ലസ് ജ്വല്ലറിയുടെ പിറവി. ഒപ്പം അറ്റ്ലസ് രാമചന്ദ്രന്റെയും. കുവൈത്തിലെ സ്വർണ്ണ കച്ചവട രംഗത്ത് വളരെ പെട്ടെന്ന് തന്നെ അറ്റ്ലസ് സ്വന്തം മേൽവിലാസം ഉണ്ടാക്കി. പക്ഷേ ഗൾഫ് യുദ്ധം അറ്റ്ലസ് രാമചന്ദ്രന്റെ കുവൈത്തിലെ ബിസിനസ് പാടെ ഇല്ലാതാക്കി. എന്നാല്‍ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു അദ്ദേഹം. യുഎഇയിൽ എത്തി എല്ലാം ഒന്ന് മുതൽ വീണ്ടും തുടങ്ങി. ഇതിനിടയ്ക്ക് സിനിമാ നിർമ്മാണ മേഖലയിലും അറ്റ്ലസ് രാമചന്ദ്രന്റെ കൈ പതിഞ്ഞു. അങ്ങനെയാണ് വൈശാലിയും സുകൃതവും വാസ്തുഹാരയും പോലുള്ള മനോഹരമായ സിനിമകൾ മലയാളിക്ക് ലഭിക്കുന്നത്. ചന്ദ്രകാന്ത് ഫിലിംസ് എന്ന പേരിലായിരുന്നു അദ്ദേഹം സിനിമകൾ നിർമ്മിച്ചതും വിതരണം ചെയ്തതും. കൗരവർ, ഇന്നലെ, വെങ്കലം തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം വിതരണ രംഗത്തും എത്തി. അറബിക്കഥ ഉൾപ്പെടെ 14 സിനിമകളിൽ അഭിനയിച്ച രാമചന്ദ്രൻ 2010 ൽ ഹോളിഡേയ്സ് എന്ന സിനിമ സംവിധാനം ചെയ്തു. കവിയും അക്ഷരശ്ലോക പണ്ഡിതനുമായ പിതാവിൽ നിന്നാണ് അറ്റ്ലസ് രാമചന്ദ്രനും അക്ഷരശ്ലോകത്തിലുള്ള കമ്പം പകർന്നു കിട്ടുന്നത്. ഗൾഫിലും നാട്ടിലും ആയി ഒട്ടേറെ അക്ഷരശ്ലോക സദസ്സുകൾ ആണ് അറ്റ്ലസ് രാമചന്ദ്രന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടത്. 2015 മുതൽ അറ്റ്ലസ് രാമചന്ദ്രന്റെ ജീവിതത്തിൽ പ്രതിസന്ധികളുടെ കാലഘട്ടം ആയിരുന്നു. ബിസിനസ്സിൽ തിരിച്ചടികൾ നേരിട്ടു. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനേത്തുടര്‍ന്ന് 2015 ഓഗസ്റ്റില്‍ അറസ്റ്റിലായിരുന്നു. ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും അനഭവിക്കേണ്ടി വന്നു. പക്ഷേ എല്ലാത്തിനെയും പുതിയ അനുഭവ പാഠങ്ങളായി കണ്ട് വീണ്ടുമൊരു തിരിച്ചുവരവിനായി തയ്യാറെടുക്കുമ്പോഴാണ് അറ്റ്ലസ് രാമചന്ദ്രൻ വിട പറയുന്നത്. Last Updated Oct 3, 2022, 11:29 AM IST Atlas Ramachandran Follow Us: Download App: RELATED STORIES ഒമാനില്‍ മാലിന്യം വലിച്ചെറിഞ്ഞാൽ വന്‍തുക പിഴ; മുന്നറിയിപ്പുമായി നഗരസഭ ചികിത്സയിലായിരുന്ന പ്രവാസി സാമൂഹിക പ്രവർത്തകൻ ജിദ്ദയിൽ മരിച്ചു യുഎഇയിലെ പ്രധാന റോഡില്‍ നാളെ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയുടെ എമര്‍ജന്‍സി ഡ്രില്‍ മസാജ് കാര്‍ഡിലെ പരസ്യം കണ്ട് സമീപിച്ച പ്രവാസിയെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു LATEST NEWS ജ്വല്ലറിയില്‍ ജീവനക്കാരെ തോക്കിന്‍ മുനയിലാക്കി സ്വർണാഭരണങ്ങളടങ്ങിയ ട്രേ എടുത്ത് ഓടി യുവാവ് ഗുജറാത്തില്‍ ജവാന്‍ 2 സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു, രണ്ട് പേര്‍ക്ക് പരിക്ക് മുംബൈ ഭീകരാക്രമണം നടന്നിട്ട് 14 വർഷം, ദേശീയ സുരക്ഷാ നയം അനിവാര്യം സുന്ദരം, അതിസുന്ദരം ഈ ഫ്രഞ്ച് മുത്തം; എംബാപെയിൽ തട്ടിവീണ് ഡെൻമാർക്ക്, ലോക ചാമ്പ്യന്മാർ പ്രീക്വാർട്ടറിൽ
ഇസ്‌ലാമിന്റെ പഞ്ചകര്‍മങ്ങളില്‍ പെട്ടതാണ് സകാത്ത്. ഖുര്‍ആനില്‍ നിസ്‌കാരത്തെ പറ്റിപറഞ്ഞ 28 സ്ഥലങ്ങളില്‍ സകാത്തിനെ കൂട്ടി പറഞ്ഞിട്ടുണ്ട്. നിസ്‌കാരത്തോട് സമാനസ്ഥാനമാണ് സകാത്തിനും എന്നാണ് ഇതു തെളിയിക്കുന്നത്. ഹിജ്‌റ രണ്ടാം വര്‍ഷം (എ.ഡി 624) ആണ് അത് നിര്‍ബന്ധമാക്കപ്പെട്ടത്. നിക്ഷേപത്തിനുള്ള ഒരു പ്രചോദനം കൂടിയാണ് സകാത്ത് (Zakat is an incent for investment). പണമുള്ളവന്‍ അവന്റെ പണം കൂട്ടിവച്ചിരുന്നാല്‍ സകാത്ത് നല്‍കേണ്ടിവരുമെന്നുള്ളത്‌കൊണ്ട് അത് കുറഞ്ഞ് വരുമല്ലോ? അതുകൊണ്ട് ഉല്‍പ്പാദകരംഗം സജീവമാകുന്നു. സകാത്ത് ലഭിച്ചവനും കിട്ടിയപണം കൊണ്ട് ഉല്‍പ്പാദനരംഗം സജീവമാക്കുന്നു. സമൂഹത്തിലാകമാനം ഐശ്വര്യം വളരുന്നു. സകാത്ത് സമ്പന്നരുടെ ഔദാര്യമല്ല ദരിദ്രരരുടെ അവകാശമാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട് (മആരിജ് 24). എട്ട് വിഭാഗം സ്വത്തുക്കളിലേ അത് നിര്‍ബന്ധമുള്ളൂ. ആട്, മാട് (പശു, പോത്ത് ) ഒട്ടകം സ്വര്‍ണം, വെള്ളി, ധാന്യം, ഈത്തപ്പഴം, മുന്തിരി. പച്ചക്കറികള്‍ക്കോ ഫ്രൂട്ടുകള്‍ക്കോ കുതിര, മുയല്‍, കോഴി, കാട, ഇത്യാദി ഭക്ഷ്യവസ്തുകള്‍ക്കോ സകാത്തില്ല. ഇവകളുടെ ഫാമുകള്‍ക്ക് സകാത്ത് ഉണ്ട്. ഉല്‍പാദകരുടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും സകാത്ത് വേണ്ട എന്ന് പറഞ്ഞ ഇസ്്‌ലാം, ഉല്‍പാദകരെയും പരിഗണിക്കുന്നുണ്ട്. ഗോതമ്പ്, യവം, ചോളം, മണിക്കടല, മുത്താറി, ചാമ , ഉഴുന്ന് , പയര്‍ ഇത്യാദികള്‍ക്കെല്ലാം സകാത്ത് നിര്‍ബന്ധമാക്കിയ ഇസ്്‌ലാം ദരിദ്രരെയും പരിഗണിക്കുന്നു. പോഷകാഹാരമായ ധാന്യങ്ങളിലേ സക്കാത്ത് നിര്‍ബന്ധമുള്ളൂ. ചക്ക, മാങ്ങ, പൈനാപ്പിള്‍, പഴങ്ങള്‍ മറ്റ് ഫ്രൂട്ടുകളിലോ , കിഴങ്ങ് വര്‍ഗങ്ങളിലോ ( മധുരകിഴങ്ങ്, ചേന, കപ്പ, മല്ലി ,ഉള്ളി, കടുക്,എള്ള്, ആപ്പിള്‍, കുമ്പള, വെള്ളരി) സകാത്തില്ല. ധാന്യങ്ങളിലും കാരക്ക, മുന്തിരിയിലും തൊലിയുള്ളതില്‍ 600 സ്വാഅ് (1920 ലിറ്റര്‍) തൊലിയില്ലാത്തത് 300 സ്വാഅ് (960 ലിറ്റര്‍) മിനിമം ഉണ്ടെങ്കിലേ സകാത്ത് ഉള്ളൂ. ഉല്‍പ്പന്നങ്ങള്‍ തൂക്ക വ്യത്യാസം ഉള്ളതുകൊണ്ട് തൂക്കം പറയാന്‍ സാധ്യമല്ല. ഇവകളിലെ സകാത്ത് ഉല്‍പാദനച്ചെലവുള്ളതാണെങ്കില്‍ അഞ്ച് ശതമാനവും അല്ലെങ്കില്‍ 10 ശതമാനവുമാണ്. സ്വര്‍ണ്ണം, വെള്ളി, കറന്‍സി ആഭരണമല്ലാത്ത സ്വര്‍ണം മിനിമം 85 ഗ്രാമും വെള്ളി 595 ഗ്രാമും ഒരു വര്‍ഷം സ്റ്റോക്കുണ്ടെങ്കില്‍ രണ്ടര ശതമാനം സകാത്ത് നല്‍കണം. അനുവദനീയമായ ആഭരണങ്ങള്‍ക്ക് സകാത്തില്ല എന്നതാണ് പണ്ഡിതമതം. ആഭരണം ഉരുക്കി വാര്‍ത്താലേ ഉപയോഗിക്കാന്‍ പറ്റൂ എന്ന അവസ്ഥയില്‍ കേടാവുകയും ഒരുവര്‍ഷം സൂക്ഷിക്കുകയും ചെയ്താല്‍ മിനിമം 85 ഗ്രാം ഉണ്ടെങ്കില്‍ സകാത്ത് നല്‍കണം. കാരണം അത് ആഭരണമല്ല. സ്വര്‍ണ്ണമാണ് (തുഹ്ഫ 3:213). അമിതമല്ലാത്ത ആഭരണമല്ലെങ്കിലാണ് സകാത്ത് ഇല്ലാതാകുന്നത്. മറിച്ചാണെങ്കില്‍ ആഭരണത്തിനും സകാത്ത് വേണം. ‘ആഭരണം ഉപയോഗിക്കാതെ ലോക്കറിലോ മറ്റോ സൂക്ഷിച്ചാലും സകാത്തില്ലെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. (തുഹ്ഫ 3:272 ). നിധിനിക്ഷേപം എന്ന് കരുതി ആഭരണരൂപത്തില്‍ സൂക്ഷിച്ചാല്‍ സകാത്ത് നല്‍കണം (തുഹ്ഫ 3: 301 ). അവ കൊണ്ട് കച്ചവടം നടത്തുന്നവര്‍, കച്ചവട വസ്തു എന്ന നിലയില്‍ സകാത്ത് നല്‍കേണ്ടതാണ്. നാണയങ്ങള്‍ ആദ്യ കാലങ്ങളില്‍ സ്വര്‍ണവും വെള്ളിയുമായിരുന്നു നാണയങ്ങളായി ഉപയോഗിച്ചിരുന്നതെങ്കില്‍, ഇന്ന് സ്ഥിതി മാറി രൂപയും ഡോളറും റിയാലുമൊക്കെയാണ് നാണയങ്ങളായി ഉപയോഗിക്കപ്പെടുന്നത്. നോട്ടിനും നാണയങ്ങള്‍ക്കും സകാത്ത് നിര്‍ബന്ധമാണെന്ന് പണ്ഡിതര്‍ പറയുന്നതും അതുകൊണ്ട് തന്നെയാണ്. 595 ഗ്രാം വെള്ളിയുടെയോ 85 ഗ്രാം സ്വര്‍ണത്തിന്റെയോ വിലയ്ക്ക് തുല്യമോ അതില്‍ കൂടുതലോ ആയ തുക, ഒരു വര്‍ഷം പൂര്‍ണമായി കൈയിലുണ്ടാവുമ്പോഴാണ് നാണയത്തിന് സകാത് നിര്‍ബന്ധമാവുന്നത്. ഇക്കാലത്ത് സ്വര്‍ണത്തിന്റെ വില വെള്ളിയുടേതിനേക്കാള്‍ വളരെ കൂടുതലായതിനാല്‍ വെള്ളിയുടെ കണക്ക് പ്രകാരമാണ് ആദ്യം നാണയത്തിന്റെ കണക്ക് പൂര്‍ത്തിയാവുക. അതനുസരിച്ച്, ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ മാര്‍ക്കറ്റ് ശരാശരി 42 രൂപയാണ് . അത് പ്രകാരം 24,990 (42 * 595) രൂപയോ അതില്‍ കൂടുതലോ ഒരു വര്‍ഷം കൈയിലുണ്ടെങ്കില്‍ സകാത്ത് നിര്‍ബന്ധമാവുന്നതാണ്. ആകെയുള്ളതിന്റെ 2.5 ശതമാനമാണ് സകാത്ത് ആയി നല്‍കേണ്ടത്. കടം കിട്ടാനുള്ള കടത്തിനും സകാത്ത് നിര്‍ബന്ധമാണ്. കടമായി കിട്ടാനുള്ള സംഖ്യ മേല്‍പറഞ്ഞ വെള്ളിയുടെ മൂല്യത്തിന് തുല്യമോ അതില്‍ കൂടുതലോ ആവുകയും കടം നല്‍കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്താല്‍, പ്രസ്തുത സംഖ്യക്ക് സകത്ത് നല്‍കേണ്ടതാണ്. കിട്ടുമെന്ന് ഉറപ്പില്ലാത്തത് ലഭിച്ചാല്‍ കിട്ടിയതിന് ശേഷം കഴിഞ്ഞ ഓരോ വര്‍ഷങ്ങള്‍ക്കുമുള്ളത് കൊടുക്കണം. നഷ്ടപ്പെട്ടതോ പിടിച്ചുപറിക്കപ്പെട്ടതോ കളവ് പോയതോ ആയവ ലഭിച്ചാല്‍ മിനിമം കണക്കുണ്ടെങ്കില്‍ ഓരോ വര്‍ഷത്തിനും കൊടുക്കണം. കുറി ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന കുറികള്‍ക്കും സകാത്ത് നിര്‍ബന്ധമായേക്കാം. ഉദാഹരണം: മാസം 5000 രൂപ വീതം നല്‍കുന്ന രണ്ടു ലക്ഷത്തിന്റെ കുറിയാണെന്ന് സങ്കല്‍പിക്കാം. നാല്‍പത് മാസമായിരിക്കും കുറിയുടെ കാലാവധി. ഇതില്‍ ചേര്‍ന്ന ഒരാള്‍ എട്ട് മാസം കഴിയുന്നതോടെ 25,000 രൂപയുടെ ഉടമസ്ഥനായിത്തീരുന്നു. അവിടം മുതല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും അയാള്‍ക്ക് കുറി ലഭിച്ചിട്ടില്ലെങ്കില്‍ അയാള്‍ പ്രസ്തുത തുകയ്ക്ക് സകാത്ത് നല്‍കേണ്ടതാണ്. സകാത് നര്‍ബന്ധമാവുന്ന കണക്ക് (595ഗ്രാം വെള്ളിയുടെ മൂല്യം) എത്തിയ ശേഷം ഒരു വര്‍ഷം കഴിയുമ്പോള്‍, കുറി ലഭിയ്ക്കാതെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഇത് ബാധകമാണ്. കുറി ലഭിയ്ക്കുകയും വര്‍ഷം പൂര്‍ത്തിയാവും മുമ്പേ അത് ചെലവഴിക്കുകയും ചെയ്താല്‍ അവിടെ സകാത്ത് ബാധകമാവില്ല. അഡ്വാന്‍സ് കടകള്‍ക്കോ മറ്റോ നല്‍കുന്ന അഡ്വാന്‍സ് തുകയും സകാത്തിന്റെ പരിധിയില്‍ പെടുന്നതാണ്. പ്രസ്തുത തുക നല്‍കുന്നവന്റെ ഉടമസ്ഥതയില്‍ തന്നെയായതിനാല്‍, സകാത്തിന്റെ കണക്ക് ഉണ്ടെങ്കില്‍ വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ നാല്‍പതിലൊന്ന് സകാത് നല്‍കേണ്ടതാണ്. സെക്യൂരിറ്റി ഇന്ന് പലജോലികള്‍ക്കുമെന്ന പോലെ കോഴ്‌സുകള്‍ക്ക് വരെ വന്‍തുക സെക്യൂരിറ്റി നല്‍കേി വരുന്നു.ണ്ട ഇങ്ങനെ നല്‍കുന്ന സെക്യൂരിറ്റി തുകകള്‍ ജോലിയില്‍ നിന്ന് രാജിവച്ചോ കോഴ്‌സ് പൂര്‍ത്തിയാക്കിയോ പോരുമ്പോഴാണ് ലഭിക്കുന്നത്. ഇത്തരം സെക്യൂരിറ്റി തുകകള്‍ക്കും സകാത്തിന്റെ നിശ്ചിത കണക്ക് ഉണ്ടെങ്കില്‍ വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സകാത്ത് നല്‍കേണ്ടതാണ്. പ്രോവിഡന്റ് ഫണ്ട് സര്‍ക്കാര്‍ ജോലിക്കാര്‍ക്കും സ്വകാര്യ കമ്പനിത്തൊഴിലാളികള്‍ക്കും തൊഴില്‍ദായകര്‍ നല്‍കുന്നതാണ് പ്രോവിഡന്റ് ഫണ്ട്. ശമ്പളത്തിന്റെ നിശ്ചിത വിഹിതം മാസം തോറും പിടിച്ചുവച്ച് സേവനം അവസാനിപ്പിക്കുമ്പോഴോ ആവശ്യപ്പെടുമ്പോഴോ നല്‍കുകയാണ് ഇതിന്റെ രീതി. ഇവിടെയും സകാത്ത് നിര്‍ബന്ധമാകുന്നതാണ്. തനിക്ക് ലഭിക്കുന്ന തുകയുടെ വിഹിതം സകാത്തിന്റെ പരിധിയായ 595 ഗ്രാം വെള്ളിയുടെ അളവ് (ഇന്നത്തെ മാര്‍ക്കറ്റ് 24,990 രൂപ) എത്തിക്കഴിഞ്ഞാല്‍ അതിന് സകാത്ത് നല്‍കണം. ശേഷം അയാളുടെ പി.എഫിലേക്ക് വരുന്ന എല്ലാ സംഖ്യക്കും ഇത് ബാധകവുമാണ്. കച്ചവടം നാണയക്കൈമാറ്റമല്ലാത്ത എല്ലാ കച്ചവടത്തിലും നിബന്ധനകളൊത്താല്‍ സകാത്ത് നിര്‍ബന്ധമാവുന്നതാണ്. ഹിജ്‌റ വര്‍ഷപ്രകാരം ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസം അയാളുടെ ഷോപ്പിലെ കച്ചവടത്തിനായി വച്ച എല്ലാ സാധനങ്ങളുടെയും കണക്കെടുത്ത് അന്നത്തെ കമ്പോളനിലവാരമനുസരിച്ച് വില കെട്ടുക. അതോടൊപ്പം കിട്ടാനുള്ള കടങ്ങളും കൂട്ടേണ്ടതാണ്. ആകെ കിട്ടുന്ന തുക 595 ഗ്രാം വെള്ളിയുടെ മൂല്യത്തിന് തുല്യമോ അതില്‍ കൂടുതലോ ആണെങ്കില്‍ ആകെയുള്ളതിന്റെ രണ്ടരശതമാനം സകാത്ത് നല്‍കേണ്ടതാണ്. സകാത്ത് നല്‍കേണ്ടത് നാണയമായാണ്. റബീഉല്‍ അവ്വല്‍ ഒന്നിന് തുടങ്ങിയ ഒരു പല ചരക്ക് കടയാണെങ്കില്‍ അടുത്ത വര്‍ഷം റബീഉല്‍ അവ്വല്‍ ഒന്നിന് കടക്കാരന്‍ തന്റെ കടയിലെ വില്‍പ്പനയ്ക്കുള്ള എല്ലാ സാധനങ്ങളുടെയും കണക്കെടുത്ത് മൂല്യം കണക്കാക്കുക. ആകെ ലഭിച്ചത് രണ്ടര ലക്ഷമാണ്. അതോടൊപ്പം അമ്പതിനായിരം രൂപ കടങ്ങളായി കിട്ടാനുണ്ടെന്നും കരുതുക. എങ്കില്‍ മൂന്ന് ലക്ഷം രൂപയുടെ രണ്ടരശതമാനം (7,500 രൂപ) സകാത്ത് ആയി നല്‍കേണ്ടതാണ്. വര്‍ഷം തികയുക എന്നല്ലാതെ റമദാനില്‍ മാത്രം സകാത്തിനെ കുറിച്ച് ആലോചിച്ചാല്‍ പോരാ. റമദാനുമായി ബന്ധപ്പെട്ടത് ഫിത്വര്‍ സകാത്ത് മാത്രമാണ്. റിയല്‍ എസ്റ്റേറ്റ് റിയല്‍എസ്റ്റേറ്റ് ഇന്ന് വന്‍ലാഭം കൊയ്യുന്ന കച്ചവടമേഖലയാണ്. വീടുനിര്‍മാണത്തിനോ മറ്റോ ആയി വാങ്ങുന്ന പറമ്പുകള്‍ക്ക് സകാത്തില്ലെന്നത് ശരി തന്നെ. എന്നാല്‍, കച്ചവട ലക്ഷ്യത്തോടെ വാങ്ങുന്നതോടെ പറമ്പുകളും കച്ചവടച്ചരക്കുകളായിത്തീരുന്നുവെന്നതാണ് ഇസ്്‌ലാമിക നിയമം. അതനുസരിച്ച് അവിടെയും വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ വില്‍ക്കാനായി വാങ്ങിയ ആകെ ഭൂമിയുടെ കണക്കെടുക്കേണ്ടതും കമ്പോളനിലവാരം കണക്കാക്കി, നിശ്ചിത തുകയുണ്ടെങ്കില്‍ ആകെയുള്ളതിന്റെ 2.5 ശതമാനം സകാത്ത് നല്‍കേണ്ടതുമാണ്. വാടക സാധനങ്ങള്‍ വാടകയ്ക്ക് കൊടുക്കണമെന്ന ഉദ്ദേശ്യത്തില്‍ വാടകയ്ക്ക് വാങ്ങിയ സാധനങ്ങള്‍ക്ക് സകാത്ത് ഉണ്ട്. കെട്ടിടങ്ങള്‍ മൊത്തത്തില്‍ വാടകയ്ക്ക് വാങ്ങി മേല്‍ വാടകക്ക് നല്‍കുന്നത് ഇന്ന് വ്യാപകമാണ്. വാടകക്കെട്ടിടം, ഫ്‌ളാറ്റ്, വാഹനങ്ങള്‍ എന്നിവയിലെല്ലാം ഇത് സര്‍വസാധാരമാണ്. ഇവക്ക് സകാത്ത് ഇല്ലെങ്കിലും ഇവയില്‍നിന്ന് വാടകയിനത്തില്‍ ലഭിക്കുന്ന തുകയുടെ കണക്കും വര്‍ഷവും പൂര്‍ത്തിയാവുമ്പോള്‍ സകാത്ത് നിര്‍ബന്ധമാവുന്നതാണ്. ഇത് വര്‍ഷം മുഴുവന്‍ വാടകയില്‍ പോയിട്ടില്ലെങ്കിലും അതിന്റെ സാധാരണ വാടക കണക്കാക്കി സകാത്തിന്റെ കണക്കുണ്ടെങ്കില്‍ സകാത്ത് കൊടുക്കണം.(തുഹ്ഫ 3:326). കടബാധ്യതകള്‍ കൊടുക്കാനുള്ള കടങ്ങള്‍ സ്വത്തിന്റെ സകാത്ത് നിര്‍ബന്ധമാവുന്നതിന്നു തടസ്സമല്ല. സ്റ്റോക്കുള്ള പണത്തിനു തുല്യമായതോ അതില്‍ അധികമോ കടമുണ്ടെങ്കിലും സകാത്ത് കൊടുക്കണം. പക്ഷെ കടമുള്ളവന്‍ ഫിത്വര്‍ സകാത്ത് കൊടുക്കേണ്ടതില്ല. (തുഹ്ഫ 3:344). കാരണം ഫിത്വര്‍ സകാത്ത് വ്യക്തിയുടെ ഉത്തരവാദിത്വത്തോട് ബന്ധപ്പെട്ട കടമയാണ് .(മഹല്ലി 2:27). സ്വത്തിന്റെ വില്‍പ്പനയെയോ ക്രയവിക്രങ്ങളെയോ ഫിത്വര്‍ സകാത്ത് ബാധിക്കില്ല. മറ്റു സകാത്തുകള്‍ (കച്ചവടമല്ലാത്ത)സ്വത്തിന്റെ ക്രയവിക്രങ്ങളെ ബാധിക്കും. വില്‍പന നടത്തിയാല്‍ സകാത്തിന്റെ വിഹിതത്തില്‍ വില്‍പന അസാധുവാണ്.(മഹല്ലി 2:47). ഇതിനു പണ്ഡിതന്മാര്‍ കാരണം പറഞ്ഞത് കടത്തിനുവേണ്ടി മയ്യിത്തിനെ തടയാന്‍ അവകാശമുണ്ട്. കടത്തിനെക്കാള്‍ സകാത്തിനാണ് ശക്തിയും മുന്‍ തൂക്കവും ഉള്ളത്. കടമുïായാലും സകാത്ത് നല്‍കണമെന്ന് സാരം (തുഹ്ഫ 3:344 ). അവകാശികള്‍ എട്ട് വിഭാഗത്തെയാണ് ഇസ്‌ലാം സകാത്തിന്റെ അവകാശികളായി നിശ്ചയിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഫഖീറുമാര്‍, മിസ്‌കീന്‍മാര്‍, സകാത്തിന്റെ ഉദ്യോഗസ്ഥര്‍, പുതുവിശ്വാസികള്‍, മോചനപത്രം എഴുതപ്പെട്ടവര്‍, കടംകൊണ്ട് വലഞ്ഞവര്‍, ശമ്പളംപറ്റാത്ത യോദ്ധാക്കള്‍, യാത്രമുട്ടിപ്പോയവര്‍ എന്നിവരാണ് അവകാശികള്‍. ഇവരില്‍ സകാത്തിന്റെ ഉദ്യോഗസ്ഥര്‍, മോചനപത്രം എഴുതപ്പെട്ടവര്‍, യോദ്ധാവ് എന്നീമൂന്ന് വിഭാഗത്തെ ഇന്ന് കാണപ്പെടില്ല. എത്തിക്കപ്പെട്ടവരില്‍ നിന്നുള്ള ഏതെങ്കിലും ഒരുഗ്രൂപ്പിലെ മൂന്ന്‌പേര്‍ക്ക് നല്‍കിയാലും ബാദ്ധ്യതവീടുന്നതാണ്അവകാശികള്‍ മുസ്‌ലിംകളും ഹാശിം, മുത്തലിബ് എന്നീ നബികുടുംബത്തില്‍ പെട്ടവരല്ലാത്തവരുമായിരിക്കണം. സ്വന്തംനാട്ടില്‍ അവകാശികളുണ്ടായിരിക്കെ മറ്റുനാട്ടിലേക്ക് സകാത്ത് നീക്കം പാടില്ല. അയല്‍വാസികള്‍ പരസ്പരം അവരുടെ സകാത്തുകള്‍ കൈമാറുന്ന ഒരു സമ്പ്രദായം ഇന്ന് ചിലയിടത്തു കണ്ടുവരുന്നുണ്ട്. അത് രണ്ട് കൂട്ടരും അവകാശികളില്‍ പെടുമെങ്കില്‍ അനുവദനീയവും കുടുതല്‍ പുണ്യവുമാണ്. അല്ലെങ്കില്‍ സകാത്ത് വീടില്ല. സുഭദ്രം ഈ സാമ്പത്തിക വ്യവസ്ഥിതി ഇസ്്‌ലാം സ്രഷ്ടാവിന്റെ നിയമസംഹിതയാണ്. മനുഷ്യന് ജീവിതത്തിന്റെ വ്യക്തതകള്‍ തുറന്ന് കാണിച്ച് തരുന്നുണ്ട് അതിന്റെ സകലമേഖലകളും. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് സകാത്ത്. സകാത്തിന്റെ സാമൂഹിക പ്രസക്തി വ്യക്തമാണ്. സമ്പത്ത് അല്ലാഹുവിന്റെതാണ്. മനുഷ്യന്‍ സമ്പത്തിന്റെ ഉടമസ്ഥനല്ല, കൈവശക്കാരനാണ്. മാറി മാറി വരുന്ന കൈവശക്കാര്‍ സമ്പത്ത് എങ്ങനെ കൈകാര്യംചെയ്യണമെന്ന് ഉടമസ്ഥനായ അല്ലാഹു നിര്‍ദേശിച്ചിട്ടുണ്ട്. *സകാത്ത്* നിര്‍ബന്ധമാക്കിയതിലൂടെ പ്രധാനമായും പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പു വരുത്തുകയും സമ്പത്ത് ഒരിടത്ത് കുന്നുകൂടാതെ അര്‍ഹതപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും കൈകളിലെത്തിക്കുകയും ചെയ്യുകയാണ്. സകാത്ത് ഒരിക്കലും സമ്പന്നന്റെ ഔദാര്യമല്ല, പാവപ്പെട്ടവന്റെ അവകാശമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ചോദിച്ച് വരുന്നവര്‍ക്കും ദരിദ്രര്‍ക്കുമുള്ള അവകാശം. അഥവാ, അല്ലാഹുവിന്റെ സമ്പത്ത് കൈവശംവച്ച് യഥേഷ്ടം ഉപയോഗിക്കുന്നവന്‍ ഈ കൈവശാവകാശത്തിനു പകരമായി അല്ലാഹുവിന് നല്‍കേണ്ട വിഹിതമാണ് സകാത്ത്. ഇത് സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് ഒറ്റപ്പെട്ടുകഴിയുകയും അവശത അനുഭവിക്കുകയും ചെയ്യുന്ന നിശ്ചിത വിഭാഗങ്ങളുടെ കൈയിലേല്‍പ്പിക്കാനാണ് ഉടമസ്ഥനായ അല്ലാഹുവിന്റെ കല്‍പന. ഉടമസ്ഥന്റെ നിര്‍ദേശം ലംഘിക്കുന്ന കൈവശക്കാരനെ നിയമ ലംഘകനായി ഗണിക്കുകയും ശിക്ഷ നല്‍കുമെന്നും ഉടമസ്ഥന്‍ പ്രഖ്യാപിക്കുന്നു. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും അശരണരും ആലംബഹീനരുമായ ജനവിഭാഗത്തിന്റെ സംരക്ഷണത്തിനും ഇത്രയേറെ ഗുണകരവും പ്രായോഗികവുമായ മറ്റൊരു സംവിധാനം ഒരു സാമ്പത്തിക വ്യവസ്ഥയിലും സമൂഹത്തിലുമില്ല. ഉള്ളവന്‍ ഇല്ലാത്തവന് നല്‍കുന്ന ഈ വ്യവസ്ഥയാണ് ആധുനിക സാമ്പത്തിക ശാസ്ത്രത്തില്‍ ഏറ്റവും പ്രോജ്വലിച്ച് നില്‍ക്കുന്നത്. ഉള്ളവന്‍ കൂടുതല്‍ ഉള്ളവനാകുകയും ഇല്ലാത്തവന്‍ പരമദരിദ്രനാകുകയും ചെയ്യുന്ന പലിശാധിഷ്ഠിത വ്യവസ്ഥിതി കാലം തള്ളിക്കളഞ്ഞതാണ്. ഇന്നത്തെ ലോകത്തിന്റെ ശാപവും അത് തന്നെയാണ്.. Web desk Sep 16, 2011 ഹദീസ്: ഒരു ലഘു വിവരണം Web desk Sep 18, 2011 ഏഴു ഖിറാഅതുകള്‍ Leave A Comment Comment * Name * Email * Post Comment Related Posts Zakath എ.പി. മുസ്ഥഫ ഹുദവി അരൂര് Nov 2, 2011 സകാത്ത്: എങ്ങനെ വിതരണം ചെയ്യണം? Zakath ഹസന്‍. ടി. കരുവാരകുണ്ട് Nov 25, 2011 സകാത്ത്: സാമ്പത്തിക സന്തുലിതത്വത്തിന്‌ Zakath എം.കെ. കൊടശ്ശേരി ഫൈസി, Nov 1, 2011 കറന്‍സിയുടെ സകാത്ത്‌ Zakath Web desk Nov 1, 2011 സകാത്ത്: കമ്മിറ്റികള്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു? Zakath അബ്ദുല്‍ മജീദ് ഹുദവി ... Nov 2, 2011 കച്ചവടത്തിന്‍റെ സകാത്ത്‌ Zakath മുഹമ്മദ്‌ സിറാജുദ്ദീന്‍ ... Oct 31, 2011 സകാത്ത്: അര്‍ഹിക്കുന്നതും അനുഭവിക്കുന്നതും ASK YOUR QUESTION ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക. ASK RECENT QUESTIONS Asked: Kareem Nov 14, 2022 തുപ്പുനീര് നജസാണോ ? Asked: SWALIH M Nov 14, 2022 ബർത്ത്ഡേ ആഘോഷിക്കാമോ Asked: നിഹാദ് Nov 14, 2022 മയ്യിത്ത് നിസ്കാരത്തിൽ ഇമാം നിൽക്കാൻ അർഹതപ്പെട്ടവർ ആരൊക്കെയാണ്? മയ്യത്തിന്റെ മകനാണോ പള്ളിയിലെ ഇമാമാണോ? Asked: Shoukath ali Nov 13, 2022 ജംഉം കസ്റും എന്താണെന്ന് വിശദമായി വിശദീകരിക്കുമോ ? Asked: Ajmal Nov 13, 2022 മൂക്ക് കുത്തുന്നതിന്റെ ഇസ്‌ലാമിക വിധി? Asked: swalih m Nov 8, 2022 ഇമാം ശാഫിയുടെ ഇൽമീ യാത്രകളെ ക്കുറിച്ച് പറഞ്ഞ് തരുമോ? Asked: swalih m Nov 8, 2022 സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് നിസ്കാരത്തിൽ ഒാതൽ സുന്നത്തുള്ള സൂറത്തുകൾ ഏതെല്ലാമാണ് ? Asked: AHAMMED KABEER VADAKKAN Nov 8, 2022 ഫുട്ബോൾ ടീമിന്റെ ഫ്ളക്സ് വെക്കുന്നതിന്റെ ഇസ്ലാമിക വിധി എന്ത് ? സ്റ്റാറ്റസ് വെക്കുന്നതും ഒരു പോലെ യാണോ... Asked: thoufeer Nov 7, 2022 ഒട്ടേറെ സൂഫിയാക്കളും ഔലിയാക്കളും കടന്നുപോയിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് മുഹ്യദ്ധീൻ ശൈഖ് ഇത്രയധികം... Asked: Abdul jabbar Nov 6, 2022 ഓതിന്റെ സുജൂദിൽ ഓർമ്മക്കുറവ് മൂലം രണ്ട് പ്രാവശ്യം സുജൂദ് ചെയ്യുന്നതിൽ തെറ്റുണ്ടോ ? MORE Editorial Web desk Sep 5, 2022 അധ്യാപകരിലാണ് പ്രതീക്ഷ.. Voting Poll മദ്റസ അധ്യാപകരെക്കുറിച്ചു ഉയർന്നു വരുന്ന പീഢന ആരോപണങ്ങളെ നിങ്ങൾ എങ്ങനെ കാണുന്നു? കുപ്രചരണങ്ങളാണ്. തള്ളിക്കളയണം. 10.1% സ്വാഭാവികമാണ്. പ്രാദേശികമായി നടപടികൾ എടുക്കണം. 6.3% ഗുരുതരമാണ്. മദ്റസ വിദ്യഭാസ ബോർഡുകൾ പരിഹാര നടപടികൾ സ്വീകരിക്കണം. 83.6% Vote Please select an option! You already voted this poll before. Infographics Cartoons Daily Messages Seasonal Explainer Photos Dua Series Friday Khuthbas Get Newsletter Subscribe to our newsletter to get latest news, popular news and exclusive updates. Subscribe Contact Us info@islamonweb.net Usefull Links Support Us About us Privacy Policy Contact Details Donation policy © 2020 Mission Soft Foundation. All rights reserved Terms & Conditions Donate × ASK A QUESTION YOUR NAME YOUR EMAIL SUBJECT CATEGORY Select category Hajj Others Quran Parenting and Family Counselling About Islam Fatwa Bank Aqeeda & Ahlussunna Fiqh Financial Seerah Select Sub Category QUESTION submit നിർദ്ദേശങ്ങൾ ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക. മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ചോദ്യത്തോട് യോജിച്ച കാറ്റഗറി തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കര്‍മശാസ്ത്രം, വിശ്വാസം, കുടുംബ – രക്ഷാകര്‍തൃ പ്രശ്നങ്ങള്‍, ഇസ്‌ലാമുമായി ബന്ധപ്പെട്ട സംശയങ്ങള്‍, വിദ്യാഭ്യാസപരമായ പ്രശ്നങ്ങള്‍ തുടങ്ങിയവാണ് ഈ വിഭാഗത്തിലൂടെ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സാധാരണഗതിയില്‍ മറ്റു വഴികളിലൂടെ കണ്ടെത്താന്‍ കഴിയുന്ന കുട്ടികളുടെ പേരിന്റെ അര്‍ത്ഥങ്ങള്‍, സാധാരണ പ്രശ്നോത്തരികളില്‍ ചോദിക്കാപ്പെടാറുള്ള ചോദ്യങ്ങള്‍, സംഘടനാപരമായ സംശയങ്ങള്‍ തുടങ്ങിയവയ്ക്ക് വേണ്ടി ഇത് ഉപയോഗിക്കരുത്‌. ഒട്ടനവധി ചോദ്യങ്ങള്‍ ദിനേന ഞങ്ങള്‍ക്ക്‌ ലഭിക്കുന്ന. അതിനാല്‍ മറുപടി വൈകുന്നപക്ഷം ഞങ്ങളോട് ക്ഷമിക്കുക്ക. സൈറ്റില്‍ മറുപടി പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ നല്‍കിയ ഇമെയില്‍ വിലാസത്തില്‍ അത് സംബന്ധിച്ച വിവരം ലഭിക്കും. "; // }, // image: { verticalFit: true }, // gallery: { enabled: false, navigateByImgClick: true, preload: [0, 1] }, // removalDelay: 100, // fixedContentPos: true, // }); // }); $(document).on("click", "#btn_subscribe_footer", function() { var a = $("#newsletter_email_footer").val(); $("#newsletter_email_modal").val(a); $("#modal_newsletter").modal("show"); }); $("#language").on("click", "a", function(e) { e.preventDefault(); var $this = $(this).parent(); var lang = $this.data("value"); var goto = ""; if (lang == 'kn') { goto = "https://kannada.islamonweb.net"; } else if (lang == 'tg') { goto = "https://telugu.islamonweb.net"; } else if (lang == 'ud') { goto = "https://urdu.islamonweb.net"; } else if (lang == 'bg') { goto = "https://bangla.islamonweb.net"; } else if (lang == 'ml') { goto = "https://islamonweb.net"; } else if (lang == 'en') { goto = "https://en.islamonweb.net"; } else { } window.location = goto; }); $("input[name='amount']").on("click", function(e) { if ($(this).val() == "c") { $("#custom_amt_div").show(); } else { $("#custom_amt_div").hide(); } }); // $(document).ready(function(){ // $("#myModal").modal('show'); // }); // $(document).ready(function() { // if(localStorage.getItem('popState3') != 'shown'){ // $("#myModal").modal('show'); // localStorage.setItem('popState3','shown') // } // $('#popup-close, #popup').click(function() // You are clicking the close button // { // $('#popup').fadeOut(); // Now the pop up is hidden. // }); // }); function get_country_code(code, iso) { $('#country_code').val(code); $('#country_iso').val(iso); } function wp_get_country_code(code, iso) { $('#wp_country_code').val(code); $('#wp_country_iso').val(iso); } function set_whatsapp_no(val) { if ($('#mobile_whatsapp_same').is(':checked')) { var country_code_ = $("#country_code").val(); var phone_ = $("#phone").val(); if (phone_ != "") { $("#w_mobile_").val(country_code_ + phone_); $("#w_mobile_").prop("readonly", true); } else { alert("Please enter mobile number"); $("#mobile_whatsapp_same").prop("checked", false); } } else { $("#w_mobile_").val(""); $("#w_mobile_").prop("readonly", false); } }
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യിലും ദയനീയ പരാജയമായി മാറിയതോടെ ടി20യില്‍ മറ്റൊരു ബോളര്‍ക്കുമില്ലാത്ത നാണക്കേടിന്റെ റെക്കോഡില്‍ ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍. ടി20 ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം തവണ 40 പ്ലസ് റണ്‍സ് വിട്ടുകൊടുത്ത ബോളറെന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് ഹര്‍ഷല്‍ പട്ടേലിനെ തേടിയെത്തിയത്. ഈ വര്‍ഷം ഏഴു തവണയാണ് താരം 40 പ്ലസ് റണ്‍സ് വിട്ടുകൊടുത്തത്. ഇന്ത്യ 49 റണ്‍സിനു പരാജയപ്പെട്ട മത്സരത്തില്‍ റണ്‍സ് വാരിക്കോരി നല്‍കുന്ന ഹര്‍ഷലിനെയാണ് കാണാനായത്. നാലോവറില്‍ 49 റണ്‍സാണ് താരം വിട്ടുകൊടുത്തത്. 12.2 ഇക്കോണമി റേറ്റിലായിരുന്നു ഇത്. വിക്കറ്റൊന്നും വീഴ്ത്തിയതുമില്ല. നേരത്തേ ഈ നാണക്കേടിന്റെ റെക്കോഡ് അയര്‍ലാന്‍ഡിന്റെ മാര്‍ക്ക് അഡെയര്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ പേരിലായിരുന്നു. ഇരുവരും ആറു തവണ വീതമായിരുന്നു 40ന് മുകളില്‍ റണ്‍സ് വിട്ടുകൊടുത്തത്. രണ്ടു പേരും ഇത്രും റണ്‍സ് വഴങ്ങിയത് ഈ വര്‍ഷം തന്നെയായിരുന്നു. ഇതാണ് ഹര്‍ഷല്‍ മറികടന്നത്. Read more നന്ദി ഒന്നും പറഞ്ഞു തീര്‍ക്കുന്നില്ല, പക്ഷെ എനിക്ക് കടപ്പാടുള്ള കുഞ്ഞ് സഹോദരനാണ് പൃഥ്വിരാജ്: വെളിപ്പെടുത്തി ഷാജി കൈലാസ് പ്രഭാസിനെ കണ്ട് മാപ്പ് പറയണം എന്ന് വിചാരിച്ചതാണ്, എന്നാല്‍ അദ്ദേഹം എന്നെ അമ്പരിപ്പിച്ചു: സൂര്യ 'കശ്മീര്‍ ഫയല്‍സ്' അശ്ലീല സിനിമ, കുപ്രചാരണം; സിനിമയ്‌ക്കെതിരെ അന്താരാഷ്ട്ര ചലച്ചിത്രോത്സവ ജൂറി തലവന്‍ കാസിം ഭായ് സ്വിസ്സ് പൂട്ട് തകർത്തു, നെഞ്ചും വിരിച്ച് ബ്രസീൽ അടുത്ത റൗണ്ടിൽ കത്തോലിക്കാ സഭ കണ്ണുരുട്ടി, ജോസ് കെ മാണി സര്‍ക്കാരിനെതിരെ തിരിഞ്ഞു, ഇടതു മുന്നണിയില്‍ കേരളാ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് ദുഷ്‌കരമെന്നും സൂചന 24 ബോളില്‍ 54 റണ്‍സ്, 24 ബോളില്‍ 52 റണ്‍സ്, 18 ബോളില്‍ 43 റണ്‍സ്, 24 ബോളില്‍ 46 റണ്‍സ്, 24 ബോളില്‍ 49 റണ്‍സ്, 12 ബോളില്‍ 32 റണ്‍സ്, 24 ബോളില്‍ 26 റണ്‍സ്, 24 ബോളില്‍ 45 റണ്‍സ്, 24 ബോളില്‍ 49 റണ്‍സ് എന്നിങ്ങനെയാണ് ഹര്‍ഷലിന്റെ ഈ വര്‍ഷത്തെ ബോളിംഗ് പ്രകടനം. TAGS harshal patel IND vs SA Facebook Twitter Google+ WhatsApp Email Print സ്പോര്‍ട്സ് ഡെസ്ക് Latest നന്ദി ഒന്നും പറഞ്ഞു തീര്‍ക്കുന്നില്ല, പക്ഷെ എനിക്ക് കടപ്പാടുള്ള കുഞ്ഞ് സഹോദരനാണ് പൃഥ്വിരാജ്: വെളിപ്പെടുത്തി ഷാജി കൈലാസ് വയനാട്ടില്‍ മത്സരിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഇനിയും ഒന്നരവര്‍ഷം സമയമുണ്ട്; രാഹുല്‍ ഗാന്ധി പ്രഭാസിനെ കണ്ട് മാപ്പ് പറയണം എന്ന് വിചാരിച്ചതാണ്, എന്നാല്‍ അദ്ദേഹം എന്നെ അമ്പരിപ്പിച്ചു: സൂര്യ എയര്‍ടെല്‍ 5ജി സേവനം കൂടുതല്‍ നഗരങ്ങളിലേക്ക് 'കശ്മീര്‍ ഫയല്‍സ്' അശ്ലീല സിനിമ, കുപ്രചാരണം; സിനിമയ്‌ക്കെതിരെ അന്താരാഷ്ട്ര ചലച്ചിത്രോത്സവ ജൂറി തലവന്‍ വിഴിഞ്ഞത്ത് ഇനിയും അക്രമങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത; പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിപ്പിക്കും കത്ത് വിവാദത്തിന് പിന്നില്‍ യുഡിഎഫ് ബിജെപി കൂട്ടുകെട്ടെന്ന് സിപിഎം; വാര്‍ഡ് തല പ്രചാരണം ഇന്നും നാളെയും
രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ അധികം ദൂരെയല്ലാത്ത സ്ഥലത്ത് ഗതാഗതക്കുരുക്കിൽ പെടുന്നത് പല ഓഫീസ് ജീവനക്കാരുടെയും തലവേദനയാണ്.നഗര നവീകരണം വർധിക്കുമ്പോൾ, യാത്രാ സൗകര്യം കൂടുതൽ കൂടുതൽ ആളുകൾക്ക് വേദനാജനകമായ ഒരു പോയിന്റായി മാറുകയാണ്.പെട്രോൾ വില വർദ്ധിച്ചുകൊണ്ടിരിക്കുന്നു, പകർച്ചവ്യാധി സമയത്ത് യാത്രാ ശീലങ്ങൾ മാറുന്നതിനാൽ, കൂടുതൽ കൂടുതൽ ആളുകൾക്ക് യാത്രാ മോഡ് വേണമെന്ന ആവശ്യം ഇലക്ട്രിക് സ്കൂട്ടറുകളിലേക്ക് തിരിയേണ്ടിവരുന്നു.ഇലക്‌ട്രിക് സ്‌കൂട്ടറുകൾ താരതമ്യേന ചെലവുകുറഞ്ഞതും പൊതുഗതാഗത സംവിധാനങ്ങൾക്കൊപ്പം ഉപയോഗിക്കാവുന്നതുമാണ്, ഉയർന്ന ഇന്ധനവിലയുള്ള കാലത്ത് അവയെ ഒരു ജനപ്രിയ തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.മാത്രമല്ല, ഇത്തരത്തിലുള്ള യാത്രാ ഉപകരണം ക്രമേണ പങ്കിട്ട ഗതാഗതത്തിന്റെ രൂപത്തിൽ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടു. ഞങ്ങളുടെ അന്വേഷണത്തിന് ശേഷം, യൂറോപ്പ്, യുഎസ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി ഇലക്ട്രിക് സ്‌കൂട്ടർ പ്രോജക്റ്റുകൾ നിർമ്മിക്കുന്നത് ചൈനയിലെ ഷെൻ‌ഷെൻ ആസ്ഥാനമായുള്ള നിർമ്മാതാക്കളായ മൻകീൽ ആണെന്ന് ഞങ്ങൾ കണ്ടെത്തി.മങ്കീലിന്റെ സ്ഥാപകനായ വില്ലുമായി ഞങ്ങൾ അവരുടെ പങ്കിട്ട ഇലക്ട്രിക് സ്കൂട്ടറിനെക്കുറിച്ച് പ്രത്യേകം ആശയവിനിമയം നടത്തി.2013-ൽ സ്ഥാപിതമായ മൻകീൽ, 2015 മുതൽ സ്കീം മുതൽ നടപ്പാക്കൽ വരെ പങ്കിട്ട ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിജയകരമായ പ്രോജക്ടുകൾ നടപ്പിലാക്കി വരികയാണെന്ന് വിൽ ഞങ്ങളോട് പറഞ്ഞു. ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിച്ച് സ്‌മാർട്ടായതും എന്നാൽ ലളിതവുമായ ഗതാഗത മാർഗ്ഗം എത്തിക്കാൻ മൻകീൽ പ്രതിജ്ഞാബദ്ധമാണ്."ഇൻവേഷൻ", "ഗ്രീൻ" എന്നീ ആശയങ്ങളുമായി, നഗരവൽക്കരണ പ്രക്രിയയിൽ മങ്കീൽ പങ്കിട്ട ഇലക്ട്രിക് സ്കൂട്ടർ ഉയർന്നുവന്നിട്ടുണ്ട്. മങ്കീൽ ഉണ്ടാക്കിഷാർingഇറ്റലിയിലെ തെരുവുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ രസകരമായ ഒരു റൈഡിംഗ് അനുഭവത്തിന് ശേഷം, മങ്കീൽ വികസിപ്പിച്ചെടുത്ത ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രിക്കാൻ വളരെ എളുപ്പമാണെന്ന് ഞാൻ കരുതുന്നു, നിങ്ങൾ അത് അൺലോക്ക് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്താൽ മതി, സ്കൂട്ടറിന് പരമാവധി 25km/h വേഗതയിൽ സഞ്ചരിക്കാനാകും.ഷെയറിങ് ബൈക്കുമായി താരതമ്യപ്പെടുത്തുമ്പോൾ, ബിസിനസ്സ് വസ്ത്രം ധരിക്കുന്നവർക്കും പാവാട ധരിക്കുന്ന സ്ത്രീകൾക്കും ഇത് കൂടുതൽ അനുയോജ്യമാണ്.അതേ സമയം, ഒരു ബാക്ക്പാക്ക് ധരിച്ച്, സ്കൂട്ടർ ഒരു സിലിക്കൺ വാലി ഗീക്കിന്റെ ചിത്രവുമായി കൂടുതൽ യോജിക്കുന്നതായി തോന്നുന്നു.പ്രായപൂർത്തിയായ ഒരാൾ സ്കൂട്ടറിൽ കാലുകുത്തുമ്പോൾ, "ബാല്യത്തിലേക്ക് മടങ്ങുന്നു" എന്ന തോന്നൽ ഉണ്ടാകാം. മൻകീലിന്റെ പങ്കിടൽ ഇലക്ട്രിക് സ്കൂട്ടർ ഒബ്‌ജക്റ്റ്, അത് തൊഴിൽ, വിനോദം അല്ലെങ്കിൽ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സന്ദർശിക്കുന്നതിനോ ആയാലും, കുറഞ്ഞ ദൂരത്തേക്ക് യാത്ര ചെയ്യുന്ന ഏതൊരു ഉപഭോക്താവിനെയും ലക്ഷ്യം വച്ചുള്ളതാണ്.ലക്ഷ്യസ്ഥാനത്ത് എത്താൻ സാധാരണയായി നടക്കുകയോ പൊതുഗതാഗതത്തിലൂടെയോ ഓടിക്കുകയോ ബൈക്ക് ഓടിക്കുകയോ ചെയ്യുന്ന വ്യക്തികൾക്ക് പങ്കിടുന്ന ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് പ്രയോജനം നേടാം. വിൽ പറഞ്ഞു, 2022 മാർച്ചിൽ അതിന്റെ പങ്കിട്ട സ്‌കൂട്ടറിന്റെ ഉപയോഗം യൂറോപ്യൻ രാജ്യങ്ങളിൽ മുൻ മാസത്തേക്കാൾ ഇരട്ടിയായി.ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സ്വകാര്യ മോഡലുകളുടെ മാർച്ചിലെ അവരുടെ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 70% ഉയർന്നു, ഈ മാസമാദ്യം അന്താരാഷ്‌ട്ര പെട്രോൾ വില റെക്കോർഡ് ഉയരത്തിൽ എത്തിയതിനാൽ അവരുടെ വെബ്‌സൈറ്റിലേക്കുള്ള ട്രാഫിക് 30% ഉയർന്നു. മറ്റൊരു ബ്രിട്ടീഷ് ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ബേർഡിനും അങ്ങനെ തന്നെ തോന്നുന്നു.ബേർഡിന്റെ സ്‌കൂട്ടർ പങ്കിടൽ സേവനവും ട്രാക്ഷൻ നേടുന്നു, ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ ലണ്ടനിലെ പ്രതിദിന വാടകകളുടെ ശരാശരി എണ്ണം 70% വർദ്ധിച്ചു. “ഇ-സ്‌കൂട്ടറുകളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യത, സോഷ്യൽ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലെ ഫേസ്ബുക്ക് ഗ്രൂപ്പുകളുടെയും പോസ്റ്റുകളുടെയും എണ്ണത്തിൽ വർദ്ധനവിന് കാരണമായി, ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ ഞങ്ങളുടെ അംഗങ്ങൾ ഒന്നര വർഷം മുമ്പ് 1000 ൽ നിന്ന് 38000 ആയി വളർന്നു, ഏകദേശം 12000 അഭിപ്രായങ്ങൾ. ഒരു ദിവസം" - Facebook "സ്കൂട്ടർ ഗൈഡ്" പ്രവർത്തിപ്പിക്കുന്ന ഒരു മോഡറേറ്റർ വിൽ പറഞ്ഞു, പങ്കിട്ട ബൈക്കുകൾ പോലെ, പ്രവർത്തന ചെലവ് കണക്കിലെടുത്ത്, പങ്കിട്ട സ്കൂട്ടർ ഓപ്പറേറ്റർമാർ പൊതുവെ ജനസാന്ദ്രത കൂടുതലുള്ള നഗരങ്ങളെ ഒരു വഴിത്തിരിവായി തിരഞ്ഞെടുക്കുന്നു, അങ്ങനെ ഉയർന്ന ആവൃത്തി ഉപയോഗിക്കാനും നിഷ്ക്രിയ നിരക്ക് കുറയ്ക്കാനും.എന്നാൽ ഗതാഗതക്കുരുക്കും പൊതുസ്ഥലം കുറവുള്ളതുമായ ഈ നഗരങ്ങളിൽ, സ്‌കൂട്ടറുകൾ നടപ്പാതകൾക്കും ഇടം പരിമിതമായ തുറസ്സായ സ്ഥലങ്ങൾക്കും പുറത്ത്, അനിവാര്യമായ അസംതൃപ്തിയിലേക്ക് നയിക്കുന്നു. മുമ്പ് ഷെയറിങ് ബൈക്കുകൾ വലിയ തോതിൽ പുറത്തിറക്കിയപ്പോൾ, "നഗരത്തിന്റെ രൂപഭാവത്തെ ബാധിക്കുന്നു" എന്ന് വിമർശിക്കപ്പെട്ടു.സബ്‌വേയിൽ പരിമിതമായ പ്രവേശന കവാടങ്ങളും പ്രവേശന കവാടങ്ങളും ഉള്ള ശൂന്യമായ ഇടങ്ങൾ കൈവശപ്പെടുത്തുന്നത് പോലുള്ള, ഷെയറിങ് ബൈക്കുകളുടെ വൻ ശേഖരണം ഗതാഗതക്കുരുക്കിന് കാരണമായി.ഇത് സിറ്റി മാനേജ്‌മെന്റിന് അധിക ബാധ്യത വരുത്തുന്നു.ഉദാഹരണത്തിന്, സാൻ ഫ്രാൻസിസ്കോയിലെ നിവാസികൾ "തെരുവുകളിൽ വെള്ളപ്പൊക്കത്തെക്കുറിച്ച്" പരാതിപ്പെട്ട പങ്കിട്ട സ്കൂട്ടറുകളുടെ കാര്യത്തിലും ഇതുതന്നെ സത്യമാണ്. റഷ്യയിലെ തെരുവിൽ ഷെയറിങ് ഇലക്ട്രിക് സ്കൂട്ടർ മങ്കീൽ നിർമ്മിച്ചു പോളണ്ടിലെ തെരുവിൽ ഷെയറിങ് ഇലക്ട്രിക് സ്കൂട്ടർ മങ്കീൽ നിർമ്മിച്ചു അതിനാൽ, സ്കൂട്ടറുകൾ നഗരത്തിന്റെ രൂപത്തെ ബാധിക്കുന്നതും ഗതാഗതത്തെ തടസ്സപ്പെടുത്തുന്നതും അത്യന്തം അപകടകരവുമായ നിലവിലെ സാഹചര്യം പരിഹരിക്കാൻ കഴിയുമോ? പ്രശ്നം പരിഹരിക്കാൻ, ഉദാഹരണത്തിന്, ലോസ് ഏഞ്ചൽസ് ഒരു വർഷത്തെ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് വിൽ മറുപടി നൽകി: നഗരത്തിൽ സ്കൂട്ടറുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കാൻ സ്കൂട്ടർ പങ്കിടൽ കമ്പനികളെ അനുവദിക്കുന്നു.എന്നാൽ പ്ലാനിന് നിരവധി ആവശ്യകതകളുണ്ട്, അവയുൾപ്പെടെ: 10,500-ൽ കൂടുതൽ വാഹനങ്ങൾ പാടില്ല;സ്കൂട്ടറിന്റെ വേഗത മണിക്കൂറിൽ 24 കിലോമീറ്ററിൽ കൂടരുത്;ഒരു സ്‌കൂട്ടർ ട്രാഫിക്കിനെ തടസ്സപ്പെടുത്തിയാൽ, കമ്പനി രണ്ട് മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യണം. കൂടാതെ, പുതിയ നയങ്ങൾ രൂപീകരിക്കുന്നതിന് ഡാറ്റ ശേഖരിക്കാൻ അധികാരികളെ സഹായിക്കുന്നതിന് ഓരോ സ്കൂട്ടറിന്റെയും തത്സമയ ലൊക്കേഷൻ നൽകാൻ കമ്പനികൾക്ക് കഴിയണം.ഹാർഡ്‌വെയറിലും സോഫ്‌റ്റ്‌വെയർ IoT സാങ്കേതികവിദ്യയിലും പക്വതയുള്ള ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിർമ്മാതാവ് എന്ന നിലയിൽ, ബന്ധപ്പെട്ട പോളിസികളുടെ ഉൽപ്പന്നങ്ങളെ പിന്തുണയ്‌ക്കുന്നതിന് മുൻഭാഗം ചെയ്യാൻ മാൻകീലിന് കഴിയും. പങ്കിട്ട ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രവർത്തനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ സാങ്കേതികവിദ്യയിലൂടെ പരിഹരിക്കുന്നതിനുള്ള ഒരു പുതിയ സാങ്കേതികവിദ്യയിൽ മങ്കീൽ പ്രവർത്തിക്കുകയാണെന്നും വിൽ പറഞ്ഞു.ഉദാഹരണത്തിന്, ഓരോ സ്‌കൂട്ടറിന്റെയും ലൊക്കേഷൻ തത്സമയം നിരീക്ഷിക്കാൻ കഴിയുന്നിടത്തോളം, വേഗത പരിധിയിൽ പ്രവേശിക്കുമ്പോൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാനാകും.അതിലും സമൂലമായി, സ്കൂട്ടർ നടപ്പാതയിൽ പ്രവേശിച്ച് എന്തെങ്കിലും ഇടിച്ചാൽ, അത് യാന്ത്രികമായി വാഹനം ലോക്ക് ചെയ്ത് നീങ്ങുന്നത് നിർത്തും. മങ്കീൽ എന്ന ബ്രാൻഡ് പോലെയുള്ള പങ്കിട്ട ഇലക്ട്രിക് സ്കൂട്ടറുകൾ ആളുകൾ യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്ന രീതി മാറ്റാൻ തുടങ്ങിയിരിക്കുന്നു എന്നത് എടുത്തുപറയേണ്ടതാണ്.അടുത്ത ഏതാനും വർഷങ്ങളിൽ, പങ്കിട്ട ഇലക്ട്രിക് സ്കൂട്ടറിന്റെ സാധ്യത ഒരു മൊബൈൽ യാത്രാ പ്ലാറ്റ്ഫോം മാത്രമല്ല.നഗരജീവിതത്തിനായുള്ള ഈ പുതിയ യാത്രാ ഉപകരണത്തിന് പ്രസക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും നയങ്ങളും കൂടുതൽ കൂടുതൽ തുറന്നിരിക്കുന്നു.ശുദ്ധമായ ഇലക്‌ട്രിക്, ഗ്രീൻ, പരിസ്ഥിതി സൗഹൃദ പങ്കിടൽ ടൂൾ എന്ന നിലയിൽ, ഇത് അവഗണിക്കാൻ കഴിയാത്ത ഒരു പ്രവണതയായി മാറിയിരിക്കുന്നു. പോസ്റ്റ് സമയം: ഏപ്രിൽ-28-2022 ഇലക്ട്രിക് സ്കൂട്ടർ മങ്കീൽ സിൽവർ വിംഗ്സ് മങ്കീൽ സ്റ്റീഡ് മങ്കീൽ പയനിയർ (സ്വകാര്യ മോഡൽ) മങ്കീൽ പയനിയർ (പങ്കിടൽ മോഡൽ) കൂടുതൽ പങ്കിടൽ മോഡലുകൾ കടൽ സ്കൂട്ടർ കടൽ സ്കൂട്ടർ W7 കടൽ സ്കൂട്ടർ W6 പിന്തുണ സാങ്കേതിക സഹായം പതിവുചോദ്യങ്ങൾ വില്പ്പനാനന്തര സേവനം സുരക്ഷാനിർദ്ദേശങ്ങൾ ഞങ്ങളേക്കുറിച്ച് കമ്പനി മങ്കീൽ ഫാക്ടറി വാർത്ത ഡീലർമാർ ഞങ്ങളെ പിന്തുടരുക മങ്കീൽ ഇലക്ട്രിക് സ്കൂട്ടർ APP IOS / Android ഞങ്ങളെ സമീപിക്കുക ടെലിഫോൺ: 86 - 0755 - 23005256 മൊബൈൽഫോൺ: 86 -18124066572 ഇമെയിൽ:sales@mankeel.com ഇമെയിൽ:support@mankeel.com വിലാസം: 515-516, അഞ്ചാം നില, ബിൽഡിംഗ് എ, കൺട്രി ഗാർഡൻ ഫെങ്‌ഹുവാങ് സിഗു, നം.50, ടിസായ് റോഡ്, ബാവോ 'ആൻ ഡിസ്ട്രിക്റ്റ്, ഷെൻ‌ഷെൻ, ചൈന. - - © പകർപ്പവകാശം 2022. Shenzhen Manke Technology Co., Ltd. കൂടാതെ/അല്ലെങ്കിൽ അതിന്റെ അനുബന്ധ സ്ഥാപനങ്ങൾ.എല്ലാ അവകാശങ്ങളും നിക്ഷിപ്തം
ശബരിമല: റോഡ് അറ്റകുറ്റപ്പണിക്കായി കർമപദ്ധതി തയാറാക്കി പൊതുമരാമത്ത് വകുപ്പ് | latest news|Kerala|sabarimala|news|ROAD MAINTENANCE Wednesday, November 30 2022 Breaking ആഴ്ചയിൽ ഒരിക്കൽ എണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് കൊണ്ടുള്ള ​ഗുണം ഇതാണ് മഴക്കാലത്ത് തൈരും മോരും കഴിക്കുന്നത് പ്രശ്നമോ? തലമുടി കൊഴിച്ചില്‍ തടയാന്‍ പരീക്ഷിക്കാം ഉലുവ കൊണ്ടുള്ള ഈ ഹെയര്‍ മാസ്കുകള്‍… അഫ്ഗാനിസ്ഥാനിലെ സ്‌കൂളിൽ സ്‌ഫോടനം: 10 കുട്ടികൾ കൊല്ലപ്പെട്ടു പാദങ്ങളെ സുന്ദരമാക്കൂ; പണചെലവില്ലാതെ വീട്ടിലിരുന്ന് പെഡിക്യൂർ ചെയ്യാം Youtube Movies Literature English Edition Menu Search for Home News Kerala India Gulf International Business Crime Entertainment Cinema Music Life Style Tech Sports Videos COVID 19 More Editorial Education & Career Funny & Weird Specials Automobile Interviews Photo Story Editor’s Choice Facebook Corner Writers’ Corner Search for YouTube Twitter Facebook KeralaLatest NewsNews ശബരിമല: റോഡ് അറ്റകുറ്റപ്പണിക്കായി കർമപദ്ധതി തയാറാക്കി പൊതുമരാമത്ത് വകുപ്പ് Sep 25, 2022, 07:46 pm IST Facebook Twitter LinkedIn Pinterest Reddit WhatsApp Telegram തിരുവനന്തപുരം: ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം മന്ത്രി തിരുവനന്തപുരത്ത് വിളിച്ചു ചേർത്തു. തീർത്ഥാടകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 19 റോഡുകളുടെ സ്ഥിതി വിലയിരുത്തുകയും ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകുകയും ചെയ്തതതായി മന്ത്രി അറിയിച്ചു. Read Also: ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച് വിശ്വസിക്കാമെന്ന് ജമൈക്ക വിദേശകാര്യ മന്ത്രി കാമിന ജെ സ്മിത്ത് ഒക്ടോബർ 19, 20 തീയതികളിൽ പൊതുമരാമത്ത് മന്ത്രി റോഡുകളിലൂടെ വാഹനത്തിൽ സഞ്ചരിച്ച് നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തും. അതിന് മുന്നോടിയായി ഒക്ടോബർ അഞ്ചിന് ചീഫ് എഞ്ചിനീയർമാർ പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദേശിച്ചു. റോഡുകളുടെ അവസ്ഥ തൃപ്തികരമല്ല എങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും എന്ന് താക്കീത് നൽകിയതായും മന്ത്രി പറഞ്ഞു. സാങ്കേതികത്വത്തിന്റെ പേരിൽ റോഡ് നിർമാണം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിനെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ നീക്കിയതിനാൽ ഇത്തവണ മണ്ഡല, മകരവിളക്ക് കാലത്ത് ശബരിമലയിൽ വലിയ തീർത്ഥാടക പ്രവാഹം പ്രതീക്ഷിക്കുന്നുവെന്നും സീസണിന് ഏറെ മുമ്പ് ഇത്തരം ഒരു യോഗം ചേർന്നത് ഗുണകരമാകുമെന്നും സർക്കാർ ചീഫ് വിപ്പ് എൻ ജയരാജ് പറഞ്ഞു.
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട `ജല്‍’ ചുഴലിക്കാറ്റിന്റെ ശക്‌തി കുറയുന്നതായി കാലാവസ്‌ഥാ റിപ്പോര്‍ട്ട്‌. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങിയിരുന്ന കാറ്റിന്റെ വേഗം 70 ആയി കുറഞ്ഞെന്നും റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു. നേരത്തെ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ കരയില്‍ വീശിയടിക്കുമെന്ന്‌ കരുതിയിരുന്ന കാറ്റിന്റെ ശരാശരി വേഗം മാറിയ സാഹചര്യത്തില്‍ 100 കിലോമീറ്റര്‍ വരെയാവാമെന്നാണു പുതിയ നീരീക്ഷണം. വേഗതയില്‍ കുറവു വന്നെങ്കിലും വ്യാപകമായ നാശനഷ്‌ടങ്ങള്‍ക്കിടയാക്കാവുന്ന പ്രഹര ശേഷിയോടെയാണ്‌ ചുഴലിക്കാറ്റ്‌ തമിഴ്‌നാട്‌ ആന്ധ്രാ തീരങ്ങളിലേക്ക്‌ നീങ്ങുന്നത്‌. അതേ സമയം തമിഴ്‌നാടിന്റെ വടക്കന്‍ജില്ലകളിലും ആന്ധ്രയുടെ തെക്കന്‍മേഖലകളിലും കനത്തമഴ തുടരുകയാണ്‌. ചെന്നൈയ്‌ക്ക്‌ 650 കിലോമീറ്റര്‍ അകലെയാണ്‌ കാറ്റ്‌ രൂപം കൊണ്ടത്‌. ആന്ധ്രപ്രദേശിലെ നെല്ലൂര്‍, പ്രകാശം എന്നീ ജില്ലകളിലും തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലും ജല്‍ ചുഴലിക്കാറ്റ്‌ നാശം വിതയ്‌ക്കുമെന്നാണ്‌ കാലാവസ്‌ഥാ മുന്നറിയിപ്പ്‌. കെടുതികള്‍ നേരിടുന്നതിനായി ദുരന്തനിവാരണസേനയെ ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ വിന്യസിച്ചിട്ടുണ്ട്‌. കര, നാവിക, വ്യോമ സേനകളുടെ സഹായവും ആന്ധ്രാ സര്‍ക്കാര്‍ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. തീരമേഖലകളില്‍ നിന്നും സുരക്ഷിത സ്‌ഥാനങ്ങളിലേക്ക്‌ മാറാന്‍ ജനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കി. ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ എല്ലാ തുറമുഖങ്ങളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കെടുതികള്‍ നേരിടുന്നതിന്‌ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തമിഴ്‌നാട്‌ സര്‍ക്കാരും ജില്ലാ കലക്‌ടര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കി. ShareTweetSend Related Posts ദേശീയം ഓഷ്യൻ സാറ്റ് 3 ഉപഗ്രഹം ഭ്രമണപഥത്തില്‍: പിഎസ്എല്‍വി സി 54 ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയം ദേശീയം മംഗളൂരു സ്‌ഫോടനം: ഷാരിഖ് ആലുവയില്‍ താമസിച്ചിരുന്നതിന് തെളിവു ലഭിച്ചതായി അന്വേഷണ സംഘം മറ്റുവാര്‍ത്തകള്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി Discussion about this post പുതിയ വാർത്തകൾ വിഴിഞ്ഞം കലാപാഹ്വാനം ആസൂത്രിതം; സമരം അവസാനിച്ചാലും ഇല്ലെങ്കിലും തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കും: എം.വി.ഗോവിന്ദന്‍ വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചു കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച വിധിക്കും ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 123-ാം ജയന്തി ആഘോഷവും ഹനുമത് പൊങ്കാലയും ഡിസംബര്‍ 22ന് വിഴിഞ്ഞം അക്രമം: ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാരിന് സമയമില്ലെന്ന് ഗവര്‍ണര്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിറുത്തലാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
കട്ട് ഓഫ്, റെഗുലേഷൻ, ഡൈവേർഷൻ, റിവേഴ്‌സ് ഫ്ലോ തടയൽ, സ്റ്റബിലൈസേഷൻ, ഡൈവേർഷൻ അല്ലെങ്കിൽ ഓവർഫ്ലോ, പ്രഷർ റിലീഫ് എന്നീ പ്രവർത്തനങ്ങളുള്ള ഫ്ലൂയിഡ് കൺവെയിംഗ് സിസ്റ്റത്തിലെ ഒരു നിയന്ത്രണ ഘടകമാണ് വാൽവ്.ദ്രാവക നിയന്ത്രണ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന വാൽവുകൾ, ഏറ്റവും ലളിതമായ ഷട്ട്-ഓഫ് വാൽവുകൾ മുതൽ വളരെ സങ്കീർണ്ണമായ ഓട്ടോമാറ്റിക് കൺട്രോൾ സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്ന വിവിധ വാൽവുകൾ വരെ, വൈവിധ്യമാർന്ന സവിശേഷതകളും സവിശേഷതകളും ഉണ്ട്. വ്യത്യസ്ത പൈപ്പിംഗ് സംവിധാനങ്ങൾ വ്യത്യസ്ത മെറ്റീരിയലുകൾ, ഘടനകൾ, പ്രവർത്തനങ്ങൾ, കണക്ഷൻ രീതികൾ എന്നിവ ഉപയോഗിച്ച് മെക്കാനിക്കൽ വാൽവുകൾ ഉപയോഗിക്കുന്നു.അതിനാൽ, മെക്കാനിക്കൽ വാൽവുകൾക്കുള്ളിൽ സജീവമായ ശാഖകളും ട്രിക്കിളുകളും ഉണ്ട്, അവയ്ക്ക് അവരുടേതായ ഗുണങ്ങളും ദോഷങ്ങളും ആപ്ലിക്കേഷൻ ഫീൽഡുകളും ഉണ്ട്.പൈപ്പിംഗ് സിസ്റ്റത്തിന്റെ യഥാർത്ഥ ആവശ്യങ്ങൾക്കനുസരിച്ച് സാങ്കേതിക വിദഗ്ധർ മെക്കാനിക്കൽ വാൽവുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്., പൈപ്പ്ലൈൻ സിസ്റ്റത്തിന്റെ സുസ്ഥിരമായ പ്രവർത്തനം ഉറപ്പാക്കാൻ. ഗ്ലോബ് വാൽവ്: ഷട്ട്-ഓഫ് വാൽവിന് ലളിതമായ ഒരു ഘടനയുണ്ട്.അസംബ്ലി, ഉപയോഗം, ഓപ്പറേഷൻ, മെയിന്റനൻസ്, പൈപ്പ്ലൈൻ സിസ്റ്റത്തിൽ ഡിസ്അസംബ്ലിംഗ്, അല്ലെങ്കിൽ ഫാക്ടറിയിലെ ഉൽപ്പാദനവും ഗുണനിലവാര പരിശോധനയും എന്നിവയാണെങ്കിലും ഇത് വളരെ സൗകര്യപ്രദവും ലളിതവുമാണ്;സീലിംഗ് ഇഫക്റ്റ് നല്ലതാണ്, പൈപ്പ്ലൈൻ സിസ്റ്റത്തിലെ സേവനജീവിതം ദൈർഘ്യമേറിയതാണ്, കാരണം ഷട്ട്-ഓഫ് വാൽവിന്റെ ഡിസ്കും സീലിംഗ് ഉപരിതലവും താരതമ്യേന നിശ്ചലമാണ്, കൂടാതെ സ്ലൈഡിംഗ് മൂലമുണ്ടാകുന്ന വസ്ത്രങ്ങൾ ഇല്ല;സമയമെടുക്കുന്നതും അധ്വാനിക്കുന്നതും, കാരണം ഡിസ്ക് സ്ട്രോക്ക് ചെറുതും ടോർക്ക് വലുതുമായതിനാൽ, ഷട്ട്-ഓഫ് വാൽവ് തുറക്കാൻ കൂടുതൽ ശക്തിയും സമയവും ആവശ്യമാണ്;ദ്രാവക പ്രതിരോധം വലുതാണ്, കാരണം ഷട്ട്-ഓഫ് വാൽവിന്റെ ആന്തരിക ഭാഗം ദ്രാവകത്തെ അഭിമുഖീകരിക്കുമ്പോൾ കൂടുതൽ വളഞ്ഞതാണ്, കൂടാതെ വാൽവ് കടന്നുപോകുന്ന പ്രക്രിയയിൽ ദ്രാവകത്തിന് കൂടുതൽ ശക്തി ആവശ്യമാണ്;ഫ്ലൂയിഡ് ഫ്ലോ ദിശ ഒറ്റയ്ക്കാണ്, കൂടാതെ മാർക്കറ്റിലെ നിലവിലെ ഷട്ട്-ഓഫ് വാൽവ് ഡിസ്കുകൾക്ക് ഒരൊറ്റ ദിശയെ മാത്രമേ പിന്തുണയ്ക്കാൻ കഴിയൂ, രണ്ട്-വഴിയും അതിനുമുകളിലും ദിശ മാറ്റങ്ങളെ പിന്തുണയ്ക്കരുത്. ഗേറ്റ് വാൽവ്: ഗേറ്റ് വാൽവ് തുറക്കുന്നതും അടയ്ക്കുന്നതും മുകളിലെ നട്ടും ഗേറ്റും ഉപയോഗിച്ച് പൂർത്തിയാക്കുന്നു.അടയ്‌ക്കുമ്പോൾ, ഗേറ്റിന്റെയും വാൽവ് സീറ്റിന്റെയും അമർത്തൽ മനസ്സിലാക്കാൻ ഇത് ആന്തരിക മീഡിയം മർദ്ദത്തെ ആശ്രയിച്ചിരിക്കുന്നു.തുറക്കുമ്പോൾ, ഗേറ്റ് ഉയർത്തുന്നത് മനസ്സിലാക്കാൻ അത് നട്ടിനെ ആശ്രയിക്കുന്നു.ഗേറ്റ് വാൽവുകൾക്ക് നല്ല സീലിംഗും ഷട്ട്-ഓഫ് പ്രകടനവുമുണ്ട്, സാധാരണയായി 50 മില്ലീമീറ്ററിൽ കൂടുതൽ വ്യാസമുള്ള പൈപ്പിംഗ് സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്നു.ഗേറ്റും വാൽവ് സീറ്റും അമർത്തുന്നത് മനസിലാക്കാൻ മർദ്ദം ഉപയോഗിക്കുന്നു, ഗേറ്റ് തുറക്കുമ്പോൾ അത് ഉയർത്തുന്നത് മനസ്സിലാക്കാൻ നട്ട് ഉപയോഗിക്കുന്നു.ഗേറ്റ് വാൽവുകൾക്ക് നല്ല സീലിംഗും കട്ടിംഗ് പ്രകടനവുമുണ്ട്, സാധാരണയായി 50 ㎜ ൽ കൂടുതൽ വ്യാസമുള്ള പൈപ്പ് ലൈൻ സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്നു കൂട്ടത്തിൽ.എണ്ണ, പ്രകൃതി വാതകം, ജലവിതരണ പൈപ്പ്ലൈനുകൾ എന്നിവയിൽ ത്രോട്ടിലിംഗ് ഫംഗ്ഷൻ വ്യാപകമായി ഉപയോഗിക്കുന്നു ബോൾ വാൾവ്: ബോൾ വാൽവിന് ഫ്ലൂയിഡ് ഫ്ലോ ദിശയും ഫ്ലോ റേറ്റും ക്രമീകരിക്കാനുള്ള പ്രകടനമുണ്ട്, കൂടാതെ ഉയർന്ന സീലിംഗ് പ്രകടനവുമുണ്ട്.സീലിംഗ് റിംഗ് പ്രധാനമായും PTFE ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് ഒരു പരിധി വരെ നാശത്തെ പ്രതിരോധിക്കും, എന്നാൽ ഉയർന്ന താപനിലയോടുള്ള പ്രതിരോധം ഉയർന്നതല്ല, ഉചിതമായ താപനില പരിധി കവിയുന്നു, പ്രായമാകൽ വളരെ വേഗത്തിലാണ്, ഇത് സീലിംഗ് ഫലത്തെ ബാധിക്കും. പന്ത് വാൽവിന്റെ.അതിനാൽ, ബോൾ വാൽവ് രണ്ട്-സ്ഥാന ക്രമീകരണം, കുറഞ്ഞ ദ്രാവക പ്രതിരോധം, ഇറുകിയ ഉയർന്ന ആവശ്യകതകൾ, പൈപ്പിംഗ് സിസ്റ്റത്തിന്റെ ഒരു നിശ്ചിത പരിധിക്കുള്ളിൽ ഉയർന്ന താപനില പരിധി എന്നിവയ്ക്ക് കൂടുതൽ അനുയോജ്യമാണ്.സാർവത്രികത കുറവാണ്, കൂടുതൽ സിസ്റ്റം ശാഖകൾക്കും കൂടുതൽ വിശദമായ പ്രവർത്തന ആവശ്യകതകൾക്കും ഇത് അനുയോജ്യമാണ്.ഉയർന്ന പൈപ്പ്ലൈനുകളിൽ പ്രയോഗിക്കുന്നത് നേരായ പൈപ്പ്ലൈനുകളിൽ ആവശ്യമില്ല, ദ്രാവക പ്രവാഹത്തിന്റെ ദിശ, ഒഴുക്കിന്റെ അളവ് എന്നിവ ആവശ്യമില്ല, കൂടാതെ പൈപ്പ്ലൈൻ സിസ്റ്റത്തിൽ ദ്രാവക താപനില വളരെ കൂടുതലാണ്, ഇത് ചെലവ് സമ്മർദ്ദം വർദ്ധിപ്പിക്കും. ബട്ടർഫ്ലൈ വാൽവ്: ബട്ടർഫ്ലൈ വാൽവ് മൊത്തത്തിൽ ഒരു സ്ട്രീംലൈൻ ഡിസൈൻ സ്വീകരിക്കുന്നു, അതിനാൽ പൈപ്പ്ലൈൻ സിസ്റ്റത്തിൽ ഉപയോഗിക്കുമ്പോൾ ദ്രാവകത്തിൽ നിന്നുള്ള പ്രതിരോധം താരതമ്യേന ചെറുതാണ്.ബട്ടർഫ്ലൈ വാൽവ് വാൽവ് പ്രവർത്തിപ്പിക്കുന്നതിന് ഒരു ത്രൂ വടി ഘടന ഉപയോഗിക്കുന്നു.വാൽവ് അടച്ച് തുറക്കുന്നത് ലിഫ്റ്റിംഗിലൂടെയല്ല, മറിച്ച് കറങ്ങുന്നതിലൂടെയാണ്, അതിനാൽ വസ്ത്രധാരണത്തിന്റെ അളവ് കുറവാണ്, സേവന ജീവിതം ദൈർഘ്യമേറിയതാണ്.ബട്ടർഫ്ലൈ വാൽവുകൾ സാധാരണയായി പൈപ്പ് സിസ്റ്റങ്ങളിൽ ചൂടാക്കൽ, വാതകം, വെള്ളം, എണ്ണ, ആസിഡ്, ആൽക്കലി ദ്രാവക ഗതാഗതം എന്നിവയ്ക്കായി ഉപയോഗിക്കുന്നു.ഉയർന്ന സീലിംഗ്, ദൈർഘ്യമേറിയ സേവന ജീവിതം, കുറഞ്ഞ ചോർച്ച എന്നിവയുള്ള മെക്കാനിക്കൽ വാൽവുകളാണ് അവ. പോസ്റ്റ് സമയം: ഡിസംബർ-24-2021 ഞങ്ങളെ സമീപിക്കുക ഇൻഡസ്ട്രിയൽ സോൺ, ലിയോചെങ്, ഷാൻഡോംഗ്, ചൈന ഫോൺ:0086-15865327361 ഇമെയിൽ:info@bestflowfitting.com ന്യൂലെറ്റർ ഞങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചോ വിലവിവരപ്പട്ടികയെക്കുറിച്ചോ ഉള്ള അന്വേഷണങ്ങൾക്ക്, ദയവായി നിങ്ങളുടെ ഇമെയിൽ ഞങ്ങൾക്ക് അയക്കുക, ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടും.
ഭൂമി വാങ്ങുന്നവരും വിൽക്കുന്നവരും ഭൂമി കൈവശം ഉള്ള അതായത് ഭൂമി സംബന്ധം ആയിട്ടുള്ള ഇടപാടുകൾ നടത്തുന്ന എല്ലാവരും ഈ കാര്യം അറിഞ്ഞിരിക്കണ്ടത് ആണ് . സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു പ്രധാന അറിപ്പ് വന്നിരിക്കുകയാണ് .സംസ്ഥാനത് പുതിയ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട പുതിയൊരു സംവിധാനം ഇപ്പോൾ വന്നിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ മുദ്രപ്പത്ര ഇടപാടുകളും ഫെബ്രുവരി 1 അതായത് ഇന്നുമുതൽ ഈ സ്റ്റാമ്പിങ് സംവിധാനം വഴിയാക്കി സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്.ഇതിന്ടെ ഭാഗമായിട്ട് വിവിധ ആവശ്യങ്ങൾക്കുള്ള മുദ്രപത്രങ്ങൾ ഫെബ്രുവരി ഒന്നുമുതൽ ട്രഷറി വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിൽ നിന്ന് ഇ-പെയ്‌മെന്റ് വഴി ഡൗൺലോഡ് ചെയ്ത് എല്ലാവരും ഇനി വാങ്ങാണം.ഏറ്റവും കുറഞ്ഞ മുഖവിലയുള്ള 50 രൂപയുടെ മുദ്രപത്രം പോലും ഇനി ഇപ്രകാരം ഡൗൺലോഡ് ചെയ്തു വാങ്ങേണ്ടിവരും. വ്യാജ മുദ്രപത്രങ്ങൾ തടയുന്നതിനും സർക്കാർ പണം ട്രഷറിയിൽ കൃത്യമായിട്ട് എത്തിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം. നിലവിൽ ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് മാത്രമായിരുന്നു ഇ-സ്റ്റാമ്പിങ് സംവിധാനം .എന്നാൽ ഇന്ന് മുതൽ ഒരു ലക്ഷം രൂപയിൽ താഴെയുള്ള മുദ്രപത്ര ഇടപാടുകൾക്കും ഇ-സ്റ്റാമ്പിങ് നിർബന്ധമാക്കിയിരിക്കുകയാണ്. ഇ-സ്റ്റാമ്പിങ്യിലൂടെ ജനങ്ങൾ അധികം തുക നൽകേണ്ടതില്ല. എന്നാൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കാത്തവർ മറ്റു സംവിധാനങ്ങളിലെ ആശ്രയിക്കേണ്ടതായിവരും മാത്രം . ട്രഷറി വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ പണം അടയ്ക്കുന്നവർക്ക് മാത്രമാണ് ഇ-സ്റ്റാമ്പ് ലഭ്യമാവുന്നത് .ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് രജിസ്ട്രേഷനു വേണ്ടി ഉപയോഗിക്കാം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ രണ്ടു സബ് രജിസ്ട്രാർ ഓഫീസുകളിൽ ആണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത് എന്നാണ് പ്രചാരണം എന്നാൽ അങ്ങനെയല്ല.സർക്കാർ ഉത്തരവ് പ്രകാരം ഇത് സംസ്ഥാനമാകെ ബാധകമാണ് .അതോടൊപ്പം തന്നെ ഉയർന്നുവരുന്ന മറ്റു ചോദ്യങ്ങളാണ് സ്റ്റാമ്പ് വെണ്ടർ വഴി മുൻകൂട്ടി വാങ്ങിവെച്ച മുദ്രപത്രങ്ങൾ അവ ഉപയോഗിക്കുവാൻ സാധിക്കുമോ എന്നത്. എന്നാൽ ഇ-മുദ്രപത്രങ്ങൾ ഉപയോഗിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നട്ടില്ല. രജിസ്ട്രേഷൻ വകുപ്പിന്ടെ SCHIL എന്ന സംവിധാനവും ട്രഷറി വകുപ്പിന്ടെ പോർട്ടലും സംയോജിപ്പിച്ചു സംവിധാനം നടപ്പാക്കാനായിട്ടു നടപടി സ്വീകരിക്കുന്നുവെന്നും സ്റ്റാമ്പ് വെണ്ടർമാർക് പ്രത്യേക ലോഗിൻ സംവിധാനം ഒരുക്കി ഇ-സ്റ്റാമ്പ് ചെയ്ത മുദ്രപത്രം വാങ്ങാനായിട്ട് സൗകര്യമൊരുക്കുന്നുണ്ട് എന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു .ഇ-സ്റ്റാമ്പിങ് സംവിധാനം നടപ്പിലാക്കുന്നത്തിലൂടെ ആവശ്യക്കാർക്ക് എവിടെ നിന്നും മുദ്രപ്പത്രങ്ങൾ പണം അടച്ച് പ്രിന്റ് ചെയ്ത് എടുക്കുവാൻ ആയിട്ട് സാധിക്കും .അത് പോലെ തന്നെ ഏത് രജിസ്ട്രേഷൻ ഓഫീസിന് കീഴിലുള്ള സ്റ്റാമ്പ് വെണ്ടർമാർ മുഖാന്തരം വേണം എന്ന് വാങ്ങുന്നവർക്ക് തീരുമാനിക്കുവാൻ സാധിക്കുന്നത് ആണ് .അതിനുള്ള ഓപ്‌ഷൻ വെബ്സൈറ്റിൽ ലഭ്യമാണ്‌.സാധാരണ നാസിക്കിലും അതുപോലെതന്നെ ഹൈദരാബാദിലുള്ള സ്‌ക്യൂരിറ്റി പ്രസ്സിൽ മുദ്രണം ചെയ്യുന്ന മുദ്രപ്പത്രങ്ങൾ ലൈസൻസ്ഡ് വെണ്ടർമാർ വഴിയാണ് പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നത്. രാജ്യത്തെ വ്യാജ കറൻസികൾ പോലെ വ്യാജ മുദ്രപ്പത്രങ്ങൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് രാജ്യത്താകമാനം ഈ സ്റ്റാമ്പിങ് സംവിധാനം കൊണ്ടുവന്നത്. ഭൂമി വാങ്ങുന്നവരും വിൽക്കുന്നവരും ഭൂമി കൈവശം ഉള്ള അതായത് ഭൂമി സംബന്ധം ആയിട്ടുള്ള ഇടപാടുകൾ നടത്തുന്ന എല്ലാവരും ഈ കാര്യം അറിഞ്ഞിരിക്കണ്ടത് ആണ്. develope.webzign@gmail.com Recommended Posts വൈദ്യുതി ബില്ലും ഇനി ‘സ്മാർട്ട്’: ബിൽ ഇനി ഫോണിലൂടെ അറിയാം… 27/06/2022 2 രൂപ നോട്ടും 2 പ്രത്യേകതകളും; ഒത്തുവന്നാല്‍ 5 ലക്ഷം; നോക്കുന്നോ 25/06/2022 വെറും 10 മിനിറ്റ് മതി E-PAN റെഡി; അറിയേണ്ട കാര്യങ്ങൾ 14/06/2022 Leave a Reply Cancel reply Your email address will not be published. Required fields are marked * Comment * Name * Email * Website Popular Recent Comments 6 മാസം കൊണ്ട് +2 12/09/2022 0 Apple’s deal with Cisco will lay out a red carpet 27/01/2016 0 How to get higher in your carrier 04/02/2016 0 5 essential steps to win your competitors 04/02/2016 0 6 മാസം കൊണ്ട് +2 12/09/2022 0 വൈദ്യുതി ബില്ലും ഇനി ‘സ്മാർട്ട്’: ബിൽ ഇനി ഫോണിലൂടെ അറിയാം… 27/06/2022 0 2 രൂപ നോട്ടും 2 പ്രത്യേകതകളും; ഒത്തുവന്നാല്‍ 5 ലക്ഷം; നോക്കുന്നോ 25/06/2022 0 വെറും 10 മിനിറ്റ് മതി E-PAN റെഡി; അറിയേണ്ട കാര്യങ്ങൾ 14/06/2022 0 Categories Cloud Computing iT news Networking News Offer Security Tech Debates Uncategorised Social INSTAGRAM Popular Posts 6 മാസം കൊണ്ട് +2 No Comments Apple’s deal with Cisco will lay out a red carpet No Comments How to get higher in your carrier No Comments 5 essential steps to win your competitors No Comments More Topics #Digital_Marketing #Online_News #SEO #updates #website #Web_Development AADHAAR Agriculture BANK CAREER CELEBRITY central government Children cochin shipyard job covid CRIME Digial Marketing Education gds GOVERNMENT JOB How to ? indian post internet ISSUE SOLUTIONS JOB JOB JUNE 2022 JOB MAY 2022 kerala government kseb MONEY psc pwd RATION CARD SEO upi payment web designing Web development webiste development Website Designing About us WebZIGN excels at custom design and front end development. We love taking on challenging projects that require full-on content strategy, thoughtful design, demanding development, and ongoing marketing.
ഇര പറഞ്ഞതൊന്നും ശരിയല്ല എന്ന് മനസിലായിട്ടാവുമോ മഞ്ജു വാര്യര്‍ നേരത്തെ തന്നെ സ്ഥലം കാലിയാക്കി പോയത്? ഒരു ദിവസം ഞാൻ വരും ദിലീപ്, ഒരിക്കൽ നിങ്ങളെയും കാവ്യയെയും മീനാക്ഷിയെയും കാണാനായി. – ദിലീപിനെ പിന്തുണച്ച് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ By Sruthi SJuly 2, 2018 ഇര പറഞ്ഞതൊന്നും ശരിയല്ല എന്ന് മനസിലായിട്ടാവുമോ മഞ്ജു വാര്യര്‍ നേരത്തെ തന്നെ സ്ഥലം കാലിയാക്കി പോയത്? ഒരു ദിവസം ഞാൻ വരും... Malayalam Breaking News ദൃശ്യത്തിനായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് മോഹന്‍ലാലല്ല. By Sruthi SJuly 2, 2018 ദൃശ്യത്തിനായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് മോഹന്‍ലാലല്ല. ഇന്ത്യന്‍ സിനിമാ തിരശ്ശീലയില്‍ ദൃശ്യവിസ്മയം തീര്‍ത്ത ചിത്രമാണ് ജിത്തുജോസഫിന്‍റെ ‘ദൃശ്യം’. മലയാള സിനിമയുടെയും... Malayalam Breaking News മനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന ഒരു സംഘടനയുടെ ഭാഗമാകാനില്ല – ഇനി അമ്മയിലേക്കില്ലെന്നു 14 നടിമാർ By Sruthi SJuly 2, 2018 മനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന ഒരു സംഘടനയുടെ ഭാഗമാകാനില്ല – ഇനി അമ്മയിലേക്കില്ലെന്നു 14 നടിമാർ ദിലീപ് അമ്മയിലേക്കില്ലന്നു വ്യക്തമാക്കിയിട്ടും ‘അമ്മ അസോസിയേഷന് നേരെയുള്ള... Malayalam Breaking News ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധവുമായി കന്നഡ സിനിമ ലോകം – അമ്മക്കെതിരെ 50 പേര് ഒപ്പിട്ട കത്ത് !! By Sruthi SJuly 2, 2018 ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധവുമായി കന്നഡ സിനിമ ലോകം – അമ്മക്കെതിരെ 50 പേര് ഒപ്പിട്ട കത്ത് !! ദിലീപ് വിഷയത്തിൽ അമ്മക്കെതിരെ... Malayalam Breaking News ബോളിവുഡ് ബോക്സോഫീസില്‍ കൊടിപാറിച്ച് സഞ്ജു . By Sruthi SJuly 2, 2018 ബോളിവുഡ് ബോക്സോഫീസില്‍ കൊടിപാറിച്ച് സഞ്ജു . ഇന്ത്യന്‍ ചലച്ചിത്ര ലോകം അക്ഷമരായി കാത്തിരുന്ന രാജ്കുമാര്‍ ഹിറാനി- രണ്‍ബീര്‍ കപൂര്‍ ചിത്രമായ ‘സഞ്ജു... Malayalam Breaking News ഓണസദ്യയെകുറിച്ചും മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സിനിമയെ കുറിച്ചും ചോദിക്കു – ദിലീപ് വിഷയത്തിൽ ഉരുണ്ടുകളിച്ച് ഊർമിള ഉണ്ണി By Sruthi SJuly 2, 2018 ഓണസദ്യയെകുറിച്ചും മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സിനിമയെ കുറിച്ചും ചോദിക്കു – ദിലീപ് വിഷയത്തിൽ ഉരുണ്ടുകളിച്ച് ഊർമിള ഉണ്ണി ‘അമ്മ അസോസിയേഷനും ദിലീപുമായി ബന്ധപ്പെട്ട... Malayalam Breaking News പശ്ചാത്തല സംഗീതത്തിൽ ഗോലി സോഡ 2 വിലൂടെ കയ്യൊപ്പ് പതിപ്പിച്ച് അച്ചു രാജാമണി … By Sruthi SJuly 1, 2018 പശ്ചാത്തല സംഗീതത്തിൽ ഗോലി സോഡ 2 വിലൂടെ കയ്യൊപ്പ് പതിപ്പിച്ച് അച്ചു രാജാമണി … തമിഴ് ,മലയാളം , തെലുങ്ക് സിനിമകളിൽ... Malayalam Breaking News ഇടവേള ബാബുവിനെ മാറ്റി വനിതാ കൂട്ടായ്മയുടെ പ്രതിനിധിയെ ജനറല്‍ സെക്രട്ടറിയാക്കി അമ്മയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ശ്രമം ! 3 പേരുകള്‍ പരിഗണനയില്‍ ? By Sruthi SJune 30, 2018 ഇടവേള ബാബുവിനെ മാറ്റി വനിതാ കൂട്ടായ്മയുടെ പ്രതിനിധിയെ ജനറല്‍ സെക്രട്ടറിയാക്കി അമ്മയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ശ്രമം ! 3 പേരുകള്‍ പരിഗണനയില്‍... Malayalam Breaking News ഗോലി സോഡ 2 തീർച്ചയായും കാണേണ്ടതിനുള്ള 5 കാരണങ്ങൾ !! By Sruthi SJune 30, 2018 ഗോലി സോഡ 2 തീർച്ചയായും കാണേണ്ടതിനുള്ള 5 കാരണങ്ങൾ !! വിജയകരമായി പ്രദർശനം തുടരുകയാണ് വിജയ് മിൽട്ടന്റെ ഗോലി സോഡ 2... Malayalam Breaking News ഓസ്കാർ സമിതിയിലേക്ക് ഇന്ത്യയിൽ നിന്നും 20 പേർ !!! By Sruthi SJune 30, 2018 ഓസ്കാർ സമിതിയിലേക്ക് ഇന്ത്യയിൽ നിന്നും 20 പേർ !!! ഇത്തവണത്തെ ഓസ്കാർ സമിതിയിലേക്ക് ഇന്ത്യയിൽ നിന്നും 20 പേർക്ക് ക്ഷണം.അഭിനയം ,... Malayalam Breaking News രജനികാന്തിനെ പോലെ അഭിനയിക്കാന്‍ മോഹന്‍ലാലിനു നിര്‍ദ്ദേശം !! By Sruthi SJune 30, 2018 രജനികാന്തിനെ പോലെ അഭിനയിക്കാന്‍ മോഹന്‍ലാലിനു നിര്‍ദ്ദേശം !! മോഹന്‍ലാല്‍ എന്ന മഹാനടനെയും ഫാസില്‍ എന്ന ഹിറ്റ്‌ മേക്കറെയും മലയാള സിനിമയ്ക്ക് സംഭാവന... Malayalam Breaking News ആ വയസ്സന്‍ വേഷം മമ്മൂട്ടി ചോദിച്ചു വാങ്ങിയതായിരുന്നു!!! By Sruthi SJune 30, 2018 ആ വയസ്സന്‍ വേഷം മമ്മൂട്ടി ചോദിച്ചു വാങ്ങിയതായിരുന്നു!!! മമ്മൂട്ടി , രതീഷ്‌ , ശ്രീനിവാസന്‍ , അടൂര്‍ ഭാസി ,ലാലുഅലക്സ്‌, ജോണി... More Posts Page 446 of 460« First‹ Previous442443444445446447448449450Next ›Last » Latest News ആദ്യ ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചത് മാതാപിതാക്കളെ പേടിച്ച് ; ആമിര്‍ ഖാന്‍ December 5, 2022 കൃപാസനത്തിലേയ്ക്ക് പ്രയര്‍ റിക്വസ്റ്റ് എഴുതി അയച്ചു, ശേഷം സംഭവിച്ച ആ അത്ഭുതം… എങ്ങനെ വിവരിച്ചു എഴുതണം എന്നറിയുന്നില്ലെന്ന് അശ്വതി December 5, 2022 നിലവില്‍ ഒരു പാട് സ്ട്രൈസ്സുണ്ട്, നിങ്ങള്‍ കാണുമ്പോള്‍ ചിരിച്ച മുഖമുള്ള റോബിനായിരിക്കും. എന്നാല്‍ ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍; തുറന്ന് പറഞ്ഞ് റോബിൻ December 5, 2022 രണ്ടാം വരവില്‍ എനിക്ക് നായികമാരെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍ December 5, 2022 ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു December 5, 2022 ബാലയുടെ ‘വണങ്കാനി’ല്‍ നിന്ന് സൂര്യ പിന്മാറി December 5, 2022 ‘പുലയാടി മക്കള്‍’ വിവാദ ഗാനത്തിന്റെ രചയിതാവിനെ തേടി സോഹന്‍ സീനുലാല്‍! December 5, 2022 സ്‌കൂളില്‍ പഠിച്ച കാലം തൊട്ടുള്ള എന്റെ ഐഡന്റിറ്റി കാര്‍ഡ്, എന്റെ യൂണിഫോം, എന്റെ എക്‌സാം പേപ്പേഴ്‌സ്, എല്ലാം ഇപ്പോഴും അച്ഛന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അച്ഛനെ എനിക്ക് മിസ് ചെയ്യുന്നത് ഒട്ടും ഇഷ്ടമല്ല; കുഞ്ഞാറ്റ പറയുന്നു December 5, 2022 ഓസ്ട്രേലിയയിൽ 10 വർഷമായി വാഹനമോടിക്കുന്ന തന്നേക്കാൾ ഇവിടത്തെ ഗതാഗത നിയമങ്ങൾ നിശ്ചയമായിരുന്നു മമ്മൂക്കയ്ക്ക്, രണ്ടായിരത്തി മുന്നൂറു കിലോമീറ്റർ ദൂരമാണ് ഡ്രൈവ് ചെയ്‍തത്; കുറിപ്പും വീഡിയോയും വൈറൽ December 5, 2022 ഒരു കാരണവുമില്ലാതെ എന്നെ ശല്യപ്പെടുത്തി കൊണ്ടിരിക്കുകയാണ്.. പത്ത് കൗമാരക്കാരായ ആണ്‍കുട്ടികൾക്കെതിരെ കേസ് കൊടുക്കുന്നു; ഉര്‍ഫി ജാവേദ് December 5, 2022 Trending Movies “നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്തുപേടി, എന്തു നൈരാശ്യം, മണിമാളികകളിൽ ഉള്ളതിനെക്കാൾ മനഃസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ് ; ദുർഗ serial news ഷെയര്‍ ഒന്നും ചെയ്യേണ്ടി വന്നില്ല…. മുഴുവനായിട്ട് തന്നെ കൊണ്ടു പോയി; ‌കാമുകനെ തട്ടിയെടുത്ത ഉറ്റ സുഹൃത്ത് ; സ്ക്രീൻഷൂട്ട് പങ്കുവച്ച് ആര്യ! News ആളുകള്‍ ലൂസിഫര്‍ കണ്ടിട്ടു പോലും ഗോഡ്ഫാദര്‍ 150 കോടി നേടിയെന്ന് രാം ചരണ്‍; കുടുംബം മുഴുവന്‍ കഷ്ടപ്പെടുകയാണല്ലോയെന്ന് ട്രോ ളി സോഷ്യല്‍ മീഡിയ Malayalam ഓടിച്ചുകൊണ്ടുപോകാൻ ഈസിയായത് ലക്ഷുവറി കാറിനേക്കാളും ദാമ്പത്യജീവിതം ആണ് , ദാമ്പത്യപ്രശ്നത്തി കുഴപ്പം സംഭവിക്കും, അതിന്റെ തെളിവാണത്; ദിലീപിന്റെ വീഡിയോ വീണ്ടും വൈറൽ serial news താലി കെട്ടിയപ്പോൾ താലി തിരിഞ്ഞ് പോയി; സീരിയലിലും യഥാർത്ഥ ജീവിതത്തിലും ഒരുസമയം താലികെട്ട് ; മൗനരാഗം സീരിയൽ താരം ജിത്തു!
കോഴിക്കോട്: വീടിന്‍റെ ടെറസിൽ നിന്ന് കിണറ്റിലേക്ക് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. നരിക്കുനി പാറന്നൂർ പുൽപ്പറമ്പിൽ താമസിക്കുന്ന കൊല്ലരക്കൽ നൗഷാദ് (39) ആണ് മരിച്ചത്. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് പാറന്നൂർ ജുമാമസ്ജിദിൽ നടക്കും. ഇന്നലെ വീടിന്‍റെ ടെറസിൽ നിന്ന് കാൽവഴുതി നൗഷാദ് കിണറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. ഖത്തർ കെ എം സി സിയുടെ നരിക്കുനി പഞ്ചായത്ത് കമ്മറ്റി അംഗം ആയിരുന്നു. മാതാവ്: കൊല്ലരക്കൽ ഖദീജ. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കോടതിയലക്ഷ്യം; മാവേലിക്കര കോടതിയിലെ 30 അഭിഭാഷകർക്കെതിരേ കേസ് മാവേലിക്കര: കോടതി വരാന്തയിൽ അഭിഭാഷകർ മുദ്രാവാക്യം വിളിച്ചെന്ന മുൻസിഫിന്‍റെ റിപ്പോർട്ടിനെ തുടർന്ന് മാവേലിക്കര കോടതിയിലെ 30 അഭിഭാഷകർക്കെതിരേ കോടതി അലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അഞ്ച് മുതിർന്ന അഭിഭാഷകർക്കെതിരേയും കണ്ടാലറിയാവുന്ന 25 അഭിഭാഷകർക്കെതിരേയുമാണ് കേസ്. നടപടിക്കെതിരെ ഇന്നലെ അഭിഭാഷകര്‍ പ്രതിഷേധദിനം ആചരിച്ചു. അഭിഭാഷകരുടെ ഫീസ് നിർണയവുമായി ബന്ധപ്പെട്ട് കേരള ബാർ കൗൺസിൽ ആഹ്വാന പ്രകാരം കഴിഞ്ഞ ഫെബ്രുവരി 17-ന് മാവേലിക്കര കോടതി വളപ്പിൽ നടന്ന പ്രതിഷേധമാണ് കേസിനിടയാക്കിയത്. ഇതേ തുടര്‍ന്ന് അഭിഭാഷകർ കോടതി വരാന്തയിൽ മുദ്രാവാക്യം വിളിച്ചെന്ന് ചൂണ്ടിക്കാട്ടി മുൻസിഫ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്ത് നോട്ടീസയച്ചത്. Last Updated Nov 24, 2022, 3:53 PM IST Accident death Kerala Local News Kozhikode Local News Follow Us: Download App: RELATED STORIES സുകുമാരക്കുറുപ്പ് കേസിൽ വഴിത്തിരിവുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ, റിട്ട. എസ് പി ഹരിദാസ് അന്തരിച്ചു ആംബുലൻസിന്റെ ​ഗ്ലാസ് ഇളക്കിമാറ്റി മൊബൈൽ കവർന്നു; ജാർഖണ്ഡിലേക്ക് മൃതദേഹവുമായി പോയ മലയാളികൾക്ക് ​ദുരിതം അടിമാലിയിൽ നിന്നും കാണാതായ ആദിവാസി പെൺകുട്ടിയെ തിരുവനന്തപുരത്ത് കണ്ടെത്തി മുല്ലപ്പെരിയാർ ജലനിരപ്പ് 140.15 അടിയിൽ; മഴയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതും കാരണം
അബുദബിയിലെ പ്രധാന വിനോദസഞ്ചാര പദ്ധതിയായ യാസ് ദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. യാസ് വാട്ടര്‍ വേള്‍ഡ്, വാര്‍ണര്‍ ബ്രോസ് വേള്‍ഡ് അബുദബി, സീ വേള്‍ഡ് അബുദബി, ക്ലെയ്മ്പ് അബുദബി, യാസ് മരീന സര്‍ക്യൂട്ട്, ഫെരാരി വേള്‍ഡ്, യാസ് ലിങ്ക്സ്, യാസ് ബീച്ച്, യാസ് മാള്‍ എന്നിങ്ങനെ നിരവധി വിനോദ-വിശ്രമ-ഷോപ്പിങ് സൗകര്യങ്ങളാണ് ഈ അദ്ഭുതദ്വീപിൽ ഒളിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ വേനല്‍ സീസണില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് കോവിഡിന് ശേഷം വിനോദ സഞ്ചാര മേഖലയ്ക്ക് തന്നെ പുത്തനുണര്‍വാണ് യാസ് ഐലന്‍ഡ്. അബുദബിയില്‍ നിന്നും 20 മിനുറ്റുകൊണ്ടും ദുബായില്‍ നിന്നും 50 മിനുറ്റുകൊണ്ടും ഡ്രൈവ് ചെയ്ത് എത്താവുന്ന യാസ് ദ്വീപ് അബുദബിയുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. 2006ലാണ് യാസ് ദ്വീപിലെ വികസന പ്രവൃത്തികള്‍ ആരംഭിച്ചത്. ആകെ 25 കിലോമീറ്ററാണ് യാസ് ദ്വീപിന്റെ വിസ്തൃതി. 2009 മുതല്‍ ഫോര്‍മുല വണ്‍ അബുദബി ഗ്രാന്റ് പ്രീ നടക്കുന്നത് യാസ് ദ്വീപിലെ യാസ് മറീന സര്‍ക്യൂട്ടിലാണ്. അവധിക്കാലത്ത് യാസ് ദ്വീപിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കൂട്ടുന്നതിനായി പല ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികള്‍ക്ക് കളിക്കാനും ഭക്ഷണം കഴിക്കാനും കാര്‍ട്ട് ചെയ്യാനുമൊക്കെ അവസരം നല്‍കുന്ന 'കിഡ്സ് ഗോ ഫ്രീ' പാക്കേജുണ്ട്. യാസ് പ്ലാസ ഹോട്ടല്‍സ്, ഡബ്ല്യു അബുദബി, ഹില്‍ട്ടണ്‍ അബുദബി യാസ് ഐലന്‍ഡ്, ദ ഡബ്ല്യുബി അബുദബി, ലോകത്തിലെ ആദ്യത്തെ വാര്‍ണര്‍ ബ്രദേഴ്സ് തീം ഹോട്ടല്‍, ഡബിള്‍ ട്രീ എന്നിങ്ങനെ നിരവധിയായ ഹോട്ടലുകള്‍ക്കും ഈ സീസണില്‍ കുതിപ്പുണ്ടായി. ഹോട്ടല്‍ മുറികളില്‍ ഏതാണ്ട് 90 ശതമാനത്തിലേറെയും സീസണില്‍ നിറഞ്ഞിരുന്നുവെന്നു അധികൃതര്‍ പറയുന്നുണ്ട്. 'ലോകത്തെ തന്നെ പ്രധാന വിനോദ വിശ്രമ കേന്ദ്രമായി യാസ് ദ്വീപിനെ മാറ്റാനായതില്‍ അഭിമാനമുണ്ട്. ഇടവേളക്കു ശേഷം യാസ് ദ്വീപിലേക്ക് സഞ്ചാരികള്‍ എത്തി തുടങ്ങിയത് സന്തോഷമുള്ള കാര്യമാണ്. വര്‍ഷം മുഴുവന്‍ ലോകമെങ്ങുമുള്ള സഞ്ചാരികളെ സ്വാഗതം ചെയ്യാനായി വൈവിധ്യമാര്‍ന്ന പരിപാടികളുമായി യാസ് ദ്വീപ് സുസജ്ജമായിരിക്കും' എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് ഗ്രൂപ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിങ് തഹ്രിദ് അല്‍സയ്ദ് പറയുന്നു. യാസ് മാളില്‍ സംഘടിപ്പിച്ച യാസ് ഗെയിമിങ് ഫെസ്റ്റിവെല്‍ വന്‍ വിജയമായിരുന്നു. ഏതാണ്ട് 82,000 ഗെയ്മര്‍മാരും 11 ദിവസം നടന്ന യാസ് ഗെയിമിങ് ഫെസ്റ്റിവെലില്‍ പങ്കെടുത്തു. ആഗസ്ത് മാസത്തില്‍ യാസ് മാളില്‍ സംഘടിപ്പിച്ച ഇന്‍ഡോര്‍ റണ്ണില്‍ 600ലേറെ പേരാണ് ഓടാനായി എത്തിയത്. യാസ് ബേയില്‍ അന്താരാഷ്ട്ര സംഗീത ദിനത്തില്‍ സൗദി ഗായകന്‍ മുഹമ്മദ് അബ്ദോയുടെ സംഗീത വിരുന്നും കരിമരുന്ന് പ്രയോഗവുമെല്ലാം വലിയ തോതില്‍ ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ചു. English Summary:Yas Island Tourism Tags: Destination Abudhabi Department Of Culture AndTourism Travel World Tourism ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ MORE IN TRAVEL NEWS നീല, വെള്ള, മെറൂണ്‍, ഓറഞ്ച്; പാസ്പോര്‍ട്ടിലെ നിറങ്ങളുടെ രഹസ്യം! യാത്രയ്ക്കൊരുങ്ങുകയാണോ? ഇതൊന്ന് കേട്ടിട്ട് പോകാം ഓണ്‍ അറൈവല്‍ വീസയ്ക്ക് ക്യൂ നില്‍ക്കേണ്ട; തായ്‌ലൻഡ് യാത്രയ്ക്ക് വീസ നാട്ടില്‍ത്തന്നെ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍; കൊച്ചി 'ചാര്‍ട്ടര്‍ ഗേറ്റ് വേ' ആകുന്നു ഒരു ‘യെസ്’ ചരിത്രം തിരുത്തിയെഴുതി; കേരള ടൂറിസത്തിന് വീണ്ടും ലോകത്തിന്റെ അംഗീകാരം 100 കോച്ചുകൾ, 2 കിലോമീറ്റർ നീളം; ആൽപ്സ് മലനിരകളിൽ ഓടിയത് ലോകത്ത് ഏറ്റവും നീളമുള്ള ട്രെയിൻ SHOW MORE ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
സിൻക്രണസ് ഹോസ്റ്റിംഗ് ഹൈഡ്രോളിക് സിസ്റ്റത്തിന്റെ പ്രയോഗം: സസ്പെൻഷൻ ബ്രിഡ്ജ് സ്റ്റീൽ ബോക്സ് ഗിർഡറിന്റെ സിൻക്രൊണസ് ഹോസ്റ്റിംഗ് ചോങ്കിംഗ് വുഷാൻ പാലത്തിന്റെ ആമുഖം: മൊത്തം 1,540 മീറ്റർ നീളമുള്ള വുഷാൻ പാലം, ചോങ്കിംഗ് സിറ്റിയിലെ വുഷാൻ കൗണ്ടിയിലാണ്. ബൈക്വാനെ ക്വിക്സിംഗുമായി ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന എക്സിറ്റ് ചാനലാണിത്, വുഷയിലെ റിംഗ് റോഡിലെ ഒരു പ്രധാന പദ്ധതി ... 21-01-29 | പുതിയ ഉൽപ്പന്നം ഉയർന്ന ടോണേജ് ലോക്ക് നട്ട് ഹൈഡ്രോളിക് സിലിണ്ടർ ഇന്തോനേഷ്യയിലെ പപ്പുവയിലെ ജയപുരയിൽ ഹോൾടെകാമ്പ് പാലം KIET ബ്രാൻഡ് 600 ടൺ, 100 എംഎം സ്ട്രോക്ക് ഹൈഡ്രോളിക് സിലിണ്ടറുകൾ (8 കഷണങ്ങൾ), 200 ടൺ, 100 എംഎം സ്ട്രോക്ക് ഹൈഡ്രോളിക് സിലിണ്ടറുകൾ (4 കഷണങ്ങൾ), ബന്ധപ്പെട്ട ഇലക്ട്രിക് ഹൈഡ്രോളി ... 21-01-03 | പുതിയ ഉൽപ്പന്നം പാകിസ്ഥാനിലെ ലാഹോറിൽ ഓറഞ്ച് ലൈൻ മെട്രോ ട്രെയിൻ പദ്ധതി 2017 ജൂലൈ 25 ന് KIET ജനറൽ മാനേജർ ശ്രീ. കൂപ്പർ ലി, മൂന്ന് ടെക്നീഷ്യൻമാർക്കൊപ്പം, പാകിസ്ഥാനിലെ ലാഹോറിലെ ഓറഞ്ച് ലൈൻ മെട്രോ ട്രെയിൻ പ്രൊജക്റ്റ് നിർമ്മാണ സൈറ്റിൽ എത്തി. 4-പോയിന്റുകൾ പിഎൽസി സമന്വയം ഉപയോഗിച്ച് അവർ യു-ഗിർഡർ ഫൈൻ ട്യൂണിംഗിനായി സാങ്കേതിക ദിശ നിർവഹിച്ചു ... 21-01-03 | പുതിയ ഉൽപ്പന്നം സിംഗപ്പൂർ ജുറോംഗ് ഷിപ്പ് യാർഡിലെ കപ്പൽ ബ്ലോക്ക് സംയുക്ത പദ്ധതി (മറൈൻ ഭീമൻ- SembCorp മറൈൻ). 2017 ഓഗസ്റ്റ് 16 -ന്, KIET ജനറൽ മാനേജർ ശ്രീ.കൂപ്പർ ലി, രണ്ട് ടെക്നീഷ്യൻമാർക്കൊപ്പം ജുറോംഗ് ഷിപ്പ് യാർഡിൽ എത്തി. 4 സെറ്റ് 200 ടി 3 ഡി ബ്ലോക്ക് ലിഫ്റ്റർ ഉപയോഗിച്ച് അവർ കപ്പൽ ബ്ലോക്ക് ജോയിന്റ് പ്രോജക്റ്റിന്റെ സാങ്കേതിക ദിശ നിർവഹിച്ചു. SembCorp മറൈൻ പ്രമുഖ സമുദ്ര, ഓഫ്‌ഷോർ എഞ്ചിനീയറിംഗ് ഗ്രൂപ്പാണ് ... 21-01-03 | പുതിയ ഉൽപ്പന്നം നിർമ്മാണത്തിനായുള്ള മിടുക്ക്, ലോകത്തിനായുള്ള സേവനം ഉപയോഗപ്രദമായ ലിങ്കുകൾ സേവനം ഞങ്ങളെ സമീപിക്കുക ഉൽപ്പന്ന വീഡിയോ വിഭാഗങ്ങൾ ഉൽപ്പന്നങ്ങൾ ഞങ്ങളേക്കുറിച്ച് ഡൗൺലോഡ് കേന്ദ്രം മീഡിയ സെന്റർ ഉൽപ്പന്ന വീഡിയോ കമ്പനി വാർത്ത ഞങ്ങളുടെ വാർത്താക്കുറിപ്പിൽ ചേരുക ഏറ്റവും പുതിയ വാർത്തകളും ഉൽപ്പന്ന വിവരങ്ങളും ലഭിക്കുന്നതിന് സൈൻ അപ്പ് ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക ഉൽപ്പന്നങ്ങൾ ഞങ്ങളേക്കുറിച്ച് സേവനം ഡൗൺലോഡ് കേന്ദ്രം ഞങ്ങളെ സമീപിക്കുക പകർപ്പവകാശം - 2020-2021: ജിയാങ്സു കനേറ്റ് മെഷിനറി മാനുഫാക്ചറിംഗ് കമ്പനി, ലിമിറ്റഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
നിങ്ങളുടെ അസംസ്കൃത വീഡിയോയെ ഒരു കലാസൃഷ്ടിയാക്കി മാറ്റാൻ ആൻഡ്രോയിഡ് ഫോണുകൾക്കായുള്ള മികച്ച വീഡിയോ എഡിറ്ററെ നിങ്ങൾ തിരയുകയാണോ? എന്നിരുന്നാലും, ഗൂഗിൾ പ്ലേയിൽ വ്യാപകമായിരിക്കുന്ന ആപ്ലിക്കേഷനുകളുടെ ഗുണനിലവാരത്തെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, ഞാൻ ഈ ആപ്ലിക്കേഷൻ ശുപാർശ ചെയ്യട്ടെ. Film Maker Pro MOD APK Android-നായി ഒരു സൗജന്യ വീഡിയോ എഡിറ്റിംഗും നിർമ്മാണ ആപ്ലിക്കേഷനുമാണ്. സ്റ്റോറി ലാബ്, ഹൈപ്പ് ടെക്സ്റ്റ് അല്ലെങ്കിൽ മോസ്റ്റോറി പോലുള്ള മറ്റ് നിരവധി ജനപ്രിയ മീഡിയ എഡിറ്റിംഗ് ആപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുത്ത ഒരു ബ്രാൻഡായ സെർഡിലാക് ആണ് ഇത് പുറത്തിറക്കിയത്. Film Maker Pro എന്നതിനെ കുറിച്ച് പരിചയപ്പെടുത്തുക എല്ലാവർക്കുമായി ഒരു വീഡിയോ എഡിറ്റർ ആപ്ലിക്കേഷന്റെ ഡെവലപ്പർ ഒരിക്കൽ Film Maker Pro എല്ലാവർക്കും വേണ്ടി രൂപകൽപ്പന ചെയ്തതാണെന്ന് പറഞ്ഞു. അതായത്, നിങ്ങൾ ഒരു അമേച്വർ ആയാലും, ഒരു തുടക്കക്കാരൻ ആയാലും അല്ലെങ്കിൽ വീഡിയോ എഡിറ്റിംഗിൽ ഇതിനകം തന്നെ പരിചയസമ്പന്നനായ ആരെങ്കിലുമായാലും, Film Maker Pro നിങ്ങളെ തൃപ്തിപ്പെടുത്താൻ കഴിയും. Film Maker Pro പുതിയ എന്തെങ്കിലും കൊണ്ടുവരുന്നു. നിങ്ങളുടെ വീഡിയോകൾക്ക് പ്രയോഗിക്കാനും അതുല്യമായ ശൈലികൾ നൽകാനും കഴിയുന്ന ധാരാളം ബിൽറ്റ്-ഇൻ ഇമേജുകൾ, സ്റ്റിക്കറുകൾ, ഇഫക്റ്റുകൾ എന്നിവ ഇതിൽ ഉണ്ട്. വാസ്തവത്തിൽ, ഞാൻ ഇത് വളരെയധികം വിശ്വസിച്ചില്ല. എന്നാൽ ഉപയോഗത്തിന്റെ ഒരു കാലയളവിന് ശേഷം, ഡെവലപ്പർ പുതിയ അപ്ഡേറ്റുകൾ പുറത്തിറക്കുന്നു, അധിക ഉള്ളടക്കവും സവിശേഷതകളും ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് എല്ലായ്പ്പോഴും അവരുടെ വീഡിയോകൾക്കായി പുതിയ ആശയങ്ങൾ ഉണ്ടാകാൻ സഹായിക്കുന്നു. ഇന്റർഫേസ് Film Maker Pro ഒരു ലളിതമായ ഇന്റർഫേസ് ഉണ്ട്, അവബോധമുള്ള ടൂൾ ഐക്കണുകളും ഇരുണ്ട തീമും. ഈ ഇന്റർഫേസ് ഒരു ഫ്ലെക്സിബിൾ രീതിയിൽ മാറുന്നു. നിങ്ങളുടെ ഉപയോഗ ആവശ്യകതകൾക്ക് അനുസൃതമായി ഫംഗ്ഷനുകളും ടൂളുകളും പ്രദർശിപ്പിക്കപ്പെടും. ഉദാഹരണത്തിന്, ലേഔട്ട് എഡിറ്റുചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഫ്രെയിം, Film Maker Pro ബന്ധപ്പെട്ട ക്രോപ്പിംഗ് ടൂളുകൾ പ്രദർശിപ്പിക്കും. നിങ്ങൾ ഇഫക്റ്റുകൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആപ്ലിക്കേഷന്റെ ലൈബ്രറിയിൽ നിന്ന് സംഗീതം, ചിത്രങ്ങൾ, സ്റ്റിക്കറുകൾ അല്ലെങ്കിൽ അതുല്യമായ ഓവർലേകൾ എന്നിവയിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഒരു മിനിമലിസ്റ്റിക് ഇന്റർഫേസ് ഉള്ളതിനാൽ ഉപയോക്താവിന് ഉപയോഗിക്കാൻ എളുപ്പവും കൂടുതൽ സ്ഥലവും അനുഭവപ്പെടുന്നു. സത്യസന്ധമായി പറഞ്ഞാൽ, മൊബൈൽ വീഡിയോ എഡിറ്റിംഗ് വളരെ ഇടുങ്ങിയതാണ്, മാത്രമല്ല നിങ്ങൾക്ക് ചെറിയ വിശദാംശങ്ങൾ എഡിറ്റുചെയ്യാൻ കഴിയുന്നില്ലെങ്കിൽ പോലും നിരാശാജനകമാണ്. Film Maker Pro സ്ക്രീനിന്റെ താഴെ നിന്നോ വശങ്ങളിൽ നിന്നോ ടൂൾ ബാറുകൾ ഫ്ലെക്സിബ്ലി മറയ്ക്കാൻ /കാണിക്കാൻ കഴിയും. എന്തിനധികം, Film Maker Pro പുതുമുഖങ്ങൾക്കായി വിഷ്വൽ വീഡിയോ ട്യൂട്ടോറിയലുകളുടെ ഒരു പരമ്പര വാഗ്ദാനം ചെയ്യുന്നു. ഹ്രസ്വചിത്രങ്ങൾ സൃഷ്ടിക്കാൻ നിങ്ങൾ വീഡിയോ എഡിറ്റിംഗ് “പരിശീലിക്കുന്നു” എങ്കിൽ, ആദ്യം പ്രവർത്തിക്കുന്നു, ഈ ആപ്ലിക്കേഷനിൽ എന്താണ് ഉള്ളതെന്ന് കാണാൻ കുറച്ച് മിനിറ്റുകൾ എടുക്കാൻ ഞാൻ ശുപാർശ ചെയ്യുന്നു, അതിന് എന്തുചെയ്യാൻ കഴിയും! പ്രൊഫഷണൽ എഡിറ്റിംഗ് ടൂൾസെറ്റ് നിങ്ങൾക്ക് കാണാൻ കഴിയുന്നതുപോലെ, Film Maker Pro Android മൊബൈൽ ഉപകരണങ്ങൾക്കായുള്ള ഒരു ആപ്ലിക്കേഷൻ മാത്രമാണ്, ഏകദേശം 30MB മാത്രമാണ്, പക്ഷേ അതിന് ചെയ്യാൻ കഴിയുന്നത് പ്രൊഫഷണൽ എഡിറ്റർമാരേക്കാൾ താഴ്ന്നതല്ല. ഇത് Film Maker Pro വർക്ക്സ്പേസിലൂടെ പ്രദർശിപ്പിക്കുന്നു. പ്രധാന വർക്ക് സ്പേസിൽ – അവിടെ നിങ്ങൾ ടൂളുകളുടെ മുഴുവൻ ശ്രേണിയും ഉപയോഗിച്ച് വീഡിയോകൾ എഡിറ്റുചെയ്യുന്നു. അവ ഒരു സ്ലൈഡിംഗ് ലിസ്റ്റായി സ്ക്രീനിന്റെ അരികിൽ ക്രമീകരിച്ചിരിക്കുന്നു, നിങ്ങൾക്ക് ആവശ്യമുള്ള ടൂൾ കണ്ടെത്താൻ നിങ്ങൾക്ക് താഴേക്ക് സ്വൈപ്പ് ചെയ്യാം. അതിനാൽ, പ്രത്യേകിച്ച്, ഈ ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കാം, അവയ്ക്ക് എന്തുചെയ്യാൻ കഴിയും? ഉത്തരം ഒരുപക്ഷേ വളരെ വ്യക്തമാണ്. ഇമേജുകൾ, പശ്ചാത്തലങ്ങൾ, സാമ്പിൾ വീഡിയോകൾ ലയിപ്പിക്കുക, സംഗീതം, ശബ്ദങ്ങൾ, റെക്കോർഡിംഗുകൾ, ടെക്സ്റ്റ്, ഇമോജികൾ, ഫ്രെയിമുകൾ, ഫിൽട്ടറുകൾ ഉൾപ്പെടെയുള്ള കവറുകൾ എന്നിവയിൽ നിന്ന് നിങ്ങൾക്ക് നിങ്ങളുടെ വീഡിയോയിലേക്ക് എന്തും ചേർക്കാം. ഇത് ചെയ്യാൻ, നിങ്ങൾ ലഭ്യമായ ടെംപ്ലേറ്റുകൾ അല്ലെങ്കിൽ ഉപകരണത്തിനുള്ളിൽ നിന്ന് തിരഞ്ഞെടുക്കേണ്ടതുണ്ട്, തുടർന്ന് നിങ്ങൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന പ്രദേശത്തേക്ക് അവ വലിച്ചിടുക, ഒപ്പസിറ്റി അല്ലെങ്കിൽ നിങ്ങൾ പ്രയോഗിക്കാൻ ആഗ്രഹിക്കുന്ന നില ക്രമീകരിക്കുക. മുഴുവൻ പ്രവർത്തനവും വെറും വലിച്ച് ഡ്രോപ്പ് ആണ്. മാത്രമല്ല, വീഡിയോയിലേക്ക് ഒരു നിശ്ചിത പ്രഭാവം ചേർക്കുമ്പോഴോ ക്രമീകരിക്കുമ്പോഴോ ഫലങ്ങൾ പരിശോധിക്കുന്നതിന് നിങ്ങൾക്ക് ഒരു പ്രിവ്യൂവറും Film Maker Pro ഉണ്ട്. തീർച്ചയായും, നിങ്ങൾക്ക് സംതൃപ്തിയില്ലെങ്കിൽ ഓരോ ഫ്രെയിമിലേക്കും വലിച്ചിഴയ്ക്കാനും ക്രമീകരിക്കാനും കഴിയും. വൈവിധ്യമാർന്ന ഫലകം ലൈബ്രറി മൊബൈൽ ഉപകരണങ്ങൾക്ക്, ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ, സ്റ്റിക്കറുകൾ എന്നിവ പോലുള്ള വിഭവങ്ങൾ സംഭരിക്കുന്നത് ശരിക്കും സൗകര്യപ്രദമല്ല. നിങ്ങളുടെ മെമ്മറി അധികം പിടിക്കുന്നില്ല, കൂടാതെ എഡിറ്റ് ചെയ്ത വീഡിയോകൾ സംഭരിക്കാൻ നിങ്ങൾക്ക് മതിയായ ഒരു വലിയ സ്ഥലം ഉപേക്ഷിക്കേണ്ടതുണ്ട്. അതിനാൽ, Film Maker Pro ഇതിനകം തന്നെ വൈവിധ്യമാർന്ന ലൈബ്രറിയുണ്ട്, അവിടെ നിങ്ങളുടെ വീഡിയോയിലേക്ക് ചേർക്കാൻ ആഗ്രഹിക്കുന്ന ഏത് തരത്തിലുള്ള വിഭവങ്ങളും നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. ലൈബ്രറി പര്യവേക്ഷണം ചെയ്യുന്നതിന്, സ്ക്രീനിന്റെ ഇടത് മൂലയിലുള്ള പ്ലസ് ഐക്കണിൽ ടാപ്പുചെയ്യുക. ഇത് ആപ്ലിക്കേഷന്റെ ഓൺലൈൻ റിസോഴ്സ് സ്റ്റോറേജ് ഏരിയയിലേക്ക് നിങ്ങളെ നയിക്കും. അവിടെ, നിങ്ങളുടെ ഹ്രസ്വചിത്രത്തിലേക്ക് ചേർക്കാൻ ഓപ്പണിംഗ് വീഡിയോകൾ, ഇൻട്രോ വീഡിയോകൾ എന്നിവ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. നീല പശ്ചാത്തല വീഡിയോകൾ, പശ്ചാത്തല വീഡിയോകൾ, ഓവർലേ എന്നിവയും നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. തീർച്ചയായും, അതിൽ ഡെവലപ്പറുടെ ചിത്രങ്ങൾ, ഇഫക്റ്റുകൾ, മൾട്ടിമീഡിയ ഫയലുകൾ എന്നിവയും ഉൾപ്പെടുന്നു. Film Maker Pro ന്റെ MOD APK പതിപ്പ് MOD ഫീച്ചർ വിഐപി അൺലോക്ക് ചെയ്തു വിഐപി പതിപ്പിൽ എന്താണ് ഉള്ളത്? വിഐപിയിലേക്ക് അപ്ഗ്രേഡ് ചെയ്ത ശേഷം, എല്ലാ അതുല്യമായ ഉള്ളടക്കവും സവിശേഷതകളും വീഡിയോ മെറ്റീരിയലുകളും നിങ്ങൾക്ക് ആക്സസ് ലഭിക്കും. കൂടാതെ, നിങ്ങൾക്ക് ഉയർന്ന റെസല്യൂഷൻ വീഡിയോ, വാട്ടർമാർക്ക് ഇല്ല, പരസ്യങ്ങൾ ഇല്ല… Android-നായി Film Maker Pro MOD APK ഡൗൺലോഡ് ചെയ്യുക നിങ്ങൾ ഒരു പ്രൊഫഷണൽ എഡിറ്ററെ തിരയുകയാണെങ്കിൽ ഫിലിം മേക്കർ പ്രോ മികച്ച ഓപ്ഷനുകളിൽ ഒന്നാണ്. വീഡിയോകൾക്കായി ബിൽറ്റ്-ഇൻ ഫിൽട്ടറുകൾ, 30 ലധികം വിഭാഗങ്ങളും നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ നിരവധി വ്യത്യസ്ത തീമുകളും ഉപയോഗിച്ച് ഇത് പൂർണ്ണമാണ്. കൂടാതെ, Film Maker Pro വീഡിയോകൾക്കായി ട്രാൻസിഷൻ ഇഫക്റ്റുകളും FX കളർ ഗ്രേഡിംഗും സൃഷ്ടിക്കാൻ കഴിയും – കുറച്ച് ആപ്ലിക്കേഷനുകൾക്ക് ഉള്ള സവിശേഷതകളിൽ ഒന്ന്. ആപ്ലിക്കേഷൻ ഒരു ഫ്രീമിയം ബിസിനസിലാണെങ്കിലും, പ്രോ പ്ലാനിൽ മിക്ക പ്രധാന സവിശേഷതകളും അൺലോക്ക് ചെയ്യേണ്ടതുണ്ട്, ലഭ്യമായ സൗജന്യ ടൂളുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇപ്പോഴും അടിസ്ഥാന ജോലികൾ നിർവഹിക്കാൻ കഴിയും. നിങ്ങൾക്ക് പ്രോ ഫീച്ചറുകൾ ഉപയോഗിക്കണമെങ്കിൽ, ഞങ്ങൾ നൽകുന്ന MOD APK പതിപ്പ് നിങ്ങൾക്ക് ഉപയോഗിക്കാം, എല്ലാ പ്രോ ഫീച്ചറുകളും അൺലോക്ക് ചെയ്തിരിക്കുന്നു. അഭിപ്രായങ്ങൾ തുറക്കുക SIERRA 7 Unlimited Money Size: 98 MB Rating: 4.6 Install: 35 Type: Game Mod Drawn To Life: Two Realms Size: 358 MB Rating: 4.6 Install: 35 Type: Game Ori Homo Evolution: Human Origins Unlimited Money Size: 51 MB Rating: 4.5 Install: 251 Type: Game Mod Granny God Mode Size: 99 MB Rating: 4.6 Install: 35 Type: Game Mod Ashworld Size: 12 MB Rating: 4.6 Install: 35 Type: Game Ori Cat Quest Size: 92 MB Rating: 4.6 Install: 35 Type: Game Ori About ഏറ്റവും പുതിയ ആൻഡ്രോയിഡ് മോഡ് ആപ്പുകളും ഗെയിമുകളും പങ്കിടുന്ന ഒരു സൈറ്റാണ് Cecilywolfe.com. ഞങ്ങളുടെ APK ഫയലുകൾ വലുതും വേഗതയേറിയതുമായ സെർവറുകളിൽ വസിക്കുന്നു, അവയെ കൂടുതൽ ഗുണമേന്മയുള്ളതും സുരക്ഷിതവും മോടിയുള്ളതുമാക്കാൻ മൂന്നാം കക്ഷി സേവനങ്ങൾ ഉപയോഗിക്കുന്നു.
വ്യക്തിപരമായ വിദ്വേഷത്തിന്റെയും താഴ്ന്ന ചിന്തയുടെയും സ്ഥാനത്തുനിന്നുള്ളതാണ് കമ്പനിയുടെ പ്രസ്താവനയെന്ന് അഷ്നീര്‍ ഗ്രോവർ പറഞ്ഞു Written by WebDesk Updated: March 2, 2022 6:05:58 pm Follow Us ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ഭാരത്പേ കമ്പനി, അതിന്റെ എല്ലാ സ്ഥാനങ്ങളില്‍നിന്നും അഷ്നീര്‍ ഗ്രോവറിനെ നീക്കം ചെയ്തിരിക്കുകയാണ്. ഗ്രോവറിന്റെ കുടുംബവും ബന്ധുക്കളും കമ്പനി ഫണ്ട് വ്യാപകമായി ദുരുപയോഗം ചെയ്തതായി കമ്പനി പ്രസ്താവനയില്‍ ആരോപിച്ചു. ഗ്രോവറിനും കുടുംബത്തിനുമെതിരെ തുടര്‍ നിയമനടപടി സ്വീകരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ഭാരത്‌പേ പ്രസ്താവനയില്‍ പറഞ്ഞു. ഭാരത് പേ സഹസ്ഥാപക പദവിയില്‍നിന്ന് അഷ്നീര്‍ ഗ്രോവറിനെ ഒഴിവാക്കിയത് എന്തുകൊണ്ട്? ഗ്രോവര്‍ കുടുംബവും അവരുടെ ബന്ധുക്കളും ‘വ്യാജ വെണ്ടര്‍മാരെ സൃഷ്ടിച്ച് കമ്പനിയുടെ ചെലവ് അക്കൗണ്ടില്‍നിന്ന് പണം തട്ടുകയും മൊത്തത്തില്‍ ഫണ്ട് ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്നാണ് ഭാരത് പേയുടെ ആരോപണം. പണം സമ്പാദിക്കാനും ആഡംബര ജീവിതത്തിനു പണം കണ്ടെത്താനും ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പെന്നാണ് ഭാരത് പേയുടെ ആരോപണം. ”അദ്ദേഹത്തിന്റെ തെറ്റായ പ്രവൃത്തികളുടെ ഫലമായി, മിസ്റ്റര്‍ ഗ്രോവര്‍ ഇപ്പോള്‍ കമ്പനിയുടെ ജീവനക്കാരനോ സ്ഥാപകനോ ഡയറക്ടറോ അല്ല,” ഭാരത്‌പേ പറഞ്ഞു. ആരോപണങ്ങളോട് അഷ്നീര്‍ ഗ്രോവറിന്റെ പ്രതികരണം എന്ത്? ”കമ്പനിയുടെ പ്രസ്താവനയുടെ സ്വഭാവത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. പക്ഷേ ആശ്ചര്യമില്ല. ഇത് വ്യക്തിപരമായ വിദ്വേഷത്തിന്റെയും താഴ്ന്ന ചിന്തയുടെയും സ്ഥാനത്തുനിന്നുള്ളതാണ്. സീരീസ് സിയില്‍ 10 ലക്ഷം ഡോളര്‍, സീരീസ് ഡിയില്‍ 25 ലക്ഷം ഡോളര്‍, സീരീസ് ഇയില്‍ 85 ലക്ഷം ഡോളര്‍ എന്നിങ്ങനെ സെക്കന്‍ഡറി ഓഹരി നിക്ഷേപകര്‍ എന്നില്‍നിന്നു വാങ്ങിയത് ബോര്‍ഡിനെ ഓര്‍മിപ്പിക്കേണ്ടത് ആവശ്യമാണെന്നു കരുതുന്നു,” കമ്പനിയുടെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഗ്രോവര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ”ഒരാളുടെ ജീവിതശൈലിയുടെ ‘ആഡംബര’ത്തെക്കുറിച്ച് ഓഡിറ്റ് ചെയ്യാന്‍ തുടങ്ങിയത് അമര്‍ചന്ദ്, പിഡബ്ല്യുസി, എ ആന്‍ഡ് എം എന്നിവയില്‍ ഏതാണെന്ന് അറിയാനും ഞാന്‍ ആഗ്രഹിക്കുന്നു? എന്റെ സ്വപ്‌നങ്ങളും, കഠിനാധ്വാനത്തിലൂടെയും സംരംഭത്തിലൂടെയും എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് അവ നേടിയെടുക്കാനുള്ള കഴിവും മാത്രമാണ് എന്നെ സംബന്ധിച്ചിടത്തോളം ആഡംബരം,” അദ്ദേഹം പറഞ്ഞു. ഭാരത്പേയുടെ മാനേജിങ് ഡയറക്ടര്‍, കമ്പനി ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങള്‍ രാജിവച്ചുകൊണ്ട് ഗ്രോവര്‍ ചൊവ്വാഴ്ച ഡയറക്ടര്‍ ബോര്‍ഡിന് എഴുതിയിരുന്നു. ഭാരത്പേ ബോര്‍ഡ് തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കായി തന്നെ പുറത്താക്കിയതായി ഗ്രോവര്‍ തന്റെ മെയിലില്‍ ആരോപിച്ചിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങള്‍, ‘നല്ല ഭരണം’ എന്ന് കാണിക്കാനുള്ള മാധ്യമങ്ങളുടെ ഗാലറിയില്‍ കളിക്കുന്ന ഈഗോയുടെ യുദ്ധമാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരത് പേയുടെ ആരോപണങ്ങളുടെ അടിസ്ഥാനം എന്ത്? അഷ്നീര്‍ ഗ്രോവറിന്റെ പെരുമാറ്റം ഉള്‍പ്പെടെ കമ്പനിയിലെ ഭരണരീതികളെക്കുറിച്ച് പിഡബ്ല്യുസി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചൊവ്വാഴ്ച വൈകി നടന്ന ഭാരത്പേയുടെ ബോര്‍ഡ് യോഗം പരിഗണിച്ചു. ഭാരത്പേയിലെ തെറ്റായ പ്രവൃത്തികളെക്കുറിച്ചുള്ള പരാതിയെത്തുടര്‍ന്ന് ജനുവരി അവസാനമാണ് പിഡബ്ല്യുസിയെ ചുമതല ഏല്‍പ്പിച്ചത്. ”അന്വേഷണത്തിന്റെ ചില ഫലങ്ങള്‍ ബോര്‍ഡിന് സമര്‍പ്പിക്കും,” എന്ന അറിയിപ്പ് ലഭിച്ച് മിനിറ്റുകള്‍ക്കകമാണു ഗ്രോവറിന്റെ രാജിയെന്ന് ഭാരത്പേ പ്രസ്താവനയില്‍ പറഞ്ഞു. ഫണ്ട് ദുരുപയോഗം സംബന്ധിച്ച് സ്വതന്ത്ര ഉപദേശക സ്ഥാപനമായ അല്‍വാരസ് ആന്‍ഡ് മാര്‍സല്‍ (എ ആന്‍ഡ് എം) ചൂണ്ടിക്കാട്ടിയ നിശ്ചിത ആശങ്കകളും പിഡബ്ല്യുസി പരിശോധിച്ചതായി മനസിലാക്കുന്നു. നിയമ സ്ഥാപനമായ ശാര്‍ദുല്‍ അമര്‍ചന്ദ് മംഗള്‍ദാസ് വഴിയാണ് എ ആന്‍ഡ് എമ്മിനെ ഭാരത്പേ നിയോഗിച്ചത്. ഗ്രോവറിന്റെയും ഭാരത്പേയും കാര്യത്തില്‍ അടുത്തത് എന്താണ്? കമ്പനിയിലെ ഗ്രോവറിന്റെ ഓഹരി സംബന്ധിച്ച് ഒരു നീണ്ട നിയമയുദ്ധം സംഭവിച്ചേക്കാം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് വരെ, കമ്പനിയുടെ 9.5 ശതമാനം ഓഹരികള്‍ ഗ്രോവര്‍ കെവശം വച്ചിരുന്നു. അതില്‍ 1-2 ശതമാനം നിയന്ത്രിത ഓഹരികളാണ്. കമ്പനിയിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയായി തുടരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് ഗ്രോവര്‍ മെയില്‍ വഴിയുള്ള രാജിക്കത്തില്‍ ഗ്രോവര്‍ എഴുതി. അതേസമയം, ഗ്രോവറിന്റെ ഓഹരികള്‍ തിരിച്ചെടുക്കുന്നതിന് ഓഹരി ഉടമസ്ഥ കരാറിലെ ഉപാധികളില്‍നിന്ന് പിന്മാറാന്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നതായി സ്രോതസുകള്‍ സൂചിപ്പിച്ചു. തന്റെ ഓഹരികള്‍ക്കു 4,000 കോടി രൂപ മൂല്യമുള്ളതായാണ് ഗ്രോവര്‍ കരുതുന്നത്. ഭാരത്പേയും അഷ്നീറും തമ്മിലുള്ള പോരാട്ടം എന്താണ്? ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിനു തൊട്ടുപിന്നാലെ ജനുവരി ആദ്യമാണ് ഈ വിഷയം പുറംലോകം അറിഞ്ഞത്. കൊട്ടക് ബാങ്ക് ഉദ്യോഗസ്ഥനെതിരെ അഷ്‌നീര്‍ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിച്ചതായി അതില്‍ കേള്‍ക്കുന്നു. ഓഡിയോ ക്ലിപ്പ് വ്യാജമാണെന്ന് അദ്ദേഹം അവകാശപ്പെട്ടപ്പോള്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ബാങ്ക് അറിയിച്ചത്. രണ്ടാഴ്ച കഴിഞ്ഞ്, മാര്‍ച്ച് അവസാനം വരെ അഷ്‌നീര്‍ സ്വമേധയാ അവധിയില്‍ പ്രവേശിച്ചു. അഷ്നീറും ഭാരത്പേയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ സെക്വോയയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഉള്‍പ്പെടുന്ന ഇ-മെയില്‍ വെളിച്ചത്തുവന്ന ശേഷമാണ് ഇത് സംഭവിച്ചത്. അതിനിടെ, അഷ്നീറിന്റെ ഭാര്യ മാധുരി ഗ്രോവര്‍ ജെയിനും അവധിയില്‍ പ്രവേശിച്ചു. പിന്നീട് ജനുവരിയില്‍, കമ്പനിയുടെ ഗ്രോവറിനു കീഴിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഭാരത്പേ സ്വതന്ത്ര ഓഡിറ്റര്‍മാരെ നിയോഗിച്ചു. ഫെബ്രുവരിയില്‍ എ ആന്‍ഡ് എം സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ മാധുരി സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ആരോപിച്ചിരുന്നു. ഫണ്ട് ദുരുപയോഗം ആരോപിച്ച് മാധുരിയെ ഫെബ്രുവരി 23ന് ഭാരത് പേ പുറത്താക്കി. നിലവിലുള്ള ഭരണ അവലോകനത്തിനെതിരായ അഷ്നീറിന്റെ അടിയന്തര ഹര്‍ജി സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ (എസ്ഐഎസി) കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. More Stories on finance Technology Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App. Follow us on facebook twitter instagram telegram Web Title: Bharat pe removes ashneer grover from all positions of company Next Story ലോകത്തിലെ ഏറ്റവും വലിയ വിമാനം തകര്‍ത്ത് റഷ്യ; അന്റോനോവ് എഎൻ-225 നെക്കുറിച്ച് Best of Express Daily Horoscope December 01, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം അമാസ്ഫിറ്റ് ഫാല്‍ക്കണ്‍ വാച്ചിന് സ്മാര്‍ട്ട്ഫോണുകളേക്കാള്‍ വില കൂടുതലാണ്;എന്തുകൊണ്ട്? ‘ദി കശ്മീര്‍ ഫയല്‍സ്’: പറഞ്ഞത് ഇന്ത്യന്‍ സര്‍ക്കാരിന് സുഖകരമല്ലാത്തത്, തന്റെ കടമയെന്നും നദവ് ലിപിഡ് ‘ലൈഗര്‍’ സാമ്പത്തിക ഇടപാട്: നടന്‍ വിജയ് ദേവരക്കൊണ്ടയെ ഇ ഡി ചോദ്യം ചെയ്തു ഗതാഗത നിയമലംഘനം: ഷാര്‍ജയിലും പിഴയില്‍ 50 ശതമാനം ഇളവ്; സൗകര്യം 51 ദിവസത്തേക്ക് Kerala Jobs 30 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ University Announcements 30 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ Must Read കാരണങ്ങൾ നിരത്താൻ ആഗ്രഹിക്കുന്നില്ല; ലളിതാമ്മയാകാൻ ഇനിയില്ലെന്ന് സബീറ്റ കോട്ടയത്തെ സദാചാര ഗുണ്ടായിസം: കാമ്പസില്‍ മുടിമുറിച്ച് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ‘കൊലപാതക സാധ്യത പരിശോധിക്കണം’; ശശീന്ദ്രന്റെയും മക്കളുടെയും മരണം വീണ്ടും അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ് നാടോടി ലുക്കിൽ അശ്വതി; ഇത് കാർത്തുമ്പിയോ അതോ ബസന്തിയോ എന്ന് ആരാധകർ Popular News ഇവളെന്റെ സുബു; മകൾക്കൊപ്പം ഗൗതമി, ചിത്രങ്ങൾ പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരായ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ പ്രദര്‍ശിപ്പിച്ച് ക്ലാസ്; വാവ സുരേഷിനെതിരേ വനംവകുപ്പ് കേസെടുത്തു ഉച്ചയുറക്കം നല്ലതാണോ? Top Categories Kerala News News Entertainment Sports Social Overseas Tech Education Election Horoscope Trending Topics US Election Live Updates Malayalam Horoscope Today Petrol, Diesel, Gold Price Today Trending Stories വിരാട്-അനുഷ്ക ദമ്പതികളുടെ അലിബാഗിലെ അവധിക്കാല വസതിയുടെ ചിത്രങ്ങൾ മോദി സർക്കാരിന്റെ പരാജയങ്ങളിലേക്ക് ആർ എസ് എസ് വിരൽ ചൂണ്ടുന്നതിന് കാരണമെന്ത്? ഐശ്വര്യ ലക്ഷ്മി ധരിച്ച ഗ്രീൻ ലെഹങ്കയുടെ വില അറിയാമോ? ഇന്ത്യയില്‍ ഓണ്‍ലൈന്‍ ലേണിങ് അക്കാദമിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ആമസോണ്‍ 10 സെക്കൻഡ് കൊണ്ട് ഈ ധ്രുവക്കരടി നിങ്ങളുടെ കാഴ്ചശക്തിയും ക്ഷമയും പരീക്ഷിക്കും ‘ലാലേട്ടന് ഡയറ്റിന്റെ ആവശ്യമില്ല, ഏത് വർക്ക്ഔട്ട് ചെയ്യാനും മടിയില്ല’; സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ ഐനസ് ആന്റണിയുടെ വിശേഷങ്ങൾ
വില്യം ഷേക്സ്പിയർ എഴുതിയ ഒരു ദുരന്ത നാടകമാണ് കിങ് ലിയർ‍. 1603-നും 1606-നും ഇടയിൽ എഴുതപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു. ഷേക്സ്പിയറിന്റെ ഏറ്റവും മഹത്തായ കൃതികളിലൊന്നായാണ് ഇത് പരിഗണിക്കപ്പെടുന്നത്[അവലംബം ആവശ്യമാണ്]. ബ്രിട്ടണിലെ ലിയർ എന്ന ഐതിഹാസിക രാജാവിനെക്കുറിച്ചുള്ള കഥകളെ അടിസ്ഥാനമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. അരങ്ങിലും വെള്ളിത്തിരയിലും ഈ കൃതി വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. "ലിയർ രാജാവും വിദൂഷകനും കൊടുങ്കാറ്റിൽ" വില്യം ഡൈസ് (1806–1864) ഇതിന് വ്യത്യസ്തമായ രണ്ട് പതിപ്പുകളുണ്ട്: 1608-ൽ പുറത്തിറങ്ങിയ ദ റ്റു ക്രോണിക്കിൾസ് ഓഫ് ദ ഹിസ്റ്ററി ഓഫ് ദ ലൈഫ് ആന്റ് ഡെത്ത് ഓഫ് കിങ് ലിയർ ആന്റ് ഹിസ് ത്രീ ഡോട്ടേർസ്, 1623-ൽ പുറത്തിറങ്ങിയതും കൂടുതൽ അരങ്ങിനനുയോജ്യവുമായ ദ ട്രാജഡി ഓഫ് കിങ് ലിയർ എന്നിവയാണവ. ഇംഗ്ലണ്ടിന്റെ ഏകീകരണത്തിനു ശേഷം, ഈ നാടകത്തിന്റെ ഇരുണ്ടതും മ്ലാനവുമായ സ്വഭാവം ഇഷ്ടമാകാഞ്ഞ നാടകക്കാർ പല മാറ്റങ്ങളും വരുത്തിയാണ് ഇത് അരങ്ങിൽ അവതരിപ്പിച്ചിരുന്നത്. എന്നാൽ 19-ആം നൂറ്റാണ്ട് മുതൽ ഷേക്സ്പിയറിന്റെ ഏറ്റവും മഹത്തായ നേട്ടങ്ങളിലൊന്നായാണ് ഈ നാടകം കണക്കാക്കപ്പെടുന്നത്. മനുഷ്യ ബന്ധങ്ങളുടെയും ക്ലേശങ്ങളുടെയും സൂക്ഷ്മമായ നിരീക്ഷണം ഈ നാടകത്തെ മഹത്തരമാക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ്. കഥാപാത്രങ്ങൾതിരുത്തുക ലിയർ', ബ്രിട്ടന്റെ രാജാവ്‌ ഗോണെറിൽ , ലിയറിന്റെ മൂത്ത പുത്രി റീഗൻ, ലിയറിന്റെ രണ്ടാമത്തെ പുത്രി കൊർഡീലിയ, ലിയറിന്റെ ഇളയ പുത്രി[1] ആൽബനിയുടെ ഡ്യൂക്ക്, ഗോണെറിലിന്റെ ഭർത്താവ്[2] കോണ്വാളിന്റെ ഡ്യൂക്ക്, റീഗന്റെ ഭർത്താവ് ഗ്ലോസ്റ്ററിന്റെ പ്രഭു കെന്റിന്റെ പ്രഭു, കായ്യസ് എന്ന പേരിൽക്കൂടി എഡ്ഗർ, ഗ്ലോസ്റ്റർ പ്രഭുവിന്റെ പുത്രൻ ഏഡ്മണ്ട് , ഗ്ലോസ്റ്റർ പ്രഭുവിന്റെ ജാരപുത്രൻ ഓസ്വൾഡ്, ഗോണറിലിന്റെ സേവക വിഡ്ഢി ഫ്രാൻസിന്റെ രാജാവ്, കൊർഡീലിയെ പ്രണയിക്കുന്ന വ്യക്തി, പിന്നീട് ഭർത്താവ് ബർഗണ്ടിയുടെ ഡ്യൂക്ക്, കൊർഡീലിയെ പ്രണയിച്ചിരുന്ന വ്യക്തി കുരൻ, രാജസദസ്സിലെ ഒരു അംഗം വ്ർ^ദ്ധൻ, ഗ്ലോസ്റ്ററിലെ ഒരു പൗരൻ ഒരു വൈദ്യനൻ, ഏഡ്മണ്ടിന്റെ ഒരു ഉദ്യോഗസ്ഥൻ, ഒരു ആഖ്യായകൻ, കോർഡിലിയയുടെ ഒരു സേവകൻ കോണ്വാളിന്റെ സേവകർ, ലിയറിന്റെ കുതിരപ്പടയാളികൾ, ഉദ്യോഗസ്ഥർ, ദൂതന്മാർ, സൈനികർ, പരിചാരകർ അവലംബങ്ങൾതിരുത്തുക ↑ While it has been claimed that "Cordelia" derives from the Latin "cor" (heart) followed by "delia", an anagram of "ideal", this is questionable. A more likely etymology is that her name is a feminine form of coeur de lion,meaning "lion-hearted". Another possible source is a Welsh word of uncertain meaning; it may mean "jewel of the sea" or "lady of the sea". ↑ This title and the titles of nobility held by other characters are all grossly anachronistic. Their actual use did not occur till 1067–1398.
ഒരു ചലച്ചിത്ര നടൻ എന്നതിനൊപ്പം ചലച്ചിത്ര നിർമ്മാതാവ്, ടെലിവിഷൻ ഹോസ്റ്റ്, പിന്നണി ഗായകൻ, മുൻ രാഷ്ട്രീയക്കാരൻ എന്നീ നിലകളിലും പ്രശസ്തനായ താരമാണ് അമിതാഭ് ബച്ചൻ… 1970 കളുടെ തുടക്കത്തിൽ പുറത്തിറങ്ങിയ സഞ്ജീർ, ദിവാർ, ഷോലെ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന് തുടക്കത്തിൽ പ്രശസ്തി നേടിക്കൊടുക്കുകയും ബോളിവുഡ് സ്‌ക്രീനിലെ വേഷങ്ങൾ അദ്ദേഹത്തിന് ഇന്ത്യയുടെ “ക്ഷുഭിതനായ യുവാവ്” എന്ന പേരിൽ അറിയപ്പെടുന്നതിനും ഇടയാക്കി. ബോളിവുഡിലെ ഷഹൻഷാ, സാദി കാ മഹാനായക് (“നൂറ്റാണ്ടിലെ ഏറ്റവും മികച്ച നടൻ” എന്ന് ഹിന്ദി), സ്റ്റാർ ഓഫ് മില്ലേനിയം, അല്ലെങ്കിൽ ബിഗ് ബി, എന്നിങ്ങനെ പരാമർശിക്കപ്പെടുന്ന അദ്ദേഹം, ഏകദേശം അഞ്ച് പതിറ്റാണ്ടോളം നീണ്ട തന്റെ അഭിനയജീവിതത്തിൽ 190 ലധികം ഇന്ത്യൻ സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.. മികച്ച നടനുള്ള നാല് ദേശീയ അവാർഡുകൾ, ആജീവനാന്ത നേട്ടത്തിനുള്ള ദാദാസാഹേബ് ഫാൽക്കെ അവാർഡ്, അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും അവാർഡ് ദാന ചടങ്ങുകളിലും ലഭിച്ചിട്ടുള്ള നിരവധി അവാർഡുകൾ ഉൾപ്പെടെ ബച്ചൻ തന്റെ കരിയറിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പതിനഞ്ച് ഫിലിംഫെയർ അവാർഡുകൾ നേടിയ അദ്ദേഹം ആകെ 41 നാമനിർദ്ദേശങ്ങൾ എന്ന നിലയിൽ ഫിലിംഫെയറിലെ ഏതെങ്കിലും പ്രധാന അഭിനയ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തിയാണ്.. ഇപ്പോൾ അമിതാബ് ബച്ചൻ മുൻപ് നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നതാണ് വാർത്തയായിരിക്കുന്നത്.. തന്റെ പേര്, ഫോട്ടോ, ശബ്ദം എന്നിവ അനുവാദം ഇല്ലാതെ ഉപയോഗിക്കുന്നതിൽ നിന്നും മറ്റുള്ളവരെ തടയണമെന്ന ഹർജിയുമായി വെള്ളിയാഴ്ചയാണ് അമിതാബ് ബച്ചൻ കേസ് ഫയൽ ചെയ്തത്. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവയാണ് അമിതാബ് ബച്ചനുവേണ്ടി കോടതിയിൽ ഹാജരായത്.. അമിതാബിന്റെ താര പദവി അനുവാദമില്ലാതെ ഉപയോഗപ്പെടുത്തി സ്വന്തം ബിസിനസ് വളർത്തുന്ന പ്രവണതയുണ്ടെന്ന് ജസ്റ്റിസ് നവീൻ ചൗള ചൂണ്ടിക്കാട്ടി.. ഹർജിക്കാരൻ പ്രശസ്തനായ വ്യക്തി ആയതുകൊണ്ട് അദ്ദേഹത്തിന് നികത്താൻ ആവാത്ത നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ചിലപ്പോൾ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുക പോലും ചെയ്തേക്കാം എന്നും അദ്ദേഹം വാദിച്ചു.. ഇപ്പോൾ ഈ ഹർജിയിലാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉത്തരവ് വന്നിരിക്കുന്നത്.. ബോളിവുഡ് താരം അമിതാബ് ബച്ചന്റെ ചിത്രങ്ങളോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്നാണ് ഡൽഹി കോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.. നിയമവിരുദ്ധമായി കോൻ ബനേഗ ക്രോർപതി എന്ന പരിപാടിയുമായി ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പേഴ്സ് അമിതാബിന്റെ പേരും ചിത്രവും ശബ്ദവും ഉപയോഗിക്കുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നുണ്ട്. വിവിധ ബിസിനസുകാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അമിതാബ് ഹർജി ഫയൽ ചെയ്തിരുന്നത്.. Related Post navigation ← Previous Post Next Post → Leave a Comment Cancel Reply Your email address will not be published. Required fields are marked * Type here.. Name* Email* Website Save my name, email, and website in this browser for the next time I comment. Search for: Categories Health Information Job Lifestyle Others Spot Light Uncategorized Advertisement Recent Posts ചെറുപ്പകാലത്ത് താൻ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു നടി മെറിന മൈക്കിൾ.. കാറ്റും വെളിച്ചവും പ്രകൃതിദത്തമായി കിട്ടാൻ മൂന്ന് കോടി രൂപ മുടക്കി പണിയുന്ന അനു ജോസഫിന്റെ വീടിൻ്റെ വിശേഷങ്ങൾ വൈറാലാകുന്നു. ഐഎംഡിബിയുടെ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരമായി നടൻ ധനുഷ്….. റോഷാക്ക് സിനിമയുടെ വിജയഘോഷത്തിൽ ആസിഫ് അലിയുടെ അഭിനയ മികവിന് മമ്മൂട്ടിയുടെ സ്നേഹ സമ്മാനം…….. ഷൂട്ടിങ്ങിനിടെ നടി അനു മോൾക്ക് പരിക്ക്!! നടക്കാൻ പോലും വയ്യാത്ത അവസ്ഥയിൽ About Us Mallu Pix Media is your News, Entertainment, website. We provide you with the latest breaking news and Entertainment videos straight from the entertainment industry.
കണ്ണൂര്‍ സര്‍വകലാശാല തലശ്ശേരി ഡോ .ജാനകി അമ്മാള്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി. എജുക്കേഷന്‍ സെന്ററിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എല്‍ സി/എ ഐ വിഭാഗത്തില്‍ പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ ഒന്നിനു രാവിലെ 9:45 നു താവക്കരയിലെ സര്‍വകലാശാല ആസ്ഥാനത്ത് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രൊഫഷണല്‍ അസിസ്റ്റന്റ് അഭിമുഖം കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രൊഫഷണല്‍ അസിസ്റ്റന്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായി കണ്ടെത്തിയവരുടെ താല്‍ക്കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍. പാര്‍ട്ട് ടൈം അധ്യാപക നിയമനം കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കല്ലായിയില്‍ പ്രവര്‍ത്തിക്കുന്ന ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, പെര്‍ഫോമിങ് ആര്‍ട്ട്, മ്യൂസിക് എന്നിവയില്‍ പാര്‍ട്ട് ടൈം വ്യവസ്ഥയില്‍ അദ്ധ്യാപകരെയും അറബിക്കിന് ഗസ്റ്റ് ലക്ചറെയും നിയമിക്കുന്നു. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ ഒന്നിനു രാവിലെ 11ന് അഭിമുഖത്തിനു ഹാജരാകണം. ഫോണ്‍: 0495 2992701. സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം ആലപ്പുഴ: സമഗ്രശിക്ഷ കേരളയുടെ കീഴില്‍ വരുന്ന ബി.ആര്‍.സി.കളില്‍ സ്പീച്ച് തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു. സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ബി.എസ്.സി./ ബി.എ.എസ്.എല്‍.പി. അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിനകം എസ്.എസ്.കെ. ജില്ല പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ക്ക് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്.എസ്.കെ. ബ്ലോഗ്: ssaalappuzha.blogspot.com ഫോണ്‍: 0477- 2239655. ആര്‍ സി സിയില്‍ അപ്രന്റീസ് റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ മെക്കാനിക്കല്‍ എന്‍ജീനിയറിങ് ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീറിങ് അപ്രന്റിസുകളുടെ നിയമനത്തിന് ഡിസംബര്‍ അഞ്ചിനു് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ http://www.rcctvm.gov.in ല്‍ ലഭ്യമാണ്. അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം കണ്ണൂര്‍ ഗവ: ആയുര്‍വേദ കോളേജിലെ പ്രസൂതിതന്ത്ര ആന്‍ഡ് സ്ത്രീരോഗ വകുപ്പില്‍ ഒഴിവ് വരുന്ന അധ്യാപക തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമനം നടത്തുന്നതിന് ഡിസംബര്‍ 12നു രാവിലെ 11നു കണ്ണൂര്‍ ഗവ: ആയുര്‍വേദ കോളജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്‍പ്പുകളും, ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും, ബയോഡേറ്റയും സഹിതം കൃത്യസമയത്ത് ഹാജരാക്കേണ്ടതാണ്. നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസ 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വര്‍ഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും. ഡെപ്യൂട്ടേഷന്‍ ഒഴിവ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിലവില്‍ ഒഴിവുള്ള സി.എ ടു എം.ഡി തസ്തികയിലേക്ക് (10,480 18,300 ശമ്പള സ്‌കെയിലില്‍) ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ hrksmdfc@gmail.com വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. പി ആര്‍ ഡിയുടെ വീഡിയോ സ്ട്രിങ്ങര്‍ പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിന് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയവും പി.ആര്‍.ഡിയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉള്ളവരായിരിക്കണം അപേക്ഷകര്‍. വിഷ്വല്‍ വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ്, പ്രൊഫഷണല്‍ എഡിറ്റ് സോഫറ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ് സ്വന്തമായി ഉണ്ടായിരിക്കണം, ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനം ലാപ്‌ടോപ്പില്‍ ഉണ്ടായിരിക്കണം, സ്വന്തമായി എഡിറ്റ് സ്യൂട്ട്, നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങള്‍ സ്വന്തമായി ഉള്ളത് അധിക യോഗ്യതയായി പരിഗണിക്കും. ലൈവായി വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി ബാക്ക്പാക്ക് പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനകം വാട്സ്ആപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നല്‍കണം. സ്ട്രിങ്ങര്‍ ജില്ലയില്‍ സ്ഥിര താമസമുള്ള വ്യക്തിയായിരിക്കണം. സ്വന്തമായി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്താന്‍ കഴിയണം. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന് മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം. അപേക്ഷകര്‍ ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്. അപേക്ഷകള്‍ ഡിസംബര്‍ ഒന്നിനകം പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, എഡിറ്റിങ്ങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ് അടങ്ങിയ സി.ഡി, മേല്‍പറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക, വാഹനമുണ്ടെങ്കില്‍ ആയത് വ്യകതമാക്കുന്ന രേഖകള്‍ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2505329. More Stories on Career Jobs kerala Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App. Follow us on facebook twitter instagram telegram Web Title: Kerala job opportunities career news 25 november Next Story Kerala Jobs 24 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ Best of Express ‘മറ്റുള്ളവര്‍ക്കെതിരായ ഒരു പാര്‍ട്ടിയുടെ പ്രചാരണം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ ഏറ്റുമുട്ടി ബി ജെ പിയും പ്രതിപക്ഷവും ഫോട്ടോഷൂട്ടിനിടെ നടി വൈഷ്ണവിയെ പ്രെപ്പോസ് ചെയ്ത് കൂട്ടുകാരൻ; വീഡിയോ FIFA World Cup 2022: Argentina vs Poland Live Streaming, When & Where to watch: ആരാധകരെ ശാന്തരാക്കാന്‍ മെസിപ്പട പോളണ്ടിനെതിരെ; മത്സരവിശദാംശങ്ങള്‍ IFFI 2022: കലാശക്കൊട്ടിൽ മുഖം നഷ്ടപ്പെട്ട് ഇന്ത്യ, മാപ്പ് പറഞ്ഞു ഇസ്രയേൽ വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം രാജ്യദ്രോഹം, പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്നും മന്ത്രി വി അബ്ദുറഹ്മാന്‍ പാതിരാത്രി ബിരിയാണിയുമായി കാത്തിരുന്ന പ്രഭാസ്; അനുഭവം പങ്കുവച്ച് സൂര്യ ചംപ്യാ ഫൂല് Must Read ലോകകപ്പില്‍ ഇന്ന് മൂന്നാം റൗണ്ട് മത്സരങ്ങള്‍; നോക്കൗട്ട് ഉറപ്പിക്കാന്‍ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്സും നിറമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക, ഓരോ നിറത്തിന്റെയും ആരോഗ്യ ഗുണങ്ങൾ അറിയാം ആടുതോമ വീണ്ടും തിയേറ്ററുകളിലേക്ക്; സന്തോഷവാർത്തയുമായി മോഹൻലാൽ കോട്ടയത്ത് കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെ സദാചാര ആക്രമണം Popular News ദി കാശ്മീര്‍ ഫയല്‍സ്: നദവ് ലാപിഡിന്റെ വിമര്‍ശനത്തിൽ ക്ഷമ ചോദിച്ച് ഇസ്രയേല്‍ അംബാസഡര്‍ പച്ചയോ അതോ ചുവന്ന നിറമുള്ള ആപ്പിളോ; ആരോഗ്യത്തിന് മികച്ചത് ഏതാണ്? Top News Live Updates:സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത Kerala Lottery Result, Kerala Lottery Result Sthree Sakthi SS-341: സ്ത്രീ ശക്തി SS-341 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് Top Categories Kerala News News Entertainment Sports Social Overseas Tech Education Election Horoscope Trending Topics US Election Live Updates Malayalam Horoscope Today Petrol, Diesel, Gold Price Today Trending Stories വിരാട്-അനുഷ്ക ദമ്പതികളുടെ അലിബാഗിലെ അവധിക്കാല വസതിയുടെ ചിത്രങ്ങൾ മോദി സർക്കാരിന്റെ പരാജയങ്ങളിലേക്ക് ആർ എസ് എസ് വിരൽ ചൂണ്ടുന്നതിന് കാരണമെന്ത്? ഐശ്വര്യ ലക്ഷ്മി ധരിച്ച ഗ്രീൻ ലെഹങ്കയുടെ വില അറിയാമോ? ഇന്ത്യയില്‍ ഓണ്‍ലൈന്‍ ലേണിങ് അക്കാദമിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി ആമസോണ്‍ 10 സെക്കൻഡ് കൊണ്ട് ഈ ധ്രുവക്കരടി നിങ്ങളുടെ കാഴ്ചശക്തിയും ക്ഷമയും പരീക്ഷിക്കും ‘ലാലേട്ടന് ഡയറ്റിന്റെ ആവശ്യമില്ല, ഏത് വർക്ക്ഔട്ട് ചെയ്യാനും മടിയില്ല’; സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ ഐനസ് ആന്റണിയുടെ വിശേഷങ്ങൾ
അമുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കാനും അവരുടെ തെറ്റിധാരണകള്‍ നീക്കാനും വേണ്ടി 2008-ലാണ് സയ്യിദ് ഹാമിദ് മുഹ്‌സിന്‍ ബംഗ്ലളൂരുവില്‍ സലാം സെന്ററിന് തുടക്കം കുറിച്ചത്. അതിന്റെ ആദ്യഘട്ടത്തില്‍ ‘ഖുര്‍ആന്‍ എല്ലാവര്‍ക്കും’ എന്ന തലക്കെട്ടില്‍ നടത്തിയ കാമ്പയിന്‍ ശ്രദ്ധേയമായിരുന്നു. അമുസ്‌ലിംകള്‍ക്കിടയില്‍ ഖുര്‍ആന്‍ വായിക്കാന്‍ പ്രേരണ നല്‍കുന്ന തരത്തിലുള്ള ഒന്നായിരുന്നു അത്. ഖുര്‍ആന്‍ വായനയിലേക്ക് ആളുകളെ ക്ഷണിച്ചു കൊണ്ട് ബംഗ്ലൂര്‍ സിറ്റിയിലെ പ്രധാനപ്പെട്ട മുപ്പതിടങ്ങളില്‍ കൂറ്റന്‍ ബോര്‍ഡുകള്‍ സെന്റര്‍ സ്ഥാപിച്ചു. അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് അതുണ്ടാക്കിയത്. ഖുര്‍ആന്‍ പരിഭാഷകളും ഇസ്‌ലാമിനെയും പ്രവാചകനെയും കുറിച്ച പുസ്തകങ്ങളും അടങ്ങിയ ഗിഫ്റ്റ് പാക്ക് സ്വീകരിക്കാന്‍ നൂറുകണക്കിനാളുകള്‍ സെന്ററിനെ സമീപിച്ചു. വ്യത്യസ്ത ഭാഷകളിലുള്ള ഖുര്‍ആന്‍ പരിഭാഷകള്‍ വിവിധ കോടതികള്‍ക്കും പോലീസ് ആസ്ഥാനങ്ങള്‍ക്കും, ലൈബ്രറികള്‍ക്കും, യൂണിവേഴ്‌സിറ്റികള്‍ക്കും സെന്റര്‍ വിതരണം നടത്തുകയും ചെയ്തു. പുസ്തകമേളകളില്‍ സ്റ്റാളുകള്‍ സ്ഥാപിച്ചും ദൈവിക സന്ദേശം ലക്ഷക്കണക്കിന് ആളുകളിലെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. ചിന്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സാഹിത്യകാരന്‍മാര്‍, സാധാരണക്കാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി നടത്തിയ ഇടപഴകലുകളിലൂടെ അവരുടെ മനസ്സുകള്‍ വായിക്കാനും വലിയ അനുഭവ സമ്പത്ത് നേടാനും മുഹ്‌സിന് സാധിച്ചു. വായനക്കാരുടെ പ്രത്യേകാവശ്യങ്ങള്‍ പരിഗണിച്ച് പുസ്തകങ്ങള്‍ രചിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിന് തോന്നി. രണ്ടു വര്‍ഷക്കാലയളവിനുള്ളില്‍ അദ്ദേഹം ഇംഗ്ലീഷില്‍ മൂന്ന് പുസ്തങ്ങള്‍ രചിക്കുകയും ചെയ്തു. Follow Me, Islam For You, Islam: Facts vs. Fiction എന്നിവയാണവ. ഉര്‍ദു, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് അവ വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെയും ആരാധനകളെയും കുറിച്ച് അവബോധം ഉണ്ടാക്കി കൊണ്ട് ആയിരക്കണക്കിന് കൈകളില്‍ അവ എത്തിയിട്ടുണ്ട്. അവയുടെ ഈ വേര്‍ഷനുകളെല്ലാം ഇന്റര്‍നെറ്റിലും ലഭ്യമാക്കി.തന്റെ അനുഭവങ്ങളെക്കുറിച്ച് മുഹ്‌സിന്‍ സംസാരിക്കുന്നു. * Islam: Facts vs. Fiction എന്ന പുസ്തകം നിങ്ങള്‍ രചിച്ചതാണല്ലോ. ഇതേ വിഷയത്തില്‍ മറ്റു പല എഴത്തുകാരുടെയും പുസ്തകങ്ങളുണ്ട്. ഇതില്‍ നിന്നും നിങ്ങളുടെ രചനക്കുള്ള പ്രസക്തിയെന്താണ്? – ഈ വിഷയത്തില്‍ വേറെയും എഴുത്തുകാര്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉദ്ദേശിച്ചായിരുന്നു അവര്‍ രചന നിര്‍വഹിച്ചത്. ഇസ്‌ലാം-മുസ്‌ലിം കാഴ്ച്ചപ്പാടുകള്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കുകയാണ് 250 പേജുകളുള്ള ഈ പുസ്തകത്തില്‍ ഞാന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതൊരു ഖേദപ്രകടനമോ മറുപടി പറച്ചിലോ അല്ല. കൃത്യമായ തെളിവുകളുടെ പിന്‍ബലത്തോടെയാണ് ഓരോ കാര്യവും അതില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ചരിത്രത്തില്‍ നിന്നും സാമൂഹ്യ ശാസ്ത്രത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നുമെല്ലാം അതിന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ക്കെതിരെ പ്രതിരോധിക്കുന്ന ശൈലിയിലല്ല ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. അതുകൊണ്ടു തന്നെ നവ മനസ്സുകള്‍ക്ക് ഉപകാരപ്പെട്ടേക്കാം. You might also like സ്ത്രീ വിവേചനത്തിനെതിരെ വിശുദ്ധ ഖുര്‍ആന്‍റെ ‘മഖാസിദീ’ വായന ആവശ്യമായി വരുന്നത് എന്തുകൊണ്ട്? ‘2020ലെ ഡല്‍ഹി കലാപത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് രാജ്യത്തിനെതിരായ കുറ്റപത്രമാണ്’ ‘ഉപ്പ ഇത്തരം പീഡനങ്ങള്‍ക്കിരയായത് കണ്ട് എന്റെ മക്കള്‍ തകര്‍ന്നു പോയി’ ‘വര്‍ഗീയ വിദ്വേഷം തുറന്നുകാട്ടുക തന്നെ ചെയ്യും’ * ഈ പുസ്തകം രചിച്ചതിന് പിന്നില്‍ താങ്കള്‍ക്ക് പ്രത്യേകമായ എന്തെങ്കിലും ലക്ഷ്യമുണ്ടോ? – പ്രധാനമായും മൂന്ന് ഘടകങ്ങളാണ് എന്നെ ഇതിന് പ്രേരിപ്പിച്ചത്. മുസ്‌ലിംകളെ കുറിച്ച് തെറ്റായ ധാരണകള്‍ സൃഷ്ടിക്കുന്ന പക്ഷപാതപരമായ ധാരാളം ചരിത്രരചനകള്‍ നിലനില്‍ക്കുന്നുണ്ടെന്നതാണ് അതില്‍ ഒന്നാമത്തേത്. ഇസ്‌ലാം, മുസ്‌ലിം, ശരീഅത്ത്, ഫത്‌വ പോലുള്ള കാര്യങ്ങളെ കുറിച്ച് പൊതുസമൂഹത്തിന് അറിവില്ലെന്നതാണ് രണ്ടാത്തെ പ്രേരകം. പടിഞ്ഞാറന്‍ നാടുകളില്‍ ഒരു വ്യവസായം പോലെ വളരുന്ന ഇസ്‌ലാമോഫോബിയയാണ് മൂന്നാമത്തേതും ഏറ്റവും പ്രധാനവുമായ ഘടകം. അത് ആളുകളെ ഇസ്‌ലാമില്‍ നിന്ന് ഭീതിയോടെ അകറ്റി നിര്‍ത്തുകയും ഇസ്‌ലാമിനെ കുറിച്ച ഭീകരമായ വാര്‍പ്പുമാതൃകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് മറ്റുള്ളവരെ മുസ്‌ലിംകളില്‍ നിന്ന് അകറ്റുന്നതിന് കാരണമാകുന്നു. ഇതെല്ലാം സമൂഹത്തില്‍ അസഹിഷ്ണുത വളര്‍ത്തുകയും വിഷം കുത്തിവെക്കുകയും ചെയ്യുന്നു. * ഇസ്‌ലാമോഫോബിയയെ കുറിച്ച് ചെറിയ രൂപത്തില്‍ ഒന്നു വിശദീകരിക്കുമോ? – ആയുധ നിര്‍മാണ ലോബികള്‍ എപ്പോഴും സമാധാനത്തെ ഭയക്കുന്നു. രാഷ്ട്രങ്ങള്‍ യുദ്ധത്തിന് കോപ്പുകൂട്ടി നിലകൊള്ളുന്നതിലാണ് അവര്‍ക്ക് താല്‍പര്യം. അതിലൂടെ മാത്രമേ അവര്‍ക്ക് ലാഭം കൊയ്യാനാവൂ എന്ന തിരിച്ചറിവാണതിന് കാരണം. എന്നാല്‍ യുദ്ധം പെട്ടന്ന് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കില്ല. മനസ്സുകളെ അതിന് വേണ്ടി ഒരുക്കിയെടുക്കണം. ജനങ്ങളെ അതിന് മാനസികമായി തയ്യാറാക്കുന്നതിന് പ്രത്യേക രാഷ്ട്രങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നേരെ പ്രചാരണങ്ങള്‍ നടക്കേണ്ടതുണ്ട്. അഫ്ഗാന്‍, ഇറാഖ്, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഹതഭാഗ്യരായ ജനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിന്റെ ന്യായീകരണം കണ്ടെത്തിയത് ഭീകരവാദത്തിന്റെ സിദ്ധാന്തങ്ങള്‍ കൊണ്ടായിരുന്നു. അതിന് വേണ്ടി മുസ്‌ലിംകളെയും ഇസ്‌ലാമിനെയും ഭീകരപ്രവര്‍ത്തനങ്ങളില്‍ കുറ്റവാളികളാക്കി കൊണ്ടുള്ള നിരവധി ഗവേഷണങ്ങള്‍ ഉണ്ടാക്കിയെടുത്തു. ഇസ്‌ലാമിന്റെ ചിത്രം വികലമാക്കുന്നതിന് ജിഹാദ്, ഫത്‌വ, ശിയാ, സുന്നി, വഹാബി, സലഫി, ശഹീദ് തുടങ്ങിയ സാങ്കേതിക പദങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഇസ്‌ലാമെന്നു കേള്‍ക്കുമ്പോള്‍ താടിവെച്ച ഒരു തോക്കുധാരി ക്രൂരമായ കണ്ണുകളോടെ റോന്തുചുറ്റുന്ന ചിത്രം ഉയര്‍ന്നു വരുന്ന അന്തീക്ഷം അതിലൂടെ സൃഷ്ടിക്കപ്പെട്ടു. അമേരിക്കയുടെ ഭീകരതക്കെതിരെയുള്ള യുദ്ധവും മതിയായ പ്രചരണങ്ങള്‍ നടത്തി. ഭീകരതക്കെതിരെയുള്ള യുദ്ധം കൂടുതല്‍ അക്രമണങ്ങളിലേക്കും പ്രതികാര പരമ്പരകളിലേക്കുമാണ് നയിച്ചിട്ടുള്ളത് എന്നതാണ് വസ്തുത. മനസ്സുകളില്‍ വെറുപ്പും വിദ്വേഷവും സ്ഥാനം പിടിക്കുമ്പോള്‍ അക്രമണോത്സുകമായ പ്രതികാര നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ തയ്യാറാവുന്നു. പാശ്ചാത്യര്‍ ഒരു വശത്ത് ഏകാധിപതികളും സ്വേച്ഛാധിപതികളുമായ മുസ്‌ലിം നാടുകളിലെ രാജാക്കന്‍മാരെ അംഗീകരിക്കുകയും രഹസ്യധാരണയിലൂടെ അവരെ ഉപയോഗപ്പെടുത്തി പ്രദേശത്തെ തങ്ങളുടെ ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്യിക്കുകയുമാണ് ചെയ്യുന്നത്. മിഡിലീസ്റ്റിന്റെ ഹൃദയഭാഗത്ത് അറബ് നാടുകള്‍ അധിനിവേശം നടത്തി ഇസ്രയേലിന് ഇടം നല്‍കിയത് അവരാണ്. ഫലസ്തീനികളുടെ മണ്ണും വെള്ളവും കൈവശപ്പെടുത്തി മതില്‍ കെട്ടി വേര്‍തിരിച്ചിരിക്കുകയാണ് അവര്‍. മധ്യപൗരസ്ഥ നാടുകള്‍ക്കിടിയില്‍ യുദ്ധം ഉണ്ടാക്കുന്നതിനാണ് പാശ്ചാത്യര്‍ ഇതെല്ലാം ചെയ്യുന്നത്. ഭീകരതയെന്ന പിശാചിനെ സൃഷ്ടിക്കുന്നതിന് വേണ്ടി പാശ്ചാത്യര്‍ ഉണ്ടാക്കിയെടുത്ത കാര്യങ്ങളാണിതെന്ന് പുസ്തകം വരച്ചു കാണിക്കുന്നുണ്ട്. ഭീകരതക്കും അനീതിക്കുമിടയിലെ ബന്ധം പുറത്തു കൊണ്ടുവരികയെന്നതാണ് ഈപുസ്തകത്തിന്റെ ലക്ഷ്യം. ആശയപരമായ കാര്യങ്ങള്‍ അക്രമത്തിലൂടെയല്ല, ബുദ്ധിപരമായാണ് കൈകാര്യം ചെയ്യേണ്ടത്. * നിങ്ങളുടെ ഈ പുസ്തകം കൈകാര്യം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം ഏതാണ്? – ഈ പുസ്തകത്തില്‍ പരമാര്‍ശിക്കുന്ന എല്ലാ വിഷയങ്ങളും പ്രധാനം തന്നെയാണ്. എന്നാല്‍ ശ്രദ്ധേയമായ ചില വിഷയങ്ങള്‍ക്ക് അതില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ലോകം ഒരു നാലാം ലോകയുദ്ധത്തിന്റെ വക്കിലാണെന്നത് അവയിലൊന്നാണ്. അഫ്ഗാനിസ്താനില്‍ സോവിയറ്റ് യൂണിനും അമേരിക്കയും നടത്തിയതായിരുന്നു മൂന്നാം ലോകയുദ്ധം. അതിനെ തുടര്‍ന്ന് ഊര്‍ജ്ജ സ്രോതസ്സുകള്‍ അന്വേഷിച്ചിറങ്ങിയ അമേരിക്കയുടെ കണ്ണുകള്‍ പതിഞ്ഞത് മിഡിലീസ്റ്റിലെ എണ്ണക്കിണറുകളിലായിരുന്നു. അതുകൊണ്ട് അവിടെ ഒരു യുദ്ധം ഉണ്ടാക്കുന്നതിനുള്ള പ്രേരണകള്‍ അവര്‍ ആരംഭിച്ചു. രണ്ടാമത്തെ ശക്തിയായിരുന്ന സോവിയറ്റ് യൂണിയന്‍ പിരിച്ചു വിട്ടതോടെ തങ്ങളുടെ ‘കൊടിയ ശത്രു’വായി അവര്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെ കണ്ടെത്തി, അവക്കെതിരെയായിരുന്നു അവരുടെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. സോവിയറ്റുകള്‍ വെളുത്ത തൊലിയുള്ളവരായതു കൊണ്ട് അവരെ ലക്ഷ്യമിടുക എളുപ്പമായിരുന്നില്ല. അവരുടെ തൊലിയുടെ നിറവും വ്യത്യസ്തമായ ആഹാരരീതിയും വസ്ത്ര ധാരണവും സംസ്‌കാരവും മുസ്‌ലിംകളെ ലക്ഷ്യം വെക്കുകയെന്നത് എളുപ്പമാക്കി. ടെലിവിഷന്‍ സ്‌ക്രീനുകളിലും, പത്രമാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയകളിലും ഈ യുദ്ധം നിറഞ്ഞു നിന്നു. ഈ യുദ്ധത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളും പാശ്ചാത്യ പക്ഷമാണ് പിടിച്ചത്. ഇസ്‌ലാമിന് മേല്‍ അത് വെറുപ്പിന്റെ അണുക്കള്‍ കുത്തിവെച്ചു. * ഈ പുസ്തകം മുസ്‌ലിംകള്‍ക്ക് കൂടി പ്രയോജനപ്പെടുന്നതാണോ? – യുവസമൂഹത്തിന്റെ മനസ്സില്‍ പാശ്ചാത്യര്‍ സൃഷ്ടിച്ചെടുത്ത ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ തിരുത്തുന്നതിന് സഹായിക്കുന്ന ഒട്ടേറെ വിവരങ്ങള്‍ അതിലുണ്ട്. ഇന്നത്തെ മുസ്‌ലിം യുവത ചിന്തിക്കാത്തവരും ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അപ്പുറമുള്ള കാര്യങ്ങള്‍ വായിക്കാത്തവരുമാണ്. തങ്ങളുടെ സംസ്‌കാരം, ചരിത്രം, ആദര്‍ശം, സാഹിത്യം എന്നിവയെക്കുറിച്ചൊന്നും അവര്‍ക്ക് അവബോധമില്ല. നിരവധി വസ്തുതകളാല്‍ ക്രോഡീകരിക്കപ്പെട്ട ഈ പുസ്തകം അവര്‍ക്ക് ഏറെ പ്രയോജനപ്പെടും. * താങ്കളുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ മുസ്‌ലിംകള്‍ക്ക് നല്‍കാനുള്ള സന്ദേശമെന്താണ്? – നമ്മളുമായി അടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ഇന്ത്യന്‍ സമൂഹത്തിലുണ്ട്. വര്‍ഗീയ ന്യൂനപക്ഷങ്ങള്‍ വളരെ ചെറിയ ന്യൂനപക്ഷമാണ് സമൂഹത്തെ മുഴുവന്‍ സ്വാധീനിക്കാന്‍ ശേഷിയില്ലാത്തവയുമാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ വലിയൊരു വിഭാഗം സമാധാനവും സൗഹാര്‍ദവും കാംക്ഷിക്കുന്നവരാണ്. അവര്‍ക്ക് ഇസ്‌ലാമിന്റെ ശരിയായ സന്ദേശമെത്തിക്കാതിരിക്കുന്നതിലൂടെ വലിയ അക്രമമാണ് നാം അവരോട് ചെയ്യുന്നത്. എന്നുമാത്രമല്ല നാം അവരോട് എന്തു ചെയ്തു എന്നതിനെ കുറിച്ച് ചിന്തിക്കാത്ത നാം, അവര്‍ നമ്മോട് എന്തു ചെയ്തു എന്നതിനെ കുറിച്ച് അമിത മായി വ്യാകുലപ്പെടുന്ന എന്നത് വളരെ ദുഖകരമാണ്. ഒരു മുസ്‌ലിം വ്യക്തി ചുരുങ്ങിയത് മൂന്ന് പേര്‍ക്ക് ഖുര്‍ആനിന്റെയും പ്രവാചകന്റെയും സന്ദേശമെത്തിച്ചാല്‍ തന്നെ സമൂഹത്തില്‍ അത് വലിയ ഫലമായിരിക്കും ഉണ്ടാക്കുക. വിവ : അഹ്മദ് നസീഫ് Facebook Comments സയ്യിദ് ഹാമിദ് മുഹ്‌സിന്‍ Related Posts Interview സ്ത്രീ വിവേചനത്തിനെതിരെ വിശുദ്ധ ഖുര്‍ആന്‍റെ ‘മഖാസിദീ’ വായന ആവശ്യമായി വരുന്നത് എന്തുകൊണ്ട്? by Webdesk 18/11/2022 Interview ‘2020ലെ ഡല്‍ഹി കലാപത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് രാജ്യത്തിനെതിരായ കുറ്റപത്രമാണ്’ by webdesk 15/10/2022 Interview ‘ഉപ്പ ഇത്തരം പീഡനങ്ങള്‍ക്കിരയായത് കണ്ട് എന്റെ മക്കള്‍ തകര്‍ന്നു പോയി’ by റൈഹാനത്ത് കാപ്പന്‍ 16/09/2022 Interview ‘വര്‍ഗീയ വിദ്വേഷം തുറന്നുകാട്ടുക തന്നെ ചെയ്യും’ by മുഹമ്മദ് സുബൈര്‍/ അലി ഷാന്‍ ജാഫ്രി 02/08/2022 Interview ‘അന്താരാഷ്ട്രതലത്തില്‍ ശിക്ഷാഭീതിയില്ലാത്തതാണ് ഇസ്രായേല്‍ അധിനിവേശത്തിന്റെ നട്ടെല്ല്’ by അഞ്ജുമാന്‍ റഹ്മാന്‍ 23/07/2022 Don't miss it Your Voice ഇസ്‌ലാമിക വിജയങ്ങളും അധിനിവേശവും 18/04/2012 Views സമൂഹമന:സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ അങ്ങനെയാണ് അഫ്‌സലിനെ നമ്മള്‍ കൊന്നത്.. 16/07/2013 Culture സാഹോദര്യത്തിന്റെ സൗന്ദര്യം 21/08/2020 Columns ഇന്ത്യന്‍ നീതിപീഠത്തെ എങ്ങിനെ നീതിയുടെ പേരിൽ അഭിസംബോധന ചെയ്യും ? 28/02/2020 Columns ഇസ് ലാമോഫോബിയ വളർത്തിയെടുക്കുന്ന വിധം 04/12/2020 Views മൊസാദിന്റെ മുട്ടുവിറച്ച നാളുകള്‍ 08/11/2012 Your Voice ഇസ്‌ലാമും സിനിമയും തനിമ കലാസാഹിത്യ വേദിയും 19/10/2020 Columns ജിന്നയും ബി.ജെ.പിയുടെ ഇരട്ടത്താപ്പും 08/05/2018 Recent Post മദ്ഹബുകളെ മനസ്സിലാക്കേണ്ടത് എങ്ങിനെയാണ് ? ( 5 – 7 ) 27/11/2022 ‘മുസ്‌ലിംകള്‍ക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഹലാല്‍ ഉല്‍പന്നങ്ങള്‍ പ്രിയങ്കരമാണ്’ 26/11/2022 ആനപ്പട സംഭവം അഥവാ ആനക്കലഹം 26/11/2022 ‘ഏത് പാഠമാണ് ഞങ്ങള്‍ ഓര്‍ക്കേണ്ടത്’; അമിത് ഷായുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് ഉവൈസി 26/11/2022 ‘2002ല്‍ അവരെ ഒരു പാഠം പഠിപ്പിച്ചു’; ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ അമിത് ഷാ 26/11/2022 Categories Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth
8 മില്യൺ വ്യൂസ് ....8 മില്യണിലധികം വ്യൂസ് ലഭിച്ച കേരളത്തിലെ മികച്ച കമ്പി കഥ സൈറ്റ് ...തുടർച്ചയായ അപ്ഡേറ്റുകൾക്കായി നിരന്തരം സന്ദർശിക്കൂ ....Thank You Readers ... Breaking Stories http://serconmp.com/afu.php?zoneid=2962388 Home About us Contact us Post Top Ad Home Unlabelled അച്ചായത്തി ആൻസമ്മ അച്ചായത്തി ആൻസമ്മ kambikadhakalkerala June 09, 2020 Share This കഥയിലെ നായകൻ ഞാൻ – പേര് വിവി. നായിക ആൻസമ്മ. കഥയിലെ എല്ലാ പേരുകളും മാറ്റിയിട്ടുണ്ട്. നാലു വർഷങ്ങൾക്ക് മുൻപ് ഞാൻ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ഇടുക്കി ജില്ലയിലെ ഒരു ഗ്രാമ മേഖലയിൽ താമസം ആരംഭിച്ചു. പെണ്ണ് വിഷയത്തിൽ അൽപ്പം താൽപ്പര്യം ഉള്ളതിനാൽ അടുത്തുള്ള വീടുകളിൽ ഉള്ള ആന്റിമാരെ എല്ലാം ഞാൻ നോക്കി വെച്ചിരുന്നു. ആദ്യം ഒരു അച്ചായത്തി , ഒരു 45 വയസ്സ് ഉണ്ടാകും. ഒറ്റ മകൻ. ഭർത്താവ് ജോസ് എന്ന് പേരുള്ള ഒരു അച്ചായന്റെ തോട്ടത്തിലെ പണിക്കാരൻ ആണ്. അയാളാണ് തോട്ടത്തിന്റെ കാവൽ. പിന്നെ വേറേ ഒരു അമ്മായി അവരുടെ ഭർത്താവ് മരിച്ചു പോയി മക്കൾ ജോലിയായി നാട്ടിൽ ഇല്ല. ഇവരെ കളിക്കാൻ ഞാൻ അവസരം നോക്കി ഇരുന്നു. ഞാൻ തന്നെ ആണ് ഭക്ഷണം ഉണ്ടാക്കിയിരുന്നത്. അങ്ങനെ ഇരിക്കുമ്പോൾ ആദ്യം പറഞ്ഞ പൂറി അച്ചായത്തി മകന്റെ കയ്യിൽ എനിക്ക് കറികൾ ഒക്കെ തന്ന് വിടാൻ തുടങ്ങി. അങ്ങനെ ഞാൻ ആ ഫാമിലിയും ആയി കൂടുതൽ അടുക്കാൻ ആരംഭിച്ചു. അവരുടെ വീട്ടിൽ ചെല്ലുമ്പോൾ എന്നെ അവർ നന്നായി സ്വീകരിച്ചു. അങ്ങനെ എനിക്ക് അവിടെ നല്ല സ്വാതന്ത്ര്യം ഉണ്ടായി. www.kambikadhakalkerala.co ഇടക്കിടക്ക് അവരുടെ വെളുത്ത കാലും തുടുത്ത മുലയും നോക്കി ഞാൻ വെള്ളം ഇറക്കിക്കൊണ്ടിരുന്നു. ഒരു ദിവസം ഞാൻ അവിടെ ചെന്നപ്പോൾ ചേച്ചി അടുക്കളയിൽ നിലത്ത് ഇരുന്ന് ഇറച്ചി അരിയുകയായിരുന്നു. നെറ്റി ഇട്ടിരുന്ന അവരുടെ അടിപാവാട മുട്ടിന്റെ ഒപ്പം പൊങ്ങി നിന്നിരുന്നു. വർത്തമാനം പറഞ്ഞു നിന്ന കൂട്ടത്തിൽ ഞാൻ അവരുടെ പൂമേനിയിൽ കണ്ണോടിച്ചു. പക്ഷെ കൂടുതൽ ഒന്നും കാണാൻ കഴിഞ്ഞില്ല. അവസാനം എന്റെ നോട്ടം അവർ കണ്ടു. അവർ പതുക്കെ നെറ്റി വലിച്ചിട്ടു. ഞാൻ ആകെ ചൂളി പോയി. പക്ഷേ അത് കഴിഞ്ഞ് അവർ എന്റെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു, ഒരു കള്ള ചിരി. അപ്പോൾ ആണ് എനിക്ക് ശ്വാസം വീണത്. പിന്നെ ഞങ്ങൾ വർത്തമാനം തുടർന്നു. അങ്ങനെ പതുക്കെ ഞങ്ങളുടെ സംസാരം അൽപ്പം ‘എ’ ആയി തുടങ്ങി. ഞാൻ: ചേച്ചി, ചേച്ചിക്ക് എത്ര പ്രായം ഉണ്ട്? ചേച്ചി: എന്താടാ എനിക്ക് കല്യാണം ആലോചിക്കാൻ ആണോ? ഞാൻ: വേണമെങ്കിൽ ആലോചിക്കാം. ചേച്ചിയെ കെട്ടാൻ ആളുകൾ ക്യൂ നിൽക്കും. ചേച്ചി: ഓഹോ, അത് കൊള്ളാല്ലോ നിന്റെ കണ്ടുപിടിത്തം. അപ്പോൾ എന്നെ കെട്ടിക്കാൻ ഉള്ള പുറപ്പാട് ആണോ? ഞാൻ: അയ്യോ അത് ഞാൻ ചുമ്മാ പറഞ്ഞതാ, ചേച്ചി. ചേച്ചിക്ക് ഇവിടെ ഭയങ്കര ഫാൻസ്‌ അല്ലേ. ചേച്ചി: എനിക്ക് ഫാൻസ്‌? ഒന്ന് പോടാ. കെട്ടും കഴിഞ്ഞു 15 വയസ്സുള്ള കൊച്ചും ഉള്ള എനിക്ക് എന്ത് ഫാൻസ്‌. ഞാൻ: അതൊക്കെ ചേച്ചിയുടെ തോന്നലാ. ചേച്ചിക്ക് അത്രക്ക് പ്രായം ഒന്നും ഇല്ല. കല്യണം ആലോചിച്ചാൽ ആണുങ്ങൾ കൊത്തിക്കൊണ്ട് പോകും. ചേച്ചി: ഒന്ന് പോടാ ചെക്കാ. നീ ചുമ്മാ. (നാണത്തോടെ) എനിക്ക് വയ്യ. ഞാൻ: എന്താ ചേച്ചി നാണം വന്നോ. ചേച്ചി: അഹ്, മതി മതി. നിനക്ക് ഇന്ന് ഞാൻ ബീഫ് ഫ്രൈ ഉണ്ടാക്കി തരാം. ഞാൻ: എനിക്ക് ബീഫ് ഫ്രൈ ഒന്നും വേണ്ട. ചേച്ചി: നിനക്ക് പിന്നെ എന്താ വേണ്ടേ? ഞാൻ: അത് പിന്നെ.. എനിക്ക് കുറച്ച് അമൃത് വേണം. ചേച്ചിക്ക് മാത്രേ അത് തരാൻ പറ്റൂ. ചേച്ചി: അമൃത്. ഞാൻ? ഒന്ന് പോടാ. നീ എന്താ പറയുന്നേ മനസിലാകുന്നില്ല. ഞാൻ: (പതുക്കെ ചേച്ചിയുടെ അടുത്ത് എത്തി നിന്നു) എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാ എന്താ കാരണം എന്ന് അറിയില്ല. ചേച്ചി: നീ എന്താ ചെറുക്കാ ഈ പറയുന്നത്? നീ ഇപ്പോൾ പോ. പണി പാളി എന്ന് കരുതി ഞാൻ പെട്ടെന്ന് പോയി. കുറെ സമയം കഴിഞ്ഞപ്പോൾ അവരുടെ മകൻ ബീഫ് ഫ്രൈ കൊണ്ടുവന്ന് തന്നു. എനിക്ക് ഒരു സമാധാനം ഉണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും ചേച്ചിയെ കളിക്കാൻ ഞാൻ തീരുമാനിച്ചു. ചേച്ചിയുടെ മുൻപിൽ ഒരുപാട് നേരം ചിലവഴിച്ചില്ല എങ്കിലും അവരുടെ ശരീരം കണ്ട് ഞാൻ നന്നായി ആസ്വദിച്ചു. എന്റെ ആദ്യത്തെ കള്ളവെടി അങ്ങനെയിരിക്കെ അവരുടെ മകൻ ടൂർ പോകുന്ന ദിവസം എത്തി. വൈകുന്നേരം അവൻ സ്കൂളിലേക്ക് പോയി. പിറ്റേന്ന് ചേട്ടൻ പണിക്ക് പോകുന്നത് ഞാൻ കണ്ടു. അപ്പോൾ ചേട്ടൻ ഇന്ന് ഇനി വരില്ല എന്ന് ഞാൻ ഉറപ്പിച്ചു. ചേച്ചി രാവിലെ തുണി അലക്കുന്നത് ഞാൻ കണ്ടു. അത് കഴിഞ്ഞ് ഉടനെ ഒരു കുളി ഉള്ളതാണ്. ഞാൻ നോക്കി ഇരുന്നു. ചേച്ചി കുളിക്കാൻ കയറി എന്ന് ഉറപ്പായപ്പോൾ ഞാൻ പതുക്കെ വീട്ടിൽ എത്തി. പുറത്ത് ഉള്ള ബാത്‌റൂമിൽ നിന്നും അടിപാവാട പൊക്കി ഉടുത്തു പുറകിലെ വാതിലിൽ കൂടെ കുളി കഴിഞ്ഞ് പോകുന്ന ചേച്ചിയെ നോക്കി. ചേച്ചിയുടെ എല്ലാ നീക്കങ്ങളും എനിക്ക് അറിയാമായിരുന്നു. അങ്ങനെ ഞാൻ ചേച്ചിയുടെ വരവിനായി അലമാരയുടെ പുറകിൽ ഞാൻ കാത്തിരിക്കുന്നു. കുറെ നേരം കഴിഞ്ഞപ്പോൾ ചേച്ചി ബാത്‌റൂമിൽ നിന്നും ഇറങ്ങി കതകടക്കുന്ന ശബ്ദം ഞാൻ കേട്ടു. ആ ചരക്ക് എന്റെ കയ്യിൽ അമരാൻ ഉള്ള നിമിഷം ആയെന്ന് ഓർത്ത് ഞാൻ സന്തോഷിച്ചു. ചേച്ചി റൂമിൽ കയറി കതകടച്ചു. പ്രതീക്ഷിച്ചത് പോലെ അടിപ്പാവാട പൊക്കി ഉടുത്തിരിക്കുന്നു. ചേച്ചി അടിപ്പാവാട നീക്കി. പുറകിൽ നിന്നും ആയതുകൊണ്ട് ആ ചക്ക കുണ്ടി മാത്രമാണ് ഞാൻ ആദ്യം കണ്ടത്. പിന്നെയാണ് ഞാൻ ആ കാഴ്ച കണ്ടത്. ചേച്ചിയുടെ മുലകൾ ബ്രായുടെ ഉള്ളിൽ ആണ്. കുളിച്ചിട്ടു വരുമ്പോൾ പോലും ബ്രാ ഇടുന്ന ചേച്ചി! ഞാൻ പഴയ ഒരു കാര്യം ഓർത്തു. ഒരിക്കൽ ചേച്ചി കറി തരാൻ വീട്ടിൽ വന്നപ്പോൾ മൂടി താഴെ വീണു. അന്ന് അത് എടുക്കാൻ കുനിഞ്ഞപ്പോൾ ചേച്ചിയുടെ മത്തങ്ങാ മുല ഞാൻ ശരിക്കും കണ്ടതാണ്. അന്ന് ബ്രായുടെ ബന്ധനം ഇല്ലായിരുന്നു. അത് ഓർത്തപ്പോൾ എന്റെ കുണ്ണ കമ്പിയായി. പിന്നെ ഒന്നും നോക്കിയില്ല, ഇറങ്ങി ചെന്ന് ബ്രാ മാത്രം ഇട്ടിരുന്ന ചേച്ചിയെ ഞാൻ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു. ചേച്ചി പെട്ടെന്ന് പേടിച്ചു പോയി എങ്കിലും ഞാൻ ആണെന്ന് മനസിലായപ്പോൾ നിമിഷങ്ങൾ കൊണ്ട് ചേച്ചി എന്റെ വരുതിയിലായി. ഞാൻ അവരെ വാരി പുണർന്നു. ഉള്ളിൽ അടക്കിവെച്ച കാമത്തിന്റെ ഭാവങ്ങൾ എന്നിലും അവരിലും പുറത്ത് വരുന്നത് ഞാൻ അറിഞ്ഞു. ചേച്ചി: വിട് മോനേ, ആരെങ്കിലും അറിഞ്ഞാൽ ജീവിച്ചിട്ട് കാര്യമില്ല. ഞാൻ: ആരും അറിയാതെ ഞാൻ എന്റെ പെണ്ണിനെ നോക്കിക്കോളാം. എനിക്ക് ഇനി താങ്ങാൻ വയ്യ, ആ പൂറ് അത് എനിക്കുള്ളതാ. ചേച്ചി: വേണ്ട, എനിക്ക് വയ്യ. നീ ഇപ്പോൾ പോ. ഞാൻ പെട്ടെന്ന് ആ ബ്രാ വലിച്ച് ഊരി. ചേച്ചി കൈകൾ കൊണ്ട് മുലകൾ മറച്ചു. ഞാൻ ചേച്ചിയുടെ കൈ വലിച്ചു മാറ്റി മുലകളിൽ ആഞ്ഞു ഞെക്കി. അപ്പോൾ ചേച്ചിയിൽ നിന്നും ചില ശബ്ദം പുറപ്പെട്ടു. ഞാൻ ചേച്ചിയുടെ മുലകളിൽ ചപ്പാൻ തുടങ്ങി. ചേച്ചി എന്നോട് സഹകരിക്കാൻ തുടങ്ങിയതിന്റെ ആദ്യ ലക്ഷണം – ചേച്ചി എന്റെ തല അവരുടെ മുലയോട് ചേർത്ത് പിടിച്ചു. ചേച്ചി: മോനേ, നീ പോയി ആ കതക് അടച്ചിട്ടു വാ. ഞാൻ ഇവിടെ കിടക്കാം. ഞാൻ: ചേച്ചി കൂടെ വാ, ഇതൊക്കെ അല്ലേ ഒരു സുഖം. നമുക്ക് ചുമ്മാ വെളിയിൽ ഇറങ്ങി നോക്കാം. ചേച്ചി: ഒന്ന് പോടാ. ആരേലും കണ്ടാൽ ജീവിതം തീർന്നു. ഇങ്ങനെ പറഞ്ഞു എങ്കിലും എന്റെ നിർബന്ധം നിമിത്തം ചേച്ചി എന്റെ കൂടെ ജനിച്ച പടി വന്നു. ഞാൻ ഡ്രസ്സ്‌ ഇട്ടിരുന്നു എന്നത് മറ്റൊരു സത്യം. അപ്പോൾ എനിക്ക് മനസിലായി ഞാൻ പറയുന്നത് ഒക്കെ ചേച്ചി കേൾക്കും എന്ന്. അങ്ങനെ ഞങ്ങൾ കതക് അടച്ചിട്ടു റൂമിൽ വന്നു. പെട്ടെന്ന് ചേച്ചി എഴുന്നേറ്റു. എന്നിട്ട് എന്റെ ലുങ്കി വലിച്ച് പറിച്ചു. ഞാനും ഷഡ്ഢി ഇട്ടിരുന്നില്ല. ചേച്ചി എന്റെ കുണ്ണ എടുത്തു കയ്യിൽ പിടിച്ചു. ഞാൻ: ചേച്ചി, ഇത് വായിൽ വയ്ക്കാമോ? ചേച്ചി: അമ്പടാ, വേണോങ്കിൽ പൂറ്റിൽ അടിച്ചിട്ട് പൊക്കോണം. ഈ പണിക്ക് ഒന്നും എന്നെ കിട്ടില്ല. ഞാൻ ചേച്ചിയുടെ മുല പിടിച്ച് ഉടച്ചു ചപ്പി വലിച്ചു. ചേച്ചി എന്നോട് കൂടുതൽ കുറുകി. ചേച്ചിയുടെ സുന്ദര ശരീരം ഞാൻ എന്റെ നാക്ക്‌ കൊണ്ട് നക്കി എടുത്തു. അങ്ങനെ കുറച്ച് സമയം കഴിഞ്ഞപ്പോൾ ആരോ കതകിൽ മുട്ടുന്നു. ചേച്ചി പെട്ടെന്ന് നൈറ്റി എടുത്തിട്ട് കതക് തുറക്കാൻ ഓടി. ഞാൻ കട്ടിലിന്റെ അടിയിൽ കയറി ഒളിച്ചു. ഞാൻ കതക് കാണാൻ പറ്റുന്നത് പോലെ ഇഴഞ്ഞു നീങ്ങി. ചേച്ചി കതക് തുറന്നു. അത് നാട്ടിലെ പ്രമുഖനായ ഒരു വ്യക്തി ആയിരുന്നു. അയാൾ എന്തോ ഒരു സാധനം കയ്യിൽ കൊടുത്തിട്ട് വൈകിട്ട് 4:00 മണിക്ക് കണ്ടത്തിൽ വരാൻ പറഞ്ഞു. ചേച്ചി തിരിഞ്ഞപ്പോൾ അയാൾ ചേച്ചിയുടെ ചന്തിയിൽ ആഞ്ഞു ഒന്നടിച്ചു ചേച്ചി മുന്നോട്ട് ആഞ്ഞു. എന്നിട്ട് പോട്ടെടി പൂറി എന്ന് പറഞ്ഞ് അയാൾ പോയി. ചേച്ചി കതക് അടച്ചു, എന്നിട്ട് എന്റെ അടുത്ത് വന്നു. ഞാൻ: അയാൾ എന്തിനാണ് ചേച്ചിയുടെ ചന്തിയിൽ അടിച്ചത്? ചേച്ചി: ഡാ അത് വല്യ കഥയാണ്. പറയാം. നീ ആദ്യം നമ്മുടെ പരിപാടി ഫിനിഷ് ചെയ്യ്. അത് കേട്ടതും ഞാൻ ചേച്ചിയുടെ നൈറ്റി വലിച്ച് ഊരി, എന്നിട്ട് ചേച്ചിയെ പിടിച്ച് കട്ടിലിൽ കിടത്തി. എന്റെ ഷഡ്ഢി ഊരി കുണ്ണ പുറത്തെടുത്തു. എന്നിട്ട് ചേച്ചിയുടെ തുടയിൽ ഇട്ട് ഉരച്ചു. ചേച്ചി: എന്നാ മൈര് കാണിക്കുവാ നീ. ഒന്ന് അടിച്ച് പൊളിച്ചു താ, എന്റെ പൂറ് തരിക്കുന്നു. ഞാൻ: നിന്റെ തരിപ്പ് ഞാൻ മാറ്റി താരാടി, അവരാതി. നീ അടങ്ങ്‌. അപ്പോഴേ ഞാൻ എന്റെ കുണ്ണ അകത്തു കേറ്റി. പൂറു ഭയങ്കര ലൂസ് ആയിരുന്നതിനാൽ എന്റെ സാധനം അങ്ങ് കയറി പോയി. ചേച്ചി: ഇതെന്നാ കുണ്ണയടാ. ഇത് വെച്ച് ആണോ നീ എന്റെ പൂറിൽ അടിക്കാൻ വന്നത്? ഞാൻ: പറച്ചില് കേട്ടാൽ തോന്നും ചേച്ചി ഇവിടെ കുണ്ണകൾ മാറി മാറി ഇട്ട് കളിക്കുന്ന ആളാണെന്നു. സുഖം കയറിയ ചേച്ചി അറിയാതെ പറഞ്ഞു: അതേടാ, ഇവിടുത്തെ വല്യ കുണ്ണകൾ എല്ലാം ഈ പൂറിൽ നൃത്തം ചെയ്തിട്ടുണ്ട്. അതൊക്കെയാണ് സാധനം ഞാൻ: അപ്പോൾ സ്ഥിരം കൊടുപ്പ് ആണല്ലേ. ഞാൻ അന്ന് ചുമ്മാ പറഞ്ഞപ്പോൾ എന്നെ ഓടിച്ചില്ലേ. ചേച്ചി: എന്തായാലും ഇത്രയും പറഞ്ഞതല്ലേ, ബാക്കി പറയാം. നീ വന്ന അന്ന് ഇവിടെ ഇറച്ചി മേടിച്ചത് ആരാണ് എന്ന് അറിയാമോ? അത് ഇപ്പോൾ പോയ ജോസേട്ടൻ ആയിരുന്നു. ചേച്ചി: അന്ന് അതിയാനെ തോട്ടത്തിൽ കാവൽ കിടത്തിയിട്ട് ജോസേട്ടൻ എന്റെ കൂടെ കിടക്കാൻ ആയിരുന്നു പ്ലാൻ. നിന്നോട് കൂടുതൽ പറഞ്ഞോണ്ട് ഇരുന്നാൽ എന്റെ പൂറ്റിലും നീ അടിക്കും എന്ന് എനിക്ക് തോന്നി. അതുകൊണ്ട് ആണ് ഞാൻ അന്ന് നിന്നെ പെട്ടെന്ന് വിട്ടത്. ഞാൻ: അപ്പോൾ നിങ്ങടെ മോൻ അറിയില്ലേ? ചേച്ചി: അവൻ വെറും പൊട്ടൻ ചെറുക്കൻ. ജോസേട്ടൻ അവന് എന്തേലും പലഹാരം വാങ്ങിക്കൊണ്ട് വരും, അവൻ പിന്നെ ഒന്നും നോക്കില്ല. ജോസേട്ടൻ എന്നെ സ്വർഗം കാണിക്കും, എന്നിട്ട് നേരം പുലരും മുൻപ് സ്ഥലം വിടും. ഞാൻ: ചേച്ചി ഒരു സംഭവം ആണ്. ജോസേട്ടന്റെ സെറ്റപ്പ്. ജോസേട്ടൻ എത്ര തവണ കളിച്ചു ചേച്ചിയെ? ചേച്ചി: ആഴ്ചയിൽ 5 ദിവസവും എന്റെ കെട്ടിയോൻ ജോസേട്ടന്റെ പറമ്പിന്റെ കാവൽ ആണ്. എല്ലാ ദിവസവും കളി ഒന്നും ഇല്ല. ജോസേട്ടൻ ഇല്ലെങ്കിൽ പുള്ളി ആരെയെങ്കിലും കൊണ്ടുവരും. എന്നിട്ട് എന്റെ കളി കാണും. ഞാൻ: ജോസേട്ടന്റെ ഭാര്യ അറിയില്ലേ? ചേച്ചി: അതിന് ജോസേട്ടന്റെ ഭാര്യ ശരിക്കും ഞാൻ അല്ലേടാ. പിന്നെ അവൾ അറിയില്ല. അതിനുള്ള ബോധം ഒന്നും അവൾക്ക് ഇല്ല. ഞാൻ: അപ്പോൾ ഈ ജോസേട്ടന്റെ കൂട്ടുകാർ ആരൊക്കെയാ? ചേച്ചി: എന്നെ കളിച്ചവരുടെ ലിസ്റ്റ് എടുക്കാൻ ആണെങ്കിൽ കുറെ ഒക്കെ ഞാൻ പറയാം. നമ്മുടെ ഫോറസ്റ്റ് സാറുമ്മാർ രണ്ട് പേരും ഒരുമിച്ച് കളിച്ചിട്ടും തളർന്നില്ല ഞാൻ. ചേച്ചി: പിന്നെ നമ്മുടെ ഡ്രൈവർ പ്രകാശ്, പിന്നെ ജോസേട്ടന്റെ ഒരു നാലേക്കർ ഭൂമി വിട്ട് കിട്ടാൻ അവിടുത്തെ ഓഫീസർക്ക് കാഴ്ച വെച്ചതും എന്നെ തന്നെ. ചേച്ചി: ക്രിസ്ത്യാനി ആണേലും എന്റെ പൂറ്റിൽ മത ഐക്യം ആണ്. ആ ഓഫീസർ ഒരു മുസ്ലിം ആയിരുന്നു. അയാൾ പിന്നെ ജോസേട്ടനോട് പറഞ്ഞു ഇത്രയും നല്ല ഒരു മൊതലിനെ ഇതിന് മുൻപ് കളിച്ചിട്ടില്ല എന്ന്. ഞാൻ: അപ്പോൾ ഇനി ആ ലിസ്റ്റിൽ ഞാനും ഉണ്ടാകുമല്ലോ? ചേച്ചി: ലിസ്റ്റ് തീർന്നില്ല. അപ്പോഴേക്കും എനിക്കും ചേച്ചിക്കും വെടി പൊട്ടി. പൂറിൽ ഒഴിക്കരുത് എന്ന് പറഞ്ഞിട്ടും എനിക്ക് മയത്ത് എടുക്കാൻ സാധിച്ചില്ല. കളി കഴിഞ്ഞ് അതേപടി ഞങ്ങൾ കെട്ടിപിടിച്ച് കിടന്നു. കുറെ കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് കുളിച്ചു. ഞാൻ ചേച്ചിയുടെ പൂറ് നല്ലോണം കഴുകി കൊടുത്തു. അതിനിടയിൽ ചേച്ചി എന്റെ സാധനം വായിൽ എടുത്തു. പറയാൻ പറ്റാത്ത സുഖം എനിക്ക് കിട്ടി. അങ്ങനെ എല്ലാം കഴിഞ്ഞ് ഞങ്ങൾ പിന്നെയും വർത്തമാനം പറഞ്ഞ് ഇരുന്നു. Share This About kambikadhakalkerala By kambikadhakalkerala - June 09, 2020 Email ThisBlogThis!Share to TwitterShare to FacebookShare to Pinterest No comments: Post a Comment Newer Post Older Post Home Subscribe to: Post Comments (Atom) Post Bottom Ad Author Details will be updated soon Total Pageviews Socialize facebook count=3.5k; Followers twitter count=1.7k; Followers gplus count=735; Followers youtube count=2.8k; Followers pinterest count=524; Followers instagram count=849; Followers Facebook Powered by Blogger. Search This site Full width home advertisement Author Description WILL BE UPDATED SOON Popular Posts താത്തയുമായി ഞാൻ ബാസിൽ വയസ്സ് 18 വീട് മലപ്പുറം ഞാൻ പറയുന്നത് എന്റെ ജീവിധത്തിൽ ഉണ്ടായ അനുഭവം ആണ് സംഭവം നടക്കുനത് ഒരു വർഷം മുമ്പാണ് ഞാൻ പ്ലസ്‌ വണ്ണിന് പട... റിയ എന്റെ പേര് രാജേഷ്. ഞാൻ പറയാൻ പോകുന്നത് എന്റെ ജീവിതത്തിൽ ശരിക്ക് നടന്ന ഒരു സംഭവമാണ് എന്റെ ഭാര്യയുടെ പേര് റിയ. 28 വയസ്സുണ്ട്. ഞങ്ങൾക്ക് കുട്... ബിന്ദു തൊട്ടടുത്ത മുറിയില്‍ നിന്നും കാതുകളിലെക്കെത്തിയ സൂസി ചേച്ചിയുടെ സീല്‍ക്കാരങ്ങള്‍ കേട്ട് അസ്വസ്ഥതയോടെ ബിന്ദു കട്ടിലില്‍ ഉരുണ്ടു. ചേച്ചി സുഖ... ഫസ്ന ഞാൻ ഫസ്ന നൗഷാദ് . പഠിച്ചതും വളർന്നതുമൊക്കെ ദുബൈയിൽ ആണ്. വർഷംതോറും സ്കൂൾ വെക്കേഷനിൽ ഒരു മാസത്തേക്കൊക്കെ ഒന്ന് നാട്ടിൽ പോവുന്നല്ലാതെ ചെറുപ്പ... മൊഞ്ചത്തി ബീവീ ഞാൻ അജയൻ. ആറടി പൊക്കത്തിൽ ഇരുനിറത്തിലും അൽപ്പം കൂടി ഇരുണ്ട് പൊക്കത്തിനൊത്ത വണ്ണവും അതിനൊത്ത ആരോഗ്യവുമുള്ള, ശരീരത്തിൽ രോമവളർച്ച അൽപ്പം കൂടി... അര്‍ച്ചന ‘എടീ അര്‍ച്ചനേ വേഗം ഒരുങ്ങ് ‘ ഭര്‍ത്താവ് സജി ഗോവിന്ദ് ഭാര്യ അര്‍ച്ചനാ സജിയെ ധൃതികൂട്ടി. അര്‍ച്ചന അപ്പോള്‍ തന്റെ 42 ഡബിള്‍ എക്‌സ് എല്‍ ബ്രാ... സബിന താത്ത സാധാരണ പോലെ ഇന്നും ഒത്തിരി വൈകിയാണ് കിടക്കയിൽ നിന്നും എഴുന്നേറ്റത്. രാത്രി ഉറങ്ങുന്നതിനു മുൻപ് മൊബൈലിൽ വല്ല തുണ്ടും കണ്ട് അതിലെ മദാമ്മക്ക്... ഗൗരി ഹലേ ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത് തെറ്റ് ഉൺടെൻഗ്ഗിൽ കഷ്മികുക.കഥയിലേക് വരാം എൻെറ പേരു പറയുൻനില്ല എൻെറ വീടിൻെറ അടുത്തുള്ള ഒരു ചേഛിയുമായി ... ഞാൻ ഒരു ഭാര്യ ഇന്ന് ഞാൻ ഒരു ഭാര്യ ….പക്ഷെ തന്റെ ജീവിതം ഇത്ര പെട്ടെന്ന് ഇങ്ങനെ ഒക്കെ ആയി മാറി… കൂട്ടുകാരി രാഗിണി ട്യുഷന് വന്നാൽ കൈ വെറുതെ ഇരിക്കില്ല ..മ... ലിജി എന്റെ പേര് ഷൈൻ ഇടുക്കി ആണു വീട് ഞാൻ ജോലി ചെയ്യുക ആണു എന്റെ വീട്ടിൽ വാടകക്ക് താമസിക്കാൻ വന്ന എന്റെ അകന്ന ബന്ധത്തിൽ ഉള്ള ഒരു ചേച്ചിയും ചേട്ട... Post Page Advertisement [Top] Recent Recent Comments Comments Archive Archive September (4) June (3) April (3) January (2) December (6) November (13) September (24) August (3) July (3) June (4) May (3) April (3) March (6) February (4) January (3) December (15) November (2) October (6) September (3) August (6) July (6) June (8) May (10) April (10) March (21) February (22) January (70) December (94) November (50) October (15) July (1) Sponsor Tags kambi kadha kambi kadhakal malayalam app kambi kadhakal vayikkam Stories അടിപൊളി കമ്പി കഥകൾ ആൻഡ്രോയിഡ് ആപ്പ് കമ്പി കമ്പി കഥ കമ്പി കഥകൾ കമ്പി കഥകൾ 2020 കമ്പി കഥകൾ 2021 കമ്പി കഥകൾ മലയാളം കമ്പി കഥകൾ വായിക്കാം കമ്പി കേരള കമ്പി സംസാരം കമ്പി സ്റ്റോറീസ് കമ്പി സ്റ്റോറീസ് ആപ്പ് കേരള കമ്പി കേരള ചേച്ചി പുതിയ കമ്പി കഥകൾ മലയാളം കമ്പി കഥ മലയാളം കമ്പികഥകൾ
ലോക ജനസംഖ്യ 500 കോടി തികഞ്ഞത് 1987 ജൂലൈ 11-നാണ്. അതിന്റെ സ്മരണാര്‍ത്ഥമാണ് എല്ലാ വര്‍ഷവും ജൂലൈ 11 ലോകജനസംഖ്യാ ദിനമായി ആചരിക്കുന്നത്. ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 2000 ആയപ്പോഴേക്കും ഇന്ത്യന്‍ ജനസംഖ്യ 100 കോടി തികഞ്ഞതായാണ് കണക്ക്. ചൈന മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ലോകത്തിലെ ഏതാണ്ട് ആറിലൊന്ന് പേരും ഇന്ത്യക്കാരാണ്. ലോക ഭൂവിസ്തൃതിയുടെ കേവലം 2.4 ശതമാനം മാത്രമായ ഇന്ത്യ ജനസംഖ്യയുടെ 16.7 ശതമാനത്തെയും ഉള്‍ക്കൊള്ളുന്നു. നിലവിലുള്ള ജനസംഖ്യാ വളര്‍ച്ചാ നിരക്ക് അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ 2030 ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. മാനവ വിഭവശേഷിയുടെ വലിയൊരു പങ്ക് നമ്മുടെ കൈവശമാണെങ്കിലും അത് ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിന് പകരം ജനസംഖ്യാ വര്‍ധനവിനെ വലിയ ഭീതിയോട് കൂടിയാണ് രാജ്യം നോക്കികാണുന്നത്. കുടുംബാസൂത്രണത്തെയും ഭ്രൂണഹത്യയെയും സര്‍ക്കാര്‍ ഏജന്‍സികള്‍ വരെ പ്രോത്സാഹിപ്പിച്ച് കൊണ്ടിരിക്കുന്നു. ജനം പെരുത്താല്‍ അവര്‍ക്കാഹരിക്കാന്‍ ഭക്ഷണം തികയില്ല, പാര്‍ക്കാന്‍ വീടുണ്ടാവില്ല, ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങളുണ്ടാവില്ല, തൊഴിലവസരങ്ങളുണ്ടാവില്ല എന്നെല്ലാം അവര്‍ പരിതപിക്കുന്നു. ജനനം നിയന്ത്രിച്ച് ജനസംഖ്യ കുറക്കുക മാത്രമാണ് അതിന് പരിഹാരമെന്ന് അവര്‍ വാദിക്കുന്നു. അതുകൊണ്ട് തന്നെ ജനസംഖ്യ നിയന്ത്രിക്കണമെന്ന ബോധവല്‍കരണമാണ് ജൂലൈ 11 ന് ലോകമെങ്ങും നടക്കുന്നത്. You might also like നിരാശയും പരാജയവും എന്തെന്നറിയാത്ത രാഷ്ട്രീയക്കാരൻ എന്നുവച്ചാൽ “തുപ്പാൻ” തന്നെയാണ് തീരുമാനം ബ്രസീല്‍: ലുലയുടെ വിജയം ഫലസ്തീന്റെയും വിജയമാണ് മനുഷ്യന്റെ കാമഭ്രാന്തിന് പരിഹാരമുണ്ടൊ? ആധുനിക ലോകത്തിന്റെ ഗതി പരിശോധിച്ചാല്‍ ജനപ്പെരുപ്പത്തിന്റെ പരിണതിയെ കുറിച്ച ആശങ്ക അസ്ഥാനത്താണെന്ന് കാണാം. ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടെയും ആവശ്യം പൂര്‍ത്തീകരിക്കാനുള്ള വിഭവങ്ങള്‍ ഉണ്ടായിരിക്കെയാണ് ആളുകള്‍ പട്ടിണിയില്‍ കഴിയേണ്ടി വരുന്നത്. മനുഷ്യരെ സൃഷ്ടിച്ച ദൈവം അവര്‍ക്കാവശ്യമായ വിഭവങ്ങള്‍ ഭൂമിയില്‍ സജ്ജീകരിക്കുകയും അത് തേടിപ്പിടിക്കാനുള്ള ശേഷി അവര്‍ക്ക് നല്‍കുകയും ചെയ്തു. ‘എന്നാല്‍ഭൂമിയില്‍ ചരിക്കുന്ന ഒരു ജീവിയുമില്ല അതിന്റെ ആഹാരം അല്ലാഹുവിന്റെ ഉത്തരവാദിത്വത്തിലായിട്ടല്ലാതെ.’ (ഹൂദ്: 6) ‘നിങ്ങള്‍ക്കും നിങ്ങള്‍ ആഹാരം കൊടുക്കാത്ത എത്രയോ സൃഷ്ടികള്‍ക്കും നാം അതില്‍ ജീവിതോപാധികള്‍ സജ്ജീകരിച്ചിരിക്കുന്നു. യാതൊരു വസ്തുവുമില്ല, അതിന്റെ ഖജനാവ് നമ്മുടെയടുക്കല്‍ ഉണ്ടായിട്ടല്ലാതെ.’ (അല്‍-ഹിജ്ര്‍: 21) ആ ഖജനാവുകള്‍ കണ്ടെത്തുകയും ഉപയോഗപ്പെടുത്തുകയുമാണ് മനുഷ്യന്‍ വേണ്ടത്. ഉല്‍പാദനവും ഉപഭോഗവും വിതരണവും അതില്‍ നിന്നുണ്ടാകണം. ഈ വ്യവസ്ഥ ചൂഷണത്തിലധിഷ്ഠിതമാകുമ്പോഴാണ് വിഭവക്കമ്മി ഉടലെടുക്കുന്നത്. കുത്തകകളുടെ ലോകത്ത് ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതല്ല, കുത്തകകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ളവ മാത്രമാണ്. ലോകജനതയിലൊരു വിഭാഗത്തിന്റെ ഉപഭോഗ തോതും രീതിയും മറ്റൊരു വിഭാഗത്തെ പട്ടിണിയിലേക്ക് തള്ളിവിടുന്നു. നിലവിലുള്ള ജനങ്ങള്‍ക്ക് സുഭിക്ഷമായി ആഹരിക്കാനാവശ്യമുള്ളതിലേറെ ഭക്ഷ്യവിഭവങ്ങള്‍ ഇന്ന് ലോകത്ത് ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. വിതരണത്തിലെ അനീതി മൂലം അതിന്റെ ഗണ്യമായ ഭാഗം ആവശ്യക്കാര്‍ക്ക് ലഭിക്കാതെ പോവുകയാണ് ചെയ്യുന്നത്. ജനസംഖ്യയില്‍ സ്ത്രീ പുരുഷ അനുപാതത്തിലുള്ള വിടവ് വര്‍ധിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. 2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ആറുവയസ്സ് വരെയുള്ള ആണ്‍കുട്ടികളുടേതിനേക്കാള്‍ 70 ലക്ഷം കുറവുണ്ട് അതേ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ എണ്ണം. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയവും ഭ്രൂണഹത്യയും വ്യാപകമായി നടക്കുന്നു. കഴിഞ്ഞ മുപ്പത് കൊല്ലത്തിനിടയില്‍ 43 ലക്ഷം പെണ്‍കുട്ടികളാണ് ഇന്ത്യയില്‍ കൊല്ലപ്പെട്ടത്. മനുഷ്യന്റെ ജീവനും ആരോഗ്യവും സംരക്ഷിക്കേണ്ട വൈദ്യാശാസ്ത്ര സങ്കേതങ്ങളും ഭിഷഗ്വരന്‍മാരും അവരെ സഹായിക്കാന്‍ ശസ്ത്രസജ്ജരായി ഒരുങ്ങിയിരിക്കുന്നു. വന്‍ലാഭമുള്ള ബിസിനസ്സായി അത് വളര്‍ന്നു കൊണ്ടിരിക്കുന്നു. മുമ്പ് ജാഹിലിയാ കാലഘട്ടത്തില്‍ മക്കാ മുശ്‌രിക്കുകള്‍ പെണ്‍കുട്ടികളോട് ചെയ്തിരുന്നതും ഇതേ ക്രൂരത തന്നെയായിരുന്നു. ‘അവരിലൊരാള്‍ക്ക് പെണ്‍കുട്ടി ജനിച്ചതായി സുവാര്‍ത്ത ലഭിച്ചാല്‍, കഠിന ദുഃഖം കടിച്ചിറക്കിക്കൊണ്ട് അവന്റെ മുഖം കറുത്തുപോകുന്നു. തനിക്കു ലഭിച്ച സന്ദേശത്തിന്റെ ഹീനതയാല്‍ അവന്‍ ജനത്തില്‍നിന്നൊളിച്ചുനടക്കുന്നു. അപമാനിതനായിക്കൊണ്ട് പുത്രിയെ വളര്‍ത്തേണമോ, അതല്ല, അവളെ മണ്ണില്‍ കുഴിച്ചുമൂടിയാലോ എന്നവന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നുനോക്കുക! എത്ര ദുഷിച്ച വിധിയാണിവര്‍ അല്ലാഹുവിന്റെ കാര്യത്തില്‍ എടുക്കുന്നത്.’ (അന്നഹ്ല്‍: 58-59) ഇസ്‌ലാം പെണ്‍കുട്ടിയുടെ ജനിക്കാനുള്ള അവകാശത്തെ പുനസ്ഥാപിച്ചു കൊണ്ട് പ്രഖ്യാപിച്ചു: ‘സ്വസന്തതികളെ ദാരിദ്യ്രം ഭയന്ന് കൊന്നുകളയരുത്. അവര്‍ക്ക് അന്നം നല്‍കുന്നത് നാമാകുന്നു; നിങ്ങള്‍ക്കും. അവരെ കൊന്നുകളയുന്നത് തീര്‍ച്ചയായും മഹാപാപമാകുന്നു.’ (അല്‍-ഇസ്‌റാഅ്: 31) അന്നദാതാവ് അല്ലാഹുവാണെന്നും നിങ്ങള്‍ക്ക് അന്നം നല്‍കുന്ന അവന്ന് നിങ്ങള്‍ കുഴിച്ചുമൂടുന്ന കുഞ്ഞുങ്ങള്‍ക്കും അന്നം നല്‍കാനാവുമെന്ന് ബോധ്യപ്പെടുത്തി ആ പ്രവണതയുടെ അടിവേരറുക്കുകയാണ് ഖുര്‍ആന്‍. പെണ്‍കുട്ടികള്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയും അവരെ ജീവനോടെ കുഴിച്ച് മൂടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ അനുഗ്രഹമാണെന്നാണ് ഇസ്‌ലാം പഠിപ്പിച്ചത്. ഒരാള്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ടാവുകയും അയാളവരെ നന്നായി പരിപാലിക്കുകയും ചെയ്താല്‍ അവര്‍ മൂലം അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്നാണ് നബി തിരുമേനി സന്തോഷവാര്‍ത്ത അറിയിച്ചിരിക്കുന്നത്. നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ജനസംഖ്യയിലെ ലിംഗപരമായ അസന്തുലിതത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണേണ്ടതുണ്ട്. ദാരിദ്ര്യത്തിന്റെയും അരക്ഷിതാവസ്ഥയുടെയും കാരണം ജനപ്പെരുപ്പമല്ല. വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ അശാസ്ത്രീയതയാണ്. യഥാര്‍ത്ഥ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് അതിനുള്ള പ്രതിവിധി തേടലാണ് നമുക്കിനി ചെയ്യാനുള്ളത്. Facebook Comments നിദ ലുലു കെ.ജി. Related Posts Views നിരാശയും പരാജയവും എന്തെന്നറിയാത്ത രാഷ്ട്രീയക്കാരൻ by മുഹമ്മദ് യാസീൻ നജ്ജാർ 02/12/2022 Views എന്നുവച്ചാൽ “തുപ്പാൻ” തന്നെയാണ് തീരുമാനം by പ്രസന്നന്‍ കെ.പി 17/11/2022 Views ബ്രസീല്‍: ലുലയുടെ വിജയം ഫലസ്തീന്റെയും വിജയമാണ് by ഇമാന്‍ അബൂസിദ 02/11/2022 Views മനുഷ്യന്റെ കാമഭ്രാന്തിന് പരിഹാരമുണ്ടൊ? by ഇബ്‌റാഹിം ശംനാട് 26/10/2022 Views ‘പപ്പു’വില്‍ നിന്ന് പോപ്പുലറിലേക്ക്; ഭാരത് ജോഡോ യാത്ര രാഹുലിന്റെ ചിത്രം മാറ്റിമറിക്കുമോ ? by ഷൊഹൈബ് ഡാനിയല്‍ 11/10/2022 Don't miss it Views ശരീഅത്തിനെ തള്ളിപറയലാണോ പുരോഗമനം 12/02/2014 Studies നിജസ്ഥിതി അന്വേഷിച്ചറിയുക 18/05/2013 Your Voice ഗര്‍ഭിണി സൂറത് മുഹമ്മദ് ഓതിയാല്‍ ആണ്‍കുട്ടി ജനിക്കുമോ? 16/03/2013 Opinion ഒന്നാം രക്തസാക്ഷിത്വം: മുര്‍സിയെ അനുസ്മരിച്ച് ലോകം 17/06/2020 Interview അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് 2400 കിലോമീറ്റര്‍ സൈക്കിളോടിച്ചവര്‍ 01/11/2021 Onlive Talk എര്‍ദോഗാന്‍ പുതിയൊരു ഖിലാഫത്തിന്റെ അമരക്കാരനാകുമോ? 10/05/2019 Stories രാജകുമാരനും മന്ത്രിയും 13/10/2014 Parenting കുട്ടികളെ മാറോട് ചേര്‍ക്കാം 12/03/2020 Recent Post ബാബരി ദിനത്തില്‍ ഈദ്ഗാഹ് മസ്ജിദില്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ച് ഹിന്ദു മഹാസഭ നേതാവ് 06/12/2022 ഖത്തറിന് അഭിനന്ദനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയും; ട്വീറ്റിനെതിരെയും വിദ്വേഷപ്രചാരണം 06/12/2022 ലഹരിമുക്തമായ കാല്‍‌പന്തുത്സവലഹരി 06/12/2022 എല്‍.ജി.ബി.ടി.ക്യു സമൂഹത്തിനെതിരെ ശക്തമായ നിയന്ത്രണം; നിയമം പാസാക്കി റഷ്യ 06/12/2022 1992 ഡിസംബര്‍ 6ഉം 2019 നവംബർ 9ഉം മറന്നുകൂട 06/12/2022 Categories Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth
കാര്‍ബണ്‍ ഉദ്‌വമന നികുതി യൂറോപ്പിലേക്ക് വിമാന സര്‍വ്വീസ് നടത്തുന്ന കമ്പനികളില്‍ നിന്ന് പിരിക്കാന്‍ യൂറോപ്പിലെ കോടതി വിധിച്ചു. അമേരിക്കയും മറ്റ് കച്ചവട പങ്കാളികളുമായി സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു. യൂറോപ്യന്‍ യൂണിയനിലേക്കും തിരിച്ചും പറക്കുന്ന വിമാനങ്ങള്‍ യൂണിയനില്‍ നിന്ന് ജനുവരി 1, 2012 മുതല്‍ കാര്‍ബണ്‍ കച്ചവട പെര്‍മിറ്റുകള്‍ വാങ്ങണമെന്നാണ് കോടതി വിധി. പ്രാദേശിക പരിത്തി ഉപയോഗിച്ച് പ്രാദേശിക ടി-ഷര്‍ട്ട്, ഇതാ ഇപ്പോള്‍ ജൈവവും TS Designs ന്റെ പ്രസിഡന്റ് Eric Henry ഉം, Mortex Apparel ന്റെ പ്രസിഡന്റ് Brian Morrell ഉം സംസ്ഥാനത്തെ കൃഷി വിദഗ്ദ്ധരുമായി 2006 ല്‍ ഒരു കൂടിക്കാഴ്ച്ച നടത്തി. വടക്കേ കരോലിനയില്‍ ജൈവ പരുത്തി വളര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. അവരുടെ പ്രതികരണം: അത് നടപ്പുള്ള കാര്യമല്ല. എന്നാല്‍ 5 വര്‍ഷങ്ങള്‍ക്ക് ശേഷം ഉപയോഗിക്കാന്‍ പറ്റുന്നത്ര അളവില്‍ USDA യുടെ അംഗീകാരം കിട്ടിയ ജൈവ പരുത്തി ആദ്യമായി വടക്കേ കരോലിനയില്‍ നിന്ന് കൊയ്തു. കളകള്‍, കീടങ്ങള്‍ തുടങ്ങി വലിയ പല പ്രതിസന്ധികളെ അതിജീവിച്ച് വടക്കേ കരോലിനയിലെ രണ്ട് ഫാമുകള്‍ – Hickory Meadows Organics ഉം Parrish Enterprises ഉം – 65 ഏക്കര്‍ ആരോഗ്യമുള്ള ജൈവ പരുത്തി കൃഷിചെയ്ത് വിളവെടുത്തു. ഡോള്‍ഫിനുകള്‍ ചത്തടിയുന്നു മെക്സിക്കന്‍ ഉള്‍ക്കടല്‍ തീരത്ത് ശരാശരി 74 ഡോള്‍ഫിനുകള്‍ എല്ലാവര്‍ഷവും ചത്തടിയും. എന്നാല്‍ ഫെബ്രുവരി 2010 മുതല്‍ ഏപ്രില്‍ 1, 2012 വരെ 714 ഡോള്‍ഫിനുകളും മറ്റ് cetaceans ഉം ലൂസിയാനാ, ടെക്സാസ് ഇതിര്‍ത്തിയിലെ തീരപ്രദേശത്ത് അടിഞ്ഞു. ഇതില്‍ 95% വും ചത്തതായിരുന്നു എന്ന് National Oceanic and Atmospheric Administration റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ ചത്ത ഡോള്‍ഫിനുകളും വെള്ളത്തിലേക്ക് താഴുകയാണ് പതിവ്. കുറെ ഇരപിടിയന്‍മാര്‍ തിന്നും, കുറെ ചീഞ്ഞളിയും. ബാക്കിയുള്ളവയാണ് തീരത്തടിയുന്നത്. യഥാര്‍ത്ഥ മരണ സംഘ്യയുടെ ചെറു ശതമാനമാണ് ഈ 714 എന്ന് NOAA കരുതുന്നു. 1972 ലെ Marine Mammal Protection Act അനുസരിച്ച് ഇത് “Unusual Mortality Event” എന്ന് അവര്‍ പറഞ്ഞു. ഈ കൂട്ട ചാവല്‍ BP യുടെ Deepwater Horizon എണ്ണ ചോര്‍ച്ചയുമായി ചേര്‍ന്നിരിക്കുന്നു. ഏപ്രില്‍ 20, 2010 ല്‍ അവരുടെ എണ്ണക്കിണര്‍ പൊട്ടിത്തെറിക്കുന്നതിന് രണ്ട് മാസം മുമ്പ് മരണ സംഖ്യ കൂടിത്തുടങ്ങിയിരുന്നു. മാസങ്ങളോളം എണ്ണ പൊട്ടിയൊലിച്ചുകൊണ്ടിരുന്നു. പൊട്ടിത്തെറിക്ക് മുമ്പ് 112 ഡോള്‍ഫിനുകള്‍ ചത്തടിഞ്ഞു. Barataria Bay യില്‍ എണ്ണ ചോര്‍ച്ച ബാധിച്ച ജീവനുള്ള 32 ഡോള്‍ഫിനുകളെ NOAA പരിശോധിച്ചിരുന്നു. അവക്കെല്ലാം ഭാരക്കുറവും, അനീമിയയും, രക്തത്തില്‍ പഞ്ചസാര കുറവായും, കരള്‍, ശ്വാസകോശ രോഗങ്ങളുള്ളതായും കണ്ടെത്തി. പകുതിയെണ്ണത്തിന് stress response, metabolism, immune function തുടങ്ങിയ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഹോര്‍മോണിന്റെ അളവ് വളരെ കുറവായാണ് കണ്ടത്. ഇത് പങ്കുവെക്കൂ: Click to email a link to a friend (Opens in new window) Like this: Like Loading... Related Tagged ഗതാഗതം,ചോര്‍ച്ച,ജൈവ കൃഷി,തുണി,പരിസ്ഥിതി,പരുത്തി,വാര്‍ത്ത,CO2 Published by admin View all posts by admin പോസ്റ്റുകളിലൂടെ മുമ്പത്തെ ലേഖനം കുറച്ച് ജനാധിപത്യ ചരിത്രം അടുത്ത ലേഖനം ഭൂഗുരുത്വ വെളിച്ചം ഒരു മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക Enter your comment here... Fill in your details below or click an icon to log in: ഇ-മെയ്ല്‍ (Address never made public) പേര് വെബ്സൈറ്റ് You are commenting using your WordPress.com account. ( Log Out / മാറ്റുക ) You are commenting using your Twitter account. ( Log Out / മാറ്റുക ) You are commenting using your Facebook account. ( Log Out / മാറ്റുക ) റദ്ദാക്കുക Connecting to %s Notify me of new comments via email. Notify me of new posts via email. Δ rss mail ഉപഭോഗം കുറക്കൂ, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങൂ. പണാധിപത്യം ഭാവിതലമുറകള്‍ക്ക് നാശം പണത്തിന്റെ കേന്ദ്രീകരണം തടയൂ മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക വെറുപ്പിന്റേയും അറിവില്ലായ്മയുടേയും വ്യാപനം തടയുക എല്ലാ യുദ്ധങ്ങളും ഉടന്‍ നിര്‍ത്തുക സൈന്യത്തെ ഇല്ലാതാക്കുക. അറിവാണ് ശരിയായ പരിഹാരം This is a non-profit educational web site. പങ്കാളികളാകൂ ഈ ജനകീയ മാധ്യമ സംരംഭത്തിന്റെ നിലനില്‍പ്പിനായി എല്ലാ മാസവും 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക ഈ അക്കൌണ്ടിലേക്ക് അയച്ചുതന്ന് താങ്കളും പങ്കാളിയാവൂ. നേരിടം മെയിലിങ് ലിസ്റ്റില്‍ അംഗമാകാന്‍. ഈ ലിങ്ക് സന്ദര്‍ശിക്കുക. തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ നിര്‍ബന്ധമാക്കുക റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്. ആധാറിനെക്കുറിച്ച് ഇൻഡ്യൻ പൗരൻമാരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികളുടെ ആധാര്‍ നമ്പരിടില്‍ ഉടന്‍ നിര്‍ത്തലാക്കുക. ആധാര്‍ ആധിപത്യം അവസാനിപ്പിക്കുക. സാമൂഹ്യ മാധ്യമങ്ങള്‍ തെമ്മാടികളുടെ മാധ്യമമാണ് കള്ളവും, വെറുപ്പം അക്രമവും പ്രചരിപ്പിക്കാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ. വാട്ട്സാപ്പിലും മറ്റ് ആപ്പിലൂടെ പ്രചരിക്കുന്ന ധാരാളം വീഡിയോകള്‍ മനുഷ്യരെ മൃഗമാക്കുന്ന തരത്തിലാണ്. താങ്കളെ പോലുള്ള മാന്യാരയ വ്യക്തികള്‍ ആ തെമ്മാടി മാധ്യമങ്ങള്‍ക്ക് മാന്യതയുണ്ടാക്കാനായി അവയില്‍ എഴുതരുത്. സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അവ social control media ആണ്. …→ സമകാലീനം സ്ക്രീനിലൂടെ അക്രമം പ്രചരിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യുന്നവരെ അതേ അക്രമം ആക്രമിച്ചപ്പോള്‍ വാവിട്ട് കരയുന്നവര്‍ ശ്രദ്ധിക്കുക – ഇത് നിങ്ങള്‍ തന്നെ വിതച്ച വിത്തുകളാണ്. സിനിമക്ക് പണം കൊടുക്കരുത്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് സിനിമക്കാരന് അമിത പ്രാധാന്യം വേണ്ട. + സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം + മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും + സദാചാരഗുണ്ടകള്‍ എങ്ങനെയുണ്ടാകുന്നു? + വൃത്തികെട്ട മലയാളികള്‍ + പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു ഇമെയിൽ വഴി ബ്ലോഗ് പിന്തുടരുക ഈ ബ്ലോഗ് പിന്തുടരാനും ഇമെയിൽ വഴി പുതിയ പോസ്റ്റുകളുടെ അറിയിപ്പുകൾ സ്വീകരിക്കാനും താങ്കളുടെ ഇമെയിൽ വിലാസം നൽകുക. ഇമെയ്ല്‍ വിലാസം: പിന്തുടരുക മുഖചിത്രം Valeria Vital, an ER tech, holds a sign during a protest by medical professionals working for Kaiser Permanente in Oakland, Calif., and their supporters on March 23, 2020. Photo: Carlos Avila Gonzalez/San Francisco Chronicle via Polaris
ജനങ്ങളിലേക്ക്‌ പാലമിടണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അണികളെ ഉണർത്തിയത്‌ വർഷങ്ങൾക്കുശേഷം ചേർന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവിന്റെ സമാപന വേദിയിലാണ്‌. ഏഴു വർഷത്തിലേറെ ഭരണത്തിലിരുന്നിട്ടും ജനവിശ്വാസം നേടാനായില്ലെന്ന കുറ്റസമ്മതമാണോ മോദിയുടേത്‌. അതോ, ഇനിയും ജനങ്ങളെ വാഗ്‌ദാനക്കെണിയിൽ കുരുക്കി ഭരണം തുടരാമെന്ന വ്യാമോഹമോ. രണ്ടാം യുപിഎ സർക്കാരിന്റെ അഴിമതിയും കോർപറേറ്റുസേവയും മുതലെടുത്താണ്‌ മോദി അധികാരത്തിലേറിയത്‌. 50 രൂപയ്‌ക്ക്‌ പെട്രോൾ, കള്ളപ്പണം പിടിച്ചെടുത്ത്‌ പാവങ്ങളുടെ ബാങ്ക്‌ അക്കൗണ്ടിലിടും എന്നൊക്കെ പറഞ്ഞാണ്‌ വോട്ടുനേടിയത്‌. ഹിന്ദുത്വവികാരവും വികസന വായാടിത്തവും തരംപോലെ ഉപയോഗിച്ച്‌ രണ്ടാമൂഴവും നേടി. ന്യൂനപക്ഷ വിഭാഗങ്ങളെ ഒറ്റപ്പെടുത്തുന്ന വർഗീയ അജൻഡകളും കോർപറേറ്റ്‌ തോഴൻമാരുടെ താൽപ്പര്യങ്ങളുമായിരുന്നു ബിജെപി ഭരണത്തിന്റെ മുഖമുദ്ര. പക്ഷേ, ദുരിതങ്ങൾ പേറുന്ന സാമാന്യ ജനങ്ങൾ യാഥാർഥ്യങ്ങളിലേക്ക്‌ കണ്ണുതുറന്നിരിക്കുന്നു. പാലമിടലും ജനസേവനവുമൊക്കെ ഉരുവിടാൻ മോദി നിർബന്ധിതനായ സാഹചര്യം ഇതാണ്‌. അതിസമ്പന്നർ ഒഴികെ, മറ്റെല്ലാ ജനവിഭാഗങ്ങളുടെയും നട്ടെല്ലൊടിച്ച കാലമാണ്‌ പിന്നിട്ട ഏഴരവർഷം. ഡീസൽ വിലനിയന്ത്രണംകൂടി എടുത്തുകളഞ്ഞതോടെ വിലക്കയറ്റം പിടിച്ചാൽ കിട്ടാതായി. പാചകവാതകം തൊട്ടാൽ പൊള്ളും. തൊഴിലുറപ്പും ഗ്രാമവ്യവസായങ്ങളും തകർത്തു. പൊതുമേഖല വിറ്റുതുലച്ചു. എയർഇന്ത്യയും ഇന്ത്യൻ റെയിൽവേയും വിമാനത്താവളങ്ങളും കപ്പൽശാലകളും ഇനി ദേശീയതയുടെ ചിഹ്നങ്ങളല്ല. നികുതിപ്പണംകൊണ്ടു നിർമിച്ച റോഡും പാലവുംവരെ വിൽപ്പനയ്‌ക്കുവച്ചു. കുത്തകകളുടെ വായ്‌പകൾ എഴുതിത്തള്ളി. പ്രളയവും മഹാമാരിയും വീർപ്പുമുട്ടിച്ച നാളുകളിൽപ്പോലും കേന്ദ്രഭരണം ജനജീവിതത്തിലേക്ക്‌ എത്തിനോക്കിയില്ല. വാക്‌സിൻ വിലകൊടുത്തു വാങ്ങണമെന്ന തീരുമാനം സുപ്രീംകോടതിയാണ്‌ തിരുത്തിച്ചത്‌. കാർഷിക മേഖലയാകെ വിദേശമൂലധനത്തിന്‌ തുറന്നുകൊടുത്ത നിയമം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഒരു വർഷമായി മണ്ണിന്റെ മക്കൾ തെരുവിൽ പോരാടുകയാണ്‌. സമര ഭൂമികളിൽ തണുത്തുവിറച്ചും പകർച്ചവ്യാധി പിടിച്ചും വാഹനം ഇടിച്ചുമൊക്കെ കൊല്ലപ്പെട്ടവർ എഴുന്നൂറോളമാണ്‌. ലക്ഷക്കണക്കായ ഈ കർഷക പോരാളികൾ മോദി പാലമിടാനൊരുങ്ങുന്നവരിൽ ഉൾപ്പെടുമോ. കർഷകരേ, എന്താണ്‌ നിങ്ങളുടെ ആവശ്യമെന്ന്‌ ഒരുതവണയെങ്കിലും ചോദിക്കാൻ തോന്നാത്ത ഈ ഭരണാധികാരിയാണ്‌ ഗ്രാമീണ ഇന്ത്യയുടെ വിശ്വാസം തേടിയിറങ്ങാൻ പ്രവർത്തകരെ ആഹ്വാനം ചെയ്യുന്നത്‌. എന്ത്‌ അതിക്രമം ചെയ്യുമ്പോഴും മത ചിന്തയും വിശ്വാസവും അടിത്തറയായുള്ള വോട്ടുബാങ്ക്‌ ഒപ്പമുണ്ടെന്ന അഹങ്കാരമാണ്‌ ബിജെപിയെ നയിച്ചിരുന്നത്‌. കോടികൾ മുടക്കി ജനവിധി അട്ടിമറിക്കാനുള്ള കുതന്ത്രങ്ങളും തുണച്ചുപോന്നു. എന്നാൽ, ജീവിതദുരിതങ്ങൾ നേർക്കുനേർ നിൽക്കുമ്പോഴെല്ലാം എല്ലാംമറന്ന്‌ പോരാളിയാകുന്ന മനുഷ്യരാണ്‌ ഇപ്പോൾ മോദിയുടെ തലക്കു തീ പിടിപ്പിക്കുന്നത്‌. കർഷകവിരുദ്ധ നിയമങ്ങൾ മാറ്റിയില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ മാറ്റുമെന്ന മുദ്രാവാക്യം ഉത്തരേന്ത്യൻ നാടുകളിൽ വേരുപിടിക്കുന്നത്‌ ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്‌. അടുത്തിടെ നടന്ന ലോക്‌സഭ–- നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം കടുത്ത ആഘാതമായതും ഇതുകൊണ്ടുതന്നെ. ഹിമാചലിലും ബംഗാളിലുമുണ്ടായ തിരിച്ചടി ബിജെപിയെ പുനർചിന്തനത്തിന്‌ പ്രേരിപ്പിക്കുന്നതായി. തൊട്ടടുത്ത ദിവസംതന്നെ പെട്രോൾ, ഡീസൽ നികുതി കുറച്ചത്‌ പ്രായശ്ചിത്തമായി വിലയിരുത്തപ്പെട്ടു. എന്നാൽ, അവിടെയും ദീപാവലി സമ്മാനമെന്ന വർഗീയ കാർഡ്‌ ഇറക്കാൻ മടിയുണ്ടായില്ല. ഇത്തരം വിദ്യകളൊന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പര്യാപ്‌തമാകില്ലെന്ന പാഠം ബിജെപി പഠിക്കാനിരിക്കുന്നതേയുള്ളൂ. കർഷകരെ സഹായിക്കാനാണ്‌ പുതിയ നിയമങ്ങളെന്നും കക്കൂസ്‌ നിർമിക്കാനാണ്‌ പെട്രോൾ വില കൂട്ടുന്നതെന്നും പറയാൻ മടിക്കാത്തവരാണ്‌ ഇവർ. അടുത്തവർഷം ആദ്യം തെരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ചിൽ നാല്‌ സംസ്ഥാനത്തിലും ബിജെപിയാണ്‌ ഭരണകക്ഷി. തുടർന്നു നടക്കുന്ന രണ്ട്‌ സംസ്ഥാന തെരഞ്ഞെടുപ്പും അവർക്കുതന്നെയാണ്‌ വെല്ലുവിളി. വെറുതെയല്ല മോദി ജനങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നത്‌. പക്ഷേ, ആഗ്രഹിക്കുംപോലെ ജനവിശ്വാസമല്ല, ജനകീയ വിചാരണയാണ്‌ ബിജെപിയെ കാത്തിരിക്കുന്നത്‌. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. Tags : bjp narendra modi ബിജെപി നരേന്ദ്ര മോഡി മറ്റു വാർത്തകൾ കൊടകര കുഴൽപ്പണം: ബിജെപി നേതാക്കളെ രക്ഷിക്കാൻ കേന്ദ്ര ഇടപെടൽ പശുക്കളെ സംരക്ഷിക്കുന്നില്ല; ബിജെപിക്ക്‌ വോട്ടുചെയ്യരുതെന്ന്‌ മാൽദാരി സമുദായം ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ : ആംബുലൻസിന്റെ പേരിൽ ബിജെപി കോൺഗ്രസ്‌ പോര്‌ നമ്പറില്ലാത്ത രസീതിൽ 100 കോടി പിരിക്കാൻ ബിജെപി പഠിപ്പിക്കുന്ന ചരിത്രം കൊളാേണിയൽ ഗൂഢാലോചനയെന്ന്‌ മോദി VIDEO - "​ഗവർണർ സർക്കാർ കാര്യങ്ങളിൽ ഇടപെടണ്ട"; അന്ന് മോദി പറഞ്ഞു VIDEO - പ്രധാനമന്ത്രി പ്രതിമാ പ്രേമത്തിലാണ് കോവിഡിനു മുന്നിൽ തോൽക്കുന്നവർ കോൺഗ്രസിന്റെ പ്രതിസന്ധി 600 കോടി വോട്ടര്‍മാര്‍ പരാമര്‍ശം; മോഡിയെ ട്രോളി സോഷ്യല്‍ മീഡിയ നെഹ്‌റുവിനെ സ്‌ത്രീലമ്പടനാക്കി അപമാനിച്ച് ബിജെപി; പ്രചരണം തിരിച്ചടിയാകുന്നു ജനാധിപത്യ ധ്വംസനത്തിന്റെ അപകട മുഖം മോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശനവും മാറുന്ന വിദേശനയവും ബിജെപി ഓഫീസില്‍ ബോംബ് പൊട്ടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌ത് യുവമോര്‍ച്ച നേതാവ് പെട്ടു ഈ പ്രക്ഷോഭം ഒരു താക്കീത് അഴിമതിക്കാര്‍ ഇനിയുമുണ്ട് ---- പ്രധാന വാർത്തകൾ ഡൽഹിയിൽ ഭരണം ഉറപ്പിച്ച് ആം ആദ്‌‌മി ചരിത്രവിജയത്തിലേക്ക്; ബിജെപിക്ക് കനത്ത തിരിച്ചടി പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണന: മുഖ്യമന്ത്രി സർവ്വകലാശാല നിയമ ഭേദഗതി ബിൽ: പ്രതിപക്ഷത്തിന്റെ തടസ്സവാദം തള്ളി സ്പീക്കർ ആർബിഐ റിപ്പോ നിരക്ക് വർധിപ്പിച്ചു; വായ്‌പാ പലിശ കൂടും ഗിനിയയിൽ തടവിലായ കപ്പൽ ജീവനക്കാർ സുരക്ഷിതർ; മോചനം കഴിയുന്നത്ര വേഗത്തിൽ: മുഖ്യമന്ത്രി ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ് പുന:സ്ഥാപിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും ആലപ്പുഴ മെഡിക്കൽ കോളേജിലെ മരണം: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു സ്വേച്ഛാധിപതികളുടെ കാൽപ്പന്തു രാഷ്‌ട്രീയം തീരദേശ ഹൈവേ ഒന്നാം റീച്ച്: വകുപ്പുകൾ ഏകോപിതമായി പ്രവർത്തിക്കും ഭാര്യയുമായി പിണങ്ങിയ യുവാവ്‌ പൊലീസ് സ്റ്റേഷൻ വളപ്പിൽ ആത്മഹത്യക്ക്‌ ശ്രമിച്ചു ----- -----  സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്.
മധ്യപ്രദേശ്: കേന്ദ്രമന്ത്രി രാംദാസ് അത്താവാലയുടെ ‘ഗോ കൊറോണ ഗോ’ മന്ത്രത്തിന് ശേഷം ‘ഓട് കൊറോണേ ഓട്’ മന്ത്രവുമായി മധ്യപ്രദേശിലെ ഗ്രാമീണര്‍. സംസ്ഥാനത്തെ അഗര്‍ മാള്‍വ ജില്ലയിലുള്ള ഗണേശ്പുര ഗ്രാമത്തിലുള്ള ഗ്രാമീണരാണ് ഞായറാഴ്ച പന്തം കത്തിച്ച്, മന്ത്രംജപിച്ച് കൊറോണയെ ഓടിക്കാന്‍ ശ്രമിച്ചത്. കൊറോണ വൈറസ് തങ്ങളുടെ ഗ്രാമത്തില്‍ നിന്ന് തുടച്ചു നീക്കാമെന്ന പ്രതീക്ഷയിലാണ് ഗ്രാമീണര്‍ കത്തിച്ച പന്തവുമായി മന്ത്രം ചൊല്ലി നെട്ടോട്ടമോടിയത്. ഈ ദൃശ്യങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഗര്‍ മാല്‍വ ജില്ലയിലെ ഗണേഷ്പുര ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികള്‍ ചൂട്ടും കത്തിച്ച് തെരുവിലൂടെ ‘ഭാഗ് കൊറോണ ഭാഗ്’ (ഓടൂ കൊറോണ ഓടൂ) മുദ്രാവാക്യം മുഴക്കി ഓടുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ചൂട്ടുകള്‍ ശക്തിയില്‍ വീശുന്നതും ഗ്രാമത്തിന് പുറത്തേക്ക് എറിയുന്നതും ദൃശ്യത്തില്‍ കാണാം. ഇതോടെ കോവിഡ് ശാപം ഗ്രാമത്തില്‍ നിന്ന് ഒഴിഞ്ഞു പോകുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം. ഗ്രാമത്തില്‍ മഹാമാരി പടര്‍ന്നു പിടിച്ചാല്‍ ഓരോ വീട്ടില്‍ നിന്നും ഒരാള്‍ ഇങ്ങനെ ചെയ്യണം. വീട്ടില്‍ നിന്ന് തീ കൊളുത്തി പന്തം ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ കൊണ്ടുപോയി കളയണം. ഇതാണ് ഗ്രാമത്തിലെ രീതി. ഗ്രാമീണരില്‍ പലരും പനി വന്ന് മരിക്കാന്‍ തുടങ്ങിതോടെയാണ് പന്തം കൊളുത്തല്‍ ആചാരം തുടങ്ങിയതെന്ന് ഗ്രാമീണര്‍ പറയുന്നു. ഇത്തരമൊരു ചടങ്ങ് നടത്തിയതോടെ ആരും പനി വന്ന് മരിക്കുന്നില്ലെന്നും ഗ്രാമീണര്‍ അവകാശപ്പെടുന്നു. ‘എന്റെ ഗ്രാമമായ ഗണേശപുരയില്‍ കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി എല്ലാ ദിവസവും ഒരു മരണമെങ്കിലും സംഭവിക്കുന്നുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ വളരെയധികം പരിഭ്രാന്തരായി. ഗ്രാമത്തിലെ മിക്കവര്‍ക്കും പനിയുണ്ട്. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച ഇതുപോലെ ചെയ്തതിന് ശേഷം ഇതുവരെ ആര്‍ക്കും രോഗം കണ്ടെത്തിയിട്ടില്ല.’ പ്രദേശ വാസികളിലൊരാള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കൊറോണ വന്‍പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ കേന്ദ്രമന്ത്രി രാംദാസ് അത്താവാല ‘ഗോ കൊറോണ ഗോ’ മന്ത്രം ജപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ലോകം മുഴുവന്‍ ഈ മന്ത്രത്തില്‍ വിശ്വസിച്ചു എന്നായിരുന്നു മന്ത്രിയുടെ അവകാശ വാദം. #bhag corona bhag#covi 19madhyapradesh Share 0 FacebookTwitterPinterestWhatsappEmail Related Articles ഭര്‍ത്താവ് നിര്‍ബന്ധിച്ച്‌ ഭാര്യയെ കൊണ്ട് ആസിഡ് കുടിപ്പിച്ചു; ആന്തരാവയവങ്ങള്‍ കത്തികരിഞ്ഞ്... July 21, 2021 ഒരു മാസം മുന്‍പ് കാണാതായ അഞ്ച് സ്ത്രീകളുടെ മൃതദേഹം നഗ്നമാക്കി... July 1, 2021 Recent Posts അടിയന്തിര ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി ജില്ലയിലെ സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്. June 8, 2022 പുരസ്‌കാര പെരുമഴയിൽ “മൂന്ന് ” റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ ഷോട്ട് ഫിലിം പുറത്തിറങ്ങുന്നത് പുരസ്‌കാര പ്രഭയിൽ May 4, 2022 സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കൊവിഡ്; 916 പേര്‍ക്ക് സമ്പര്‍ക്കം, 1444 രോഗമുക്തി; 5 മരണം March 16, 2022 കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചു; എസ്എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ കേരളം; വിമര്‍ശിച്ച് ഷാഫി പറമ്പില്‍
വയസ്സ് മുപ്പത്തി അഞ്ചു ആയി. ഇനി അഞ്ചു കൊല്ലം കഴിഞ്ഞാല്‍ യൂത്ത് കമ്മിറ്റിയില്‍ മെമ്പര്‍ ഷിപ്‌ കിട്ടില്ല. എല്ലാം എത്ര പെട്ടെന്ന്. കുറച്ചു നാള്‍ കൂടി ചെറുപ്പകാരന്‍ എന്ന പേരുണ്ടാകും. അത് കഴിഞ്ഞാല്‍ എല്ലാം പെട്ടെന്നാകും . മധ്യ വയസ്സന്‍ ,വയസ്സന്‍ കിളവന്‍ ,പിന്നെ മരണം ...ഹോ ആലോചിക്കാന്‍ തന്നെ വയ്യ . കഴിഞ്ഞു പോയ കുട്ടികാലം എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ . കോട്ടി [ഗോലി]കളിയും ,മണ്ണ് കൊണ്ട് ചോറും കറിയും വെച്ചും, ആത്ത മരത്തില്‍ ഊഞ്ഞാല്‍ ആടിയും,മഴയില്‍ കുളിച്ചു നടന്നതും ,പുഴയിലെ മുട്ടോളം വെള്ളം ഉള്ള ഭാഗത്ത്‌ നീന്തി പഠിച്ചതും ,തോര്‍ത്ത്‌ കൊണ്ട് പരല്‍ മീന്‍ പിടിച്ചതും ,കാണുന്ന മാവിനൊക്കെ എറിഞ്ഞതും ,എന്നിട്ട് കേട്ട തെറികളും അങ്ങിനെ എഴുതിയാല്‍ തീരാത്തത്ര എന്തെല്ലാം. ഓര്‍കുമ്പോള്‍ തന്നെ ഒരു പുലര്‍ കാല കുളിര്. പാല് അയിസും,അരുള്‍ ജോതി മുട്ടായിയും ,പുളി അച്ചാറും ,നാരങ്ങ മുട്ടായിയുടെയും രുചി വായില്‍ നിന്നു മാറിയിട്ടില്ല .അപ്പോഴേക്കും വാര്‍ദ്ധക്യവും മരണവും .എന്തൊരു കഥ . പിന്നെ വിദ്യാഭ്യാസ കാലം .ഇതൊക്കെ എന്നാ ഉണ്ടായതു ഈ സ്കൂളും കോളേജും ഒക്കെ ഉണ്ടാകുന്നതിനു മുന്പ് ഇവിടെ ആളുകള്‍ ജീവിച്ചില്ലേ .സാംസ്കാരികമായി ചിന്തിക്കുക ,പ്രവര്‍ത്തിക്കുക ,ജീവിക്കുക ഇതൊക്കെയല്ലേ വിദ്യാഭ്യാസം കൊണ്ട് നേടേണ്ടത് .ഇത് വിദ്യാഭ്യാസം ഇല്ലെങ്കിലും നടക്കും.നേടിയവര്‍ കൂടിയപ്പോഴാണ് നാടിന്‍റെ സ്വസ്ഥത കൂടുതല്‍നശിച്ചത് .അതൊക്കെ കരുതി ഒരു പത്തു വരെ . കോളേജില്‍ പോകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു പത്തില്‍ തോറ്റത് കൊണ്ട് അത് നടന്നില്ല . പിന്നെ കരുതി ഭാവിയില്‍ ഒരു അംബാനി ആകണം എന്ന് .അങ്ങിനെ പലതും ചെയ്തു നോക്കി.ഒന്നും നടന്നില്ല ചെയ്യാത്ത പണികളില്ല . ഇപ്പറത്തു അംബാനിയുടെ അക്കൌണ്ടില്‍ പൂജ്യം കൂടി കൂടി വന്നു എന്‍റെ ബാങ്ക് അക്കൌണ്ടില്‍ പൂജ്യങ്ങളുടെ എണ്ണം കുറഞ്ഞു അക്കൌന്റ് അവസാനം കട്ടായിപോയി. ഇടക്ക് കുറച്ചു കാലം .ആധിപിടിച്ച കുറെ നാളുകള്‍ .പ്രാരാബ്ധങ്ങളുടെ കൂട്ടയോട്ടം .എന്നിട്ടോ എന്തെങ്കിലും നേടിയോ? അതുമില്ല എനികുമില്ല ..വീട്ടുകാര്‍കുമില്ല,നാട്ടുകാര്‍കുമില്ല എന്ന അവസ്ഥയായി. പ്രവാസി യായപ്പോള്‍ ആദ്യം കിട്ടിയത് ഷുഗറും പ്രഷറും ,..പ്രവാസികള്‍ക്ക് ഇക്കാമ പോലെയാണ് ഷുഗറും പ്രഷറും .ഇത് ഇല്ലാത്തവന്‍ പ്രവാസിയല്ല .എനിക്ക് ഇക്കാമ കിട്ടി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മറ്റു രണ്ടു കാര്‍ഡും കിട്ടി .പേപ്പര്‍ ഓക്കേ റെഡിആണ്‌ . നാട്ടിലായിരുന്നപ്പോള്‍ ഒരു പ്രഷറും ഷുഗറും ഇല്ലായിരുന്നു .അല്ല എങ്ങിനെ ഉണ്ടാകും .ചെണ്ടക്ക് കോല് വെക്കുന്നടിത് എല്ലാം ഓടുകയല്ലേ !എല്ലാ ഗാനമേളക്കും,അയ്യപ്പന്‍ വിളക്കിനും ,നാലാള് കൂടുന്നിടത്ത് എല്ലാംഎത്തേണ്ട . അപ്പൊ ഇതൊക്കെ ആരു നോക്കുന്നു .നാട്ടില്‍ ആയിരുന്നപ്പോള്‍ പ്രായ മുള്ളവര്‍ പോലും ഷുഗര്‍ ,പ്രഷര്എന്ന് പറഞ്ഞാല്‍ പുച്ഛമായിരുന്നു . ഈയിടെയായി ഇടക്കിടെ ചെസ്റ്റിനു ഒരു ചെറിയ പുകച്ചിലും വേദനയും .ഇടതു ഭാഗത്താണ് കൂടുതലും പുകച്ചില്‍ .ഇടതു വശത്തായത് കൊണ്ട് കുറച്ചു ഭയം കൂടി. ഹൃദയം ആ ഭാഗത്താണ് എന്ന് തോന്നുന്നു .തട്ടി പോയാലോ എന്നൊരു ഭയം വല്ലാതെ കൂടി .ഗ്യാസ് ആയിരിക്കും എന്ന് കരുതി സമാദാനിക്കാന്‍ നോക്കി .അപ്പൊ കൂട്ടുകാര്‍ പറഞ്ഞു ഡോക്ടറെ ഒന്ന് കാണിക്കാന്‍ .എന്തെങ്കിലും പറ്റിയാല്‍ ആരും ഉണ്ടാവില്ല. അന്യ നാട്ടിലാണ് എന്നൊക്കെ .എന്നാല്‍ ഒന്ന് കാണിക്കാം എന്ന് ഞാനും കരുതി . അടുത്തുള്ള ഹോസ്പിറ്റലില്‍ ഒരു ബംഗാളി ഡോക്ടറെ കാണിച്ചു .കമ്പനി ബില്ലായത് കൊണ്ട് ഒരു വിധം എല്ലാം ചെക്ക്‌ ചെയ്തു .ദാ ,,,കിടക്കുന്നു പുതിയ ഒരു സൂക്കേട്‌ കൂടി . കൊളസ്ട്രോള്‍ .ബാഡ് കൊളസ്ട്രോള്‍ കൂടുതലും നല്ല കൊളസ്ട്രോള്‍ കുറവും .അത് പിന്നെ ആവിശ്യ മില്ലാത്തത് എന്റെടുത്ത്‌ അല്പം കൂടുതലാണ് .അപ്പൊ കൊളസ്ട്രോള്‍ ആയിട്ടു കുറയില്ലല്ലോ. ഒരു കൂട് നിറച്ചു മരുന്നും ചീട്ടും ആയിട്ടു റൂമിലേക്ക്‌ മടങ്ങി .മരിച്ചു പോകുമോ എന്നചിന്തയില്‍ ഉറക്കം നഷ്ടപ്പെട്ട് തുടങ്ങി .ഈ മണല്‍ കാട്ടില്‍ നിന്നു മരിച്ചാല്‍ [പടച്ചോനെ കാത്തോളനെ]എന്തായിരിക്കും സ്ഥിതി മറവു ചെയ്യുന്നിടത്ത് ഒരില തണല്‍ ഇല്ല.പരിചയം ഉള്ള ആരും ഉണ്ടാവുകയും ഇല്ല .അല്ല മരിച്ചാല്‍ പിന്നെ എന്തു തണല്‍ ,എന്തു പരിചയം . പിന്നെ ഭക്ഷണം കുറച്ചു ,കമ്പനിയിലെ സെക്കുര്യട്ടി സുടാനിയെയും കൂട്ടി ഓട്ടം തുടങ്ങി .ഒക്കെ ഒരു മാസം പിന്നെ പഴയ പടി .ഇപ്പോ ഈ നല്ല പ്രായത്തില്‍ എല്ലാം ആയി.സന്തോഷമായി . നാട്ടില്‍ ചെന്നിട്ടുള്ള ചുറ്റി കറങ്ങള്‍ ഓര്‍ത്തിട്ടു ഒരു സമാതാനവുമില്ല.കഴിഞ്ഞു പോയത് ഓര്‍ത്തു തിരിഞ്ഞും മറിഞ്ഞും കിടക്കും .ഇവിടെയാണെങ്കില്‍ പണി കഴിഞ്ഞാല്‍ റൂം .ഒരു പെണ്ണിനെ നല്ല വണ്ണം കണ്ടിട്ട് വര്‍ഷം മൂന്നായി .കറുത്ത പര്‍ദയിട്ട മൂടി പുതച്ചുള്ള പോക്ക് കാണുമ്പൊള്‍ തന്നെ കലിയാണ്.ഇനി നോക്കി പോയാലോ തല പോകുന്ന കേസും . ഇവിടെ വന്നു കുറച്ചു കഴിഞ്ഞപ്പോള്‍ തല മുടി നരക്കാന്‍ തുടങ്ങി .ഇപ്പോ താടിയും മൂനാലെണ്ണം നരച്ചു അതും കൂടി യായപ്പോള്‍ ആകെ തളര്‍ന്നു .കണ്ണാടി നോക്കാനൊന്നും പഴയ താല്പര്യം ഇല്ല .നാട്ടില്‍ ചെന്നിട്ടു വായി നോക്കി നടക്കണം എന്ന് വിചാരിച്ചതായിരുന്നു. താടിയും മുടിയും നരച്ചവനെ ഏത് പെണ്ണാണ്‌ നോക്കുക [ഇത് എന്‍റെ പെണ്ണ്പിള്ള വായിക്കില്ല എന്ന് കരുതുന്നു .കുടുംബ കലഹം ] നാസയിലേക്ക് ഒരു കത്തെഴുതണം .നിങ്ങള് ചൊവ്വയിലും ബുധനിലും തപ്പി നടക്കാതെ നാട്ടില്‍ വന്നു വയസ്സകാണ്ടിരിക്കാനും ആയുസ്സ് നീട്ടി കിട്ടാനും ഉള്ള മരുന്ന് കണ്ടു പിടിച്ചിരുന്നെങ്കില്‍ .ഉള്ളതെല്ലാം വിറ്റു പെറുക്കി യെങ്കിലും വാങ്ങി കഴിക്കാമായിരുന്നു .ജീവിക്കാനുള്ള കൊതി കൊണ്ടല്ല മരിക്കാനുള്ള ഭയം കൊണ്ടാണ്. ചെമ്പ് എന്ന സ്ഥലത്ത് ജനിച്ചിരുന്നെങ്കില്‍ മ്മളെ മമ്മൂട്ടിയുടെ അയല്‍ വാസിയായിട്ടു .എന്നാ പിന്നെ ഓന് ചെയ്യുന്നത് ഒളിഞ്ഞു നിന്നു നോക്കി ഓന്റെ മാതിരി ആകാമായിരുന്നു .പഹയനു പത്തറുപതു വയസ്സായിട്ടും ഒരു കോട്ടവുമില്ല.പതിനെട്ടും ഇരുപതും വയസ്സുള്ള കുട്ട്യോളപ്പം ആടി പാടി നടക്കുകയല്ലേ .പഹയന്‍ ഓന്റെ സൌന്ദര്യത്തിന്റെ രഹസ്യം പറഞ്ഞു തരുന്നില്ല . അറുപതു വയസ്സുള്ള മമ്മൂട്ടിയും മുപ്പത്തി അഞ്ചു വയസ്സുള്ള ഞാനും നിന്നാല്‍ പെണ്ണുങ്ങള്‍കെല്ലാം മമ്മൂട്ടീനെ മതി .മമ്മൂട്ടിക്ക് എന്തെ കൊമ്പുണ്ടോ ?. ഓന് ദൈവം എല്ലാം വാരി കോരി നല്‍കി .ഞമ്മക്ക് ഇച്ചിരി യെ തന്നുള്ളൂ .[അസൂയ ] പലപ്പോഴും ഇങ്ങിനെ ഓരോന്ന് ആലോചിച്ചു നിരാശിച്ചു കിടക്കുമ്പോള്‍ സമാധാനിക്കാന്‍വേണ്ടി ഭഗവത് ഗീതയില മഹത് വചനങ്ങള്‍ ഓര്‍ക്കും .സംഭവിച്ചതെല്ലാം നല്ലതിന് ,ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന് ..എന്നാലോ ഇതൊന്നും ആലോചികാണ്ട് നടക്കുമ്പോള്‍ അടുത്ത വീട്ടിലെ ഗീതയെ പറ്റി ഓര്‍ത്തു കിടക്കും . പിന്നെങ്ങിനെ നന്നാകും .നന്നാകരുത് നന്നായി പോയാല്‍ രാഷ്ട്രപതി യായി പോകും .പത്തു നാനൂറു മുറിയുള്ള വീട്ടില്‍ രാഷ്‌ട്രപതി ഭവന്‍ അതും ഒരു ജയിലാണ് .ചുറ്റും ഒരു പാട് ആളുകളും പരിചാരകരും ഒക്കെയായിട്ട്‌ ഒരു ബഹളമായിരിക്കും. വൈകുന്നേരത്തെ ഒരു ഒഴിവിനു അടുത്ത ബസ്‌ സ്റ്റോപ്പില്‍ പോയി കൂട്ടുകാരോടൊപ്പം തമാശ പറഞ്ഞിരിക്കാന്‍ കഴിയില്ല ,പിന്നെ കട്ടയിട്ടു [പിരിവു ]കാട്ടാസ് റം വാങ്ങി അടിച്ചു പിമ്പിരിയായി എവിടെയെങ്കിലും വീണു കിടക്കാനും ഒന്നും കഴിയില്ല .അത് കൊണ്ട് അത് ഞമ്മക്ക് ശരിയാകില്ല . ഒടുവില്‍ ദുര്‍ഗുണ പാഠ ശാലയിലേക്ക് [സൌദി ]വിമാനം കയറി നാട്ടില്‍ അലമ്പ് കളിച്ചു നടക്കുന്നവരെയും ,കിട്ടുന്നത് അന്നന്ന് നശിപ്പികുന്നവരെയും നന്നാക്കി എടുക്കാനുള്ള വര്‍ക്ക്‌ ഷോപ്പാണ് ഗള്‍ഫ്‌ നാടുകള്‍ .പ്രത്യകിച്ചു സൌദി . ഉള്ളത് പറയണമല്ലോ ഇപ്പോള്‍ മൂന്ന് കൊല്ലമായി വലിയ തെറ്റുകളൊന്നും ചെയ്യാതെ കിട്ടുന്നതില്‍ മിച്ചം വെച്ചു കഴിയുന്നു ഇങ്ങിനെ നാട്ടില്‍ കഴിഞ്ഞിരുന്നെങ്കില്‍ വീട്ടിലെങ്കിലും ഒരു അംബാനിയാകാംമായിരുന്നു. പറഞ്ഞു വന്നത് വയസ്സ് മുപ്പത്തി അഞ്ചു .കേരളത്തില്‍ ഒരാളുടെ ശരാശരി ആയുസ്സ് പണ്ട് അറുപതു വയസ്സായിരുന്നു .ഇപ്പോള്‍ അന്പതാണ് എന്നാണ് ഓര്‍മ .അങ്ങിനെയെങ്കില്‍ .366 ഗുണനം50=18300 ദിവസം അമ്പതു വര്‍ഷം ജീവിക്കുന്ന ഒരാള്‍ക്ക് കിട്ടുന്ന ദിവസം .എനിക്ക് ഇനി ബാക്കി പതിനഞ്ചു വര്‍ഷം 15 ഗുണനം 366 =5490 ദിവസം .തല ചുറ്റുന്നത്‌ പോലെ തോന്നുന്നു വെറും 5490 ദിവസം. മുപ്പത്തി അഞ്ചു വര്‍ഷം തന്നെ പെട്ടെന്ന് പോയി പിന്നയാ പതിനഞ്ചു വര്‍ഷം .അതില്‍ കൂടുതല്‍ കിട്ടിയാല്‍ ബോണസ്സായിരിക്കും.നിങ്ങളും ഒന്ന് കൂട്ടി നോക്കു എത്ര ദിവസം ബാക്കിയുണ്ടെന്ന് എത്രയും കാലം ജീവിച്ചു എന്ന് പറയാന്‍ പറ്റില്ല .കഴിഞ്ഞു എന്നെ പറയാന്‍ പറ്റുള്ളൂ .ജീവിക്കാന്‍ തുടങ്ങിയപ്പോഴേക്കും പ്രഷര്‍ ,ഷുഗറും ,കൊളസ്ട്രോളും ,നരയും ഒടുവില്‍ മരണവും ഒന്നും പറയേണ്ട ..തല വിധി അല്ലാതെന്താ പറയുക . ദൈവമേ ഒരു നൂറു വയസ്സ് ആയുസ്സെങ്കിലും തരണേ ,പിന്നെ കുറെ പണവും .......... മനസ്സില്‍ ഇപ്പോഴും കുട്ടികളി മാറിയിട്ടില്ല ...ശരീരം അനുസരണ കേടു കാണിക്കുന്നു .അനുഭവിക്കുക തന്നെ . Posted by കുമ്മാട്ടി at 19:23 17 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: എന്‍റെ ആത്മ നൊമ്പരങ്ങള്‍ Friday, 3 August 2012 കാരക്ക അച്ചാര്‍.... .. കാരക്ക അച്ചാര്‍.... .. ... കാരക്കക്ക് ഈത്ത പഴം എന്നും പേരുണ്ട്,അറബിയില്‍ തമര്‍ എന്നും ഹിന്ദിയില്‍ കജൂര്‍ എന്നും ഇംഗ്ലീഷില്‍ dates എന്നും പറയും വേറെ ഭാഷയില്‍ ചോദിക്കരുത് അറിയില്ല .മരുഭൂമിയിലെ കായ്കുന്ന സ്വര്‍ണം മാണ്‌ കാരക്ക .യാതൊരു ദോഷ ഫലങ്ങള്‍ ഇല്ലാത്ത കാരക്ക പോഷക സമ്പുഷ്ടമാണ്. പല നാടുകളിലും കാരക്ക കൃഷി ചെയ്യുന്നുണ്ട് .എന്നാലും അറേബ്യന്‍ നാടുകളിലെ കാരക്കയാണ് ഗുണത്തില്‍ മുന്നില്‍ .മുഹമ്മദ്‌ നബിക്ക് [സ ]ഏറെ ഇഷ്ടമുള്ള കാരക്കയാണ് അജുവ .വില കൂടുതലാണെങ്കിലും നല്ല സ്വാദിഷ്ടവും പോഷക സമ്പുഷ്ടമാണ് .ദിവസവും കഴിച്ചാല്‍ പല രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ കഴിയുന്നതുമാണ് അച്ചാറിന്റെ കൂട്ടുകള്‍ പറയും മുന്പ് അതുണ്ടാക്കാന്‍ വന്ന സാഹചര്യം കൂടി ഒന്ന് പറയാം .അപ്പോഴേ അതിനു രസമുണ്ടാകുകയുള്ളൂ എന്ന് തോന്നുന്നു. ചരിത്ര മുറങ്ങുന്ന മദീനയില്‍ ആണ്‌ ഞാനിപ്പോള്‍ ജോലി ചെയ്യുന്നത്.അന്ത്യ പ്രവാചകന്‍ മുത്ത്‌ റസൂല്‍ ഉറങ്ങുന്ന ഹറമില്‍ നിന്നു ഏകദേശം നാല് കിലോമീറ്റര്‍ ദൂരമേയുള്ളൂ ഞാന്‍ താമസിക്കുന്ന സ്ഥലത്തേക്ക്. മദീനയിലെ പഴയ പള്ളികളില്‍ ഒന്നാണ് മസ്ജിദ് ഇറുവ ,ഈ പള്ളിയോടു ചേര്‍ന്നാണ് എന്‍റെ റൂം.ഇസ്ലാമിക ചരിത്രവുമായി ബന്ധപെട്ട വേറെയും കുറെ പള്ളികള്‍ ഉണ്ട് ഞാന്‍ താമസിക്കുന്ന സ്ഥലത്തിന്റെ പരിസരത്ത് .മസ്ജിദ് കുബ,മസ്ജിദ് മീക്കാത്,മസ്ജിദ് കിബലെതെന്‍,ബിലാല്‍ മസ്ജിദ്,തുര്‍ക്കി മസ്ജിദ് എന്നിവ. ഇറുവ മസ്ജിദില്‍ ആണ് ഞാന്‍ നോമ്പ് തുറക്കാന്‍ എല്ലാ ദിവസവും പോകാറ് [ഹറമിലും പോകാറുണ്ട്] കൂടുതല്‍ ദിവസവും ഇവിടെയാണ് പോകുക .ഈ പള്ളിയില്‍ നോമ്പ് തുറക്കാന്‍ ഏകദേശം നൂറില്‍ കുറയാത്ത ആളുകള്‍ ഉണ്ടാകും .ഇവിടെ എത്തുന്ന എല്ലാവര്‍ക്കും ഓരോ പ്ലാസ്റ്റിക് കവറില്‍ വെള്ളം ,കാരക്ക,ജൂസ്,ലബാന്‍[ [[[[[[മോര്] സബാതി[തൈര് ] കഫ്സ[നാട്ടിലെ ബിരിയാണി പോലെത്തെ അറബി ഭക്ഷണം ഇതാണ് പിന്നീട ബിരിയാണി ആയത്എന്ന് തോന്നുന്നു ]പിന്നെ തമ്മീസ് ഇത്രയും സാധനങ്ങള്‍ ഉണ്ടാകും .നോമ്പ് തുറക്കുമ്പോള്‍ കാരക്കയും വെള്ളവും കഴിച്ചു തുറക്കും .പള്ളിയില്‍ ഇരുന്നു കഴിക്കാന്‍ സംവിധാനം ഉണ്ടെങ്കിലും മഗിരിബ് നിസ്കാരം കഴിഞ്ഞു റൂമില്‍ വന്നിട്ടേ അല്പം കനത്തില്‍ കഴിക്കുകയുള്ളൂ . മൂന്ന് പേരുള്ള റൂമില്‍ മൂന്ന് പേരും ഭക്ഷണം റൂമില്‍ കൊണ്ട് വരും. നോമ്പ് പത്തു ആയപ്പോഴേക്കുംപള്ളിയില്‍ നിന്നും കിട്ടിയ കാരക്ക രണ്ടു കിലോയോളം റൂമില്‍ ബാക്കിയായി .എന്തു ചെയ്യും എന്ന് ആലോചിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്പ് വീട്ടില്‍ നിന്നു കാരക്ക അച്ചാര്‍ കഴിച്ചത് ഓര്‍മ വന്നു .പിന്നെ ഒന്നും നോക്കിയില്ല കേരള സ്റ്റോറില്‍ പോയി അച്ചാറ് പൊടിയും മറ്റു സാധനങ്ങളും വാങ്ങി അടുക്കളയിലേക്കു പ്രവേശിച്ചു .അറിയും പോലെ അങ്ങ് ഉണ്ടാക്കി . ഞങ്ങള്‍ കൊഴികൊട്ടുകാര്‍ക്ക് അച്ചാര്‍ വലിയ ഇഷ്ടമാണ് പലരും ഇതുവരെ കൂട്ടാത്ത ഒരു പാട് അച്ചാര്‍ ഞങ്ങളെ പ്രദേശത്ത് ഉണ്ടാക്കും ,പറങ്കി മാങ്ങാ ,ചേന ,ജാതിക്ക ,കാരക്ക അങ്ങിനെ പോകും ലിസ്റ്റ് . ഇപ്പോള്‍ കുടുംബ ശ്രീ ക്കാര്‍ നൂറ്റിയൊന്ന് തരം അച്ചാര്‍ ഉണ്ടാക്കി വില്കുന്നുനുണ്ട് . അച്ചാര്‍ ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ തോന്നി എന്‍റെ ബ്ലോഗിലെ പാചകത്തില്‍ ഒരു കുറിപ്പ് എഴുതാം എന്ന് . ഇതിനു മുന്പ് ഞാന്‍ മോരു കറി ഉണ്ടാക്കുന്നതിനു കുറിച്ച് ഒരു കുറിപ്പ് എഴുതിയിരുന്നു .അത് വായിച്ച പ്രവാസികളായ എന്‍റെ രണ്ടു മൂന്ന് സുഹൃത്തുക്കള്‍ എന്നെ വിളിച്ചു പറഞ്ഞു ഞങ്ങള്‍ ഉണ്ടാക്കി നോക്കി നന്നായിടുണ്ട് എന്നല്ലാം . ഇനി എന്‍റെ അച്ചാര്‍ കുറിപ്പ് ഏതെങ്കിലും ഒരു പ്രവാസികെങ്കിലും ഉപകാര പെട്ടാല്‍ ഉള്ള ജാടയില്‍ അല്പം കൂടി കൂട്ടമായിരുന്നു. എത്രയും എഴുതി കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ ഒരു സംശയം .എന്‍റെ ഉള്ളിലെ സദാചാര പോലീസ് ഉണര്‍ന്നു .ഒരു തട്ടി കൂട്ട് അച്ചാര്‍ ഉണ്ടാക്കുന്നതിനു ഇങ്ങിനെയൊക്കെ എഴുതണോ.അച്ചാറ് ഉണ്ടാകുന്ന ഈസ്റെന്‍ കമ്പനി പോലുംരണ്ടു വരിയില്‍ ഒതുക്കി .ബ്ലോഗിലെ സദാചാര പോലീസുകാര്‍ കണ്ടാല്‍ നിന്നെ വെറുതെ വിടുമോ? അതും ശരിയാണല്ലോ , ഒരു നിമിഷം ഞാന്‍ചിന്തിച്ചു .അപ്പോഴും എന്‍റെ മനസ്സിന് പിടി വാശി. നീ ഇങ്ങിനെ തന്നെ എഴുതണം.നീ നിന്നെ ആദ്യം ബോധിപ്പിക്കുക എന്നിട്ട് മതി നാട്ടുകാരെ .പിന്നെ ഒന്നും നോക്കിയില്ല .അഭിപ്രായം പറയാനുള്ളതാണ് ,അഭിപ്രായം ഇരുമ്പ് ഒലക്കയല്ല എന്നൊക്കെ മഹാന്‍ മാര്‍ പറഞ്ഞ പഴയ സൂത്ര വാക്യങ്ങള്‍ എടുത്തു എന്നോട് തന്നെ കാച്ചി തടി തപ്പി .ഇപ്പോ തന്നെ ഒരു അച്ചാര്‍ പരുവം ആയി എന്ന് തോന്നുന്നു . ഇനി അച്ചാര്‍ ഉണ്ടാക്കാം . എനിക്ക് അറിയാവുന്നത് പോലെയുള്ള ചേരുവ താഴെ ചേര്‍കുന്നു. അവിശ്യമുള്ള സാധനങ്ങള്‍ -നല്ല പഴുത്ത കാരക്ക ,കടുക് ,ഉലുവ ,ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് കറിവേപ്പില ,നല്ലെണ്ണ ,അച്ചാര്‍ പൊടി ,വിനാഗിരി,ഉപ്പ് . ഉണ്ടാക്കുന്ന വിധം -പാത്രം ചൂടായതിനു ശേഷം എണ്ണ ഒഴിക്കുക .എണ്ണ ചൂടായി കഴിഞ്ഞാല്‍ കടുക് പൊട്ടിക്കുക .അല്പം ഉലുവ കൂടി ചേര്‍ക്കുക .ഉലുവ കരിയുന്നതിനു മുന്പ് ഇഞ്ചി ഇടുക.ഇഞ്ചി മൂത്ത് തുടങ്ങുമ്പോള്‍പച്ചമുളക് വെളുത്തുള്ളി ചേര്‍ക്കുക .കറിവേപ്പിലയും ചേര്‍ത്ത് നന്നായി മൂപ്പിച്ചു വയറ്റുക .തീ കുറച്ചു വെച്ചതിനു ശേഷം കുരു കളഞ്ഞു ചീന്തിയ കാരക്ക ഇതില്‍ ചേര്‍ക്കുക .നന്നായി ഇളക്കി യതിനു ശേഷം .ഇറക്കി വെച്ചു അച്ചാര്‍ പൊടി ആവിശ്യത്തിന് ചേര്‍ത്ത്അല്പം ഉപ്പും കൂട്ടി ഇളക്കുക .എന്നിട്ട് വീണ്ടും ചെറിയ ചൂടില്‍ അല്പം സമയം കൂടി അടുപ്പത് വെച്ചതിനു ശേഷം ഇറക്കി വെക്കുക .ചൂട് ആറിയതിനു ശേഷം വിനാകിരി ചേര്‍ത്ത് നനായി ഇളക്കുക . കാരക്ക അച്ചാറ് റെഡി . ശ്രദ്ധികേണ്ടത് അച്ചാറ് കേടുകൂടാതെ ഇരിക്കാന്‍ നന്നായി ഉണങ്ങിയ പത്രത്തില്‍ എടുത്തു വെക്കുകയും ,നനയാത്ത സ്പൂണ്‍ ഉപയോഗിച്ച് എടുക്കുകയും ചെയ്താല്‍ കേടാകാതെ കുറെ നാള്‍ നില്‍ക്കും . NB- ആരെങ്കിലും ഉണ്ടാക്കി കഴിച്ചു വയറിളക്കം പിടിച്ചാല്‍ എന്നെ തെറി പറയരുത് .കമ്പനി ഉത്തരവാദിത്യം ഏറ്റെടുക്കുന്നതല്ല . Posted by കുമ്മാട്ടി at 13:14 15 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: പാചകം Newer Posts Older Posts Home Subscribe to: Posts (Atom) Facebook Badge Lali Salam Create your badge എന്‍റെ വരികളിലൂടെ കണ്ണോടിച്ചു എന്നെ ശപിച്ചു പോയവര്‍ എന്നെ കുറിച്ച് കുമ്മാട്ടി india പ്രവാസത്തിന്‍റെ ഒറ്റ പെടലില്‍ നിന്നു കുറിച്ച ചില വാക്കുകളാണ് ഈ ബ്ലോഗിലുള്ളത് .വൃത്തവും അലങ്കാരവും ഇല്ലാതെ സംസാര ഭാഷയില്‍ ഒരു പോക്കാണ് .എന്‍റെ വരികളെ ഞാന്‍ കവിത ,കഥ എന്നൊക്കെ വിളിക്കും .വായിക്കുന്ന നിങ്ങള്‍ക്ക്‌ ചിലപ്പോള്‍ അങ്ങിനെ തോന്നില്ല അതെന്‍റെ കുറ്റമല്ല എന്‍റെ പരിമിതിയില്‍ ഞാന്‍ തികച്ചും ബോധവാനാണ് .എന്നാലും എനിക്ക് ഞാനൊരു സംഭവമാണ്.
Loka Pookkalam 2022 E Brochures Download Mobile App Eco-Lodges Opening Shortly Subscribe YouTube Channel What's New Popular Destinations Kerala Videos Kerala Photos ഹോം കേരള സംസ്ഥാനത്തിന്റെയും അതിലെ വിവിധ ജില്ലകളുടെയും ഗൂഗ്ള്‍ ഭൂപടമാണിത്. യാത്രാപരിപാടി തയ്യാറാക്കുമ്പോള്‍ നിങ്ങള്‍ക്കിതു പ്രയോജനപ്പെടും. ഓരോ കേന്ദ്രത്തിന്റെയും പൊതുവായ കിടപ്പ്. കാണേണ്ട സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം എന്നിവ ഇതു നല്‍കും.
ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ നല്‍കുന്നതും കഷ്ടനഷ്ടങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളതുമായ ഗ്രഹമാണ് കേതു. കേതുവിന്റെ രാശിമാറ്റത്തിന് സാധാരണ ഒന്ന്ഒന്നര വര്‍ഷമെടുക്കും. 2021 ല്‍ കേതുവിന് രാശിമാറ്റം സംഭവിക്കില്ല. എന്നാല്‍, അത് വിവിധ നക്ഷത്രങ്ങളിലായി മാറിക്കൊണ്ടിരിക്കും. വര്‍ഷത്തിന്റെ തുടക്കത്തില്‍ തൃക്കേട്ട നക്ഷത്രത്തില്‍ നിലയുറപ്പിക്കുന്ന കേതു വര്‍ഷത്തിന്റെ മധ്യം വരെ അവിടെ തുടരും. ഇതിനുശേഷം, ജൂണ്‍ 2 ന് അനിഴം നക്ഷത്രത്തിലേക്ക് നീങ്ങുകയും വര്‍ഷാവസാനം വരെ അവിടെ തുടരുകയും ചെയ്യും. ഇത് ഓരോ നക്ഷത്രക്കാര്‍ക്കും എന്തുഫലങ്ങളുണ്ടാക്കുമെന്നു നോക്കാം. മേടം മേടക്കൂറുകാര്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. അപകടങ്ങളില്‍ പെടാതെ സൂക്ഷിക്കുക. പരിക്കുകള്‍ക്കൊക്കെ സാധ്യത കാണുന്നു. മറ്റുളളവരുമായിട്ടുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. See also മെയ് മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം; കാണിപ്പയ്യൂര്‍ ഇടവം ഈ രാശിക്കാര്‍ക്ക് സമ്മിശ്രഫലങ്ങള്‍ ലഭിക്കുന്ന കാലമാണിത്. കുടുംബ ജീവിതത്തില്‍ സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. വിവാഹം നോക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം. ബിസിനസുകാര്‍ക്ക് നേട്ടങ്ങളുടെ കാലം കൂടിയാണിത്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. മിഥുനം ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ക്കു യോഗം കാണുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. കോടതി വ്യവഹാരങ്ങളില്‍ അനുകൂലമായ തീരുമാനത്തിനു സാധ്യത. സ്വത്തുതര്‍ക്കമുണ്ടാകാതെ ശ്രദ്ധിക്കുക. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. കര്‍ക്കിടകം കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ പഠന കാര്യത്തില്‍ ശ്രദ്ധിക്കണം. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ കാലം. ചിങ്ങം കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. ഭൂമിയില്‍നിന്നും നേട്ടങ്ങളുണ്ടാകും. പണം നിക്ഷേപിക്കുമ്പോള്‍ സൂക്ഷിക്കണം. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. See also സെപ്റ്റംബര്‍ മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം | September Monthly Prediction 2022 കന്നി തൊഴില്‍മേഖലയില്‍ നേട്ടങ്ങളുടെ കാലം. സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും. യാത്രകള്‍ ഗുണം ചെയ്യും. ശത്രുക്കളുടെ മേല്‍ വിജയം നേടും. മത്സര പരീക്ഷകളില്‍ വിജയിക്കും. തുലാം വര്‍ഷത്തിന്റെ പകുതിവരെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. വിദേശത്തുനിന്നും ധാരാളം പണം ലഭിക്കും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. മാനസിക പിരിമുറുക്കം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വൃശ്ചികം മാനസിക പിരിമുറുക്കം വര്‍ധിക്കാന്‍ സാധ്യത. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ചെലവുകള്‍ വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വീട് പുതുക്കിപ്പണിയുന്നത് സംബന്ധിച്ച് നിങ്ങള്‍ തീരുമാനമെടുക്കാനുള്ള സാധ്യതയുണ്ട്. ധനു കുടുംബ ജീവിതത്തില്‍ സന്തോഷകരമായ കാര്യങ്ങളുണ്ടാകില്ല. ചെലവ് വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ജീവിത പങ്കാളിയുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. See also വ്യാഴമാറ്റം നിങ്ങളെ എങ്ങനെ ബാധിക്കുന്നു?; ഫലങ്ങളും ദോഷപരിഹാരങ്ങളും സഹിതം മകരം 2021 പകുതി വരെ ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. വരുമാനം പെട്ടെന്നു വര്‍ധിക്കും. ശത്രുക്കളുടെ മേല്‍ വിജയം നേടും. ധൈര്യവും ശക്തിയും ഉയരും. സാമ്പത്തിക നേട്ടത്തിനും ലാഭത്തിനും സാധ്യതയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. കുംഭം ഔദ്യോഗിക ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകും. തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. വിദേശത്തുനിന്നും വരുമാനം വര്‍ധിക്കും. മീനം കുടുംബത്തില്‍നിന്നും വിട്ടുനില്‍ക്കേണ്ട സാഹചര്യമുണ്ടായേക്കാം. ദീര്‍ഘദൂര യാത്രകള്‍ക്ക് യോഗം. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. വര്‍ഷത്തിന്റെ ആദ്യ പകുതിക്കു ശേഷം സാമ്പത്തികമായി നേട്ടമുണ്ടാകും. Share: © Jyothishavartha.com, 2021. Unauthorized use and/or duplication of this material without express and written permission from this site’s author and/or owner is strictly prohibited. Excerpts and links may be used, provided that full and clear credit is given to Jyothishavartha.com with appropriate and specific direction to the original content.
സിനിമ റിലീസ് ആയി കഴിഞ്ഞാൽ റിവ്യൂ ആണ് പ്രധാനം. റിവ്യൂ തേടിപ്പിടിച്ച് വായിച്ച് സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന നിരവധി പേരുണ്ട്. കഴിഞ്ഞയിടെ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് സൈജു കുറുപ്പ് നായകനായി എത്തിയ ‘ഉപചാരപൂർവം ഗുണ്ടജയൻ’ എന്ന ചിത്രം. ചിത്രത്തിന് വിശദമായ ഒരു നിരൂപണം തന്നെ തയ്യാറാക്കിയിരിക്കുകയാണ് മുൻ ഐ പി എസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിംഗ്. അദ്ദേഹം തയ്യാറാക്കിയ റിവ്യൂ ഇങ്ങനെ, ‘ഉപച്ചാരപൂർവം ഗുണ്ടാജയൻ – പുലിവാൽ പിടിച്ച കല്യാണം; ചലച്ചിത്ര നിരൂപണം തയ്യാറാക്കിയത് – ഋഷിരാജ് സിംഗ് . ഒരു സിനിമയിൽ ഉദ്വേഗജനകമായ നിമിഷങ്ങൾ സൃഷ്ടിക്കുന്നതിന് ഒരത്മാവോ, പ്രേതമോ അല്ലെങ്കിൽ ഇരുട്ടിന്റെ പശ്ചാത്തലമോ ധാരാളം മതിയാവും. എന്നാൽ ഒരു ഗ്രാമത്തിലെ സാധാരണ കല്യാണവീട്ടിൽ നടക്കുന്ന നിഗൂഢതകൾ നിറഞ്ഞ സംഭവ വികാസങ്ങൾ കഴിവുറ്റ സംവിധായകൻ ഒപ്പിയെടുത്തതാണ് ഈ സിനിമ. പെൺകുട്ടിയുടെ താൽപര്യം കണക്കിലെടുക്കാതെ നടത്തുന്ന കല്യാണം. ആ കല്യാണം അനുബന്ധിച്ച് അവിടെ നടക്കുന്ന സംഭവങ്ങൾ, നമ്മുടെ വിരലുകൾ കടിച്ചു കൊണ്ട് ഒരു രോമാഞ്ചത്തോട് കൂടി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ഒരു സിനിമയിൽ കഥയോളം തന്നെ പ്രാധാന്യം അതിൻ്റെ സബ് പ്ലോട്ടുകൾക്കും ഉണ്ടെന്ന് നിസ്സംശയം പറയാനാകും. കഥ പറഞ്ഞു തുടങ്ങുമ്പോൾ വിവാഹത്തിന് പങ്കെടുക്കാൻ വന്നിരിക്കുന്നവരും മറ്റു കഥാപാത്രങ്ങളും നമ്മുടെ മുന്നിൽ സൃഷ്ടിക്കുന്ന ഓരോ ദൃശ്യവും ചിരിച്ചു കൊണ്ടല്ലാതെ കണ്ട് തീർക്കാൻ കഴിയില്ല. സാധാരണ രീതിയിൽ ന്യൂ ജനറേഷൻ മലയാളം സിനിമകളിൽ സംഗീതത്തിന് വലിയ പ്രാധാന്യം ഉണ്ടാകാറില്ല, എന്നാൽ ഈ സിനിമയിൽ അജിത്ത് പി വിനോദന്റെ വരികൾക്ക് സംഗീത സംവിധായകൻ ബിജിബാൽ ഈണം നൽകിയപ്പോൾ ലഭിച്ച മനോഹരങ്ങളായ ഗാനങ്ങൾ ചിത്രത്തിനെ വേറൊരു തലത്തിൽ കൊണ്ടെത്തിച്ചിരിക്കുന്നു. അരുൺ വൈഗ എന്ന കഴിവുറ്റ കലാകാരൻ തന്റെ കഥയിൽ തീർത്ത മികച്ച തിരക്കഥയെ അതിന്റെ പൂർണ്ണതയിൽ തന്നെ തിരശ്ശീലയിൽ കൊണ്ട് വന്നിട്ടുണ്ട്. ഈ ചിത്രത്തിന്റെ ശരിക്കുള്ള സ്റ്റാർ എന്ന് പറയേണ്ടത് തിരക്കഥാകൃത്ത് രാജേഷ് വർമ്മ തന്നെയാണ്. കഥയും തിരക്കഥയും പോലെ തന്നെ മികച്ചവയായിരുന്നു രാജേഷ് വർമ്മയുടെ സംഭാഷണങ്ങളും. കലാകാരന്മാർ അവരുടെ ഡയലോഗുകൾ പറയുമ്പോൾ ലഭിച്ച കയ്യടികൾ അതിനുദാഹരണമാണ്. സൈജു കുറുപ്പ് എന്ന അതുല്യനടന്റെ വീട്ടു കാരണവർ വേഷം വളരെ മികച്ചതായിരുന്നു. കേന്ദ്ര കഥാപാത്രമായിട്ടുള്ള അദ്ദേഹത്തിന്റെ അഭിനയമികവ് ഏറെ പ്രശംസയർഹിക്കുന്നു. നായികയുടെ ഇളയച്ഛനായ ദുബായിക്കാരൻ വേഷത്തിൽ അഭിനയിച്ച ജോണി ആന്റണി തന്റെ പ്രത്യേക മാന്നറിസവും വ്യത്യസ്തമായ സംഭാഷണ ശൈലിയും കൊണ്ട് അഭിനയിച്ച വേഷം അസലായിരുന്നു. സിനിമയിൽ കയ്യടി നേടിയ മറ്റൊരു കഥാപാത്രം പട്ടാളത്തിലെ കേണലായി അഭിനയിച്ച സുധീർ കരമന ആയിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യ വേഷം ചെയ്ത കലാകാരി ശൈലജ അമ്പുവും അവരുടെ പ്രത്യേക സംഭാഷണ ശൈലി കൊണ്ടുള്ള അവരവരുടെ വേഷം ആളുകളിൽ കൂടുതൽ ഹരം കൊള്ളിച്ചു. സിനിമയുടെ തുടക്കം മുതൽക്ക് തന്നെ വെള്ളം കുടിച്ച് കൊണ്ടിരിക്കുന്ന ഒരു കഥാപാത്രം, സാബു മോന്റെ കയ്യിൽ ഭദ്രമായിരുന്നു. കൂടാതെ കല്യാണ പാചകക്കാരൻ വേഷം ചെയ്ത ഹരീഷ് കണാരന്റെ അഭിനയവും പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റി. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയതിന് സിനിമയുടെ എഡിറ്റർ കിരൺ ദാസ് വഹിച്ച പങ്ക് ചെറുതല്ല. സിജുവിൽസൺ, ശബരീഷ് വർമ്മ, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരുടെ കഥാപാത്രങ്ങളും ഒപ്പത്തിനൊപ്പം മികച്ചു നിന്നവയാണ്. മലയാള സിനിമയുടെ സ്ഥിരം ശൈലിയൊക്കെ ഏറെ മാറി കഴിഞ്ഞിരിക്കുന്നു. ഒരു വലിയ നടനെ കൊണ്ട് വന്ന കൊണ്ടോ, ലോകം ചുറ്റിയുള്ള ഫ്രയിമുകൾ കൊണ്ട് വന്ന കൊണ്ടോ സിനിമ ഹിറ്റവണം എന്നില്ല. നല്ല കഥയും, തിരക്കഥയും ഉണ്ടെങ്കിൽ നാല് ചുവരുകൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ ഇതു പോലെയുള്ള നല്ല സിനിമകൾ തയ്യാറാക്കി പ്രേക്ഷകരുടെ അഭിനന്ദനം നേടാവുന്നതാണ്.’ Share this: Click to share on Twitter (Opens in new window) Click to share on Facebook (Opens in new window) Like this: Like Loading... Related entertainment news Malayalam News Rishi Raj Singh Upacharapoorvam Gundajayan ഉപചാരപൂർവം ഗുണ്ടജയൻ ഋഷിരാജ് സിംഗ് Share. Facebook Twitter Pinterest LinkedIn Tumblr Email Webdesk Related Posts ക്രിസ്റ്റഫറില്‍ സുലേഖയായി അമല പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് November 27, 2022 ‘കൈകാര്യം ചെയ്തിരിക്കുന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന സാമൂഹിക വിഷയം’; ഹയയ്ക്ക് ആശംസകളുമായി എ.എ റഹീമും വി.ഡി സതീശനും November 27, 2022 ‘അഞ്ച് നായികമാര്‍’; ശ്രദ്ധ നേടി ‘ഹെര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ November 27, 2022 Comments are closed. Search for: Featured Release Recent Posts കാശ്മീർ പശ്ചാത്തലമാക്കി പൃഥ്വിരാജിന്റെ ബോളിവുഡ് ത്രില്ലർ; നായിക കാജോൾ; നിർമ്മാണം കരൺ ജോഹർ ക്രിസ്റ്റഫറില്‍ സുലേഖയായി അമല പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് ‘കൈകാര്യം ചെയ്തിരിക്കുന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന സാമൂഹിക വിഷയം’; ഹയയ്ക്ക് ആശംസകളുമായി എ.എ റഹീമും വി.ഡി സതീശനും ‘അഞ്ച് നായികമാര്‍’; ശ്രദ്ധ നേടി ‘ഹെര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ‘വല്ലോരും എഴുതിവച്ച കവിത പാടിനടക്കാനേ നിങ്ങള്‍ക്ക് പറ്റൂ’; ആശ ശരത്ത് കേന്ദ്രകഥാപാത്രമാകുന്ന ‘ഖെദ്ദ’; ട്രെയിലര്‍ പുറത്ത്
Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ Publisher - Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ Home Film News Entertainment News Contact Us Privacy Policy Home News ദിൽഷയെ പൊളിച്ചടുക്കി റോബിൻ ഒരുത്തിയ്ക്കു വേണ്ടിയും സമയം കളയില്ല ദിൽഷയെ പൊളിച്ചടുക്കി റോബിൻ ഒരുത്തിയ്ക്കു വേണ്ടിയും സമയം കളയില്ല News By admin On Jul 18, 2022 Share ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിൽ ദിൽഷ പ്രസന്നനാണ് കീരിടം ചൂടിയത്. പുറത്ത് ആരാധകരിൽ നിന്നും പിന്തുണ നേടിയെടുത്ത ദിൽഷ ചരിത്രം തിരുത്തി കുറിച്ചു. മലയാളത്തിൽ നിന്നും ആദ്യമായി ടൈറ്റിൽ വിന്നറായ വനിത എന്ന പേരിലാണ് താരമിനി അറിയപ്പെടുക.അതേ സമയം ദിൽഷയും റോബിനും വിവാഹം കഴിക്കുമോ എന്ന ചോദ്യമാണ് ആരാധകരിൽ നിന്നും ഉയർന്ന് വരുന്നത്. ഒടുവിൽ റോബിനുമായിട്ടുള്ള വിവാഹത്തെ കുറിച്ച് ദിൽഷ തന്നെ മനസ് തുറന്നിരിക്കുകയാണ്. മലയാളം ഫിൽമിബീറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.’ഞാൻ വിന്നറാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം ബാക്കിയുള്ളവരൊന്നും പ്രതീക്ഷിച്ചത് പോലെ മൈൻഡ് ആക്കിയില്ല. ഒരാൾ മാത്രമേ സന്തോഷിച്ചുള്ളു. നമ്മൾ വിജയിക്കുമ്പോൾ നമ്മുടെ ചുറ്റുമുള്ളവർ കൂടി അഭിനന്ദിക്കുമ്പോഴാണല്ലോ നമുക്ക് സന്തോഷമാവുകയുള്ളു. അവർക്കത് ചെയ്യാമായിരുന്നു. കാരണം അവർ വെറുക്കാൻ മാത്രം ഞാൻ അവരോട് ഒന്നും ചെയ്തിട്ടില്ല. ബിഗ് ബോസിന് ശേഷം വളരെ വിഷമത്തിലായിരുന്നു. ഞാൻ പ്രതീക്ഷിച്ച കാര്യമല്ല പുറത്ത് നിന്നും ലഭിച്ചത്’ ദിൽഷ പറയുന്നു.ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ഉടനെ ഇങ്ങനൊക്കെ സംഭവിച്ചു എന്നെനിക്ക് കാണിച്ച് തന്നിരുന്നു. അദ്ദേഹത്തിന്റെ ഫാൻസിനെ കണ്ട് ഞാൻ ഞെട്ടി. ഡോക്ടർക്ക് എത്ര ഫാൻസ് ഉണ്ടെന്ന് എനിക്ക് അറിയില്ല. പുറത്ത് നിന്ന് ആരുമായിട്ടും ഒരു കോൺടാക്ടും ഇല്ലായിരുന്നു. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന്റെ പിന്തുണയെ കുറിച്ച് അറിയുന്നത്.ഇനിയത് നേരെ മറിച്ചാണെങ്കിലോ, ഡോക്ടർക്ക് പുറത്ത് വിമർശകരാണ് കൂടുതലെങ്കിൽ എനിക്കും അതല്ലായിരുന്നോ കിട്ടുക എന്ന് ദിൽഷ ചോദിക്കുന്നു. റോബിൻ ആരാധകരെ ഞെട്ടിക്കുന്ന വാർത്തകൾ ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ദിൽഷാ വന്നു പറഞ്ഞത് , താനും റോബിനും ബ്ലെസ്ള്ളിയും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നും പറഞ്ഞിരിക്കുകയാണ് , ഈ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് , എന്നാൽ ചില ആരാധകർ സോഷ്യൽ മീഡിയയിൽ സൈബർ അറ്റാക്ക് ചെയ്യുകയും ഉണ്ടായി എന്നാൽ ഇപ്പോൾ ദിൽഷാ റോബിൻ തേച്ചു എന്ന വാർത്തകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
Hey guys! This is Shamsudeen thoppil It's My BlogPage. I'm here to share my thoughts & experiences with you. Stay tuned !' 31.5.20 നിഴൽവീണവഴികൾ ഭാഗം 76 ഹമീദിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല... താൻ അറിയാതെ തന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിക്കുന്നു. ജീവിതത്തിൽ ഇന്നുവരെ ഒരു പ്രതിസന്ധിയിലും കരഞ്ഞിട്ടില്ല.. പക്ഷേ ഇത്... അവർ ആ ലക്ഷ്യ സ്ഥാനത്തേക്ക് നടന്നു... ആർക്കും സംസാരിക്കാനായില്ല.. അല്ലാഹുവിന്റെ സന്നിധിയിലെത്തിയ എല്ലാവരും അദ്ദേഹത്തിന്റെ മക്കൾ തന്നെയാണല്ലോ... മനുഷ്യരായ എല്ലാവർക്കും ലക്ഷ്യവും ഒന്നാണല്ലോ.. മോക്ഷപ്രാപ്തി.. ആദ്യമായാണ് ഉപ്പയും ഉമ്മയും ഇത്രയും നാൾ വീട്ടിൽ നിന്നും അകന്ന് കഴിയുന്നത്. എല്ലാവർക്കും അത് ഓരോ ദിവസം കഴിയുംതോറും മനസ്സിലായിവന്നു. വീടുമൊത്തത്തിൽ ഉറങ്ങിയതുപോലെ... ഒന്നിനും ഒരു ഉത്സാഹമില്ല. സഫിയയും റഷീദിന്റെ ഭാര്യ അഫ്സയും നാദിറയും ഒരുമിച്ചിരുന്ന് ഓരോരോ കാര്യങ്ങൾ പറയും. ദിവസവും രണ്ടുമൂന്നു പ്രാവശ്യം റഷീദ് വിളിക്കാറുണ്ട്. ഉപ്പായോടും ഉമ്മയോടും കാര്യങ്ങൾ സംസാരിക്കാറുമുണ്ട്. ഉപ്പ വിളിക്കുമ്പോഴൊക്കെ വാഴകൃഷിയെക്കുറിച്ചും, മറ്റു കൃഷികളെക്കുറിച്ചുമൊക്കെയായിരിക്കും ചോദിക്കുന്നത്. പുതുതായി വാങ്ങിയ പുരയിടത്തിൽ ഇപ്പോൾ പണിക്കാരെ സ്ഥിരമായി നിർത്തിയിരിക്കുന്നു. ഇടവിളകൃഷികളും ചെയ്യുന്നു. വാഴയും കുരുമുളകും ചീരയുമൊക്കെയുണ്ട്.. മാർക്കറ്റിൽ നിന്നും ആൾക്കാർ വന്ന് മൊത്തത്തിൽ എടുത്തുകൊണ്ടുപോകും. അതെല്ലാം നോക്കിയിരുന്നത് ഹമീദായിരുന്നു. അതില്ലാത്തതിന്റെ പ്രശ്നങ്ങളുമുണ്ട്. എന്നാലും വലിയ കുഴപ്പമില്ലാതെ പോകുന്നു. ഇടയ്ക്കിടയ്ക്ക് വിഷ്ണുവും വന്ന് സഹായിക്കാറുണ്ട്. നാദിറയ്ക്ക് അടുത്തമാസം ഡേറ്റാണ്. അവൾക്ക് പലരീതിയിലുള്ള അവശതകളുമുണ്ട്. രണ്ടു ദിവസത്തിലൊരിക്കൽ അൻവർ വന്നുപോകുന്നുണ്ട്. നാദിറയ്ക്ക് അൻവറില്ലാത്തപ്പോൾ സഫിയയാണ് കൂട്ടുകിടക്കുന്നത്. ഫസലിന്റെ പഠിത്തം മുടങ്ങാതെ നടക്കുന്നു. എന്നത്തേയും പോലെ രാവിലെ അവൻ കോച്ചിംഗ്ക്ലാസ്സിലെത്തും. അവൻ നല്ലപോലെ അധ്വാനിക്കുന്നു. പിന്നെല്ലാം പടച്ചോന്റെ വിധി എന്നല്ലാതെ എന്തു പറയാനാണ്. വീട്ടിലെ എല്ലാ കാര്യത്തിലും ഫസലും ശ്രദ്ധിക്കാറുണ്ട്... ഉപ്പ പറഞ്ഞ് എൽപിച്ചുപോയ പല കാര്യങ്ങളുമുണ്ട്. മാർക്കറ്റിൽ നിന്നും വൈകുന്നേരവും രാവിലെ കൊണ്ടുപോയ സാധനങ്ങളുടെ ലിസ്റ്റുപ്രകാരം പണം വാങ്ങണം. അതെല്ലാം ഒരു ബുക്കിൽ എഴുതിവയ്ക്കണം. പണം സൂക്ഷിച്ച കണക്കുൾപ്പടെ സഫിയയെ ഏൽപ്പിക്കണം. ഇതൊക്കെ ഈ തിരക്കിനിടയിലും മുടങ്ങാതെ ചെയ്തുപോകുന്നു. ഇടയ്ക്കിടയ്ക്ക് ഐഷു വീട്ടിലേയ്ക്ക് വിളിക്കാറുണ്ട്. ചിലപ്പോൾ അവനോട് സംശയം ചോദിക്കാറുണ്ട്. ഫോണെടുക്കുന്നത് സഫിയയാണെങ്കിൽ ഒരു കള്ളച്ചിരിയോടെ അവനെയൊന്നു നോക്കും... എന്നിട്ട് അകത്തേക്ക് പോകും.. അവൻ വന്നു ഫോണെടുത്താൽ ആദ്യം ചോദിക്കുന്നത്.. ”ടാ എന്റെ ഭാവി അമ്മായിയമ്മ പോയോടാ.” എന്നാണ്. അവരുടെ സംഭാഷണം പലപ്പോഴും നീണ്ടുപോകാറുണ്ട്... അതിനിടയിൽ ഇവിടെ വീട്ടിലാരും വന്നു ശല്യപ്പെടുത്താറുമില്ല.. ഒന്നുമല്ലെങ്കിലും അവനൊരു ആണല്ലേ... വഴിതെറ്റിപ്പോകുന്ന പ്രായമാണെങ്കിലും‍ ഫസൽ അങ്ങനെയല്ലെന്നുള്ള ഉറപ്പെല്ലാർക്കുമുണ്ട്. അടുത്ത ദിവസം രാവിലെ അവൻ ക്ലാസ്സിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്.. അവൻ തന്നെയാണ് ഫോണെടുത്തത്. അപ്പുറത്ത് ഐഷുവായിരുന്നു. ”ടാ... നീ റഡിയായോ...” അവളുടെ ശബ്ദത്തിന് വല്ലാത്ത ദുഃഖ ഭാവം.. ”എന്താ പെണ്ണെ നിനക്കെന്തുപറ്റി..” ”പിന്നെ.. വാപ്പാന്റെ ജേഷ്ഠൻ മൂത്താപ്പ മരിച്ചുപോയി... അങ്ങ് ബാംഗ്ലൂരാണ്... ഇന്ന് ഞങ്ങൾ പറപ്പെടുകയാണ്... ഫ്ലൈറ്റിലാ.. എന്തായാലും രണ്ടുദിവസം കാണില്ല.. നീ ടീച്ചറോട് കാര്യം പറഞ്ഞേക്കണം...” ”എങ്ങനാ മരിച്ചത്...” ”അതൊന്നുമറിയില്ല... കുറച്ചുനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. അദ്ദേഹം അവിടെ ബിസിനസ്സ് നടത്തുകയായിരുന്നു. ഇപ്പോൾ മക്കളാണ് എല്ലാം ചെയ്യുന്നത്. വാപ്പാന്റെ മൂത്ത ചേട്ടനാ ... ഇവരെയെല്ലാം പൊന്നുപോലെ നോക്കിയ മനുഷ്യനാ..” ”ശരി... ഞാൻ പറഞ്ഞേക്കാം.. എന്നാ തിരികെ..” ”അത് അറിയില്ല... എന്തായാലും നാലഞ്ചുദിവസം കഴിയും... കാരണം പ്രധാന ചടങ്ങുകഴിഞ്ഞല്ലേ വരാൻ പറ്റുള്ളൂ.. നീ എനിക്കുംകൂടി നോട്സൊക്കെ എഴുതിയേക്കണേ..” ”തീർച്ചയായും...” ”.. ശരി.. എന്നാൽ വച്ചേക്കട്ടേ...” ”ഓക്കെ...” ”ടാ.. വേറൊരുകാര്യം... ഞാനില്ലാത്ത തക്കം നോക്കി നീ മറ്റേവളുടെ പിറകേ പോകല്ലെ...” ഒന്നു പോടീ...അവനു ചിരിവന്നു... ഈ പെണ്ണുങ്ങളെല്ലാം ഇങ്ങനെയാണ്... സ്വാർത്ഥർ.. ആരേയും നോക്കാനാവില്ല.. എന്തുചെയ്താലും കുറ്റം.. അവൻ ഫോൺ വച്ചു... സഫിയ അപ്പോൾ അങ്ങോട്ടു കടന്നുവന്നു.. ”ആരാ മോനേ.. റഷീദിക്കയാണോ..” ”ഇല്ലുമ്മാ... ഐഷുവാ... അവളുടെ വാപ്പാന്റെ ചേട്ടൻ മരിച്ചുപോയി. സുഖമില്ലാതെ കിടക്കുകായിരുന്നു.. നാലഞ്ചുദിവസം അവൾ കാണില്ല..” ”ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ .. (ഞങ്ങൾ ദൈവത്തിന്റേതാണ് ഞങ്ങളുടെ മടക്കവും അവനിലേക്കാണ് ...) ലോക സൃഷ്ടാവിനു മുമ്പിൽ അടിമയുടെ സമർപ്പണമാണ് ഈ മഹത്തായ ചെറിയ വാക്കിലൂടെ അർത്ഥമാക്കുന്നത്. ആത്മാവിന് ശാന്തി ലഭിക്കട്ടേ.... ”നിനക്ക് ഒററയ്ക്ക് പോകൻ ബുദ്ധിമുട്ടൊന്നുമില്ലല്ലോ..” ”ഇല്ലുമ്മാ... ബസ്സുണ്ടല്ലോ... കൂടാതെ അവളില്ലാത്ത സമയത്തെ നോട്സുകൂടി എഴുതിക്കൊടുക്കാൻ പറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് എനിക്കും പോകാതിരിക്കാനാവില്ല.” ”ശരി.. നിന്റെ ഇഷ്ടം... പഠനം പ്രധാനമാണല്ലോ..” അവൻ ബാഗുമായി പുറത്തേയ്ക്കിറങ്ങി... ഒരു ഉല്സാഹവുമില്ല.. എന്നും അവളൊടൊപ്പം യാത്രചെയ്യുമ്പോൾ മനസ്സിനൊരു ഉന്മേഷമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ലാതായി... ആദ്യം കണ്ട ബസ്സിൽ കയറി. ജംഗ്ഷനിൽ ഇറങ്ങി.. അവിടെനിന്നും ഉടനെതന്നെ അടുത്തബസ്സ് കിട്ടി... അതിൽ കയറി ടിക്കറ്റെടുത്തു... തന്റെ തൊട്ടടുത്തായി ഇരിക്കുന്ന ആളെ അവനൊന്നു നോക്കി... ”സാ.. സാ. .. സാറെവിടുന്നു വരുന്നു.” അത് ആ പഴയ ഡയറക്ടറായിരുന്നു. ”ഞാൻ ചില ഓഫീസ്കാര്യങ്ങൾക്കായി പോയിട്ടുവരികയാണ്... ഇന്ന് കാറില്ലായിരുന്നോ...” ”ഇല്ല...” ”പിന്നെ.. നിനക്ക് ക്ലാസ്സ് എപ്പോഴാണ് തീരുന്നത്...” ”മൂന്നുമണിയാകും...” ”അതേ.. എന്റെകൈയ്യിൽ നല്ലൊരു സ്ക്രിപ്റ്റുണ്ട്.. ഞാൻ പണ്ടു പറഞ്ഞതുപോലൊന്നുമല്ല.. നീ സാറിനോടൊന്നും ഇക്കാര്യം പറയുകയുമരുത്... നിന്റെ എക്സാം കഴിഞ്ഞിട്ട് ചെയ്താൽ മതി... നിന്നെ നായകനാക്കാം... ഞാൻ നിന്റെ പഴയ ഫോട്ടൊയൊക്കെ നിർമ്മാതാവിനെ കാണിച്ചു.. ഇഷ്ടപ്പെട്ടു... ദാ ഇതു കണ്ടോ... മൊത്തം ഞാൻ പറഞ്ഞ സിനിമയുടെ സ്ക്രിപ്റ്റാണ്.. ചില തിരുത്തലുകളുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞ് ഫൈനലായിരുന്നു... നീയൊരു കാര്യം ചെയ്യ്.. ക്ലാസ്സ് കഴിഞ്ഞിട്ട് ഓഫീസിലെയ്ക്കൊന്നു പോരേ.. പേടിക്കേണ്ട.. അവിടെ വേറെയും സ്റ്റാഫുകളുണ്ട്... നീ ഇതൊന്നു കേട്ടിട്ട് പൊയ്ക്കോ... നിന്റെ എൻട്രൻസൊക്കെ കഴിഞ്ഞുമതി... എന്തായാലും ഒരുവർഷം കഴിഞ്ഞേ ഈ പ്രോജക്ട് സ്റ്റാർട്ട് ചെയ്യുള്ളൂ... സമയം ധാരാളമുണ്ട്...” അവൻ അതെല്ലാം മൂളിക്കേട്ടു... വീണ്ടും മനസ്സിൽ അഭിനയം എന്ന മോഹമുദിച്ചു.. ചിലപ്പോൾ ഇയാൾ പറയുന്നത് ശരിയായിരിക്കാം.. തന്നെ സ്ക്രിപ്റ്റ് കാണിച്ചിരിക്കുകയല്ലേ... വേറേ ആരും അറിയില്ലല്ലോ.. ഒന്നു ശ്രമിച്ചുനോക്കാം.. അവൻ പറഞ്ഞു. ”ഞാൻ വരാം... ഉച്ചയ്ക്കുള്ള ക്ലാസ്സ് കട്ട് ചെയ്ത് വരാം.. ക്ലാസ്സ് മൊത്തം കഴിഞ്ഞ് വന്നാൽ വീട്ടിൽ പിടിക്കും... അതുകൊണ്ടാ...” ”ഓക്കെ.. നമുക്കൊരു ഒരുമണിക്കൂറത്തെ ഡിസ്കഷൻ..” അവനും അത് നന്നായെന്നു തോന്നി.. അവനിറങ്ങേണ്ട സ്റ്റോപ്പിൽ തന്നെ അയാളും ഇറങ്ങി.. അവിടുന്നു നൂറ് മീറ്റർ അപ്പുറത്താണ് അയാളുടോ ഓഫീസ്... കൃത്യമായ അഡ്രസ്സ് അവന് പറഞ്ഞുകൊടുത്തു.. അവൻ ക്ലാസിലെത്തി.. എന്നത്തേയും പോലെ ക്ലാസിൽ അവന് ശ്രദ്ധിക്കാനായില്ല.. അഭിനയിക്കണം എന്ന മോഹം വീണ്ടും അവനിൽ പൊട്ടിമുളച്ചു. പള്ളിയുടെ ഉദ്ഘാടനത്തിന് തന്റെ ഫോട്ടോ പത്രത്തിൽ വന്ന അന്നുമുതൽ വീണ്ടും അഭിനയിക്കണം എന്ന മോഹം തോന്നിത്തുടങ്ങിയതാണ്. പോപ്പുലാരിറ്റി ആഗ്രഹിക്കാത്ത ആരാണുള്ളത്... തരക്കേടില്ലാത്ത രീതിയിൽ അഭിനയിക്കാനറിയാം. അത് താൻ പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പിന്നെ അവസരങ്ങൾ അത് ഒരിക്കലും തേടിവരില്ല.. നമ്മൾ തിരഞ്ഞു പോകണം... അതാണ് സ്കൂളിലെ കണക്ക് സാർ പലപ്പോഴും പറയാറുള്ളത്... ഇന്നാണെങ്കിൽ ഐഷുവോ വാപ്പായോ ഇല്ല... ആരും അറിയുകയുമില്ല.. തന്റെ മോഹങ്ങൾ എത്രകാലം അടക്കിനിർത്താനാവും... എൻഡ്രൻസ് എന്ന സ്വപ്നം തനിക്ക് നൽകിയത് ഐഷുവായിരുന്നു. പക്ഷേ തന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു. അതിനു പറ്റിയ സമയമായിരിക്കും ഒരുപക്ഷേ ഇതൊക്കെ... ”ഫസൽ... എന്താ ആലോചിക്കുന്നേ... ക്ലാസ്സിൽ ശ്രദ്ധിക്കുന്നില്ലേ..” അവൻ ആലോചനയിൽ നിന്നും ഞെട്ടിയുണർന്നു. ടീച്ചർ ചോദിച്ച ചോദ്യത്തിന് ഉത്തരം അവന് പറയാനായില്ല.. ക്ലാസ്സിൽ ശ്രദ്ധിക്കണമെന്ന വാണിംഗ് കൊടുത്തു ടീച്ചർ അടുത്ത കുട്ടിയുടെ അടുത്തേയ്ക്ക് പോയി... അവനെ സംബന്ധിച്ച് അന്നത്തെ ദിവസം ആ ക്ലാസ്സിൽ പഠിപ്പിച്ചതൊന്നും മനസ്സിലായില്ല... മനസ്സുമുഴുവൻ സിനിമാ ഭ്രാന്ത് പിടിച്ചതുപോലെ... ഉച്ചയായപ്പോൾ സാറിനോട് നല്ലസുഖമില്ലെന്നു കള്ളം പറഞ്ഞ് അവനിറങ്ങി... ഡയറക്ടർ പറഞ്ഞ അടയാളം വച്ച് നടന്നു... കുറച്ചകലെയായി അവനാ ബോർഡു കണ്ടു... ആദ്യം ചെറിയൊരു സംശയം തോന്നിയെങ്കിലും മുന്നോട്ടു നടന്നു... ഓഫീസിന്റെ വാതിലിൽ മുട്ടി. അകത്തു നിന്നും ഒരു സുന്ദരിയായ സ്ത്രീ പുറത്തേക്കിറങ്ങിവന്നു.. നന്നായി വസ്ത്രം ധരിച്ചിരിക്കുന്നു... മോഡേൺ ലൂക്കൊക്കെയുണ്ട്... അവനോട് അകത്തേയ്ക്ക് കടന്നിരിക്കാൻ പറഞ്ഞു.. നല്ല വിശാലമായ ഹാൾ അവിടെ പല സിനിമാ പോസ്റ്ററുകളുടേയും പോസ്റ്റർ വച്ചിരിക്കുന്നു. അപ്കമിംഗ് സിനിമായെന്നുപറഞ്ഞ് രണ്ടുമൂന്നു പോസ്റ്ററുകളും വച്ചിട്ടുണ്ട്... ടീപ്പോയിൽ സിനിമയുമായി ബന്ധപ്പെട്ട പല മാഗസിനുകളും കിടക്കുന്നു... ”എന്താ... ആരെക്കാണാനാ..” ”ഞാൻ ഫസൽ... സാറ് കാണണമെന്നു പറ‍ഞ്ഞിരുന്നു.” ”ഓ.. നിങ്ങളാണല്ലേ ഫസൽ.. സാർ പറഞ്ഞിരുന്നു. പറഞ്ഞതിനേക്കാൾ സുന്ദരനാണല്ലോ... എന്തായാലും സാറിന്റെ കഥാപാത്രത്തിനു യോജിച്ച രൂപംതന്നെയാണ്. ഞങ്ങൾ ഈ കഥയെക്കുറിച്ച് ഡിസ്കസ് ചെയ്യുകയായിരുന്നു. ഓഫീസിൽ തൊട്ടപ്പുറത്തായി രണ്ടുമൂന്നു സ്റ്റാഫുകളിരിക്കുന്നു. അവർ കമ്പ്യൂട്ടറിൽ എന്തെക്കൊയേ ചെയ്യുന്നു. തൊട്ടടുത്തായി ഒരാൾ പടംവരയ്ക്കുന്നു. ആർട്ടിസ്റ്റാണെന്നു തോന്നുന്നു. ”ഫസല് ഇരിയ്ക്ക് ഞാൻ അദ്ദേഹത്തെയൊന്നു കണ്ട് കാര്യം പറയട്ടെ...” അവൾ അകത്തേയ്ക്ക് പോയി... കുറച്ചു കഴിഞ്ഞപ്പോൾ പുറത്തേയ്ക്കു വന്നു.. ”സാർ അകത്തേയ്ക്ക് ചെല്ലാൻ പറഞ്ഞു..” അവന് അത്ഭുതമായിരുന്നു. അദ്ദേഹം സാധാരണ ഒരു ലോഡ്ജ്മുറിയിൽ നിന്നും ഇത്രയും ഉന്നതിയിലെത്തിയിരിക്കുന്നു. എല്ലാം ഈ സിനിയിൽ നിന്നായിരിക്കും ഉണ്ടാക്കിയത്... പ്രശസ്തരായ സിനിമാനടന്മാരുടെയൊക്കെ കൂടെനിന്നെടുത്ത ഫോട്ടോകളും അവിടെ ഭംഗിയായി ഒട്ടിച്ചുവച്ചിരിക്കുന്നു. അവൻ അകത്തേയ്ക്ക് കയറി... ”വാ.. ഫസലേ.. എനിക്ക് നീ വരുമോയെന്നുള്ള കാര്യത്തിൽ സംശയമുണ്ടായിരുന്നു.” ”എ.സി. റൂമിലെ തണുപ്പ് നല്ല സുഖം തോന്നിയവന്.” ”പിന്നെ.. അന്ന് ഞാൻ ഇതൊക്കെ ഒന്നു കാണാനായിട്ടാണ് വിളിച്ചത്.. പക്ഷേ അദ്ദേഹം അതിനൊന്നിനും സമ്മതിച്ചില്ല.. ഞാനിവിടെ ഓഫീസ് തുടങ്ങിയിട്ടിപ്പോൾ നാലുവർഷമായി... രണ്ടു സിനിമകൾ ഡയറക്ട് ചെയ്തു... തെറ്റില്ലാതെ വരുമാനവുമുണ്ടായിരുന്നു. ഹിറ്റെന്നു പറയാനാവില്ല.. ചെയ്തത് രണ്ടും എ സർട്ടിഫിക്കറ്റ് സിനിമകളായിരുന്നു. പണമുണ്ടാക്കാൻ അതാണ് എളുപ്പം... പിന്നെ യുവാക്കളുടെ ആഗ്രഹം നമ്മൾ കാണാതെ പോകരുതല്ലോ...” അവന് അദ്ദേഹത്തോട് ഒരു വല്ലാത്ത ആരാധന തോന്നി... അന്ന് കണ്ട രൂപമേയല്ല ഇപ്പോൾ.. കുറേക്കൂടി തടിച്ചിരിക്കുന്നു. താടിയ്ക്ക് കുറച്ച് നരവന്നിരിക്കുന്നു. അവർ‌ കുറച്ചുനേരം കുശലങ്ങൾ പറഞ്ഞിരുന്നു. അതിനിടയിൽ ഒരു ബല്ലടിച്ചു.. ആ സുന്ദരിയായ സ്ത്രീ അകത്തേയ്ക്ക് കയറിവന്നു.. ”സൂസൻ.. നമ്മുടെ സ്റ്റോറീബോഡിന്റെ രണ്ടു സീനുക ളിങ്ങെടുത്തേ...” അവൾ പുറത്തേയ്ക്ക് പോയി സ്റ്റോറീബോഡുമായി വന്നു. ചില പ്രധാന സീനുകളുടെ ചിത്രീകരണങ്ങളായിരുന്നു അത്.. ഉണ്ടാക്കാൻ പോകുന്ന ചില സെറ്റുകളുടെ ചിത്രങ്ങളുമുണ്ടായിരുന്നു. അവിടിരുന്ന ആർട്ടിസ്റ്റ് ഇതായിരിക്കും വരയ്ക്കുന്നത്. ”അവനെ അത് കാണിച്ചു... നീ നോക്ക്... ഇതിലെ നായകന്റെ രൂപവും നിന്റെ രൂപവും... ഞാൻ നിന്നെത്തന്നെ കണ്ടാണ് ഈ ചിത്രം ഒരുക്കാൻ പോ കുന്നത്...” അവന് അത്ഭുതമാരുന്നു. തന്നെപ്പോലിരിക്കുന്നു... കുറച്ചു പ്രായം കുറവാണെന്നേയുള്ളൂ.. ഇയാൾ പറഞ്ഞതൊക്കെയും ശരിയായിരുന്നു... അവൻ അത്ഭുതത്തോടെ അയാളെ നോക്കി.. ”ഫസലേ... ഈ കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ആരോടും പറയരുത്.. രഹസ്യമായിരിക്കണം...” ”ഇല്ല ‍ഞാനാരോടും പറയില്ല..” ”അതെനിക്കറിയാം... സ്വന്തം വീട്ടുകാരോടും ഇതൊന്നും പറയാൻ പാടില്ല... എല്ലാം ഫിക്സ് ചെയ്തതിനുശേഷം മതി അതൊക്കെ..” ”ശരി...” ”ഈ കഥയുടെ ചുരുക്കം ഞാൻ പറയാം.... ഇതിലെ നായകൻ ഒരാഥനാണ്... അനാഥാലയത്തിലായിരുന്നു വളർന്നത്... അവിടുത്തെ പീഠനം സഹിക്കവയ്യാതെ ഒരു ദിവസം രാത്രി അവിടെനിന്നും രക്ഷപ്പെടുന്നു. സംഭവബഹുലമായ ജീവിതമായിരുന്നു അവന്റേത്... സ്വന്തം അസ്തിത്വം എന്തെന്നറിയാത്ത അവൻ ചെന്നുപെട്ടത്... മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇടയിലേയ്ക്കായിരുന്നു.” അയാൾ കഥ പറഞ്ഞപ്പോൾ ഒരു സിനിമയിലേതെന്നതുപോലെ അവന് തോന്നി... എന്തൊന്നില്ലാത്ത ഒരു താല്പര്യം... അയാൾ ഓരോ കഥാപാത്രത്തേയും അഭിനയിച്ചു കാണിക്കുകയായിരുന്നു. സാവധാനം അവന്റെ അരികിലെത്തി.. അവന്റെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു. യാന്ത്രികമായി അയാളൊടൊപ്പം അവൻ എഴുന്നേറ്റു നിന്നു... നീ വാ.. നമുക്ക് അകത്തെ റൂമിലേയ്ക്കിരിക്കാം... അവൻ മറ്റൊന്നും ആലോചിച്ചില്ല.. അയാൾക്കൊപ്പം അകത്തെ റൂമിലേയ്ക്ക്. അവിടെ അരണ്ട വെളിച്ചം.. ഒരു കിടക്കയും തലയിണയും... അയാൾ അവനെ ചേർത്തു പിടിച്ചു... നീ ഇനി മലയാളത്തിൽ അറിയപ്പെടുന്നൊരു നടനാകണം... അതാണെന്റെ ആഗ്രഹം... അവൻ തിരിച്ചൊന്നും പ്രതികരിക്കാൻ പോയില്ല. മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അയാളുടെ ചുണ്ടുകൾ അവന്റെ ചുണ്ടുകളിൽ സ്പർശിച്ചു... അവൻ ഒന്നു ഞെട്ടി... എതിർക്കാൻ അവൻ അശക്തനായിരുന്നു. തനിക്ക് ലഭിക്കാൻപോകുന്ന ഭാഗ്യത്തിനു മുന്നിൽ ഇതൊന്നും ഒന്നുമല്ല... എത്രയോ ചെറുപ്രായത്തിൽ പലരും തന്നെ ഇതുപോലെ ഉപയോഗിച്ചിട്ടുണ്ട്... തനിക്കിപ്പോൾ നേട്ടമുണ്ടാകുന്നൊരു കാര്യത്തിനുവേണ്ടി.... അയാളുടെ കരങ്ങൾ അവന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുകൊണ്ടിരുന്നു. കൂടാതെ അയാളും വിവസ്ത്രനാവുകയായിരുന്നു. ”സാർ ആരേലും കടന്നുവരില്ലേ...” ”ഇല്ലമോനേ... ഇതെന്റെ സാമ്രാജ്യമാ... എന്റെ അനുവാദമില്ലാതെ ആരും വരില്ല.. കൂടാതെ ആരു വന്നാലും അകത്തേയ്ക്ക് കയറ്റിവിടരുതെന്നു ഞാനവളോട് പറഞ്ഞിട്ടുണ്ട്.. അവളെനിക്ക് വളരെ വേണ്ടപ്പെട്ട കുട്ടിയാ...” അവനും അയാളുടെ സ്പർശനങ്ങൾ സുഖംനൽകാൻ തുടങ്ങി... അവന്റെ പുരുഷ്വത്ത്വത്തിൽ അയാൾ കയറിപ്പിടിച്ചു. അവൻ പെട്ടന്ന് തയ്യാറായ ബലൂണുപോലെ വീർത്തിരുന്നു... അവനെ അയാൾ ചുംബനംകൊണ്ട് വീർപ്പുമുട്ടിച്ചു... സാവധാനം അയാൾ അവനെ കട്ടിലിലേയ്ക്ക് കിടത്തി... അവൻ അനുസരണയുള്ള കുട്ടിയെപ്പോലെ എല്ലാത്തിനും വഴങ്ങിക്കൊടുത്തു. തന്റെ ഭാവി അതാണ് അവന് പ്രദാനമായി തോന്നിയത്... ഐഷുപോലും അവന്റെ ഓർമ്മകളിലേയ്ക്ക് വന്നില്ല പിന്നല്ലേ വീട്ടുകാർ.. അയാൾ അവനോട് പറ്റിച്ചേർന്നു കിടന്നു.. അവന്റെ കൈ പതിയെ അയാളുടെ രഹസ്യഭാഗങ്ങളിലേയ്ക്ക് ആനയിച്ചു.. അവിടെ ഒരു ജീവനില്ലാത്ത വസ്തുപോലെ അവന് തോന്നി... ”നീ അവനെ ഉണർത്താൻ നോക്കിയാലും അവൻ ഉണരില്ല... അയാൾ അവന്റെ ചുണ്ടുകളിലും നെഞ്ചിലും ചുംബനംകൊണ്ടു മൂടി... സാവധാനം അദ്ദേഹത്തിന്റെ ചുണ്ടുകൾ അവന്റെ വെളുത്തു ചുമന്നു തുടുത്ത കവിളിലൂടെ താഴേയ്ക്കിറങ്ങി.. അദ്ദേഹത്തിന്റെ ചുംബനമേൽക്കുന്ന സ്ഥലങ്ങളൊക്കെ ചുമക്കാൻ തുടങ്ങി... അത് ചെന്നവസാനിച്ചത് അവന്റെ പുരുഷത്വത്തിന്റെ മുന്നിലാണ്... അയാൾ അത് സാവധാനം തന്റെ ചുണ്ടുകൾക്കുള്ളിലാക്കി... അവന് എന്തെന്നില്ലാത്ത ആനന്ദം... അവന്റെ വികാരങ്ങൾ ഉണർന്നിരുന്നു. അയാൾ ഒരു പരിചയസമ്പന്നനെപ്പോലെ അവനിലേയ്ക്ക് കൂടുതൽ ആഴ്ന്നിറങ്ങാൻ തുടങ്ങി... കൈകളുടെ ചലനം കൂടിക്കൂടി വന്നു... തുടയിടുക്കുകളിൽ അയാൾ എന്തിനേയോ തേടിനടക്കുന്നതുപോലെ... അവസാനം അവന്റെ വീകാരവിഴുപ്പുകൾ അയാൾ സ്വന്തം ശരീരത്തിനുള്ളിലാക്കി... ഒരു സൈഡിലേയ്ക്ക് തളർന്നുമാറി.. അവന് എന്തെന്നില്ലാത്ത ഒരാവേശമായിരുന്നു.. കുറേനാളുകൾക്കുശേഷം ശാരീരികമായ ലഭിച്ച ഒരു സുഖം... അല്പനേരത്തിനകം അവനെ വീണ്ടുമൊന്നു പുണർന്നു.. എഴുന്നേറ്റതിനു ശേഷം അവന്റെ വസ്ത്രങ്ങൾ ഓരോന്നായി എടുത്തുനൽകി... ”നീ ഒരുപാട് വളർന്നുപോയല്ലോടാ... ആരുകണ്ടാലും മോഹിക്കുന്നൊരു ശരീരം നിനക്കുണ്ട്... ഈ പ്രായത്തിൽ എനിക്കു നിന്റെ ശരീരത്തിനോടു ആവേശം തോന്നണമെങ്കിൽ പെൺകുട്ടികളുടെ കാര്യം പറയണോ... പണ്ട് നമ്മൾ ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ ചെയ്ത കാര്യങ്ങൾ ഒന്നും നീ മറന്നിട്ടില്ലല്ലോ അല്ലെ ..” ”ഇല്ല സാർ... എല്ലാം ഓർമ്മയുണ്ട്.. പിന്നെ.. നീ കൂടെക്കൂടെ ഇവിടെ വരണം.. നിനക്കിവിടെ എപ്പോൾ വേണമെങ്കിലും ഇവിടെ വരാം... ഞാൻ ഓഫീസിൽ എല്ലാവരോടും നിന്റെ കാര്യം പറഞ്ഞേക്കാം...” ”സാർ അത്...” ”ഇതൊന്നും മറ്റാർക്കുമറിയില്ലടാ... അത് നമ്മൾ തമ്മിൽ മാത്രം... എനിക്ക് എന്റെ ഭാര്യയോടു പോലും തോന്നാത്ത ആഗ്രഹമാ നിന്നോടുള്ളത്... ഇതൊക്കെ നമ്മൾ തമ്മിലുള്ള ഒരു രഹസ്യമായിരിക്കട്ടേ...” വളരെ ചെറുപ്പകാലത്തേ.. ഇത്തരത്തിൽ വഴിവിട്ട ബന്ധം വന്നെത്തിയ അവന് ഇതൊന്നും ഒരു പ്രശ്നമായി തോന്നിയതേയില്ല... ഒന്നുമറിയാത്ത ഭാവത്തിൽ അവർ രണ്ടാളും പുറത്തേക്കിറങ്ങിവന്നു. ഫസലിനെ എല്ലാവർക്കും പരിചയപ്പെടുത്തി. തന്റെ അടുത്ത പടത്തിന്റെ നായകനാണിവനെന്നു അവരോടു പറഞ്ഞു. എല്ലാവരും വളരെ ഭവ്യതയൊടെ അവനെ നോക്കി.. ”സൂസൻ നമ്മുടെ സ്ക്രിപ്റ്റിന്റെ ആദ്യ കുറച്ചു സീനുകൾ ഫസലിനു കൊടുത്തേക്കണേ... അവനതൊക്കെയൊന്നു വായിച്ചു പഠിക്കട്ടേ... നമുക്കു ചെറിയൊരു ഓഡിഷൻ വേണം... കഥാപാത്രമായി അവന് ജീവിച്ചു തുടങ്ങാൻ സമയമുണ്ട്...” ”ശരി സാർ...” അവൻ അവരോട് യാത്ര പറഞ്ഞിറങ്ങി... അവന്റെ മനസ്സിൽ സിനിമാമോഹം ഒരു ഇടവേളയ്ക്കു ശേഷം ശക്തമായി തിരികെവന്നിരിക്കുന്നു. തൽക്കാലം ആരോടും പറയാതിരിക്കാൻ അവൻ പ്രതിജ്‌ഞ ചെയ്തു .. ആരേലും അറിഞ്ഞാൽ ഈ അവസ്ഥയിൽ തന്നെ അതിൽനിന്നുംപിന്മാറ്റും.. അതുകണ്ട് എല്ലാം രഹസ്യമായി വയ്ക്കാം... സാധാരണ എന്നും വീട്ടിലെത്തുന്ന സമയത്തുതന്നെ അവൻ വീട്ടിലെത്തി... മനസ്സിൽ കുറ്റബോധത്തിന്റെ ചെറിയ കണികപോലും അവനിലില്ല.. ഒരുപക്ഷേ കാലം അവനിൽ വരുത്തിയ മാറ്റങ്ങളായിരിക്കാം... ലൈംഗിക ചൂഷണത്തിനു വിധേയനായി കഴിഞ്ഞു വന്ന കാലങ്ങൾ അവനിൽ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്... സ്കൂളിൽ കൂടെപ്പഠിക്കുന്ന കുട്ടികൾ പറഞ്ഞതനുസ്സരിച്ച് കാണാൻ കൊള്ളാവുന്ന കുട്ടികൾക്ക് ജീവിതത്തിൽ ഇതൊക്കെ അനുഭവിക്കേണ്ടി വരുമെന്നു പറഞ്ഞത് എത്രയോ ശരിയാണ്... അവനേയും അവന്റെ പല ബന്ധുക്കളും ഇതുപോലെ ഉപയോഗിച്ചിട്ടുണ്ട്. ഇതൊക്കെ ജീവിതത്തിൽ ആവശ്യമാണെന്നാണ് അവന്റെപക്ഷം... ചിലപ്പോൾ കൈ നിറയെ പണം.. അല്ലെങ്കിൽ പെറോട്ടയും ബീഫും... അതുമല്ലെങ്കിൽ ബിരിയാണി... എന്തായാലും നഷ്ടമൊന്നുമില്ലല്ലോ... ഫസൽ താനറിയാതെ വീണ്ടും ചതിക്കുഴികളിലേയ്ക്ക് വീഴുകയാണ്... ബാല്യത്തിലും കൗമാരത്തിലും ഇതുപോലുണ്ടാകുന്ന സംഭവങ്ങളാണ് പുരുഷ വേശ്യമാരെ സൃഷ്ടിക്കുന്നത്... ഇതുപോലെ സമൂഹത്തിൽ പീഠനമനുഭവിക്കുന്ന ധാരാളംപേരുണ്ടായിരിക്കാം. പക്ഷേ അവരാരും അത്ര പെട്ടെന്ന് തിരിച്ചറിയപ്പെടുകയില്ല... പുരുഷന്മാരെ തന്നെ തിര‍ഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണം അത് ഒരു പീഠനമായി സമൂഹം പലപ്പോഴും കണ്ടെത്താറില്ല എന്നുള്ളതാണ്... പെൺകുട്ടികളെക്കാളും സുരക്ഷിതത്വമില്ലാത്തത് ആൺകുട്ടികൾക്കാണെന്നുള്ളത് സമൂഹം ഇപ്പോൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ലോകം അതിജീവനത്തിൽ പാതയിലാണ്.. നമ്മുടെ രാജ്യത്തും പലതിനും ഇളവുകൾ വന്നുതുടങ്ങിയിരിക്കുന്നു. കൊറോണയ്ക്കൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകാം... ആരോഗ്യകരമായ ജീവിതത്തിന് നമ്മൾ ജാഗ്രതപുലർത്തുക... ഒരല്പം ജാഗ്രത നമുക്ക് ജീവിതത്തിൽ ഒരുപാട് നേട്ടങ്ങളുണ്ടാക്കും.. കേരളം രക്ഷപ്പെട്ടെന്നു പറയാറായിട്ടില്ല... പക്ഷേ നമ്മൾ അതിജീവിക്കും... ജാഗ്രതയോടെയുള്ള ജീവിതക്രമം ചിട്ടപ്പെടുത്താം... പല ശീലങ്ങളേയും ഉപേക്ഷിക്കാം.... പുതിയൊരു ലോകം എന്ന നിലയിൽ സമീപിക്കാം... കാത്തിരിക്കാം ശുഭപ്രതീക്ഷയോടെ.. ഭയം വേണ്ട.. ജാഗ്രതമതി... തോറ്റുപോകില്ല... ഈ മഹാമാരിക്കുമുന്നിൽ.. സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 31 05 2020 തുടർന്നു വായിക്കാം അടുത്ത ഞാറാഴ്ച്ച 07 06 2020 Posted by SHAMSUDEEN THOPPIL at 31.5.20 അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക 24.5.20 നിഴൽവീണവഴികൾ ഭാഗം 75 ഇവിടെ തന്റെ തിരക്കിനിടയിൽ ഒന്നും ശ്രദ്ധിക്കാനുള്ള സമയവും കിട്ടില്ല.. വാപ്പയും ഉമ്മയും വന്നസ്ഥിതിക്ക് സമയം കണ്ടെത്തണം... ഉംറയ്ക്ക് പോകാൻ ഇനിയും 7 ദിവസങ്ങൾ കൂടിയുണ്ട്. അതുവരെ ഇവരേയും കൊണ്ട് എല്ലായിടത്തും ഒന്നു കറങ്ങണം... റഷീദ് നാട്ടിൽ വിളിച്ച് വിവരം പറഞ്ഞു. ഉമ്മയും ഉപ്പയും അവരോടെല്ലാം സംസാരിച്ചു.. എല്ലാവർക്കും വലിയ സന്തോഷമായി... അന്നു വൈകുന്നേരം റഷീദിന്റെ സ്റ്റാഫുകൾ എല്ലാവരും ഹാളിൽ ഒത്തുകൂടി.. അവരുടെ ഏറ്റവും വലിയ ഗസ്റ്റ് ഹമീദും ഭാര്യയുമായിരുന്നു. എല്ലാവരുടേയും ഊഷ്മളമായ സ്നേഹം അവർ അനുഭവിച്ചറിഞ്ഞു.. അന്നത്തെ രാത്രി എല്ലാവർക്കും പ്രത്യേകം ഭക്ഷണവും ഉണ്ടാക്കിയിരുന്നു. എല്ലാവരുടെയും സ്നേഹം ഏറ്റുവാങ്ങി അവർ റൂമിലേയ്ക്ക് പോയി... അടുത്ത ദിവസം രാവിലെ തന്നെ റഷീദ് റൂമിലെത്തി. വാപ്പയും ഉമ്മയും അപ്പോഴേയ്ക്കും റഡിയായിരുന്നു.. രാവിലെ കഴിക്കേണ്ട ഗുളികകളും മറ്റും കഴിച്ചു. ഇനി ഭക്ഷണത്തിനു ശേഷമുള്ളവയുമുണ്ട് അത് കാപ്പികുടി കഴിഞ്ഞിട്ടു മതിയല്ലോ.. എല്ലാവരുമായി ഒരുമിച്ചിരുന്ന് ഭക്ഷണം.. അഭിമന്യു എല്ലാത്തിനും ഓടി നടക്കുന്നുണ്ടായിരുന്നു. കാപ്പികുടിയും കഴിഞ്ഞ് അവർ നാലാളും ഒരുമിച്ച് യാത്ര തിരിച്ചു. സ്റ്റാഫുകൾക്കു പോകേണ്ട വണ്ടി അപ്പൊഴേയ്ക്കും എത്തിയിരുന്നു. എല്ലാവരും ടാറ്റപറഞ്ഞ് യാത്രയാക്കി.. റഷീദായിരുന്നു വണ്ടി ഓടിച്ചിരുന്നത്.. അഭിമന്യു ഫ്രണ്ട് സീറ്റിലിരുന്നു. അവർ നാട്ടിലെ കാര്യങ്ങളായിരുന്നു. കൂടുതൽ സംസാരിച്ചിരുന്നത്... അപ്രതീക്ഷിതമായിരുന്നു ഹമീദിന്റെ ചോദ്യം... “അഭീ... നിന്റെ ബീവിയെ നമുക്കൊന്നു കാണണംട്ടോ... “ “ഉപ്പാ ബീവീന്റെ കാര്യം പറഞ്ഞപ്പോൾ അവന്റെ മുഖത്തെ നാണം കണ്ടോ...“ റഷീദ് അത് പറഞ്ഞ് അവനെ കളിയാക്കി. “അഭി.. നമ്മൾ നാട്ടിലാണെങ്കിലും കാര്യങ്ങളെല്ലാം അറിയുന്നുണ്ടായിരുന്നു. പിന്നെ... നിന്റെ തീരുമാനം എന്തായാലും നന്നായി... ഇവിടെ തന്നെയുള്ള ഒരു കുട്ടിയാകുമ്പോൾ രണ്ടാൾക്കും സൗകര്യമല്ലേ....“ “ശരിയാ ഉപ്പാ... അവൾക്ക് ഇന്ന് ഡ്യൂട്ടിയുണ്ട്. വൈകുന്നേരം അതുവഴി വരാം...“ “ശരി... തിടുക്കം കാണിക്കേണ്ട.. സമയമുണ്ടല്ലോ...“ അവർ റഷീദിന്റെ ഹെഡ്ഡാഫീസിലേയ്ക്ക് പോയി... അവിടെ വളരെ ഊഷ്മളമായ സ്വീകരണമായിരുന്നു. എല്ലാവരും വന്ന് സ്വയം പരിചയപ്പെടുത്തി. റഷീദന്റെ സ്പോൺസറും അവിടെയെത്തിയിരുന്നു. അദ്ദേഹവും വളരെ സ്നേഹത്തോടെയായിരുന്നു സംസാരിച്ചത്... റഷീദിനെപ്പോലൊരു മകനെ കിട്ടിയ അങ്ങ് വളരെ അനുഗ്രഹിക്കപ്പെട്ടവനാണെന്നാണ് സ്പോൺസർ പറഞ്ഞത്... അത് ആമനുഷ്യന് ഒരാദരവായിരുന്നു. അംഗീകാരമായിരുന്നു. ഏതൊരച്ഛനും ആഗ്രഹിക്കുന്നത്.. സ്വന്തം മകന്റെ നേട്ടത്തിൽ അയാൾ അഭിമാനംകൊണ്ടു. സ്പോൺസർ ഒരുദിവസം വീട്ടിലേയ്ക്ക് ക്ഷണിച്ചിട്ടുമുണ്ട്. അവർ അവിടുന്നു അടുത്ത ബ്രാഞ്ചിലേയ്ക്കാണ് പോയത്.. അഭിമന്യു എല്ലാം വിശദമായി പറഞ്ഞുകൊടുത്തു. അവിടുത്തെ ബ്രാഞ്ചിലും ഊഷ്മളമായ സ്വീകരണമായിരുന്നു. എല്ലാവരും വളരെ സന്തോഷവാന്മാരായിരുന്നു. ഹമീദിനും ഭാര്യയ്ക്കും അവിടുത്തെ കാലാവസ്ഥ പ്രശ്നമായി തോന്നിയതുമില്ല.. കുറച്ചു ചൂടുണ്ടെന്നതൊഴിച്ചാൽ പ്രശ്നമൊന്നുമില്ല.. കാറിലും റൂമിയും എ.സി. യുണ്ടല്ലോ... അവർ അന്ന് മലയാളികൾ തിങ്ങിപ്പാർക്കുന്ന ഷറഫിയയിൽ പോയി അവിടെയൊക്കെ ചുറ്റി കാണിച്ചു അത് കഴിഞ്ഞ് മാളുകളിലൊക്കെ കയറി മടങ്ങി വരുന്നവഴി അവർ ഹോസ്പിറ്റൽവഴിയാണ് വന്നത്... കോംബൗണ്ടിനകത്തെ പാർക്കിംഗ് ഏരിയായിൽ വണ്ടി പാർക്ക് ചെയ്തു... അപ്പോഴേയ്ക്കും അഭിമന്യുവിന്റെ ഭാവി വധു അവിടെ എത്തിയിരുന്നു. അവൾ അവരെ കണ്ട ഉടനെ ഓടി അടുത്തെത്തി.. ഹമീദിന്റെ കൈകൾ കൂട്ടിപ്പിടിച്ചു ഉമ്മ വെച്ചു .. അദ്ദേഹത്തിൻരെ ഭാര്യയെ കെട്ടിപ്പിടിച്ചു സ്നേഹം പ്രകടിപ്പിച്ചു. അഭിമന്യു നേരത്തേതന്നെ കാര്യങ്ങളൊക്കെ അവളോട് വിളിച്ചു പറഞ്ഞിരുന്നു. അല്പനേരത്തിനകം സ്റ്റീഫന്റെ മോളും അവിടെത്തി. അവൾക്ക് ഡ്യൂട്ടി ചെയ്ഞ്ചായിരുന്നു. അവളും അവരെ കണ്ട ആഹ്ലാദത്തിലായിരുന്നു. “മോളൂ... സ്റ്റീഫൻ കൂടെക്കൂടെ വിളിക്കാറുണ്ട്. ഫോണുള്ളതുകൊണ്ട് വലിയ ദൂരം തോന്നില്ലല്ലോ... പിന്നെ.. നിന്റെ സെലക്ഷൻ കൊള്ളാം കേട്ടോ... ഇനി എന്നാ സ്വന്തമായി....“ “പോ ഉപ്പാ... കളിയാക്കാതെ...“ “... ഉപ്പാ... ഇവള് വിചാരിക്കുന്നതുപോലൊന്നുമല്ല.. നേരത്തെ എല്ലാം തീരുമാനിച്ചുവച്ചിരിക്കുകയാ.. അപ്പന്റേയും അമ്മേടേം സമ്മതം കിട്ടാൻ കാത്തിരിക്കാ...“ “വേണ്ട.. വേണ്ട....“ അവർ കുറച്ചുനേരം അവിടെ സംസാരിച്ചും പറഞ്ഞും നിന്നു... അതിനുശേഷം യാത്രപറഞ്ഞ് വീട്ടിലേയ്ക്ക്. അന്നും നല്ല രീതിയിൽ ഭക്ഷണം ഉണ്ടാക്കി എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു.. പലരുടേയും നാട്ടിലെ ബന്ധുക്കളെ വിളിച്ച് ഹമീദിന് സംസാരിക്കാൻ കൊടുത്തു. അവർക്ക് ഒരു വലിയ അഭിമാനമായിരുന്നു അത്. സ്വന്തം മുതലാളിയുടെ വാപ്പയും ഉമ്മയുമല്ലേ... അവർ എത്രയോ സിംബിൾ ആണ്... രണ്ടു മൂന്നു ദിവസംകൊണ്ടുതന്നെ എല്ലാവർക്കും ഹമീദും ഭാര്യയും ജീവിതത്തിലെ‍ പ്രധാനപ്പെട്ട വ്യക്തിത്വങ്ങളായി മാറിയുന്നു.... ഒരു ദിവസം വൈകുന്നേരം എല്ലാവരും ചേർന്ന് കലാപരിപാടികളൊക്കെ അവതരിപ്പിച്ചു. എല്ലാം നല്ല കഴിവുള്ള ആളുകൾ... നന്നായി പാട്ടുപാടുന്നവർ... ഒരു ഹിന്ദി പാട്ട് ഹമീദിന് നന്നായി ഇഷ്ടപ്പെട്ടു . വർഷങ്ങൾക്കു മുമ്പു കേട്ടു മറന്നതാ... അതിനു ശേഷം ഇന്നാണ് ആ പാട്ട് കേൾക്കുന്നത്.. അന്നത്തെ അതേ ഫീലോടുകൂടി ആ ജീവനക്കാരൻ പാടി... ഹിന്ദിക്കാരനാ... പാട്ടുകഴിഞ്ഞുടനേ.. അടുത്തു വിളിച്ച അഭിനന്ദിച്ചു... അങ്ങനെ ഉംറയ്ക്ക് പോകേണ്ട ദിവസം വന്നെത്തി. തലേ ദിവസം തന്നെ എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കി.. അവിടെനിന്നും ഏകദേശം 350 കിലോമീറ്റർ ദൂരമുണ്ട്.... രാവിലെ തിരിക്കണം.. ഉച്ചയോടെ അവിടെത്താം. അവിടെ അടുത്ത് താമസിക്കാനുള്ള സൗകര്യങ്ങളൊക്കെ റഡിയാക്കിയിട്ടുണ്ട്.... ആ പുണ്യ ഭൂമിയിലേയ്ക്ക് പോകാനുള്ള തന്റെ ജീവിതാഭിലാഷം.... അതും തന്റെ മകനിലൂടെ... ലക്ഷക്കണക്കിന് ഭക്തർ എത്തിച്ചേരുന്നിടം... എല്ലാവർക്കും ഒരേ ലക്ഷ്യം... സ്വാർത്ഥതയും അസൂയയും എല്ലാം ഉപേക്ഷിച്ച് ദൈവത്തിങ്കൽ ജീവൻ സമർപ്പിച്ച് ഇവിടെവന്ന് ആചാരാനുഷ്ഠാനങ്ങൾ നിറവേറ്റുന്നവർ... ഒരു മുസൽമാന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരിക്കും ഇവടെ എത്തിച്ചേരുകയെന്നുള്ളത്.. കഹ്ബ വലയം ചെയ്ത് അതിനടുത്തുള്ള ഹജറുൽ അസ്‌വദ് എന്ന കല്ല് മുത്തം നൽകി (സ്വർഗ്ഗത്തിൽ നിന്നും ഇറക്കപെട്ട കല്ല് എന്നാണ് വിശ്വാസം )കഹ്‌ബയുടെ അരികിൽ മുട്ടുകുത്തി പ്രാർത്ഥിക്കണമെന്ന്... അള്ളാഹുഅക്ബർ എന്ന മന്ത്രധ്വനിയിൽ മുഴുകി നിൽക്കണമെന്ന് പടച്ചോന്റെ അദൃശ്യ കരങ്ങളുടെ സ്പര്ശനം തിരിച്ചറിയണമെന്ന് ... എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി.. ഉമ്മയും ഉപ്പയും നല്ല വെള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്... ഉമ്മ പൂർണ്ണമായും പർദധരിച്ചിരുന്നു. ഉപ്പ തലയിൽ തൊപ്പിയും വച്ചിരുന്നു. നാട്ടിലെ തന്റെ തസ്‌വിമാല (ജപമാല) കൈയ്യിലുണ്ട്.. ഭക്തിനിർഭരമായ യാത്ര... കാറിൽ റഷീദ് ഖുറാൻ വചനങ്ങളുടെ സി.ഡി. ഇട്ടു.. അതിൽ ലയിച്ച് അവരിരുന്നു. ചിലയിടങ്ങളിലെത്തുമ്പോൾ റഷീദ് സ്ഥലങ്ങളെപ്പറ്റി പറഞ്ഞുകൊടുക്കും... വീണ്ടും യാത്ര.. ഏകദേശം 11 മണിക്ക് അവർ ലക്ഷ്യസ്ഥാനത്തെത്തി.. അവിടെ ഹറാമിന് അടുത്ത് (പള്ളിയുടെ)താമസം അറേഞ്ചു ചെയ്തിരുന്നു. വാഹനം അവിടെ പാർക്കിംഗിൽ നിർത്തി.. രണ്ടു ജിവനക്കാർ ഓടിയെത്തി.. അവർ ലഗേജുമായി മടങ്ങി. ഉപ്പയും ഉമ്മയും സാവധാനം ഇറങ്ങി.. നടന്നു അകത്തെത്തി.. ലിഫ്റ്റിൽ കയറി പതിനൊന്നാമത്തെ നിലയിലെ ബട്ടൺ അമർത്തി.. നിമിഷനേരംകൊണ്ട് ലിഫ്റ്റി മുകളിലെത്തി.. അവർ അവിടിറങ്ങി.. ഹമീദും ഭാര്യയും ആദ്യമായാണ് ലിഫ്റ്റിൽ കയറുന്നതുതന്നെ.. കേട്ടിട്ടുണ്ട്.. പക്ഷേ അനുഭവിച്ചത് ആദ്യം.. അല്ലെങ്കിലും എല്ലാം തനിക്കിപ്പോൾ ആദ്യ അനുഭവങ്ങളാണല്ലോ... എല്ലാം പടച്ചോന്റെ കരുണ... അവർ റൂമിലെത്തി.. വീശാലമായ റൂം... വലിയ മൂന്നു കട്ടിലുകൾ ചെറിയൊരു വീടുപോലുണ്ട്... ഡൈനിംഗ് റൂം.. കിച്ചൻ ടോയിലറ്റ്.. ഹമീദ് ജനലിനടുത്തെത്തി.. “ദേ .. ഇങ്ങോട്ടൊന്നു വന്നേ... ഈ രാജ്യം മൊത്തം കാണാല്ലോ... അതാ ആ കാണുന്നതാണ് പള്ളി എന്ത് വലിയ പള്ളിയാണ് .. കണ്ടോ....“ അവിടെനിന്നാൽ എല്ലായിടവും നന്നായി കാണാമായിരുന്നു. വാപ്പയും ഉമ്മയും വളരെ സന്തോഷത്തിലായിരുന്നു. താൻ ഇവിടെയെത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ആദ്യമായാണ് ഇവിടെ വരാൻ സാധിച്ചത്... ഒരുപക്ഷേ ഉപ്പയേയും ഉമ്മയേയും കൂട്ടിവരാനായിരുന്നിരിക്കണം പടച്ചോന്റെ തീരുമാനം... ഉംറയ്ക്ക് ഇഹ്‌റാം കെട്ടേണ്ടത് (ഉംറയ്ക്ക് ഒരുങ്ങേണ്ടത്) വൈകുന്നേരം 4 മണിക്കായിരുന്നു.അവിടെ നിന്നും കുറച്ചു ദൂരെയുള്ള ആയിഷ പള്ളിയിൽ പോയി ഇഹ്‌റാം കെട്ടി വരണം. കുറച്ചുനേരം റസ്റ്റെടുക്കാമെന്നു കരുതി... ദീർഘമായ യാത്രയല്ലേ.. വാപ്പയ്ക്കും ഉമ്മയ്ക്കും പ്രത്യേകിച്ച് ക്ഷീണമൊന്നുമില്ല.. അവർ ഉച്ചഭക്ഷണവും കഴിച്ച് ചെറുതായൊന്നു മയങ്ങി.. മൂന്നു മണിയ്ക്ക് തന്നെ ഇറങ്ങി... കാറിൽ ആയിഷാ പള്ളിയിലേക്ക് പുറപ്പെട്ടു അവിടന്ന് ഉംറയ്‌ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി അവിടന്ന് പ്രാർത്ഥനാ നിർഭയമായ മനസ്സുമായി ഹറം പള്ളിയിൽ എത്തി... ഹമീദിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല... താൻ അറിയാതെ തന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിക്കുന്നു. ജീവിതത്തിൽ ഇന്നുവരെ ഒരു പ്രതിസന്ധിയിലും കരഞ്ഞിട്ടില്ല.. പക്ഷേ ഇത്... അവർ ആ ലക്ഷ്യ സ്ഥാനത്തേക്ക് നടന്നു... ആർക്കും സംസാരിക്കാനായില്ല.. അല്ലാഹുവിന്റെ സന്നിധിയിലെത്തിയ എല്ലാവരും അദ്ദേഹത്തിന്റെ മക്കൾ തന്നെയാണല്ലോ... മനുഷ്യരായ എല്ലാവർക്കും ലക്ഷ്യവും ഒന്നാണല്ലോ.. മോക്ഷപ്രാപ്തി.. ലോകത്തിൽ ആദ്യമായായിരിക്കണം ആഘോഷങ്ങളില്ലാത്ത ഒരു പെരുന്നാൾ കടന്നുപോകുന്നത്... ഇന്ന് ഈ ലോകം ഒരു അദൃശ്യ ശത്രുവിനാൽ ഭയപ്പെട്ടു നിൽക്കുന്നു... എവിടേയും ദുഖം മാത്രം... നിലനിൽപിനായി മനുഷ്യൻ പോരാടുന്നു. ആശ്രയം പടച്ചോൻ മാത്രം.. അവനിൽ വിശ്വസിച്ചു ജീവിക്കുക... ഇതൊരു പരീക്ഷണമാണ്.... ഈ ഘട്ടവും നമ്മൾ അതിജീവിക്കും... ആഘോഷങ്ങളല്ല ഇവിടെ നമുക്കു വേണ്ടത്... ജാഗ്രതയാണ്... ഈ ഒരു ആഘോഷം ഒഴിവാക്കിയാൽ നമുക്കു മുന്നിൽ ഒരു പാട് ആഘോഷങ്ങൾ എത്തിച്ചേരും.. ഒരു ചെറിയ അശ്രദ്ധ മതി.. എല്ലാം താറുമാറാക്കാൻ. കേരളത്തിൽ രോഗികളുടെ എണ്ണം കൂടുന്നു.. വിദേശത്തുനിന്നും നമ്മുടെ സഹോദരന്മാർ വന്നു തുടങ്ങി... കേരളം സുരക്ഷിതമാണെന്നു കരുതിയാണ് എല്ലാവരും എത്തുന്നത്... നാലോ അഞ്ചോ ലക്ഷം സഹോദരങ്ങൽ ഇവിടെ എത്തിച്ചേരും... നമ്മൾ മൂന്നരക്കോടിയിലധികം ജനങ്ങളുണ്ട്... വരുന്ന എല്ലാവർക്കും ഈ സുരക്ഷിത മണ്ണിലേയ്ക്ക് സ്വാഗതം... ഈ സുരക്ഷിതത്വം.. സംരക്ഷണം അത് നിങ്ങൾക്കും അവകാശപ്പെട്ടതാണ്... അത് നിലനിർത്തുവാൻ നിങ്ങളുടേയും സഹായം ആവശ്യമാണ്.. കാരണം വരുന്നവർ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമാണ്... അവർ വഹിക്കുന്നത് വൈറസാണോയെന്ന് നമുക്കറിയില്ല... പ്രളയവും മറ്റു പ്രകൃതിക്ഷോഭവുമുണ്ടാവുമ്പോൾ നമുക്ക് ഓടിച്ചെന്ന് കൈപിടിച്ചു കരകയറ്റാം.. സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാം.. സുരക്ഷിത സ്ഥാനത്തെത്തുന്നവർ പ്രളയവും കൊണ്ടല്ല പോകുന്നത്... ഈ രോഗമുള്ള സ്ഥലത്തുനിന്നും വരുന്നവർ അങ്ങനെയല്ല.. അവരുടെ ഉള്ളിൽ വൈറസുണ്ടാകും.. അത് അറിയുവാനും ദിവസങ്ങൾ കാത്തിരിക്കണം... സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് റൂമുകളിൽ ഒതുങ്ങിക്കൂടുക... അത് നിങ്ങൾക്കുവേണ്ടിയാണ്.. നിങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടിയാണ്.. ഈ നാടിനു വേണ്ടിയാണ്... സഹോദരന്മാരെ ഈ നാട്ടിലേയ്ക്ക് ക്ഷണിച്ച നന്മയുള്ള മനുഷ്യർക്കുവേണ്ടിയാണ്... അങ്ങനെ ചെയ്യാതിരുന്നാൽ നിങ്ങൾ ചതിക്കുന്നത് ഈ നാടിനെയാണ് നാട്ടുകാരെയാണ്.. വീട്ടുകാരെയാണ് ബന്ധുക്കളെയാണ്... ഭയം വേണ്ട.. ജാഗ്രതമതി... ആഘോഷങ്ങളില്ലാതെ ഈ പെരുന്നാൾ കടന്നുപോകും... സന്തോഷത്തോടെ അടുത്ത പെരുന്നാളിനായി കാത്തിരിക്കാം... ഈ ദുർഘടഘട്ടത്തിലും നോമ്പുനോറ്റ് ഭയഭക്തിയോടെ ശരീരത്തേയും മനസ്സിനേയും നിർമ്മലമാക്കി ഈ ദിനത്തിനുവേണ്ടി കാത്തിരുന്ന എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ... നല്ലൊരു നാളേയ്ക്കായി കാത്തിരിക്കാം.... സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 24 05 2020 തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 31 05 2020 Posted by SHAMSUDEEN THOPPIL at 24.5.20 അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക 17.5.20 നിഴൽവീണവഴികൾ ഭാഗം 74 യാത്ര പുറപ്പെടാൻ ഒരു വലിയ തയ്യാറെടുപ്പു തന്നെ നടത്തണം.. ഒന്ന് രണ്ടാളും പ്രായം ചെന്നവരാണ്. രണ്ടുപേർക്കും ആരോഗ്യപ്രശ്നങ്ങളുമുണ്ട്.. വരുന്നത് എന്തായാലും വരട്ടേ.. ഒരുപക്ഷേ ജീവിതം അവസാനിക്കുന്നത് ആ പുണ്യ ഭൂമിയിൽ വച്ചാണെങ്കിൽ അത്രയും നല്ലത്. അടുത്ത ദിവസവും പതിവുപോലെ ആരംഭിച്ചു. ഫസൽ രാവിലെ ക്ലാസിനു പോയി.. ഏകദേശം 12 മണിയായപ്പോൾ രണ്ടുപേരുടേയും ടിക്കറ്റ് റഡിയായെന്നു പറഞ്ഞ് ട്രാവൽസിൽ നിന്നും വിളിച്ചിരുന്നു. ഒരുമണിക്കൂറിനകം ടിക്കറ്റുമായി അവിടുന്നൊരു പയ്യനെ പറഞ്ഞയച്ചു... അൽഹംദുലില്ല.. ഹമീദ് പടച്ചവനേട് നന്ദിപറഞ്ഞു. മനസ്സിലെ ആഗ്രഹങ്ങൾ ഓരോന്നായി സാധിച്ചുതന്നിരിക്കുന്നു. പടച്ച റബ്ബിന്റെ അനുഗ്രം തന്നെയായിരുന്നു തന്റെ ജീവിതത്തിലുടനീളം... ടിക്കറ്റ്കിട്ടിയ ഉടനേതന്നെ സഫിയ റഷീദിനെ വിളിച്ച് വിവരം പറഞ്ഞു. എല്ലാവരും വലിയസന്തോഷത്തിലായിരുന്നു. പോകാനുള്ള തയ്യാറെടുപ്പുകൾ നേരത്തേ നടത്തിയിരുന്നതിനാൽ അധികം തിരക്കുകൂട്ടേണ്ടിവന്നില്ല.. ഇനിവെറും 5 ദിവസങ്ങൾ മാത്രം... അന്നൊരു ഞായറാഴ്ചയാണ്. ഫ്ലൈറ്റ് രാവിലെ പത്തുമണിക്കാണ് എയർപോർട്ടിൽ മൂന്നു മണിക്കൂർ മുമ്പേ എത്തണം. അങ്ങനെയെങ്കിൽ നാലുമണിക്കെങ്കിലും വീട്ടിൽനിന്നും പോകേണ്ടിയും വരും. റഷീദ് വിഷ്ണുവിനെ വിളിച്ച് കാര്യങ്ങളെല്ലാം വിവരിച്ചു.. വെളുപ്പാൻ കാലത്ത് നാലു മണിക്കുതന്നെ പുറപ്പെടണമെന്നും. കൂട്ടിനായി ഫസലും അൻവറും ഉണ്ടാകുമെന്നും അറിയിച്ചു. വൈകുന്നേരം അൻവർ വന്നപ്പോൾ കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു... അൻവറും വലിയ സന്തോഷത്തിലായിരുന്നു. ഉപ്പയും ഉമമയും എല്ലാ മെഡിക്കൽ ചെക്കപ്പുകളും പൂർത്തിയാക്കിയിരുന്നു. ഒരുമാസത്തേയ്ക്കുള്ള ഗുളികകളും കൈയ്യിൽ കരുതാൻ തീരുമാനിച്ചു. സ്ഥിരമായി ഉപയോഗിക്കാറുള്ള ഹമീദിന്റെ ഇൻഹേലറും കൈയ്യിൽ കരുതിയിട്ടുണ്ട്... ഫസൽ വൈകുന്നേരം എത്തിയപ്പോഴാണ് കാര്യയങ്ങളൊക്കെ അറിയുന്നത്. അവനും വലിയ സന്തോഷമായി. ഉപ്പാക്ക് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് അവനാണ് തയ്യാറാക്കിയത്.. റഷീദിന്റെ അഭിപ്രായപ്രകാരമാണതൊക്കെ തയ്യാറാക്കിയതും. അതെല്ലാം പ്രത്യേകം പായ്ക്ക് ചെയ്ത് വച്ചിട്ടുണ്ട്. അധിക ലഗേജുകൾ വേണ്ടെന്ന് റഷീദ് പ്രത്യേകം പറ‍ഞ്ഞിട്ടുണ്ടായിരുന്നു. ”ഫസലേ.. ഉപ്പ എന്തെലും വിട്ടുപോയിട്ടുണ്ടോടാ..” ”ഇല്ല മാമാ... ഉപ്പ എല്ലാം വാങ്ങിയിട്ടുണ്ട്. ലഗേജൊന്നും കൈയ്യിൽ കരുതരുതെന്നാണ് റഷീദ് മാമ പറഞ്ഞിരിക്കുന്നത്. അതെല്ലാം എയർപോർട്ടിൽ നിന്ന് ലഗേജിൽ വിട്ടാൽ മതിയെന്ന് റഷീദ്മാമ പ്രത്യേകം പറഞ്ഞിട്ടുണ്ട്. കൈയ്യിൽ ബാഗൊക്കെ ഉണ്ടെങ്കിൽ ഫ്ലൈറ്റിൽ കയറാനൊക്കെ വലിയ ബുദ്ധിമുട്ടാകും.. അതുകൊണ്ട്... ”ഒക്കെ.. എല്ലാം നിന്റെയും റഷീദിന്റെയു ഇഷ്ടം...” യാത്രതിരിക്കുന്നതിന്റെ തലേദിവസം അവിടെ ധാരാളം സന്ദർശകർ എത്തിയിരുന്നു. പ്രത്യേകിച്ച് ആരോടും പറഞ്ഞിരുന്നില്ല.. എന്നാലും പള്ളിയിൽ ഒരു വലിയ വാർത്തയായിരുന്നു അത്. അന്നാട്ടിൽ ഇന്നുവരെ ആരും ഉമ്രയ്ക്ക് പോയിരുന്നില്ല.. പണ്ടെങ്ങോ ഒരാൾ ഹജ്ജിന് പോയിട്ടുണ്ട്. പള്ളിയിൽ വെള്ളിയാഴ്ചപ്രാർത്ഥനയിൽ ഹമീദിന്റെയും ഭാര്യയുടെയും ആരോഗ്യത്തിനുവേണ്ടി പ്രത്യേകം പ്രാർത്ഥനയുമുണ്ടായിരുന്നു... എല്ലാവരും എത്തിയപ്പോൾ അവർക്കുള്ള ലഘുപാനീയങ്ങൾ വിതരണം ചെയ്യുന്ന തിരക്കിലായിരുന്നു ഫസൽ... ഹമീദിക്കയെ എല്ലാവരും വന്ന് അനുമോദിച്ചു .. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ എന്ന് പ്രതേകം ഓർമിപ്പിച്ചു.. മക്കയിലെത്താൻ സാധിച്ചത് ഒരു വലിയ ഭാഗ്യംതന്നെയാണ്.. അങ്ങനെ ആർക്കും ലഭിക്കുന്ന ഭാഗ്യമല്ലല്ലോ.. എല്ലാറ്റിനും മകന്റെ കഴിവുതന്നെയാണ്. ആ പുണ്യഭൂമിയിൽ അധ്വാനിക്കുന്ന ഹമീദിന്റെ മകന്റെ പ്രാർത്ഥനയുടെ ഫലമാകാം തന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഇങ്ങനെ ഒരവസരം ലഭിച്ചത്.. അന്ന് സന്ധ്യയാവോളം തിരക്കായിരുന്നു. നാദിറയുടെ വാപ്പയും അഫ്സയുടെ കൂടപ്പിറപ്പുകൾ ആയ അനാഥ മന്ദിരത്തിലെ അദ്ധെവാസികളും മറ്റും എത്തിയിരുന്നു. മൗലവി വൈകുന്നേരം വിളിച്ച് പ്രത്യേകം അനുമോദിച്ചു. ഫസലിനോടും സംസാരിച്ചു. ഫസലിനെ ഏൽപ്പിച്ച ജോലിയെക്കുറിച്ചും ചോദിച്ചു... എന്നും ഖുറാൻ‌ വായിക്കാറുണ്ടെന്നവൻ പറഞ്ഞു. ഇനിയും കാണാമെന്നു പറഞ്ഞ് അദ്ദേഹം ഫോൺ വച്ചു. എല്ലാവരും രാത്രിയിൽ നേരത്തേ കിടന്നു. കാരണം നേരത്തെ എഴുന്നേൽക്കണമല്ലോ... എല്ലാവരും പറഞ്ഞതുപോലെ എഴുന്നേറ്റു.. വാപ്പയും ഉമമയും കുളിച്ച് റഡിയായി... എല്ലാവരും ചേർന്ന് പ്രാർത്ഥിച്ചു... പോകുന്നവഴി എത്ര ദുർഘടമാണെങ്കിലും‍ അതു താണ്ടാനുള്ള മനശക്തി തരേണമേയെന്ന് മനമുരുകിപ്രാർത്ഥിച്ചു... വിഷ്ണു നേരത്തേതന്നെ വണ്ടിയുമായെത്തിയിരുന്നു. അൻവറും ഫസലും വിഷ്ണുവും കൂടി ലഗേജൊക്കെ എടുത്ത് വണ്ടിയിൽ വച്ചു. ഇറങ്ങുന്നതിന് മുന്നേതന്നെ റഷീദ് വിളിച്ചിരുന്നു. ഒന്നുകൊണ്ടും പേടിക്കേണ്ടെന്നും. എയർപോർട്ടിനകത്ത് താനുണ്ടാകുമെന്നും അറിയിച്ചു. ഹമീദും ഭാര്യയും എല്ലാവരേയും ആലിംഗനം ചെയ്തു.. അവർ യാത്രതിരിച്ചു. വാഹനത്തിൽ കയറിയപ്പോൾ ഹമീദിന്റെ ശബ്ദത്തിന് ഒരിടർച്ചയുണ്ടായി... അൻവർ സമയോജിതമായി ഇടപെട്ട് വിഷയം മാറ്റി.. ഇല്ലെങ്കിൽ അവിടെയൊരു കൂട്ട കരച്ചിൽ ഉയർന്നേനേ... കാറിൽ എല്ലാവരും നിശബ്ദരായിരുന്നു. ഹമീദിക്ക എല്ലാവർക്കും ഒന്നു മയങ്ങാമല്ലോ... നേരത്തേ എഴുന്നേറ്റതല്ലേ.. വാഹനം എർപോർട്ടിന്റെ ഗേറ്റിലെത്തി... ഫസലൊഴിച്ച് ബാക്കിയെല്ലാവരും ചെറിയ ഉറക്കത്തിലായിരുന്നു. ഫസൽ ചുറ്റുപാടുകളും നോക്കിയിരിക്കുകയായിരുന്നു. എയർപോർട്ടിലെത്തി ലഗേജ് ട്രോളിയിൽ കയറ്റി... അൻവർ എയർപോർട്ടിനകത്തേയ്ക്ക് കയറാനുള്ള പാസ്സ് വാങ്ങിവന്നു. അവർക്ക് യാത്രതിരിക്കേണ്ട സമയമായി... ഹമീദ് ഫസിലനെ അടുത്തേയ്ക്ക് ചേർത്തുനിർത്തി... ആലിംഗനം ചെയ്തു... ഫസലിന്റെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ പുറത്തേയ്ക്കു വന്നു. ഈ അടുത്തകാലത്ത്ഒന്നും ഫസലും ഉപ്പയും മാറിനിന്നിട്ടില്ല... ഒരുമാസം ഒരു നീണ്ട കാലയളവുപോലെ ഫസലിന് തോന്നിയിരുന്നു... അൻവർ വാപ്പാനെയും ഉമ്മാനേയും വിളിച്ച് അകത്തേയ്ക്ക്. ഫസലിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. ഹമീദിനും സങ്കടം വന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അതിനേക്കാൾ സങ്കടം.. അവരുടെയൊക്കെ ഓമനയാണല്ലോ ഫസൽ.. അവർ എയർപോർട്ടിന്റെ പ്രധാന കവാടംകഴിഞ്ഞ് അകത്തേയ്ക്ക് പോയി.. അൻവറായിരുന്നുട്രോളി തള്ളിക്കൊണ്ടുപോയത്... വിഷ്ണു ഫസലിനേയും വിളിച്ച് അടുത്തുകണ്ട കോഫീഷോപ്പിലേയ്ക്ക് കയറി... രണ്ടാളും ഓരോ കോഫികഴിച്ചു. തിരികെയെത്തി എയർപോർട്ടിന്റെ കവാടത്തിലായി നിലയുറപ്പിച്ചു... ഏകദേശം അരമണിക്കൂറിനകം അൻവർ പുറത്തേയ്ക്കിറങ്ങി.. എല്ലാം ഇമിഗ്രേഷനെല്ലാം ശരിയായി.. അവർക്ക് ബോഡിംഗ്പാസും ലഭിച്ചു. അതിനപ്പുറം തനിക്ക് പോകാനാവില്ല... അവരെയാത്രയാക്കി തിരികെപ്പോന്നു. അവർ ഫ്ലൈറ്റ് ടേക്കോഫ് ചെയ്യുന്നതുവരെ അവിടെത്തന്നെ നിന്നു. അതിനുശേഷം യാത്ര തിരിച്ചു.. വഴിയിൽനിന്നും കാപ്പിയും കുടിച്ച് വീട്ടിലേയ്ക്ക്. ഹമീദിനും ഭാര്യയ്ക്കും ഇതൊക്കെ ഒരു പുതു അനുഭവമായിരുന്നു. ആകാംക്ഷയുണ്ടായിരുന്നു. ആകാശത്തുകൂടെ പോകുന്ന ഫ്ലൈറ്റിനെ കണ്ടിട്ടുണ്ട്.. അതിന് ഇത്രയും വലിപ്പമുണ്ടാവുമെന്നു കരുതിയില്ല... പ്രായമായവരായതിനാൽ അവർക്കുവേണ്ട എല്ലാ സഹായവും എയർഹോസ്റ്റസുമാർ ചെയ്തുകൊടുത്തു. ഏകദേശം 4 മണിക്കൂറത്തെ യാത്ര... അവർക്ക് ലഭിച്ചത് സൈഡ് സീറ്റായിരുന്നു. ചുറ്റുപാടും ഒന്നും കാണാനുമില്ല താഴേയ്ക്ക് നോക്കിയാൽ മേഘപാളികൾക്കിടയിലൂടെ വിശാലമായ സമുദ്രംകാണാം... കുറേനേരം അവർ രണ്ടാളും സംസാരിച്ചും പറഞ്ഞുമിരുന്നു. മെല്ലെ ഉറക്കത്തിലേയ്ക്ക് വഴുതിവീണു. എയർപോർട്ടിലെത്താനുള്ള അനൗൺസ്മെന്റ് കേട്ടാണ് ഉണർന്നത്... അല്പനിമിഷങ്ങൾക്കകം ഫ്ലൈറ്റ്ലാന്റ് ചെയ്യുമെന്നും സീറ്റ്ബൽറ്റൊക്കെ മുറുക്കാനും നിർദ്ദേശിച്ചു... അവർ അതുപോലെ ചെയ്തു.. ഫ്ലൈറ്റ് സാവധാനം ഭൂമിയിലേക്ക് താഴ്ന്നുകൊണ്ടിരുന്നു. ഇപ്പോൾ വലിയ കെട്ടിടങ്ങളും റോഡുകളുമൊക്കെ കാണാം... അത് വീണ്ടും താണു... ഒരു ചെറു ശബ്ദത്തോടെ നിലംതൊട്ടു... പിന്നേയും വേഗതയിൽ ഓടിക്കൊണ്ടിരുന്നു. പതുക്കെ അതിന്റെ ചലനം നിലച്ചു.. ആൾക്കാർ അവരവരുടെ ലഗേജുകൽ മുകളിലത്തെ കാബിനിൽ നിന്നെടുക്കാനുള്ളതിരക്കിലായിരുന്നു. ഹമീദിനോടും ഭാര്യയോടും ഇപ്പോൾ എഴുന്നേൽക്കേണ്ട എല്ലാവരും ഇറങ്ങിയട്ടു മതിയെന്ന് എയർഹോസ്റ്റസ് പറഞ്ഞിരുന്നു. അതുപ്രകാരം അവർ സീറ്റിൽ തന്നെയിരുന്നു. അല്പനേരത്തിനകം എല്ലാവരും വാതിലിനടുത്തേക്ക് എത്തിക്കഴിഞ്ഞു സാവധാനം ഹമീദും ഭാര്യയും എഴുന്നേറ്റ്.. തങ്ങളുടെ കൈയ്യിൽ കരുതിയ പാസ്പോർട്ടും ടിക്കറ്റുമടങ്ങിയ ബാഗ് കൈയ്യിലുണ്ടെന്ന് ഉറപ്പുവരുത്തി.. പതുക്കെ വാതിൽ ലക്ഷ്യമാക്കി നടന്നു... ഒരു തിരക്കുകൂട്ടലുമില്ലാതെ ഫ്ലൈറ്റിൽ നിന്നും പുറത്തേയ്ക്ക്... വിശാലമായ എയർപോർട്ട്.. ആ പുണ്യഭൂമിയിലേയ്ക്ക് കാലെടുത്തുവച്ചപ്പോൾ ഹമീദ് അല്ലാഹുവിനെ സ്മരിച്ചു... താനിതാ എത്തിയിരിക്കുന്നു നിന്റെ സവിധത്തിൽ ഒരു ദാസനായി... പുണ്യമേറ്റുവാങ്ങാൻ... എമിഗ്രേഷൻ കൗണ്ടറും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അതാ റഷീദവിടെ നിൽക്കുന്നു. റഷീദ് ഓടിയെത്തി രണ്ടുപേരേയും ആലിംഗനം ചെയ്തു.. ”എങ്ങനുണ്ടായിരുന്നു വാപ്പാ.. ഉമ്മാ ക്ഷീണമൊന്നുമില്ലല്ലോ...” ”ഇല്ലമോനേ... സുഖയാത്രയായിരുന്നു. പുറപ്പെടുമ്പോൾ ചെറിയ പേടിയൊക്കെ ഉണ്ടായിരുന്നു. കയറി കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം മാറി... അവർ ലഗേജുമെടുത്ത് പുറത്തേയ്ക്കിറങ്ങി... അവിടെ അഭിമന്യു കാത്തുനിൽപ്പുണ്ടായിരുന്നു. റഷീദ് അഭിമന്യു വിനെ പരിചയപ്പെടുത്തി.. ”നിന്റെ കുട്ടിക്കാലത്ത് കണ്ടതാ.. ഇന്നിപ്പോൾ എത്ര വർഷം കഴിഞ്ഞിരിക്കുന്നു. നിന്റെ വിശേഷങ്ങൾ ഞങ്ങൾ എന്നും തിരക്കാറുണ്ട്...” റഷീദിന്റെ കൈയ്യിൽ നിന്നും ട്രോളി വാങ്ങി അഭിമന്യു മുന്നേ നടന്നു... അവരുടെ കാറിനടുത്തെത്തി ലഗേജ് ഡിക്കിയിലേയ്ക്ക് വച്ചു... റഷീദ് ഡോർ തുറന്നു ഉമ്മാനേയും വാപ്പാനേയും കയറ്റി... റഷീദ് ആയിരുന്നു വാഹനം ഓടിച്ചത്... ”എന്ത് വിശാലമായ സ്ഥലമാണിത് റഷീദേ...” ”ഉപ്പാ ഒരുപാട് കാണാനിരിക്കുന്നു. നമുക്കു നേരേ റൂമിലേയ്ക്ക് പോകാം.. ഒന്നു ഫ്രഷായിട്ട് വൈകുന്നേരം പുറത്തേയ്ക്കൊന്നിറങ്ങാം.” എയർപോർട്ടിൽ നിന്നും അരമണിക്കൂറത്തെ യാത്രയുണ്ടായിരുന്നു അവരുടെ താമസസ്ഥലത്തേയ്ക്ക്... റഷീദ് ഓരോ സ്ഥലത്തേക്കുറിച്ചും വിവരിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് അഭിമന്യു ഓരോ പ്രത്യേകതകളും പറഞ്ഞു... ഹമീദിന് അതൊക്കെ അത്ഭുതമായിരുന്നു. ചീറിപ്പാഞ്ഞുപോകുന്ന വാഹനങ്ങൾ നാലും അഞ്ചും ട്രാക്കുള്ള റോഡുകൾ.. ട്രെയിനിന്റെ ബോഗിയേക്കാൾ നീളമുള്ള ചരക്കു വാഹനങ്ങൾ... അങ്ങനെയെല്ലാം... അവർ വീട്ടിലെത്തി... ഇതാണ് ഉപ്പാ ഞങ്ങളുടെ താമസസ്ഥലം... ഇവിടെ സ്റ്റാഫുകളും ഞങ്ങളും എല്ലാവ രും ഒരുമിച്ചാണ്... വാപ്പയ്ക്കും ഉമമയ്ക്കുമായി പ്രത്യേകം റൂം ഇവിടെ റഡിയാക്കിയിട്ടുണ്ട്.. അവർ കാർ പാർക്ക് ചെയ്ത് രണ്ടുപേരും പുറത്തിറങ്ങി... ”ഇതു കൊള്ളാമല്ലോ റഷീദേ... ഇവിടെ പച്ചക്കറികളൊക്കെ വിളയുമോ...” ”ഉപ്പാ ഇതൊക്കെ ഒരു പരീക്ഷണമായിരുന്നു. പക്ഷേ വിളയുന്നുണ്ട്... ചൂടു സമയത്ത് കൂടുതൽ ശ്രദ്ധിക്കണം... കൃഷിക്കാരായ നമുക്ക് എവിടെയെത്തിയാലും അതു മറക്കാനാവില്ലല്ലോ... അതുകൊണ്ട് ഞാനും ശ്രമിച്ചു...” അവർ റൂമിനകത്തേയ്ക്ക് കയറി... വിശാലമായ റൂം... ഡൈനിംഗ് റൂം,, കിച്ചൻ, ബാത്ത്റൂം എസി.. ഫ്രിഡ്ജ്, വാഷിംങ്മെഷീൻ എല്ലാമുണ്ട്... ഒരു ചെറിയ കുടുംബത്തിന് സുഖമായി താമസിക്കാം.. വാപ്പാനോടും ഉമ്മാനോടും ഒന്നു ഫ്രഷാകാൻ പറഞ്ഞ് അഭിമന്യുവും റഷീദും പുറത്തേയ്ക്കിറങ്ങി.. ”അഭീ... നീ ബേക്കറിയിലേയ്ക്ക് പൊയ്ക്കോ... വൈകുന്നേരം കാണാം.. നമുക്ക് രണ്ടാളേയും കൊണ്ട് പുറത്തേയ്ക്കൊന്നുപോകാം... ”ശരി... ” അഭിമന്യു റഷീദിനോട് യാത്രപറഞ്ഞിറങ്ങി... റഷീദിന്റെ ചിരകാലമോഹമായിരുന്നു. ഒരിക്കലെങ്കിലും വാപ്പാനേയും ഉമ്മാനേയും കൊണ്ടുവരണമെന്ന്... ഭാര്യയ്ക്കാണെങ്കിൽ വരണമെന്നുള്ള താല്പര്യവുമില്ല.. അവൾ പറയുന്നത് അവളുടെ ലോകം കുടുംബമാണെന്നാണ്.. അവിടെ ഉപ്പയേയും ഉമമയേയും വിട്ടിട്ട് തനിക്കെവിടേയും പോകേണ്ടെന്നാ... അവളുപറയുന്നതും ശരിയാണ്.. ഇവിടെ തന്റെ തിരക്കിനിടയിൽ ഒന്നും ശ്രദ്ധിക്കാനുള്ള സമയവും കിട്ടില്ല.. വാപ്പയും ഉമമയും വന്നസ്ഥിതിക്ക് സമയം കണ്ടെത്തണം... ഉംറയ്ക്ക് പോകാൻ ഇനിയും 7 ദിവസങ്ങൾ കൂടിയുണ്ട്. അതുവരെ ഇവരേയും കൊണ്ട് എല്ലായിടത്തും ഒന്നു കറങ്ങണം... റഷീദ് നാട്ടിൽ വിളിച്ച് വിവരം പറഞ്ഞു. ഉമമയും ഉപ്പയും അവരോടെല്ലാം സംസാരിച്ചു.. എല്ലാവർക്കും വലിയ സന്തോഷമായി... തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 24 05 2020 ഷംസുദ്ധീൻ തോപ്പിൽ 17 05 2020 Posted by SHAMSUDEEN THOPPIL at 17.5.20 അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക 9.5.20 നിഴൽവീണവഴികൾ ഭാഗം 73 അവർ വീട്ടിലെത്തി.. വിശേഷങ്ങൾ എല്ലാം അൻവറായിരുന്നു പറ‍ഞ്ഞത്.. ആർക്കും നടന്നതൊന്നും വിശ്വിക്കാനായില്ല... ഹമീദിന് മകന്റെ കഴിവിൽ അഭിമാനവും അത്ഭുതവും തോന്നി.. സഫിയയ്ക്ക് എന്തു പറയണമെന്നറിയില്ല.. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. വളരെ സന്തോഷകരമായി അന്നത്തെ ദിവസം കഴിഞ്ഞുപോയി.. റഷീദ് വിളിച്ചപ്പോൾ റഷീദിനോടും കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു. അന്നത്തെ ദിവസം വളരെ സന്തോഷത്തോടെ കഴിഞ്ഞുപോയി.. വെള്ളിയാഴ്ച ക്ലാസിന് പോയില്ല ശനിയാഴ്ച ക്ലാസ്സുണ്ട്. ഫസൽ രാവിലെ തന്നെ റഡിയായി.. കാപ്പികുടിക്കാൻ താഴെയെത്തിയപ്പോഴാണ് എല്ലാവരും ഒരുമിച്ചിരുന്ന് പത്രം നോക്കുന്നത് കണ്ടത്.. “എന്താ ഉമ്മാ.. എന്തു പറ്റി. പത്രത്തിൽ വല്ല വാർത്തയുമുണ്ടോ.“ “ടാ... നിന്റെ ഫോട്ടെ ഇന്നത്തെ പത്രത്തിലുണ്ട്.“ “നോക്കട്ടെ...“ അവൻ ഓടിയെത്തി പത്രം തട്ടിപ്പറിച്ചു. “ങ്ഹാ... നന്നായിരിക്കുന്നു അല്ലേ ഉമ്മാ..“ “അതേടാ... ചുളുവിൻ നീ ഫേമസായല്ലോടാ..“ “അങ്ങനെ പറയല്ലേ സഫിയാ..“ അൻവറിന്റെ കമന്റ്. “ഉപ്പാ ഉപ്പ കണ്ടായിരുന്നോ..“ “ഞാനാ ആദ്യം കണ്ടത്.. എനിക്ക് കണ്ണ് വലുതായിട്ട് പിടിക്കാത്തതുകൊണ്ട് സഫിയയെ കാണിച്ചു... എന്തായാലും നിന്നെ അയാൾക്ക് നന്നെ ബോധിച്ചെന്നു തോന്നുന്നു... പറഞ്ഞതുപോലൊക്കെ ചെയ്യാൻ നോക്ക്.. കഴിവതും ഖുറാൻ എന്നും വായിക്കണം... ഖുറാൻ ഒരു അനുഷ്ഠാനമാണ്... ജീവിതാനുഷ്ഠാനം.. അതിൽ നന്മമാത്രമേയുള്ളൂ. ശരിയ്ക്കും വായിച്ചു മനസ്സിലാക്കാൻ ഒരായുസ്സുപോരാ...“ “ശരിയാ ഉപ്പാ.. ഞാൻ എന്തായാലും കൂടുതൽ പഠിക്കാൻ ശ്രമിക്കാം...“ എല്ലാവരുടേയും മുന്നിൽ അവനൊരു ഹീറോയായി. അവൻ ക്ലാസ്സിന് പോകാൻ യാത്ര പറഞ്ഞിറങ്ങി.. ജംങ്ഷനിൽ ചെന്നു, ആദ്യം വന്ന ബസ്സിൽ തന്നെ കയറി. ബസ്സിൽ തിരക്കു കുറവായിരുന്നു. 20 മിനിറ്റിനകം ജംഗ്ഷനിലെത്തി... അവിടെ കാത്തുനിന്നു. എന്തായാലും ഐഷുവിനോട് പറയാനൊരു കാര്യമായല്ലോ.. അവൾക്കും സന്തോഷാവും. അല്പനേരത്തിനകം തൂവെള്ള നിറത്തിലുള്ള ആ കാറ് അവനു മുന്നിൽ വന്നുനിന്നു.. അവൻ ഫ്രണ്ട്സീറ്റിൽ കയറിയിരുന്നു... ഡോറടച്ച് വണ്ടി മുന്നോട്ടു നീങ്ങി... എന്നത്തേയും പോലെ ഗുഡ്മോണിംഗ് പറഞ്ഞു. “ഫസലേ.. നീ ആളിപ്പോ വലിയ ഫേമസാണല്ലോ...“ “അങ്കിൾ അറിഞ്ഞോ...“ “ഉവ്വ്.. ഐഷുവാ എന്നെ പത്രത്തിൽ കാണിച്ചുതന്നത്..“ ഐഷു പത്രം അവന്റെ നേരേ നീട്ടി... “കൺഗ്രാജുലേഷൻസ് ഫസൽ“ ഐഷുവാണത് പറഞ്ഞത്.. “നീ ഇന്നലെ അദ്ദേഹം വരുന്ന കാര്യം പറഞ്ഞപ്പോൾ ഇത്രത്തോളം പരിചയമുണ്ടെന്നറിഞ്ഞില്ല..“ “അങ്കിൾ എനിക്കുമറിയില്ലായിരുന്നു... എന്തോ ഭാഗ്യംകൊണ്ട് മനസ്സിൽ വിചാരിക്കാത്ത കാര്യമാണ് നടന്നത്.“ “ശരിയാ.. ചിലപ്പോൽ പടച്ചോൻ നമ്മളെ പലരീതിയിലും പരീക്ഷിക്കും.. അപ്രതീക്ഷിതമായി ഭാഗ്യം നമ്മെ തേടിവരുകയും ചെയ്യും.“ “ഫസലേ.. അയാളൊരു നല്ല മനുഷ്യനാണ്. എന്റെ സുഹൃത്തുകൂടിയാണ്. ഇടയ്ക്കിടയ്ക്ക വിളിക്കാറുണ്ട്... എന്തായാലും നിനക്ക് നല്ലൊരു മനുഷ്യനെയാണ് കിട്ടിയിരിക്കുന്നത്.. നല്ല അറിവാണ്. പ്രപഞ്ചത്തിലുള്ള എല്ലാത്തിനേയും കുറിച്ച് അദ്ദേഹത്തിനറിയാം.“ “അറിയാം.. നല്ല പ്രസംഗമായിരുന്നു. കുറഞ്ഞ സമയം കൊണ്ട് ജനങ്ങളെ കൈയ്യിലെടുത്തു... എന്നെയും കൂടെക്കൊണ്ടുപോയി... അറിയില്ല.. എനിക്കതൊക്കെ ഒരു പുതുമായിയരുന്നു..“ അവർ കോച്ചിങ് സെന്ററിനടുത്തെത്തി. അവരെ രണ്ടാളേയും അവിടിറക്കി അദ്ദേഹം കാറോടിച്ചുപോയി. ഐഷു അവനോട് ചോദിച്ചു. “ഫസലേ നിനക്കെന്താടാ ഇത്തിരി ജാഢ“ “ഏയ് എനിക്ക് ജാഡയോ... നിനക്ക് തോന്നിയതാവും..“ “ഞാൻ വെറുതെ പറഞ്ഞതാ ചെക്കാ ...“ “പിന്നെ.. നീയങ്ങ് ഫേമസാകുമ്പോൽ നമ്മളെയൊക്കെ മറക്കുമോ...“ “നീ പോ പെണ്ണേ വെറുതേ മനുഷ്യനെ കളിയാക്കാതെ.“ അവർ ക്ലാസ്സിലേയ്ക്ക് പോയി.. അല്പ നിമിഷങ്ങൾക്കകം ടീച്ചർ ക്ലാസ്സിലെത്തി. പിന്നീട്.. എല്ലാവരും ക്ലാസ്സിലെ പഠനത്തിൽ മുഴുകി... ഉച്ചഭക്ഷണം കഴിഞ്ഞ് വീണ്ടും പഠനത്തിന്റെ തിരക്കിലേക്ക്.. അതിനിടയിൽ ടെസ്റ്റ്പേപ്പറുകളും ഉണ്ടാകും. ക്ലാസ്സ് കഴിഞ്ഞ് രണ്ടാളും പുറത്തേയ്ക്കിറങ്ങി. അല്പനേരത്തിനകം ഐഷുവിന്റെ വാപ്പ എത്തിച്ചേർന്നു. അവർ രണ്ടാളും വണ്ടിയിൽ കയറി.. അന്നത്തെ ക്ലാസ്സിലെ വിശേഷങ്ങൽ അവർ മൂവരും സംസാരിച്ചിരുന്നു. “ഫസലേ ഉപ്പാന്റെ ഉംറ വിസ എന്തായി..“ “ഇന്നറിയാമെന്നാണ് റഷീദ് മാമ പറഞ്ഞത്...“ “ഉപ്പയ്ക്ക് എങ്ങനെയുണ്ടിപ്പോൾ ഹാപ്പിയാണോ.“ “ഉപ്പ ഇപ്പോൾ കൊച്ചുപിള്ളേരെപ്പോലെ ഓടി നടക്കുകയാണ്. മക്കയിൽ പോകുന്നകാര്യത്തിൽ വളരെ സന്തോഷവാനുമാണ്ട്. “ഉപ്പാന്റെ നിയോഗമാണത്... ഓരോ മുസ്ലീമിനും അവിടെ എത്തണമെങ്കിൽ ദൈവവിളിയുണ്ടാവണം. ഉപ്പാക്കും ഉമ്മക്കും ഇപ്പോഴാണ് ആ വിളിയുണ്ടായത്. ഞാനെത്ര നാളായി വിചാരിക്കുന്നു ഇതുവരെ അതിനു കഴിഞ്ഞില്ല.. എല്ലാ വർഷവും നോമ്പു പിടിക്കുന്നു. പക്ഷേ അവിടൊന്നെത്താൻ മാത്രം കഴിയുുന്നില്ല.“ “എല്ലാത്തിനും അതിനുള്ള സമയമുണ്ടല്ലോ.“ അവർ ജെക്ഷനിലെത്തി. അവനവിടിറങ്ങി യാത്രപഞ്ഞ് ഐഷുവും വാപ്പായും മുന്നോട്ടുപോയി. നാളെ ഞായറാഴ്ച അവധിയാണ്. കുറച്ചു ഹോംവർക്കുകളു ചെയ്യാനുമുണ്ട്... അതെല്ലാം കഴിഞ്ഞിട്ട് മൗലവി പറഞ്ഞ ഖുറാനിലെ കാര്യങ്ങളൊക്കെയൊന്നു നോക്കണം. അവൻ ജംഗ്ഷനിൽ നിന്നും ആദ്യം കിട്ടിയ ബസ്സിൽ കയറി വീട്ടിലേയ്ക്ക് യാത്രയായി. വീട്ടിലെത്തിയപ്പോൾ എല്ലാവരുടേയും മുഖത്ത് വളരെ സന്തോഷം കാണാമായിരുന്നു. ഉപ്പയാണ് അവനോട് കാര്യം പറഞ്ഞത്.. “മോനേ.. ഒരു സന്തോഷവാർത്തയുണ്ട്. ഞങ്ങൾക്ക് ഉംറയ്ക്ക് പോകാനുള്ള വിസ റഡിയായി.. ഇനി ടിക്കറ്റിന്റെ എന്തോ ഒന്ന് ശരിയാവാനുണ്ട്.. അതുടൻ ശരിയാവുമെന്നാണ് റഷീദ് വിളിച്ച് അറിയിച്ചത്... എന്തായാലും ഞങ്ങളുടെ ജീവിതത്തിലെ ഒരു ഭാഗ്യമാണിതെന്ന് കരുതാം.. എന്റെ കുടുംബത്തിലാർക്കും അവിടെ പോകാനായിട്ടില്ല.. പക്ഷേ എനിക്കതിനുള്ള ഭാഗ്യം പടച്ചോൻ തന്നിരിക്കുന്നു. മണലാരണ്യത്തിലെ ആ പരിശുദ്ധമായ ദൈവഗേഹത്തിലെത്താൻ എനിക്കും അവസരം കിട്ടിയിരിക്കുന്നു. എല്ലാവരുടേയും പ്രാർത്ഥനയായിരിക്കാം.“ ഉപ്പ വളരെ സന്തോഷവാനായി കണ്ടിരിക്കുന്നു. ഉമ്മുമ്മയും അതുപോലെതന്നെ.. എല്ലാറ്റിനും പിറകിലായി റഷീദ് മാമയുടെ ഭാര്യയുമുണ്ട്. നാദിറാന്റി റസ്റ്റിലായതിനാൽ ഒരിടത്ത് ഒതുങ്ങിക്കൂടി ഇരുപ്പാണ്. വൈകുന്നേരം റഷീദ് വിളിച്ചു.. ഫസലാണ് ഫോണെടുത്തത്.. റഷീദ് വിവരങ്ങൾ വിശദമായി ഫസലിനോട് പറഞ്ഞു.. പോകാനായി തയ്യാറെടുക്കേണ്ടതിനെക്കുറിച്ചും എന്തെല്ലാമാണ് കൈയ്യിൽ കരുതേണ്ടതിനെക്കുറിച്ചും റഷീദ് വിശദമായി സംസാരിച്ചു. അവൻ ഒരു പേപ്പറിൽ ഇതെല്ലാം എഴുതിവച്ചു.. ഈ ആഴ്ചതന്നെ കയറേണ്ടിവരുമെന്നും.. അതിനു മുന്നേ ഡോക്ടറെ ഒന്നുകൊണ്ടുപോയി ഫുൾ ഒരു ചെക്കപ്പ് നടത്തണമെന്നും പറഞ്ഞു. കൂടാതെ ഒന്നുരണ്ട് വാക്സിനുകളുമെടുക്കണം. അവനതെല്ലാം വിശദമായി എഴുതിവച്ചു.. റഷീദ് ഫോൺ ഉപ്പയ്ക്ക് കൊടുക്കാൻ പറഞ്ഞു.. മാമ വിശദമായി ഉപ്പാനോടും സംസാരിച്ചു. ഒരു വലിയ തയ്യാറെടുപ്പു തന്നെ നടത്തണം.. ഒന്ന് രണ്ടാളും പ്രായം ചെന്നവരാണ്. രണ്ടുപേർക്കും ആരോഗ്യപ്രശ്നങ്ങളുമുണ്ട്.. വരുന്നത് എന്തായാലും വരട്ടേ.. ഒരുപക്ഷേ ജീവിതം അവസാനിക്കുന്നത് ആ പുണ്യ ഭൂമിയിൽ വച്ചാണെങ്കിൽ അത്രയും നല്ലത്. കഠിനാധ്വാനികളുടെ നാടാണ് ഗൾഫ്... ഒട്ടനവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുള്ള നാട്... പെട്രോളിന്റെ കണ്ടുപിടുത്തമാണ് ആ രാജ്യത്തിന്റെ വികസനത്തിന് മുതൽക്കൂട്ടായത്. അതിനു ശേഷം വളരുകയായിരുന്നു ലോകോത്തരമായ രീതിയിൽ ഇന്നത്തെ ഈ നിലയിലെത്താൻ ഒരുപാട് വിദേശികളുടെ ചോര വിയർപ്പായിട്ടുണ്ട്. പ്രത്യേകിച്ച് നമ്മൾ ഇന്ത്യാക്കുരുടെ.. മലയാളികളുടെ... ഇന്ന് ഗൾഫ് രാജ്യങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നു. പ്രവാസികളെ പോറ്റിയ നാടാണത്... ഇന്ന് അവരുടെ കുടുംബങ്ങൾക്ക് അന്തസ്സായി ജീവിക്കാനുള്ള ചുറ്റുപാടുകളും മക്കൾക്ക് നല്ല വിദ്യാഭ്യാസവും ലഭിച്ചത് ഈ നാട്ടിൽ നിന്നുമാണ്. കൊറോണയെന്ന ലോകം ഭയപ്പെടുന്ന ശത്രുവായ വൈറസ് പടർന്നുപിടിക്കുന്നു. പലമേഖലയിലും നിർമ്മാണങ്ങളും ഓഫീസ് പ്രവർത്തനങ്ങളും നിർത്തിവയ്ക്കേണ്ടിവന്നിരിക്കുന്നു. എന്നിട്ടും നമ്മുടെ മലയാളികളിൽ ഒരു വിഭാഗത്തിന് അവിടം ഉപേകഷിച്ച് നാട്ടിലെത്താൻ തിടുക്കം.. രോഗം ലോകത്തിലെല്ലായിടത്തുമുണ്ട്. ഇന്ന് കേരളത്തിൽ ഇതിനൊരു തീവ്രത കുറവായിരിക്കാം.. അതുകൊണ്ടാണ് അവർക്ക് ഓടി ഇവിടെത്താൻ തോന്നുന്നത്.. ഉറ്റവരേയും ഉടയവരേയും കാണുന്നതിനായി... പക്ഷേ ഒരു കാര്യം ഓർക്കുക... കേരളത്തിൽ അതി തീവ്രമായി ഈ അസുഖം നിലനിന്നിരുന്നുവെങ്കിൽ അവരുടെ കുടുംബം ഒരിക്കലും പറയില്ല എല്ലാം ഇട്ടെറിഞ്ഞ് നാട്ടിലെത്താൻ.. ഇത്രയും നാൾ പോറ്റിയ ഒരു നാടിന് ഒരാപത്തു വരുമ്പോൾ സ്വന്തം തടി രക്ഷിക്കാൻ ഓടി രക്ഷപ്പെടുന്നത് ഒരു നല്ല രീതിയാണോ... എന്തിനേയും നേരിടാനുള്ള ഒരു മനക്കരുത്തുള്ളവനാണ് മലയാളി... ഞാൻ പല സുഹൃത്തുക്കളുമായി സംസാരിച്ചു. അവർ പറയുന്നത്... ഒരിക്കലും കൊറോണയുടെ പേരിൽ ഇവിടം വിട്ട് പോകില്ല.. ഇനി ഇവിടെ കിടന്നാണ് മരിക്കാൻ വിധിയെങ്കിൽ അങ്ങനെ നടക്കട്ടെയെന്നാണ്... നാട്ടിലേയ്ക്ക് വരണമെന്നുള്ള ആഗ്രഹത്തിന് തടസ്സം നിൽക്കാൻ ഞാനാളല്ല.. പക്ഷേ വരുന്നവർ ഒരു കാര്യം ഓർക്കുക.. കൊറോണ എല്ലായിടത്തുമുണ്ട്... ഇന്ന് കേരളത്തിൽ അതിന് വലിയ തീവ്രതയില്ല.. പക്ഷേ ഒരശ്രദ്ധമതി ഇന്നത്തെ നില മാറിമറിയാൽ. അപ്പോൾ പടപേടിച്ച് പന്തളത്തു ചെന്നപ്പോൾ അവിടെ ചൂട്ടുംകെട്ടി പടയെന്ന അവസ്ഥ ഉണ്ടാകരുത്... എല്ലാവരും ശ്രദ്ധിക്കുക.. സ്വന്തം സുരക്ഷിതത്വംപോലെതന്നെയാണ് മറ്റുള്ളവരുടെ സുരക്ഷയും.. ആരോഗ്യ പ്രവർത്തകർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക.. കുറച്ചു നാൾ മറ്റുള്ളവർക്കുവേണ്ടി ക്വാറന്റീനിൽ ഇരിക്കാൻ മനസ്സുകൊണ്ട് തയ്യാറെടുപ്പു നടത്തുക.. അങ്ങനെയുള്ളവർമാത്രമേ നാട്ടിലേയ്ക്ക് വരാവൂ... നാട്ടിലേയ്ക്ക് വരാനുള്ള അവസരം ഒരു മുതലെടുപ്പാവരുത്. കേരളത്തിൽ ഇന്നുകാണുന്നതെല്ലാം ഗൾഫ് എന്ന പ്രവാസ ജീവിതത്തിൽ നിന്നും കെട്ടിപ്പൊക്കിയതാണ്. ഈ അസുഖമൊക്കെ നാളെ മാറിയെന്നിരിക്കും.. പക്ഷേ ചെയ്തിരുന്ന ജോലി വീണ്ടും കിട്ടണമെന്നില്ല... ഗൾഫ് എന്ന രാജ്യത്തിന്റെ ബിസ്സിനസ്സ് മേഖലയിലെ തകർച്ചയ്ക്ക് കാരണമാവുന്ന രീതിയിൽ എല്ലാവരും നാട്ടിലേയ്ക്ക പാലായനം ചെയ്യരുത്... ആ നാടിന്റെ നിലനില്പ് നമ്മുടേയും നിലനിൽപ്പാണ്... ഇന്ത്യയിലെത്തിക്കഴിഞ്ഞാൽ എന്ത് എന്ന ഒരു ചിന്തകൂടി നമുക്കുണ്ടാവണം. 10 ലക്ഷം ഇന്ത്യാക്കാർ തിരികെയെത്തുന്നെന്നു വിചാരിക്കുക.. വരുന്ന ഓരോ ഗൾഫ്കാരന്റെയും കുടുംബത്തിനും പുറത്തിറങ്ങാനാവാത്ത അവസ്ഥയാവും.. കേരളത്തിലെ ഓരോ കുടുംബത്തിൽ നിന്നും ഓരോരുത്തർ വീതം ഗൾഫിലുണ്ടെന്ന് കണക്കാക്കാം... അങ്ങനെയെങ്കിൽ കേരളം ഒരു വലിയ ലോക്ഡൗണിലേയ്ക്കായിരിക്കും പോവുക.. പല മേഖലകളും അടച്ചിടേണ്ടിവരും... ഇറ്റലിയിൽ സംഭവിച്ചതുപോലെ.. അസുഖം വന്നപ്പോൾ ആ സ്ഥലത്തുനിന്നും കുറച്ച് ആൾക്കാർ മറ്റൊരു സ്ഥലത്തേയ്ക്ക് പാലായനം ചെയ്തു.. അങ്ങനെ അസുഖം വരാതിരിക്കാൻ പാലായനം ചെയ്തവർ ആ നാടിനെ ഇന്നൊരു ശവപ്പറമ്പാക്കി മാറ്റി.. പ്രവാസിസഹോദരങ്ങളുടെ വരവ് സന്തോഷകരം തന്നെ.. പക്ഷേ എല്ലാ നിർദ്ദശങ്ങളും പാലിച്ച് ക്വാറന്റീനിൽ ഇരിക്കുക. ഇന്ത്യയ്ക്ക് അകത്തും ഇതുതന്നെയാണ് ഇന്ന് കാണാൻ കഴിയുന്നത്... എല്ലാവർക്കും കേരളത്തിലെത്തണം... സർക്കാരിന് ശ്വാസം വിടാനുള്ള സമയം പോലം കോടുക്കാതെ പ്രതിപക്ഷം... എന്തിനും ഏതിനും കുറ്റംപറയാതെ ആപത്ത് കാലത്ത് കൂടെ നിൽക്കുന്നതിനു പകരം കുടിപ്പക തീർക്കാതിരിക്കുക.. കൊറോണ ഇന്നല്ലെങ്കിൽ നാളെ ഈ സമൂഹത്തിൽ നിന്നും ഇല്ലാതാകും.. പക്ഷേ ചിലരുടെ മനസ്സിലെ വൈറസ് ഒരിക്കലും മാറില്ല... കാത്തിരിക്കാം ഒരു നല്ല നാളേയ്ക്കായി..... ഹൃദയഭാജനങ്ങളായ അമ്മമാരുടെ ദീര്ഗായുസ്സിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് സസ്നേഹം ഷംസുദ്ധീൻ തോപ്പിൽ 10 05 2020 തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 16 05 2020 Posted by SHAMSUDEEN THOPPIL at 9.5.20 അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക 3.5.20 നിഴൽവീണവഴികൾ ഭാഗം 72 സഫിയയും ഉമ്മയുമെല്ലാം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണം ഒരുക്കുന്നതിനെക്കുറിച്ചായിരുന്നു ചിന്തിച്ചത്. ഭക്ഷണ രീതികൾ നേരെത്തെ തന്നെ നാദിറയെ കൊണ്ട് അവളുടെ ഉപ്പയെ വിളിച്ചു മനസ്സിലാക്കിയിരുന്നു... കൂടെ ഒരു സഹായി കൂടെ ഉണ്ടാകൂവെന്നാണ് പറഞ്ഞിരിക്കുന്നത്.. നേരത്തെ എവിടെയാണ് താമസമെന്നറിഞ്ഞാൽ അവിടെ അദ്ദേഹത്തിന്റെ ആരാധകർ ഇരച്ചെത്തും അതുകൊണ്ട് വിശ്രമ കേന്ദ്രം രഹസ്യമാക്കിവച്ചിരിക്കുകയാണ്. ഹമീദ് ചിന്തിക്കുകയായിരുന്നു, എന്തെല്ലാം പ്രതിസന്ധിയിലൂടെയാണ് ഇവിടംവരെയെത്തിയത്.. ഒരിക്കലും ചിന്തിക്കാത്ത സമൂഹത്തിൽ നിലയും വിലയുമുള്ളൊരു നിലയിലെത്തി. എല്ലാം പടച്ചോന്റെ അനുഗ്രഹം. അല്ലെങ്കിൽ ഇതുപോലെ ഒരു മനുഷ്യൻ ഈ ഭവനം തിര‍ഞ്ഞെടുക്കില്ലല്ലോ. പറഞ്ഞ സമയത്തു തന്നെ അവരെത്തി. മൗലവിയും സഹായിയും ഡ്രൈവറും മാത്രം. ഫസലിന് അത്ഭുതമായിരുന്നു. ഫോട്ടോയിൽ മാത്രം കണ്ടിട്ടുള്ള ആ മനുഷ്യൻ തന്റെ മുന്നിൽ. അവൻ ഇമവെട്ടാതെ നോക്കിനിന്നു. അൻവറും അവന്റെ അമ്മാവനും സുഹൃത്തും ചേർന്ന് സ്വീകരിച്ച് അകത്തേക്ക് ആനയിച്ചു. ഫസലിനെ കണ്ടപാടേ അവനെ അടുത്തേയ്ക്ക് വിളിച്ചു. “നീ എന്തിനാ പഠിക്കുന്നേ....“ “അത്... ഞാൻ.. മെഡിക്കൽ എൻഡ്രൻസിന് പോകുന്നു.“ “കൊള്ളാം മിടുക്കനാണല്ലോ... നല്ല ഭാവിയുണ്ട്...“ അദ്ദേഹം ഹാളിലേയ്ക്ക് കയറി.. ഹമീദിന്റെ അടുത്തെത്തി. അദ്ദേഹത്തിന്റെ കൈ പിടിച്ചു മുത്തംനൽകി... എന്തോ വല്ലാത്തൊരു ആകർഷണത്വം അദ്ദേഹത്തിനുണ്ടായിരുന്നു. അൻവറിനോടും മറ്റുള്ളവരോടും കുശലാന്വേഷണം നടത്തി. ഹമീദ് ഓരോരുത്തരെയായി പരിചയപ്പെടുത്തി. ഫസൽ ഇതെല്ലാം വീക്ഷിച്ചു നിൽക്കുകയായിരുന്നു. ഫസലിനെ അദ്ദേഹം അടുത്തേയ്ക്ക് വിളിച്ചു. “ഫസലേ.. നിനക്ക് എക്സാമൊക്കെ എങ്ങനെയുണ്ടായിരുന്നു.“ “കുഴപ്പമില്ല..“ “ഓക്കെ.. എൻഡ്രൻസിനായി നന്നായി പരിശ്രമിക്കണം. ഒരു സത്യ വിശ്വാസിക്ക് പ്രധാനമായും ഒരു ലക്ഷ്യമുണ്ടായിരിക്കണം.“ മൻജദ വജദ (പരിശ്രമിച്ചാൽ വിജയിക്കും )നന്നായി പഠിച്ച് നല്ലമാർക്ക് വാങ്ങി വിജയിക്കണം.നല്ല മനുഷ്യൻ ആവണം ആളുകൾക്ക് തന്നാലാവുന്ന സേവനങ്ങൾ ചെയ്യണം... ഇന്നമഅൽ ഹുസ്‌രി യുസ്‌റാ (തീർച്ചയായും പ്രയാസങ്ങളോടൊപ്പം ഒരെളുപ്പം ഉണ്ടാകും )നീ നന്നായി പരിശ്രമിച്ചോ വിജയം നിന്റെ കൂടെയാണ്... അദ്ദേഹത്തിന്റെ വാതോരാതെയുള്ള മനോഹരമായ സംസാരം കേട്ട് ഫസൽ അത്ഭുതത്തോടെ നോക്കിനിന്നു... അദ്ദേഹം തന്റെ ബാഗിലുണ്ടായിരുന്ന ഒരു പുസ്തകം എടുത്ത് അവന്റെ കൈയ്യിൽ കൊടുത്തു.. ഇത് ഞാൻ എഴുതിയതാണ്. ഈ പ്രായത്തിലെ കുട്ടികളെ ലക്ഷ്യമാക്കി രചിച്ചതാണ്.. പലപ്പോഴും ഈ പ്രായത്തിലാണ് കുട്ടികൾ വഴിതെറ്റിപ്പോകുന്നത്. അവരിലുണ്ടാകുന്ന മാറ്റങ്ങൾ രക്ഷിതാക്കൾ മനസ്സിലാക്കാൻ വൈകുന്നു. ആധുനികമായ ഈ യുഗത്തിൽ എന്തെല്ലാം നാം മനസ്സിലാക്കണം എന്നതിനെക്കുറിച്ചുള്ള ഒരു വിശകലനമാണിത്.. യാ ബുനയ്യ ഇന്നഹാ ഇൻതഖു മിസ്ക്കാല ഹബ്ബത്തിൻ മിൻ ഹർദലി ഫതകൂൻ ഫീസഹ്റത്തിൻ അവ്ഫിസമാവാത്തി അവ്ഫിൽഅർളി യഹ്ത്തി ബിഹല്ലാഹു ഇന്നല്ലാഹ ലത്തീഫുംഹബീർ (എന്റെ കുഞ്ഞുമകനെ നീ നല്ല കാര്യമോ ചീത്ത കാര്യമോ ചെയ്ത് എവിടെ ഒളിപ്പിച്ചു വെച്ചാലും ദൈവം കണ്ടെത്തുക തന്നെ ചെയ്യും ) ഒരിക്കലും പ്രലോഭനങ്ങളിൽ‌ അകപ്പെടാൻ പാടില്ല.. ഈ പ്രപഞ്ചം നമ്മെ ഭ്രമിപ്പിച്ചുകൊണ്ടിരിക്കും. ആ ഭ്രമം നമ്മെ എവിടെക്കൊണ്ടുചെല്ലുമെന്നറിയില്ല. നമ്മളുടെ ഭ്രമത്തെ നമ്മൾ തന്നെ അടക്കി നിർത്തണം. അതിന് മാനസികമായി തയ്യാറെടുക്കണം. എന്റെ ജീവിതത്തിലും അനുഭങ്ങളും അവിടെയുണ്ടെന്നു കൂട്ടിക്കൊള്ളണം. അവനെ വീണ്ടും അടുത്തു വിളിച്ചുചേർത്തു നിർത്തി... അവന്റെ കൈകളിൽ അദ്ദേഹം സ്പർശിച്ചപ്പോൾ എന്തോ ഒരു ഇലക്ട്രിക് പാസ്ചെയ്തതുമാതിരി അവന് തോന്നി... അറേബ്യൻ പെർഫ്യൂ അടിച്ചിരിക്കുന്നു. അവൻ അനുസരണയുള്ള ഒരു ആട്ടിൻകുട്ടിയെപ്പോലെ അദ്ദേഹത്തോട് ചേർന്നു നിന്നു. കൂടെവന്ന സഹായി അദ്ദഹത്തെ ഓർമ്മിപ്പിച്ചു “നമുക്ക് 4 മണിക്കാണ് പരിപാടി..“ “ഓക്കെ.. ഇപ്പോൾ സമയം 1.00 മണി“ “നമുക്ക് കുറച്ച് ഭക്ഷണം കഴിക്കാം.“ അൻവർ ഇടയ്ക്കു കയറി പറഞ്ഞു.. “എന്തിനാ കുറച്ചാക്കുന്നേ.. എനിക്കൊന്നു ഫ്രഷാവണം..“ അൻവർ അദ്ദേഹത്തിനുവേണ്ടി തയ്യാറാക്കിയ റൂം കാണിച്ചു. അദ്ദേഹവും സഹായിയും അകത്തേയ്ക്ക് പോയി... അല്പനേരത്തിനകം അവർ ഫ്രഷായി വന്നു. തീൻമേശയിൽ ഭംഗിയായി എല്ലാം അടുക്കിവച്ചിരുന്നു.. മൗലവി അദ്ദേഹത്തിനായി തയ്യാറാക്കിയ സീറ്റിലിരുന്നു. സഹായി തൊട്ടടുത്തായി. “വളരെ വിപുലമായ ഭക്ഷണമാണല്ലോ... എല്ലാം ഇവിടെ ഉണ്ടാക്കിയതാണോ?“ “അതേ... സഫിയ നല്ലൊരു കുക്കാണ്..“ “ഓ... ഫസലിന്റെ ഉമ്മ...“ “ഹമീദിക്കാ ഇരിക്ക്. സീറ്റുണ്ടല്ലോ...“ “അല്ല.. അത്...“ “വേണ്ട ഒന്നും പറയേണ്ട.. നമുക്കെല്ലാർക്കുമിരുന്നു കഴിക്കാം.“ “ഫസലേ നീയിങ്ങു പോരേ..“ ഫസലിനെ വലതുവശത്തായി അദ്ദഹം ഇരുത്തി... തൊട്ടടുത്തായി അൻവർ.. അദ്ദഹത്തിന്റെ ഡ്രൈവറും കഴിക്കാനിരുന്നു.“ ഭക്ഷണം കഴിച്ചു തുടങ്ങിയതിനു ശേഷം അദ്ദേഹം ഒന്നും മിണ്ടിയിരുന്നില്ല. നന്നായി ആസ്വദിച്ചു കഴിക്കുന്നുണ്ടായിരുന്നു. എല്ലാം നന്നായി ഇഷ്ടപ്പെട്ടെന്നുള്ളത് അദ്ദേഹത്തിന്റെ മുഖം കണ്ടാലറിയാം.. അദ്ദേഹം ഭക്ഷണം കഴിച്ചു പൂർത്തിയായി.. അല്പം മധുരവും കഴിച്ചു.. “എല്ലാം നന്നായിട്ടുണ്ട് സഫിയാ...“ അവൾ നന്ദിപൂർവ്വം നോക്കി ചിരിച്ചു. വാഷ്ബേസിനടുത്തുപോയി കൈകഴുകി തിരികെവന്നിരുന്നു.. മറ്റുള്ളവരും കൈകഴുകിയിരുന്നു. ഞാൻ ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാറില്ല.... അതാണ് ഒന്നും പറയാതിരുന്നത്. യാഹുലാം സമ്മില്ലാഹ വകുൽ ബിയമീനിഖ് വകുൽ മിമ്മായലീഖ് (കുഞ്ഞു മകനെ ദൈവനാമത്തിൽ ഭക്ഷണം കഴിക്കണം അടുത്തുള്ളത് ഭംഗിയായി കഴിക്കുക )വലത് കൈകൊണ്ട് കഴിക്കുക വലത് കൈകൊണ്ട് കുടിക്കുക വലിച്ചു വാരി കഴിക്കരുത് സാവധാനം ആസ്വദിച്ചു കഴിക്കുക... “ഹമീദിക്കാ... എന്തായി ഉമ്രയ്ക്ക് പോകുന്ന കാര്യങ്ങളൊക്കെ...“ “പടച്ചവന്റെ കൃപ എല്ലാം ശരിയായി വരുന്നു... പാസ്പോർട്ട് ഇന്നലെ കിട്ടി... അതിന്റെ കോപ്പി റഷീദിന് അയച്ചുകൊടുത്തു. എല്ലാം വേഗം നടക്കുമെന്നറിഞ്ഞു. അദ്ദേഹം കൈപ്പത്തികൾ രണ്ടും നെഞ്ചിനൊപ്പംവച്ചു പ്രാർത്ഥിച്ചു .. മാഷാഅല്ലാ... വഫക്കകും അല്ലാ...വയസക്കുമുല്ലാഹു ഉമൂറകും (കാര്യങ്ങൾ മുറപോലെ ചെയ്യാൻ അള്ളാഹു നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ യാത്രയും മറ്റുകാര്യങ്ങളും അല്ലാഹു എളുപ്പമാക്കട്ടെ ) ഒരു മുസൽമാൻ ജീവിതത്തിലൊരിക്കലെങ്കിലും എത്തിച്ചേരേണ്ട സ്ഥലമാണത്... എന്റെ 24-ാമത്തെ വയസ്സിൽ ഹജ്ജിന് പോയിത്തുടങ്ങിയതാ... ഇന്നും മുടങ്ങാറില്ല... “ഇനിയൊരല്പം വിശ്രമിച്ചാലോ...“ “ആവാം“ അദ്ദേഹത്തെ അൻവർ റൂമിലേയ്ക്ക് ആനയിച്ചു. ഫാൻ ഫുൾ സ്പീഡിൽ വച്ചിരുന്നു. ഭക്ഷണം കഴിഞ്ഞാൽ അദ്ദേഹം ചെറുതായൊന്നു മയങ്ങാറുണ്ട്. അദ്ദേഹത്തിന്റെ സഹായി അത് നേരത്തേ പറഞ്ഞിരുന്നു. ഇപ്പോൾ സമയം രണ്ടുമണികഴിഞ്ഞു. തൊട്ടടുത്തായതിനാൽ സമയത്ത് അങ്ങോട്ട് ഇറങ്ങിയാൽ മതിയല്ലോ.. അവിടുത്തെ മൈക്കിൽ പറയുന്നത് ഇവിടെ നിന്നാൽ കേൾക്കാം...“ അദ്ദേഹത്തിന്റെ സഹായി പുറത്തേയ്ക്കിറങ്ങി.. “രണ്ടുഷീറ്റ് വെള്ള പേപ്പറുമായി ഫസലിനോട് അകത്തേയ്ക്ക് ചെല്ലാൻ പറഞ്ഞു.“ ഫസൽ ഓടി മുകളിലേയ്ക്ക് തന്റെ ഷെൽഫിൽ നിന്നും നാലഞ്ചുഷീറ്റ് പേപ്പറും പേനയുമായി അവൻ താഴേയ്ക്ക്.. ചാരിയിരുന്ന വാതിൽ മെല്ലെ തള്ളി തുറന്ന് അകത്തേയ്ക്ക്... “വാ ഫസലേ ഇരി... ഞാൻ പറയുന്ന കാര്യങ്ങൾ ഒന്നെഴുതിഎടുത്തേ ... “ ഫസൽ ബഹുമാനപൂർവ്വം കട്ടിലിൽ ഇരുന്നു. അദ്ദേഹം തലയിണ തലയ്ക്ക് ഉയർത്തിവച്ച് കിടക്കുകയായിരുന്നു. അദ്ദേഹം ചില അറബിക് ക്വോട്ടുകൾ പറഞ്ഞു കൊടുത്തു... അവൻ അതെല്ലാം മലയാളത്തിൽ എഴുതിയെടുത്തു... “ഇതൊക്കെ നീ ഖുറാനിൽ നോക്കി വരിയുടെ നമ്പറും അർത്ഥവും എഴുതി എനിക്ക് അയയ്ക്കണം... അഡ്രസ്സ് എഴുതിക്കോ...“ അവൻ അഡ്രസ് എഴുതി.. അദ്ദേഹം അവന്റെ തോളിൽ തടവിക്കൊണ്ടു പറഞ്ഞു... നിനക്കൊരു ഭാവിയുണ്ട്... നന്നായി പഠിക്കുക... നിന്റെ കണ്ണുകളിൽ തിളക്കം കണ്ടാൽ അതു മനസ്സിലാക്കാം... സെല്ലല്ലാഹു അലൈവ സെല്ലം... അനുഗ്രഹിച്ചിട്ടുണ്ട്. നീ ഖുറാനെ അറിയാൻ ശ്രമിക്കുക.. എന്നാൽ നിനക്ക് നിന്നെ മനസ്സിലാവും... അദ്ദേഹത്തിന്റെ സ്പർശനത്തിനുപേലും വലിയ ശാന്തത അനുഭവപ്പെട്ടു... “ഇന്ന് പള്ളിയിലേയ്ക്ക് എന്റെകൂടെ പോരേ... നിനക്ക് സ്റ്റേജിൽ ഇരിക്കാം... എന്റെ പ്രസംഗവും കേൾക്കാമല്ലോ..“ അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി... “ഫസലേ... ഞാനൊരല്പം ഉറങ്ങട്ടെ... നീ റഡിയായിക്കോ... പിന്നെ തലയിൽ തൊപ്പിവയ്ക്കണം കേട്ടോ...“ അവൻ തലകുലുക്കി പുറത്തിറങ്ങി വാതിൽ ചാരി.. ഉമ്മയോട് അദ്ദേഹത്തോടൊപ്പം പള്ളിയിൽ പോകാൻ വിളിച്ച കാര്യം പറഞ്ഞു. എല്ലാവർക്കും സന്തോഷമായി.. ഹമീദിന് ഫസലിനെയോർത്ത് അഭിമാനംതോന്നി... എല്ലാവർക്കും അവനെ പെട്ടെന്ന് ഇഷ്ടപ്പെടും... അവന്റെ സ്വഭാവത്തിന്റെ സവിശേഷതയാവും.. കൂടാതെ കാണാനും നല്ല മൊഞ്ചനല്ലേ.. പയ്യനാണേലും അവനെപ്പോലെ മൊഞ്ചൻമാർ നമ്മുടെ കുടുംബത്തിലാരുമില്ല. ഉമ്മ അവന്റെ പിറകേ പോയി.. അവന് ധരിക്കാനായി വെള്ള ഷർട്ടും പച്ചക്കരയൻ മുണ്ടും നൽകി.. തലയിൽവയ്ക്കാനുള്ളതൊപ്പിയും... അതെല്ലാം വച്ചുകഴിഞ്ഞപ്പോൾ അവനും ഒരു കുട്ടി മൗലവിയെപ്പോലായി.. കണ്ണാടിയിൽ നോക്കി എല്ലാമൊന്ന് ഉറപ്പുവരുത്തി.. ഒരു ചെറിയ നോട്ടുപുസ്തകം കൈയ്യിലെടുത്തു. ചിലപ്പോൾ എന്തെങ്കിലും നല്ല കാര്യങ്ങൾ എഴുതിയെടുക്കാൻ അവസരം കിട്ടിയാൽ എഴുതാമല്ലോ... അത്രയ്ക്ക് നല്ല പ്രഭാഷണമാണ് അദ്ദേഹത്തിന്റേത്. അവൻ താഴെയെത്തിയപ്പോൾ മൗലവി റഡിയായിരുന്നു. പെട്ടെന്നാണ് ടെലിഫോൺ ശബ്ദിച്ചത്. റഷീദായിരുന്നു അത്. അദ്ദേഹം മൗലവിയുമായി സംസാരിക്കാനായിരുന്നു വിളിച്ചത്.. അവർ രണ്ടാളും സംസാരിച്ചു. അടുത്ത പ്രാവശ്യം സൗദിയിലെത്തുമ്പോൾ ബേക്കറിയിലെത്താമെന്നു റഷീദിന് വാക്കുകൊടുത്തു. ഫോൺവച്ച് ഹമീദിക്കയുടെ അടുത്തെത്തി.. അദ്ദേഹത്തിന്റെ രണ്ടു കൈയ്യും കൂട്ടിപ്പിടിച്ചു... എഴുന്നേൽക്കാൻ ശ്രമിച്ച അദ്ദേഹത്തെ എഴുന്നേൽക്കേണ്ടേന്നു പറഞ്ഞു.. ഒരു നിമിഷം മുകളിലേയ്ക്ക് നോക്കി പ്രാർത്ഥിച്ചു. യാത്രയിൽ അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ... എല്ലാം വേഗം നടക്കട്ടെ... അനാരോഗ്യങ്ങളെല്ലാം മാറട്ടെ... കുടുംബത്തിന് ശ്രേയസും ഐശ്യര്യവും നേരുന്നു. ഹമീദിന്റെ കണ്ണു നിറഞ്ഞുപോയി.. എത്ര വലിയ പണ്ഡിതനായിട്ടും എത്ര സ്നേഹത്തോടെയാണ് അദ്ദേഹം പെരുമാറുന്നത് . സാവധാനം എല്ലാവരോടും നന്ദിപറഞ്ഞ് പുറത്തേയ്ക്കിറങ്ങി. അദ്ദേഹം അൻവറിനേയും ക്ഷണിച്ചു.. അവരെല്ലാവരും ഒരുമിച്ചു വണ്ടിയിൽ കയറി. മൗലവി എല്ലാവരോടും നന്ദിരേഖപ്പെടുത്തി... ഈ ഭാഗത്തേയ്ക്ക് വരുമ്പോൾ ഇനിയും വരുമെന്ന് അദ്ദേഹം പോകാൻ നേരത്ത് ഹമീദിനെനോക്കി പറഞ്ഞു... അവർ വിഷ്ണുവിനൊപ്പം വാഹനത്തിൽ പള്ളിയിലേയ്ക്ക് അവിടെ വൻപിച്ച സ്വീകരണമൊരുക്കിയിരുന്നു. പുതുതായി പണിയാൻപോകുന്ന പള്ളിയ്ക്ക് അടുത്തായി ആർച്ചും അതിനുചുറ്റു തോരണങ്ങളുമായി അലങ്കരിച്ചിരുന്നു. അദ്ദേഹം കാറിൽ നിന്നിറങ്ങി.. എല്ലാവരും ഓടി അടുത്തെത്തി... പൂച്ചെണ്ട് കൈയ്യിൽവച്ചുകൊടുത്തു.. അദ്ദേഹം അത് വാങ്ങി ഫസലിന്റെ കൈയ്യിൽ കൊടുത്തു... ഫസലിന്റെ കൈപിടിച്ച് അദ്ദേഹം വേദിയിലേയ്ക്ക്... അവിടെയുള്ളവർ ധരിച്ചിരുന്നത് അദ്ദേഹത്തിന്റെ മകനായിരിക്കും ഫസലെന്നാണ്... അദ്ദേഹം സ്റ്റേജിലേയ്ക്ക്.. സ്റ്റേജിൽ പ്രസംഗം നടക്കുകായിരുന്നു. പ്രസംഗം നടത്തിയ ആൾ മൗലവിയുടെ വരവ് കണ്ടയുടനെ പ്രസംഗം നിർത്തിയിരുന്നു. മൂന്നു വരികളിലായി കസേരയിട്ടിരുന്നു. അദ്ദേഹത്തോടൊപ്പം ഫസലിനേയും കമ്മറ്റിക്കാർ സ്റ്റേജിലേയ്ക്ക് ആനയിച്ചു.. അവന് രണ്ടാമത്തെ റോയിൽ ഇരിപ്പിടവും നൽകി... അവന് സ്വർഗ്ഗം കിട്ടിയപോലായിരുന്നു. ജീവിതത്തിൽ ഒരിക്കലും ആഗ്രഹിക്കാത്ത കാര്യം നടന്നിരിക്കുന്നു. താൻ പലപ്പോഴും സ്റ്റേജിൽ കയറിയിട്ടുണ്ട്.. പക്ഷേ ഇത് തികച്ചും അപ്രതീക്ഷിതമായതായിരുന്നു. അദ്ദേഹം പ്രസംഗത്തിനായി എഴുന്നേറ്റു... അവനെനോക്കി പുഞ്ചിരിച്ചു... അൻവർ ദൂരെനിന്നു നോക്കുകയായിരുന്നു. തന്റെ അനന്തിരവൻ എന്തുപെട്ടെന്നാണ് ഉയരങ്ങളിലെത്തിയത്... അഭിമാനംതോന്നുന്നു... ക്യാമറകൾ മിന്നിമറഞ്ഞു.. തൊട്ടടുത്തായി വീഡിയോയും... എല്ലാവരും ഫസലിനേയും പ്രത്യേകം കവർചെയ്തു... അദ്ദെഹത്തിന്റെ പ്രസംഗം ആരംഭിച്ചു. അൽഹംദുലില്ലാ വാസ്സലാത്തു വാസ്സലാമു അലാ റസൂലിൽ അമീൻ വഹലാ ആലിഹി വസഹ്‌ബിഹി വസല്ലമ തസ്ലീമൻകസീറാ (ദൈവത്തിന് സർവ്വ സ്തുതിയും ദൈവത്തിന്റെ പ്രവാചകന്റെ പേരിൽ സമാധാനവും രക്ഷയും ഉണ്ടാവട്ടെ... അതെ പോലെ തന്നെ പ്രവാചകന്റെ കുടുംബത്തിന്റെ പേരിലും അദ്ദേഹത്തിന്റെ അനുചരൻമ്മാരുടെ പേരിലും എല്ലാനിലക്കുള്ള ധാരാളം സമാധാനാവും വലിയ രക്ഷയും ഉണ്ടാവട്ടെ ) എന്താണ് പള്ളി ... അഥവാ ആരാധനാലയം... മുസൽമാനെ സംബന്ധിച്ച് നിസ്കാരം എന്നുപറയുന്നത് ഒഴിച്ചുകൂടാനാവാത്തതാണ്. ഒറ്റയ്ക്കുള്ള നിസ്‌ക്കാരവും കൂട്ടം കൂടിയുള്ള നിസ്‌ക്കാരവും ഉണ്ട്. .. അതിൽ വളരെ ശ്രേഷ്ഠമാണ് കൂട്ടംകൂടിയുള്ള നിസ്ക്കാരം അഥവാ അഞ്ചു നേരത്തെ നിസ്ക്കാരം ... അതിനായി. പടച്ചവൻ സ്ഥാപിക്കാൻ പഠിപ്പിച്ചതാണ് പള്ളികൾ...സാംസ്കാരിക കേന്ദ്രങ്ങളും വിദ്യ അഭ്യസിക്കുന്ന കേന്ദ്രങ്ങളും ആണ് പള്ളികൾ ശാന്തിയും സമാധാനവും വിളിച്ചോതുന്ന നന്മയുടെയും ഒരു ഉത്തമ സമൂഹ സൃഷ്ടിക്ക് വേണ്ടി ഉൽബോധനം ചെയ്യുന്ന കേന്ദ്രം ഭയ ഭക്തിയുടെ കേന്ദ്രം ദാന ധർമ്മങ്ങളുടെ കേന്ദ്രം അശണരുടെ കണ്ണീരൊപ്പാനുള്ള കേന്ദ്രം കാരുണ്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും കേന്ദ്രം ഇസ്ലാമിന്റെ നേടും തൂണാണ് പള്ളികൾ ലോകത്ത് തുല്യത ഇല്ലാത്ത ഒരു സമീപനം ആണ് പള്ളികൾ പഠിപ്പിച്ചത് പള്ളികളിൽ അടിമയും ഉടമയും ഭരണാധികാരിയും ഭരണീയരും പാവപ്പെട്ടവനും സമ്പന്നനും എല്ലാവരും തോളോട് തോൾ ചേർന്ന് ഒപ്പം നിന്ന് നിസ്‌ക്കരിക്കുന്നു. തൊടലും തീണ്ടലും ഇല്ല സമത്വത്തിന്റെയും സാമൂഹ്യ നീതിയുടെയും സഹവർത്തിത്വത്തിന്റെയും ഒരു വിവേചനവും ഇല്ല.എല്ലാവരും ഒരുപോലെ ദൈവത്തിന്റെ മുൻപിൽ....നമ്മൾ എല്ലാവരും ദൈവത്തിന്റെ അടിമകളാണ് എന്ന് വിളിച്ചു പറയുന്ന കേന്ദ്രങ്ങൾ ആവണം പള്ളികൾ....അവിടെ കുപേരൻ ഇല്ല... കുചേലൻ ഇല്ല അദ്ദേഹത്തിന്റെ പ്രസംഗം അങ്ങനെ ഒഴുകിയൊഴുകി പോവുകയായിരുന്നു... ഫസൽ പലതും തന്റെ ചെറു പുസ്തകത്തിൽ എഴുതുന്നുണ്ടായിരുന്നു. മുക്കാൽ മണിക്കൂറത്തെ പ്രസംഗം കഴിഞ്ഞു.. അടുത്തതായി പള്ളിക്ക്തറക്കല്ലിടൽ.. അദ്ദേഹം ഫസലിനേയും കൂട്ടി സ്റ്റേജിൽ നിന്നിറങ്ങി... നേരേ കല്ല് തയ്യാറാക്കിവച്ചിരുന്നിടത്തെത്തി ... എല്ലാവർക്കുമൊപ്പം ഫസലിനോടും അതിൽ കൈവയ്ക്കാൻ പറഞ്ഞു... അവന് എല്ലാം ഒരു സ്വപ്നംപോലെ തോന്നി... പറയുന്നത് അതുപോലെ അനുസരിച്ചു.. അവിടെ അല്ലാഹു അക്ബർ ശബ്ദം മുഴങ്ങി... ഭക്തിനിർഭരമായ ആ അന്തരീക്ഷത്തിൽ മക്കയിലെ കഹ്‌ബയെ ഖിബ്‌ല യാക്കി പള്ളിയുടെ ആദ്യ കല്ല് പാകി... ആൾക്കൂട്ടം സാവധാനം പിരിഞ്ഞു തുടങ്ങി മൗലവിയുടെ ആരാധകർ പലരും പലതും ചോദിച്ചു... അതിൽ ഒരാൾ ചോദിച്ചു “ഇതാരാണ്...“ “നമ്മുടെ സമുദായത്തിന് ഒരു മുതൽക്കൂട്ടാണിവൻ...“ “എല്ലാവരും വലിയ ബഹുമാനത്തോടെ അദ്ദേഹത്തെ യാത്രയാക്കി...“ വാഹനം നേരേ റെയിൽവേസ്റ്റേഷനിലേയ്ക്ക്. സ്റ്റേഷനിൽ എല്ലാവരും ഇറങ്ങി... അവിടെത്തിയപ്പോഴേയ്ക്കും ട്രെയിൻ വരാനുള്ളസമയമായിരുന്നു. ഫസലിനെ അടുത്ത് വിളിച്ച് പറഞ്ഞു. “ഫസലേ നമുക്കിനിയും കാണണം... ഞാൻ വിളിക്കാം.. എനിക്ക് ഞാൻ പറഞ്ഞുതന്നതിന്റെ ഡീറ്റെയിൽസ് പോസ്റ്റ് ചെയ്തുതരണം...“ “അവൻ ബഹുമാനപൂർവ്വം തലകുലുക്കി... ട്രെയിൻ ദൂരെനിന്നും വരുന്നത് കാണാമായിരുന്നു.. മൗലവിയും സഹായിയും പ്ലാറ്റ് ഫോമിലേയ്ക്ക്... ട്രെയിൽ ഒരു ഞരക്കത്തോടെ അവിടെവന്നുനിന്നു. അവർ രണ്ടാളും അകത്തു കയറി... ചൂളം വിളിച്ച് ട്രെയിൻ നിങ്ങീൻ തുടങ്ങി... മൗലവി എല്ലാവരേയും നോക്കി ടാറ്റ കാണിച്ചു.. ട്രെയിൻ കണ്ണിൽ നിന്നും മറയുന്നതുവരെ അവർ നോക്കിനിന്നു. സാവധാനം കാറിനടുത്തെത്തി... ഫസലിന് എന്തോ നഷ്ടപ്പെട്ടപോലെ തോന്നി... അവർ കാറിൽ കയറി.. വിഷ്ണുവാണ് തുടക്കമിട്ടത്.. “ഫസലേ നീ ഒരു ദിവസംകൊണ്ട് ഫേമസായല്ലോ...“ “അതേയതേ... എന്താ നിന്നിലെ പ്രത്യേകത എന്ന് ഞങ്ങൾക്ക് മനസ്സാലാകുന്നില്ല ഫസലേ.“ അൻവർ പറഞ്ഞു.. “അവൻ ചിരിച്ചു... മാമാ... നല്ല കുട്ടികളെ തിരിച്ചറിയാനുള്ള കഴിവുണ്ട് മൗലവിക്ക്...“ ശരിയായിരിക്കാം... അവർ വീട്ടിലെത്തി.. വിശേഷങ്ങൾ എല്ലാം അൻവറായിരുന്നു പറ‍ഞ്ഞത്.. ആർക്കും നടന്നതൊന്നും വിശ്വിക്കാനായില്ല... ഹമീദിന് മകന്റെ കഴിവിൽ അഭിമാനവും അത്ഭുതവും തോന്നി.. സഫിയയ്ക്ക് എന്തു പറയണമെന്നറിയില്ല.. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. ലോകം സന്തോഷത്തിൽ കടന്നുപോകവെയാണ് കോവിഡ് എന്ന മഹാമാരി കടന്നുവന്നത്... കണ്ണുകൊണ്ടു കാണാനാവാത്ത ആ ഭീകരൻ പലരുടേയും ജീവനെടുത്തു മുന്നേറുന്നു. മനുഷ്യന് എതിർക്കാനാവുന്നില്ല.. നിശ്ശബ്ദനായി ഒളിച്ചിരിക്കേണ്ട അവസ്ഥ... ആയുധങ്ങളും സൈന്യങ്ങളുമുള്ള രാജ്യങ്ങൾപോലും ഇന്ന് നിസ്സഹായരാണ്... ശാസ്ത്രം പോലും പകച്ചുനിൽക്കുന്നു. പകർച്ചവ്യാധിയെക്കുറിച്ച് ഖുറാനിൽ പറഞ്ഞിട്ടുണ്ട്.... ഒരു രാജ്യത്ത് പകർച്ചവ്യാധി പടർന്നുപിടിച്ചാൽ ആ രാജ്യത്തേയ്ക്ക് പോവുകയോ അവിടെനിന്നും ആരും ഇങ്ങോട്ടു വരുകയോചെയ്യരുത്... ഇത്രയും പടർന്നു പിടിക്കാനുള്ള കാരണവും ഇതുതന്നെ... അസുഖമാണെന്ന് അറിയാതെ മനുഷ്യൻ വേഗതയ്ക്ക് പ്രാധാന്യംകൊടുത്തു... മനുഷ്യനേക്കാളും വേഗതയിൽ വൈറസ് എല്ലായിടത്തുമെത്തി.. ഇന്ന് രക്ഷപ്പെടാനായി സ്വയം തീർത്ത തടവറയിൽ മനുഷ്യൻ കഴിയേണ്ടിവരുന്നു. വിശുദ്ധ റമദാൻ മാസമാണ്... കരുതലോടെ വീട്ടിനുള്ളിൽ ത്തന്നെ പ്രാർത്ഥനയും ആഘോഷങ്ങളും നടത്താം.. എല്ലാറ്റിനുമുള്ള കഴിവ് ദൈവം നമുക്ക് നൽകട്ടെ.. .. വൈറസിനാൽ പീഠനമനുഭവിക്കുന്ന എല്ലാവരേയും ദൈവം കാത്തു രക്ഷിക്കട്ടെ... കാത്തിരിക്കാം വൈറസിൽ നിന്നും മോചിതമായ ഒരു പുതിയ ലോകത്തിനായി... സസ്നേഹം നിങ്ങളുടെ സ്വന്തം ഷംസുദ്ധീൻ തോപ്പിൽ 03 05 2020 തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 10 05 2020 Posted by SHAMSUDEEN THOPPIL at 3.5.20 അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom) SHAMSUDEEN THOPPIL SHAMSUDEEN THOPPIL is an upcoming author from a small village called Chelari, in Malapuram District. Born as an ‘only son’ to Thoppil Hussain and Khadeeja, Shamsudeen did his schooling in Oriental Higher Secondary School, Thirurangadi. Accomplished Masters in Business Administration, Literature and Arts have always been his passion. For his excellence in the making of an Album based on Children, he was honored with “Felicitation Letter” from the former President of India, Dr. A.P.J Abdul Kalam. He has made notable contribution by way of articles, poem, features and short stories in various magazines. He was also a prime member of the College Magazine Editor Board. He has received various awards and recognitions for Drama, Mono act and Oppana at “State Level”. “Best Actor” Award for Theater Play, was a feather to his cap. As a blog writer, one of his stories from the blog is published in "Bhavandharangal" - a kadhasamahara of CLS Books. The Amateur Author focuses on penning down the “True Heart Feelings” which leaps in to the threshold of his cognizance, rather than converging on the literary aspects and metaphors associated. About Me SHAMSUDEEN THOPPIL നിമിഷ നേരംകൊണ്ട് തീര്‍ന്നു പോകാവുന്ന ജീവിതത്തിനിടയില്‍ നന്‍മയുടെ വെട്ടം തെളീക്കാനുള്ള ഒരു എളിയ ശ്രമം.ഹൃദയ വേദനകള്‍ പങ്കു വെക്കാനുള്ള ഒരു ഇടം... എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ അതിഥികൾ SHAMSUDEEN THOPPIL CARTOON പ്രശസ്ത കാർടൂണിസ്റ്റ് ഷാജിമാത്യുവിന്റെ കരവിരുത് ഹൃദയപൂർവ്വം വിനയത്തോടെ സ്വീകരിക്കുന്നു Popular Posts -:അവൾ ശവം തീനി പക്ഷി :- വ ർഷങ്ങൾ പലത് കഴിഞ്ഞപ്പോഴാണ് എന്റെ പ്രണയിനി വെറും ഒരു ശവം തീനി പക്ഷിയാ ണെന്ന് ഞാൻ അറിഞ്ഞത് .അതെന്തേ ഒരു പെണ്‍ ഹൃദയം മനസ്സിലാക്കാൻ ഞാനിത്ര... നിഴൽവീണവഴികൾ - ഭാഗം 30 “ഫസൽ ലിഫ്റ്റ് ഒഴിവാക്കി സ്റ്റെപ്പിലൂടെ താഴേയ്ക്കിറങ്ങി... രണ്ടാമത്തെ നിലയിലെത്തിയപ്പോൾ നിറകണ്ണുകളോടെ തന്നെനോക്കി... -:സ്വരഭേദങ്ങൾ -ഭാഗ്യലക്ഷ്മി:- ലക്ഷ്മി ചേച്ചിയുടെ കൂടെ സ്വ രഭേദങ്ങൾ എന്ന ഭാഗ്യ ലക്ഷ്മിയുടെ ആത്മകഥ ഹൃദയം ഹൃദയത്തോട് പറയുന്ന ഒര... -:ഒരു ഭ്രാന്തന്‍റെ ജല്‍പനങ്ങള്‍:- വി ടരുത് അവനെ എറിയെടാ എറിഞ്ഞു തല പൊട്ടിക്കെടാ..... വിശപ്പ്‌ സഹിക്ക വയ്യാതെ അടുത്ത് കണ്ട സ്കൂളിന്‍റെ പിന്‍ഭാഗത്ത് കുട്ടികള്‍ ക... -:തങ്കമ്മ ചേച്ചി:- അടുത്ത വീട്ടിലെ തങ്കമ്മ ചേച്ചിക്ക് മിണ്ടാപ്രാണികളോടതിരറ്റ സ്നേഹവും വാല്സല്യവുമാണ് അവരവരുടെ മക്കളെ നോക്കുംപോലെയാണ് അവയോട് ഇടപഴകുക.ആ ഇടയ... M.T.VASUDEVAN NAIR M.T.VASUDEVAN NAIR & SHAMSUDEEN THOPPIL MAMMOOTTY SHAMSUDEEN THOPPIL & MAMMOOTTY Followers Blog Archive ► 2022 (3) ► നവംബർ (2) ► മേയ് (1) ► 2021 (42) ► ഒക്‌ടോബർ (3) ► സെപ്റ്റംബർ (4) ► ഓഗസ്റ്റ് (4) ► ജൂലൈ (5) ► ജൂൺ (4) ► മേയ് (5) ► ഏപ്രിൽ (4) ► മാർച്ച് (4) ► ഫെബ്രുവരി (4) ► ജനുവരി (5) ▼ 2020 (52) ► ഡിസംബർ (4) ► നവംബർ (4) ► ഒക്‌ടോബർ (5) ► സെപ്റ്റംബർ (4) ► ഓഗസ്റ്റ് (5) ► ജൂലൈ (4) ► ജൂൺ (4) ▼ മേയ് (5) നിഴൽവീണവഴികൾ ഭാഗം 76 നിഴൽവീണവഴികൾ ഭാഗം 75 നിഴൽവീണവഴികൾ ഭാഗം 74 നിഴൽവീണവഴികൾ ഭാഗം 73 നിഴൽവീണവഴികൾ ഭാഗം 72 ► ഏപ്രിൽ (4) ► മാർച്ച് (4) ► ഫെബ്രുവരി (5) ► ജനുവരി (4) ► 2019 (52) ► ഡിസംബർ (4) ► നവംബർ (5) ► ഒക്‌ടോബർ (4) ► സെപ്റ്റംബർ (4) ► ഓഗസ്റ്റ് (5) ► ജൂലൈ (4) ► ജൂൺ (5) ► മേയ് (4) ► ഏപ്രിൽ (4) ► മാർച്ച് (5) ► ഫെബ്രുവരി (4) ► ജനുവരി (4) ► 2018 (8) ► ഡിസംബർ (4) ► നവംബർ (2) ► ഒക്‌ടോബർ (1) ► സെപ്റ്റംബർ (1) ► 2017 (7) ► നവംബർ (1) ► ഫെബ്രുവരി (2) ► ജനുവരി (4) ► 2016 (43) ► ഡിസംബർ (1) ► സെപ്റ്റംബർ (2) ► ഓഗസ്റ്റ് (3) ► ജൂലൈ (5) ► ജൂൺ (3) ► മേയ് (1) ► ഏപ്രിൽ (1) ► മാർച്ച് (7) ► ഫെബ്രുവരി (15) ► ജനുവരി (5) ► 2015 (70) ► ഡിസംബർ (12) ► നവംബർ (6) ► ഒക്‌ടോബർ (8) ► സെപ്റ്റംബർ (3) ► ഓഗസ്റ്റ് (3) ► ജൂലൈ (4) ► ജൂൺ (3) ► മേയ് (3) ► ഏപ്രിൽ (4) ► മാർച്ച് (8) ► ഫെബ്രുവരി (9) ► ജനുവരി (7) ► 2014 (66) ► ഡിസംബർ (6) ► നവംബർ (10) ► ഒക്‌ടോബർ (6) ► സെപ്റ്റംബർ (8) ► ഓഗസ്റ്റ് (7) ► ജൂലൈ (6) ► ജൂൺ (1) ► മേയ് (9) ► ഏപ്രിൽ (5) ► മാർച്ച് (6) ► ഫെബ്രുവരി (1) ► ജനുവരി (1) ► 2013 (69) ► ഡിസംബർ (4) ► നവംബർ (3) ► ഒക്‌ടോബർ (5) ► സെപ്റ്റംബർ (2) ► ഓഗസ്റ്റ് (4) ► ജൂലൈ (3) ► ജൂൺ (4) ► മേയ് (10) ► ഏപ്രിൽ (11) ► മാർച്ച് (4) ► ഫെബ്രുവരി (4) ► ജനുവരി (15) ► 2012 (66) ► ഡിസംബർ (5) ► നവംബർ (8) ► ഒക്‌ടോബർ (9) ► സെപ്റ്റംബർ (6) ► ഓഗസ്റ്റ് (3) ► ജൂലൈ (5) ► ജൂൺ (5) ► മേയ് (3) ► ഏപ്രിൽ (6) ► മാർച്ച് (7) ► ഫെബ്രുവരി (4) ► ജനുവരി (5) ► 2011 (16) ► ഡിസംബർ (8) ► നവംബർ (4) ► ഒക്‌ടോബർ (4) Subscribe & Follow Recent Posts Top Comment Advertise Shamsudeen Thoppil Create Your Badge Popular Posts -:ഒരു ഭ്രാന്തന്‍റെ ജല്‍പനങ്ങള്‍:- വി ടരുത് അവനെ എറിയെടാ എറിഞ്ഞു തല പൊട്ടിക്കെടാ..... വിശപ്പ്‌ സഹിക്ക വയ്യാതെ അടുത്ത് കണ്ട സ്കൂളിന്‍റെ പിന്‍ഭാഗത്ത് കുട്ടികള്‍ ക... നിഴൽവീണവഴികൾ ഭാഗം 145 “ഹ്ഹാ ഇക്കാ നല്ല സന്തോഷത്തിലാണല്ലോ..“ “അതേ... മക്കളെല്ലാവരുമുണ്ടല്ലോ.. ആ ഒരു സന്തോഷം..“ “അതാണ് വേണ്ടത്..“ “നമുക്ക് ചെക്കപ്പുകളൊക്കെ നടത്തി... നിഴൽവീണ വഴികൾ ഭാഗം 139 തന്റെ സ്വപ്നങ്ങൾക്ക് ചിറകുകളില്ലായിരുന്നു... അവന്റെ ജനനം കഴിഞ്ഞ് ആദ്യ ജന്മദിനം പരസ്പരം അറിഞ്ഞു വരുന്നതിനു മുന്നേ പ്രശ്നങ്ങൾ തുടങ്ങിയിരുന്... -:അവൾ ശവം തീനി പക്ഷി :- വ ർഷങ്ങൾ പലത് കഴിഞ്ഞപ്പോഴാണ് എന്റെ പ്രണയിനി വെറും ഒരു ശവം തീനി പക്ഷിയാ ണെന്ന് ഞാൻ അറിഞ്ഞത് .അതെന്തേ ഒരു പെണ്‍ ഹൃദയം മനസ്സിലാക്കാൻ ഞാനിത്ര... നിഴൽവീണവഴികൾ - ഭാഗം 30 “ഫസൽ ലിഫ്റ്റ് ഒഴിവാക്കി സ്റ്റെപ്പിലൂടെ താഴേയ്ക്കിറങ്ങി... രണ്ടാമത്തെ നിലയിലെത്തിയപ്പോൾ നിറകണ്ണുകളോടെ തന്നെനോക്കി... -:സ്വരഭേദങ്ങൾ -ഭാഗ്യലക്ഷ്മി:- ലക്ഷ്മി ചേച്ചിയുടെ കൂടെ സ്വ രഭേദങ്ങൾ എന്ന ഭാഗ്യ ലക്ഷ്മിയുടെ ആത്മകഥ ഹൃദയം ഹൃദയത്തോട് പറയുന്ന ഒര... -:ഒരു കിണര്‍ കുഴിച്ച കഥ:- പ ട്ടണത്തില്‍ പഠിച്ചു വളര്‍ന്ന നാട്ടിന്‍ പുറത്തുകാ രനായ ഞാന്‍.പട്ടണത്തിലെ ജീവിതാനുഭവങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞിരുന്നു. അത്... -:തങ്കമ്മ ചേച്ചി:- അടുത്ത വീട്ടിലെ തങ്കമ്മ ചേച്ചിക്ക് മിണ്ടാപ്രാണികളോടതിരറ്റ സ്നേഹവും വാല്സല്യവുമാണ് അവരവരുടെ മക്കളെ നോക്കുംപോലെയാണ് അവയോട് ഇടപഴകുക.ആ ഇടയ... നിഴൽവീണവഴികൾ ഭാഗം 147 എല്ലാവരും അവരവരുടെ റൂമിലേയ്ക്ക് പോയി... സഫിയ അവന്റെ റൂമിലേയ്ക്ക് ചെന്നു.. ഫസലിനറിയാമായിരുന്നു ഉമ്മ വരുമെന്ന്... അവിടെ വന്ന് അവന്റെ ബാഗിൽ പ... നിഴൽവീണവഴികൾ ഭാഗം 148 മൂന്ന് വർഷത്തിൽ അധികമായി മുഖ പുസ്തകത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഈ നോവൽ എന്റെ സ്വപ്ന സാക്ഷാൽക്കാരത്തിന് സമയമായിരിക്കുന്നു ഈ നോവൽ പ്രസ... Text Widget Slideshow . . . . . . . . . . . . . . . . . . . . . . . . . . . . . . തിരഞ്ഞെടുത്ത പോസ്റ്റ് -:അമ്മാളു അമ്മ:- ബസ്സിറങ്ങി അൽപ്പ ദൂരം നടന്നുവേണം വീടെത്താൻ ജോലി കഴിഞ്ഞ് നാട്ടിൽ വന്നിറങ്ങുംമ്പൊ ഴേക്ക് പകലിൻ മുകളിൽ ഇരുളിൻ മൂടുപടം വീണു കാണും. വിശാലമായ... CONTACT FORM നാമം ഇമെയില്‍ * സന്ദേശം * JOY MATHEW SHAMSUDEEN THOPPIL & JOY MATHEW ബ്ലോഗ് ആര്‍ക്കൈവ് ബ്ലോഗ് ആര്‍ക്കൈവ് നവംബർ (2) മേയ് (1) ഒക്‌ടോബർ (3) സെപ്റ്റംബർ (4) ഓഗസ്റ്റ് (4) ജൂലൈ (5) ജൂൺ (4) മേയ് (5) ഏപ്രിൽ (4) മാർച്ച് (4) ഫെബ്രുവരി (4) ജനുവരി (5) ഡിസംബർ (4) നവംബർ (4) ഒക്‌ടോബർ (5) സെപ്റ്റംബർ (4) ഓഗസ്റ്റ് (5) ജൂലൈ (4) ജൂൺ (4) മേയ് (5) ഏപ്രിൽ (4) മാർച്ച് (4) ഫെബ്രുവരി (5) ജനുവരി (4) ഡിസംബർ (4) നവംബർ (5) ഒക്‌ടോബർ (4) സെപ്റ്റംബർ (4) ഓഗസ്റ്റ് (5) ജൂലൈ (4) ജൂൺ (5) മേയ് (4) ഏപ്രിൽ (4) മാർച്ച് (5) ഫെബ്രുവരി (4) ജനുവരി (4) ഡിസംബർ (4) നവംബർ (2) ഒക്‌ടോബർ (1) സെപ്റ്റംബർ (1) നവംബർ (1) ഫെബ്രുവരി (2) ജനുവരി (4) ഡിസംബർ (1) സെപ്റ്റംബർ (2) ഓഗസ്റ്റ് (3) ജൂലൈ (5) ജൂൺ (3) മേയ് (1) ഏപ്രിൽ (1) മാർച്ച് (7) ഫെബ്രുവരി (15) ജനുവരി (5) ഡിസംബർ (12) നവംബർ (6) ഒക്‌ടോബർ (8) സെപ്റ്റംബർ (3) ഓഗസ്റ്റ് (3) ജൂലൈ (4) ജൂൺ (3) മേയ് (3) ഏപ്രിൽ (4) മാർച്ച് (8) ഫെബ്രുവരി (9) ജനുവരി (7) ഡിസംബർ (6) നവംബർ (10) ഒക്‌ടോബർ (6) സെപ്റ്റംബർ (8) ഓഗസ്റ്റ് (7) ജൂലൈ (6) ജൂൺ (1) മേയ് (9) ഏപ്രിൽ (5) മാർച്ച് (6) ഫെബ്രുവരി (1) ജനുവരി (1) ഡിസംബർ (4) നവംബർ (3) ഒക്‌ടോബർ (5) സെപ്റ്റംബർ (2) ഓഗസ്റ്റ് (4) ജൂലൈ (3) ജൂൺ (4) മേയ് (10) ഏപ്രിൽ (11) മാർച്ച് (4) ഫെബ്രുവരി (4) ജനുവരി (15) ഡിസംബർ (5) നവംബർ (8) ഒക്‌ടോബർ (9) സെപ്റ്റംബർ (6) ഓഗസ്റ്റ് (3) ജൂലൈ (5) ജൂൺ (5) മേയ് (3) ഏപ്രിൽ (6) മാർച്ച് (7) ഫെബ്രുവരി (4) ജനുവരി (5) ഡിസംബർ (8) നവംബർ (4) ഒക്‌ടോബർ (4)
ഈ കഥ ഒരു പ്രവാസിയുടെ ആദ്യപാഠം സീരീസിന്റെ ഭാഗമാണ് , മറ്റ് 14 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക പ്രവാസിയുടെ ആദ്യപാഠം Aadhya Paadam 05 ഞാൻ ചെന്ന് അടുക്കള വാതിൽ വഴി അകത്തേക്ക് കയറാൻ തുടങ്ങി. അടുക്കളയുടെ സ്റ്റെപ്പിൽ വലിയ പാവാട മുട്ടിൻറെ അവിടെ വരെ പൊക്കി വെളുത്ത കാലിലെ കുഞ്ഞു രോമങ്ങൾ കാട്ടി സിനി ഇരുന്നു ചക്ക അരിയുക ആയിരുന്നു. അവളെ കണ്ടതും എൻറെ മുഖം ട്യൂബ് ലൈറ്റ് പോലെ തെളിഞ്ഞു മനസ്സാകെ സന്തോഷം. ആഹാ… നീ ഇന്ന് നേരത്തെ എത്തിയോ? ചേച്ചി എവിടായിരുന്നു? എങ്ങനുണ്ടാരുന്നു കല്യാണം? എപ്പോളാ വന്നത്? അങ്ങനെ ഞാൻ തുരു തുരാ ചോദ്യം ചോദിച്ചു കൊണ്ടിരുന്നു. വല്യമ്മ അപ്പോളാണ് അടുക്കളയിലേക്കു വന്നത്. നീ സ്കൂളിന് വന്നിട്ട് ഉടുപ്പൊന്നും മാറുന്നില്ല? അവളെങ്ങും പോകുന്നില്ലല്ലോ. വർത്തമാനം പിന്നെ പറയാം. പോയി ഉടുപ്പൊക്കെ മാറെടാ ചെറുക്കാ. അത് കേട്ട് സിനി ചിരിച്ചു. ഞാൻ വല്യമ്മയെ മനസ്സിൽ കുറ്റം പറഞ്ഞു അകത്തേക്ക് പോയി. ഡ്രെസ് മാറാൻ കൊച്ചു പുസ്‌തകവും എടുത്തു ബാത്റൂമിലേക്ക് ഓടി. അവിടിരുന്നു ഒന്ന് കൂടി മറ്റേ കഥ വായിച്ചു ചെറുക്കനെ ഒന്ന് താലോലിച്ചു പുറത്തേക്കു വന്നു. ചെറുക്കൻ വടി പോലെ നിൽക്കുന്നതിനാൽ ഞാൻ പാന്റ് മാറിയില്ല. അതിനു മുകളിലൂടെ കൈലി ഉടുത്തു. അവൻ ഒന്ന് ശാന്തനായതിനു ശേഷം ആണ് ഞാൻ പാന്റ് മാറിയത്. ഞാൻ ചേച്ചിടെ അടുക്കലേക്കു പോയില്ല. അവിടെ വല്യമ്മ കുറ്റി അടിച്ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ മുറ്റത്തു സ്റ്റെപ്പിൽ ചുമ്മാ റോഡിലോട്ട് വഴി നോക്കി ഇരുന്നു. സന്ധ്യ ആകാറായപ്പോൾ വല്യമ്മ വിളിച്ചു. ഡാ നീ എന്ത് വഴി നോക്കി ഇരിക്കുവാ? സിനിടെ കൂടെ കടേൽ വരെ പോയിട്ട് വാ. കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്. എൻറെ മനസിൽ ലഡ്ഡു പൊട്ടി. സമയം ഏകദേശം സന്ധ്യ ആറര ആയി. ഇനി കടയിൽ ഒക്കെ പോയി വരുമ്പോളേക്കും ഒരു ഒന്നര മണിക്കൂർ എങ്കിലും എടുക്കും. അത്രയും സമയം ചേച്ചിടെ കൂടെ. ഹോ… ഓർത്തിട്ട് തന്നെ ആകെ മൂഡായി. ഞാൻ വേഗം ചെന്ന് റെഡി ആയി കൊണ്ട് പോകാനുള്ള സഞ്ചിയും ടോർച്ചും എടുത്തു. വീട്ടീന്നിറങ്ങിയപ്പോളെ ഇരുട്ട് വീണിരുന്നു. ഞാൻ മാക്സിമം ചേച്ചിയെ മുട്ടി തന്നെ നടന്നു. അറിഞ്ഞോട് തന്നെ ആ മുലയിലൊക്കെ ഞാൻ മുട്ടി നടന്നു. ചക്ക വേവിക്കാൻ ഒക്കെ നിന്നതു കൊണ്ട് അവൾ നന്നായി വിയർത്തിരുന്നു. അവൾ നടക്കുമ്പോൾ ഉള്ള ആ വിയർപ്പിൻറെ മണം ആകെ ത്രസിപ്പിക്കുന്നതായിരുന്നു. പ്രത്യേകിച്ച് ബ്ലൗസിൻറെ കക്ഷത്തിൽ നിന്നും വരുന്നത്. ഞാൻ അവളോട് കാണാതിരുന്നപ്പോളത്തെ അവസ്ഥയും സങ്കടവുമൊക്കെ പറഞ്ഞു. അവൾക്കും തിരിച്ചു അത് തന്നെ ആയിരുന്നു എന്നോടും പറയാൻ ഉണ്ടായിരുന്നത്. ബുക്ക് വായിച്ച കാര്യവും ഞാൻ എനിക്ക് ആദ്യമായി ചെറുക്കൻ വെള്ളം വരുത്തിയ കാര്യവും അവളോട് മനഃപൂർവം പറഞ്ഞില്ല. തിരിച്ചു കടയിൽ നിന്ന് വരുന്ന വഴി നല്ല കയറ്റമാണ്. ഞങ്ങളുടെ രണ്ടാളുടെ കയ്യിലും ഓരോ സഞ്ചി നിറച്ചു സാധനം ഉണ്ട്. എൻറെ കൈയിൽ ടോർച്ചും. ഇടയ്ക്കു നിന്ന് നിന്ന് ആണ് വരുന്നത്. ആ സമയം ഞാൻ അവളുടെ അടുത്ത ചെന്ന് മുലയിലൊക്കെ ബ്ലൗസിൻറെ പുറത്തൂടെ പിടിക്കുകയും ചെയ്തു. ഡാ നമ്മൾ വീട്ടിലേക്കല്ലേ പോകുന്നെ ഇന്നെന്താ ഇത്രയ്ക്കു ആവേശം? അവൾ അങ്ങനൊക്കെ പറഞ്ഞിട്ടും ഞാൻ അത് ആവർത്തിച്ചു കൊണ്ടിരുന്നു. എട്ടു മണി ആയപ്പോൾ വീടെത്തി. വീട്ടിൽ നിന്നും ഒരു പത്തു മീറ്റർ മാറിയാണ് ബാത്രൂം. പഴയ വീടായതു കൊണ്ട് attached അല്ല. എനിക്ക് രാത്രി തനിയെ പുറത്തിറങ്ങാൻ പേടി ആണ്. കുളിമുറിക്കു വെളിയിൽ കാവൽ ചേച്ചിയാണ്. കിണറ്റിനു വെള്ളം കോരി വേണം കുളിമുറിയിൽ കൊണ്ടു വരാൻ. ചേച്ചി വെള്ളം കോരി അകത്തു കൊണ്ട് വന്നു. ഞാൻ അപ്പോൾ ഡ്രസ്സ് ഒക്കെ മാറി നില്കുവാരുന്നു. ചേച്ചി വന്നപ്പോൾ കാണുന്നത് വടി പോലെ നിൽക്കുന്ന എൻറെ ചെറുക്കനെയാണ്. സുനിക്കുട്ടാ ഇതെന്താ രണ്ടു ദിവസം കൊണ്ട് ഇത്രയും വളർച്ചയോ? അവൾ അതിശയത്തോടെ ഇനി നോക്കി. ഞാൻ കുളിക്കാൻ തലയിൽ തേക്കുന്ന വെളിച്ചെണ്ണ ഒക്കെ ഇട്ടു നന്നായി പിടിച്ചിരിക്കുന്ന കൊണ്ട് നല്ല വലുപ്പം തോന്നുമായിരുന്നു. കൂടാതെ സ്കിൻ ബാക്കിലേക്കും ഞാൻ മാറ്റി. സിനി ബക്കറ്റ് താഴ്ത്തി വെച്ചു എൻറെ മുൻപിൽ ഇരുന്നു. ചെറുക്കനിൽ പറ്റി ഇരുന്ന എണ്ണ വെള്ളം കൊണ്ട് കഴുകി കളഞ്ഞിട്ട് തോർത്ത് കൊണ്ട് ഒപ്പി എന്തോ പുതിയ ഒരു സംഭവം കിട്ടുന്ന പോലെ അവനെ വായിലാക്കി. കഥയുടെ ഓർമ്മയും കഴിഞ്ഞ ദിവസം ചെയ്തതിൻറെ ആവേശവും കൊണ്ടാവാം ഞാൻ നന്നായി അവളുടെ തലമുടിയിൽ പിടിച്ചു മുന്പിലേക്കും പിന്പിലേക്കും ചലിപ്പിച്ചു. സിനിയുടെ വായിൽ പൂർണ്ണമായും അവൾ കയറി കഴിഞ്ഞിരുന്നു. ഒരു രണ്ടു മൂന്നു മിനിറ്റു ചെയ്തു കഴിഞ്ഞപ്പോൾ എൻറെ ചെറുക്കൻറെ അറ്റത്തു ചെറുതായി കൊഴുത്ത വെള്ളം വന്നു. അത് അവളുടെ വായിൽ രുചി അറിഞ്ഞ കൊണ്ടായിരിക്കാം അവൾ വായിന്നു ചെറുക്കനെ പുറത്താക്കി തുപ്പി. ഞാൻ ഒന്നും അറിയാത്ത പോലെ നിന്നു. സുനിക്കുട്ടാ നിനക്കു എന്തെകിലും തോന്നിയോ? എന്ത് ചേച്ചി നല്ല സുഖമായിരുന്നു എന്തിനാ നിർത്തിയത്? ഒന്നുമില്ല ബാക്കി രാത്രിയിലാകാം അല്ലെങ്കിൽ വല്യമ്മ ഇപ്പോൾ വിളിക്കാൻ തുടങ്ങും. അത് ശരി ആയതു കൊണ്ട് ഞാൻ സമ്മതിച്ചു. എന്നാൽ ചേച്ചിയും എൻറെ കൂടെ കുളിക്കു. ഇനി അതിനു സമയം കളയണ്ട. അവൾ അത് അനുസരിച്ചു. എൻറെ മുൻപിൽ തന്നെ വലിയ പാവാടയും, ബ്ലൗസ്, പെറ്റികോട്ട് അവൾ ഊരി. അവളുടെ വെളുത്ത മെലിഞ്ഞ ശരീരത്തിൽ കറുത്ത ബ്രായും ഒരു ചന്ദന കളർ ബ്രായും അവശേഷിച്ചു. കഥയിലെ കഥാപാത്രമായി അവളെ കണ്ടപ്പോൾ എനിക്ക് ആകെ വീണ്ടും മൂഡായി. ഞാൻ അവളുടെ പാന്റി ഊരി മാറ്റി അവൾ തന്നെ ബ്രായും അഴിച്ചു വെള്ളം നിറച്ച ബക്കറ്റിൻറെ മുകളിൽ ഒരു കാൽ പൊക്കി വെച്ചു വെള്ളം ഒഴിക്കുന്നതിനു മുൻപ് തന്നെ ഞാൻ അവളുടെ രോമം നിറഞ്ഞ കളിചെപ്പിനുള്ളിൽ നാവ് കടത്തി ഉപ്പും പുളിയും ഒക്കെ ഞാൻ രുചിച്ചു. സുനിക്കുട്ടാ മതി. പിന്നെ ആകാം. ശരി. എന്നാൽ ഞാൻ സോപ്പ് തേച്ചു തരാം. അവൾ പുറം തിരിഞ്ഞു നിന്നു. ഞാൻ ചകിരിയും സോപ്പും പതപ്പിച്ചു അവളുടെ പുറവും രോമം നിറഞ്ഞ കക്ഷവും ഒക്കെ തേച്ചു കൊടുത്തു. സിനി അതിൽ ലയിച്ചു നിന്നു. കയ്യിൽ സോപ്പ് പതപ്പിച്ചു അവളുടെ രോമം നിറഞ്ഞ കളിചെപ്പിൽ ഞാൻ തേച്ചു ഒപ്പം അകത്തേക്ക് വിരലുകളും കടത്തി നന്നായി കഴുകി. തിരിച്ചു എനിക്കും സിനി ചെയ്തു തന്നു. അങ്ങനെ ഒരുമിച്ചു ഞങ്ങൾ കുളിച്ചിറങ്ങി. ആദ്യം ഡ്രസ്സ് ചെയ്തു ഞാൻ ടോർച്ച് സിനി ചേച്ചിയുടെ കൈയിൽ കൊടുത്തിട്ട് വീട്ടിലേക്ക് കയറി. വല്യമ്മ അവളെന്തിയെ എന്ന് ചോദിച്ചു. കുളിക്കുവാന്നു പറഞ്ഞു ഞാൻ അകത്തേക്ക് കയറി. മുറിയിൽ എത്തിയ ഞാൻ രാത്രിയിലെ കലാ പരിപാടികൾ മനസ്സിൽ പ്ലാൻ ചെയ്തു. തുടരും.. << പ്രവാസിയുടെ ആദ്യപാഠം – ഭാഗം 04പ്രവാസിയുടെ ആദ്യപാഠം – ഭാഗം 06 >> Category ആദ്യാനുഭവംTags #Kambi kathakal #kambi malayalam #Kambi Stories #ആദ്യ ലൈംഗിക അനുഭവം #പ്രവാസി #ആദ്യപാഠം Post navigation ഞാനും ചേച്ചിമാരും Part 2എൻറെ അനിയത്തി Leave a Reply Cancel reply Your email address will not be published. Required fields are marked * Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ Recent Posts സെക്സ്സിന് അമ്മയും പെങ്ങളുമില്ലന്നേ Part -13 രമേച്ചിയെ മോഹിച്ച് കളിച്ചപ്പോൾ – Part 1 മുപ്പത്തഞ്ചുകാരി ടീച്ചറും പത്താം ക്ലാസ് കാരനും – Part 1 ആശാട്ടിയുമായുള്ള ആട്ടക്കലാശം – Part 3 ഒന്നാം ക്ളാസ്സിൽ വെച്ച് സെക്സ് പഠിപ്പിച്ചവൻ – Part 4 Toolbox Latest Series രതിചേച്ചിയുടെ ഓർമ്മയ്ക്ക് മുപ്പത്തഞ്ചുകാരി ടീച്ചറും പത്താം ക്ളാസ്കാരനും എൻറെ ലെസ്ബിയൻ ജീവിതം പ്രസീതയുടെ പരിണാമം കവിതയും അനിയനും രമേച്ചിയെ മോഹിച്ച് കളിച്ചപ്പോൾ ഭർത്താവിൻറെ കൂട്ടുകാരൻ പകരത്തിനു പകരം ഏദൻ തോട്ടത്തിൽ ബെന്നി മുതലാളിയുടെ കളികള്‍ Latest Comments സുഖ ലഹരിയിൽ ആറാടിയപ്പോൾ - ഭാഗം -1 | kambikathakal.org on അയൽവക്കത്തെ ചേച്ചിയുടെ കാമവെറി November 26, 2022 ആശാട്ടിയുമായുള്ള ആട്ടക്കലാശം - Part 1 | kambikathakal.org on ജാക്കി കിട്ടിയപ്പോൾ അവൾക്ക് കഴപ്പ് കേറി November 26, 2022 സെക്സ്സിന് അമ്മയും പെങ്ങളുമില്ലന്നേ Part -11 | kambikathakal.org on കളിക്കണോ വേശ്യയെ കളിക്കണം.ശരിയല്ലേ? November 26, 2022 Skar on ലതാ ലഹരി – ഭാഗം 02 November 26, 2022 Babumon on പതിനെട്ടുകാരൻ സുഖിപ്പിച്ചപ്പോൾ November 26, 2022 Tags Ammaayi aniyathi Anubhava Kadhakal Aunty Kadhakal Aunty Sex Ayalathe Ithamaar chechi chechiayitulla kali chechiyum njanum Hot Aunty Kambikatha Kambi kathakal Kambikathakal kambikuttan kambi malayalam Kambi Stories Kundan Kundan Kathakal latest kambikathakal latest kambi novels njanum chechimarum rathi anubavangal Sister in law Umma അടിമ അമ്മ അമ്മായി അയൽവാസി ആദ്യപാഠം ആദ്യ ലൈംഗിക അനുഭവം ആന്റി ഉമ്മ എളാപ്പ കളി കളിസുഖം കാമം കാമഭ്രാന്തന്‍ ചേച്ചി പള്ളീലച്ചൻ പെങ്ങൾ ഭാര്യ മുല മോളുടെ മോള് മോള് സുഖിപ്പിച്ച
ഹോളണ്ടിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിമാനം ഉച്ചയ്ക്ക് രണ്ട് മണിക്ക് പറന്നുപൊങ്ങും. കൃത്യമായി പറഞ്ഞാൽ ആംസ്റ്റർഡാമിൽ നിന്ന് വെനീസിലെ ട്രെവീസോ വിമാനത്താവളത്തിലേക്കാണ് യാത്ര. ആംസ്റ്റർഡാമിൽ ചെന്നിറങ്ങിയപ്പോൾ പാസ്പ്പോർട്ടിൽ എമിഗ്രേഷൻ സ്റ്റാമ്പ് അടിച്ചില്ല എന്ന കാര്യം അമ്പരപ്പുണ്ടാക്കിയിരുന്നു. ഈ രാജ്യത്ത് വന്നിറങ്ങിയതിന്റെ രേഖയായി വിമാനത്തിലെ പാസഞ്ചർ ലിസ്റ്റിലുള്ള പേര് മാത്രമല്ലേ ഉള്ളൂ എന്ന ചിന്തയുമായി വിമാനത്തിലേക്ക് നീങ്ങുമ്പോൾ അതാ വീണ്ടും അമ്പരപ്പിക്കൽ. ഇപ്രാവശ്യം അത് ഇരട്ടിയാണ്. രാജ്യം വിടുന്നതായി പാസ്പ്പോർട്ടിൽ Exit മുദ്രയൊന്നും അടിച്ചില്ലെന്ന് മാത്രമല്ല, വിമാനത്തിലേക്ക് കയറുന്നതിന് മുൻപ് ബോർഡിങ്ങ് പാസ് പോലും കീറിയെടുത്തിയില്ല. ആദ്യമായിട്ടാണ് ബോർഡിങ്ങ് പാസ് മുഴുവനുമായി കൈയ്യിൽത്തന്നെ സൂക്ഷിച്ചുകൊണ്ട് ഒരു പറക്കൽ. ബോർഡിങ്ങ് പാസ്, ഒരു സോവനീർ. ആ ബോർഡിങ്ങ് പാസ് ഒരു വലിയ ഓർമ്മത്തുണ്ടാണെന്ന് എനിക്ക് തോന്നി. ഒരു കാലത്ത് എത്രയോ ലന്തക്കാർ കടൽ മാർഗ്ഗം വന്നിറങ്ങിയിരിക്കുന്നു കേരളത്തിൽ! അക്കാലത്തൊക്കെ പാസ്പോർട്ട് എന്ന സംവിധാനം ഉണ്ടായിരുന്നോ ? അതെല്ലെങ്കിൽ മറ്റെന്തെങ്കിലും യാത്രാരേഖകൾ ? കച്ചവടത്തിന് വന്നവർ നാട്ടുരാജ്യങ്ങൾ പിടിച്ചടക്കുകയും ഭരിക്കുകയും നാട്ടുകാരോടെന്ന പോലെ മറ്റ് യൂറോപ്യൻ ശക്തികളോടും പടവെട്ടുകയും, തോറ്റ് മടങ്ങുകയുമൊക്കെ ചെയ്തു. ചിലർ കേരളത്തിന്റെ മണ്ണിൽത്തന്നെ അന്ത്യവിശ്രമമായി. കാര്യമായ രേഖകളൊന്നും അവശേഷിപ്പിക്കാതെ നമ്മുടെ നാട്ടിൽ വന്നുപോകുകയും പട്ടുപോകുകയുമൊക്കെ ചെയ്തവരുടെ നാട്ടിലേക്ക് ഞങ്ങൾ ചെന്നുമടങ്ങുന്നതും പാസ്‌പോർട്ടിൽ രേഖകളൊന്നും അവശേഷിപ്പിക്കാതെ തന്നെ. ട്രാൻസാവിയ എന്ന വിമാനക്കമ്പനിയുടേതാണ് ആകാശ നൌക. ഡച്ച് വിമാനക്കമ്പനിയായ KLM ന്റെ കൂട്ട് കച്ചവടക്കാരാണവർ. അതുകൊണ്ട് തന്നെ ബോർഡിങ്ങ് പാസ്സിൽ വെലുങ്ങനെ എഴുതിയിരിക്കുന്നത് KLM എന്ന പേരാണ്. യാത്ര ഇറ്റലിയിലേക്കായതുകൊണ്ടായിരിക്കണം വിമാനത്തിൽ നിന്ന് കിട്ടിയ ചിക്കൻ സാൻ‌വിച്ചിൽ ഇറ്റാലിയൻ പെസ്റ്റോ യുടെ ആധിക്യമുണ്ടായിരുന്നു. വൈകീട്ട് നാല് മണിയോടെ വിമാനം ട്രെവീസോ എയർപ്പോർട്ടിൽ ഇറങ്ങി. വിരലിൽ എണ്ണാവുന്ന ലാന്റിങ്ങുകൾ മാത്രം നടക്കുന്ന വളരെ ചെറിയ ഒരു വിമാനത്താവളമാണത്. ഇറ്റലിയിലേക്ക് ഇതെന്റെ ആദ്യത്തെ യാത്രയാണെങ്കിലും മുഴങ്ങോടിക്കാരിക്ക് ഇത് രണ്ടാമത്തെ ഇറ്റാലിയൻ സന്ദർശനമാണ്. എണ്ണപ്പാടത്തെ പൊരിവെയിലിൽ പച്ചവെള്ളം ക്രൂഡോയിലാക്കാനുള്ള സാങ്കേതിക വിദ്യകൾ എന്തെങ്കിലും വികസിപ്പിച്ചെടുക്കാൻ പറ്റുമോ എന്നാലോചിച്ച് ഞാൻ നിന്ന് വിയർത്തിരുന്ന ദിവസങ്ങളിൽ എപ്പോഴോ, സഹപ്രവർത്തകയായ അനു കപൂറിനൊപ്പം അവർ ഇറ്റലിയിൽ വന്ന് ചുറ്റിയടിച്ചിട്ടുണ്ട്. അത്രേയുള്ളൂ എയർപ്പോർട്ട് കെട്ടിട സമുച്ചയം. നെതർലാൻഡ്‌സുമായി ഇറ്റലിക്ക് സമയവ്യത്യാസമൊന്നും ഇല്ലാത്തതുകൊണ്ട് വാച്ചിന്റെ ചെവിക്ക് പിടിക്കേണ്ടി വന്നില്ല. വെനീസിലെ ലിഡോ എന്ന ദ്വീപിലാണ് ഞങ്ങൾക്ക് പോകേണ്ടത്. ഹോട്ടൽ മുറി ബുക്ക് ചെയ്തിരിക്കുന്നത് അവിടെയാണ്. എയർപ്പോർട്ടിൽ ക്യൂ നിന്ന് ബസ്സ് പിടിച്ച് വെനീസിന്റെ കായൽത്തീരങ്ങളിൽ എവിടെയെങ്കിലും ചെന്ന് Vaporetto എന്ന് വിളിക്കുന്ന ബോട്ടിലേക്ക് മാറിക്കയറി വേണം ലിഡോയിൽ എത്താൻ. എയർപ്പോർട്ടിന് വെളിയിൽ സഞ്ചാരികളേയും കാത്ത് ബസ്സുകൾ. യൂറോ ബസ്സിന്റെ ATVO എന്ന സർവ്വീസ് നല്ല ആർഭാടമുള്ള കോച്ചുകളാണ്. നല്ല ക്ഷീണമുണ്ട്, പക്ഷെ ഒരുപോള കണ്ണടക്കാൻ പാടില്ല. തെരുവുകാഴ്ച്ചകളെല്ലാം മിഴിച്ചുനോക്കി ഇരുന്നേ പറ്റൂ. ഒൻപത് ദിവസം നീളുന്ന ഈ യാത്രയിൽ ക്ഷീണം, അസുഖം എന്നതൊന്നും അറിഞ്ഞോ അറിയാതെയോ പോലും കടന്നുവരാൻ പാടില്ല. ഒരു മണിക്കൂറുകൊണ്ട് ബസ്സ് കായൽത്തീരമണഞ്ഞു. ചുറ്റുമുള്ള കെട്ടിടങ്ങൾക്കെല്ലാം പഴമയുടെ പ്രൌഢി. ബഹുനിലക്കെട്ടിടങ്ങളെന്ന് പറയാൻ ഒന്നും തന്നെ ആ പരിസരത്തെങ്ങുമില്ല. റോഡുകളേക്കാൾ തിരക്ക് കായലിലാണ്. കരയും കായൽ നിരപ്പുമായി ഒരടിയിൽ കൂടുതൽ വ്യത്യാസമില്ല. ഒരു ചെറിയ വേലിയേറ്റം പോലും കരയിൽ വെള്ളക്കെട്ടുണ്ടാക്കും എന്ന മട്ടിലാണ് എവിടേയും ജലനിരപ്പ്. ഒരു വെനീസ് കായലോര ദൃശ്യം. ഇനി ലഗേജ് എല്ലാം തൂക്കി Vaporetto യിലേക്ക് കയറണം. ഒരു യാത്രയ്ക്ക് 6.5 യൂറോ എന്നതാണ് വാപൊറെറ്റോ ടിക്കറ്റ് നിരക്ക്. പക്ഷെ, 48 മണിക്കൂർ ടിക്കറ്റെടുത്താൽ ഒരാൾക്ക് 28 യൂറോ കൊടുത്താൽ മതി. അടുത്ത ദിവങ്ങളിൽ വാപറേറ്റോയിൽ ഒരുപാട് യാത്രകൾ ഉണ്ടാകുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഞങ്ങൾക്ക് അഭികാമ്യം 28 യൂറോയുടെ ടിക്കറ്റുകൾ തന്നെ. റൂട്ടുകൾ പ്രദർശിപ്പിക്കുന്ന ഇലൿട്രോണിൿ ബോർഡുകളും ആവശ്യത്തിന് ലൈഫ് റിങ്ങുകളും ഓരോ വാപൊറെറ്റോയുടേയും മുകളിലുണ്ട്. ദൂരെ നിന്നുവരുന്ന ബോട്ടുകളിൽ ഒന്നിൽ ലിഡോ എന്ന ബോർഡ് കണ്ടതും ബാഗെല്ലാമെടുത്ത് ഞങ്ങൾ പാലത്തിൽ കടന്നുനിന്നു. ഒരു വാപൊറെറ്റോ ജെട്ടി. യാത്രക്കാരെല്ലാം സുരക്ഷിതമായി കയറിയെന്ന് ഉറപ്പായതും ബോട്ട് ജെട്ടി വിട്ടു. സമയം വൈകീട്ട് അഞ്ചര മണി കഴിഞ്ഞിരിക്കുന്നു. ടഗ് ബോട്ടുകൾ, വാപൊറെറ്റോ, ബാർജുകൾ മൂന്നോ നാലോ പേർക്ക് കയറാവുന്ന സ്പീഡ് ബോട്ടുകൾ, വലിയ ആഢംബരക്കപ്പലുകൾ, ഇടത്തരം വലിപ്പമുള്ള വ്യക്തിഗത ആഢംബര സ്പീഡ് ബോട്ടുകൾ, എന്നിങ്ങനെ വിവിധതരം ജലനൌകകൾ കായലിൽ അങ്ങിങ്ങായി തെന്നി നീങ്ങുന്നു. വെനീസിലെ ഏറ്റവും വലിയ ആകർഷണം ഈ ജലനൌകകളും ജലസവാരികളും തന്നെ. ആലപ്പുഴയെ വെനീസുമായി താരത‌മ്യം ചെയ്തത് ആരായാലും അയാൾ തെറ്റിയിട്ടില്ലെന്നത് ഉറപ്പ്. കുഞ്ഞ് കുഞ്ഞ് ഓളങ്ങളുള്ള വേമ്പനാട് കായലിന്റെ വിശാലമായ ജലപ്പരപ്പും, പിന്നീട് ഓളങ്ങൾ ഒതുക്കി ചെറു തോടുകളായി ജനവാസകേന്ദ്രങ്ങളിലെ തുരുത്തുകൾക്കും തിട്ടകൾക്കുമിടയിലേക്ക് പടർന്ന് നിൽക്കുന്ന ആലപ്പുഴയിലെ കായൽക്കാഴ്ച്ചയുടെ വലിയൊരു പതിപ്പ് തന്നെയാണ് വെനീസിൽ. ജലപ്പരപ്പിന്റെ നിറത്തിലും വൃത്തിയിലും കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അന്തരമുണ്ടെന്ന് മാത്രം. ടഗ് ബോട്ട്. പഴയ പായ്‌ക്കപ്പലിന്റെ മാതൃകയിൽ ഒരു നൌക. ജട്ടിയിലെ വാപൊററ്റോകൾ, പിന്നിൽ കൂറ്റൻ യാത്രാക്കപ്പൽ ബോട്ടുകളുടെ വിഭാഗങ്ങളിൽ നോട്ടം പിടിച്ചുപറ്റുന്നത് നമ്മുടെ നാട്ടിലെ വഞ്ചികളുടെ മാതൃകയിലുള്ള ജലനൌകകളാണ്. ഗോണ്ടോളാ എന്നാണതിന്റെ പേര്. തുഴക്കാരൻ എഴുന്നേറ്റ് നിന്നാണ് നീളമുള്ള തുഴകൾ ചലിപ്പിക്കുന്നത്. വളരെ നന്നായി മോടിപിടിപ്പിച്ച ഇരിപ്പിടങ്ങളാണ് അതിന്റേത്. നാല് യാത്രക്കാരിൽ അധികം യാത്ര ചെയ്യുന്ന ഗോണ്ടോളകൾ വിരളമാണ്. എടുത്ത് പറയേണ്ട ഒരു പ്രത്യേകത, ഓളങ്ങൾ ഉണ്ടാകുമ്പോൾ തുഴക്കാരനടക്കം മുങ്ങിപ്പോകും എന്ന തരത്തിൽ ഗോണ്ടോള ഒരു വശത്തേക്ക് ചരിഞ്ഞ് നിൽക്കുമെങ്കിലും അതിനപ്പുറത്തേക്ക് അതിന് മറിയാൻ കഴിയുന്നില്ല എന്നതാണ്. ഇതിനേക്കാൾ വലിപ്പമുള്ള നാട്ടിലെ വഞ്ചികൾ ബോട്ടുകളുടെ ഓളങ്ങളിൽ മുങ്ങിപ്പോകുമോ എന്ന ആശങ്ക എപ്പോളും ഉണ്ടാക്കാറുണ്ട്. നമ്മുടെ നാടൻ വഞ്ചികളേക്കാൾ സന്തുലനം, ഗോണ്ടോളയ്ക്ക് ഉണ്ടെന്നുള്ളത് സ്പഷ്ടമാണ്. വെനീസിൽ നിന്ന് മടങ്ങുന്നതിന് മുന്നേ ഗോണ്ടോളയിൽ ഒരു സവാരി ഞങ്ങളുടെയൊരു മോഹമാണ്. ഗോണ്ടോളയിൽ ഒരു കുടുംബം. കായൽ യാത്രകൾ ഒരുപാട് നടത്തിയിട്ടുള്ള ഒരു വൈപ്പിൻ കരക്കാരൻ ആയിട്ടും, വെനീസിലെ കായൽക്കാഴ്‌ച്ചകൾ കണ്ടുകൊണ്ടുള്ള വാപൊറെറ്റോ സവാരി ഒട്ടും തന്നെ മുഷിപ്പിച്ചില്ല. പുതിയൊരു സ്ഥലത്ത് ചെന്നുകഴിഞ്ഞാൽ അതിന്റെയൊരു ത്രസിപ്പ് യാത്രികരെ അവരറിഞ്ഞോ അറിയാതെയോ പിടികൂടുന്നുണ്ട്. എത്ര സമാനമായ സവാരിയാണെങ്കിലും, കാഴ്ച്ചകളാണെങ്കിലും അത്തരം വികാരത്തിന്റേയും അതിന്റെ തുടർ ചിന്തകളുടേയും മേൽക്കോയ്മ കാഴ്ച്ചകൾക്ക് മറ്റൊരു മാനം പകരുമെന്നതാണ് എന്റെ അനുഭവം. ബോട്ട് പല ജട്ടികളിൽ നിർത്തി ആളെ കയറ്റിയും ഇറക്കിയും നീങ്ങിക്കൊണ്ടിരുന്നു. ഭൂപടം നിവർത്തി ഞങ്ങൾക്ക് ഇറങ്ങാനുള്ള ജെട്ടി കൃത്യമായി മനസ്സിലാക്കി വെച്ചിരുന്നതുകൊണ്ട് കാര്യമായ വേവലാതികൾ ഒന്നുമില്ലാതെ യാത്ര പുരോഗമിച്ചു. ലിഡോ ദ്വീപിലേക്ക് അരമണിക്കൂറിലധികം സഞ്ചാരമുണ്ടായിരുന്നു. വാപൊറെറ്റോ യുടെ അകത്തെ ഒരു ദൃശ്യം. ലിഡോ ദ്വീപിൽ ഞങ്ങളടക്കം മിക്കവാറും എല്ലാവരും ഇറങ്ങി. ഗൾഫ് ഓഫ് വെനീസിനും വെനീസിനും ഇടയ്ക്ക് നിലകൊള്ളുന്ന 12 കിലോമീറ്റർ നീളവും 300 മീറ്റർ മുതൽ 1 കിലോ മീറ്റർ വരെ വീതിയുമുള്ള ഒരു കരയാണിത്. ഒരു വിധത്തിൽ പറഞ്ഞാൽ എറണാകുളത്തിനും അറബിക്കടലിനും ഇടയിൽ നിൽക്കുന്ന വൈപ്പിൻ കരയോട് സാദൃശ്യമുള്ള ഒരിടം. വെനീസ് – ലിഡോ ഗൂഗിൾ ഭൂപടം. ഭൂപടം പ്രകാരം 10 മിനിറ്റെങ്കിലും നടക്കാനുള്ള ദൂരമുണ്ട് മുറി ബുക്ക് ചെയ്തിരിക്കുന്ന വില്ലാ പാർക്കോ (Villa Parco) ഹോട്ടലിലേക്ക്. ഞങ്ങൾ വഴി തിരയുകയാണെന്ന് മനസ്സിലാക്കിയ ഒരു വൃദ്ധനും വൃദ്ധയും സഹായവുമായി അടുത്തേക്ക് വന്നു. പക്ഷെ, ഭാഷ ഞങ്ങൾക്കിടയിൽ മതില് തീർത്തു. പരസ്പരം മനസ്സിലാക്കാനാവാത്തതിന്റെ ശോകഭാവം അവരുടെ മുഖത്തുണ്ട്. ഞങ്ങൾക്കും വിഷമമായി. എന്തായാലും ഏത് ദിശയിലേക്കാണ് നടക്കേണ്ടതെന്ന് സഹായിക്കാനെങ്കിലും അവർക്കായി. വിലെ പാർക്കോ ഹോട്ടൽ നേരെ ചെന്ന് കയറിയത് ഹോട്ടലിലേക്കാണ്. വളരെ പഴക്കമുള്ള ഒരു വീട് ഹോട്ടലാക്കി മാറ്റിയിരിക്കുന്നു; അഥവാ വീടിന്റെ പ്ലാനിനുള്ള ഒരു ഹോട്ടലാണത്. ഫർണീച്ചറുകളെല്ലാം എന്റെ മനസ്സിളക്കാൻ പാകത്തിൽ പഴമയുടെ ഭംഗി വാരിച്ചൊരിഞ്ഞിട്ടുള്ളത് തന്നെ. അരമണിക്കൂറിലധികം റിസപ്ഷനിൽ കാത്തുനിന്നതിനുശേഷമാണ് ഒരാളെങ്കിലും തുറന്ന് മലർത്തിയിട്ടിരിക്കുന്ന ആ കെട്ടിടത്തിനകത്ത് പ്രത്യക്ഷപ്പെട്ടത്. ഞങ്ങളെപ്പോലെ കാത്തിരിക്കുന്ന രണ്ടുപേർ ഇംഗ്ലണ്ടിൽ നിന്നുള്ള കമിതാക്കളാണ്. സ്തൂലശരീരമുള്ള കാമുകിയും ഈർക്കിൽ പോലെ മെലിഞ്ഞ കാമുകനും കിങ്ങ്‌സ്റ്റൺ യൂണിവേർസിറ്റി വിദ്യാർത്ഥികളാണ്. ലീഡോ ദ്വീപിലെ ഒരു തോട്. ചെക്കിൻ ചെയ്ത ശേഷം വെളിയിലേക്കിറങ്ങി. ദ്വീപിന്റെ മറുവശം ഗൾഫ് ഓഫ് വെനീസ് ആയതുകൊണ്ട് ബീച്ചുകൾക്ക് ക്ഷാമമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ലിഡോയെ നെടുകെ മുറിച്ച് കടക്കുന്ന റോഡുകളിലൂടെ ഞങ്ങൾ ബീച്ചിനെ ലക്ഷ്യമാക്കി നടന്നു. വിശാലമായ നടപ്പാതകൾ, അതിന്റെ ഓരത്തെല്ലാം തണൽ വൃക്ഷങ്ങൾ, അങ്ങിങ്ങായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ പലതും വിന്റേജ് മോഡലുകൾ, നല്ലൊരളവിൽ ബൈക്കുകളും നിരത്തുകളിലുണ്ട്. ലിഡോയിലെ തെരുവുകളിൽ ഒന്ന് സൂര്യന്റെ ചൂട് കുറഞ്ഞാൽപ്പിന്നെ പാശ്ചാത്യർക്ക് ബീച്ചിനോടുള്ള പ്രണയം കുറവാണല്ലോ ? എല്ലാ ബീച്ചുകളിലും ആളൊഴിഞ്ഞ് കഴിഞ്ഞിരിക്കുന്നു. പകൽച്ചൂടിൽ ഈ ബീച്ചുകളിലെല്ലാം സൂര്യസ്നാനം ചെയ്യാനായി അർദ്ധനഗ്നശരീരങ്ങൾ നിരന്നുകിടക്കുമെന്ന് ലക്ഷണം വെച്ച് നോക്കിയാൽ മനസ്സിലാക്കാം. കൊച്ചുകൊച്ചു കുടിലുകളാണ്(Shack) കടൽത്തീരം നിറയെ. എണ്ണ തേക്കാനും, വസ്ത്രങ്ങളും ബാഗുമൊക്കെ വെക്കാനും, അത്യാവശ്യം ടോയ്‌ലറ്റ് സൌകര്യവും, മാത്രമാണ് അതിനകത്തുള്ളത്. എണ്ണ തേച്ച് കഴിഞ്ഞാൽ ഉണങ്ങാനായി മലർന്ന് കിടക്കാനായി ബീച്ച് മുഴുവനും നിരത്തിയിട്ടിട്ടുള്ള ബഞ്ചുകളും അത്യാവശ്യം തണല് വേണമെന്നുണ്ടെങ്കിൽ അതിനുള്ള കുടകളും സ‌മൃദ്ധമായിട്ടുണ്ട്. ചെറിയ വാടക കൊടുത്ത് ദിവസം മുഴുവനും കിടന്ന് വെയിൽ കായാനായി വെനീസിലെത്തുന്ന സഞ്ചാരികളിൽ നല്ലൊരു ഭാഗം ആശ്രയിക്കുന്നത് ലിഡോ ദ്വീപിലെ ഈ ബീച്ചുകളാണ്. കണ്ണെത്താ ദൂരത്തിൽ ബീച്ചിലെ അത്തരം സജ്ജീകരണങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഇടയ്ക്കിടയ്ക്ക് ചില റസ്റ്റോറന്റുകൾ ഉണ്ടെങ്കിലും വൈകുന്നേരത്ത് ബീച്ചിൽ ആളൊഴിയുന്നതോടെ അവയിൽ ഭൂരിഭാഗവും നിർജ്ജീവമായിരിക്കുന്നു. ബീച്ച് ഷാക്കുകൾ ഉച്ച കഴിഞ്ഞാൽ ലൈഫ് ഗാർഡിന്റെ സേവനങ്ങൾ കുറവാണെന്ന് മുന്നറിയിപ്പ് ബോർഡുകൾ വെച്ചിട്ടുണ്ട്. കടലിന് നടുവിലേക്ക് കല്ലിട്ട് നീട്ടിയിരിക്കുന്ന പാലത്തിലൂടെ നടന്ന് മുനമ്പിൽ ചെന്ന് കടൽക്കാറ്റേറ്റ് നിന്നപ്പോൽ മുനമ്പം അഴിമുഖത്തെ പുലിമുട്ടിനെ സ്മരിക്കാതിരിക്കാനായില്ല. അൽ‌പ്പനേരം കൂടെ ബീച്ചിലൂടെ നടന്നശേഷം ഞങ്ങൾ വീണ്ടും റോഡിലേക്ക് കടന്നു. ഇനി അൽ‌പ്പനേരത്തിനുള്ളിൽ ഇരുട്ട് പടരും. അതിന് മുന്നേ അത്താഴം കഴിക്കാനായി കൊള്ളാവുന്നൊരു റസ്റ്റോറന്റ് കണ്ടുപിടിക്കേണ്ടതുണ്ട്. മറ്റൊരു ബീച്ച് ഷാക്ക് കൂട്ടം വീഞ്ഞും സംഗീതവുമെല്ലാം യഥേഷ്ടം ഒഴുകുന്ന ഒരു ഇറ്റാലിയൻ ഭോജനശാല കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. അതൊരു റോമാന്റിക്ക് സംഗമസ്ഥാനം ആണെന്ന് തോന്നി. എല്ലാ മേശകളിലും യുവമിഥുനങ്ങളും ദമ്പതികളും മാത്രം. റോസാപ്പൂക്കൾ വിൽക്കാനായി ഇടയ്ക്കിടയ്ക്ക് വെളിയിൽ നിന്ന് ചിലർ മേശകൾക്കരുകിലേക്ക് വന്നുകൊണ്ടിരുന്നു. “ ഇൻ‌ഡിയാനോ ? “ ഞങ്ങളെ കണ്ടതും അതിലൊരു പൂക്കച്ചവടക്കാരൻ കുശലം ചോദിച്ചു. മറുപടിയെന്നോണം പട്ടരുടെ ബൊമ്മയെപ്പോലെ ഞാൻ തലയിളക്കി. ഡിന്നർ കഴിഞ്ഞപ്പോഴേക്കും തെരുവുകളിലെല്ലാം ഇരുട്ടിന്റെ കമ്പളം വീണുകഴിഞ്ഞിരുന്നു. ഹോട്ടലിലേക്കുള്ള വഴി കൃത്യമായി അറിയാമായിരുന്നെങ്കിലും മറ്റൊരു വഴിയിലൂടെയാണ് തിരിച്ച് നടന്നത്. ദൂരെയെവിടെയോ ഒരു ബഹളം കേൾക്കുന്നുണ്ട്. അതിനെ ലക്ഷ്യമാക്കി നടന്നു. ഒരു ബാസ്‌ക്കറ്റ് ബോൾ സ്റ്റേഡിയത്തിലാണ് എത്തിച്ചേർന്നത്. കുട്ടികളുടെ കളി പൊടിപൊടിക്കുകയാണ്. കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ ഞങ്ങളാ ഗാലറിയിലെ ആരവങ്ങളുടെ ഭാഗമായി. ബാസ്കറ്റ് ബോൾ സ്റ്റേഡിയത്തിൽ അൽ‌പ്പനേരം. വെനീസ് എന്ന് കേൾക്കുമ്പോൾ എപ്പോളും ഓർമ്മ വരുന്നത് രണ്ട് കാര്യങ്ങളാണ്. സ്ക്കൂളിൽ പഠിച്ചിട്ടുള്ള ‘വെനീസിലെ വ്യാപാരി‘ എന്ന കഥയും, ആലപ്പുഴയെ കിഴക്കിന്റെ വെനീസാക്കിയുള്ള താരത‌മ്യവും. അതിൽക്കൂടുതലെന്തെങ്കിലും അറിയാൻ ശ്രമിച്ചത്, ഇപ്പോൾ ഇങ്ങനെയൊരു യാത്രയ്ക്ക് തയ്യാറെടുക്കാൻ തുടങ്ങിയപ്പോളാണ്. കേട്ടറിഞ്ഞ കഥകളിലേയും വായിച്ച് മനസ്സിലാക്കാൻ ശ്രമിച്ച ചരിത്രത്തിലേയും വെനീസിനെ കാണാനായി ഇനിയുള്ള രണ്ട് ദിവസങ്ങൾ ഈ ജലപ്പരപ്പുകളിലും തെരുവുകളിലും ഞങ്ങളുണ്ടാകും. തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Comments comments Post navigation ← മുസരീസ് ഗ്രാമത്തിലെ ഇടവഴികൾ വിളപ്പിൽശാലകൾ ഒഴിവാക്കാൻ → 37 thoughts on “ വെനീസിലേക്ക്” നിരക്ഷരൻ says: February 10, 2012 at 6:27 pm സച്ചിൻ ടെൻഡുൽക്കർ നൂറാമത്തെ സെഞ്ച്വറി അടിച്ചിട്ടാകാം എന്ന് കരുതി ഇതുവരെ കാത്തു. ഇനിയും അങ്ങേർക്ക് വേണ്ടി കാത്തുനിൽക്കാനാവില്ല. എന്റെ ആദ്യത്തെ ബ്ലോഗ് സെഞ്ച്വറി ദാ അടിച്ചിരിക്കുന്നു. ‘ചില യാത്രകളിൽ’ ഇത് നൂറാമത്തെ പോസ്റ്റ് Reply krishnakumar513 says: February 10, 2012 at 6:57 pm സെഞ്ച്വറിക്കഭിനന്ദനങ്ങള്‍…. Reply ഒരു യാത്രികന്‍ says: February 10, 2012 at 7:15 pm ആശംസകള്‍, അഭിനന്ദനങ്ങള്‍. വീണ്ടും നല്ല ഒരു വായനാനുഭവം……സസ്നേഹം a Reply അനില്‍ഫില്‍ (തോമാ) says: February 10, 2012 at 7:36 pm BAT UP Reply ഷൈജു നമ്പ്യാര്‍ says: February 10, 2012 at 8:26 pm നിരക്ഷരന്‍ ചേട്ടാ…..നൂറ് തികച്ചതിനു അഭിനന്ദനങ്ങള്‍ …. “എണ്ണപ്പാടത്തെ പൊരിവെയിലിൽ പച്ചവെള്ളം ക്രൂഡോയിലാക്കാനുള്ള സാങ്കേതിക വിദ്യകൾ എന്തെങ്കിലും വികസിപ്പിച്ചെടുക്കാൻ പറ്റുമോ എന്നാലോചിച്ച് ഞാൻ….” എന്ന വരികള്‍ വായിച്ചപ്പോള്‍ ഒരു സംശയം..പച്ചവെള്ളം ക്രൂഡോയിലാക്കാനുള്ള സാങ്കേതികവിദ്യയാണോ അതോ ക്രൂഡോയില്‍ പച്ചവെള്ളമാക്കാനുള്ള വിദ്യയാണോ ആലോചിച്ചത്…എണ്ണപ്പാടത്ത്‌ പച്ചവെള്ളത്തിനായിരിക്കില്ലേ ദൌര്‍ലഭ്യം…..മനസ്സില്‍ തോന്നിയ ഒരു സംശയമാണ്….തെറ്റാണെങ്കില്‍ ക്ഷമിക്കണം കേട്ടോ… Reply നിരക്ഷരൻ says: February 11, 2012 at 2:30 am :):) രണ്ട് അർത്ഥത്തിലാണ് അങ്ങനെ പറഞ്ഞത്. 1. പല സ്ഥലങ്ങളിലും ഡ്രില്ലിങ്ങ് കഴിഞ്ഞാൽ എണ്ണയ്ക്ക് പകരം കിട്ടുന്നത് വെള്ളമായിരിക്കും. അപ്പോൾ അതിനെ എണ്ണയാക്കാനുള്ള മാർഗ്ഗമല്ലേ അലോചിച്ച് പോകുക ? 2. ദൈവപുത്രൻ വെള്ളം വീഞ്ഞാക്കിയത് പോല, വെള്ളം ക്രൂഡോയിൽ ആക്കിയാൽ കുറേ പ്രശ്നങ്ങൾ തീരുമല്ലോ ? എണ്ണയ്ക്ക് വേണ്ടിയാണല്ലോ ഇപ്പോൾ നടക്കുന്ന യുദ്ധങ്ങൾ?! Reply ഷൈജു നമ്പ്യാര്‍ says: February 14, 2012 at 1:33 pm നിരക്ഷരന്‍ ചേട്ടാ….ദേ വീണ്ടും സംശയങ്ങള്‍ …. സംശയങ്ങള്‍ മനുഷ്യസഹജമായിപ്പോയില്ലേ…അന്തമില്ലാത്ത സംശയങ്ങള്‍ തീര്‍ക്കാന്‍ കൊട്ടേഷന്‍ കൊടുക്കരുത്. 1″ഡ്രില്ലിങ്ങ് കഴിഞ്ഞാൽ എണ്ണയ്ക്ക് പകരം കിട്ടുന്നത് വെള്ളമായിരിക്കും. അപ്പോൾ അതിനെ എണ്ണയാക്കാനുള്ള മാർഗ്ഗമല്ലേ അലോചിച്ച് പോകുക ? ” എന്ന് പറഞ്ഞല്ലോ.? ഒരു ലിറ്റര്‍ പെട്രോളിന് 0.80 റിയാല്‍ (80 ദിര്‍ഹം) ആണെങ്കില്‍ 300 മില്ലി ബോട്ടില്‍ വെള്ളത്തിനു 2 റിയാല്‍ ആണ്. അങ്ങനെയാണെങ്കില്‍ മരുഭുമിയില്‍ എണ്ണക്ക് പകരം വെള്ളം കിട്ടുന്നത് തന്നെയല്ലേ ലാഭകരം. 2.എണ്ണക്ക് വേണ്ടിയാണല്ലോ ഇപ്പോള്‍ നടക്കുന്ന യുദ്ധങ്ങള്‍ എന്ന് പറയുന്നത് ശരിയാണെങ്കിലും ഭാവിയില്‍ ലോകരാജ്യങ്ങള്‍ യുദ്ധം ചെയ്യുവാന്‍ പോകുന്നത് വെള്ളത്തിന്‌ വേണ്ടിയായിരിക്കും എന്നല്ലേ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.. Reply നിരക്ഷരൻ says: February 14, 2012 at 2:17 pm ഷൈജൂ – ഉത്തരം 1:‌- അങ്ങനെ വ്യാവസായിക അടിസ്ഥാനത്തിൽ കുപ്പിവെള്ളം ഉണ്ടാക്കാനുള്ള വെള്ളമൊന്നും കിട്ടില്ല എണ്ണപ്പാടത്തുനിന്ന്. കിട്ടിയിട്ടും കാര്യമില്ല. ഈ വെള്ളം ശുദ്ധീകരിച്ചെടുക്കുന്നതിലും ചിലവ് കുറച്ച് കടൽ വെള്ളം ശുദ്ധമാക്കി എടുക്കാൻ പറ്റും. ഉത്തരം 2:‌- ഗൾഫ് രാജ്യങ്ങളിൽ ഇപ്പോൾ കടൽ വെള്ളമെടുത്താണ് ശുദ്ധജലം വ്യാവസായിക അടിസ്ഥാനത്തിൽ ഉണ്ടാക്കുന്നത് എന്ന് തോന്നുന്നു. വെള്ളത്തിന് വേണ്ടി യുദ്ധം വന്നാലും ഇല്ലെങ്കിലും ആ മാർഗ്ഗം തന്നെ സ്വീകരിച്ചാൽ മതിയാകും ഇനിയുള്ള കാലത്തും. എണ്ണപ്പാടത്തുനിന്ന് കിട്ടുന്ന വെള്ളത്തിലില്ലാത്ത മാരകമായ ഘടകങ്ങൾ ഒന്നുമില്ല. അതൊരു കവിൾ കുടിച്ചാൽ മതിയാകും കാലപുരി പൂകാൻ. Reply മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. says: February 10, 2012 at 9:27 pm അവിടെ നമ്മുടെ വെനീസിലെ വ്യാപാരിയുടെ കടയെങ്ങാനും കണ്ടീരുന്നുവോ ഭായ്.. Reply Nambiar says: February 11, 2012 at 7:49 am ആശംസകള്‍…… Reply കാഴ്ചകളിലൂടെ says: February 11, 2012 at 12:41 pm മനോജ്‌ ആശംസകള്‍ നൂറാമത്തെ പോസ്റ്റിനു. ഒരു സംശയം. വിരളമായി മാത്രം ലങ്ടിംഗ് ഉള്ള വിമാനത്താവളത്തില്‍ ഇത്ര അധികം ബസ്സുകള്‍ ? ഈ അടുത്ത കാലത്ത് വായിച്ച ഏറ്റവും നല്ല വായനാനുഭവത്തിന് നന്ദി സജീവ്‌ Reply ശ്രീനാഥന്‍ says: February 12, 2012 at 12:34 am പുതിയൊരു സ്ഥലത്ത് ചെന്നുകഴിഞ്ഞാൽ അതിന്റെയൊരു ത്രസിപ്പ് യാത്രികരെ അവരറിഞ്ഞോ അറിയാതെയോ പിടികൂടുന്നുണ്ട് … ഇതു പകരാനാകുന്നുണ്ട് താങ്കൾക്ക്. വെനീസ് ഇഷ്പ്പെട്ടു. ഷൈലോക്കിനെ കണ്ടില്ലെ? മൂപ്പരല്ലേ, ബ്ലേഡ് കമ്പനി ആദ്യമായി സ്ഥാപിച്ചത്? Reply Manju Manoj says: February 12, 2012 at 1:31 pm വെനീസ്…… പഴമ ഒരുപാടു ഉണ്ട് അവിടേം അല്ലെ… പഴമ കണ്ടാല്‍ ഞാനും അവിടെ വീണു പോകും….:))))) നൂറാം പോസ്റ്റിനു അഭിനന്ദനങ്ങള്‍….,… Reply Leena V Nair says: February 13, 2012 at 1:39 am wooow..thatz nice..we r planning an Italial Escapade!!! Reply ദിലീപ് തൃക്കാരിയൂർ says: February 13, 2012 at 1:40 am മനോജേട്ടാ…… കലക്കീ……എന്നത്തേതും പോലെ, നല്ല അവതരണം…. Reply പഥികൻ says: February 13, 2012 at 3:18 pm ഇത്ര അടുത്തു കിടന്നിട്ടും , ഇറ്റലിയിൽ 2-3 തവണ പോയിട്ടും വെനീസിൽ പോകാൻ കഴിഞ്ഞിട്ടില്ല…എപ്പോളെങ്കിലും പോകണം.. ബാക്കി വിവരണങ്ങൾക്കു കാത്തിരിക്കുന്നു… പിന്നെ ഷെങ്കൻ സ്റ്റേറ്റുകൾക്കിടയിൽ യാത്ര ചെയ്യുമ്പോൾ പാസ്സ്പോർട്ടിൽ സീൽ പതിക്കാറില്ല… Reply നിരക്ഷരൻ says: February 14, 2012 at 2:19 pm @ പഥികൻ – അത് എനിക്കറിയില്ലായിരുന്നു. നന്ദി ഈ പുതിയ അറിവിന്. പക്ഷെ ബോർഡിങ്ങ് പാസ്സും കീറില്ലാന്നുണ്ടോ ? Reply റ്റോംസ്‌ || thattakam.com says: February 15, 2012 at 5:30 am മനോജേട്ടാ.. നൂറാമത്തെ പോസ്റ്റിനു ആശംസകള്‍ എന്നത്തെയും പോലെ മികച്ച വിവരണം. ഇവിടെ അമേരിക്കയില്‍ വന്നിട്ട് ചില സ്ഥലങ്ങളില്‍ ഒക്കെ പോയി എങ്കിലും ഒന്നും പകര്‍ത്തുവാന്‍ കഴിഞ്ഞിട്ടില്ല. യാത്രകളെ കുറിച്ച് എഴുതുമ്പോള്‍ ഭാഷ മികച്ചതാവണം. നല്ല വിവരണത്തിന് ഭാഷയ്ക്ക് നന്ദി. Reply രമേശ്‌ അരൂര്‍ says: February 17, 2012 at 1:26 pm ബൂലോകം ഓണ്‍ ലൈന്‍ സൂപ്പര്‍ ബ്ലോഗര്‍ 2011 ആയി തിരഞ്ഞെടുക്കപ്പെട്ട സുഹൃത്തിന് അനുമോദനങ്ങള്‍ Reply Manikandan O V says: February 17, 2012 at 2:15 pm മനോജേട്ടാ ആദ്യമായി രണ്ട് അഭിനന്ദനങ്ങൾ. ചിലയാത്രകൾ നൂറ് എപ്പിസോഡുകൽ പൂർത്തിയാക്കിയതിന്റേയും, സൂപ്പർ ബ്ലോഗറായി തിരഞ്ഞെടുക്കപ്പെട്ടതിന്റേയും. എന്നത്തേയും പോലെ നല്ല വിവരണം. വെനീസിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ വെനീസ് വിശേഷങ്ങൾക്കായി കാത്തുനിൽക്കുന്നു. പിന്നെ ഒരു ഓഫ് ടോപ്പിക്ക് കൂടെ. നമ്മുടെ പേരുകൾ പാസ്സ്‌പോർട്ടിൽ വരുന്ന രീതി പലപ്പോഴും പാശ്ചാത്യർക്ക് ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. ഇവിടെ തന്നെ ബോർഡിങ് പാസ്സിൽ അടിച്ചിരിക്കുന്നത് സാറിന്റെ പേരാണ്. ഇങ്ങനെ വരുന്നത് വിദേശയാത്രകളിൽ എപ്പോഴെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ? കാരണം Mr.മനോജ് എന്ന് വിളിക്കേണ്ടതിനു പകരം ആരെങ്കിലും Mr.രവീന്ദ്രൻ എന്നു വിളിച്ചാൽ പെട്ടന്ന് നമ്മൾ ഗൗനിക്കണമെന്നില്ലല്ലൊ. Reply നിരക്ഷരൻ says: February 17, 2012 at 2:28 pm @ മണീ – അമേരിക്കൻ വിസയുടെ അപേക്ഷയുമായി മദ്രാസ് കോൺസുലേറ്റിൽ പോയപ്പോൾ, എന്റെ പേര് 10 പ്രാവശ്യം വിളിച്ചിട്ടും കേട്ട ഭാവം ഞാൻ കാണിച്ചില്ല. പാസ്‌പോർട്ടിൽ Ponath Ravindran Manoj എന്നാണ് പേര് എഴുതിയിരിക്കുന്നത്. അവരവിടെ കിടന്ന് ‘മിസ്റ്റർ പൊനത് …. മിസ്റ്റർ പൊനത് ‘എന്ന് വിളിച്ച് കൂവിയാൽ നമ്മളുണ്ടോ മൈൻഡ് ചെയ്യുന്നു സ്ഥിരമായി വിദേശയാത്രകൾ തരമാകാൻ തുടങ്ങിയതിൽ‌പ്പിന്നെ അങ്ങനൊരു പ്രശ്ശം ഉണ്ടായിട്ടില്ല. മിമിക്രിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ.. ‘പിന്നീട് അതൊരു ശീലമായി’. ആദ്യത്തെ അഭിനന്ദനങ്ങൾ സ്വീകരിക്കുന്നു. രണ്ടാമത്തേത് തൽക്കാലം സ്വീകരിക്കാൻ വയ്യ. വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല എന്നാണ് അറിഞ്ഞത് Reply Manikandan O V says: February 17, 2012 at 2:41 pm വിദേശയാത്രകൾ നടത്തിയിട്ടുള്ള പലർക്കും പാസ്സ്‌പോർട്ടിലെ പേര് ഇങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാക്കി കാണും, ചിലത് രസകരമാകും ചിലത് ആ വ്യക്തിയുടെ ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിച്ചതും. ഒരിക്കൽക്കൂടി നന്ദി മനോജേട്ടാ. Reply വിശ്വസ്തന്‍ (Viswasthan) says: February 17, 2012 at 3:47 pm സൂപ്പര്‍ ബ്ലോഗ്ഗര്‍ ആയി തിരഞ്ഞെടുക്കപെട്ട നിരക്ഷരന് അഭിനന്ദനങ്ങള്‍ Reply കൊമ്പന്‍ says: February 17, 2012 at 4:54 pm അഭിനന്ദനങ്ങള്‍ സൂപ്പെര്‍ ബ്ലോഗര്‍ക്ക് Reply P V Ariel says: February 17, 2012 at 5:26 pm പ്രീയ സുഹൃത്തേ നിരക്ഷരാ, അഭിനന്ദനങ്ങള്‍,പൂമാലകള്‍ തുടങ്ങിയവ ഇപ്പോള്‍ കെട്ടുകണക്കിന്വീട്ടുപടിക്കല്‍ എത്തിക്കാനും എന്ന് വിശ്വസിക്കുന്നു. ഒപ്പം ഈയുള്ളവന്റെ ഒരു ചെറിയ പൂച്ചെണ്ടും! യാത്ര തുടരുക! എല്ലാ ആശംസകളും! വീണ്ടും കാണാം. ഏരിയല്‍ ഫിലിപ്പ് സിക്കന്ത്രാബാദ് Reply ഫിയൊനിക്സ് says: February 23, 2012 at 8:53 am കുറച്ചു ദിവസം മുന്പ് സഞ്ചാരം ടി.വി.യില്‍ കാണിച്ചപ്പോള്‍ വെനീസ് എപ്പിസോഡ് കണ്ടിരുന്നു. ഇത് അതിന്റെ ഒരു തുടര്‍ച്ചയായി തോന്നുന്നു ചേട്ടാ. അഭിനന്ദനങ്ങള്‍. Reply ഷിബു തോവാള says: February 23, 2012 at 9:19 am മനോജ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..ആദ്യത്തേത് യാത്രയുടെ താളുകളിൽ 100 സഞ്ചാരങ്ങൾ തികച്ചതിനുതന്നെ.. ഈ ഒരു യാത്രാവിവരണമാണ് ചില യാത്രാക്കുറിപ്പുകൾ എഴുതുവാൻ എന്നെയും പ്രേരിപ്പിച്ചത്. അതിന് പ്രത്യേക നന്ദിയും അറിയിക്കുന്നു. രണ്ടാമത്തേത് സൂപ്പർ ബ്ലോഗ്ഗറായി തിരഞ്ഞെടുക്കപ്പെട്ടതിന്. ബൂലോകത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾ വച്ചുനോക്കുമ്പോൾ മനോജ് അതിനു തീർച്ചയായും അർഹൻ തന്നെ…വിവാദങ്ങൾ അതിന്റെ വഴിക്കുപോകട്ടെ.. നമുക്ക് അർഹതപെട്ടത് നമുക്കുതന്നെ വന്നുചേരും..ഒരിക്കൽ കൂടി നേരുന്നു…ഹൃദയത്തിന്റെ ഭാഷയിൽ.. അഭിനന്ദനങ്ങൾ…. Reply രഘുനാഥന്‍ says: February 23, 2012 at 1:20 pm സെഞ്ച്വറി അഭിനന്ദനങ്ങള്‍..സൂപ്പര്‍ ബ്ലോഗറെ….:) Reply jayanEvoor says: February 23, 2012 at 3:01 pm ഞാനും പോയിട്ടുണ്ട് വെനീസിൽ. ഇച്ചിരി കിഴക്കുള്ള വെനീസാണെന്നു മാത്രം! സ്വയമ്പൻ പോസ്റ്റ്! Reply ഇഞ്ചൂരാന്‍ says: March 1, 2012 at 9:08 am അഭിനന്ദനങ്ങൾ…. Reply ഇഞ്ചൂരാന്‍ says: March 1, 2012 at 9:08 am അഭിനന്ദനങ്ങൾ… Reply കാവൂട്ടി says: March 6, 2012 at 8:37 am ഭാഗ്യവാന്‍ ..ഇങ്ങിനെ നാട് മുഴുവന്‍ ചുറ്റി നടക്കാനുള്ള അവസരം കിട്ടുന്നുണ്ടല്ലോ…….വിവരണം നന്നായിട്ടുണ്ട്… Reply jayarajmurukkumpuzha says: March 12, 2012 at 8:20 am venicine kurichu kooduthal ariyan kazhinju…. aashamsakal….. blogil puthiya post…. URUMIYE THAZHANJAVAR ENTHU NEDI…… vayikkumallo……. Reply ചീരാമുളക് says: March 18, 2012 at 8:10 am പതിവു പോലെ, നല്ല വിവരണം. എന്റെ അടുത്ത യാത്രാലക്ഷ്യമാവന്‍ വെനീസിനു ഭാഗ്യമുണ്ടാകട്ടെ!!! Reply Indutty says: March 20, 2012 at 12:23 pm പ്രിയപ്പെട്ട നിരക്ഷരന്‍ ……മുതിര്‍ന്ന ആള്‍ ആയതോണ്ട് മാഷെ എന്ന് വിളിക്കുകയാണ് ….മാഷേ നിങ്ങള്‍ എങ്ങനെയാ നിരക്ഷരന്‍ ആവുന്നത് ?അക്ഷരങ്ങള്‍ മൊത്തം നിങ്ങളുടെ കൈകളില്‍ ആണല്ലോ ?മാതൃഭൂമി ആണ് താങ്കളെ പരിചയപെടുത്തിയത് …ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ ബ്ലോഗും തന്നത് വായനയുടെ നല്ല ലോകമാണ് …ഇതും അങ്ങനെ തന്നെ …ആശംസകള്‍ … Reply സുനി says: March 26, 2012 at 12:21 pm നല്ല വിവരണം. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു. Reply നിരക്ഷരൻ says: March 28, 2012 at 3:08 am വെനീസ് യാത്ര തുടരുന്നു. രണ്ടാം ഭാഗം – സെന്റ് മാർക്സ് സ്ക്വയർ Reply Leave a Reply Cancel reply Your email address will not be published. Required fields are marked * Name * Email * Website Comment You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong> Notice: It seems you have Javascript disabled in your Browser. In order to submit a comment to this post, please copy this code and paste it along with your comment: e0a54a3df40d2bb2d2712c4fc4143036
മഹാമാരി നമുക്ക് നിരവധി പാഠങ്ങൾ കൊണ്ടുവന്നു, സമ്പാദ്യത്തെക്കുറിച്ചുള്ള പാഠങ്ങൾ ഉൾപ്പെടെ. പിന്നീട് സംരക്ഷിക്കുന്നതിന് നിങ്ങളുടെ വ്യക്തിഗത ലോഡ് ഇപ്പോൾ തന്നെ മാനേജുചെയ്യാൻ ആരംഭിക്കുക. Wallet ഇത് ശരിയായും ചിട്ടയായും ചെയ്യാൻ MOD APK നിങ്ങളെ സഹായിക്കും. Wallet എന്നതിനെ കുറിച്ച് പരിചയപ്പെടുത്തുക പേഴ്സണൽ ഫിനാൻസ്, ബജറ്റ് & എക്സ്പെൻസ് ട്രാക്കർ “സമ്പാദ്യ പണം” എന്ന പ്രതിസന്ധി ഇതുവരെ അതിന്റെ പാരമ്യത്തിലെത്തിയിട്ടില്ല. പകർച്ചവ്യാധിയുടെ ബുദ്ധിമുട്ടുകൾക്കിടയിൽ, ആളുകൾ അവരുടെ ജീവിതശൈലി, ചെലവ്, “സംരക്ഷിക്കൽ” എന്ന വാക്കിനോടുള്ള മനോഭാവം എന്നിവ അവലോകനം ചെയ്യാൻ തുടങ്ങി. നിങ്ങൾ ഒന്നുമില്ലായ്മയിൽ നിന്ന് ആരംഭിക്കുകയാണെങ്കിൽ അല്ലെങ്കിൽ ഇപ്പോൾ ലാഭിക്കുന്നതിനെക്കുറിച്ച് ശരിക്കും ചിന്തിക്കുകയാണെങ്കിൽ, ഇത് അൽപ്പം വൈകി. എന്നിരുന്നാലും, ഒരിക്കലും വൈകുന്നതിനേക്കാൾ നല്ലത് വൈകി. ഒരു പുതിയ തുടക്കം ലഭിക്കുന്നതിന്, സാമ്പത്തിക മാനേജ്മെന്റിലും Wallet പോലുള്ള ചെലവിലും സ്പെഷ്യലൈസ് ചെയ്യുന്ന ഒരു അപേക്ഷ നിങ്ങൾ കണ്ടെത്തണം. ചെലവ് മാനേജ്മെന്റ് ഒരു മനഃശാസ്ത്രപരമായ യുദ്ധമാണ് എനിക്ക് ആദ്യം മുതൽ സ്ഥിരീകരിക്കാൻ കഴിയും: വ്യക്തിഗത ധനകാര്യങ്ങൾ മാനേജുചെയ്യുന്നത് (ഒരു കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ കാര്യം പരാമർശിക്കേണ്ടതില്ല) ഒരു നീണ്ടതും വെല്ലുവിളി നിറഞ്ഞതുമായ പ്രക്രിയയാണ്. പലപ്പോഴും, ശ്രദ്ധേയമായ ലളിതമായ ഈ കാര്യം ചെയ്യാൻ നമ്മുടെ സ്വന്തം ആവശ്യങ്ങളോട് നാം “പോരാടേണ്ടി വരുന്നു”. “വാങ്ങണം” കാര്യങ്ങൾ തൂക്കിനോക്കുന്നതും തരംതിരിക്കുന്നതും റാങ്കിംഗ് ചെയ്യുന്നതും തലവേദന ഉണ്ടാക്കാൻ പര്യാപ്തമാണ്. ഏത് സമയത്തും നിരുത്സാഹപ്പെടുത്താനും ഉപേക്ഷിക്കാനും നിങ്ങളെ പ്രേരിപ്പിക്കുന്ന പ്രക്രിയയിലുടനീളം ധാരാളം നിസ്സാരകാര്യങ്ങളെക്കുറിച്ച് പരാമർശിക്കേണ്ടതില്ല. അതിനാൽ, ഏറ്റവും വലിയ അനുഭവം എന്തെന്നാൽ, നിങ്ങളുടെ പണം കൈകാര്യം ചെയ്യാൻ നിങ്ങൾ ഏത് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ മനസ്സിൽ സ്ഥിരതയും സ്ഥിരതയും പുലർത്തുക എന്നതാണ് ആദ്യത്തെ ആവശ്യമായ കാര്യം. അടുത്തതായി, ആ നിശ്ചയദാർഢ്യം ഒരു യാഥാർത്ഥ്യമാക്കുന്നതിനും നിങ്ങളുടെ വിരൽത്തുമ്പിൽ എല്ലാം കൈകാര്യം ചെയ്യുവാനും, നിങ്ങൾക്ക് ഒരു സഹായകരമായ വിശ്വസ്ത പങ്കാളിയെ ആവശ്യമാണ്: ഒരു ചെലവ് മാനേജ്മെന്റ് ആപ്പ്. വിശ്വാസ്യത, വിശദാംശങ്ങൾ, ലളിതമായ ഇന്റർഫേസ്, പൂർണ്ണ സവിശേഷതകൾ, ഉയർന്ന പ്രായോഗികത എന്നിവയാണ് എന്റെ ആപ്ലിക്കേഷൻ തിരഞ്ഞെടുപ്പ് മാനദണ്ഡം. എനിക്ക് തൃപ്തികരമായ ഒരു ആപ്ലിക്കേഷൻ കണ്ടെത്താൻ കഴിയാത്തതിനാൽ വളരെക്കാലമായി, അതിനാൽ ഞാൻ ഇപ്പോഴും കമ്പ്യൂട്ടറിലെ പുസ്തകങ്ങളിലൂടെയും കുറിപ്പുകളിലൂടെയും എല്ലാം കൈകാര്യം ചെയ്യുന്നു. ഇപ്പോൾ Wallet മേൽപ്പറഞ്ഞ എല്ലാ ആവശ്യകതകളും നിറവേറ്റുന്നു. എല്ലാവർക്കും ഉപയോഗിക്കാൻ വളരെ ശുപാർശ ചെയ്യുന്നു. ധാരാളം പ്രായോഗിക സവിശേഷതകൾ മുമ്പത്തെ പേഴ്സണൽ ലോഡ് മാനേജ്മെന്റ് ആപ്ലിക്കേഷനുകളിൽ ഞാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഒന്ന് അവയുടെ പ്രായോഗികതയുടെ അഭാവമായിരുന്നു. ഒരുപക്ഷേ, ഡിസൈനർക്ക് കുടുംബജീവിതത്തിന്റെ നിസ്സാരതയോ പല വ്യത്യസ്ത തൊഴിലുകളും ജീവിതശൈലികളും ശരിക്കും അനുഭവപ്പെട്ടിട്ടില്ലായിരിക്കാം. അതുകൊണ്ടാണ് മിക്ക ഡൗൺലോഡുകളും നിരാശാജനകമാണെന്ന് വിലയിരുത്തുന്നത്. എന്നിരുന്നാലും, Wallet അവയിൽ നിന്ന് വ്യത്യസ്തമാണ്. ഇത് അക്ഷരാർത്ഥത്തിൽ ഒരു മൊബൈൽ സ്മാർട്ട് ഹാൻഡ്ബുക്ക് ആണ്. നിങ്ങളുടെ ദൈനംദിന ചെലവുകൾ ഏറ്റവും ചെറിയതെങ്കിലും നിങ്ങൾക്ക് സ്വയമേവ അപ്ഡേറ്റ് ചെയ്യാൻ കഴിയും. ചെലവഴിക്കുന്നതിലെ യുക്തിരഹിതമായ പോയിന്റുകൾ കണ്ടെത്തുന്നതിന് നിങ്ങൾക്ക് പണമൊഴുക്കിന്റെയും പുറത്തേക്കുള്ള ഒഴുക്കിന്റെയും പ്രതിവാര വിശകലനത്തിലേക്ക് മുങ്ങാം. മാത്രമല്ല, കടങ്ങൾ കൈകാര്യം ചെയ്യാനും ബില്ലുകൾ ട്രാക്കുചെയ്യാനും നിങ്ങളുടെ മുഴുവൻ സാമ്പത്തിക സ്ഥിതിയും എപ്പോൾ വേണമെങ്കിലും എവിടെയും അവലോകനം ചെയ്യുന്നതിന് ഓഫ് ലൈൻ ഉപയോഗിക്കാനും നിങ്ങൾക്ക് കഴിയും. Wallet ലെ ഓട്ടോമാറ്റിക് മെക്കാനിസം വളരെ രസകരമാണ് ഹൈ സ്പ്രെഡ്, ഓട്ടോമാറ്റിക് ലിങ്കിംഗ്, 3500 ലധികം ആഗോള ബാങ്കുകളുമായി സമന്വയിപ്പിക്കൽ എന്നിവ ഉപയോഗിച്ച്, നിങ്ങളുടെ സമ്പാദ്യങ്ങൾ, കടങ്ങൾ, കൈമാറ്റങ്ങൾ എന്നിവയെല്ലാം എഴുതിത്തള്ളാതെ വിശദമായി പട്ടികപ്പെടുത്തിയിരിക്കുന്നു. ഈ സമന്വയവും വളരെ സുരക്ഷിതമായി നടക്കുന്നു, ഒപ്പം ബുദ്ധിപരമായി വർഗീകരിക്കാനുള്ള കഴിവിനൊപ്പം, അതിനാൽ അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ പണമൊഴുക്കുകളും കൃത്യമായി രേഖപ്പെടുത്തുന്നു. എല്ലാ കാര്യങ്ങളും കഴിയുന്നത്ര വിശദമായി നിരീക്ഷിക്കുക ചെലവഴിക്കുമ്പോൾ വലിയ തുകകൾ റെക്കോർഡ് ചെയ്യണമെന്ന് ആരാണ് പറഞ്ഞത്? നിസ്സാരമായ പല പണവും വലിയ നഷ്ടം സൃഷ്ടിക്കും. ഗുണമേന്മയുള്ള ഒരു വ്യക്തിഗത ലോഡ് മാനേജ് മെന്റ് ആപ്ലിക്കേഷൻ, ചെറിയ തുകകളെല്ലാം ശേഖരിക്കാൻ നിങ്ങളെ സഹായിക്കുക എന്നതാണ്, അങ്ങനെ നിങ്ങൾ അത് എങ്ങനെ ചെലവഴിച്ചുവെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. ആ സവിശേഷതയ്ക്ക് നന്ദി, ഏറ്റവും ഫലപ്രദമായ രീതിയിൽ ലാഭിക്കാൻ നിങ്ങളുടെ പെരുമാറ്റങ്ങൾ പിന്നീട് ക്രമീകരിക്കാൻ നിങ്ങൾക്ക് കഴിയും. ഭവനവായ്പ പേയ്മെന്റുകൾ, കാർ വാങ്ങലുകൾ, റിട്ടയർമെന്റ് സമ്പാദ്യത്തിലേക്കുള്ള സാങ്കേതികവിദ്യ വാങ്ങലുകൾ, പാൽ, സ്റ്റേഷനറി, ഗാർഹിക ആവശ്യങ്ങൾ എന്നിവയ്ക്ക് നൽകാനുള്ള പണം പോലും… ഇടപാട് പൂർത്തിയായിക്കഴിഞ്ഞാലുടൻ, കൃത്യമായും ഉടനടിയും രേഖപ്പെടുത്തുന്നതിന് എല്ലാവരെയും പിന്തുണയ്ക്കും. ഉപയോക്താക്കളുടെ ഏറ്റവും വലിയ വെല്ലുവിളി ഹാബിറ്റ് ആണ്. Wallet ഈ ഫീച്ചർ പൂർത്തിയാക്കാൻ കഴിയുന്ന തരത്തിൽ അപ്ഡേറ്റ് ചെയ്യുന്ന ശീലവുമായി സ്വയം സൃഷ്ടിച്ചതും ഗൗരവമുള്ളതുമാണ്. വിശദമായതും ആഴത്തിലുള്ളതുമായ ചെലവ് റിപ്പോർട്ടുകൾ സംക്ഷിപ്തമായ ചാർട്ടുകളിലൂടെ, Wallet നിങ്ങളുടെ സാമ്പത്തിക അവലോകനം കാണാൻ നിങ്ങളെ സഹായിക്കും. അതുവഴി അമിത ചെലവ്, അസാധാരണമായ രസീതുകളും പേയ്മെന്റുകളും, ക്രെഡിറ്റ് കാർഡ് സ്റ്റാറ്റസ്, ബാധ്യതകൾ, ക്യാഷ് സ്റ്റാറ്റസ് എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പ് ഇനങ്ങൾ പ്രദർശിപ്പിക്കും. ആത്യന്തികമായി, ഏത് ഉറവിടത്തിൽ നിന്ന് നിങ്ങൾക്ക് സമ്പാദ്യം നേടാൻ കഴിയും, ഓരോ മാസവും എത്ര, ഓരോ ദിവസവും ആ സംഖ്യ വർദ്ധിപ്പിക്കാൻ എന്തു ചെയ്യണം എന്നതിനെക്കുറിച്ച് നിങ്ങൾക്ക് നിഗമനം ചെയ്യാൻ കഴിയും. എന്നെപ്പോലുള്ള ഒരു അസംഘടിത ചെലവഴിക്കുന്നയാൾക്ക് ആവശ്യമുള്ള “വിദഗ്ദ്ധൻ” ഉപദേശമാണിത്. അതിനാൽ, ഞാൻ Wallet കണ്ടെത്തിയപ്പോൾ, ഇത് തീർച്ചയായും എനിക്ക് വേണ്ടിയാണെന്ന് എനിക്ക് തോന്നി. കൃത്യസമയത്ത് എത്താൻ നിങ്ങളെ സഹായിക്കുന്നു വളരുമ്പോൾ, ഓരോരുത്തരും ഒരു വീട് വാങ്ങാനുള്ള കടം, സുഹൃത്തുക്കൾക്ക് പണം നൽകാനുള്ള കടം, ബാങ്കിൽ നിന്ന് ബിസിനസ്സ് മൂലധനം കടപ്പെട്ടിരിക്കൽ, കാർ ലോൺ ഗഡു പേയ്മെന്റുകൾ, പ്രതിമാസ സ്റ്റാഫ് ശമ്പളം നൽകൽ തുടങ്ങിയ ഒരു (അല്ലെങ്കിൽ നിരവധി) കടങ്ങൾ വഹിക്കുന്നു… അതിൽ നിന്ന് നിങ്ങൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. കടത്തിലായിരിക്കുന്നതിന്റെ മനഃശാസ്ത്രം എല്ലായ്പ്പോഴും പണം സമ്പാദിക്കാൻ കൂടുതൽ സമയം ലഭിക്കുന്നതിന് സമയം സാവധാനം കടന്നുപോകാൻ ആഗ്രഹിക്കുന്നു എന്നതാണ്. ഏറ്റവും മോശം സാഹചര്യം നിങ്ങൾ നിശ്ചിത തീയതികൾ പോലും മറക്കുന്നു എന്നതാണ്. മറക്കുന്നതിന്റെ അനന്തരഫലങ്ങൾ അറിയാം, പ്രത്യേകിച്ചും ബാങ്കിന് നിരവധി ദശലക്ഷമോ അതിലധികമോ കുടിശ്ശികയുള്ളവർക്ക്. ഈ കടങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങളുടെ പക്കൽ ആവശ്യത്തിന് പണമുണ്ടെന്ന് കരുതുക. അപ്പോൾ നിങ്ങൾക്ക് വേണ്ടത് നിശ്ചിത തീയതികൾ ട്രാക്കുചെയ്യാനും സുരക്ഷിതമായ പേയ്മെന്റ് ഷെഡ്യൂൾ സംഘടിപ്പിക്കാനും സമയപരിധി അടുക്കുമ്പോൾ നിങ്ങളെ ഓർമ്മിപ്പിക്കാനും സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ്. അതിനുശേഷം, ഓരോ മാസവും നിങ്ങളുടെ മൊത്തത്തിലുള്ള പണമൊഴുക്കിനായി നിങ്ങളുടെ ബാങ്കിൽ നിന്നും അക്കൗണ്ടിൽ നിന്നും അപ്ഡേറ്റുകൾ തൽക്ഷണം സ്വീകരിക്കാൻ കഴിയും. ഖേദകരമായ വൈകിയുള്ള അവസാനങ്ങൾ ഒരിക്കലും ഉണ്ടാകാതിരിക്കാൻ Wallet നിങ്ങളെ സഹായിക്കുന്നത് അതാണ്. എന്നെ സംബന്ധിച്ചിടത്തോളം, ഒരു നല്ല ചെലവ് മാനേജ്മെന്റ് ആപ്ലിക്കേഷനിലെ ഏറ്റവും പ്രധാനപ്പെട്ടതും ആവശ്യമായതുമായ മൂന്ന് സവിശേഷതകളാണ് ഇവ. മറ്റുള്ളവർക്ക് മറ്റ് മാനദണ്ഡങ്ങൾ ഉണ്ടായിരിക്കാം. മൾട്ടി-കറൻസി സപ്പോർട്ട്, ഓട്ടോമാറ്റിക് ക്ലൗഡ് സിങ്ക്, വാറന്റി ആൻഡ് രസീതി ട്രാക്കിംഗ്, കാറ്റലോഗ് ആൻഡ് ടെംപ്ലേറ്റ് ക്രിയേഷൻ, ഷോപ്പിംഗ് ലിസ്റ്റ് ക്രിയേഷൻ, CSV / XLS / PDF, സുരക്ഷിത PIN, സ്റ്റാൻഡിംഗ് ഓർഡറുകൾ സൃഷ്ടിക്കുക, അറിയിപ്പുകൾ, റിപ്പോർട്ടുകൾ, ഉപകരണങ്ങൾക്കിടയിൽ സമന്വയിപ്പിക്കുക എന്നിങ്ങനെ നിരവധി മറ്റ് ഉപ-സവിശേഷതകൾ Wallet തന്നെയുണ്ട്… എന്നാൽ അവസാനം, മുകളിൽ സൂചിപ്പിച്ച മൂന്ന് ഇനങ്ങൾ ഇപ്പോഴും ഞാൻ [എക്സ്] കൂടെ നിൽക്കാൻ തിരഞ്ഞെടുക്കാനുള്ള കാരണമാണ്. Wallet ന്റെ MOD APK പതിപ്പ് MOD ഫീച്ചർ പ്രീമിയം അൺലോക്ക് ചെയ്തു Android-നായി Wallet MOD APK ഡൗൺലോഡ് ചെയ്യുക ഈ ദുഷ്കരമായ സാഹചര്യത്തിൽ, പണം ലാഭിക്കുന്നത് എത്ര പ്രധാനമാണെന്ന് എല്ലാവർക്കും മനസ്സിലാകും. ശരിയായും ഫലപ്രദമായും ആരംഭിക്കാൻ, Wallet പോലുള്ള ഒരു ആപ്ലിക്കേഷനിലേക്ക് നോക്കുന്നത് ഇപ്പോഴും ഒരു നൂതന ആശയമാണ്. ഇപ്പോൾ പരീക്ഷിച്ചു നോക്കൂ! അഭിപ്രായങ്ങൾ തുറക്കുക Drawn To Life: Two Realms Size: 358 MB Rating: 4.6 Install: 35 Type: Game Ori Drag’n’Boom Dragons Unlocked Size: 39 MB Rating: 4.6 Install: 35 Type: Game Mod Invention 3 Unlimited Ammo, No Ads Size: 146 MB Rating: 4.8 Install: 2092 Type: Game Mod Mini Militia – Doodle Army 2 Unlimited Grenades Size: 42 MB Rating: 4.6 Install: 35 Type: Game Mod Blind Drive Size: 163 MB Rating: 4.6 Install: 35 Type: Game Ori MoonLighter Size: 326 MB Rating: 4.6 Install: 35 Type: Game Ori About ഏറ്റവും പുതിയ ആൻഡ്രോയിഡ് മോഡ് ആപ്പുകളും ഗെയിമുകളും പങ്കിടുന്ന ഒരു സൈറ്റാണ് Cecilywolfe.com. ഞങ്ങളുടെ APK ഫയലുകൾ വലുതും വേഗതയേറിയതുമായ സെർവറുകളിൽ വസിക്കുന്നു, അവയെ കൂടുതൽ ഗുണമേന്മയുള്ളതും സുരക്ഷിതവും മോടിയുള്ളതുമാക്കാൻ മൂന്നാം കക്ഷി സേവനങ്ങൾ ഉപയോഗിക്കുന്നു.
കാശ്മീരിലെ നാലാം ദിനം പുലർന്നത് തലേ ദിവസത്തെ ബാക്കി മഴമേഘങ്ങളെ പ്രകൃതി മേയാൻ വിട്ടത് കണ്ടു കൊണ്ടാണ്. ജാലകത്തിലൂടെ കാണുന്ന പർവ്വതങ്ങൾക്ക് മേലെ പാറിക്കളിക്കുന്ന ദേശീയ പതാകയെയും മറച്ചു കൊണ്ട് ഒരു കരിമ്പടപ്പുതപ്പ് മെല്ലെ ഇഴഞ്ഞു നീങ്ങി. ഇന്നത്തെ ദിനം റൂമിലെ കരിമ്പടപ്പുതപ്പിനുള്ളിൽ ചുരുണ്ടു കൂടിക്കഴിഞ്ഞു പുറത്തെ കാഴ്ചകൾ നഷ്ടപ്പെടുമോ എന്ന ആശങ്കയായിരുന്നു അപ്പോൾ. ശ്രീനഗറിലെത്തിയിട്ട് ദിനം മൂന്നു കഴിഞ്ഞെങ്കിലും ശ്രീനഗറിനെ തൊട്ടറിഞ്ഞിട്ടില്ല. ശ്രീനഗറിന്റെ മുഖമുദ്രയായ ദാൽ ലേക് കണ്ടിട്ടില്ല. ജമ്മു കാശ്മീരിന്റെ വേനൽക്കാല രാജധാനിയാണ് ശ്രീനഗർ. 2019ലെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷം ഏകദേശം 15 മാസത്തോളം നീണ്ട അടച്ചിടലിനപ്പുറം 2021 ഫെബ്രുവരിയിലാണ് കാശ്മീർ വീണ്ടും തുറക്കുന്നത്. ഇന്ന് ശ്രീനഗറിലെ രാഷ്ട്രീയ അന്തരീക്ഷം പൊതുവെ സമാധാന പരമാണ്. ഇപ്പോൾ ഇത്രയും കാലം അടച്ചിട്ട കാശ്മീർ കാണാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഞ്ചാരികളുടെ കുത്തൊഴുക്കാണ്. നഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും CRPFൻറെ സാന്നിദ്ധ്യമുണ്ട്. ഞങ്ങളുടെ ഹോട്ടൽ സ്ഥിതി ചെയ്യന്ന ഇന്ദ്ര നഗറിലാണ് CRPF ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഓരോ ഊടുവഴികളിൽ പോലും സൈനിക വിന്യാസമുണ്ട്. ഇന്ന് ശ്രീനഗറിലെ കാഴ്ചകൾ കാണാനുള്ള ദിവസമാണ്. ദാൽ തടാകം, പൂന്തോട്ടങ്ങൾ, ഹസ്രത്ത്ബാൽ പള്ളി എന്നിവയുടെ കാഴ്ചക്കപ്പുറം അത്യാവശ്യം ഷോപ്പിംഗ് നടത്തുക എന്നതൊക്കെയാണ് ടൂർ ഓപ്പറേറ്റർ നൽകിയ യാതാപരിപാടി. ലോക്കൽ സൈറ്റ് സീയിങ് ആയതിനാൽ തന്നെ ഇന്ന് 9 മണിക്കേ ഹോട്ടലിൽ നിന്നും പുറപ്പെടുന്നുള്ളു. അതിനിടയിലാണ് ഇന്നലെ ഉച്ചക്ക് തുടങ്ങിയ മഴഭീഷണി തലയ്ക്കു മുകളിൽ കമ്പിളിപ്പുതപ്പ് വിരിച്ചിരിക്കുന്നത്. ഇന്നലത്തെ ഗുൽമാർഗ്ഗ് യാത്രക്ക് ഞങ്ങളുടെ ടൂർ ഓപ്പറേറ്റർമാർ വേണ്ടത്ര ഗൗരവം നൽകിയില്ലെന്ന പരാതി സംഘാംഗങ്ങളിൽ നിന്നുമുയർന്നു. രാവിലെ എട്ടരക്ക് തുടങ്ങുന്ന ഗോണ്ടോള റൈഡിനു തിരക്കാവുന്നതിന് മുമ്പേ അവിടെ എത്താൻ പാകത്തിൽ ഹോട്ടലിൽ നിന്നും നേരത്തെ കൊണ്ടു പോവാമായിരുന്നു എന്ന വാദം ന്യായമാണെന്ന് ബഹുഭൂരിപക്ഷവും സമ്മതിച്ചു. അങ്ങിനെയെങ്കിൽ ഞങ്ങൾക്ക് മഞ്ഞിൽ കളിക്കാനുള്ള ഒരു അവസരം തീർച്ചയായും ലഭിച്ചേനെ. മഞ്ഞിലെ കളിക്കു പകരം പ്രകൃതി ഞങ്ങൾക്ക് ഒരുക്കിത്തന്നത് ആലിപ്പഴ മഴയിലെ കളിയായിരുന്നുവെന്ന് മാത്രം. ഹോട്ടലിനു മുമ്പിലെ ചെറിയ ഉദ്യാനത്തിൽ ഒന്നു രണ്ടു ചെറിയ ആപ്പിൾ മരങ്ങളും മാതളനാരകവും ഉണ്ട്. ആപ്പിൾ പൂവിട്ട് കായ പിടിച്ചു വരുന്നതേയുള്ളൂ. ആഗസ്ത്-സെപ്തംബറോടെയേ അവ പഴുത്തു തുടങ്ങൂ. ആ ചെടികളെയൊക്കെ അടുത്ത് കണ്ട് എല്ലാവരും ചേർന്നുള്ള ഒരു ഗ്രൂപ്പ് ഫോട്ടോയും മറ്റും എടുത്തു ഞങ്ങൾ പ്രസിദ്ധമായ ദാൽ തടാകം ലക്ഷ്യമാക്കി യാത്രയായി. ഹോട്ടലിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ദൂരെയായായാണ് ദാൽ തടാകം സ്ഥിതി ചെയ്യുന്നത്. പൗരാണിക ഗ്രന്ഥങ്ങളിൽ മഹാസരിത് എന്നാണ് ഈ തടാകത്തെക്കുറിച്ച് പറയുന്നത്. ശ്രീനഗറിന്റെ രത്‌നം എന്നാണ് സഞ്ചാരികള്‍ ഈ തടാകത്തെ വിളിക്കുന്നത്. ഗാർഗിബാൽ, ലോകുത്, ബോദ്, നാഗിൻ എന്നിങ്ങനെയുള്ള നാല് തടാകങ്ങൾ കൂട്ടിച്ചേർന്നതാണ് ഏകദേശം 18 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ പരന്നു കിടക്കുന്ന ദാൽ(ദാൽ എന്നാൽ കാശ്മീരി ഭാഷയിൽ തടാകം എന്നർത്ഥം). തടാകത്തിന്റെ ഉൾവശങ്ങളിൽ ജലത്തിലേക്ക് തള്ളി നിൽക്കുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഹൌസ് ബോട്ടുകൾക്ക് ഏറെ പ്രസിദ്ധമാണ് ദാൽ. കേരളത്തിലെ ഹൌസ് ബോട്ടുകളെപ്പോലെ അവ ഒഴുകി നടക്കുന്നില്ല. പകരം തടാകത്തിൽ മുഴുവൻ ഷിക്കാര എന്ന ഭംഗിയുള്ള ചെറു ബോട്ടുകൾ സുലഭമാണ്. ആ ഷിക്കാരയിൽ ഒരു യാത്രക്കാണ് ഞങ്ങളെ ആദ്യമായി കൊണ്ട് പോയത്. ലോകത്തിലെ ഏക ഫ്‌ളോട്ടിങ് പോസ്റ്റ് ഓഫീസ് കാണണം, അവിടെപ്പോയി ഓരോ പോസ്റ്റ് കാർഡ് വേണ്ടപ്പെട്ടവർക്ക് അയക്കണം എന്ന് ഞങ്ങൾക്കിടയിലെ പോസ്റ്റ് ഓഫീസ് മഹിളാ പ്രധാൻ ഏജൻറ്മാർ പ്രത്യേകം ശട്ടം കെട്ടിയിരുന്നു. അതനുസരിച്ച് തടാകത്തിന്റെ ഘാട്ട് നമ്പര്‍ 14നും 15നും ഇടയിലായി സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫിസിലേക്ക് ഞങ്ങളെത്തി. തടാകക്കരയിൽ ഹൗസ് ബോട്ടിലാണ് ഈ പോസ്റ്റ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. മഹിളാ പ്രധാൻ ഏജൻറ്മാർ എല്ലാവരും അവിടെപ്പോയി സ്മാരക പോസ്റ്റ് കാർഡുകൾ പോസ്റ്റ് ചെയ്ത് ഹർഷ പുളകിതരായി തിരിച്ചു വന്ന് ഷിക്കാരാ യാത്രക്കായി മറ്റൊരു ഘാട്ട്(ജെട്ടി) ലക്ഷ്യമാക്കി യാത്രയായി. നാട്ടിലെ കൊതുമ്പ് വള്ളത്തെ ഓർമ്മിപ്പിക്കുന്ന രൂപസാദൃശ്യമാണ് ഷിക്കാരകൾക്ക്. തോണിയുടെ നടുവിലായി സഞ്ചാരികൾക്ക് ഇരിക്കാനായി മെത്ത കൊണ്ട് നിർമ്മിച്ച ഇരിപ്പിടങ്ങളും അതിനു മുകളിലായി മുന്നിൽ നിന്നും പിന്നിലേക്ക് ചെരിഞ്ഞ ഭംഗിയാർന്ന ഒരു മേൽക്കൂരയും. ഷിക്കാരയുടെ ഭംഗിയിൽ ഒരു പക്ഷെ ഏറ്റവും മുന്നിട്ട് നിൽക്കുന്നത് ആ ചരിഞ്ഞ, നാലുപുറവും അലുക്കുകൾ തീർത്ത മേൽക്കൂര തന്നെ. ഓരോ ബോട്ടുകളിലും നാല് പേർ വീതമുള്ള ബാച്ചുകളായി ഞങ്ങൾ വിവിധ ഷിക്കാരകളിൽ കയറി. ഒരു മണിക്കൂറാണ് ഞങ്ങൾക്ക് അനുവദിച്ച സമയം. ഷിക്കാര ജെട്ടി വിടുമ്പോഴേക്കും വിവിധ വാണിഭക്കാർ വള്ളങ്ങളിൽ നിങ്ങളുടെ അടുത്തേക്കെത്തും. കുങ്കുമപ്പൂവ്, കാശ്മീർ കരകൗശല വസ്തുക്കൾ, ഭക്ഷ്യപേയങ്ങൾ തുടങ്ങി.. മറ്റൊരു കൂട്ടർ നിങ്ങളെ അണിയിച്ചൊരുക്കി ചിത്രങ്ങളെടുപ്പിക്കാൻ പ്രേരിപ്പിക്കും. കാശ്മീർ യാത്രയുടെ സുവനീർ എന്ന വണ്ണം അവരുടെ പരമ്പരാഗത വസ്ത്രങ്ങൾ അണിയിച്ച് കയ്യിൽ പൂക്കൂടയും, ചിതപ്പണികൾ തീർത്ത മൺകുടങ്ങളും കയ്യിലേന്തിയുള്ള ചിത്രങ്ങൾക്കായി നിങ്ങളെ പ്രലോഭിപ്പിക്കും. അത്തരം പ്രലോഭനങ്ങൾക്ക് വശംവദരായി, അവരുടെ വരുമാന മാർഗ്ഗങ്ങൾക്ക് നിങ്ങളാലാവുന്ന പങ്ക്‌ നൽകി, അവരുടെ ആർത്തികൾക്ക് കടിഞ്ഞാണിട്ട് കൊണ്ട് ആ യാത്ര ആസ്വദിച്ചു കൊണ്ട് ഞങ്ങൾ തടാകത്തിലൂടെ ഒഴുകി നടന്നു. കൂട്ടത്തിലെ സംഗീതജ്ഞൻ ബൈജുവിന് ആ യാത്ര സംഗീതാല്മകമാക്കണം എന്ന മോഹം. തോണിക്കാരനോട് തന്റെ ഇംഗിതം അറിയിച്ചപ്പോൾ അയാളും അതിനു വഴങ്ങി. പഴയ ഹിന്ദി ഗാന ശകലങ്ങൾ മൂളിക്കൊണ്ട് സഞ്ചാരിയുടെ മനം നിറക്കാൻ അയാളും തന്നാലാവത് ചെയ്തു. പുലർച്ചെ ഉണരുന്ന തടാകത്തിലെ ഒഴുകുന്ന പച്ചക്കറിച്ചന്ത മുതൽ വൈകുംവരെയുള്ള കാഴ്ചകൾ വ്യത്യസ്തങ്ങളാണ്. പച്ചക്കറിച്ചന്ത പരമ്പരാഗത മാറ്റക്കച്ചവട സമ്പ്രദായത്തിലുള്ളതാണ്. അതെ പോലെ ഭംഗിയാർന്നതാണ് അവിടത്തെ ഒഴുകുന്ന ഉദ്യാനങ്ങൾ. റാഡ് എന്ന് കാശ്മീർ ഭാഷയിൽ പേരുള്ള ഈ ഉദ്യാനത്തിലെ പ്രധാന പൂവുകൾ താമരയും വിവിധയിനം ആമ്പലുകളുമാണ്. താമരക്കിഴങ്ങും, തണ്ടും ഉപയോഗിച്ചുള്ള വിവിധ ഭക്ഷ്യ വസ്തുക്കളും ശ്രീനഗറിൽ പ്രസിദ്ധമത്രെ. ഏകദേശം മുക്കാൽ മണിക്കൂർ നീണ്ട ഷിക്കാര യാത്രക്ക് ശേഷം ഞങ്ങൾ ഘാട്ടിൽ തിരിച്ചെത്തി. സായംസന്ധ്യയിൽ ഷിക്കാരകളിലിരുന്ന് പണ്ഡിറ്റ് ശിവ് കുമാർ ശർമ്മയുടെ സന്തൂറിന്റെ അകമ്പടിയോടെ ദാൽ തടാകത്തിൽ ഒഴുകി നീങ്ങുന്ന ഒരു യാത്ര നൽകുന്ന അവാച്യമായ അനുഭൂതിയുടെ നഷ്ടത്തെപ്പറ്റിയാണ് ഞാനപ്പോൾ ഓർത്തത്. അവിടെ നിന്നും ഞങ്ങളെ കൊണ്ട് പോയത് ദാലിന്റെ കിഴക്കേക്കരയിലായി സ്ഥിതി ചെയ്യുന്ന നിഷാത് (Nishat)ബാഗിലേക്കാണ്. 1633ൽ മുഗളന്മാരുടെ കാലത്ത് നൂർജഹാൻറെ സഹോദരനായ ആസിഫ് ഖാൻ ആണ് ഈ ഉദ്യാനം പണിതതത്രെ. മുന്നിൽ ദാൽ തടാകവും പിന്നിൽ നീണ്ടു നിവർന്നു കിടക്കുന്ന സബർവൻ മലനിരകളും ചേർന്ന് പ്രകൃതിരമണീയമാണ് നിറയെ പൂക്കളും ജലധാരകളും നിറഞ്ഞ ആ ഉദ്യാനക്കാഴ്ചകൾ. പനിനീർ പുഷ്പങ്ങളും, ട്യൂലിപ് പുഷ്പങ്ങളും നിറഞ്ഞ ഈ ഉദ്യാനം മലനിരകളിൽ നിന്നും താഴോട്ട് 12 തട്ടുകളായി തിരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. മുകളിൽ നിന്നും ദാൽ തടാകം വരെ ഉദ്യാനത്തിന് നടുവിലൂടെ ജലം ഒഴുകി ഒടുവിൽ തടാകത്തിലെത്തിച്ചേരുന്നു. അവിടെ ഉദ്യാനത്തിലുമുണ്ട് ബഹുവർണ്ണ വസ്ത്രങ്ങൾ അണിഞ്ഞു കാശ്മീർ സുന്ദരികളും സുന്ദരന്മാരുമാവാനുള്ള സജ്ജീകരണങ്ങൾ. ഏകദേശം ഒന്നൊന്നര മണിക്കൂർ ആ ഉദ്യാനത്തിലൂടെ ചുറ്റിനടന്ന് കാഴ്ചകൾ ആസ്വദിച്ചും ഫോട്ടോയെടുത്തും പുറത്തു കടന്നപ്പോഴേക്കും പൊതുവെ അന്തരീക്ഷം തെളിഞ്ഞു. സമയം ഒരു മണി ആയത് കൊണ്ട് തന്നെ അടുത്ത പരിപാടി ഉച്ചഭക്ഷണം ആയിരുന്നു. കാശ്മീർ താലിയായിരുന്നു അന്നത്തെ ഭക്ഷണം. പക്ഷെ തലേന്ന് ഗുൽമാർഗ്ഗിൽ നിന്നും രുചിച്ച ഭക്ഷണം വെച്ച് നോക്കുമ്പോൾ അത് ഞങ്ങളെ ഒട്ടും തൃപ്തരാക്കിയില്ല. ഉച്ചയൂണിന് ശേഷം എല്ലാവരും നിഷാത് ബാഗിനപ്പുറമുള്ള ഷാലിമാർ ബാഗിലേക്ക് കടന്നു. മുഗൾ ചക്രവർത്തിയായിരുന്ന ജഹാൻഗീർ 1619 ൽ തന്റെ പത്നി നൂർ ജഹാന് വേണ്ടി നിർമ്മിച്ചതാണത്രേ ഈ ഉദ്യാനം. മുഗൾ ഉദ്യാനനിർമ്മാണ രീതിയിൽ നിർമ്മിച്ച ഈ പുഷ്പോദ്യാനവും അസംഖ്യം ഇനങ്ങളിലുള്ള പുഷ്പ വാടികകളാലും ജലോദ്യാനങ്ങളാലും സമൃദ്ധമാണ്. കൂടാതെ ചിനാർ വൃക്ഷങ്ങളുടെ ഒരു നിര തന്നെയുണ്ട് ഈ ഉദ്യാനത്തിൽ. ചിനാറിൻറെ ചെറു ചെടികൾ മുതൽ ആകാശം മുട്ടുമാറുള്ള വൻ വൃക്ഷ മുത്തശ്ശിമാരുടെ നിര ആ ഉദ്യാനത്തിന്റെ ഹരിതഭംഗിക്ക് മാറ്റ് കൂട്ടുന്നു. കിഴക്കൻ ഹിമാലയത്തിൽ വളരുന്ന ചിനാർ മരങ്ങൾ കാശ്മീരിന്റെ തനത് കാഴ്ചയാണ്. ആ ഉദ്യാനത്തിന്റെ സൗന്ദര്യമത്രയും ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത് ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി. ദാൽ തടാകത്തിന്റെ വടക്കേക്കരയിലായി സ്ഥിതി ചെയ്യുന്ന ഹസ്രത്ത്ബാൽ ദർഗ്ഗയായിരുന്നു അടുത്ത ലക്ഷ്യം. അന്ന് വെള്ളിയാഴ്ചയായിരുന്നു. കൂടാതെ ഇരുപത്തേഴാം രാവ് കഴിഞ്ഞുള്ള വെള്ളിയാഴ്ച്ച. പെരുന്നാളിന്റെ അടുക്കലെത്തിയ ദിനം. അത് കൊണ്ട് തന്നെ പള്ളിയും പരിസരവും വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്ന അവസ്ഥയിലായിരുന്നു. സാധരണക്കാരിൽ സാധാരണക്കാരായ കാശ്മീർ ജനതയുടെ ദർഗ്ഗക്ക് മുമ്പിലുള്ള തെരുവോരങ്ങളിലെ ആ തിരക്ക് കണ്ടപ്പോൾ ഇന്ന് സഞ്ചാരികൾക്ക് ദർഗ്ഗയിലേക്കുള്ള പ്രവേശനം അപ്രാപ്യമെന്ന് കരുതി ഞങ്ങൾ വണ്ടി തിരിച്ചു വിട്ടാലോ എന്ന് കരുതിയേടത്ത് നിന്നും ബസിലെ ഡ്രൈവറും സഹായിയും ചേർന്ന് ആ തിരക്കിനിടയിലൂടെ ഞങ്ങളെ ദർഗ്ഗയിലേക്കു നയിച്ചു. അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബിയുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കപ്പെടുന്ന ഇടം എന്ന നിലക്കാണ് ഹസ്രത്ത് ബാൽ മസ്ജിദ് പ്രാധാന്യമർഹിക്കുന്നത്. ആദരണീയം എന്നര്‍ഥമുള്ള ഹസ്‌റത്, കേശം എന്നര്‍ഥമുള്ള ബാല്‍ എന്നീ ഉര്‍ദു പദങ്ങള്‍ ചേര്‍ത്താണ് ഈ പള്ളിയെ നാമകരണം ചെയ്തിരിക്കുന്നത്. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കാലത്താണ് ഹസ്രത്ത് ബാലില്‍ സൂക്ഷിച്ച തിരുകേശം കാശ്മീരിലെത്തിയതത്രെ. 1635ല്‍ വിശുദ്ധ മദീനയില്‍ നിന്നുവന്ന് ബീജാപൂരില്‍ താമസമാക്കിയ സയ്യിദ് അബ്ദുല്ല മദാനിയിലൂടെയാണ് ഇത് ഇന്ത്യയിലെത്തിയത്. ഇത് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കാലത്തായിരുന്നു. തന്റെ വിയോഗ ശേഷം തന്റെ മകന്‍ സയ്യിദ് ഹാമിദ് ഈ തിരുകേശം കാശ്മീരിലെ അക്കാലത്തെ വ്യാപാരിയും സമ്പന്നനുമായ ഒരാള്‍ക്ക് കൈമാറി. ഔറംഗസീബിന്റെ കാലത്ത് കാശ്മീരില്‍ എത്തിയ തിരുകേശം ആദ്യം സൂക്ഷിക്കപ്പെട്ടിരുന്നത് നഗരത്തിലെ തന്നെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ നഖ്ശബന്ത് സാഹിബ് ദര്‍ഗയിലായിരുന്നു. തിരുകേശം ദര്‍ശിക്കാന്‍ ദിനേന ഒഴുകിയെത്തിയ ജനസഞ്ചയത്തെ ഉള്‍ക്കൊള്ളാന്‍ ഇവിടം കഴിയാതെ വന്നപ്പോള്‍, ദാല്‍ തടാകത്തിനു സമീപം ഷാജഹാന്‍ പണികഴിപ്പിച്ച വിശാലമായ ആരാധനാലയത്തിലേക്ക് തിരുകേശം മാറ്റാന്‍ ഔറംഗസീബ് നിര്‍ദേശിച്ചു. കാശ്മീര്‍ താഴ്‌വരയിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ആകര്‍ഷണ കേന്ദ്രവുമായി മാറി ഈ വെള്ള മാര്‍ബിളില്‍ പണിത ഹസ്‌റത് ബാല്‍ മസ്ജിദ്. 1980 കാലത്ത് കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ശൈഖ് അബ്ദുല്ല ഹസ്‌റത്ത് ബാല്‍ മനോഹരമായി പുതുക്കിപ്പണിതു. പള്ളിക്ക് ഇന്ന് കാണുന്ന മനോഹാരിത കൈവന്നത് ഇതിനുശേഷമാണ്. പക്ഷെ പൊതുജനങ്ങൾക്ക് തിരുകേശ പ്രദർശനം ചില പ്രധാനപ്പെട്ട വിശേഷ ദിവസങ്ങളിൽ മാത്രമാണുള്ളത്. ആ ആരാധനാലയത്തിൽ ജാതി-മത ലിംഗ ഭേദമന്യേ സഞ്ചാരികൾക്കും പ്രവേശനമുണ്ട്. അതിനുള്ളിലെല്ലാം ചുറ്റിക്കണ്ട് ഞങ്ങൾ പുറത്തു കടന്നു. റംസാന്റെ അന്ത്യപാദത്തിലെത്തിയിരുന്നത് കൊണ്ട് തന്നെ പുറത്ത് സക്കാത്ത് സ്വീകരിക്കാനായി നിൽക്കുന്നവരുടെ നീണ്ട നിരതന്നെ കണ്ടു. പള്ളിയുടെ തെരുവോരങ്ങളിൽ കാശ്മീരിന്റെ വൈവിദ്ധ്യമാർന്ന സ്ട്രീറ്റ് ഫുഡ് ഇടങ്ങൾ ഇഷ്ടം പോലെയുണ്ടായിരുന്നു. അവിടെ കാശ്മീരിന്റെ തനത് കൂറ്റൻ പറാട്ടയും ഹൽവയും, ആലൂ ബജ്ജിയും, ഖാന്ത് ഗസിരിയും, നാദിർ മോഞ്ജിയും(താമരക്കിഴങ്ങ് വറുത്തെടുത്തത്) പേരറിയാത്ത മറ്റനേകം വറവ് ഇനങ്ങളും നിരന്നിരുന്നു. പക്ഷെ അറിയാത്ത അത്തരം ഭക്ഷണങ്ങൾ ആഹരിച്ച് ദഹനപ്രക്രിയയെ താളം തെറ്റിക്കുവാൻ മനസ്സ് വരാത്തത് കൊണ്ട് ഞങ്ങൾ തിരിച്ചു ബസിലേക്ക് നടന്നു. തുടർന്ന് ഞങ്ങൾ പോയത് കാശ്മീരിന്റെ തെരുവോരങ്ങളിലെ വഴിവാണിഭക്കാരുടെ അടുത്തേക്കാണ്. ദാൽ തടാകക്കരയിലായി സന്ധ്യയോടടുപ്പിച്ച് തെരുവോരക്കക്കച്ചവടം ഉണരുകയായി. കാശ്മീരി ഷാളുകൾ, കരകൗശല വസ്തുക്കൾ, സ്വെറ്ററുകൾ തുടങ്ങി എന്തും സാധാരണക്കാരന് കയ്യിലൊതുങ്ങുന്ന ബജറ്റിൽ ലഭിക്കുന്ന ഇടമാണ് അത്. എല്ലാവരും, പ്രത്യേകിച്ച് സ്ത്രീകൾ തങ്ങളിവിടെക്ക് വന്നത് തന്നെ ഇതൊക്കെ സ്വന്തമാക്കാനാണെന്ന മട്ടിൽ അവയൊക്കെയും വാങ്ങിക്കൂട്ടി. അപ്പോൾ ദാൽ തടാകത്തിനപ്പുറമുള്ള പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തമയ സൂര്യന്റെ പൊൻ പ്രഭ ദൃശ്യമായി. തടാകത്തിലെ ജലം ആ നിറച്ചാർത്ത് ഏറ്റുവാങ്ങി സഞ്ചാരികളുടെ മനം കുളുർപ്പിച്ചതോടോപ്പം തടാകത്തിൽ നിന്നും വീശിയ ശീതമാരുതൻ അവരുടെ ദേഹത്തും കുളിരു കോരിയിട്ടു കൊണ്ട് കടന്നു പോയി. ആ സുന്ദര കാഴ്ചകൾക്ക് വിട പറഞ്ഞു കൊണ്ട് ഞങ്ങൾ പതിയെ ഹോട്ടലിനെ ലക്ഷ്യമാക്കി യാത്രയായി. കാശ്മീരിലെ ഇനിയും കാണാത്ത കാഴ്ചകളെപ്പറ്റിയാണ് അപ്പോൾ മനസ്സ് ദുഃഖിച്ചത്. അതിൽ സബർവാൻ മലനിരകളിലുള്ള ശങ്കരാചാര്യ മന്ദിരമുണ്ടായിരുന്നു, ബാരമുള്ളയിലെ ശൈലപുത്രി ക്ഷേത്രമുണ്ടായിരുന്നു, ദാൽ തടാകത്തിലെ ഹൌസ് ബോട്ടിലെ താമസമുണ്ടായിരുന്നു. അതൊക്കെ മറ്റൊരു യാത്രക്കായി മാറ്റി വെച്ച് കൊണ്ട് പിറ്റേന്ന് രാവിലെ ഞങ്ങൾ ശ്രീനഗറിനോട് വിട പറഞ്ഞു. Posted by മുരളീധരന്‍ വി പി at 9:34 PM Labels: Kashmir Trip 1 comment: Anonymous said... Well written, enjoyed reading May 28, 2022 at 10:28 AM Post a Comment Newer Post Older Post Home Subscribe to: Post Comments (Atom) About Me മുരളീധരന്‍ വി പി Mumbai, Maharashtra, India പേര്‌: മുരളീധരന്‍ വി പി (വട്ടേനാട്ട്‌ പിഷാരം) നാട്‌: കണ്ണനിവാസ്‌, എരവിമംഗലം, പെരിന്തല്‍മണ്ണ, മലപ്പുറം ജില്ല സ്ഥിരതാമസം: 1984 മുതല്‍ മുംബയ്‌
അമ്മയാകാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീക്ക് ഗർഭം ഒരു മാന്ത്രിക നിമിഷമാണ്. നിങ്ങളുടെ ശരീരം ജീവൻ സൃഷ്ടിക്കാൻ തുടങ്ങുമ്പോഴാണ്, നിങ്ങളുടെ ഗർഭപാത്രത്തിൽ ഒരു പുതിയ ജീവിയെ ആംഗ്യം കാണിക്കാൻ പ്രകൃതി നിങ്ങൾക്ക് ശക്തി നൽകുന്നത്.. ഗർഭാവസ്ഥ ഏകദേശം 40 ആഴ്ച നീണ്ടുനിൽക്കും, ഓരോരുത്തരും ഓരോ സ്ത്രീയിൽ നിന്നും വ്യത്യസ്തരാണെങ്കിലും, സ്ത്രീയുടെ ശരീരം എങ്ങനെ മാറുന്നുവെന്ന് മാത്രമല്ല, ഭ്രൂണത്തിന്റെ വികാസം, പിന്നെ ഗര്ഭപിണ്ഡം, ഒടുവിൽ അമ്മയുടെ ഗർഭപാത്രത്തില് വളരുന്ന കുഞ്ഞ് എന്നിവ കണ്ടെത്തുന്നതിന് ഓരോ ത്രിമാസത്തിലും ആഴ്ചയിലും ആഴ്ചയിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയേണ്ടത് പ്രധാനമാണ്. . അമ്മയുടെ ശാരീരിക മാറ്റങ്ങളും ഗര്ഭപിണ്ഡത്തിന്റെ പരിണാമവും വളരെ പ്രധാനമാണ്, ഒമ്പത് മാസത്തിനിടെ ഒരു സ്ത്രീ അനുഭവിക്കുന്ന ഹോർമോണുകളുടെ ചുഴലിക്കാറ്റ് മൂലം ഉണ്ടാകുന്ന വൈകാരിക മാറ്റങ്ങൾ പോലുള്ള മറ്റ് കാര്യങ്ങളും കണക്കിലെടുക്കേണ്ടത് പ്രധാനമാണ്. ഗർഭം. പിന്നെ സ്ത്രീയുടെ ശരീരത്തിലെ മാറ്റങ്ങൾ എന്താണെന്ന് നിങ്ങൾക്ക് അറിയാൻ കഴിയും, ഭാവിയിലെ കുഞ്ഞിൻറെ പരിണാമത്തിലും കണക്കിലെടുക്കേണ്ട വൈകാരിക മാറ്റങ്ങളിലും. മുക്കാൽ ഭാഗവും നിങ്ങൾക്ക് അറിയാം, കൂടാതെ ഓരോ പാദത്തിലും ഓരോ ആഴ്ചയിലും എന്ത് മാറ്റങ്ങൾ സംഭവിക്കുന്നു. ഗർഭാവസ്ഥയുടെ ആദ്യ ത്രിമാസത്തിൽ ഗർഭാവസ്ഥയുടെ ആദ്യ ത്രിമാസത്തിൽ ആദ്യ ആഴ്ച മുതൽ (അവസാന കാലഘട്ടത്തിന്റെ ആദ്യ ദിവസം) ആഴ്ച 13 വരെ പോകുന്നു. നിങ്ങൾ ഇപ്പോഴും ഗർഭിണിയാണെന്ന് നിങ്ങൾ കാണാനിടയില്ല, എന്നിരുന്നാലും ഈ ത്രിമാസത്തിന്റെ അവസാന ആഴ്ചകളിൽ നിങ്ങൾ ഇത് ശ്രദ്ധിക്കാൻ തുടങ്ങും . ഈ ആഴ്ചകളിൽ നിങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങും ഒരു പുതിയ ജീവിതത്തിനായി നിങ്ങളുടെ ശരീരം സജ്ജമാക്കാൻ സഹായിക്കുന്ന ഹോർമോണുകളുടെ ഒരു പ്രളയം. ആറാമത്തെ ആഴ്‌ചയ്‌ക്ക് ശേഷം നിങ്ങൾക്ക് ഓക്കാനം, ഛർദ്ദി, ക്ഷീണം, ഉറക്കം, മറ്റ് സ്വഭാവ ലക്ഷണങ്ങൾ എന്നിവ ഉണ്ടാകാം. ഈ ത്രിമാസത്തിൽ കുഞ്ഞ് ഒരു ബീജസങ്കലനം ചെയ്ത കോശമായി (ഒരു സൈഗോട്ട്) നിങ്ങളുടെ ഗര്ഭപാത്രത്തിന്റെ മതിലില് തന്നെ ഇംപ്ലാന്റ് ചെയ്യുന്ന ഭ്രൂണമായി മാറും. ഇത് ഒരു പീച്ച് പോലെ വളരും, അതിന്റെ ശരീര സംവിധാനങ്ങൾ പ്രവർത്തിക്കാൻ തുടങ്ങും. അവയവങ്ങൾ രൂപപ്പെടുകയും കുഞ്ഞ് ചലിക്കാൻ തുടങ്ങുകയും ചെയ്യും. നിങ്ങൾക്ക് ഓക്കാനം, ഛർദ്ദി എന്നിവ അനുഭവപ്പെടാനിടയുള്ളതിനാൽ ഈ ത്രിമാസത്തിലെ മാറ്റങ്ങളും നിങ്ങൾ കാണും. നിങ്ങളുടെ സ്തനങ്ങൾ കൂടുതൽ സെൻ‌സിറ്റീവ് ആണെന്ന് നിങ്ങൾക്ക് തോന്നും, മാത്രമല്ല ഇത് വളരെയധികം വേദനിപ്പിക്കുകയും ചെയ്യാം, മാത്രമല്ല അവ വലുതായി കാണുകയും ചെയ്യും. നിങ്ങളുടെ ഗർഭകാലത്തെ മാനസികാവസ്ഥയും മറ്റ് പല ലക്ഷണങ്ങളും നിങ്ങൾ കണ്ടേക്കാം നെഞ്ചെരിച്ചിൽ, മലബന്ധം അല്ലെങ്കിൽ വയറിളക്കം, മണം അല്ലെങ്കിൽ അഭിരുചികളോടുള്ള വെറുപ്പ്, തലവേദന ... ആദ്യ ത്രിമാസത്തിൽ നിങ്ങൾക്കായി ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നു. നിങ്ങൾ അനുഭവിച്ചേക്കാവുന്ന ഗർഭാവസ്ഥയുടെ ആദ്യകാല ലക്ഷണങ്ങളിൽ ചിലത്: ഗർഭാവസ്ഥയുടെ ആദ്യ ത്രിമാസത്തിലെ ആഴ്ചതോറും ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ഗർഭാവസ്ഥയുടെ രണ്ടാമത്തെ ത്രിമാസത്തിൽ ഗർഭാവസ്ഥയുടെ രണ്ടാമത്തെ ത്രിമാസത്തിൽ ഗർഭാവസ്ഥയുടെ 14-ാം ആഴ്ചയിൽ ആരംഭിച്ച് 27-ാം ആഴ്ച വരെ നീണ്ടുനിൽക്കും. ഗർഭത്തിൻറെ ഈ ത്രിമാസത്തിൽ പല സ്ത്രീകളിലും മൂന്നുപേർക്ക് ഏറ്റവും സുഖകരമാണ്, കാരണം പല സ്ത്രീകൾക്കും ഓക്കാനം, അസ്വസ്ഥത എന്നിവ അവസാനിച്ച് പോകും. ഗർഭാവസ്ഥയുടെ ആദ്യ ത്രിമാസത്തിലേതിനേക്കാൾ കൂടുതൽ get ർജ്ജസ്വലത. ഈ ത്രിമാസത്തിൽ നിന്നുള്ള ഗർഭിണികൾക്ക് അനേകം നല്ല മാറ്റങ്ങൾ അനുഭവപ്പെടും. അതിശയിപ്പിക്കുന്ന കാര്യം, ഈ ത്രിമാസത്തിന്റെ അവസാനത്തിൽ നിങ്ങളുടെ ഗർഭം പൂർണ്ണമായും ശ്രദ്ധിക്കപ്പെടും. ഈ ത്രിമാസത്തിൽ നിങ്ങളുടെ കുഞ്ഞ് വളരുന്നതും വികസിപ്പിക്കുന്നതും വളരെ തിരക്കിലായിരിക്കും, ഗർഭത്തിൻറെ പതിനെട്ടാം ആഴ്ച മുതൽ നിങ്ങളുടെ കുഞ്ഞിന് ഒരു ചിക്കൻ ബ്രെസ്റ്റ് പോലെ തൂക്കം വരും, അയാൾക്ക് അലറാൻ കഴിയും, അയാൾക്ക് വിള്ളലുകൾ ഉണ്ടാകും, വിരലടയാളം പൂർണ്ണമായും രൂപം കൊള്ളും . 18-‍ാ‍ം ആഴ്ചയിൽ‌ നിങ്ങൾ‌ക്ക് അതിന്റെ ആദ്യ കിക്കുകൾ‌ അനുഭവപ്പെടാൻ‌ തുടങ്ങും, 21-‍ാ‍ം ആഴ്ചയിൽ‌ നിങ്ങളുടെ കുഞ്ഞ്‌ ഒരു കുഞ്ഞായിത്തീരുകയും ശരീരഭാരം വർദ്ധിപ്പിക്കാൻ‌ തുടങ്ങുകയും ചെയ്യും, അത്രയധികം അടുത്ത 23 ആഴ്‌ചയിൽ‌ അവന്റെ ഭാരം ഇരട്ടിയാക്കാൻ‌ അയാൾ‌ക്ക് കഴിയും. ഈ ത്രിമാസത്തിൽ നെഞ്ചെരിച്ചിൽ അല്ലെങ്കിൽ മലബന്ധം പോലുള്ള ഗർഭാവസ്ഥയുടെ ചില ലക്ഷണങ്ങൾ നിങ്ങളിലുണ്ടാകും. ഈ നിമിഷം വരെ നിങ്ങൾ ഇതിനകം അറിഞ്ഞ ലക്ഷണങ്ങൾക്ക് പുറമേ, നിങ്ങളുടെ വയറു വളരുന്നത് നിർത്താത്തതിനാൽ പുതിയവ ഉണ്ടാകാം, ഹോർമോണുകളും വർദ്ധിക്കുന്നത് നിർത്തുന്നില്ല. മൂക്കിലെ തിരക്ക്, കൂടുതൽ സെൻസിറ്റീവ് മോണകൾ, കാലുകളുടെയും കണങ്കാലുകളുടെയും വീക്കം (ചെറുതായി പോലും), കാലിലെ മലബന്ധം, തലകറക്കം, അടിവയറ്റിലെ അസ്വസ്ഥത, വെരിക്കോസ് സിരകൾ എന്നിവയും ഈ ലക്ഷണങ്ങളിൽ ചിലതാണ്. ഗർഭത്തിൻറെ രണ്ടാം ത്രിമാസത്തിലെ ആഴ്ചതോറും ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ഗർഭാവസ്ഥയുടെ മൂന്നാമത്തെ ത്രിമാസത്തിൽ മൂന്നാമത്തെ ത്രിമാസത്തിൽ ഗർഭാവസ്ഥയുടെ 28-ാം ആഴ്ചയിൽ ആരംഭിച്ച് 40-ാം ആഴ്ച അവസാനിക്കുന്നു. അതായത്, മൂന്നാമത്തെ ത്രിമാസത്തിൽ ഗർഭാവസ്ഥയുടെ ഏഴാം തീയതി മുതൽ ഒമ്പതാം മാസം വരെയാണ്. നിങ്ങളുടെ വയറ് എത്ര വലുതാണെന്ന് നിങ്ങൾ മനസ്സിലാക്കാൻ തുടങ്ങും. ഗർഭാവസ്ഥയുടെ 40-ാം ആഴ്ചയ്‌ക്ക് മുമ്പോ ശേഷമോ ഈ ഭാഗം ആരംഭിക്കാം (50% കുഞ്ഞുങ്ങൾ സാധാരണയായി 40-ാം ആഴ്ചയേക്കാൾ ജനിക്കുന്നു. ഗർഭാവസ്ഥയുടെ 42 ആഴ്ച വരുമ്പോൾ, അത് official ദ്യോഗികമായി അവസാനിച്ചതായി കണക്കാക്കപ്പെടുന്നു അത് സ്വാഭാവികമായി ആരംഭിച്ചില്ലെങ്കിൽ പ്രസവത്തെ പ്രേരിപ്പിക്കാൻ ഡോക്ടർ തീരുമാനിക്കുന്ന നിമിഷമായിരിക്കും. നിങ്ങളുടെ കുഞ്ഞിന് മൂന്നാമത്തെ ത്രിമാസത്തേക്കാൾ വളരെ വലുതാണ്, അയാൾക്ക് ജനിക്കുമ്പോൾ രണ്ട് മുതൽ നാല് കിലോ വരെ (അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ കൂടുതൽ) ഭാരം ഉണ്ടാകും, ജനിക്കുമ്പോൾ 48 മുതൽ 55 സെന്റിമീറ്റർ വരെ അളക്കും. കുഞ്ഞ് വളരെ വേഗത്തിൽ വളരുന്നു, ഇത് നിങ്ങളുടെ കുടലിലെ വേദനാജനകമായ കിക്കുകളും അസ്വസ്ഥതകളും അനുഭവിക്കാൻ ഇടയാക്കും. ഗർഭാവസ്ഥയുടെ 34-ാം ആഴ്ചയോടെ കുഞ്ഞ് ജനനസമയത്ത് വയറ്റിൽ കിടക്കും, നിങ്ങൾ ബ്രീച്ച് സ്ഥാനത്ത് തുടരുന്നില്ലെങ്കിൽ, ഡെലിവറി തീയതി അവസാനിക്കുന്നതിനുമുമ്പ് സിസേറിയൻ ഷെഡ്യൂൾ ചെയ്യാൻ ഡോക്ടർക്ക് കാരണമായേക്കാവുന്ന ഒന്ന്. നിങ്ങളുടെ ശരീരത്തിൽ ധാരാളം പ്രവർത്തനങ്ങൾ നിങ്ങൾ കാണാനിടയുണ്ട്, പ്രത്യേകിച്ച് നിങ്ങളുടെ വയറ്റിൽ ഗര്ഭപിണ്ഡത്തിന്റെ വളരെയധികം പ്രവർത്തനങ്ങൾ കാണാം. നിങ്ങളുടെ കുഞ്ഞ് എത്ര വലുതാണെന്നത് കാരണം നിങ്ങളുടെ ശരീരത്തിൽ മാറ്റങ്ങൾ അനുഭവപ്പെടാം. ക്ഷീണം, പേശിവേദന, പ്രത്യേകിച്ച് വയറുവേദന, നെഞ്ചെരിച്ചിൽ, ബ്രാക്‍സ്റ്റൺ ഹിക്സ് സങ്കോചങ്ങൾ, വെരിക്കോസ് സിരകൾ, സ്ട്രെച്ച് മാർക്കുകൾ, നടുവേദന, സയാറ്റിക്ക, ഉജ്ജ്വലമായ സ്വപ്നങ്ങൾ, ശല്യപ്പെടുത്തൽ, മൂത്രസഞ്ചി നിയന്ത്രണത്തിന്റെ അഭാവം, ചോർന്നൊലിക്കുന്ന സ്തനങ്ങൾ കൊളസ്ട്രം മുതലായവ നിങ്ങൾക്ക് അനുഭവപ്പെടാം. ഗർഭാവസ്ഥയുടെ മൂന്നാം ത്രിമാസത്തിലെ ആഴ്ചതോറും ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ആദ്യ ആഴ്ച ഗർഭധാരണം കാലാവധിയാകുകയും നിങ്ങളുടെ കുഞ്ഞ് ജനിക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ ജീവിതത്തിലെ സ്നേഹം നിറവേറ്റാൻ നിങ്ങൾക്ക് കഴിയും, കൂടാതെ ഓരോ ആഴ്ചയും നിങ്ങൾ ഗർഭകാലത്ത് എങ്ങനെ അനുഭവിച്ചുവെന്നും, എല്ലാ അസ്വസ്ഥതകളും സഹിച്ചതും നിങ്ങൾ ഉടനീളം അനുഭവിച്ച മാറ്റങ്ങളും നിങ്ങൾ മനസ്സിലാക്കും. ഒമ്പത് മാസത്തെ ഗർഭാവസ്ഥയ്ക്ക് ഇത് വിലമതിച്ചിട്ടുണ്ട്. ↑ ഫേസ്ബുക്ക് ട്വിറ്റർ പോസ്റ്റ് യൂട്യൂബ് RSS ഇമെയിൽ ചെയ്യുക RSS ഫീഡ് ബെസിയ അലങ്കരിക്കുക സ്വയം സഹായ വിഭവങ്ങൾ ന്യൂട്രി ഡയറ്റ് പൂന്തോട്ടപരിപാലനം ഓണാണ് സൈബർ കള്ളിച്ചെടി ക്രാഫ്റ്റുകൾ ഓണാണ് പച്ചകുത്തൽ സ്റ്റൈലിഷ് പുരുഷന്മാർ ആൻഡ്രോയിഡ്സിസ് മോട്ടോർ യഥാർത്ഥത Spanish Afrikaans Albanian Amharic Arabic Armenian Azerbaijani Basque Belarusian Bengali Bosnian Bulgarian Catalan Cebuano Chichewa Chinese (Simplified) Chinese (Traditional) Corsican Croatian Czech Danish Dutch English Esperanto Estonian Filipino Finnish French Frisian Galician Georgian German Greek Gujarati Haitian Creole Hausa Hawaiian Hebrew Hindi Hmong Hungarian Icelandic Igbo Indonesian Irish Italian Japanese Javanese Kannada Kazakh Khmer Korean Kurdish (Kurmanji) Kyrgyz Lao Latin Latvian Lithuanian Luxembourgish Macedonian Malagasy Malay Malayalam Maltese Maori Marathi Mongolian Myanmar (Burmese) Nepali Norwegian Pashto Persian Polish Portuguese Punjabi Romanian Russian Samoan Scottish Gaelic Serbian Sesotho Shona Sindhi Sinhala Slovak Slovenian Somali Spanish Sudanese Swahili Swedish Tajik Tamil Telugu Thai Turkish Ukrainian Urdu Uzbek Vietnamese Welsh Xhosa Yiddish Yoruba Zulu
ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ കൊണ്ടുവിടാനായി പാലക്കാടിനു പുറപ്പെടുന്നു. സുകന്യാജിയെ ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. ശേഖരേട്ടൻ കഥ തുടർന്നു. ഉല്ലാസയാത്രക്ക് പുറപ്പെട്ട ശേഖരേട്ടനും കുടുംബത്തിനും ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തു. തുടർന്നു വായിക്കുക. അടക്കിവച്ച പ്രതികാരം .. '' അതിനു ശേഖരേട്ടൻ എന്തു തെറ്റു ചെയ്തു.... " വിനുവേട്ടൻ ആകാംക്ഷാപൂർവ്വം ചോദിച്ചു. " പറയാം...' ശേഖരേട്ടൻ അതും പറഞ്ഞു ഗ്ലാസ് കാലിയാക്കി താഴെ വച്ചു. കഥ തുടരുന്നു... ഞാനും അതു തന്നെ ആലോചിക്കുകയായിരുന്നു. ഇത്രയും പറഞ്ഞതിൽ ശേഖരേട്ടന്റെ ഭാഗത്ത് നിന്നും ഒരു തെറ്റും വന്നിട്ടല്ലല്ലൊ. പിന്നെവിടെയാണ് പാളിച്ച പറ്റിയത്...? ശേഖരേട്ടന്റെ മുഖം പിടിച്ചുയർത്തിയിട്ട് ഞാൻ ചോദിക്കാനായി തുടങ്ങിയതേയുള്ളു. ശേഖരേട്ടൻ ഒന്ന് നിവർന്നിരുന്നിട്ട് പറഞ്ഞു. " പറയാം. അന്ന് ആസ്ട്രേലിയായിൽ നിന്നും മോള് വരാനായി മൂന്നുദിവസം അവളുടെ ബോഡി മോർച്ചറിയിൽ വക്കേണ്ടി വന്നു. ഒരു ഹാർട്ടറ്റാക്കിൽ അവളുടെ ജീവിതം അവസാനിച്ചതായേ എല്ലാവരും കരുതിയുള്ളു അതുകൊണ്ടാർക്കും സംശയമൊന്നും തോന്നിയില്ല, മക്കൾക്കുപോലും. പക്ഷേ, മക്കളുടെ എല്ലാമെല്ലാമായ അവരുടെ അമ്മയുടെ എന്നന്നേക്കുമായുള്ള വിടവാങ്ങൽ വിശ്വസിക്കാനായില്ല. മക്കളുടെ സങ്കടം എനിക്കിവിടെ വിവരിക്കാൻ കഴിയില്ല. മോർച്ചറിയിൽ വച്ച മൂന്നുദിവസവും എന്റെ മോൻ ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ല. ബന്ധുക്കളും കൂട്ടുകാരും എത്ര പറഞ്ഞിട്ടും അവൻ കൂട്ടാക്കിയില്ല. മോൾ എത്രയും വേഗം എത്തണേയെന്നായിരുന്നു എന്റെ പ്രാർത്ഥന. മൂന്നാം ദിവസം മോളും മരുമോനും പേരക്കുട്ടിയും കൂടി വന്നതോടെ ബോഡിയും വീട്ടിലെത്തിച്ചു. എല്ലാവരും അവളുടെ മുഖമൊന്നു കണ്ടെന്നു മാത്രം. എത്രയും പെട്ടെന്നു വീട്ടിനു പുറകിൽത്തന്നെ സംസ്ക്കരിക്കയും ചെയ്തു. ഞാൻ ഞങ്ങളുടെ ബഡ്റൂമിൽ തളർന്നു കിടന്നപ്പോൾ മക്കളും ആശ്വാസവുമായെത്തി. എന്റെ വായിൽ നിന്ന് അരുതാത്തതൊന്നും വീഴാതിരിക്കാൻ പ്രത്യേകം കരുതലെടുത്തു. രണ്ടാം ദിവസം തന്നെ മരുമകൻ യാത്രയായി. കാരണം അവനവിടെ ഒരു സൂപ്പർമാർക്കറ്റ് നടത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോൾത്തന്നെ മൂന്നുദിവസമായിട്ട് അടഞ്ഞുകിടക്കുകയാണ്. ഇനിയും തുറക്കാതിരിക്കാനാവില്ലായിരുന്നു. ഒരു മാസത്തിനുള്ളിൽ മോളെ തിരിച്ചയക്കണമെന്ന് പറഞ്ഞിട്ടായിരുന്നു അവൻ പോയത്. മാത്രമല്ല, മോളെ ഒറ്റക്ക് വിടരുതെന്നും ഞാനും മോനും കൂടെ ചെല്ലണമെന്നും വിസയൊക്കെ അവൻ റെഡിയാക്കിക്കോളാമെന്നും ഏറ്റിട്ടാണ് പോയത്. ഇനിയുള്ള കാലം അവരോടൊപ്പം കഴിയാമത്രെ. ഞാനും കണക്ക് കൂട്ടിയിരുന്നു, മോളോടൊപ്പം മോനേയും ആസ്ട്രേ ലിയായിലേക്ക് പറഞ്ഞയക്കണമെന്ന്. തൽക്കാലം ഞാൻ മാത്രമിവിടെ മതിയാകും. പിന്നെയും ദിവസങ്ങളെടുത്തു മക്കൾ രണ്ടു പേരും നോർമലാകാൻ. എങ്കിലും പേരക്കുട്ടിയായിരുന്നു എല്ലാവരേയും നോർമലാകാൻ സഹായിച്ചത്. പേരക്കുട്ടിയെ വേണ്ടവിധത്തിൽ താലോലിക്കാനോ കളിപ്പിക്കാനോ എനിക്കായില്ല. ആ ദിവസങ്ങളിൽ പ്രക്ഷുപ്തമായ മനസ്സുമായി നടക്കുകയായിരുന്നു ഞാൻ. മോൾക്ക് ഒരു മാസത്തിൽ കൂടുതൽ നിൽക്കാനാവില്ലായിരുന്നു. ഒരു കണക്കിനാണ് മകനെക്കൂട്ടി മോളേയും പേരക്കുട്ടിയേയും ആസ്ട്രേലിയായിലേക്ക് നിർബ്ബന്ധിച്ച് പറഞ്ഞയച്ചത്. എനിക്ക് പോകാൻ കഴിയുമായിരുന്നില്ല. എന്റെ മനസ്സ് വല്ലാതെ തിളച്ചുമറിയുന്നുണ്ടായിരുന്നു. വാസ്തവത്തിൽ ഭാര്യ മരിച്ചത് ഹൈറേഞ്ചിലെ സുന്ദരമായ പൂന്തോട്ടത്തിനു മുന്നിലുള്ള ആ ഹോട്ടലിൽ വച്ചായിരുന്നില്ലേ...? അതോർത്ത് പ്രക്ഷുപ്തമായ മനസ്സുമായിട്ടാണ് ഞാൻ കഴിഞ്ഞിരുന്നത്. ഓരോ നിമിഷവും പല്ലുകൾ കൂട്ടിയുരുമ്മിയാണ് എന്റെ ദ്വേഷ്യം ശമിപ്പിച്ചു കൊണ്ടിരുന്നത്. ഒന്നും ആരോടും പറയാൻ കഴിയാതെ സ്വയം സഹിച്ച് ഒതുങ്ങിക്കഴിയുകയായിരുന്നു. അമ്മ പോയി തൊഴാൻ ആഗ്രഹിച്ച ഒരുപാടു ക്ഷേത്രങ്ങളുണ്ടെന്നും, അവിടെയൊക്കെപ്പോയി അമ്മ ആഗ്രഹിച്ച പോലെ വഴിപാടുകൾ കഴിക്കണമെന്നും അതു കഴിഞ്ഞിട്ടേ ഞാൻ വരികയുള്ളുവെന്നും കട്ടായം പറഞ്ഞിട്ടാണ് മക്കളെ പറഞ്ഞയച്ചത്. മക്കള് പോയതിന്റെ മൂന്നാം ദിവസം ചില കരുതലോടെ ഒരു ബാഗും തൂക്കി ഞാൻ വീട്ടിൽ നിന്നിറങ്ങി, തൊട്ടടുത്ത് താമസിച്ചിരുന്ന പത്രോസ് ചേട്ടന്റെ കയ്യിൽ വീടിന്റെയും കാറിന്റേയും താക്കോലേൽപ്പിച്ചാണ് ഞാനിറങ്ങിയത്. എന്നു് തിരിച്ചുവരുമെന്ന് എനിക്കു തന്നെ ഒരു രൂപവുമില്ലായിരുന്നു. അന്ന് ഞങ്ങളുടെ യാത്ര കഴിഞ്ഞ് വന്നതിനു ശേഷം ഞാൻ താടിയൊന്നും വടിച്ചിട്ടില്ലായിരുന്നു. മുടിയും നന്നായി വളർന്നിരുന്നു. പിറ്റേ ദിവസം സന്ധ്യക്കു മുൻപ് ഹൈറേഞ്ചിലെ മനോഹരമായ പൂന്തോട്ടത്തിനു മുന്നിലേ ഹോട്ടലിലേക്ക് ഞാനെത്തി. ബാംഗ്ലൂരിൽ നിന്നും ഒരാഴ്ച വിശ്രമത്തിനു വന്ന ഒരു വ്യവസായിയുടെ വേഷത്തിൽ, കഴുത്തിൽ ഒരു ടൈയും ഓവർക്കോട്ടും ഞാൻ അണിഞ്ഞിരുന്നു. അന്ന് അവനെ അവിടെ കാണുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും, ആ ക്ലീൻ ഷേവുകാരൻ ഞെളിഞ്ഞു്, ചിരിക്കുന്ന മുഖവുമായി എന്നെ സ്വീകരിച്ചു. പല്ലു ഞെരിച്ചുകൊണ്ടാണെങ്കിലും ഞാനും ചിരിച്ചു. " തുടരും..... Posted by വീകെ at 9.12.18 9 comments: Labels: അടക്കി വച്ച പ്രതികാരം Saturday, 10 November 2018 പ്രവാസ ബാക്കി - (9 ) (പേരില്ലാക്കഥ ഈ ലക്കം മുതൽ 'പ്രവാസ ബാക്കി.. ' എന്ന പേരിൽ തുടരുന്നു.) [ബ്ലോഗ് ചലഞ്ച് പ്രമാണിച്ച് me-Too വിൽ ഞാൻ ഈ ലക്കം Nov. 10-ന് പോസ്റ്റ് ചെയ്യുന്നു. നന്ദി.] കഥ തുടരുന്നു.... മഹാദുരന്തം.... മുരളിച്ചേട്ടന്റെ ചാടിയെഴുന്നേൽക്കലും ആക്രോശവും കേട്ട് ഞങ്ങളും ചാടിയെഴുന്നേറ്റു. തൊട്ടടുത്തു നിന്ന വിനുവേട്ടൻ മുരളിച്ചേട്ടന്റെ കയ്യിൽ നിന്നും കത്ത് തട്ടിപ്പറിച്ചെടുത്ത് വായിച്ചു. കത്തു പെട്ടെന്ന് വായിച്ചു തീർത്ത വിനുവേട്ടൻ എല്ലാവരേയും മാറി മാറി നോക്കി. കത്തിൽ ഇങ്ങനെ എഴുതിയിരുന്നു. 'എത്രയും പ്രിയപ്പെട്ട എന്റെ ശേഖരേട്ടന്, ഈ കത്ത് വായിക്കുമ്പോഴേക്കും ഞാൻ പോയിക്കഴിഞ്ഞിരിക്കും. പോലീസിനെ അറിയിക്കുകയോ ആശുപത്രിയിൽ കൊണ്ടു പോകുകയോ ചെയ്യരുത്. നിങ്ങളോട് ടാറ്റാ പറഞ്ഞ് മുറിയിൽ വന്ന് കിടന്ന ഞാൻ, നിങ്ങൾ വരുമ്പോഴേക്കും ഉറങ്ങിപ്പോയാലോന്ന് പേടിച്ച് വാതിൽ ചേർത്തടച്ചതേയുള്ളു. കുറച്ചു മേക്കാച്ചിൽ തോന്നിയതുകൊണ്ട് തലവഴി മൂടിപ്പുതച്ചാണ് കിടന്നത്. ഇത്തിരി കഴിഞ്ഞപ്പോഴേക്കും ആരോ വന്നെന്നെ കയറിപ്പിടിച്ചു. പെട്ടെന്ന് കണ്ണുതുറന്നതും നിങ്ങളല്ലെന്നറിഞ്ഞതും ഞാൻ ഉറക്കെ കരഞ്ഞു. ഉടനെ അയാളെന്റെ വായ പൊത്തി. റിസപ്ഷനിലുണ്ടായിരുന്ന ആ 'ക്ലീൻഷേവു ' കാരനായിരുന്നു. പേടിച്ചരണ്ട് ശബ്ദം പോലും നഷ്ടപ്പെട്ടു പോയ, പുതപ്പിനകത്ത് അനങ്ങാൻ കഴിയാത്ത വിധം അടക്കിപ്പിടിച്ചെന്നെ നശിപ്പിച്ചു ആ ദുഷ്ടൻ. പോകാൻ നേരം ഈ വിവരം നിന്റെ ഭർത്താവിനോടൊ മകനോടൊ പറഞ്ഞാൽ അവരുടെ ശവങ്ങൾ ഇവിടത്തെ കൊക്കയിൽ കിടക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. എനിക്കിനി ജീവിക്കണ്ട ശേഖരേട്ടാ. ഈ കളങ്കപ്പെട്ട ശരീരവുമായി എന്റെ ശേഖരേട്ടനോടൊപ്പം ഇനി ജീവിക്കാൻ വയ്യ. ഞാൻ പോകുന്നു. മക്കളിതൊന്നും അറിയരുത്. മുഴുവൻ ഉറക്കഗുളികയും ഞാൻ കഴിക്കുന്നു. ശേഖരേട്ടൻ എന്നെ വെറുക്കരുത്. എന്റെ ശേഖരേട്ടൻ പ്രതികാരം ചെയ്യാനായി പോയേക്കരുത്. അവരൊക്കെ ദു:ഷ്ടക്കൂട്ടങ്ങളാ. മക്കൾക്ക് തണലായി ശേഖരേട്ടൻ എന്നുമുണ്ടാവണം....' കത്ത് വായിച്ചു കഴിഞ്ഞതും ഞാൻ മുഖമുയർത്തി എല്ലാവരേയും നോക്കി. ദ്വേഷ്യം കൊണ്ട് ആ കത്തെന്റെ കയ്യിലിരുന്ന് വിറകൊള്ളുന്നുണ്ടായിരുന്നു. ഞാൻ ശേഖരേട്ടന്റെ താടി പിടിച്ചുയർത്തിയിട്ട് വിറപൂണ്ടശബ്ദത്തിൽ ചോദിച്ചു. " അവനിപ്പോൾ എവ്ടേണ്ടാവും...?'' "അവനെ തീർത്തിട്ടെ ബാക്കി കാര്യമുള്ളു. " മുരളിയേട്ടൻ വന്നെന്റെ തോളിൽ പിടിച്ചിട്ടു പറഞ്ഞു. അതുകേട്ട് വിനുവേട്ടൻ ചോദിച്ചു. " ശേഖരേട്ടൻ അവനെതിരെ ഒന്നും ചെയ്തില്ലേ..?" എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെന്നോണം ശേഖരേട്ടൻ ഇരുവശത്തേക്കും തലയാട്ടിയിട്ട് പറഞ്ഞു. ''ആറേഴുവർഷം കടന്നുപോയില്ലേ..." ഞങ്ങൾ പരസ്പരം നോക്കിയിട്ട് ശേഖരേട്ടന്റെ ചുറ്റുമായി വീണ്ടുമിരുന്നു. മുരളിച്ചേട്ടൻ ചോദിച്ചു. " ഇപ്പോഴും അവൻ അവിടെത്തന്നെ ഉണ്ടോ...?" " പറയാം..." എന്നു പറഞ്ഞ് ശേഖരേട്ടൻ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് പോയി. അപ്പഴേക്കും ഞാൻ ബിയർ ഒരുകുപ്പി പൊട്ടിച്ച് ഗ്ലാസിലേക്ക് പകർത്തി. ശേഖരേട്ടനായി മുരളിച്ചേട്ടൻ ഗ്ലാസ്സിലേക്ക് ഒരു പെഗ്ഗൊഴിച്ച് വെള്ളം നിറച്ചു വച്ചു. വിനുവേട്ടൻ വറുത്ത കപ്പലണ്ടി ഒരു പിടി വാരിയെടുത്തെങ്കിലും വായിലിട്ടില്ല. എന്തോ ആലോചിച്ച് ആ പാത്രത്തിലേക്ക് തന്നെയിട്ടു. ഞങ്ങളുടെ എല്ലാവരുടേയും മനസ്സ് മരവിച്ചു പോയിരുന്നു. ഞാൻ ഗ്ലാസെടുത്ത് ഒറ്റയടിക്ക് കുടിച്ചു. ശേഖരേട്ടന്റെ കഥകേട്ട് നേരത്തെ കുടിച്ചതെല്ലാം എപ്പഴോ ആവിയായി പോയിരുന്നു. മുരളിയേട്ടൻ ഗ്ലാസ് കാലിയാക്കി താഴെവച്ചിട്ട് നാരങ്ങ അച്ചാറെടുത്ത് നാക്കിൽ തേച്ച് ചുണ്ടുകോട്ടി. ശേഖരേട്ടൻ ഇറങ്ങിയപ്പോൾ ഞാൻ കയറി. ഞാൻ ഇറങ്ങി വരുമ്പോഴാണ് മുരളിയേട്ടന്റെ ഫോൺ ശബ്ദിച്ചത്. കുറച്ചു കഴിഞ്ഞ് പറഞ്ഞു. " അപ്പോ അത് ഓക്കെ. ഏത്...?" എനിക്ക് പിടികിട്ടിയിരുന്നു. ഞാൻ പറഞ്ഞു. " ആ പെട്ടിക്കട ...!'' "അതെ. ശേഖരേട്ടന് ഇത്തിരി ഭാഗ്യോണ്ട് ട്ടോ.. ഞങ്ങള് ഒരു പെട്ടിക്കട ശേഖരേട്ടനുവേണ്ടി ശരിയാക്കിയിട്ടുണ്ട്. കാലത്ത് ചെന്നാൽ താക്കോൽ കിട്ടും." "ഇതുവരെയുള്ള ജീവിതമൊന്നും ഇനി വേണ്ടാട്ടോ ശേഖരേട്ടാ. ചേട്ടന്റെ ഒരാളുടെ ചിലവ് കഴിഞ്ഞു പോണം. അതിന് ഈ കട മതി.. " ഞാൻ പറഞ്ഞു. അതുകേട്ട് ശേഖരേട്ടൻ പുഞ്ചിരിക്കാനുള്ള ഒരു വിഫലശ്രമം നടത്തിയിട്ട് പറഞ്ഞു. "എനിക്ക് പണത്തിനു ബുദ്ധിമുട്ടുവന്നിട്ടല്ല ഞാനിങ്ങനെ ജീവിച്ചത്. ഇത് ഞാൻ സ്വയം തിരഞ്ഞെടുത്തതാ. ഞാൻ ചെയ്ത തെറ്റുകൾക്കുള്ള പരിഹാരമായി ഇനിയുള്ള കാലം ഇങ്ങനെ ജീവിക്കാമെന്നു കരുതി, ജീവിതം ഇങ്ങനെ എരിഞ്ഞു തീരട്ടേന്നു കരുതിയിട്ടാ.... !" '' അതിനു ശേഖരേട്ടൻ എന്തു തെറ്റു ചെയ്തു....? " വിനുവേട്ടൻ ആകാംക്ഷാപൂർവ്വം ചോദിച്ചു. " പറയാം..." ശേഖരേട്ടൻ അതും പറഞ്ഞു ഗ്ലാസ് കാലിയാക്കി താഴെ വച്ചു. തുടരും... Posted by വീകെ at 10.11.18 14 comments: Labels: മഹാദുരന്തം. Friday, 2 November 2018 പേരില്ലാക്കഥ. ( 8 ) കഥ ഇതു വരെ. ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ കൊണ്ടുവിടാനായി പാലക്കാടിനു പുറപ്പെടുന്നു. സുകന്യാജിയെ ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. തുടർന്നു വായിക്കുക. കാര്യമറിയാതെ... (8) ശേഖരേട്ടനെ സമാധാനിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളെല്ലാം വൃഥാവിലായതേയുള്ളു. എന്തോ കാരണത്താൽ അല്ലെങ്കിൽ തന്റെ ശ്രദ്ധക്കുറവുകൊണ്ടോ മറ്റോ സംഭവിച്ച ഒരു തെറ്റിനെ സ്വയം പഴിച്ച് ചങ്കുപൊട്ടിക്കരയുന്ന ഒരാളേപ്പോലെയാണ് ഞങ്ങൾക്ക് തോന്നിയത്. കുറേയേറെനേരത്തെ കരച്ചിലിനുശേഷം ഒന്നു ശാന്തമായപ്പോഴേക്കും മുരളിച്ചേട്ടൻ റൂംബോയിയോടൊപ്പം പുറത്തു നിന്നും കയറിവന്നു. കയ്യിൽ ആവശ്യമുള്ളതെല്ലാം ഉണ്ടായിരുന്നു. ശേഖരേട്ടന് ഇപ്പോൾ ഇതാവശ്യമാണെന്ന് എനിക്കും തോന്നി. ആദ്യം തന്നെ കുപ്പി പൊട്ടിച്ച് രണ്ട് പെഗ്ഗ് ഒരുമിച്ചെടുത്ത് ഗ്ലാസ്സ് നിറച്ച് ഐസും വെള്ളവും ചേർത്ത് ശേഖരേട്ടനെ പിടിപ്പിച്ചു. ശേഖരേട്ടനത് ആളിക്കത്തുന്ന തീയിലേക്ക് ഒറ്റയടിക്ക് ഒഴിച്ചു. എന്നിട്ട് ശ്വാസമടക്കിപ്പിടിച്ച് കുറച്ചു നേരമിരുന്നു. അതുകണ്ട് മുരളിച്ചേട്ടൻ ഒരു പെഗ്ഗ് ഐസിട്ട് അകത്താക്കി. ഞാനൊരു ബീയർ തുറന്ന് ഒരു ഗ്ലാസ്സിൽ നിറച്ചതേയുള്ളു. അപ്പോഴേക്കും ശേഖരേട്ടൻ പതുക്കെ തലപൊക്കി. ചുവന്നു കലങ്ങിയ കണ്ണുകൾ നിറഞ്ഞിരുന്നു. മുഖം ചീർത്തതു പോലെ തോന്നി. സാവകാശം ഞാൻ ചോദിച്ചു. "എന്നിട്ടെന്തു സംഭവിച്ചു. പോരണവഴി വല്ല അപകടവും...?" ഞങ്ങൾ മൂവരും ഉത്തരത്തിനായി കാതും കൂർപ്പിച്ചിരുന്നു. ശേഖരേട്ടൻ രണ്ടു വശത്തേക്കും തലയാട്ടിയിട്ട് പറഞ്ഞു. "അതൊന്നുമായിരുന്നില്ല.. " ഒന്നുമിനീരിറക്കിയിട്ട് തുടർന്നു. " അതിലും ക്രൂരമായിരുന്നു അത്. അപകടമായിരുന്നെങ്കിൽ അതോടെ ഞങ്ങൾ മൂവരും തീർന്നേനെ. ഈ വേദനയുടെ ലോകത്തു നിന്നും ഞാനും എന്നെന്നേക്കുമായി രക്ഷപ്പെട്ടേനെ... " ശേഖരേട്ടൻ തന്നെ ഗ്ലാസ്സിലൊഴിച്ച് ഐസിട്ട് വീണ്ടും ഒരുപിടി പിടിച്ചു. ഞാനെന്റെ ഗ്ലാസ്സും കാലിയാക്കി. വിനുവേട്ടൻ കപ്പലണ്ടിയെടുത്ത് വായിലിട്ട് ശേഖരേട്ടന്റെ മടമടാന്നുള്ള കുടി കണ്ട് നെറ്റി ചുളിച്ച് മുഖം വക്രിച്ച് ഞങ്ങളെ രണ്ടു പേരേയും മാറി മാറി നോക്കി. ഞാൻ മനസ്സിൽ പറഞ്ഞു, 'കുടിക്കട്ടെ. ഉള്ളിലെ കത്തൽ ഒന്നു ശാന്തമാകുമെങ്കിൽ ആവട്ടെ...' കുറച്ചു നേരത്തേക്ക് തലകുനിച്ചിരുന്ന ശേഖരേട്ടൻ പതുക്കെ തലയുയർത്തി. പിന്നെ ഞങ്ങളെ മൂവരേയും ഒരാവർത്തി നോക്കിയിട്ട് ഗ്ലാസ്സ് ടീപ്പോയിമേൽ വച്ചു. "അന്നു ഞങ്ങൾ ആ പൂന്തോട്ടത്തിൽ നിന്നു തിരിച്ചുവരുന്നത് പതിനൊന്നു മണിയോടടുത്താണ്. മോന് ആ അന്തരീക്ഷം വളരെ ഇഷ്ടപ്പെട്ടു. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരുയാത്ര അവൻ പോകുന്നത്. ഞാൻ ഗൾഫിലായിരുന്നതുകൊണ്ടും അവരുടെ പഠിക്കുന്ന സമയവും എന്റെ വെക്കേഷനും ഒന്നും ഒത്തുവരാറില്ല. അമ്മ ഒറ്റക്ക് അവരെ കൊണ്ടു പോകുമായിരുന്നില്ല. അങ്ങനെ എല്ലാം ഒത്തുവന്ന ഒരവസരമായിരുന്നു ഇത്. കൂടെ മോള് കൂടി ഉണ്ടായിരുന്നെങ്കിൽ നിറഞ്ഞ സന്തോഷമായിരുന്നേനെ. അവള് ആസ്ത്രേലിയായിലായിരുന്നതുകൊണ്ട് ഭർത്താവിനൊപ്പം ദിവസവും കറങ്ങാൻ പോകുന്നുണ്ട്. അവന്റെ ആ സന്തോഷം കെടുത്തണ്ടാന്നു കരുതി ' ഇത്തിരി കൂടി കഴിഞ്ഞിട്ടു പോകാന്നു' പറഞ്ഞാണ് പതിനൊന്നുമണിയായത്. ഞങ്ങൾ മുറിയിൽ ചെല്ലുമ്പോൾ അവൾ മൂടിപ്പുതച്ച് കിടന്നുറങ്ങുകയാണ്. ഞാൻ ചെന്ന് നെറ്റിയിൽ തൊട്ടുനോക്കി. കുറച്ചു ചൂടു തോന്നി. ഞാൻ ചോദിച്ചു. " പനിക്കണ് ണ്ടോ..?" കേട്ടതും അവൾ ഞെട്ടിയുണർന്നു. ഏതോ അസുഖാവസ്ഥയുടെ മൂർത്ഥന്യത്തിൽ ബുദ്ധിമുട്ടുന്നതു പോലെയൊരു മുഖം. പെട്ടെന്ന് മുഖം മറച്ചവൾ പറഞ്ഞു. "നമുക്ക് പോകാം. എനിക്ക് ഒട്ടും സുഖമില്ല. എനിക്കീ കാലാവസ്ഥ ഒട്ടും പിടിക്കണില്ല. എത്രയും വേഗം ഇവിടന്ന് പോണം..." പിടിച്ച പിടിയാലെ അവിടന്ന് പോരേണ്ടി വന്നു. പോരുന്ന വഴിയിൽ ആശുപത്രിയിൽ പോകാമെന്നു പറഞ്ഞിട്ടും കൂട്ടാക്കിയില്ല. നാട്ടിൽച്ചെന്നിട്ട് മതിയെന്ന ഒറ്റ നിലപാടിൽ ഉറച്ചു നിന്നു. അവളുടെ അസുഖാവസ്ഥ എന്തോ ഗുരുതരമെന്നു തന്നെ കരുതി ഞങ്ങൾ. ഒരിടത്തും നിറുത്താതെ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഞങ്ങൾ പരമാവധി വേഗത്തിൽ നാട്ടിലെത്തിയപ്പോഴേക്കും കാലത്ത് പത്തു മണിയായി. നാട്ടിലെ കാലാവസ്ഥയിൽ പനി കുറഞ്ഞിരുന്നു. എങ്കിലും മുഖം കടന്നൽ കുത്തിയ പോലെ വീർത്തിരുന്നു. എന്നിട്ടും ആശുപത്രിയിൽ പോകാൻ കൂട്ടാക്കിയില്ല. എന്താണ് പ്രശ്നമെന്ന് എത്ര ചോദിച്ചിട്ടും പറഞ്ഞുമില്ല. ഞങ്ങൾ ആകെ വിഷമിച്ചു. വന്നതിനു ശേഷം അവൾ അടുക്കളയിൽ കയറിയതേയില്ല. പകരം ഞാനും മോനും കൂടിയാണ് ആഹാരം പാകം ചെയ്തത്. അവൾ ആഹാരം ഞങ്ങളോടൊപ്പമിരുന്ന് പഴയതുപോലെ കഴിക്കാൻ തയ്യാറായില്ല. മൂന്നാം ദിവസം ഞാനും മോനും കൂടി ഒരു ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്ന് പരിശോധിപ്പിക്കണമെന്ന് തീരുമാനിച്ചാണ് കിടന്നത്. പിറ്റേന്ന് വെളുപ്പിന് ഒരു ശബ്ദം കേട്ട് ഞാൻ ണെട്ടിയുണർന്നു. ഒരു ചിറകടി ശബ്ദമാണ് കേട്ടെതെന്ന് തോന്നി. മുറിയിൽ പ്രഭാതസൂര്യന്റെ ഉയർത്തെഴുന്നേൽപ്പ് ചില്ലുജാലകത്തിലൂടെ അരിച്ചുവരുന്നതേയുള്ളു. എന്റെ കണ്ണുകൾക്ക് തെളിച്ചം പോരാത്തതുകൊണ്ട് കയ്യെത്തിച്ച് ലൈറ്റിട്ടു. മുറിയിൽ പ്രത്യേകിച്ച് ഒന്നും കണ്ടില്ല. അവൾ പുതപ്പിനുള്ളിൽ പൂർണ്ണമായി മൂടിപ്പുതച്ചു തന്നെ കിടന്നിരുന്നു. അത്രക്ക് തണുപ്പൊന്നുമില്ലാത്ത മുറിയിൽ എന്തിനാണ് ഇങ്ങനെ മുഴുവൻ കൂടിപ്പുതച്ച് കിടക്കുന്നതെന്ന് ഒരുനിമിഷം ഞാൻ സംശയിച്ചു. കുറച്ചു നേരം അവളുടെ കിടപ്പ് നോക്കിയിരുന്നു. അപ്പോഴാണത് ശ്രദ്ധിച്ചത്. അവൾ ശ്വാസോഛ്വാസം ചെയ്യുന്നതിന്റെ ഒരു ലക്ഷണവും കണ്ടില്ല. പെട്ടെന്ന് എന്റെ ഉള്ളൊന്ന് കാളി. ഞാൻ പതുക്കെ മുഖത്തെ പുതപ്പൊന്നു മാറ്റാൻ നോക്കി. അവളതിന്റെ അറ്റം കൈയ്യിൽ മുറുകെ പിടിച്ചിരുന്നു. ഞാൻ ബലമായിട്ടുതന്നെ മുഖത്തുനിന്നും പുതപ്പ് വലിച്ചുമാറ്റി. മുഖം സ്വല്പം ഇടത്തോട്ട് ചരിച്ചുള്ള ആ കിടപ്പിൽ പന്തികേട് തോന്നിയില്ലെങ്കിലും നേരെ കിടത്താനായി 'ഹേയ് ' എന്ന് വിളിച്ച് മുഖത്ത് പിടിച്ചു തിരിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്...! ആ മുഖം തണുത്തു മരവിച്ചിരുന്നു....! ഇടത്തെ കടവായിൽ നിന്നും ഒലിച്ചിറങ്ങിയ പത ഉണങ്ങിയിരുന്നു...! പെട്ടെന്ന് 'അയ്യോ.. ചതിച്ചോ... ' എന്ന നിലവിളിയോടെ ഞാൻ ചാടിയെഴുന്നേറ്റു. അവളുടെ പുതപ്പ് വലിച്ചുപറിച്ചെടുത്തു. പുതപ്പിന്റെ ഒരറ്റം ഇടത്തു കൈയ്യിൽ പിടിച്ച് വലതുകൈ പൊതിഞ്ഞു പിടിച്ചിരുന്നു. വലതുകൈയ്യുടെ തള്ളവിരലിനടുത്ത് ഒരു വെളുത്ത കടലാസ്സ് ചുരുട്ടിപ്പിടിച്ചിരുന്നത് കണ്ടു. അത് വലിച്ചെടുക്കാൻ നോക്കിയിട്ട് കിട്ടിയില്ല. കാരണം ആ മടക്കിയ കൈകൾ മരവിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കണം. പിന്നെ ബലമായിത്തന്നെ വിരലുകൾ വിടർത്തി ആ കടലാസ് വലിച്ചെടുത്തു. വേഗം തുറന്നു വായിച്ചു. എന്റെ കണ്ണിൽ ഇരുട്ടു കയറി. കണ്ണുനീർ നിറഞ്ഞ് വായിക്കാൻ കഴിയാതായി. എനിക്കെന്നോട് തന്നെ പുഛം തോന്നി. " കോപം കൊണ്ടു വിറച്ചശേഖരേട്ടൻ പെട്ടെന്ന് മുഖം പൊത്തിക്കരയാൻ തുടങ്ങി. ശേഖരേട്ടന്റെ കഥ കേട്ട് നടുങ്ങിയിരിക്കുകയായിരുന്നു ഞങ്ങൾ. ആ രംഗം തണുപ്പിക്കാനെന്നോണം രണ്ടു പെഗ്ലൊരുമിച്ചെടുത്ത് കുറച്ച് ഐസും സോഡയുമൊഴിച്ച് ശേഖരേട്ടനെ പിടിപ്പിക്കുന്ന തിരക്കിലായിരുന്നു മുരളിച്ചേട്ടൻ. എനിക്കെന്റെ സമനില വീണ്ടെടുക്കാൻ കുപ്പിയിലുണ്ടായിരുന്ന ബാക്കി ബീയർ അപ്പാടെ കുപ്പിയോടെ വായിലേക്ക് കമഴ്ത്തി. ഇതെല്ലാം കണ്ട് മരവിച്ചിരുന്ന വിനുവേട്ടൻ ശേഖരേട്ടനെ താങ്ങിപ്പിടിച്ചിരുന്നു. ഒരു വിധം ശാന്തത കൈവന്നതോടെ വിനുവേട്ടൻ ചോദിച്ചു. "എന്തായിരുന്നു ആ കത്തിൽ ... ?" ശേഖരേട്ടൻ അണ്ടർവെയറിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ആ കത്തെടുത്ത് നീട്ടി. മുരളിച്ചേട്ടൻ ചാടിപ്പിടിച്ചെടുത്ത് നിശ്ശബ്ദമായി വായിക്കാൻ തുടങ്ങി. ശേഖരേട്ടൻ തല കുനിച്ചിരുന്നതേയുള്ളു. ഞാനും വിനുവേട്ടനും കത്തു വായിക്കുന്ന മുരളിച്ചേട്ടന്റെ മുഖത്തു വിരിയുന്ന ഭാവങ്ങൾ നോക്കിയിരിക്കയായിരുന്നു. വായിച്ചു തീർന്നതും മുരളിച്ചേട്ടൻ ചാടിയെഴുന്നേറ്റിട്ട് അലറി. " ശേഖരേട്ടാ.. നമ്മൾക്കിപ്പോ പോണം...!?" തുടരും .... [ അടുത്ത ലക്കത്തിൽ 'പ്രവാസ ബാക്കി ... ' എന്ന പേരിൽ ഈ കഥ തുടരും....] Posted by വീകെ at 2.11.18 12 comments: Labels: കാര്യമറിയാതെ... Saturday, 13 October 2018 [മഹാപ്രളയത്തിൽപ്പെട്ട് ഈ ലക്കം കുറച്ചു വൈകി. ക്ഷമിക്കുക.] പേരില്ലാക്കഥ. 7 കഥ ഇതുവരെ. ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ കൊണ്ടുവിടാനായി പാലക്കാടിനു പുറപ്പെടുന്നു. തുടർന്നു വായിക്കുക. അമ്പലനടകളിലൂടെ .... പാലക്കാട് ടൗണിലേക്ക് പെട്ടെന്നെത്തി. സുകന്യാജിയെ ഇറക്കാനായി അവരുടെ ഓഫീസിനു താഴെ വണ്ടി നിറുത്തിയിറങ്ങി. സുകന്യാജിയുടെ നിർബ്ബന്ധ പ്രകാരം അവരുടെ ഓഫീസ് കണ്ടിട്ട് തിരിച്ചു പോകാമെന്നു കരുതി എല്ലാവരും അങ്ങോട്ടു കയറി. സുകന്യാജിയുടെ ഓഫീസ് . സുകന്യാജി ഒരു വാതിൽ തുറന്ന് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. അന്നേരമാണ് വാതിലിന് മുകളിലെ വലിയ ബോർഡ് ശ്രദ്ധിക്കുന്നത്. " ദാരിദ്ര്യ നിർമ്മാർജ്ജന വിഭാഗം " ഒരു നിമിഷം മനസ്സിലോർത്ത തമാശ 'അച്ചിങ്ങ' പോലിരിക്കുന്ന സുകന്യാജിക്ക് ചേർന്ന വകുപ്പു തന്നെ....! ആ ഒരു ചിന്തയിൽ അറിയാതൊരു പുഞ്ചിരിയോടെയാണ് ഓഫീസിലേക്ക് കയറിച്ചെന്നത്. കൂടുതൽ വിവരങ്ങൾ അറിഞ്ഞപ്പോഴാണ് അക്ഷരാർത്ഥത്തിൽ ദാരിദ്ര്യം പിടിച്ച വകുപ്പാണെന്നു് മനസ്സിലായത്. പാവങ്ങൾക്ക് ശബളം കിട്ടിയിട്ട് തന്നെ മാസങ്ങളായത്രെ. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കുകയാണ് ഇവരുടെ പണി. മുൻപ് റേഷൻ കാർഡിലെ ദാരിദ്ര്യക്കാരെ നിശ്ചയിക്കലായിരുന്നു ജോലി. അന്ന് പാവങ്ങളുടെ നീണ്ട ക്യൂവായിരുന്നു ദിവസം മുഴുവൻ. ഇപ്പോൾ അതൊന്നുമില്ല. ' പ്രധാൻ മന്ത്രി ആവാസ് യോജന ' ക്ക് ഗ്രാമങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് ധനസഹായം നൽകുന്ന പദ്ധതി മാത്രം. പിന്നെ ശുചിത്വമിഷൻ, തൊഴിലുറപ്പു പദ്ധതി എന്നിവയുടെ ചുമതലയും. രണ്ടു മൂന്ന് ബ്ലോക്കിന്റെ ചുമതല ഒറ്റക്ക് ഏറ്റെടുത്ത് ശബളം പോലുമില്ലാതെ പണിയെടുത്ത് പണിയെടുത്ത് സുകന്യാജി അച്ചിങ്ങാപ്പരുവത്തിലായതിൽ വലിയ അത്ഭുതമൊന്നുമില്ല. പിന്നെ അവിടെ അധികം നിന്നില്ല. എത്രയും പെട്ടെന്ന് തൃശ്ശൂരിലെ ലോഡ്ജിൽ തങ്ങുന്ന ശേഖരേട്ടന്റടുത്തെത്തണം. ഇതിനകം ഞങ്ങളെ കാത്തിരുന്ന് മുഷിഞ്ഞ് പുള്ളിക്കാരൻ അവിടന്ന് മുങ്ങിയോന്നും അറിയില്ല. പോരുന്ന വഴിമുഴുവൻ കേരളേട്ടന്റെ വീട് സന്ദർശ്ശനത്തിന്റേയും സദ്യയുടേയും കേമത്തെപ്പറ്റിയായിരുന്നു ഞങ്ങളുടെ സംഭാഷണം. വഴിയിൽ ഒരു ഹോസ്പിറ്റലിന്റെ പേരു കണ്ടപ്പോൾ മുരളിയേട്ടൻ പറഞ്ഞു. "നമുക്ക് ഇവിടെ കയറി മിസ്സിസിനെ ഒന്നു പരിശോധിപ്പിച്ചാലൊ വിനുവേട്ടാ..." "അതിപ്പോൾ വേണ്ട മുരളിയേട്ടാ.. തൽക്കാലം കുഴപ്പമൊന്നുമില്ലല്ലൊ. തൃശ്ശൂര് ചെല്ലട്ടെ. എപ്പോഴും പോകുന്ന ഡോക്ടറുടെ അടുത്തായാൽ അദ്ദേഹത്തിന് പെട്ടെന്ന് മനസ്സിലാകും. അതായിരിക്കില്ലെ നല്ലത്...?" വിനുവേട്ടന്റ അഭിപ്രായത്തോട് ഞങ്ങളും യോജിച്ചു. പരിചയമില്ലാത്ത ഡോക്ടറുടെ അടുത്താവുമ്പോൾ നീലത്താമരയുടെ രോഗവിവരം ആദി മുതൽ വിവരിക്കേണ്ടി വരും. അതിലും ഭേദം ചികിത്സിക്കുന്ന ഡോക്ടർ തന്നെയാണ് നല്ലത്. ഏതാണ്ട് അഞ്ചു മണിയോടടുത്ത് ഞങ്ങൾ തൃശ്ശൂരെത്തി. തൃശ്ശൂർ റൌണ്ടിൽ കയറുന്നതിനുമുമ്പ് ഒരു കവലയിലെത്തിയപ്പോൾ വണ്ടി നിറുത്താൻ മുരളിച്ചേട്ടൻ ആവശ്യപ്പെട്ടു. വണ്ടി ഓരം ചേർന്ന് നിറുത്തി. മുരളിച്ചേട്ടൻ എന്ന ബിലാത്തിച്ചേട്ടൻ ഇനിയെന്തു മാന്ത്രികപ്പരിപാടിക്കാണെന്ന് ഒരു നിമിഷം ഞാൻ മനസ്സിലോർക്കാതിരുന്നില്ല. ഇപ്പോൾ വരാമെന്ന് പറഞ്ഞിറങ്ങിയ ബിലാത്തിച്ചേട്ടൻ തൊട്ടു പുറകിൽ ഒരു വലിയ മാവിന്റെ ചുവട്ടിൽ ബുള്ളറ്റ് ബൈക്കിലിരുന്ന് ആരോടൊ വർത്തമാനം പറഞ്ഞു നിന്ന ഒരാളുടെ അടുത്തേക്കാണ് ചെന്നത്. അയാൾ ബിലാത്തിമുരളിയേട്ടനെ കണ്ടപാടെ ബൈക്കിൽ നിന്നും ചാടിയിറങ്ങി ഷേക്ക് ഹാൻഡ് ചെയ്യുന്നു. ചിരിച്ച് കൊണ്ട് കെട്ടിപ്പിടിക്കുന്നു. അത് കണ്ട് ഞാൻ വിനുവേട്ടനോട് പറഞ്ഞു. "അയാളുടെ പ്രകടനം കണ്ടിട്ട് ബിലാത്തിച്ചേട്ടനോട് നല്ല സ്നേഹവും ബഹുമാനവും ഉള്ളയാളാണെന്ന് തോന്നുന്നു.. " " ങൂം ... പഴയ സുഹൃത്തുക്കൾ വല്ലവരുമാവും.. " ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കാണും. മുരളിയേട്ടൻ വന്ന് കാറിൽ കയറി. ഞാൻ ചോദിച്ചു. " പഴയ പരിചയക്കാരനോ മറ്റോ ആണോ..?" "പരിചയക്കാരൻ തന്നെ. പക്ഷേ, ഇപ്പോൾ പുള്ളിക്കാരൻ ഞങ്ങളുടെ കൗൺസിലറാ. പുള്ളി വിചാരിച്ചാൽ കോർപ്പറേഷന്റെ ഒരു പെട്ടിക്കട കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല. അതൊന്നു ചോദിക്കാമെന്ന് കരുതിയിറങ്ങിയതാ.." "എന്നിട്ടെന്തു പറഞ്ഞു. " " ഒരെണ്ണം ഒഴിവുണ്ട്. അത് നടത്തിയിരുന്നയാൾ പ്രായമായതുകൊണ്ട് നിറുത്തിപ്പോയതാ. വേറാരും വന്ന് തുറന്നിട്ടില്ല. അതിന്റെ താക്കോൽ അയാളുടെ കൈവശമാണ്. അയാൾ കോർപ്പറേഷന് വാടകയൊന്നും കൊടുക്കുന്നില്ലിപ്പോൾ. അയാളുമായി കോൺടാക്ടു ചെയ്യാൻ വഴിയുണ്ടോന്ന് നോക്കി പറയാമെന്നാണ് പറഞ്ഞേക്കുന്നത്. .. " "ഈശ്വരാ.. ശേഖരേട്ടന്റെ ഭാഗ്യം പോലിരിക്കും... " ഞാൻ മനസ്സിൽ ദൈവത്തിന് ഒരു വിളക്കു കത്തിച്ചു. ഞങ്ങളെ ഹോട്ടലിന്റെ മുന്നിലിറക്കി, 'നീലത്താമരയെ ' വീട്ടിൽ കൊണ്ടാക്കിയിട്ട് വരാമെന്ന് പറഞ്ഞ് വിനുവേട്ടൻ കാറുമായിപ്പോയി. ഞങ്ങൾ കയറിച്ചെല്ലുമ്പോൾ ശേഖരേട്ടൻ നല്ല ഉറക്കത്തിലായിരുന്നു. അനക്കം കേട്ടപാടെ ശേഖരേട്ടൻ ചാടിയെഴുന്നേറ്റു. മുഖം കഴുകി വന്ന് കട്ടിലിൽ ഇരുന്നു. ഞങ്ങൾ കേരളേട്ടനെ കണ്ടതും സദ്യ കഴിച്ചതും മറ്റും പറഞ്ഞു കേൾപ്പിച്ചു. ഇതിനിടക്ക് റൂംബോയിയെ വിളിച്ച് ചായക്ക് ഓർഡർ കൊടുത്തു. പറഞ്ഞിരിക്കെത്തന്നെ വിനുവേട്ടനെത്തി. ഞങ്ങൾ കസേര രണ്ടണ്ണമുള്ളത് കട്ടിലിനോട് ചേർത്തിട്ട് ഞാനും വിനുവേട്ടനും ഇരുന്നു. ബിലാത്തിമുരളിച്ചേട്ടൻ അതിനുമുന്നേ തന്നെ കട്ടിലിൽ കിടന്നു കഴിഞ്ഞിരുന്നു. തലയെടുത്ത് ഇടത്തേ കൈയ്യിൽ താങ്ങി ചരിഞ്ഞു കിടന്നു കൊണ്ട് കഥ കേൾക്കാൻ തയ്യാറായി. അപ്പോഴേക്കും ചായയും പരിപ്പുവടയുമായി റൂംബോയി എത്തി. അവനെ പറഞ്ഞയച്ച് വാതിലുമടച്ച് ഞാൻ വീണ്ടും ഉപവിഷ്ടനായി. ശേഖരേട്ടന്റെ കഥ കേൾക്കാനുള്ള ഞങ്ങളുടെ ആകാംക്ഷ കണ്ട് പുള്ളിക്കാരന്റെ മുഖത്തൊരു പുഞ്ചിരി കളിയാടിയെങ്കിലും പെട്ടെന്ന് ആ മുഖം വല്ലാതെ വലിഞ്ഞു മുറുകുന്നതു പോലെ തോന്നി. ആരോടൊക്കെയോ ഉള്ള ദ്വേഷ്യം കട്ടപ്പല്ലുകൾക്കിടയിലിട്ട് കൂട്ടിയരക്കുന്നതു പോലെ താടിയെല്ല് അനങ്ങുന്നുണ്ടായിരുന്നു. ശേഖരേട്ടൻ ഞങ്ങളെ മൂവരേയും ഒന്നു നോക്കിയിട്ട് പറഞ്ഞു തുടങ്ങി. " അന്ന് കാറിൽ ആദ്യയാത്ര ഗുരുവായൂരിലാവാമെന്ന് അവളും മോനും കൂടി തീരുമാനിച്ചു. ഞാൻ ഒന്നിനും എതിര് നിന്നില്ല. ഗുരുവായൂർ ചെന്നിട്ട് ബാക്കി യാത്ര എവിടേക്കാന്ന് തീരുമാനിക്കുകയുള്ളു. അങ്ങനെ ഒരു തിങ്കളാഴ്ച വെളുപ്പിന് ഞങ്ങളുടെ മാരുതി ഓൾട്ടോ NH 17 -ലൂടെ ഗുരുവായൂർക്ക് വിട്ടു. ഞാനാണ് ഡ്രൈവർ. വളരെ പതുക്കെയാണ് ഞങ്ങൾ പോകുന്നത്. ധൃതിപിടിച്ച് ഭഗവാനെ കാണേണ്ട കാര്യമില്ലല്ലൊ. ഒന്നുരണ്ടു ദിവസം വേണ്ടിവന്നാൽ താമസിക്കാനും പരിപാടിയുണ്ടായിരുന്നു. പത്തുമണിയായപ്പോഴേക്കും അമ്പലനടക്കൽത്തന്നെയുള്ള ഒരു സത്രത്തിൽ മുറിയെടുത്ത് കുളിച്ച് പ്രാതലും കഴിച്ചിട്ട് അമ്പലത്തിൽ ഭഗവാനെ കാണാനായിട്ടുള്ളവരിയിൽ നിലയുറപ്പിച്ചു. മണിക്കൂറുകൾ നീണ്ട നില്ല്. ഭഗവാനെ ഒന്നോടിച്ച് കണ്ട് പുറത്തിറങ്ങിയപ്പോഴേക്കും ഉച്ചക്ക് രണ്ടു മണി കഴിഞ്ഞിരുന്നു. " ഇത്രേം നേരം വരിനിന്ന് അവശയായി ഭഗവാന്റെ മുന്നിലെത്തിയപ്പോൾ സമാധാനായി ഒന്നു നിന്നുതൊഴാനുള്ള സാവകാശം പോലും തന്നില്ല. അതിനുമുമ്പേ ഉന്തിത്തള്ളി പുറത്താക്കി... " അവൾ ആരോടെന്നില്ലാതെ പരാതിപ്പെട്ടു. ഞാൻ ചോദിച്ചു. "ഭഗവാനോട് പറയാനുള്ളതൊക്കെ പറഞ്ഞില്ലെ, പിന്നെന്താ ...?'' " എവിടെ...,ഞാനൊന്നു കണ്ടതല്ലേയുള്ളു. ഒന്നും പറയാൻ സാവകാശം കിട്ടിയില്ല." "സാരമില്ല. പുറത്ത് നടയുടെ നേരെ നിന്ന് പറയാനുള്ളതൊക്കെ പറയാം, എത്ര നേരം വേണോങ്കിലും .. ഇനി സന്ധ്യക്ക് വീണ്ടും വന്ന് മതിയാവോളം പ്രാർത്ഥിക്കാം.." ''ഭഗവാനേ... ഇനി അകത്തു കയറാൻ ഞാനില്ല..." അകത്തു വരി നിന്നതിന്റെ ആലസ്യം അവളിൽ മാറിയിട്ടില്ലെന്ന് മനസ്സിലായി. "എങ്കിൽ നടക്ക്. ആദ്യം പ്രസാദൂട്ട് ഉള്ളത് എവിടേണെന്ന് നോക്കാം. വിശന്നിട്ട് വയറ് കത്തിക്കാളുന്നു. അതു കഴിഞ്ഞ് മുറിയിൽ പോയി വിശ്രമിക്കാം.. " ഊട്ടുപുര കണ്ടെത്തിയെങ്കിലും അവിടേയും വരിനിൽക്കേണ്ടിവന്നത് വിശപ്പിന്റെ കത്തിക്കാളൽ രൂക്ഷമാക്കി. ഒരു കണക്കിന് ഭക്ഷണം കഴിഞ്ഞിറങ്ങിയപ്പോഴേക്കും മൂന്നുമണി കഴിഞ്ഞു. മുറിയിലെത്തിയതും കിടക്കേണ്ട താമസം തളർന്നുറങ്ങിപ്പോയി. വീണ്ടും കുളിച്ച് സന്ധ്യാപ്രാർത്ഥനക്കായി ഇറങ്ങി. അമ്പലത്തിനു പുറത്തു കൂടെ ഒരുവട്ടം പ്രദക്ഷിണം വച്ചിട്ടാണ് മുൻവാതിലിനു മുമ്പിലെത്തിയത്. അവിടെ നിന്നു തൊഴുതതേയുള്ളു. ഞാനും മോനും വരാന്തയുടെ തൂണിൽ ചാരിയിരുന്നു, അവളുടെ പ്രാർത്ഥനകളും ആവശ്യങ്ങളും എല്ലാം കഴിഞ്ഞ് തൃപ്തിയോടെ വരുന്നതുവരെ. അതു കഴിഞ്ഞ് വഴിപാടിനുള്ള ചീട്ടെടുക്കാൻ വരിനിന്നു. മോൾക്കും മരുമോനും പേരക്കുട്ടിക്കും വേണ്ടി വഴിപാടു കഴിക്കണമായിരുന്നു. അതിന്റെ പ്രസാദം തൊട്ടടുത്ത കൗണ്ടറിൽ കിട്ടും. അതും കഴിഞ്ഞ് ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ചിട്ടാണ് മുറിയിലെത്തിയത്. പിറ്റേ ദിവസം കാലത്ത് അവിടേ നിന്നും ഹൈറേഞ്ചുകൾ ലക്ഷ്യമാക്കി ഞങ്ങൾ പുറപ്പെട്ടു. മോന്റെ ആവശ്യപ്രകാരം പീച്ചി ഡാം, മലമ്പുഴ ഡാം എന്നിവ കണ്ടു. മലമ്പുഴയിൽ രാത്രിയിലെ ഉദ്യാനം വർണ്ണപ്രഭയിൽ കുളിച്ചു നിൽക്കുന്നത് കാണണമെന്ന മോന്റെ ആഗ്രഹത്തിനും എതിരുനിന്നില്ല. അന്ന് അവിടെ തങ്ങി. പിറ്റെ ദിവസം കാലത്ത് അവിടന്നും പുറപ്പെട്ടു. മുൻകൂട്ടി തയ്യാറാക്കാത്ത ഒരു യാത്ര. വഴിയിൽ കാണുന്ന സ്ഥലസൂചികകൾ നോക്കിയാണ് പോകേണ്ട സ്ഥലം തീരുമാനിക്കുന്നത്. അങ്ങനെ ഞങ്ങൾ പഴനിയിലെത്തി. ഒരു ദിവസം അവിടെ തങ്ങി. പിറ്റെദിവസം കൊടൈക്കനാൽ വഴി പോരാമെന്നു കരുതി പുറപ്പെട്ടു. വെള്ളച്ചാട്ടവും പൂന്തോട്ടവും മലഞ്ചെരുവുകളും കൊണ്ട് സമ്പന്നമായൊരിടത്ത് രാത്രിക്കു മുമ്പെത്തി. പ്രധാനപ്പെട്ട ഹോട്ടലുകളിലൊന്നിലും മുറികിട്ടിയില്ല. ഒരു താഴേക്കിട ഹോട്ടലിലാണ് മുറികിട്ടിയത്. ഒരു രാത്രിയിലെ കാര്യമല്ലെയുള്ളു. അതുകൊണ്ട് കൂടുതൽ അന്വേഷിക്കാൻ നിൽക്കാതെ അവിടെത്തന്നെ മുറിയെടുത്തു. ഹൈറേഞ്ചിലേക്ക് കടന്നതോടെ പുള്ളിക്കാരത്തിക്ക് മൂക്കടപ്പും ജലദോഷവും പിടിച്ചു. ആ ഹോട്ടലിന്റെ മുന്നിൽ ചെറിയൊരു പൂന്തോട്ടമുണ്ടായിരുന്നു. സന്ധ്യ കഴിഞ്ഞാണ് ഞങ്ങളെത്തിയതെങ്കിലും പൂന്തോട്ടത്തിലെ ലൈറ്റുകളൊന്നും അണച്ചിരുന്നില്ല. ഒന്നാം നിലയിലെ ഞങ്ങളുടെ വാതിലിനു നേരെയായിരുന്നു പൂന്തോട്ടം. വരാന്തയിൽ നിന്നാൽ വിവിധ നിറങ്ങളിൽ കുളിച്ചു നിൽക്കുന്ന പൂന്തോട്ടം വളരെ മനോഹരമായിരുന്നു. ചെന്നപാടെ ബാഗ് കട്ടിലിലേക്കിട്ട് മോൻ പൂന്തോട്ടം കാണാനായി ഇറങ്ങി. ഞങ്ങളും വരുന്നെന്നു പറഞ്ഞിട്ടും അവൻ നിന്നില്ല. പിന്നാലെ നമ്മൾക്കും പോകാമെന്നു പറഞ്ഞെങ്കിലും മൂക്കടപ്പിന്റേയും ജലദോഷത്തിന്റേയും അസ്വസ്ഥത അവളെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. "നിങ്ങൾ പൊക്കോ. ഞാനിവിടെ മൂടിപ്പുതച്ചിരുന്നോളാം." അതു കേട്ട് ഞാനും പുറത്തിറങ്ങി. എന്റെ കൂടെ വരാന്തയിൽവരെ അവളും വന്നു. വരാന്തയിലെ ഗ്രില്ലിൽ പിടിച്ച് അവൾ പൂന്തോട്ടത്തിന്റെ ഭംഗി ആസ്വദിച്ച് നിന്നു. ഒത്തിരി സന്തോഷം ആ മുഖത്തു കാണുന്നുണ്ടായിരുന്നു. പൂമ്പാറ്റകളെപ്പോലെ ഇങ്ങനെ കറങ്ങി നടക്കാനായിരുന്നു അവൾ എന്നും ആഗ്രഹിച്ചിരുന്നതെന്നു തോന്നുമായിരുന്നു അപ്പോഴത്തെ അവളുടെ മുഖഭാവം. ഞാൻ പൂന്തോട്ടത്തിൽച്ചെന്ന് തിരിഞ്ഞു നോക്കുമ്പോൾ ആവൾ കൈവീശിക്കാണിച്ചിട്ട് അകത്തേക്ക് കയറിപ്പോയി വാതിലടച്ചു. ഞാനും മോനും പൂന്തോട്ടത്തിൽ വെറുതെ കറങ്ങി നടന്നു. കുറേ ഫോട്ടോയെടുത്തു. സിമന്റ് ബഞ്ചിൽ ഇരിക്കുകയും പുല്ലിൽ മലർന്ന് കിടന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ കൺകുളിർക്കെ കാണുകയും ചെയ്തു. നേരത്തെ മുൻകൂട്ടി തീർച്ചപ്പെടുത്താതെ മുറികൾ ബുക്ക് ചെയ്യാതെയുള്ള, പ്രത്യേകിച്ച് ഒറ്റതിരിഞ്ഞുള്ള യാത്രയിലെ ചതിക്കുഴികളെ തിരിച്ചറിയാതെയുള്ള ഞങ്ങളുടെ ആ യാത്ര അവസാനിച്ചത് വലിയൊരു ട്രാജടിയിലായിരുന്നു....! ശേഖരേട്ടൻ പെട്ടെന്ന് മുഖം പൊത്തിക്കരഞ്ഞു. ഞങ്ങളും വല്ലാതായി. ഞാൻ പെട്ടെന്ന് ശേഖരേട്ടനെ കെട്ടിപ്പിടിച്ച് എന്റെ നെഞ്ചോട് ചേർത്തു. എന്നിട്ടും ശേഖരേട്ടന്റെ ഏന്തിക്കരച്ചിൽ നിന്നില്ല. തുടരും .... Posted by വീകെ at 13.10.18 12 comments: Sunday, 9 September 2018 കഥ. പേരില്ലാക്കഥ. 6 കഥ ഇതുവരെ .... ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കാണുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥ പറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. പറളി റെയിൽവേ സ്റ്റേഷന്റെ പുറകിൽ എത്തിയതും ബൈക്കുമായി കേരളേട്ടന്റെ മകൻ മുന്നിൽ നിന്ന് കൈ കൊണ്ട് ആംഗ്യം കാട്ടി 'എന്റെ പിന്നാലെ പോരൂ..' യെന്ന മട്ടിൽ. ഞങ്ങൾ അവിടന്ന് ഇടത്തോട്ടു തിരിഞ്ഞ്, ഇഷ്ടികക്കളത്തിന് മണ്ണെടുത്ത് കുഴിയായ പാടവരമ്പിലൂടെ കേരളേട്ടന്റെ മുറ്റത്ത് വണ്ടി നിറുത്തി ഇറങ്ങുമ്പോൾ കേരളേട്ടനും കൂട്ടുകാരനും ഇറങ്ങി വന്ന് കൈ തന്നു. " എല്ലാവരും കയറി വരൂ. അകത്തിരുന്നിട്ട് പരിചയപ്പെടാം ... " കേരളേട്ടൻ ചിരിച്ച മുഖത്തോടെ അകത്തേക്ക് ക്ഷണിച്ചു. കേരളേട്ടനു പിന്നാലെ ഞങ്ങൾ അകത്തു കയറി. ലണ്ടൻ മാജിക് . സിറ്റൗട്ടിൽ ഇരിക്കാനായി തുടങ്ങുമ്പോഴാണ് മുരളിയേട്ടന്റെ ഒരു ചോദ്യം. " കേരളേട്ടൻ വലിയ ഭക്തനാണെന്നു തോന്നുന്നുവല്ലോ. മുറ്റത്തിനോട് ചേർന്ന് തന്നെ ഒരുപാട് ദൈവങ്ങളെ ഇരുത്തിയിരിക്കുന്നു. മാത്രമല്ല നെറ്റിയിൽ ഭസ്മക്കുറിയും ... " "ശരിയാ... കാലത്തെ തന്നെ പൂജാദികർമ്മങ്ങൾ കഴിഞ്ഞിട്ടേ ബാക്കി പരിപാടിയുള്ളു.'' "എങ്കിൽ ആ കൈയ്യൊന്നു നീട്ടൂ കേരളേട്ടാ..." കേരളേട്ടൻ എന്തിനെന്നറിയാതെ എല്ലാവരേയും ഒന്നു നോക്കിയിട്ട് സ്വല്പം ആകാംക്ഷയിൽ, നീട്ടിപ്പിടിച്ച മുരളിയേട്ടന്റെ വലതുകൈപ്പത്തിയിലേക്ക് തന്റെ വലതുകൈപ്പത്തി കമഴ്ത്തിവച്ചു. ഞങ്ങളെല്ലാം പെട്ടെന്ന് ആശങ്കാകുലരായി ആ കൈപ്പത്തിയിലേക്ക് കണ്ണുകൾ പായിച്ചു. മുരളിയേട്ടൻ എന്താണു് ചെയ്യാൻ പോകുന്നതെന്ന് ഒരൈഡിയായും ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു. ഞങ്ങളുടെ ആകാംക്ഷക്ക് വിരാമമിട്ടുകൊണ്ട് മുരളിയേട്ടൻ കേരളട്ടന്റെ കൈ തിരിച്ച് മുകളിലേക്കാക്കി, മുകളിലേക്ക് പൊക്കിയ തന്റെ വലതുകൈയ്യുടെ തള്ളവിരലും ചൂണ്ടാണിവിരലും നടുവിരലും കൂട്ടിപ്പിടിച്ച് പരസ്പരം തിരുമ്മിക്കൂട്ടി. അത്ഭുതമെന്നു പറയട്ടെ, തിരുമ്മിക്കൊണ്ടിരുന്ന കൈക്കുള്ളിൽ നിന്നും വെളുത്ത ഭസ്മം കേരളേട്ടന്റെ കൈയ്യിലേക്ക് വീണുകൊണ്ടിരുന്നു. ഞങ്ങൾ കണ്ണുംതള്ളിയിരുന്നപ്പോഴാണ് മുരളിയേട്ടൻ എന്ന 'ലണ്ടനിലെ മണ്ടൻ മാന്ത്രിക'നെ ഞങ്ങൾക്കോർമ്മ വന്നത്. അതോടെ കൈയ്യടിച്ചും ശബ്ദമുണ്ടാക്കിയും ഞങ്ങൾ രംഗം കൊഴുപ്പിച്ചു. ഞങ്ങളെല്ലാവരും അതിൽനിന്നും വിരൽതൊട്ട് നെറ്റിയിൽ ഭസ്മക്കുറിവരച്ചു. ഒച്ചയും ബഹളവും കേട്ടിട്ടാവും കേരളേട്ടന്റെ പേരക്കുട്ടികളും മറ്റും ചുറ്റും കൂടി. അതിനെക്കുറിച്ച് ഞങ്ങൾ പറഞ്ഞിരിക്കുമ്പോഴാണ് പേരക്കുട്ടിയുടെ കയ്യിൽ ഒരു ടവ്വൽ കണ്ടത്. മുരളിയേട്ടൻ അത് വാങ്ങി. 'ഞാനൊരു സൂത്രപ്പണി കാണിച്ചു തരട്ടെ'യെന്നു പറഞ്ഞ് ടവലിന്റെ രണ്ടു എതിർമൂലയിലും പിടിച്ച് വട്ടത്തിൽ കറക്കി ഒരുവടിപോലെയാക്കിയിട്ട് നടുക്കായി ഒരു കെട്ടുമിട്ടു. എന്നിട്ടത് ഉള്ളംകൈയ്യിൽ വച്ച് എല്ലാവരേയും കാണിച്ചിട്ട് പൊതിഞ്ഞു പിടിച്ചു. 'ഒരു ടവലെടുത്ത് തന്റെ കൈക്ക് മുകളിലിടാൻ പറഞ്ഞു.' ഞാൻ പോക്കറ്റിൽ നിന്നും ടവൽ എടുക്കുന്നതിനുംമുമ്പേ സുകന്യാജി കയ്യിലിരുന്ന ടവൽ വിടർത്തി മുരളിയേട്ടന്റെ കയ്യുടെ മുകളിലൂടെയിട്ടു. ഇപ്പോൾ കൈപ്പത്തി കാണാൻ വയ്യ. ആ കൈപ്പത്തി അനക്കുകയും വിറപ്പിക്കുകയും മറ്റും ചെയ്ത് കൂട്ടത്തിൽ ഓം.. ക്രീം ക്രേം ക്രൂ ...മുതലായ മന്ത്രങ്ങളും...! കുട്ടികൾ കുറച്ചു ഭയപ്പാടോടെ രണ്ടടി പിറകിലോട്ട് മാറി. പിന്നെ കൈ പതുക്കെ തുറക്കുമ്പോൾ കൈക്കുള്ളിൽ ഒരു പിടച്ചിൽ. മുരളിയേട്ടൻ മുറുകെ പിടിക്കുന്നതുകണ്ടു. വീണ്ടും തുറന്നപ്പോൾ കൈക്കുള്ളിൽ സുന്ദരിയായ വെളുത്ത ഒരു കുഞ്ഞു പ്രാവ്...!! ഞങ്ങളെല്ലാം അത്ഭുതം കൊണ്ട് വാ പൊളിച്ചിരുന്നു പോയി. കുട്ടികൾ കയ്യടിച്ച് തുള്ളിച്ചാടി. കുട്ടികളതിനെ തൊട്ടു നോക്കുന്നുണ്ടായിരുന്നു. നിലത്തു വീണ ടവലെടുത്ത് നീലത്താമര സുകന്യാജിയുടെ കയ്യിൽ കൊടുത്തു. ബാക്കിയുള്ളവർ കയ്യടിച്ച് മുരളിയേട്ടനെ പ്രോത്സാഹിപ്പിച്ചു. കുറച്ചു കഴിഞ്ഞ് തുറന്നിട്ടിരുന്ന ജനലഴിക്കുള്ളിലൂടെ പ്രാവിനെ തുറന്നു വിട്ടു. അതെവിടേക്കോ പറന്നു പോയി. കുട്ടികൾ സങ്കടത്തോടെ മുറ്റത്തിറങ്ങി പ്രാവിനെ അന്വേഷിച്ചു നടന്നു. രസകരമായി നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. ചായ കുടിച്ചിരിക്കുമ്പോഴാണ് ബ്ലോഗിന്റെ തകർച്ചയെക്കുറിച്ച് ഞങ്ങൾ സംസാരിച്ചത്. എല്ലാവരും മുഖപുസ്തകത്തിൽ ചേക്കേറിയത് കാരണം ബ്ലോഗ്ഗെഴുത്ത് വളരെ കുറഞ്ഞുവെന്ന് ഞങ്ങൾ പറയുമ്പോൾ മുരളിയേട്ടൻ അതിനെയെതിർത്തു. അമേരിക്കയിലും യൂറോപ്പിലും ബ്ലോഗ് ഇപ്പോഴും സജീവമാണന്ന് വാദിച്ചു. പിന്നീട് ബ്ലോഗ് മീറ്റിംഗുകളെക്കുറിച്ചായി സംസാരം. ഇപ്പോൾ ഇത്തരം മീറ്റിംഗുകൾ ആരും നടത്താൻ മുന്നിട്ടിറങ്ങാത്തതിന്റെ കാരണം ഭാരിച്ച ചിലവുകൾ തന്നെ. വെറുതെ എന്തിനാണ് ഒരു വയ്യാവേലിയെടുത്ത് തലയിൽവക്കുന്നതെന്ന് ചിന്തിക്കുന്നു. അതിന്റെ കുറ്റവും കുറവും കണ്ടെത്തി ചീത്തവിളിക്കാൻ മറ്റൊരു കൂട്ടർ. അങ്ങനെ സമയം ഉച്ചയോടടുത്തു. ഊണുകഴിക്കാനായി ഡൈനിംഗ് ഹാളിലേക്ക് ഞങ്ങൾ നീങ്ങി. എല്ലാ വിഭവങ്ങളോടെ ഒരു ഗംഭീരസദ്യ തന്നെയായിരുന്നു കേരളേട്ടൻ വിളമ്പിയത്. സ്ഥലക്കുറവ് കാരണം ആദ്യം ഞങ്ങൾ വിരുന്നുകാർക്ക് വിളമ്പി. പക്ഷേ, സദ്യ കേരളേട്ടന്റെ വീട്ടിലാണെങ്കിലും 'കേരളേട്ടന്റൊപ്പമല്ലാതെ ഞങ്ങൾക്കെന്തു സദ്യ.' അതു കൊണ്ട് കേരളേട്ടനേയും ഒപ്പമിരുത്തി. അവസാനം രണ്ടു തരം പായസവും. എല്ലാം കഴിഞ്ഞ് മധുരമായ ആലസ്യത്തോടെ വീണ്ടും ഞങ്ങൾ ഹാളിലെത്തി. ബ്ലോഗ് ചർച്ച വീണ്ടും ആരംഭിക്കാൻ താത്പര്യമില്ലായിരുന്നു. ആകെയൊരു ആലസ്യം. മുരളിയേട്ടൻ എന്റെ മുഖത്തേക്ക് നോക്കി വായ് പൊളിച്ചു. 'ഒരു സദ്യ കഴിഞ്ഞാൽ ഒരു മയക്കം പതിവാത്രെ ..!' ഞാൻ പറഞ്ഞു. " പോകും വഴി കാറിലിരുന്ന് ഉറങ്ങിക്കോ...." അതിലാശാൻ വീണു. സംഗതിയിങ്ങനെയൊക്കെ ആണെങ്കിലും കുട്ടികൾ മുരളിയേട്ടന്റെ അടുത്തു നിന്നും മാറുന്നുണ്ടായിരുന്നില്ല. കുട്ടികളെ കയ്യിലെടുക്കാൻ മാജിക്കിനോളം വേറെന്തുണ്ട് വിദ്യ. ഇതിനിടക്ക് 'നമുക്ക് ഉടനെ വിട്ടാലൊ...' ന്ന് വിനുവേട്ടൻ കണ്ണുകൊണ്ട് സംസാരിച്ചു. അപ്പോഴേക്കും കേരളേട്ടന്റെ മക്കളും ഊണുകഴിഞ്ഞെഴുന്നേറ്റു. "എന്നാൽപ്പിന്നെ ഞങ്ങളങ്ങോട്ട് നീങ്ങ്യാലോ കേരളേട്ടാ...?" മുരളിയേട്ടൻ നിവർന്നിരിന്ന് കൈരണ്ടും മുകളിലേക്കുയർത്തി വായ് പൊളിച്ചൊന്നു കൂട്ടിയിട്ട് അസ്പഷ്ടമായി പറഞ്ഞത് ഞാനും സപ്പോർട്ട് ചെയ്തു. " പാലക്കാട് മുതൽ അങ്ങ് എറണാകുളം വരെ എത്തേണ്ടതാ ... " കേട്ടതും സ്ത്രീകൾ രണ്ടു പേരും എഴുന്നേറ്റ് ഞങ്ങളൊന്ന് ഫ്രഷായിട്ട് വരാമെന്ന് പറഞ്ഞ് അകത്തേക്ക് നടന്നു. ഞങ്ങൾ പിന്നെയും ബ്ലോഗ് മീറ്റിനെക്കുറിച്ചും ഇതുവരെ നടന്ന ബ്ലോഗ് മീറ്റിനെല്ലാം പങ്കെടുത്തതിനെക്കുറിച്ചും ചുമ്മാ പറഞ്ഞു കൊണ്ടിരുന്നു. ഇതിനിടക്ക് ബാത്ത് റൂം നോക്കി നീങ്ങിയ സ്ത്രീകൾക്ക് 'ദേ ആ നേരെ കാണുന്നതാ' ന്ന് പറഞ്ഞു കൊടുത്തത് കേരളേട്ടന്റെ ഭാര്യയാണ്. ആദ്യം നീലത്താമരയെ വിട്ടിട്ട് സുകന്യാജി അവിടെനിന്ന് അവരുമായി സംസാരിച്ചുകൊണ്ടു നിന്നു. നീലത്താമര നേരെ നടന്ന് പറഞ്ഞ മുറിയുടെ വാതിൽ പതുക്കെ തുറന്നു. ഇടനാഴിയിൽ വെളിച്ചം നന്നേ കുറവാണ്. അകം കൂറ്റാക്കൂറ്റിരിട്ട് . കൈകൊണ്ട് തടവി ലൈറ്റിന്റെ സുച്ചിനായി പരതി. ഒന്നിലും കൈ തടഞ്ഞില്ല. പുറത്തേക്കുളള ഒരു ജനാലപോലുമുണ്ടായിരുന്നില്ല. ഒരു തുള്ളി വെളിച്ചം ലവലേശം കാണാനില്ല. കുറച്ചു കഴിഞ്ഞതും എതിർ മൂലയിൽ ഒരു വെളുത്ത വാഷ്ബേസിന്റെ രൂപം തെളിഞ്ഞു തെളിഞ്ഞു വരുന്നത് നീലത്താമരക്ക് സന്തോഷം നൽകി. ഇനി കുഴപ്പമില്ല, കയ്യെത്തിച്ച് വാഷ്ബേസിനിൽ പിടിക്കാനായി ഒരു കാൽ അകത്തേക്ക് വച്ചതും മനസ്സിലായി താഴെ നിലം അവിടെങ്ങുമില്ലെന്ന്. അത് അതുക്കും താഴെയാണെന്ന് തിരിച്ചറിഞ്ഞതും കൈയ്യിന്റേയും കാലിന്റേയും പിടിയുമയഞ്ഞതും മുന്നോട്ട് ഏതോ കീഴ്ക്കാംതൂക്കായ കുഴിയിലേക്കു മുന്നുകുത്തിപോയതും, പോണവഴിയിൽ കണ്ട പിടിവള്ളിയിൽ കയറിപ്പിടിച്ചതും 'അമ്മേ' യെന്ന മൂലമന്ത്രം പുറത്തുചാടിയതും മാത്രം ഓർമ്മയുണ്ട്...! ഒരു നിമിഷം .. ഒരു വിധം തപ്പിപ്പിടഞ്ഞെഴുന്നേറ്റപ്പോഴേക്കും കണ്ണുകൾക്ക് ഒരുവിധം കാഴ്ച്ച കിട്ടിയിരുന്നു. മാത്രമല്ല, മൂലമന്ത്രം കേട്ടാൽ ഓടിവരാത്തവരുണ്ടാകുമോ. സുകന്യാജിയും കേരളേട്ടന്റെ ഭാര്യയും ഓടിയെത്തി. കുഴിയിലേക്ക് പോണപോക്കിന് നീട്ടിയ കൈയ്യിൽ കിട്ടിയത് വാഷ്ബേസിന്റെ ഒരു മൂലയാണ്. അത് ഭാഗ്യമായി. അതുകൊണ്ട് ഒരുമയത്തിലേ താഴെ വീണുള്ളു. മുട്ടുകാലു മാത്രം നിലത്ത് ചെറുതായി ഉരസി. സംഭവം ഞങ്ങളിരിക്കുന്ന സ്ഥലത്ത് എത്തിയതും വിനുവേട്ടന്റെ മുഖം വിവർണ്ണമായി. ഞാനും ശരിക്കും ഞെട്ടി. ഞങ്ങളെഴുന്നേറ്റ് അകത്തേക്ക് പോകാനായി തിരിഞ്ഞതും അവർ ഇടനാഴിയിലൂടെ നടന്നു വരുന്നത്‌ കണ്ടു. വളിച്ചതെങ്കിലും ചിരിച്ചമുഖത്തോടെയുള്ള നീലത്താമരയുടെ കടന്നു വരവ് വിനുവേട്ടനു കൊടുത്ത ആശ്വാസം ചെറുതല്ല. നീലത്താമര കസേരയിലിരുന്ന് ആശ്വാസപൂർവ്വം പാഞ്ഞു. ''എനിക്ക് കുഴപ്പോന്നൂല്യാ... കുഴപ്പോന്നൂല്യ ..." ഞങ്ങളെല്ലാം ചുറ്റുകൂടി നിൽക്കുന്നുണ്ട്. വിനുവേട്ടൻ പരിഭ്രാന്ത്രിയോടെ ചോദിച്ചു. "ഹോസ്പ്പിറ്റലിൽ പോണോ...?" ഞാൻ പറഞ്ഞു. "വിനുവേട്ടാ... നമ്മൾ പോണവഴി ഏതെങ്കിലും ഹോസ്പ്പിറ്റലിൽ കയറാം... " " അതേ ... അതായിരിക്കും നല്ലത്. ഒരു സംശയം വച്ചോണ്ടിരിക്കണ്ട..." കേരളേട്ടൻ അതുകൂടി പറഞ്ഞതോടെ പോകാൻ തന്നെ തീരുമാനിച്ചു. നീലത്താമരയുടെ കാര്യത്തിൽ ഞങ്ങളെല്ലാം ഇത്രയേറെ പേടിക്കാൻ ഒരു കാരണമുണ്ടായിരുന്നു. നീലത്താമരയുടെ ജീവിതം നമ്മളേപ്പോലെ ആയിരുന്നില്ല. കുറേയേറെ വർഷങ്ങളായി അവരുടെ ഹൃദയം ചലിക്കുന്നത് 'പേസ്മേക്കറി' ലൂടെയായിരുന്നു. പെട്ടെന്നുണ്ടായ ഈ ആഘാതം കാരണം അതിന്റെ പ്രവർത്തനത്തിൽ വല്ലവ്യതിയാനവും സംഭവിക്കുമോയെന്ന പേടിയായിരുന്നു ഞങ്ങൾക്ക്. ഭാഗ്യവശാൽ പേസ് മേക്കറിനൊന്നാന്നും സംഭവിച്ചില്ല. ശരീരത്തിനകത്ത് ഉറപ്പിച്ചിരിക്കുന്നതുകൊണ്ട് ചെറിയ ഷേക്കൊന്നും പ്രശ്നമായിരിക്കില്ല. കേരളേട്ടന്റെ വീട്ടിൽ വച്ചായതോണ്ട് പുള്ളിക്കാരനത് വലിയ വിഷമമായി. സദ്യ കഴിഞ്ഞൊരു ആലസ്യം കാണുന്നില്ലേ...? ഞാൻ, വിനുവേട്ടൻ, നീലത്താമര, സുകന്യാജി, ഞങ്ങളെല്ലാം പോകാനായി എഴുന്നേറ്റു. അപ്പഴേക്കും ചായയെത്തി. ഒരു പത്തു മിനിട്ടുകൂടി ചായക്കായിരുന്നിട്ട് എഴുന്നേറ്റ് പുറത്തേക്ക് നടന്നു. മുറ്റത്തെത്തിയതും കുട്ടികൾ രണ്ടും മുരളിയേട്ടനെ പൊതിഞ്ഞു. ആരുടേയോ കയ്യിലിരുന്ന ഒരു പത്തു രൂപാ പരസ്പ്പരം തട്ടിപ്പറിച്ച് കളിക്കുകയായിരുന്നു കുട്ടികൾ. മുരളിയേട്ടൻ അവരെ തടുത്തു നിറുത്തി. ആ പത്തു രൂപ വാങ്ങിച്ചെടുത്ത് ഇടതു കൈയ്യുടെ ഉള്ളം കയ്യിലിട്ട് തിരുമ്മിക്കൂട്ടി ഒരു കുഞ്ഞു പരുവത്തിലാക്കി വലത്തേക്കൈയുടെ ഉള്ളംകൈയിലേക്ക് മാറ്റി. പിന്നെ രണ്ടു കൈകൊണ്ടും കൂട്ടിത്തിരുമ്മി ചുണ്ടിനോട് ചേർത്ത് വച്ച് എന്തെക്കെയോ മന്ത്രോച്ചാരണങ്ങളുടെ ഉരുക്കഴിച്ചു. 'ഓം ഭൂ. ചാമുണ്ടീശ്വരീ.. ഓ.. ക്രാം .... ക്രീം .. ക്രേം ക്രൂം ... വീണ്ടും ചുണ്ടോട് ചേർത്ത് വച്ച് അസ്പഷ്ട്ടമായ മന്ത്രോച്ചാരണത്തിനിടക്ക് കൈകൾ കൂട്ടിത്തിരുമ്മി തിരുമ്മി ... .. വിരലുകൾക്കിടയിൽ നിന്ന് ഒരു കടലാസ് നീണ്ടു നീണ്ടു വരുന്നുണ്ടായിരുന്നു. ഒരു കുട്ടിയേക്കൊണ്ട് ആ കടലാസ് വലിച്ച് എടുപ്പിച്ചു. ''ഹായ്.. നൂറു രൂപാ ...!" തൊട്ടുപിന്നാലെ ദേ വരുന്നു മറ്റൊരെണ്ണം. അടുത്ത കുട്ടിക്കും കിട്ടി നൂറു രൂപാ നോട്ട് ഒരെണ്ണം. അവരതും കൊണ്ട് അകത്തേക്ക് പാഞ്ഞു. ഞങ്ങളെല്ലാം വട്ടം കൂടി നിന്ന് കയ്യടിച്ച് മുരളിയേട്ടനെ പ്രോൽസാഹിപ്പിച്ചു. "എന്നാൽപ്പിന്നെ ഒരു ഫോട്ടോ കൂടിയായാലൊ..." ഞാൻ മോബൈലെടുത്ത് നീട്ടി. മുരളിയേട്ടൻ ചാടി വാങ്ങി നീങ്ങി നിന്ന് ക്ലിക്കി. ഒരഞ്ചാറു ക്ലിക്ക് . കേരളേട്ടൻ, ഞാൻ, സുകന്യാജി, നീലത്താമര, വിനുവേട്ടൻ. ഞാൻ, വിനുവേട്ടൻ, മുരളിയേട്ടൻ. കേരളേട്ടൻ. പിന്നെ ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. ഇനി സുകന്യാജിയെ പാലക്കാട്ടിറക്കിയിട്ട് വേണം ഞങ്ങൾക്ക് പോകാൻ .. കഥ തുടരും ... Posted by വീകെ at 9.9.18 16 comments: Thursday, 2 August 2018 പേരിടാത്ത കഥ. കഥ ഇതു വരെ ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കാണുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. കഥ തുടരുന്നു. കേരളേട്ടനെത്തേടി.... 'ഒരു കാറുവാങ്ങുവാനുള്ള തീരുമാനം അവളെ പുളകം കൊള്ളിച്ചു. പിന്നെ എന്നും മുഖത്ത് സന്തോഷം മാത്രമേ കാണാനുണ്ടായിരുന്നുള്ളു. ഞങ്ങൾ മൂന്നു പേരുംകൂടി പോയാണ് കാറ് ബുക്ക് ചെയ്തത്. മാരുതി ആൾട്ടോയാണ് ഇഷ്ടപ്പെട്ടത്. ഒരു മാസം കഴിഞ്ഞാലെ വണ്ടി കിട്ടുകയുള്ളു. അതിനുമുമ്പ് എനിക്കും മോനും ലൈസൻസ് ഉണ്ടായിരുന്നെങ്കിലും ഓടിച്ചുള്ള പരിചയം വളരെ കമ്മിയായിരുന്നു. അതിനായി ഞങ്ങളെ പഠിപ്പിച്ച ഡ്രൈവറുമായി ഉച്ചകഴിഞ്ഞ് കറങ്ങാൻ പോകും. ആ ഒരു മാസം ഏതാനും ദിവസത്തെ ഓരോ മണിക്കൂർ ഓട്ടം കൊണ്ട് ഒരു വിധം പരിചയം കൈവന്നു.' ശേഖരേട്ടൻ ഒന്നു നിറുത്തിയിട്ട് ഞങ്ങളെ നോക്കി. അദ്ദേഹം വളരെ ക്ഷീണിതനാണെന്ന് തോന്നി. വിനുവേട്ടൻ ഉടനെ വാച്ചിൽ നോക്കി ചാടിയെഴുന്നേറ്റിട്ടു പറഞ്ഞു. " ഇനിയും ഞാൻ നിന്നാൽ ശരിയാകില്ല." ഉടനെ ബിലാത്തിമുരളിച്ചേട്ടനും പറഞ്ഞു. '' ബാക്കി നാളെയാക്കാം. നിങ്ങള് രണ്ടുപേരും ഈ ലോഡ്ജിൽത്തന്നെ കിടന്നുറങ്ങ്.." അന്നേരം ഞാൻ പറഞ്ഞു. "അല്ല വിനുവേട്ടാ, കേരളേട്ടനോട് ഇന്നു ചെല്ലാമന്നു പറഞ്ഞിട്ട് നാളെക്കാക്കിയില്ലെ. അപ്പൊ നാളെ പോകണ്ടേ...?" ഞാനും വിനുവേട്ടനും മുരളിച്ചേട്ടനും പരസ്പ്പരം നോക്കി, അതു ശരിയാണല്ലോയെന്ന മട്ടിൽ. ഒരു നിമിഷത്തിനു ശേഷം ഞാൻ പറഞ്ഞു. ''വിനുവേട്ടാ, ആദ്യം കേരളേട്ടനെ വിളിച്ച് പുള്ളിക്കാരൻ നാളെ ഫ്രീയാണോയെന്ന് ചോദിക്ക്. അതറിഞ്ഞിട്ട് ബാക്കി തീരുമാനിക്കാം... " കേരളേട്ടന് നാളെ പ്രത്യേകിച്ച് പരിപാടിയൊന്നുമില്ലന്നറിഞ്ഞതോടെ ഞങ്ങൾ ചെല്ലുമെന്നറിയിച്ചു. കാലത്ത് ഒൻപത് മണിക്ക് എത്താമെന്ന് പറഞ്ഞ് വിനുവേട്ടനും മുരളിയേട്ടനും പുറത്തിറങ്ങി. ആവശ്യമായ ഭക്ഷണമൊക്കെ ഉള്ളിലുണ്ടായതുകൊണ്ട് നേരത്തെ കിടന്ന് ഉറങ്ങിക്കളയാമെന്ന് തീരുമാനിച്ചു . ഉറങ്ങാൻ കിടക്കാൻ തുടങ്ങുമ്പോഴാണ് പല കാര്യങ്ങളും പൊന്തി വന്നത്. ആവശ്യമായ വസ്ത്രങ്ങളൊന്നും തന്നെ ഞങ്ങൾക്കുണ്ടായിരുന്നില്ല. ഉടനെ തന്നെ പുറത്തിറങ്ങി അത്യാവശ്യം വേണ്ടതു മാത്രം വാങ്ങി വന്നു. ഞാൻ കൊണ്ടു വന്നിരുന്നതിൽ കൂടുതൽ കരുതിയിരുന്നത് ശേഖരേട്ടനു കൊടുത്തിരുന്നതുകൊണ്ട് എനിക്കും നാളെ പോകാനായി ഒരു ഷർട്ടും കൂടി വാങ്ങി. ഞങ്ങൾ ഒരു കട്ടിലിൽ അടുത്തടുത്തു കിടക്കുമ്പോൾ പണ്ട് ബഹ്റിനിലെ മുറിയിൽ ഇതുപോലെ കിടന്നത് ഓർമ്മ വന്നു. അതിനെക്കുറിച്ച് ഞങ്ങൾ കുറച്ചു നേരം സംസാരിച്ചുകൊണ്ടു കിടന്നു. രാജേട്ടനേയും വർഗ്ഗീസേട്ടനേയും മറ്റും ഞങ്ങൾ സംഭാഷണത്തിൽ ഓർമ്മിപ്പിച്ചു.. അപ്പോഴും എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നത് ശേഖരേട്ടന്റെ ഈ പതനത്തെക്കുറിച്ചായിരുന്നു. അത് ഞാൻ സൂചിപ്പിക്കുകയും ചെയ്തു. "എന്നാലും ശേഖരേട്ടനെ ഇങ്ങനെ കാണേണ്ടി വന്നത്... ഇങ്ങനെയൊരവസ്ഥയിലേക്ക് തള്ളിവിട്ടത്..." "എല്ലാം വിധിയെന്നു മാത്രമെ പറയാനുള്ളു. ആരേയും കുറ്റപ്പെടുത്താനില്ല.'' ''എന്തായാലും ബാക്കി നാളെ പറഞ്ഞാൽ മതി. അല്ലെങ്കിൽ എനിക്ക് ഒറ്റക്ക് താങ്ങാൻ കഴിഞ്ഞെന്നു വരില്ല..." പിറ്റേന്ന് കാലത്ത് ശേഖരേട്ടനെ മുറിയിൽത്തന്നെ ഇരുത്തി വൈകുന്നേരം ഞങ്ങൾ തിരിച്ചു വരുമ്പോൾ കാണാമെന്നു പറഞ്ഞ് കേരളേട്ടനെ കാണാനായി യാത്ര തിരിച്ചു. ഞാനും ശേഖരേട്ടനും കൂടി കാലത്തെ തന്നെ പ്രാതൽ കഴിച്ചതായിരുന്നു. വിനുവേട്ടനും മറ്റും പ്രാതൽ കഴിക്കാതെയാണ് വന്നത്. അതുകൊണ്ട് പോകുംവഴി മുരളിയേട്ടന്റെ പരിചയക്കാരന്റെ ഹോട്ടലിൽ കയറി. ഞാനും ഒരു മസാലദോശ കൂടി കഴിച്ചതോടെ വയറ് ഫുള്ളായി. അവിടെ വച്ച് ഒരു ഫോട്ടോ ഷൂട്ട് ആവാമെന്നു തോന്നി. വിനുവേട്ടൻ, സ്വന്തം ഭാര്യയും ബ്ലോഗിണിയുമായ നീലത്താമര, ബിലാത്തി മുരളിയേട്ടൻ പിന്നെ ഞാനും മാത്രമാണ് വിനുവേട്ടന്റെ പുതിയ 'ബ്രസ്സ'യിൽ യാത്ര തിരിക്കുന്നത്. പോകുന്നവഴി കേരളേട്ടനെ വിളിച്ച് ഞങ്ങൾ പുറപ്പെട്ട കാര്യം അറിയിച്ചു. അന്നേരം നമുക്ക് പുതിയ ഒരു ഗസ്റ്റുകൂടിയുണ്ടന്നും നമ്മുടെ പഴയ ബ്ലോഗിണിയാണെന്നും പറഞ്ഞു. ഇവിടെ വരുമ്പോൾ പരിചയപ്പെടുത്താമെന്നും കേരളേട്ടൻ പറഞ്ഞു. അതൊരു സസ്പൻസ് ആക്കി നിറുത്തിക്കളഞ്ഞു കേരളേട്ടൻ. പിന്നീട് അതാരാണെന്ന ചിന്തയായി ഞങ്ങൾക്ക്. ഞങ്ങൾ നാലുപേരും തല ചൂടാക്കിയെങ്കിലും പറ്റിയ ഒരാളുടെ പേരു കിട്ടിയില്ല. പാലക്കാട്ടുഭാഗത്തുള്ള ഒരു ബ്ലോഗിണിയുടെ പേരും ഓർമ്മയിൽ വന്നില്ല. "ങാ... ഏതായാലും നമ്മൾ കാണാൻ പോവുകയല്ലെ, അപ്പൊക്കാണാം." മുരളിയേട്ടൻ പറഞ്ഞവസാനിപ്പിച്ചു. ഞാൻ ചോദിച്ചു. " വിനുവേട്ടാ, നമ്മൾക്ക് കുതിരാൻ വഴി പോയാലൊ.. ആ പുതിയ തുരങ്കത്തിന്റെടുത്തു കൂടി...'' " ഇപ്പോൾ നമ്മൾ കുറച്ചിങ്ങ്ട് പോന്നു. ഞാൻ ഷൊർണൂർ - ഒറ്റപ്പാലം വഴിയാതിരിച്ചത്. അതിനു കുഴപ്പമില്ല, തിരിച്ചു വരുമ്പോൾ പാലക്കാട് കുതിരാൻ വഴി വരാം.. പോരെ... ?" വഴിയരികിലെ കാഴ്ചകൾ കണ്ട് പോകുമ്പോഴാണ് വിനുവേട്ടൻ ശേഖരേട്ടന്റെ കാര്യം എടുത്തിട്ടത്. "ശേഖരേട്ടൻ വല്ലതും പറഞ്ഞോ പിന്നെ. " ഞാൻ പറഞ്ഞു. "ശേഖരേട്ടൻ ഒന്നും പറഞ്ഞില്ല. തന്നേമല്ല, എന്തോ കാര്യമായ ഒന്ന് സംഭവിച്ചിട്ടുണ്ട്. അത് ഒരു ദുരന്തമാണെങ്കിൽ ഒറ്റക്ക് എനിക്കത് സഹിക്കാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് നിങ്ങൾകൂടി കൂടെയുള്ളപ്പോൾ പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. " അതു കേട്ട് മുരളിയേട്ടൻ പറഞ്ഞു. ''ഞാനും അതുതന്നെയാ സംശയിച്ചത്. പുതിയ കാറ് വാങ്ങണ കാര്യം പറഞ്ഞിരുന്നല്ലൊ. അതുമായി ബന്ധപ്പെട്ട ഒരപകടമായിരിക്കാം കാരണം.. " " ങും... ശരിയായിരിക്കും. .. " വിനുവേട്ടനും കൂടി അതംഗീകരിച്ചതോടെ ആ ചർച്ച അവിടെ നിന്നെങ്കിലും ഞാൻ ചോദിച്ചു. " മുരളിയേട്ടാ, തൃശ്ശൂർ ടൗണിൽ എവിടേങ്കിലും ഒരു പെട്ടിക്കട കണ്ടെത്താൻ പറ്റോ...? ഒരു ചെറിയത് മതി..... " " എന്തിനാ ... ശേഖരേട്ടന് കടയിട്ടു കൊടുക്കാനാ...?'' ''ങൂ.... ഇനി നാട്ടിലേക്ക് പുള്ളി വരുമെന്നു തോന്നുന്നില്ല. കുറഞ്ഞ മുതൽ മുടക്കിൽ ഒരു വരുമാനമാർഗ്ഗം കണ്ടെത്തിക്കൊടുക്കണം. ഞാനുദ്ദേശിക്കുന്നത് കുറച്ചു ലോട്ടറി ടിക്കറ്റ് വാങ്ങിക്കൊടുക്കാം. പുള്ളീടെ ഒരാൾടെ ചിലവിന്റെ കാര്യമല്ലെയുള്ളു... " "അത് നല്ല ഐഡിയായാണ്. പെട്ടിക്കട നമുക്ക് നോക്കാം. ഇല്ലെങ്കിൽ ഒരു കടവരാന്തയിൽ ഒരു സ്കൂളിട്ടിരിക്കാൻ സ്ഥലം കിട്ടിയാലും മതീല്ലൊ." " മതി... അതായാലും മതി." "അത് ഞാനേറ്റു. അപ്പൊ ആ പ്രശ്നം സോൾവ്ട്..." ഏതാണ്ട് 11 മണിയായപ്പോഴാണ് കേരളേട്ടന്റെ ഫോൺ വന്നത്. എവിടെവരെ എത്തിയെന്നറിയാൻ വിളിച്ചതാണ്. ഞങ്ങൾ പറളി എത്താറായിയെന്നറിയിച്ചു. അപ്പോൾ കേരളേട്ടൻ പറഞ്ഞു. "എങ്കിൽ നിങ്ങൾ ഹൈവേയിൽ നിന്ന് പറളിയിലേക്ക് തിരിയുന്ന ജംഗ്ഷനിൽ നമ്മുടെ ഇന്നത്തെ ഗസ്റ്റ് ബ്ലോഗിണി നിൽപ്പുണ്ട്. അവരെക്കൂടി കൂട്ടാൻ വണ്ടിയിൽ സ്ഥലമുണ്ടാകോ...?" " സ്ഥലമുണ്ട്.. ഒരാളല്ലേയുള്ളു. ?" "അതെയതെ.. അവർ മാത്രമേയുള്ളു. " " അവരെ എങ്ങനെയാ തിരിച്ചറിയുന്നത്.....?" എന്റെ കയ്യിൽ നിന്നും ഫോൺ മുരളിയേട്ടൻ പിടിച്ചു വാങ്ങിയിട്ടു പറഞ്ഞു. "ങാ.. പറ കേരളേട്ടാ. ഞാൻ മുരളിയാ .. അവരുടെ പേരെന്താ...?" " നിങ്ങളറിയും. നമ്മുടെ സുകന്യാജിയാ ...!" "ഓഹോ.. ഹൊ... എനിക്കറിയാം. പറളിയിലേക്ക് തിരിയുന്ന ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ നിൽപ്പുണ്ടന്ന് ഞാൻ കുറച്ചു മുൻപ് വിളിച്ചപ്പോൾ പറഞ്ഞിരുന്നു" "ശരി ശരി. ഞങ്ങൾ കണ്ടെത്തിക്കോളാം.. കേരളേട്ടൻ ഫോൺ വച്ചോ ..." "പിന്നേ... പറളി റെയിൽവേ സ്റ്റേഷന്റെ അടുത്ത് എന്റെ മോൻ നിൽപ്പുണ്ടാകും. നിങ്ങടെ കാറേതാ...?" "ബ്രെസ്സയാ... മെറൂൺകളർ. മാരുതി ബ്രസ്സാ ...." "ഓക്കെ...'' പിന്നെ അധികദൂരമില്ലായിരുന്നു. പറളി കവലയിലെ ബസ്റ്റോപ്പിൽ സാരിയുടുത്ത രണ്ടു സ്ത്രീകളേയുണ്ടായിരുന്നുള്ളു. ഒന്ന് ഒരു തടിച്ച സ്ത്രീയായിരുന്നു. മറ്റൊന്ന് ഒരു അച്ചിങ്ങ പരുവത്തിൽ ഒരെണ്ണം. ഏയ്... അതാവില്ല. ഒരു ബ്ലോഗിണിയെന്നൊക്കെ പറഞ്ഞാൽ ഒരിത്തിരി വണ്ണമൊക്കെ കാണുമെന്ന് ഞാനോർത്തു. അതിലാരായിരിക്കുമെന്ന് ചിന്തിച്ച് ഓരം ചേർന്ന് വണ്ടി നിറുത്തുമ്പോഴേക്കും മുരളിയേട്ടനും വിനുവേട്ടനും, ഫേസ് ബുക്ക് പ്രൊഫൈൽ ചിത്രം വച്ച് ആളെ തിരിച്ചറിഞ്ഞു കഴിഞ്ഞിരിന്നു. അതിനു മുന്നേ തന്നെ മെറൂൺ കളർ മാരുതി ബ്രസ്സ കണ്ട്, ആ 'അച്ചിങ്ങ പരുവം' സ്റ്റോപ്പിൽ നിന്നും ചാടിയിറങ്ങിയിരുന്നു. തൊട്ടു മുന്നേ കേരളേട്ടൻ വിളിച്ചു പറഞ്ഞു കാണുമെന്ന് ഊഹിച്ചു. ബാക്ക് ഡോർ തുറന്നു കൊടുത്ത് ഞാൻ നീങ്ങിയിരുന്നു. അച്ചിങ്ങാജി ഡോറിൽ പിടിച്ച് കുനിഞ്ഞ് അകത്തേക്ക് നോക്കി ചിരിച്ചു. ഞങ്ങള് തന്നെയല്ലേയെന്ന് ഒരു സംശയഭാവം. മുരളിയേട്ടൻ പറഞ്ഞു. " സുകന്യാജീ... കേറിക്കോ... " ഡ്രൈവർ സീറ്റിലിരുന്ന് വിനുവേട്ടനും വിളിച്ചു. " സുകന്യാജി... ഞങ്ങള് തന്നാ..." വാതിലടഞ്ഞതും ഞങ്ങൾ സ്വയം പരിചയപ്പെടുത്തി. സുകന്യാജി പാഞ്ഞു. " കേരളേട്ടൻ പറഞ്ഞിരുന്നു എല്ലാവരേയും പറ്റി. എന്നാലും നമ്മളെല്ലാവരും നല്ല പരിചയമുള്ളവർ തന്നെ. ദിവസവും മുഖപുസ്തകത്തിൽ ചാറ്റുന്നതല്ലെ. പക്ഷേ, നേരിൽ കാണുന്നത് ഇപ്പോഴല്ലെ. അതാ ഞാൻ സൂക്ഷിച്ചു നോക്കിയത്..." വീണ്ടും ഞങ്ങൾ വർത്തമാനം പറഞ്ഞ് യാത്ര തുടർന്നു. പറളി റെയിൽവേ സ്റ്റേഷന്റെ പുറകിൽ എത്തിയതും ബൈക്കുമായി കേരളേട്ടന്റെ മകൻ മുന്നിൽ നിന്ന് കൈ കൊണ്ട് ആംഗ്യം കാട്ടി 'എന്റെ പിന്നാലെ പോരൂ..' യെന്ന മട്ടിൽ. ഞങ്ങൾ അവിടന്ന് ഇടത്തോട്ടു തിരിഞ്ഞ്, ഇഷ്ടികക്കളത്തിന് മണ്ണെടുത്ത് കുഴിയായ പാടവരമ്പിലൂടെ കേരളേട്ടന്റെ മുറ്റത്ത് വണ്ടി നിറുത്തി ഇറങ്ങുമ്പോൾ കേരളേട്ടനും കൂട്ടുകാരനും ഇറങ്ങി വന്ന് കൈ തന്നു. " എല്ലാവരും കയറി വരൂ. അകത്തിരുന്നിട്ട് പരിചയപ്പെടാം ... " കേരളേട്ടൻ ചിരിച്ച മുഖത്തോടെ അകത്തേക്ക് ക്ഷണിച്ചു. കേരളേട്ടനു പിന്നാലെ ഞങ്ങൾ അകത്തു കയറി. തുടരും... - Posted by വീകെ at 2.8.18 10 comments: Labels: കേരളേട്ടനെത്തേടി... Tuesday, 3 July 2018 കഥ - പേരിട്ടിട്ടില്ല. കഥ ഇതു വരെ. ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കാണുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. സ്ത്രീധനം കൂടാതെ ഗൾഫ് കാരനായ ശേഖരേട്ടൻ വിവാഹം കഴിക്കുമ്പോൾ ഒരുപാട് സ്വപ്നങ്ങളുമായി കടന്നുവന്ന ഭാര്യ. അവളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ കഴിയാത്തതിൽ എന്നും കുറ്റപ്പെടുത്തുന്ന ഭാര്യയുടെ സ്വഭാവം ശേഖരേട്ടന്റെ ജീവിതം നരകതുല്യമാക്കുന്നു തുടർന്നു വായിക്കുക. 4 സ്വപ്ന സാക്ഷാത്ക്കാരം... കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ശേഖരേട്ടൻ പറഞ്ഞു. ' പുതിയ ഒരു വിസ കണ്ടെത്തുകയെന്നു പറഞ്ഞാൽ അത്ര ഈസിയല്ല. ഒന്നാമത് അവർ ചോദിക്കുന്ന പണം എന്നെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമായ കാര്യമായിരുന്നു അന്ന്. നമ്മുടെ സ്വന്തക്കാരെ കൊണ്ടു വരുമ്പോൾ അവന് ചേർന്ന ജോലിയും ശമ്പളവും ഉണ്ടാകണം. അങ്ങനൊരു ജോലിയോ അതിനായുള്ള പണമോ സംഘടിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ ജീവിതം തന്നെ ഒരു വഴിക്കായി നിൽക്കുമ്പോൾ ഞാനാരെ സഹായിക്കാനാ..' ശേഖരേട്ടൻ ഇത്രയും പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു.. "ശേഖരേട്ടന്റെ അളിയനു വേണ്ടി ഞാനും കൂട്ടുകാരും ഒത്തിരി ശ്രമിച്ചിരുന്നു. ഞങ്ങടെ വർഗ്ഗീസ് ചേട്ടൻ ഒരുരൂപ പോലും കൊടുക്കേണ്ടാത്ത വിസ ശരിയാക്കിത്തരാമെന്നു പറഞ്ഞതാ. ഏതു വിസയാന്നോ...'...? ആടു വിസ, ഒട്ടകവിസ എന്നൊക്കെപ്പറയുന്ന കൃഷിവിസക്ക് ഒരു രൂപ പോലും കൊടുക്കണ്ട. ടിക്കറ്റ് മാത്രം നമ്മളെടുത്താൽ മതി. പക്ഷേ, ഞങ്ങളാരും അതിനു സമ്മതിച്ചില്ല. വിസ കൊടുത്തില്ലെന്ന ഒരു കുറ്റമേ ഉണ്ടാകു. ആടുവിസക്ക് വരുന്നവൻ അനുഭവിക്കുന്ന ദുരിതം നമ്മൾ ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറമാണ്. " ഞാൻ പറഞ്ഞ് നിറുത്തിയതും വിനുവേട്ടൻ ചോദിച്ചു. ''എന്നിട്ട് അളിയനെ കൊണ്ടു വന്നിരുന്നോ എപ്പഴെങ്കിലും...?'' ശേഖരേട്ടൻ പറഞ്ഞു. 'എനിക്കതിനു കഴിഞ്ഞില്ല. ഫ്രീ വിസക്ക് ഒരു ലക്ഷത്തിനു മേൽ അറബിക്ക് കൊടുക്കണം. അതും ജോലിയൊന്നുമില്ല. വരുന്നവൻ കണ്ടുപിടിച്ചു കൊള്ളണം. പോലീസ് പിടിച്ചാൽ അകത്തും കിടക്കണം ഒരു കുറ്റവാളിയേപ്പോലെ നാട്ടിലേക്കും കയറ്റിവിടും. ആ സമയത്ത് ചിട്ടിയിലൊന്നും ചേർന്നിരുന്നില്ല ഞാൻ. പിന്നെ സമയം നന്നായപ്പോൾ, ചിട്ടിയൊക്കെ ഉള്ള സമയത്ത് അളിയനോട് ചോദിച്ചിരുന്നു പോരുന്നോയെന്ന്... അവനപ്പോഴേക്കും നാട്ടിൽ കെട്ടിടങ്ങൾ പെയിന്റടിക്കുന്നതിന്റെ കോൺട്രാക്ട് എടുത്ത് സ്വന്തമായി ഒരു സംരംഭം തുടങ്ങിയിരുന്നു. അതോടൊപ്പം അവനൊരു സ്കൂട്ടറും സ്വന്തമാക്കിയിരുന്നു. അവൻ സ്കൂട്ടറുമായി വീട്ടിൽ വരുമ്പോൾ സ്വന്തം പെങ്ങളുടെ മുഖം മങ്ങുന്നത് അസൂയ കൊണ്ടായിരുന്നു. ഗൾഫിൽ ജോലിയുള്ള എന്നേക്കാൾ മുമ്പ് അവൻ അത് സ്വന്തമാക്കിയതിലുള്ള അസൂയ. സ്വന്തം കൂടപ്പിറപ്പാണ് പുരോഗതിയിലേക്ക് കുതിക്കുന്നതെന്നത് അവൾക്ക് സന്തോഷമൊന്നും നൽകിയില്ല. എല്ലാം കഴിഞ്ഞ് ഒന്നും നേടാനാവാതെ ഞാൻ തിരിച്ചു വന്നത് അവളുടെ എല്ലാ മോഹങ്ങൾക്കും തിരിച്ചടിയായി. അങ്ങനെ വളരെ നിരാശയിലും സങ്കടത്തിലും അവളുടെ പീഡനത്തിലും സഹികെട്ടു കഴിയുമ്പോഴാണ് ഞങ്ങളുടെ മകന് ജോലി കിട്ടുന്നത്. അത് അവളുടെ പ്രതീക്ഷകളെ ആളിക്കത്തിച്ചു. ഞാൻ കാരണം അടിച്ചമർത്തേണ്ടി വന്ന സ്വപ്നങ്ങൾ വീണ്ടും വിരിയാൻ തുടങ്ങി. ആദ്യം മൂന്നു മാസം ട്രെയിനിംഗ് ആയിരുന്നു.അത് കഴിഞ്ഞ് നിയമനം കിട്ടി. ആദ്യം കിട്ടിയ ശബളം അവൻ എന്റെ കയ്യിൽ വച്ചു തന്നു. എനിക്കവനെയോർത്ത് അഭിമാനം തോന്നി. ഞാനത് അവനു തന്നെ തിരിച്ചു കൊടുത്തിട്ട് പറഞ്ഞു. "' നിന്നെ ഈ നിലയിലേക്ക് എത്തിച്ചത് അമ്മയാ. അഛന് അതിലൊരു പങ്കുമില്ല. അഛൻ ഒരു വിരുന്നുകാരൻ മാത്രമായിരുന്നു എന്നും. " അത് തടഞ്ഞിട്ടെന്നോണം അവന്റെ അമ്മ ഇടക്ക് കയറിപ്പറഞ്ഞു. "എന്തിനാ അങ്ങനെയൊക്കെ പറയണെ. അച്ഛൻ അഛന്റെ കടമയും അമ്മ അമ്മയുടെ കടമയും ചെയ്തു. അല്ലാതെ അഛനാ അമ്മയാന്നൊന്നും പറയണ്ട.'' "അതല്ലടി. ഞാൻ പറഞ്ഞു വന്നത്...." "വേണ്ട ഒന്നും പറയണ്ട. എനിക്ക് സങ്കടം വരുമ്പോൾ ഞാനെന്തെങ്കിലും ചേട്ടനെ വഴക്ക് പറഞ്ഞൂന്നല്ലാതെ എന്റെ ചേട്ടനെ ഞാനൊരിക്കലും മാറ്റി നിറുത്തിയിട്ടില്ല. നമ്മുടെ മക്കളുടെ മുന്നിൽ അവരുടെ അഛനെ ഒരിക്കലും വിലകുറച്ച് പറഞ്ഞിട്ടുമില്ല.'' "ങാ...ശരി ശരി. അതൊക്കെ എനിക്കറിയാം. അതൊക്കെ പോട്ടെ...." കൂടുതൽ കരച്ചിലും പിഴിച്ചിലിനും ഇടം കൊടുക്കാതെ ഞാൻ ഇടക്ക് കയറിപ്പറഞ്ഞു. ശബളം അവൻ അമ്മയുടെ കയ്യിൽ പിടിപ്പിച്ചു. അമ്മ അത് അങ്ങനെ തന്നെ എന്റെ കയ്യിൽ തരാനായി മുന്നോട്ടുവന്നു. "ഇതേ നിങ്ങൾ തന്നെ പിടിച്ചോ . എന്നിട്ട് വേണ്ടതെന്താന്ന് വച്ചാ ചെയ്തോ..." ഞാൻ പറഞ്ഞു. '' തത്കാലം അത് അലമാരയിൽ കൊണ്ടുപോയി വയ്ക്ക്." അവൾ അതുംകൊണ്ട് അകത്തേക്ക് പോയി. ഞാൻ മോനോട് പറഞ്ഞു. " തൽക്കാലം വീടിനായി ഒന്നും ചെയ്യേണ്ടതില്ല. അതുകൊണ്ട് അത്യാവശ്യമായി വേണ്ടത് അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയെന്നതാണ്. എന്താ നിന്റെ അഭിപ്രായം...?" "അഛനെന്താ ഉദ്ദേശിക്കുന്നത് ....?" "'അതുതന്നെ. ഒരുവണ്ടി.... അമ്മയോട് ചോദിക്ക്...?" അവനിഛിച്ചതും കാറ്, അഛനിഛിച്ചതും കാറെന്ന സന്തോഷത്തിൽ അകത്തേക്കോടി. 'ഇനിയുള്ള കാലം അവളെ സന്തോഷിപ്പിക്കുകയാണ് തന്റെ ലക്ഷ്യം. ഞാനാണവളുടെ സ്വപ്നങ്ങളൊക്കെ തകർത്തു കളഞ്ഞത്. ഇനി മോനായിട്ട് അതൊക്കെ നേടിക്കൊടുക്കട്ടെ. ഞാൻ കൂടെ നിന്നാൽ മതി. ഞങ്ങളെടുത്ത ആ തീരുമാനം ഞങ്ങളുടെ പതനത്തിനു തന്നെ കാരണമായി. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം നമ്മളെടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും ഗുണം ചെയ്യാറില്ല. ഓരോന്നിനും ഓരോ സമയമുണ്ട്. ആ സമയത്ത് മാത്രമെ അതു സംഭവിക്കാവൂ...'' ശേഖരേട്ടൻ പറഞ്ഞു നിറുത്തുമ്പോൾ ഞങ്ങൾ മൂവരും കണ്ണും തള്ളി പരസ്പരം നോക്കിയിരുന്നതേയുള്ളു. എങ്കിലും ഉള്ളിന്റെയുള്ളിൽ ആ സംശയം കിടന്നു പിടക്കുന്നുണ്ടായിരുന്നു. 'എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക.....?! ' തുടരും... Posted by വീകെ at 3.7.18 7 comments: Labels: സ്വപ്നസാക്ഷാൽക്കാരം .. Sunday, 27 May 2018 കഥ. പേരിട്ടിട്ടില്ല. 3 കഥ ഇതു വരെ. ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കാണുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. തുടർന്നു വായിക്കുക. ഒരു വണ്ടിയെന്ന സ്വപ്നം ... 'അവളുടെ പ്രധാന പരാതി ഗൾഫുകാരനായിട്ടും കുടുംബത്തിൽ ഒരു വണ്ടിയില്ലായിരുന്നു എന്നതാണ്. ശരിയായിരുന്നു. ആ പരാതിക്ക് അടിസ്ഥാനമുണ്ടായിരുന്നു. ഞാൻ സ്ഥിരമായിട്ട് അന്യനാട്ടിലും മോനാണെങ്കിൽ പ്രായമായിട്ടുമില്ല. പിന്നെന്തിനാണ് വണ്ടി...? തന്നെയുമല്ല വീടുപണി തീരാതെ അതിനൊന്നും പണം കണ്ടത്താൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ഒരു ടൂ വീലർ പോലും സ്വന്തമാക്കിയില്ല.' 'വഴക്കുണ്ടാക്കുമ്പോൾ അവൾ എന്നെ മുട്ടുകുത്തിക്കാനായി പറയും. "ഈ നാട്ടിൽ ഇവിടെമാത്രമെ ഒരു വണ്ടി പോലുമില്ലാത്ത വീടുള്ളു. " അപ്പോൾ ഞാൻ തമാശക്ക് പറയും "അതിനാണല്ലൊ പൊതുവണ്ടി. നമ്മൾക്കതു പോരെ. പെട്രോളടിക്കണ്ട, ടയർ കേടാവില്ല, ഇടക്കിടക്ക് നന്നാക്കണ്ട, അതോടിച്ച് എന്തെങ്കിലും അപകടോണ്ടാവോന്നു പേടിക്കണ്ട. ടിക്കറ്റിനും കാശ് കുറച്ചു മതി ... " അത് കേട്ടതും അവളുടെ ചുണ്ടുകൾ വിറച്ചു. എങ്കിലും സംയമനം പാലിച്ചവൾ പറഞ്ഞു. "ഒരു ടൂവീലർപോലും വാങ്ങാൻ കെല്പില്ലാത്തവരാ നമ്മളെന്നാ നാട്ടുകാർ പറഞ്ഞോണ്ടു നടക്കുന്നെ. അതറിയോ. നിങ്ങളെന്തോന്നു ഗൾഫുകാരനാ...?'' ''നാട്ടുകാരെ ബോധിപ്പിച്ചിട്ട് നമുക്കെന്തു കിട്ടാനാ.. അവരോട് പോകാൻ പറ" എന്റെ നിസ്സഹായാവസ്ഥയിൽ ഞാൻ അവളുടെ വാദങ്ങളെ നിഷ്ക്കരുണം തള്ളിക്കൊണ്ടിരുന്നു.' 'ആയിടക്കാണ് മോൾക്ക് നല്ലൊരു കല്യാണാലോചന വന്നത്. അതിനായി എന്റെ വീട്ടിലെ ഷെയറായി കിട്ടിയ പത്തു സെന്റ് സ്ഥലമുള്ളത് മറ്റൊന്നിനും ഉപയോഗിക്കാതെ മാറ്റിയിട്ടിരുന്നു. വീടുപണി പണത്തിന്റെ കുറവുകൊണ്ടാണ് നീണ്ടുനീണ്ടു പോയത്. എന്നിട്ടും ഞാനതിൽ തൊട്ടില്ല. ആ സ്ഥലം കൊടുത്ത് മോളുടെ കല്യാണം ഭംഗിയായി നടത്തി. ബാക്കി കുറച്ച് മോന്റെ പഠിത്തത്തിനും മാറ്റി വച്ചിരുന്നു. അതേയുള്ളു. മറ്റൊരു വരുമാനവുമില്ല. കല്യാണം കഴിഞ്ഞ് അധികാ താമസിയാതെ മോളും ഭർത്താവും ആസ്ട്രേലിയായിലേക്ക് പോയി. അപ്പോഴും ഒരു വണ്ടിയെന്ന സ്വപനം പൂവണിയാത്തതിലായിരുന്നു അവളുടെ വിഷമം. മോളുടെ കല്യാണം ഗംഭീരമായി നടന്നതിലൊന്നും അവൾക്ക് സന്തോഷം കിട്ടിയില്ല.' 'ഒരിക്കൽ സഹികെട്ടപ്പോൾ ഞാൻ പറഞ്ഞു. "ഒന്നുമില്ലായ്മയിൽ നിന്നുമാണ് ഇവിടം വരെ എത്തിയത്. നീ എപ്പോഴും മുകളിലേക്ക് മാത്രം നോക്കാതെ താഴേക്കും നോക്ക്. അപ്പോൾ മനസ്സിലാവും നമ്മളെവിടെയെന്ന്... " "നിങ്ങടെ വേദാന്തമൊന്നും എനിക്ക് കേൾക്കണ്ട. നമ്മളെപ്പോഴും മോളിലേക്കാ നോക്കേണ്ടത്. താഴേക്കല്ല. അന്ന് നിങ്ങളെന്റെ ജോലി കളയിക്കാതിരുന്നെങ്കിൽ ഞാനിപ്പോൾ നല്ലൊരിടത്ത് കേറിപ്പറ്റിയേനെ." അതും പറഞ്ഞവൾ മൂക്കുപിഴിഞ്ഞു. തൊണ്ടയിടറി. ശരിക്കും സങ്കടം വരുന്നുണ്ടായിരുന്നു. ഞാൻ പറഞ്ഞു. ''പറയണകേട്ടാൽ തോന്നും ഏതാണ്ട് കളക്ടറുദ്യോഗാ ഞാൻ കളയിപ്പിച്ചേന്ന്. ഒരു മാസം അവിടെപ്പോയി അച്ചു നിരത്തിയാ കിട്ടണത് നൂറ്റമ്പത് ഉലുവ. അതും ഒറ്റമാസവും തീർത്ത് കിട്ടാറുണ്ടോ. അച്ച് നിരത്തുമ്പോൾ വരുന്ന തെറ്റിന് നല്ലൊരു തുക കട്ടും ചെയ്യും. എന്തിനാ എന്റെ ഭാര്യ വല്ലവർക്കും വേണ്ടി കഷ്ടപ്പെടേണേന്നു കരുതി പോകണ്ടാന്നു പറഞ്ഞത് ഒരു തെറ്റായിട്ട് ഇന്നും എനിക്ക് തോന്നണില്ല." "അന്നത് ചെറിയ തുകയായിരുന്നെങ്കിലും എനിക്ക് വല്യ തുകയായിരുന്നു. എന്റെ ആവശ്യങ്ങൾക്ക് കാർന്നോമ്മാരെ ബുദ്ധിമുട്ടിക്കാതെ നോക്കാൻ അതു മതിയായിരുന്നു." അത്രയുമായപ്പോൾ വിനുവേട്ടൻ ചോദിച്ചു. "എന്തായിരുന്നു പുള്ളിക്കാരത്തിയുടെ പണി...?" ശേഖരേട്ടൻ ഒരു പുഛഭാവത്തോടെ ചുണ്ടൊന്നു കോട്ടിയിട്ട് പറഞ്ഞു. ' ഒരു പ്രസ്സിൽ അച്ചു നിരത്തണ പണിയായിരുന്നു. വല്ല നോട്ടീസും അച്ചടിക്കാൻ കിട്ടിയാൽ ഭാഗ്യം. അതും അവ്ടെ വള്ളിയിട്ടില്ല, ഇവ്ടെ പുളളിയില്ല. അവ്ടെ കുത്തില്ല ഇവ്ടെ സ്ഥലം വിട്ടില്ലെന്നും പറഞ്ഞ് നല്ലൊരു തുക അയാൾ കട്ട് ചെയ്യും. അതു കേട്ടപ്പം ഞാൻ പറഞ്ഞു. ഇനി പോകണ്ടന്ന്. അല്ലങ്കിൽത്തന്നെ അതിനു വിട്ടാൽ എന്റെ വീട്ടിൽ വന്നു നിൽക്കാൻ പറ്റുമോ. എല്ലാം കൂടി ആലോചിച്ചപ്പോൾ അതാണ് നല്ലതെന്ന് തോന്നി... ' അന്നേരം ഞാൻ പറഞ്ഞു. ശേഖരേട്ടൻ ഗൾഫിനു പോയതിനു ശേഷം ഞാൻ ഞങ്ങടെ നാട്ടിലെ ഒരു പ്രസ്സിൽ പോയി ചോദിച്ചിരുന്നു, ചേച്ചിക്കു വേണ്ടി. അയാൾ പറഞ്ഞു. ജോലി തരാം. മൂന്നു മാസത്തേക്ക് ശബളമൊന്നും തരികയില്ല. അതു കഴിഞ്ഞിട്ട് നോക്കാമെന്ന്. ചേച്ചി ആ കണ്ടീഷൻ സമ്മതിച്ചെങ്കിലും ശേഖരേട്ടന്റെ അഛനും മറ്റുള്ളവരും സമ്മതിച്ചില്ല. അതുകൊണ്ടാ അത് കിട്ടാതെ പോയത്. .. അതു കേട്ടപ്പോൾ ശേഖരേട്ടൻ പറഞ്ഞു. 'എന്നോട് എഴുതിച്ചോദിച്ചിരുന്നു. ഏട്ടൻ പറഞ്ഞാൽ അച്ഛൻ സമ്മതിക്കും. അഛൻ സമ്മതിച്ചാൽ മറ്റുള്ളവർ എതിർപ്പൊന്നും പറയില്ലെന്ന് . പക്ഷേ, എന്തോ ആ ജോലിക്ക് വിടാൻ എനിക്ക് സമ്മതമല്ലായിരുന്നു. അങ്ങനെ അന്നത് നടക്കാതെ പോയതിന്റെ ദ്വേഷ്യമാ പിന്നീടും എന്നോട് കാട്ടിക്കൊണ്ടിരുന്ന പകയുടെ ഒന്നാം ഘട്ടം.' ശേഖരേട്ടൻ പറഞ്ഞു നിറുത്തി, ഗ്ലാസ്സിൽ ബാക്കിയുണ്ടായിരുന്ന ബീയർ വായിലേക്ക് കമഴ്ത്തി ചുണ്ടുകോട്ടി. അപ്പോഴേക്കും വിനുവേട്ടൻ വാച്ചിൽ നോക്കി കണ്ണുരുട്ടുന്നതു കണ്ടപ്പോൾ ഞാൻ പറഞ്ഞു. "നീലത്താമര വിനുവേട്ടനെ കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാവും." അതുകേട്ട് മുരളിച്ചേട്ടൻ പറഞ്ഞു. "നമുക്ക് ലോഡ്ജിലേക്ക് പോയാലോ... ഇനി ഇവിടെയിരുന്നാൽ ശരിയാവില്ല. അപ്പഴേക്കും ഞങ്ങൾ നാലു കുപ്പി ബിയറും കടല, കപ്പലണ്ടി, പോത്ത്, അച്ചാർ ഇത്യാദിയെല്ലാം വലിച്ചുവാരി അകത്താക്കിയിരുന്നു. വിനുവേട്ടൻ മാത്രമെ ബീയർ അടിക്കാതിരുന്നുള്ളു. അതുകൂടി ഞങ്ങൾ അടിച്ചു തീർക്കേണ്ടി വന്നു. ആ ഒരു കുപ്പി തിരിച്ചു കൊടുക്കാമെന്നു പറഞ്ഞതായിരുന്നു. അപ്പഴേക്കും വാങ്ങിച്ചത് തിരിച്ചു കൊടുക്കണത് നമ്മൾക്ക് മോശമാണെന്നു് പറഞ്ഞ് മുരളിയേട്ടൻ അതങ്ങ് പൊട്ടിച്ച വച്ചു. പിന്നെ കുടിക്കാതെ നിവർത്തിയില്ലായിരുന്നു. ബാക്കി പോത്തുൾപ്പടെ എല്ലാം അകത്താക്കാൻ വിനുവേട്ടന്റെ പൂർണ്ണസഹകരണം ഉണ്ടായിരുന്നു. അവിടന്നിറങ്ങി തേക്കില്ലാത്ത തേക്കിൻകാട് മൈതാനത്തിന്റെ പകുതി കറങ്ങി ഞങ്ങൾ ലോഡ്ജിലെത്തി. ഒരു മേശക്ക് ചുറ്റുമിരുന്ന് ബാക്കി കഥ കേൾക്കാൻ ഞങ്ങൾ ചെവിയും കൂർപ്പിച്ചിരുന്നു. ശേഖരേട്ടൻ പറഞ്ഞു തുടങ്ങി. അതിനു മുൻപ് നീലത്താമരയെ വിളിച്ച് സ്വല്പം വൈകിയേ വരികയുള്ളുവെന്ന കാര്യം വിനുവേട്ടൻ ഓർമപ്പെടുത്തി. " വാസ്തവത്തിൽ എന്നോടുള്ള ദ്വേഷ്യത്തിനു കാരണം ഇതൊന്നുമായിരുന്നില്ല. അവൾക്ക് ഒരു സഹോദരനും സഹോദരിയും ഉണ്ടായിരുന്നു. ഒരു ഗൾഫുകാരനെ കല്യാണം കഴിച്ചാൽ തന്റെ സഹോദരിയെ തന്നെപ്പോലെ ധർമ്മക്കല്യാണം നടത്തിയയക്കാതെ നല്ല രീതിയിൽ കെട്ടിച്ചു വിടാമെന്നും സഹോദരനെ പഠിത്തം കഴിഞ്ഞാൽ ഗൾഫിലയക്കാൻ കഴിയുമെന്നും അവൾ കണക്കുകൂട്ടിയിരുന്നു. ഞാൻ ബഹ്റീനിലെത്തി ഒരു വർഷം കഴിഞ്ഞതേയുള്ളു. ശബളം പോലും കിട്ടാതെ, നിത്യച്ചെലവിനു കാശില്ലാതെ കാറ് കഴുകിക്കൊടുത്ത് കുപ്പൂസ് വാങ്ങിക്കഴിക്കുന്ന ഒരു ജീവിതത്തിൽ എങ്ങനെ സഹായിക്കും. ശരിക്കും നിസ്സഹായനായിപ്പോയ ഇതുപോലൊരു സന്ദർഭം ജീവിതത്തിലുണ്ടായിട്ടില്ല. ഒരുതരം ഭ്രാന്തു പിടിക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ. എന്റെ സ്വഭാവമനുസരിച്ച് കല്യാണത്തിന്റെ എല്ലാ ചെലവുകളും ഞാൻ തന്നെ എടുത്ത് നടത്തിക്കൊടുക്കേണ്ടതായിരുന്നു. അപ്പോഴത്തെ പരിതസ്ഥിതിയിൽ എനിക്ക് കല്യാണത്തിന് പങ്കെടുക്കാനും കഴിയുമായിരുന്നില്ല. എന്റെ അറബിയാണെങ്കിൽ സ്ഥലത്തില്ലായിരുന്നു. അയാളെ കണ്ടിട്ട് തന്നെ മാസങ്ങളായിരുന്നു. ഞാൻ അവൾക്കെഴുതി. 'നിന്റെ കയ്യിലുള്ള സകല ആഭരണങ്ങളും താലിമാലയിലെ താലിയൊഴിച്ച് ബാക്കി ചെയിൻ കൂടി ഊരിയെടുത്ത് അനിയത്തിക്ക് കൊടുത്തോ..' അതിനവൾ കരച്ചിലും പിഴിച്ചിലുമായി എന്റെ ഭ്രാന്താവസ്ഥ ഇരട്ടിയാക്കി. അതെല്ലാം കൂടി പതിനഞ്ച് പവനോളം വരുമായിരുന്നു. ബാക്കി 10 പവൻകൂടി വീട്ടുകാർ കണ്ടെത്തി ഇരുപത്തഞ്ച് പവനോളം കൊടുത്ത് അവളെ ധർമ്മക്കല്ലാണം നടത്താതെ മാന്യമായിത്തന്നെ കെട്ടിച്ചയച്ചു. അവളുടെ കയ്യിലിരുന്ന സ്വർണ്ണമാണല്ലൊ കൊടുത്തത്. ഞാൻ നേരിട്ടൊന്നും ചെയ്തില്ലെന്ന് പറഞ്ഞായിരുന്നു അടുത്ത ബഹളം. ആ മുറുമുറുപ്പ് അവസാനിക്കുന്നതിനു മുമ്പ് അടുത്ത ബഹളത്തിന് അടിത്തറയിട്ടു. അവളുടെ സഹോദരനെ ഗൾഫിൽ കൊണ്ടു പോകണമെന്നു പറഞ്ഞായിരുന്നു അത്.. ഗൾഫിലെ ദുരിതങ്ങൾക്ക് പുറമെ സ്വന്തം കുടുംബത്തിൽ നിന്നും മനഃസ്സമാധാനം കിട്ടാതായതോടെ എന്റെ സമനില തകരാറിലാകുമെന്ന് ഭയന്ന് ഉറക്കംപോലും നഷ്ടപ്പെട്ട് നടന്നിരുന്ന നാളുകൾ.. തുടരും..... Posted by വീകെ at 27.5.18 14 comments: Labels: കഥ - 3 ഒരു വണ്ടിയെന്ന സ്വപ്നം ... Sunday, 15 April 2018 കഥ.. (പേരിട്ടിട്ടില്ല.) കഥ കഴിഞ്ഞ ലക്കത്തിൽ - പഴയ ബ്ലോഗ്ഗറായ 'കേരളേട്ടനെ' നേരിൽ കാണുന്നതിനായി സുഹൃത് ബ്ലോഗ്ഗേർസ് ആയ വിനുവേട്ടനേയും ബിലാത്തി മുരളിച്ചേട്ടനേയും കാണുന്നതിനായി ഞാൻ ഒറ്റക്ക് തൃശ്ശൂർ സ്റ്റാന്റിൽ എത്തുന്നു. അവിടെ വച്ച് അപ്രതീക്ഷിതമായി എനിക്ക് നല്ല പരിചയമുള്ള ഒരാളെ ഒരു വിപരീത സാഹചര്യത്തിൽ കണ്ടുമുട്ടുന്നു. ആളെ തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. പഴയ ശേഖരേട്ടനായിരുന്നു അത്... തുടർന്നു വായിക്കുക .... 2 ശേഖരേട്ടന്റെ മൂഡ് ശരിയാക്കാനായി സന്ധ്യ കഴിഞ്ഞ നേരം ഒരു ബീയർ പാർലറിലേക്ക് വിട്ടു. അതിനകത്ത് ഒരു കുഞ്ഞു മുറിയിൽ ഞങ്ങൾ വട്ടത്തിലിരുന്നു. മുരളിച്ചേട്ടന്റെ പെരുമാറ്റം കണ്ടപ്പോൾ മനസ്സിലായി ബാറിലെ എല്ലാവരുമായി നല്ല പരിചയത്തിലാണെന്ന്. ഞങ്ങൾ ഓരോ കുപ്പി പൊട്ടിച്ച് തുടങ്ങിയപ്പോൾ വിനുവേട്ടൻ അതിൽ നിന്ന് ഒഴിഞ്ഞു നിന്നു. തന്നെയുമല്ല രാത്രിയിൽ അധികനേരം ഞങ്ങളോടൊപ്പം നിൽക്കാനും കഴിയില്ല. പിന്നെ വിനുവേട്ടൻ ഒരു തുള്ളി പോലും ഇതുവരെ കഴിച്ചിട്ടില്ലാന്ന് ആണയിട്ട് പറഞ്ഞത് ഞങ്ങൾ വിശ്വസിച്ചില്ലെങ്കിലും നിർബ്ബന്ധിക്കാൻ പോയില്ല. കുടിയൊക്കെ ഓരോരുത്തരുടേയും ഇഷ്ടമല്ലെ. ഒരു ഗ്ലാസ്സ് ഒറ്റ വലിക്ക് അകത്താക്കിയ ശേഖരേട്ടൻ വല്ലാതെ അണക്കുന്നുണ്ടായിരുന്നു. ഞങ്ങളും സാവകാശം കുടിച്ച് ഓരോ ഗ്ലാസ് കാലിയാക്കി. മുരളിച്ചേട്ടൻ വീണ്ടും ഗ്ലാസ് നിറച്ചു വച്ചു. അതിനിടക്ക് ഞാൻ പറഞ്ഞു. " ശേഖരേട്ടാ, നമ്മുടെ കൂടെയുണ്ടായിരുന്ന രാജേട്ടൻ പോയി അധികം കഴിയുന്നതിനു മുൻപു തന്നെ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് തത്ക്കാലം പിരിച്ചുവിട്ടവരുടെ കൂട്ടത്തിൽ ചേട്ടനുമുണ്ടായിരുന്നു. അന്ന് എയർപ്പോർട്ടിൽ വച്ചാണ് നമ്മൾ അവസാനമായി കണ്ടത്. പിന്നെ നാട്ടിൽ വന്നപ്പോഴൊക്കെ ഞാനന്വേഷിച്ചെങ്കിലും നിങ്ങൾ ഭാര്യയുടെ ഷെയറിലുള്ള സ്ഥലത്ത് വീട് വച്ച് അവിടെ താമസിക്കുകയാണെന്നാണ് അറിഞ്ഞത്. കുറഞ്ഞ ലീവിനു വരുന്ന എനിക്ക് ചേട്ടനെ അന്വേഷിച്ചുവരാനും കഴിഞ്ഞില്ല. വാസ്തവത്തിൽ അതിന്റെയൊരു കുറ്റബോധം ഇപ്പോഴുമുണ്ട്. പിന്നെന്താണ് സംഭവിച്ചത്, ഇങ്ങനെയൊരവസ്ഥയിലെത്താൻ...?" ശേഖരേട്ടൻ അടുത്ത ഗ്ലാസ് കൂടി കാലിയാക്കി. ഒരു കഷണം നാരങ്ങയച്ചാറെടുത്ത് നാവിൽ തേച്ചുപിടിപ്പിച്ച് ചുണ്ടൊന്ന് കോട്ടിയിട്ട് പറയാൻ തുടങ്ങുകയായിരുന്നു. അപ്പോഴേക്കും മുരളിച്ചേട്ടൻ മൂന്നാമത്തെ ഗ്ലാസ്സും കാലിയാക്കിയിട്ട് തിരക്കിട്ട് കുറച്ചു കപ്പലണ്ടിയെടുത്ത് വായിൽ തിരുകിയിട്ട് പറഞ്ഞു. ''നിറുത്ത്... നിറുത്ത്... അതിനു മുൻപ് ശേഖരേട്ടനെ ഞങ്ങൾക്കെങ്ങനെയാണ് പരിചയം. ഭായി നേരത്തെ പറഞ്ഞുവല്ലൊ, നിങ്ങളും അറിയുമെന്ന്.....?" "അത് ... ഞാൻ ഗൾഫിലുള്ളപ്പോൾ എന്നോടൊപ്പമുണ്ടായിരുന്ന ഒരു ശേഖരേട്ടൻ കല്യാണം കഴിച്ച കഥ എഴുതിയിരുന്നു, എന്റെ 'സ്വപ്നഭൂമിയിൽ ' എന്ന നോവലിൽ. വിപ്ലവാവേശം തലക്ക് പിടിച്ച നല്ല ഒരു ചെറുപ്പക്കാരൻ. ഞങ്ങൾ ഇടതുപക്ഷത്തിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത് ഈ ചെറുപ്പക്കാരനെ കണ്ടാണ്. നാട്ടിലൊരു വിശേഷമുണ്ടായാൽ, അത് കല്യാണമാവട്ടെ മരണമാവട്ടെ മറ്റെന്തു വിശേഷമായാലും ശേഖരേട്ടനുണ്ടാകും അവിടെ. നാട്ടുകാരുടെ പ്രശ്നങ്ങൾക്കിടക്ക് സ്വന്തം പ്രശ്നങ്ങളെല്ലാം കണ്ടില്ലെന്നു നടിച്ചു. കാരണം സ്വന്തം അഛന്റെ ഫുൾ സപ്പോർട്ടുണ്ടായിരുന്നു എല്ലാത്തിനും. അന്നുമുതൽ ശേഖരേട്ടന്റെ പിന്നാലെയുണ്ടാകും ഞങ്ങൾ കുറേപ്പേർ. പക്ഷേ, രണ്ട് പെങ്ങന്മാർ പുരനിറഞ്ഞ് നിൽക്കുമ്പോൾ ഒരുപാടു രാഷ്ട്രീയം കളിക്കാൻ കഴിയുമായിരുന്നില്ല ശേഖരേട്ടന്. ഒരു വിസ ഒത്തു വന്നപ്പോൾ ഞങ്ങളൊക്കെ കൂടി നിർബന്ധിച്ചാണ് ഗൾഫിലേക്ക് കയറ്റിവിട്ടത്. ആ പോക്കിന്റെ ആദ്യത്തെ വരവിലാണ് വിവാഹം കഴിക്കുന്നത്. ശരിക്കും ശേഖരേട്ടൻ വിപ്ലവം തലക്ക് പിടിച്ചു നടന്ന നാളുകളിൽ സ്വപ്നം കണ്ടത് പ്രാവർത്തികമാക്കിയ ആളാണ്. സത്രീധനമില്ലാതെ, നിർധനരായ ഒരു കുടുംബത്തിലെ മൂത്ത കുട്ടിയെ വിവാഹം കഴിച്ചു. " ഇടക്കുകയറി വിനുവേട്ടൻ പറഞ്ഞു. "ഞാനോർക്കുന്നു.... എന്നിട്ട് നാലാം ദിവസം മണവാട്ടിയുടെ വള ഊരി പണയം വച്ച കഥയല്ലെ ...? " "ങാ... അത് ഞാനുമോർക്കുന്നുണ്ട്... " മുരളിയേട്ടനും ആ കഥ ഓർമ്മയിലെത്തിയതോടെ ഞാൻ നിറുത്തി. ശേഖരേട്ടൻ കൈ താടിക്ക് കൊടുത്ത് കസേരയിൽ ഇരിക്കുകയായിരുന്നു. ഞങ്ങളെയെല്ലാവരേയും ഒരാവർത്തി നോക്കിയിട്ട് കസേരയിൽ നേരെ പുറകിലോട്ട് ചാഞ്ഞിരുന്നു. ഒരു ഗ്ലാസ് ബിയർ മുരളിച്ചേട്ടൻ ശേഖരേട്ടനു നേരെ നീട്ടി. ചിരിച്ചു കൊണ്ട് അത് വാങ്ങി പകുതി കുടിച്ചിട്ട് ടീപ്പോയ് മേൽ വച്ചു. എന്നിട്ട് സാവധാനം പറഞ്ഞു. '' അന്ന് ഞാനെടുത്ത് നടപ്പിലാക്കിയ എന്റെ സ്വപ്നങ്ങളത്രയും തകർന്ന് തരിപ്പണമാകാൻ അധികം നാൾ വേണ്ടി വന്നില്ല. ഞാൻ എന്തു സദുദ്ദേശ്യത്താലാണൊ, സ്ത്രീധനം വാങ്ങാതെ, ഒരു കഴിവുമില്ലാത്ത പാവപ്പെട്ട വീട്ടിൽ നിന്ന് അവർക്കൊരു താങ്ങും തണലുമാവണമെന്നാഗ്രഹിച്ചു വിവാഹം കഴിച്ചുവോ അതിന് നേരെ വിപരീതമായിരുന്നു അവൾ. അതിന് ഞാനവളെ കുറ്റപ്പെടുത്തുന്നില്ല. കാരണം അവൾ സ്വപ്നം കണ്ടതുപോലെ അല്ലെങ്കിൽ മറ്റു ഗൾഫുകാരേപ്പോലെ പണം ഒഴുക്കിവിടുന്ന ഒരു ഗൾഫുകാരനാകാൻ എനിക്ക് കഴിഞ്ഞില്ല. വിവാഹം കഴിച്ച് സൗദിയിൽ തിരിച്ചെത്തുമ്പേൾ എനിക്കെന്റെ ജോലി നഷ്ടമായിരുന്നു. ഞാൻ തിരിച്ചെത്തുന്നതിന് രണ്ടാഴ്ച മുൻപേതന്നെ ഞങ്ങൾ ചെയ്തു കൊണ്ടിരുന്ന ജോലികൾ മറ്റൊരു കമ്പനിക്ക് കുറഞ്ഞ നിരക്കിൽ കൈമാറിയിരുന്നു സർക്കാർ. അന്നു മുതൽ ജോലിയില്ലാതെ പട്ടിണിയിലായ ഞങ്ങൾക്ക് പിന്നൊരിക്കലും കൃത്യമായൊരു ജോലി തരാനോ കുടിശ്ശിഖയുള്ള ശബളം തരാനോപോലും കമ്പനിക്കായില്ല. എങ്കിലും ഒരു സഹോദരിയുടെ വിവാഹത്തിന് കുറച്ചെങ്കിലും സഹായിക്കാൻ കഴിഞ്ഞെങ്കിലും രണ്ടാമത്തവളുടെ വിവാഹം വീടിരിക്കുന്ന സ്ഥലമൊഴിച്ചുള്ള ഭാഗം വിറ്റ് അഛൻ തന്നെ നടത്തി. ഏതാണ്ട് 3 വർഷത്തിനു ശേഷം ഞാൻ കൈയ്യിലൊന്നുമില്ലാതെ തിരിച്ചെത്തിയത് ഞങ്ങളുടെ കുടുംബ ജീവിതത്തെ സാരമായി ബാധിച്ചു. എങ്കിലും പൊട്ടലും ചീറ്റലുമൊന്നും പുറംലോകമറിയാതെ കൊണ്ടു നടന്നു. പിന്നീടാണ് ബഹ്റിനിൽ എത്തുന്നത്..." ശേഖരേട്ടൻ പറഞ്ഞുനിറുത്തിയിട്ട് ഗ്ലാസ് കാലിയാക്കി കുറച്ചു കപ്പലണ്ടി എടുത്ത് വായിലിട്ടു. അന്നേരം ഞാൻ പറഞ്ഞു. " ആ സമയത്ത് ഞാൻ ബഹ്റീനിലുണ്ട്. ചെന്നിട്ട് ഒരു വർഷമാകുന്നതേ ഉണ്ടായിരുന്നുള്ളു.. " "അവിടം മുതൽ നിങ്ങൾ ഒരുമിച്ചായിരുന്നോ താമസം. ...? " മുരളിച്ചേട്ടനാണത് ചോദിച്ചത്. ഞാൻ പറഞ്ഞു. "ഹേയ്... എവ്ടെ .. ഞാനന്ന് എരിതീയിൽ നിന്ന് വറചട്ടിയിലേക്കെന്ന പോലെ ഒരു വറചട്ടിയിൽ കിടന്ന് പൊരിയണ സമയം. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങൾക്ക് ഒരുമിച്ച് താമസിക്കാൻ അവസരം കിട്ടിയത്. മിക്കവാറും വെള്ളിയാഴ്ചകളിൽ 'ലാൻസ് ചാൻസ്' എന്ന സൂപ്പർ മാർക്കറ്റിൽ വച്ച് ഞങ്ങൾ കാണുമായിരുന്നു." മുരളിച്ചേട്ടൻ കിട്ടിയ ഗ്യാപ്പിന് ബീയർ ഗ്ലാസ്സുകളിൽ നിറച്ചുവച്ചു. അതുകണ്ട് എനിക്ക് ചിരിവന്നു. എന്റെ ചിരിയുടെ അർത്ഥം പിടികിട്ടിയ ശേഖരേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു. '' വർഗ്ഗീസ് ചേട്ടന്റെ അതേ പതിപ്പ് ...!" "ഏതു വർഗ്ഗീസ് ...? ഓ... സ്വപ്നഭൂമിയിലെ ... !" മുരളിച്ചേട്ടൻ അതും പറഞ്ഞ് ചിരിച്ചുകൊണ്ട് ഗ്ലാസ്സെടുത്ത് നീട്ടി എല്ലാവരുടേയും കൈകളിൽ പിടിപ്പിച്ചു. ഞങ്ങൾ ചുണ്ടോടടുപ്പിച്ചെങ്കിലും വിനുവേട്ടനു കിട്ടിയ ഗ്ലാസ്സെടുത്ത് ടീപ്പോയ്മേൽ വച്ച് കപ്പലണ്ടി ഒരു പിടി വാരി വായിലിട്ടതേയുള്ളു. ഞങ്ങൾ ഒരു കവിൾ ഇറക്കിയ ശേഷം ശേഖരേട്ടന്റെ മുഖത്ത് കണ്ണുനട്ടു. "ഞാനെന്തെങ്കിലും ഉണ്ടാക്കിയത് ബഹ്റീനിൻ വന്നതിനുശേഷമാ. ഒരു വീടുണ്ടാക്കുന്നതിനു മുൻപ് തന്നെ ഞങ്ങൾക്ക് ഒരു മകൾ കൂടി പിറന്നു കെട്ടോ. അതോടെ അവളുടെ ആവലാതി കൂടി. മോൾ എഴുന്നേറ്റു നടക്കാറായപ്പോൾ പറഞ്ഞു. ദേ ... മോൾ നടക്കാൻ തുടങ്ങീട്ടോ... വല്ലതും വാങ്ങാൻ തുടങ്ങ്യോ ....? ദേ മോള് ഓടിത്തുടങ്ങീട്ടോ.. വല്ലതും വാങ്ങാൻ തുടങ്ങിയോ..? ദേ... മോളെ സ്കൂളിൽ ചേർക്കേണ്ട സമയമായി.. വല്ലതും നോക്കുന്നുണ്ടോ..? ഇങ്ങനെ ഓരോ അവസരങ്ങൾ വരുമ്പോഴും എന്നെ ചൂടാക്കിക്കൊണ്ടിരുന്നു. മോൾക്ക് ആറേഴ് വയസ്സുള്ളപ്പോഴാണ് ഒരു വീട് പണിയാനുള്ള അവസരം കിട്ടിയത്. അവളുടെ ഷെയറായി നാലു സെന്റ് സ്ഥലം കിട്ടിയിരുന്നു. അത് സ്വന്തം പേരിൽ വന്നതിനു ശേഷം അവൾ പിന്നെ സ്വൈര്യം തന്നിട്ടില്ല. ആയിടക്കാണ് ഞങ്ങൾ രാജേട്ടനോടൊപ്പം ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചത്. അന്ന് ഞങ്ങളെല്ലാവരും കൂടി രാജേട്ടന്റെ ലീഡർഷിപ്പിൽ ചിട്ടി തുടങ്ങി. ആ ചിട്ടിയിൽ നിന്നും കിട്ടുന്ന കാശാണ് നാട്ടിൽ പോകുമ്പോൾ കൊണ്ടു പോകുന്നത്. " അന്നേരം ഞാൻ പറഞ്ഞു. " ആ ചിട്ടിയിൽ നിന്നാണ് ഞാനും നാട്ടിൽ പോകുമ്പോൾ കാര്യമായിട്ടെന്തെങ്കിലും കൊണ്ടുപോയിരുന്നത്. ഒരുപാടാൾക്കാരൊന്നുമില്ല. ഞങ്ങളുടെ ഫ്ലാറ്റിലെ 10 പേർ മാത്രം. വിളിയായതുകൊണ്ട് ഏതാണ്ട് ഏഴോ എട്ടോ മാസം മാത്രം ചിട്ടി നടത്തിയാൽ മതി. അപ്പഴേക്കും തീരും ..'' അതു കേട്ടപ്പോൾ വിനുവേട്ടനൊരു സംശയം. "നിങ്ങൾ പത്തുപേരുണ്ടെങ്കിൽ പത്തു മാസം വേണ്ടെ ചിട്ടി തീരാൻ. അപ്പോപ്പിന്നെ ഏഴെട്ടു മാസം കൊണ്ടു് എങ്ങനെ തീരും ..?" ഞാൻ പറഞ്ഞു. " എല്ലാ മാസവും വിളിയാണല്ലൊ. കാശിന് ആവശ്യമുള്ളവൻ കുറച്ചു കുറച്ചു വിളിച്ചുകൊണ്ടിരിക്കും. മുഴുവൻ ചിട്ടിത്തുകക്ക് ഒരു ലക്ഷം കിട്ടുമെങ്കിൽ എഴുപത്തഞ്ചിനും അറുപതിനുമൊക്കെ ഇറക്കിവിളിക്കും" " അപ്പോൾ ഒരുപാട് നഷ്ടം വരില്ലേ ... ?" '' വരും. എന്നാലും അതൊരു നഷ്ടമല്ല. നാട്ടിൽ പോണനേരത്ത് എത്ര കിട്ടിയാലും മതിയാകില്ലല്ലൊ. ആ വിളിക്കുറവൊന്നും നഷ്ടമായി കണക്കാക്കാറേയില്ല. അങ്ങനെ ചിന്തിച്ചാൽ എത്രയെത്ര നഷ്ടങ്ങൾ സഹിച്ചാണ് ഓരോ പ്രാവശ്യവും നാട്ടിൽ പോയി വരുന്നതെന്നറിയുമോ....?'' അതു കഴിഞ്ഞ് ഓരോ ഗ്ലാസ് കൂടി അകത്താക്കിയിട്ടാണ് ശേഖരേട്ടൻ തുടർന്നത് . "അങ്ങനെയാണ് ഒരു അവധിക്കാലത്ത് വീട്പണി ആരംഭിക്കുന്നത്. അപ്പോഴും അവൾ പറഞ്ഞു, മുഴുവൻ കാശും കൈയ്യിലില്ലാതെ പണിയാൻ പോകണ്ട. ഗൾഫുകാരുടെ വീടുപണി പോലെ നമ്മുടെ വീടും പണിതീരാത്ത അസ്ഥിപഞ്ചരം മാതിരി കിടക്കണത് നാണക്കേടാ.. അവൾ പറഞ്ഞതുപോലെ നീണ്ടു നീണ്ട് പത്തുവർഷം കൊണ്ടാ വീട്പണി ഒരുവിധം തീർത്തത്. അതോടെ അവളെന്നെ ഒരുവക കൊണഞ്ഞനായി കരുതി. പക്ഷേ, ഞാൻ ബാങ്കിൽ നിന്നും കടമൊന്നും വീടുപണിക്കായി എടുത്തിരുന്നില്ല. കൈയ്യിൽ വരുന്ന കാശിനനുസരിച്ച് പണിയും. അവസാനം അവളുടെ കുറച്ചു സ്വർണ്ണം കൂടി വിറ്റിട്ടാ പെയിൻറുൾപ്പടെയുള്ള പണികൾ തീർത്തത്. അതൊക്കെ മോളുടെ കല്യാണത്തിന് കരുതിവച്ചതായിരുന്നു. എന്നിട്ടും പണിതിട്ടും പണിതിട്ടും പണിതീരാത്ത വീടെന്ന അപഖ്യാതി മാറ്റിയെടുക്കാനാ അവളതൊക്കെ കരഞ്ഞുകൊണ്ട് ഊരിത്തന്നത്. ശരിക്കും പറഞ്ഞാൽ ഞാനെന്ന ഗൾഫുകാരനെ അവൾ വെറുത്തിരുന്നു. ആയിടക്കാണ് സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ താത്ക്കാലികമെന്നു പറഞ്ഞ് കമ്പനി എന്നെ ഇങ്ങോട്ടു കേറ്റിവിട്ടത്. പെട്ടെന്നായിരുന്നുവല്ലൊ ആ വരവ്. സത്യത്തിൽ കൈയ്യിലൊന്നുമില്ലാത്ത ആ വരവിൽ നാളെയെന്ത് ചെയ്യും, നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കുമെന്ന ചിന്തയിൽ അവളുടെ മനോനില തന്നെ തെറ്റി...! തുടരും .... Posted by വീകെ at 15.4.18 23 comments: Labels: പേരിട്ടിട്ടില്ല. 2 Thursday, 22 March 2018 വിനുവേട്ടനോടൊപ്പം ചേരാനായിട്ടാണ് ഞാൻ കാലത്തെ തന്നെ യാത്ര തിരിക്കുന്നത്. വേണ്ടിവന്നാൽ ഒന്നു രണ്ടു ദിവസം തങ്ങേണ്ടി വന്നാൽ ആവശ്യമായ വസ്ത്രങ്ങളും കരുതിയിരുന്നു. തൃശ്ശൂർ ചെന്നിട്ട് വിനുവേട്ടനോടൊപ്പം മുരളിച്ചേട്ടനേയും കൂട്ടി കേരളേട്ടനെ കാണണം. അതിനായി അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണാമെന്നാണ് എല്ലാവരും കൂടി വാട്ട്സ്പ്പ് കൂട്ടായ്മയിലൂടെ തീരുമാനിച്ചിരുന്നത്. പത്തു മണിക്കെങ്കിലും തൃശ്ശൂർ സ്റ്റാന്റിൽ എത്താമെന്ന ചിന്തയിലാണ് ഞാൻ യാത്ര തിരിക്കുന്നത്. കഥ. (കഥക്ക് പേര് ഇട്ടിട്ടില്ല. സാവകാശം ആകാം ല്ലെ. ഏതാണ്ട് രണ്ടു വർഷത്തിന് ശേഷമാണ് ഇവിടെ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നത്. പലരും മറന്നു കാണുമായിരിക്കും. ഞാനിവിടെയുണ്ട് എന്നറിയിക്കാൻ...) അതൊരു മഴക്കാലമൊന്നുമായിരുന്നില്ലെങ്കിലും അങ്കമാലി കഴിഞ്ഞപ്പോൾ മുതൽ അന്തരീക്ഷം മേഘാവൃതമാകുന്നതായി തോന്നി. കാലാവസ്ഥാ പ്രവചനക്കാരു പറയുന്നതുപോലെ മഴ പെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട്. കുടയൊരെണ്ണമെടുത്ത് ബാഗിൽ വക്കാമായിരുന്നുവെന്ന് ചിന്തിച്ചു. ചാലക്കുടിയെത്തിയപ്പോൾ പെട്ടെന്ന് കലാഭവൻ മണിയെ ഓർമ്മ വന്നു. പരസ്യബോർഡുകളിൽ അധികവും നിഷ്ക്കളങ്കമായ മണിയുടെ നുണക്കുഴിയുള്ള ചിരിക്കുന്ന മുഖമാണ്. ഞാനും അറിയാതെ പുഞ്ചിരിച്ചു പോയി. ആ ചിരിക്കുന്ന മുഖം കാണുമ്പോൾത്തന്നെ ഒരു പോസിറ്റീവ് എനർജി നമ്മുടെ മനസ്സിൽ കയറിക്കൂടുന്നുണ്ട്. എന്നാലും പാവം പോയല്ലോന്നോർത്ത് പെട്ടെന്ന് സങ്കടം മനസ്സിൽ നിറഞ്ഞു. കൊടകര എത്തിയപ്പോഴാണ് പഴയൊരു ബ്ലോഗറെ ഓർമ്മ വന്നത്. എഴുത്തുകാരി എന്ന ബ്ലോഗറായിരുന്നില്ലെ അത്. ഓർമ്മയിൽ പരതിയെങ്കിലും ഒരു വ്യക്തത വന്നില്ല. ഇപ്പോൾ ബ്ലോഗ് ഒന്നും വായിക്കാറേയില്ല. എഴുത്തുകാരിയും , മിനി ടീച്ചറും, സഞ്ചാര സാഹിത്യത്തിൽ വായനക്കാരെ ഏറെ അസൂയപ്പെടുത്തിയിട്ടുള്ള ജ്യോ ച്ചേച്ചിയും മറ്റും ഇപ്പോൾ എവിടെയാണാവൊ. അവരൊക്കെ ഇപ്പഴും ബ്ലോഗിൽ എഴുതുന്നുണ്ടാവുമോ...? എന്റെ കമ്പ്യൂട്ടർ കേടായതിനു ശേഷം ഒന്നിനും കഴിഞ്ഞിട്ടില്ല. ഏറെ നാളുകൾക്കു ശേഷമാണ് വിനുവേട്ടൻ തിരിച്ചു നാട്ടിലെത്തിയപ്പോൾ പഴയ ബ്ലോഗെഴുത്തുകാരെയൊക്കെ ഒന്നു പോയി കണ്ടാലൊയെന്ന് ചിന്ത തന്നെ ഉണ്ടായത്. കേട്ടപ്പോൾ സന്തോഷമായിരുന്നു. ഇനിയൊരിക്കലും ബ്ലോഗെഴുതുമെന്നോ വായിക്കുമെന്നോ ചിന്ത തന്നെ ഇല്ലാതിരുന്ന സമയത്ത് ,അപ്രതീക്ഷിതമായി പഴയ എഴുത്തുകാരെത്തേടി ഒരു യാത്ര. അത് വളരെ രസകരമായിരിക്കുമല്ലൊ. ആ ഒരു ത്രില്ലിലാണ് ഈ യാത്ര. തൃശ്ശൂരെത്തിയത് അറിഞ്ഞതേയില്ല. സ്റ്റാന്റിൽ ബസ്സ് നിന്നപ്പോൾ അവിടെയിരുന്നു കൊണ്ടു തന്നെ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു. വർഷങ്ങൾക്കു ശേഷമാണ് ഇവിടെ വരുന്നത്. സ്റ്റാന്റിന് പറയത്തക്ക മാറ്റമൊന്നുമില്ല. ഗേറ്റിന് സമീപം വിനുവേട്ടന്റെ തല കണ്ടു. ഞാൻ കൈ വീശി ശ്രദ്ധ ക്ഷണിച്ചു. വിനുവേട്ടൻ എന്നെ കണ്ടതും പുറത്തേക്ക് വരാൻ കൈ വീശിക്കാണിച്ചു. അവസാനത്തെ യാത്രക്കാരനായി ബസ്സിൽ നിന്ന് ഞാനുമിറങ്ങി. വിനുവേട്ടന്റടുത്തേക്ക് നടക്കാൻ തുടങ്ങുകയായിരുന്നു ഞാൻ, പെട്ടെന്ന് എന്റെ കൈത്തണ്ടയിൽ ഒരാൾ കടന്നുപിടിച്ചു. " ഒരു ചായക്കാശ് തന്നിട്ടു പോ സാറെ... " ബലമില്ലാത്ത ആ കയ്യിന്റെ പിടുത്തം എനിക്കിഷ്ടപ്പെട്ടില്ലെങ്കിലും, മുഖം മറഞ്ഞെന്നോണം കിടക്കുന്ന ചുരുണ്ട മുടിയും കറുത്തിരുണ്ട് മുഷിഞ്ഞു നാറിയ ഷർട്ടും വളരെ ദൈന്യതയാർന്ന മുഖവും കുഴിയിലാണ്ട കണ്ണുകളും എന്നെ മറുത്തൊന്നും പറയാൻ തോന്നിപ്പിച്ചില്ല. അയാളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ ഞാൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ചില്ലറ നോട്ടെടുക്കുമ്പോൾ, പെട്ടെന്ന് ഞാൻ അറിയാതൊന്നു ഞട്ടി. എന്റെ മനസ്സിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു. അതേ നിമിഷം തന്നെ അയാളും ഒന്ന് ഞെട്ടിയതായി തോന്നി. ഈ മുഖം നല്ല പരിചയമുണ്ടല്ലോന്ന് ചിന്തിച്ച നേരത്താണ് അയാൾ എന്റെ കൈത്തണ്ടയിലെ പിടിവിട്ട് പിന്തിരിഞ്ഞ് ഒറ്റപ്പോക്ക്. "ഹേ ... നിൽക്കു.... നിൽക്കൂ..... " എന്നും പറഞ്ഞ് ഞാൻ പിന്നിൽ നിന്നും വിളിച്ചെങ്കിലും അയാൾ നിന്നില്ല. അയാൾ ഗേറ്റിനരികിലേക്ക് ഓടുകയാണ്. ഈ കാഴ്ച കണ്ടു കൊണ്ടു വിനുവേട്ടനും മുരളിച്ചേട്ടനും അകത്തേക്കു വരുന്നുണ്ടായിരുന്നു. ഞാൻ വിളിച്ചു പറഞ്ഞു. " അയാളെ തടുത്തു നിറുത്ത്, വിടല്ലെ..." അപ്പോഴേക്കും അയാൾ ഗേറ്റിലെത്തിയിരുന്നു. മുരളിച്ചേട്ടൻ ഇത്തിരി തടിയുള്ള കൂട്ടത്തിലാണ്. പുള്ളിക്കാരൻ മുന്നിൽക്കയറി നെഞ്ചു വിരിച്ചു നിന്നു. തൊട്ടടുത്തു തന്നെ വിനുവേട്ടനും. അടുത്തെത്തിയതും മുരളിച്ചേട്ടൻ അയാളുടെ കോളറിൽ കയറിപ്പിടിച്ചു. അവർ വിചാരിച്ചത് എന്റെ കയ്യിൽ നിന്നും പൈസയും തട്ടിപ്പറിച്ച് ഓടിയതായിരിക്കുമെന്നാണ്. ഞാൻ ഓടിയെത്തിയതും അയാളുടെ മുഖത്തു നിന്നും മുടി ഒരു വശത്തേക്ക് ഒതുക്കി വയ്ക്കാൻ ശ്രമിച്ചതും അയാൾ അത് തടഞ്ഞ് മുഖം തിരിച്ചതും ഒപ്പമായിരുന്നു. "എന്താ സംഭവം... കാര്യം പറ ..." വിനുവേട്ടന്റെ ചോദ്യത്തിന് പെട്ടെന്നുരത്തരം പറയാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ പറഞ്ഞു. " ഇയാളുടെ മുഖം കണ്ടതും എനിക്ക് ആകെയൊരു ഞട്ടൽ. അതോടൊപ്പം ഞാൻ വല്ലാതെ വിറകൊള്ളുകയും ചെയ്തു. എവിടെയോ കണ്ടു മറന്ന ഒരു ഓർമ്മ വിനുവേട്ടാ..." അത് പറയുമ്പോഴും ഞാൻ വല്ലാതെ അണക്കുന്നുണ്ടായിരുന്നു. ഇയാളൊരു പിച്ചക്കാരനായിട്ടല്ല ഞാൻ കാണുന്നതെന്ന് തോന്നിയ മുരളിച്ചേട്ടൻ ദ്വേഷ്യമെല്ലാം കളഞ്ഞ് അയാളുടെ മുഖം ബലമായി തിരിച്ച് മുഖത്തു നിന്നും മുടി മാടിയൊതുക്കി. ഞാൻ നിർന്നിമേഷനായി അയാളുടെ മുഖത്തു തന്നെ നോക്കിക്കൊണ്ടിരുന്നു. അയാൾ എന്റെ മുഖത്തു നോക്കിയ ആ നോട്ടം. ശരിക്കും ഭീതിപൂണ്ട മുഖമായിരുന്നു. പിടിക്കപ്പെട്ടതിലെ നിരാശയാലൊ മറ്റോ ചുവന്നു കലങ്ങിയ കണ്ണകളിൽ കണ്ണുനീർ ചൂടുറവകളായി പൊട്ടിയൊലിക്കാൻ തുടങ്ങിയിരുന്നു. ഞങ്ങളുടെ കണ്ണുകൾ കൂട്ടിമുട്ടിയതും ഞാൻ ഭീതിയോടെ വിളിച്ചു. " ശേഖരേട്ടാ.... !" അതുകേട്ടതും അയാൾ മുഖം പൊത്തിക്കരയാൻ തുടങ്ങി. അതോടെ മുരളിച്ചേട്ടനും വിനുവേട്ടനും പിടി വിട്ടു. അയാൾ കുറച്ചു കരഞ്ഞതിനു ശേഷം പറഞ്ഞു. "എന്നെ തൊടണ്ട. ഇതു മുഴോൻ അഴുക്കാ...'' എന്നും പറഞ്ഞ് എന്റെ പിടുത്തം ബലമായിട്ട് വിടുവിച്ചു. മുരളിച്ചേട്ടനും വിനുവേട്ടനും എന്താ കാര്യമെന്നറിയാതെ എന്റെ മുഖത്തേക്ക് നോക്കി കണ്ണൂ മിഴിച്ചു. "എനിക്ക് വേണ്ടപ്പെട്ടൊരാളാ... എന്റെ നാട്ടുകാരൻ മാത്രമല്ല നിങ്ങളറിയും എന്നോടൊപ്പം ഗൾഫിൽ ജീവിച്ച ഒരു ശേഖരേട്ടനെ....'' ഒരു നിമിഷം കഴിഞ്ഞ് ഞാൻ പറഞ്ഞു. " അതൊക്കെ പിന്നെപ്പറയാം ... ഇപ്പോൾ ഇദ്ദേഹത്തെ ഒരു മനുഷ്യനാക്കണം. അതിനെന്താ ഒരു വഴി....?" തൃശ്ശൂർക്കാരായ വിനുവേട്ടനും മുരളിച്ചേട്ടനും അതൊരു ബുദ്ധിമുട്ടേ ആയിരുന്നില്ല. നേരെ ഒരു കംഫർട്ട് സ്റ്റേഷനിൽ കയറ്റി കുളിപ്പിച്ച് കുട്ടപ്പനാക്കി, ബാർബർഷാപ്പിൽ (ക്ഷമിക്കണം, ബാർബർഷാപ്പല്ലാട്ടൊ യൂണിസെക്സ് ബ്യൂട്ടി പാർലർ ) കയറ്റി മുടിയൊക്കെ വെട്ടിയൊതുക്കി, നരകയറിയ താടിയെല്ലാം വടിച്ചു കളഞ്ഞ്, പഴയതുപോലെ ഒരു മീശയും വയ്പ്പിച്ച് ഞാൻ കൊടുത്ത ഷർട്ടും മുണ്ടും ഇട്ട് പുറത്തിറങ്ങുമ്പോൾ ആ പഴയ ആളായിരുന്നില്ല. ചുറുചുറുക്കുള്ള ഒരു പുതിയ മനുഷ്യനായിരുന്നു. ആ കോലത്തിൽ പുറത്തിറങ്ങാൻ വലിയ നാണമായിരുന്നു. പിന്നെ പുതിയ കോലത്തിൽ ആരും തിരിച്ചറിയുന്നില്ലെന്ന് സ്വയം മനസ്സിലായപ്പോഴാണ് ആ ചളിപ്പ് മാറിക്കിട്ടിയത്. പിന്നെ ഞങ്ങളെല്ലാവരും കൂടി മുരളിച്ചേട്ടന്റെ സ്വന്തക്കാരന്റെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ഇന്നിനി കേരളേട്ടന്റെ അടുത്തേക്കുള്ള പോക്ക് ശരിയാവില്ലാന്ന് തോന്നിയതുകൊണ്ട് ഒരു ലോഡ്ജിൽ മുറിയെടുത്തു. ശേഖരേട്ടന്റെ മൂടൊന്നു ശരിയായിട്ട് വേണം ആ കഥകൾ ചോദിച്ചറിയാൻ... തുടരും..... Posted by വീകെ at 22.3.18 17 comments: Labels: കഥ. Newer Posts Older Posts Home Subscribe to: Posts (Atom) 'മലയാള അക്ഷരങ്ങൾ കൂട്ടി വായിക്കുവാൻ കഴിയുന്ന ഏതൊരാൾക്കും അനായസേന വായിക്കുവാനും മനസ്സിലാക്കുവാനും ആസ്വദിക്കുവാനും കഴിയുന്നവയാകണം കഥകളും നോവലുകളും കവിതകളും ' ഞാൻ വീകെ Lal bhavan. Mamamgalam, Anchumana Road. Edappally. Tel. 9847869425, kerala, India എറണാകുളം. View my complete profile ബ്ലോഗിനെക്കുറിച്ച് ആദ്യാന്ത്യം വിശദമയി പഠിക്കാൻ..... ബൂലോഗരെ തിരയാൻ.. സഞ്ചാര കഥകൾ വായിക്കണൊ... കമ്പ്യൂട്ടറിനെ കൂടുതലറിയാൻ... മലയാള മണ്ണിനെ രക്ഷിക്കൂ..... നിങ്ങളുടെ ബ്ലോഗ് കൂടുതൽ വായിക്കപ്പെടാൻ.. widgets സുഹൃത്തുക്കൾ...... കഴിഞ്ഞ മാസങ്ങളിൽ....... ► 2021 (3) ► September (1) ► August (1) ► April (1) ► 2020 (4) ► November (1) ► May (1) ► March (1) ► January (1) ► 2019 (6) ► June (1) ► April (1) ► March (1) ► February (2) ► January (1) ▼ 2018 (10) ▼ December (1) നോവൽ പ്രവാസ ബാക്കി. (10) കഥ ഇതുവരെ. ഞാൻ കേരളേ... ► November (2) പ്രവാസ ബാക്കി - (9 ) (പേരില്ലാക്കഥ ഈ ലക്കം മുതൽ ... പേരില്ലാക്കഥ. ( 8 ) കഥ ഇതു വരെ. ഞാൻ കേരളേട്ടന... ► October (1) [മഹാപ്രളയത്തിൽപ്പെട്ട് ഈ ലക്കം കുറച്ചു വൈകി. ക്ഷമ... ► September (1) കഥ. പേരില്ലാക്കഥ. 6 കഥ ഇതുവരെ .... ഞാൻ കേരളേ... ► August (1) പേരിടാത്ത കഥ. കഥ ഇതു വരെ ഞാൻ കേരളേട്ടനെ സന്ദർശ... ► July (1) കഥ - പേരിട്ടിട്ടില്ല. കഥ ഇതു വരെ. ഞാൻ കേരളേട്ട... ► May (1) കഥ. പേരിട്ടിട്ടില്ല. 3 കഥ ഇതു വരെ. ഞ... ► April (1) കഥ.. (പേരിട്ടിട്ടില്ല.) കഥ കഴിഞ്ഞ ലക്കത്തിൽ - പ... ► March (1) വിനുവേട്ടനോടൊപ്പം ചേരാനായിട്ടാണ് ഞാൻ കാലത്തെ തന്ന... ► 2015 (13) ► October (1) ► September (1) ► June (1) ► May (2) ► April (2) ► March (2) ► February (2) ► January (2) ► 2014 (24) ► December (2) ► November (2) ► October (2) ► September (2) ► August (2) ► July (2) ► June (2) ► May (2) ► April (2) ► March (2) ► February (2) ► January (2) ► 2013 (15) ► December (2) ► November (2) ► October (2) ► September (1) ► August (1) ► July (1) ► June (1) ► March (1) ► February (2) ► January (2) ► 2012 (24) ► December (2) ► November (2) ► October (2) ► September (2) ► August (2) ► July (2) ► June (2) ► May (2) ► April (2) ► March (2) ► February (2) ► January (2) ► 2011 (24) ► December (2) ► November (2) ► October (2) ► September (2) ► August (2) ► July (2) ► June (2) ► May (2) ► April (2) ► March (2) ► February (2) ► January (2) ► 2010 (21) ► December (2) ► November (2) ► October (2) ► September (2) ► July (1) ► June (2) ► May (2) ► April (2) ► March (1) ► February (3) ► January (2) ► 2009 (19) ► December (2) ► November (2) ► October (2) ► September (2) ► August (2) ► July (1) ► June (1) ► April (2) ► March (1) ► February (2) ► January (2) ► 2008 (8) ► November (2) ► September (6) സന്ദര്‍ശകര്‍ FEEDJIT Realtime web site stats മുൻപേ വെളിച്ചം കണ്ടവ...... കഥ. ഫേസ്ബുക്കിലൂടെ.. കഥ. തിരക്ക് കഥ. മറയ്ക്കില്ലൊരിയ്ക്കലും.. നോവൽ മരുഭൂമി അവസാനിക്കുന്നു.. മരുഭൂമി.(39)യുദ്ധപ്പൂത്തിരികൾ... മരുഭൂമി.(38)ഉറക്കമില്ലാത്ത.. മരുഭൂമി.(37)കടുവയെ പിടിച്ച... മരുഭൂമി.(36)ജൂബിച്ചേട്ടൻ... മരുഭൂമി(35)വീണ്ടും സീക്കു... മരുഭൂമി.(34)മതങ്ങൾക്കുമുയിരേ... മരുഭൂമി.(33)ഒരു മരണക്കളി... മരുഭൂമി.(32)3 ടയർ... മരുഭൂമി.(31)എരിതീയിൽ നിന്നും... മരുഭൂമി.(30)വിചിത്രമായ നാട്.. മരുഭൂമി.(29)ഉത്തരമില്ലാത്ത ചോദ്യം.. മരുഭൂമി.(28)നെറികെട്ട സന്തതി.. മരുഭൂമി.(27)ആദ്യ പരോൾ.. മരുഭൂമി.(26)ഓസിലൊരു ഫ്രിഡ്ജ്. മരുഭൂമി.(25)പുതിയ മക്കീന. മരുഭൂമി.(24)മൂന്ന് അഞ്ചിന്റെ.. മരുഭുമി.(23)ഒരു ഭ്രാന്തൻ.. മരുഭൂമി.(22)കണ്ണാ..എൻ കണ്ണാ... മരുഭൂമി.(21)ഹബീബയുടെ ദുരിതപർവ്വം. മരുഭൂമി.(20)സെൻസേഡ്.... മരുഭൂമി.(19)നാക്ക് നീട്ടി... മരുഭൂമി.(18)സുഖമുള്ള ഇടി... മരുഭൂമി.(17)റംസാൻ... മരുഭൂമി.(16) ഒട്ടകം കാടായി... മരുഭൂമി.(15)ഉം‌റ വിസ.... മരുഭൂമി.(14)വിരുന്നുകാർ... മരുഭൂമി.(13)തംഗ്‌ളീഷ്... മരുഭൂമി.(12ചിറിനക്കികൾ. മരുഭൂമി.(11) വിശപ്പിന്റെവിളി. മരുഭൂമി.(10) പുതുമുഖം.. മരുഭൂമി.(9) മക്കീന.. മരുഭൂമി.(8) വരാനുള്ളതൊന്നും... മരുഭൂമി.(7) ഭാര്യയെ വിറ്റ സങ്കടം. മരുഭൂമി.(6) തുറന്ന ഇരുട്ടറ. മരുഭൂമി.(5) ഒരു ഫോൺകാൾ. മരുഭൂമി.(4) കല്ലേറിന്റെ.. മരുഭൂമി.(3) കല്ലുകളോടെ.. മരുഭൂമി.(2) പൂ പോലെ വെളിച്ചം.. നോവൽ.മരുഭൂമി(1)അറവുമാടുകൾ കഥ. കുളിർമഴ. കഥ. കുറ്റബോധം. കഥ. കരിനാക്ക്. കഥ. ഗ്രാമവഴിയിൽ ഒരോണക്കാലത്ത്. നീണ്ടകഥ അവസാനിക്കുന്നു... മഴയിൽ...(20)സഫലമാകുന്നു. മഴയിൽ...(19)അവകാശപൂർവ്വം.. മഴയിൽ...(18)നാടകാന്ത്യം.. മഴയിൽ...(17)നാടകം തുടങ്ങി.. മഴയിൽ...(16)ജീവിതനാടകം.. മഴയിൽ...(15)പെണ്ണു കാണൽ.. മഴയിൽ...(14)ആനക്കഥ... മഴയിൽ...(13)ആത്മഹത്യാ.. മഴയിൽ...(12)ജാതകദോഷം.. മഴയിൽ...(11)സ്നേഹം.. മഴയിൽ...(10)കല്യാണാലോചന.. മഴയിൽ...(9)പാരകൾ.. മഴയിൽ...(8)കൈപ്പുണ്യം.. മഴയിൽ...(7)ഒരു പുതിയ.. മഴയിൽ...(6)ഭാഗ്യം കെട്ട.. മഴയിൽ...(5)അഛനെന്ന.. മഴയിൽ...(4)ഒറ്റപ്പെടൽ.. മഴയിൽ...(3) മാധവൻ.. മഴയിൽ... (2)പാതിരാവിലെ. നീണ്ടകഥ. മഴയിലൊരു. (1) തുടക്കം. കഥ. കാലം തെറ്റിയ മഴ. കഥ. തോലാ നിനക്ക് മരണമില്ല. കഥ. ഉണ്ണാവൃതം. കഥ... കഥ മാത്രം. കഥ. കഥയല്ലിത്..സമ്പാദ്യം. കഥ. മറക്കില്ലൊരിക്കലും ഓർമ്മയുടെ തീരത്ത്... തിരക്കഥ... ക്ലൈമാക്സ് (2) തിരക്കഥ... ഫ്രീവിസ (1) സ്വപ്ന...(54) അവസാനിക്കുന്നു. സ്വപ്ന...(53) ചേരപ്പാര. സ്വപ്ന...(52) ഒരു ചതി. സ്വപ്ന...(51) കൊട്ടിക്കലാശം. സ്വപ്ന...(50) ബോസ്സിന്റെ രാജി. സ്വപ്ന...(49)എവിടേയും കുപ്പി... സ്വപ്ന...(48) സാലറി... സ്വപ്ന...(47) ഇങ്ങനേയും... സ്വപ്ന...(46)ലോൺ,,, സ്വപ്ന...(45) ഒരു ചതി... സ്വപ്ന...(44)ബഹ്‌റീനിലെ... സ്വപ്ന...(43)സമയം... സ്വപ്ന...(42)വയറ്റാട്ടി... സ്വപ്ന...(41)എന്തിനാ ഇങ്ങനെ... സ്വപ്ന...(40)ഒൻപതിനു പകരം ... സ്വപ്ന...(39)ദേവരാജ്... സ്വപ്ന...(38)ചക്രശാസം. സ്വപ്ന...(37)സ്വന്തം വീട്ടുകാർ... സ്വപ്ന...(36)വെറുതെ... സ്വപ്ന...(35)ഒരച്ഛന്റെ സങ്കടം... സ്വപ്ന...(34നല്ല പാതി... സ്വപ്ന...(33) പെണ്ണ് കാണൽ... സ്വപ്ന...(32) മലയാളി... സ്വപ്ന...(31) പുലിപ്പേടി... സ്വപ്ന...(30) പരോൾ... സ്വപ്ന...(29) ഷേവിങ് സൂത്രം... സ്വപ്ന...(28)നല്ല മനുഷ്യരും ... സ്വപ്ന...(27) അച്ചായൻ,,,, സ്വപ്ന...(26) അചായന്റെ.... സ്വപ്ന...(25) മല പോലെ... സ്വപ്ന...(24) ചിക്കുവിന്റെ ... സ്വപ്ന...( 23) ഹലോ..ഹലോ.. സ്വപ്ന...(22) ങ്ഹൂം ഹിന്ദികൾ... സ്വപ്ന...(21) നാളെ ടിക്കറ്റ്.. സ്വപ്ന...(20)ഈജിപ്ഷ്യൻ.... സ്വപ്ന...(19) കുഞ്ഞപ്പന്റെ കഥ... സ്വപ്ന...(18) പ്രാർത്ഥനകളിൽ... സ്വപ്ന...(17) ഫ്രീ വിസ... സ്വപ്ന...(16) സായിപ്പും മദാമ്മയും. സ്വപ്ന...(15) പതനം... സ്വപ്ന...(14) പിടിച്ചൂപറി... സ്വപ്ന...(13) അവൻ വരുന്നു. സ്വപ്ന...(12) മക്കളെ നന്നാക്കാൻ. സ്വപ്ന...(11) വ്യഭിചാരപുംഗവൻ സ്വപ്ന...(10) ഉരുട്ടൽ. സ്വപ്ന...(9) സുനിൽ ..പിന്നാമ്പുറം. സ്വപ്ന...(8) നിലവിളി.... സ്വപ്ന...(7) ഔട്ട് പാസ്സ്... സ്വപ്ന...(6) എല്ലാം മറക്കാൻ. സ്വപ്ന...(5) അടുക്കളച്ചുമരിലെ... സ്വപ്ന...(4) അങ്കം കുറിക്കൽ. സ്വപ്ന...(3) പാഞ്ചുറുപ്പിക.. സ്വപ്ന...(2) ‘എന്റെ ദൈവമേ..’ സ്വപ്നഭൂമിയിലേക്ക് (1) മിഠായി. ഗ്രാമവഴി..വാഴക്കുല. ഗ്രാമവഴി..പാതിരാപ്പടം. ഗ്രാമവഴി..മുട്ടു താങ്ങി. ഗ്രാമവഴി..തോലൻ മാവ്. ഗ്രാമവഴി.. അന്നും ഇന്നും. വ്യാജ വിസ കണ്ടെത്താൻ... പാവം പ്രവാസി... LKG ക്യൂ. പാവം പ്രവാസി.. ഒഴിവാക്കാമായിരുന്നു... പാവം പ്രവാസി.. അഛൻ... പാവം പ്രവാസി.. വ്യാജച്ചിട്ടി തുടരുന്നു. പാവം പ്രവാസി.. വ്യാജച്ചിട്ടി. പാവം പ്രവാസി.. കുഞ്ഞപ്പൻ. പാവം പ്രവാസി... ബോബി. പണ്ടൊക്കെ ദൈവം.... ഷേവിങ്.... സൌഹൃദ ബ്ലോഗുകൾ... ഗുരുപവനപുരാധീശം തേടി..... - കാറ്റിനെ ചെറുക്കുമൊരു മാമരം പോൽ അതിശക്തമൊരു പ്രവാഹത്തിനെതിരേ പൊരുതി നീങ്ങുമൊരു തോണി പോൽ തുഴഞ്ഞു തളരുന്ന കൈകളോടെ ഗദ്ഗദം പാതിയിൽ മുറിച്ചോ- രോമനപ്പേർ ഒരു ന... 4 weeks ago കലികാല വൈഭവം വായനാനുഭവം - മാമ ആഫ്രിക്ക - ശ്രീ ടി.ഡി രാമകൃഷ്ണൻ ആഫ്രിക്കയിലെ ഉഗാണ്ടയെ പശ്ചാത്തലമാക്കി എഴുതിയ കൃതിയാണ് മാമ ആഫ്രിക്ക. 2019 ലാണ് ആദ്യപതിപ്പ് പുറത്തിറങ്ങുന്നത്. സ്വതന്ത്രമായ വായനയിൽ മി... 4 weeks ago നീഹാരബിന്ദുക്കൾ ഓർവ്വ് - സഹൃദയരെ, എന്റെ മൂന്നാമത്തെ പുസ്തകം ‘ഓർവ്വ്’ ആഗസ്ത് 2022 ൽ പുറത്തിറങ്ങി. കഥാസമാഹാരമാണ്‌. കോഴിക്കോടുള്ള *ധ്വനി ബുക്സ്* ആണ്‌ പ്രസാധകർ. ... 1 month ago പാവപ്പെട്ടവന്‍ ആറാട്ടുപുഴ വേലായുധ ചേകവർ - പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തിലെ സാമൂഹ്യ തിന്മകള്‍ക്കെതിരേ പടപൊരുതി ധീരരക്തസാക്ഷിത്വം വരിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവ്... സാമൂഹ്യ വിപ്ലവത്തിലും നവോത്ഥാന... 2 months ago മിനിനര്‍മ്മം 20. "പ്രേമ ലതകള്‍” - ‘ഞങ്ങള്‍ കുട്ടികള്‍’ സ്ക്കൂളില്‍ പോകുന്നത് നേര്‍വഴിയിലൂടെയാണെങ്കിലും തിരിച്ച് വീട്ടിലേക്ക് വരുന്നത് വളഞ്ഞ വഴിയിലൂടെയായിരിക്കും. അങ്ങനെ വളഞ്ഞ വഴി വരുന്നത്‌... 2 months ago M K Harikumar News pages m k harikumar @60 brochure 2022(b.30/7/1962), part 3 - Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ dire... 3 months ago മിനി ചിത്രശാല ഞാനും എന്റെ പുസ്തകങ്ങളും - 4 months ago കലാവല്ലഭൻ - മഴത്തുള്ളിക്കിലുക്കങ്ങൾ """""""""""""""""""""""""""""""""" മഴത്തുള്ളിക്കിലുക്കങ്ങൾ പുറത്തെത്തിത്തിമിർക്കുമ്പോൾ പെരുക്കുന്നെന്നുടൽത്താളം നനഞ്ഞാലും ശമ... 5 months ago വില്ലേജ്മാന്‍/villagemaan മോദിജിക്ക്‌ കൊച്ചുതോമായുടെ തുറന്ന കത്ത് - പ്രിയപ്പെട്ട മോദിജി, വികസനം എന്ന അങ്ങയുടെ കാഴ്ച്ചപ്പാടൊന്നുകൊണ്ട് മാത്രമാണ് ഞാൻ അങ്ങയിൽ ആകൃഷ്ടനായത്.അങ്ങയെ സപ്പോർട്ടു ചെയ്യുന്നതിനാൽ എന്നെ ഇപ്പോൾ "ക്രിസ... 7 months ago ബൂലോക കഥകള്‍ Mesin ini Bisa Tukar Botol Plastik Aqua dengan Gopay-ShopeePay - Mungkin kalian pernah liat video-video mengenai alat tukar botol plastik menjadi poin atau uang yang bisa digunakan untuk membeli sesuatu di toko. Kini m... 8 months ago തൃശൂര്‍ വിശേഷങ്ങള്‍ ഒരു അഡാർ അരങ്ങേറ്റം അഥവാ കാളിദാസ വിഷാദയോഗം - *"ധന്വന്തരി ക്ഷപണകാമരസിംഹ ശങ്കു* *വേതാളഭട്ട ഘടകര്‍പ്പര കാളിദാസാഃ* *ധ്യേയോ വരാഹമിഹിരോ നൃപതേസ്സഭായാം * *രത്നാനി വൈ വരരുചിര്‍ നവവിക്രമസ്യ"* ഗൂഗിളിൽ വേറൊരു ... 9 months ago പോക്കുവെയില്‍ keurig water filter - keurig water filter keurig water filter [image: keurig water filter] Keurig offers an optional filter unit that fits in the water reservoir of the B60 an... 9 months ago ഒഴാക്കനും ചില ഓക്കാനങ്ങളും... - * ഒരൽക്കുൽത്ത് റോഡുപണി* പലപ്പോഴായി പലരിൽനിന്നായി കേട്ടിട്ടുള്ള ഒരു ചോദ്യമാണ് “ഒഴാക്കൻ ഏതാണ് പാർട്ടി” വലതുപക്ഷമാണോ ഇടതുപക്ഷമാണോ അതോ രണ്ടിലും പെടാത്ത നടുപ... 10 months ago മഷിത്തണ്ട് സ്കൂൾ വിട്ട മഴ നേരങ്ങളിൽ - പത്ത് ഡി യിൽ നിന്ന് എട്ട് എ യിലേക്ക് ജനൽക്കമ്പി കടത്തി പറത്തി വിടാറുള്ള കടലാസ് വിമാനങ്ങളിലായിരുന്നു നിനക്കൊപ്പം ചിറകു വിടർത്തി പറക്കാൻ ... 11 months ago കാവ്യാംശു - 1 year ago സെന്‍റര്‍കോര്‍ട്ട് - 1 year ago കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast ഇനി യൂ ട്യൂബിലും കാണാം - ഈ ബ്ലോഗും ഇവിടെയുള്ള സുഹൃത്തുക്കളുമാണ്‌ എന്നെ എഴുത്തുകാരന്‍ ആക്കിയത്.പുസ്തകവും ഷോര്‍ട്ട്ഫിലിമും വെബ്‌സീരീസ്സും സിനിമയും എല്ലാം പിന്നെ ഒന്നൊന്നായി വന്ന് ച... 1 year ago Echmuvodu Ulakam / എച്മുവോട് ഉലകം ചൊക്ളി 62 - 30/12/2020ജുദ്ദം എങ്ങ്നേണ് വന്ന്താവ്വോ.. പർദാനമന്ത്‌രി ഒരു ബസ്സീക്കേറി പാക്കിസ്ഥാൻല്ക്ക് പോയി...ആരാണ്ടും കൊറേപ്പേര് കൂടെപ്പോയി..എല്ലാ വെഷ്മോം ശരിയാക്കീന്നൊ... 1 year ago ബഹ്‌റൈന്‍‍ ബൂലോഗം മറന്നുവോ? - ഇങ്ങനെ ഒരു കാലം ഉണ്ടായിരുന്നു എന്ന് ആരെങ്കിലും ഓർക്കുന്നോ? 2 years ago മനസ്സ്/രമണിക . കഷ്ട്ടം.... ജന്മങ്ങൾ ഈ വിധം - രണ്ടായിരത്തി പതിനെട്ടിലും പത്തൊമ്പതിലും പ്രകൃതി പ്രളയരുപത്തിൽ താണ്ഡവമാടി. അന്ന് ജനത്തിന് വീടും സമ്പാദ്യവും ഉപേക്ഷിച്ചു ക്യാമ്പുകളിൽ അഭയം പ്രാപിക്കേണ്... 2 years ago മിനിലോകം പൊതിഞ്ഞുകെട്ടിയത് - വർഷങ്ങൾക്കു മുൻപൊരു ദിവസം, രാവിലെതന്നെ ഉറക്കമുണർന്ന ഞാൻ ആശുപത്രി മുറിയുടെ മേൽത്തട്ട് നോക്കി കിടക്കുകയാണ്. ചുറ്റുപാടും തമിഴിന്റെ ഒച്ചയും ഗന്ധവും നിറഞ്ഞിരി... 2 years ago ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ ഈഗിൾ ഹാസ് ലാന്റഡ് – 140 - ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക... ഒരു ഏപ്രൺ ധരിച്ച് ആ ഹാളിലേക്ക് എത്തിയ വനിതയുടെ മുടി മുഴുവനും നരച്ചിരുന്നു. ഷർട്ടിന്റെ കൈകൾ രണ്ട... 2 years ago http://sabibava.blogspot.com/ - UCTFD0lqobDAnYZxwHN8oJ5w Ellavarum support cheyyumallo 2 years ago എന്റെ ബൂലോഗം Intermedical Youth Festival - Intermedical Youth Festival സമയം. നടക്കുന്നത് TDMC Alleppey അതായത് ഞങ്ങളുടെ കോളേജ് സമ്മാനം അടിക്കണം എന്ന് സാറന്മാർക്ക് നിർബ്ബന്ധം. എനിക്കത്ര നിർബ്ബന്ധം ഒന... 3 years ago മരുഭൂമികളിലൂടെ ..... ബ്ലോഗ് ചാലഞ്ച് Success അല്ലേ... - നിശ്ചലമായിപ്പോയി എന്നു കരുതിയ ബ്ലോഗുകളെ തിരിച്ചു പിടിക്കാനായി പഴയകാല ബ്ലോഗര്‍മാര്‍ തുടങ്ങിവെച്ച ബ്ലോഗ് ചാലഞ്ചിന് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. നിരവധി ... 4 years ago നോട്ടോണ്‍‌ലി ബട്ടോള്‍സോ അഗ്നിപർവതം - പണ്ട്, ഞാൻ എൽ പി സ്‌കൂളിൽ പഠിയ്ക്കുന്ന സമയത്തു ആണ് എന്ന് തോന്നുന്നു, പപ്പാ മുതിർന്ന ക്ലാസ്സിലെ കുട്ടികൾക്കു വേണ്ടി ഇറ്ററിലിയിലെ പോംപി നഗരം അഗ്നിപർവതത്തിനു... 4 years ago ilacharthukal കഥ പറയും സെല പാസ് (അരുണാചല്‍) - യുദ്ധത്തിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന, ചരിത്രമുറങ്ങുന്ന ബുദ്ധനഗരമായ തവാംഗിലെ, അതിമനോഹരമായ സെല പാസിലേക്ക് ഏതൊരു സഞ്ചാരിയും ഒരിക്കലെങ്കിലും യാത്ര ... 4 years ago the man to walk with സംഗീതം ഇഷ്ടമേയല്ലാത്ത ഒരു കുട്ടി - ഒരു കുട്ടിയുണ്ടായിരുന്നു സംഗീതം ഒട്ടുമേ ഇഷ്ടമേയല്ലാത്ത ഒരു കുട്ടി .വിശേഷദിനങ്ങളിലെ പള്ളിപ്പാട്ടുകളിൽ നിന്ന് രക്ഷതേടാൻ തൂണുകൾക്കിടയിൽ അവൻ ഒളിച്ചു നിന്നു . ... 4 years ago Gurukulam|ഗുരുകുലം ജിതിൻ ദാസിന്റെ മൂർഖന്മാർ - ഞാൻ വാഗ്ഭൂഷണം ഭൂഷണം! എന്ന പോസ്റ്റിട്ടപ്പോൾ ജിതിൻ ദാസിനു (ഇങ്ങേർ മഹാവിഷ്ണുവിനെപ്പോലെയാണു്. ഞാൻ ഓരോ പ്രാവശ്യവും ബ്ലോഗിംഗ് പുനരാരംഭിക്കുമ്പോൾ ഇങ്ങേർക്കു് ഓരോ ... 4 years ago VANAMAALA ഒരുപേരിലെന്തിരിക്കുന്നു........ - ഒരുപേരിലെന്തിരിക്കുന്നു........ ശരിയാണ്.ഒരു പേരിലെന്തിരിക്കുന്നു.പ്രസക്തമായ ചോദ്യം. പക്ഷെ ഒരുപാടുകാര്യങ്ങള്‍ ഒരു പേരിലുണ്ടെന്ന് വിശ്വനാഥനു മനസ്സിലായത് ആ സ... 4 years ago സന്തോഷ്‌ പല്ലശ്ശന രണ്ടു കുട്ടികള്‍ - കാറ്റ്നട്ടുച്ചയ്ക്ക്നരിമാന്‍പോയന്റിലെകടല്‍ഭിത്തിയിലിരിക്കുന്നവരുടെമുഖത്ത് കൊഴുത്തഉപ്പുതേച്ചു വെയില്‍പോണപോക്കില്‍കെമിക്കല്‍ ഫാക്ടറിക്കുതീകൊടുത്തു സമുദ്രത്തി... 5 years ago എന്റെ പരീക്ഷണശാല!! ശതാവരി അച്ചാർ - ശതാവരിക്കിഴങ്ങ് പറിക്കുമ്പോൾ ധാരാളം ഉണ്ടാകും. അത് അച്ചാറുണ്ടാക്കാനും സ്ക്വാഷുണ്ടാക്കാനും ഉപയോഗിക്കാം. അധികം വരുന്നവ ഉണക്കി സൂക്ഷിക്കുകയും ചെയ്യാം. എന്റെ അമ... 5 years ago അക്ഷരച്ചിന്തുകൾ ഓല മേഞ്ഞ ഓർമ്മകൾ - ഓർമ്മകളുടെ പിന്നാമ്പുറത്ത് കൂട്ടിയിട്ട ചില നല്ല നിമിഷങ്ങളെ മാറാല നീക്കിയെടുക്കുമ്പോൾ അവയ്ക്ക് ചിലപ്പോൾ മധുരമേറെയാകും ചിലപ്പോൾ കണ്ണുനീരിന്റെ ഉപ്പു രസമാ... 5 years ago ജെനിതകവിശേഷങ്ങള്‍... "കാമുകിയോട്" - അടുത്ത ജന്മം എനിക്കു നിന്‍റെ കുഞ്ഞായി ജനിക്കണം. ഞാന്‍ ചുംബിച്ച അടിവയറ്റിലുറങ്ങി. ഞാന്‍ കൊതിച്ച മുല കുടിച്ച് വളര്‍ന്ന്. ഞാന്‍ കിടന്ന മടിയിലുറങ്ങി. നിന്നെ ഒരി... 5 years ago yathrakal.com ഹിമവത് ഗോപാൽ‌സ്വാമി ബെട്ട - *കു*റച്ചുനാളുകളായി വായിച്ചും പറഞ്ഞും കേട്ട ഒരിടമുണ്ട്. ഗോപാൽസ്വാമി ബെട്ട. ഇത്തവണ ജനുവരിയിൽ നിനച്ചിരിക്കാതെ കിട്ടിയ ഒരു അവധിദിവസം ഞാനും ആൽഫയും കൂടി ഒരു യാത്... 6 years ago സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) മഴപ്പാറ്റകൾ - *മഴപ്പാറ്റകൾ* ഒറ്റനോട്ടത്തിൽതന്നെ ആരുടേയും ശ്രദ്ധയാകർഷിക്കുന്ന ഒരാൾ . ആത്മാവിലൊളിപ്പിച്ചത്പോലും വായിച്ചെടുക്കുമെന്നു ഭയപ്പെട്ടുപോകുന്ന നോട്ടം, ആരെയും ആജ്ഞാ... 6 years ago മൊട്ട മനോജ്‌ People in India lost the chance to get selected internet service for free - ‪#‎Freebasic‬ & #Internet.org People in India lost the chance to get selected internet service for free. ‪#‎TRAI‬ has denied the same considering the mass p... 6 years ago കാഴ്ചപുറങ്ങളും ചില അടുക്കള കുസൃതികളും - സാമ്പാറിന് ആവശ്യ സാധനങ്ങള്‍ : ( തുവര പരിപ്പ് : അര ടീകപ്പ്‌ വെളുത്തുള്ളി :പത്തല്ലി വെള്ളം : പരിപ്പ് വേവാന്‍ ആവശ്യത്തിന്) (വറുത്ത തേങ്ങ : നാലുടേബിള്‍സ്പൂ... 6 years ago FAAYASAM - ഫായസം സർപ്രൈസ് ബുഫേ - "സൂറാ ഞാനിപ്പൊ വീട്ടിലെത്തുംട്ടാ.. ഇയ്യ് റെഡിയായിട്ട് നിന്നോ.. ഒരു സ്ഥലത്ത് പൂവ്വാനുണ്ട്?" "എങ്ങട്ടാ മൻഷ്യാ..?? ഇക്ക് കുളിക്ക്യൊക്കെ വേണം.." "അന്റെ ഒടുക്ക... 6 years ago പതിവുകാഴ്ചകള്‍ ചെന്നൈ പ്രളയബാധിത പ്രദേശങ്ങൾ നിരീക്ഷിക്കുന്ന പ്രധാനമന്തി. - അധികാരം നേടിയ വഴികളിലൂടെ തന്നെ നടത്തവും.. !! 7 years ago മഴനൂലില്‍ കൊരുത്ത മഞ്ഞുതുള്ളികള്‍ സ്വപ്നത്തിന്‍റെ ഒടുക്കം - സ്വപ്നത്തിന്‍റെ ഒടുക്കം, കാലത്തിനൊപ്പം നടന്ന് കവി അയ്യപ്പനെപ്പോലെ വല്ല കടത്തിണ്ണയിലും കിടന്ന് ചാവണം.. മരവിച്ച കൈയ്യില്‍ ചുരുട്ടിപ്പിടിച്ച രണ്ടുവരി കവിത... 7 years ago നമ്മുടെ ബൂലോകം ഓർമകളിൽ മനോരാജ് : ക വാ രേഖ പുസ്തക പ്രകാശനം - 7 years ago സൌമ്യത [Soumyatha] ഓണാശംസകൾ - 7 years ago janet rose..... ഇനിയെന്തു പാടും ഞാൻ.... - ഇനിയെന്തു പാടും ഞാൻ പ്രിയ സഖീ വക്കൊടിഞ്ഞ വാക്കുകൾ കൊണ്ടു തീർത്ത നഷ്ട പ്രണയ പ്രകീർത്തനമാകിലോ നിന്നിൽ ചേരാതെ പോയൊരെൻ നഷ്ട സ്വപ്നത്തിൻ സ്മൃതികളാകിലോ ഓർമ്മകൾ.. ... 8 years ago മലയാളം ബ്ലോഗ്‌ ഹെല്‍പ് ഫേസ്ബുക്കില്‍ ഫ്രെണ്ട്സിനെ കൂട്ടമായി ഒഴിവാക്കാന്‍ എളുപ്പവഴി ! - ഫേസ്ബുക്കില്‍ അയ്യായിരം പേരെ ഫ്രെണ്ട്സ് ആക്കിയാല്‍ പിന്നെ കൂടുതലായി ആളുകളെ ചേര്‍ക്കാന്‍ വഴിയില്ല . നമ്മള്‍ ഫെസ് ബുക്ക് അക്കൌന്റ് തുടങ്ങി ഒന്നോ രണ്ടോ വര്ഷം ... 8 years ago ::: ഗന്ധര്‍വ യാത്രകള്‍ ::: - കഴിഞ്ഞ ദിവസം കൊറിയയിലെ Suncheon (സുഞ്ചോൺ) എന്ന ബീച്ച് സന്ദർശിക്കാനിടയായി. എത്തിപ്പെട്ടത് ഒരു നല്ല ദിവസമായിരുന്നില്ല, ആകെ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും. ... 8 years ago പുലിപടങ്ങള്‍ Solitude - 8 years ago Kalpakanchery Chronicles യുക്തിയും വിചാരങ്ങളും - സമയം കിട്ടുമ്പോഴെല്ലാം പുരോഹിതനോടൊപ്പം പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു അവരെല്ലാം. ചെറിയ വട്ടക്കണ്ണടയ്ക്കുള്ളിലൂടെ വേദഗ്രന്ഥം എല്ലാവരും കേള്‍ക്കും വിധം വായിച്... 8 years ago കുഞ്ഞന്‍സ്‌ ലോകം ഉറക്കം..! - ഉറക്കം എന്നത് എനിക്ക് ഏറ്റവും ദിവ്യമായ അനുഭൂതി നൽകുന്ന ഒന്നാണ്. ഉറക്കം വേണോ കാശ് വേണോന്ന് എന്നോട് ചോദിച്ചാൽ നിസ്സംശയം പറയും ഉറക്കം മതിയെന്ന്.. ഓർമ്മ വച്ച ക... 9 years ago അപ്പുവിന്റെ ബ്ലോഗുകള്‍ എന്റെ ബ്ലോഗുകൾ - ഇവയാണ് എന്റെ ബ്ലോഗുകള്‍. അതാതു ചിത്രങ്ങളില്‍‍ ക്ലിക്ക് ചെയ്താല്‍ അവിടേക്ക് പോകാം. *ആദ്യാക്ഷരി* *ബ്ലോഗിലെ നവാഗതർക്കായി ഒരു ചെറിയ സഹായം* *അപ്പൂന്റെ... 9 years ago ഇരിപ്പിടം ജോസ് തെറ്റയിലിന് എതിരേ പീഡനക്കേസ് ഏടുക്കാമോ? - സരിതോര്‍ജ്ജ പ്രഭാവം കൊണ്ട് വിളറിപ്പോയ ഭരണമുന്നണിക്കും ഉമ്മന്‍ ചാണ്ടിക്കും തെല്ലൊരാശ്വാസം നല്‍കുന്നതാണ് അങ്കമാലിയില്‍ നിന്ന് വീണുകിട്ടിയ ലൈംഗികപീഡനക്കേസ്.... 9 years ago കാര്‍ന്നോര്‍സ് കോര്‍ണര്‍ എവിടെ? എവിടെ? എവിടെ?.......!! - -------------------------------- ആദ്യപാപം ചെയ്തശേഷം മരത്തിന്റെ മറവിലൊളിച്ച ആദമിനെ അന്വേഷിച്ചുവന്ന യഹോവയായ ദൈവം ചോദിക്കുന്നു ''നീ എവിടെ?'' ഉല്പത്തി 3:9 യഹോവ... 9 years ago റ്റോംസ്‌ കോനുമഠത്തിന്‍റെ തട്ടകം - *തട്ടകത്തിലേക്ക് വന്നതിനു നന്ദി. തുടർന്നും വരിക * 9 years ago Thooval മാരുതന്‍ ..... പ്രദീപം മാസിക ,ഏപ്രില്‍ ,2013.. - 9 years ago നിശാസുരഭി കാഴ്ച - മഴ, ഈ ശ്മശാനഭൂവില്‍ പെയ്യാതെ തുടിച്ചപ്പോള്‍ ജീവന്‍ ചിറകടിച്ചടര്‍ന്നു വീണു.. ജന്മദിനോത്സവത്തില്‍ പതാകകളേന്തി നിറങ്ങളിലലിഞ്ഞു വെണ്മേഘക്കൂട്ടങ്ങള്‍.. അഗ്... 10 years ago എന്റെ ലോകം ജോഗ് ഫാള്‍സ് -ഷിമോഗ - പതിവ് യാത്രകള്‍ പോലെ തന്നെ തീരെ പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു ജോഗ് ഫാള്‍സ് -ഷിമോഗ പോകുന്നു എന്ന് അറിഞ്ഞത് . ഞങ്ങളുടെ യാത്രകളിലെ സ്ഥിരം ഡ്രൈവര്‍ മാര്‍ രണ... 10 years ago പരീക്ഷണശാല ബ്ലൂടൂത്ത് റിമോട്ട് കണ്ട്രോൾ. - ബ്ലൂടൂത്ത് ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഒരു റിമോട്ട് കണ്ട്രോൾ നിർമ്മിക്കാൻ എളുപ്പവഴി നോക്കാം. നിലവിൽ ലഭ്യമായ സർക്യൂട്ടുകളെല്ലാം അതീവ സങ്കീർണ്ണമായ ബോർഡു... 10 years ago .ചിത്രകൂടം.. വാള്‍പോസ്റ്റ് (ടെലിഫിലിം) - ഇതൊരു ബ്ലോഗ്‌ പോസ്റ്റല്ല യുടുബില്‍ അപ്ലോഡ്‌ ചെയ്തിട്ടുള്ള ഒരു ഹൃസ്വചിത്രം കാണാനായുള്ള ക്ഷണം മാത്രം. ദോഹ ഡ്രീംസ് അവതരിപ്പിക്കുന്ന ആദ്യ സംരംഭം വാള്‍പോസ്റ്റ് ... 10 years ago ആദ്യാക്ഷരി കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം. - The first part of this post uses screen-shots of Malayalam text. This is to enable those users who does not have any *Unicode Malayalam fonts* installed ... 10 years ago ധൃഷ്ടദ്യുമ്നൻ വികട വാര്ത്തകള്‍ 2 - *അഗ്നി 5 വിജയകരമായി പരീക്ഷിച്ചു പോലും.. ഏകദേശം 5000 കി.മീ വരെ ദൂരെ പോയി പണി കൊടുക്കാന്‍ പറ്റിയ സാമാനമാണ് നമ്മടെ ശാസ്ത്രക്കാരന്മാര്‍ വികസിപ്പിച്ചു ... 10 years ago മാണിക്യം ഈസ്റ്റര്‍ ദിനാശംസകള്‍ ....... - ഈസ്റ്റര്‍ ദിനാശംസകള്‍ *കൊഞ്ച് റോസ്റ്റ് ഇന്നത്തെ സ്പെഷ്യല്‍* കൊഞ്ച് 500 ഗ്രാം സവോള വലുത് ഒന്ന് ചെറുതായി അരിഞ്ഞത് ഒരു കപ്പ് ഇഞ്ചി കൊത്തിയരിഞ്ഞത് ഒരു ചെറിയ സ്പ... 10 years ago Ente Lokam.. The not so fair fare of Autorikshaws... - When I first came to Chennai for my admission procedures and all with my Dad, I happened to realize that autorikshaw drivers in this metro city takes advan... 10 years ago കണ്ണന്റെ ചിത്രലോകം മീ....ശച്ചേട്ടന്‍ !!! - 10 years ago muktharts | മുഖ്‌താറിയന്‍ വരകള്‍ green bird - 10 years ago swapnangal സോദോം - ഈ അടുത്തയിടെ എന്റെ ഒരു സുഹൃത്ത് രാവിലെ മുതല്‍ ഒരു കഥ മനസ്സില്‍ കിടന്നു കറങ്ങുന്നു എന്ന മുഖവുരയോടെ ഒരു കഥ അയച്ചു തന്നു. കഥയുടെ തലേക്കെട്ടും എന്റെ പോസ്റ്റിന... 10 years ago കൊച്ചു കൊച്ചു കഥകള്‍ പുനര്‍ജ്ജന്മം--രണ്ട് - അപ്പൂപ്പോ ദേ ചില നീണ്ട കഥക്കാരുടെ കൂട്ട് “അപ്പോഴാണ് അത് സംഭവിച്ചത്” എന്നു പറഞ്ഞിട്ട് എഴുനേറ്റു പോയത് ഒട്ടും ശരിയായില്ല. ആതിരയുടെ പരാതി ആ കഥ ബാക്കി പറ. ശരി ... 11 years ago ഞാന്‍ കണ്ട കാഴ്ചകള്‍ ഫ്ലമെങ്കൊ - 11 years ago haroonp ഇന്ധനവില വര്‍ദ്ധനക്കെതിരെ ഒരു ഡബ്ള് ക്ളിക്ക്..! - 11 years ago പ്രവാസഭൂമി ബൂലോകത്തെ അമൂൽ പുത്രന്മാർ...! - നാളേറെയായി എന്തെങ്കിലും എഴുതണമെന്ന് കരുതുന്നു. പലതും കുറെയൊക്കെ എഴുതി തുടങ്ങുകയും ചെയ്തതാ... പക്ഷെ ദിവസവും രാവിലെ മെയിൽ തുറക്കുമ്പോൾ നിറഞ്ഞുതുളുമ്പുന... 11 years ago കണിക്കൊന്ന മാഗസിന്‍ BAN ENDOSULFAN - പ്രിയപ്പെട്ടവരേ, എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയം വ്യക്തമക്കിയതു കണ്ടല്ലോ. കുത്തക മുതലാളിമാരുടെ കയ്യില്‍ നിന്ന് നല്ല ചിക്കിലി തടയുന്... 11 years ago ആലപ്പുഴ പുരാണം വിലയ്ക്ക് വാങ്ങിയ വിന. - ഞാന്‍ അന്നും പതിവ് പോലെ യുള്ള എന്റെ മംഗലാപുരം -ആലപ്പുഴ യാത്രയിലായിരുന്നു.വൈകുന്നേരം മംഗലാപുരത്ത് നിന്നും പുറപ്പെടുന്ന മാവേലി എക്സ്പ്രസ്സ്‌ ആണെന്റെ ഇഷ്ട്ടപ്... 11 years ago വര്‍ണ്ണക്കൂട് : Pencil & Crayons വഞ്ചി - 11 years ago അപ്പൂന്റെ ലോകം അങ്കിളിനു സ്നേഹപൂർവം..... - മലയാളം ബ്ലോഗിംഗ് രംഗത്ത് പ്രായം കൊണ്ട് എല്ലാവരുടെയും “അങ്കിൾ” ആയിരുന്ന ശ്രീ. എൻ.പി ചന്ദ്രകുമാർ 2011 ജനുവരി 9 ന് അന്തരിച്ചു. മലയാളം ബ്ലോഗ് വഴി എനിക്ക് കിട്ട... 11 years ago എഴുത്തുകാരി ആ പെൺകെട്ട് - അവൾ തിരയുന്നത് എന്തായിരുന്നു ? കാർമുകിൽ തീരാത്ത പെയ്തൊഴിയാത്ത കണ്ണുകളിൽ അവൾ കരിമഷി പുരട്ടിയിരുന്നത് പടരാനായി മാത്രമായിരുന്നോ ?എന്തിനായിരുന്നു അവൾ അണിഞ്ഞൊരു... 11 years ago ..................ശാസ്ത്ര വിശേഷം കീടനാശിനി: അറിഞ്ഞിരിക്കേണ്ടത് - വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍ഡോസല്‍ഫാന്‍ പ്രശ്നം വീണ്ടും ചൂട് പിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നു. ഭക്ഷണം വേണോ കീടനാശിനികള്‍ കൂടിയേ തീരൂ എന്ന വിശ്വാസം ... 12 years ago എന്റെ അടുക്കള ഉന്നക്കായ - *നേന്ത്രപ്പഴം (ഏത്തന്‍പഴം) കൊണ്ടുണ്ടക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരമാണ് ഉന്നക്കായ. * *ഇതിനെ ഉണ്ണിക്കായ എന്നും പറയാറുണ്ട്. * *ഇനി ഉണ്ണിക്കായ ... 12 years ago ഒരിടത്തൊരിടത്തൊരു... വലിച്ചെറിഞ്ഞ ഹൃദയം - വീട്ടുകാരെയും കാരണവന്മാരെയും അനുസരിക്കാതെ ജാതിയും ജാതകവും നോക്കാതെ ഒളിച്ചോടി പോയി കല്യാണം കഴിച്ചവരായിരുന്നു അവര്‍.ദാസും ജെസീക്കയും .അതുകൊണ്ടുതന്നെ വീടും വഴി... 12 years ago Mazhavillu (Rainbow) Walking with you - Walking with you on the sea shore Created a precious moment Wasn't it one of my dreams Yes it was !!!!!! The sun was down and lights were dim But the grip ... 12 years ago sreedevinair ആഭിജാത്യം-----11--ഭാഗം - *വീതിയേറിയകട്ടിലിലെ വെല്‍വെറ്റ് മെത്തയില്‍ അന്ന്**ഉറക്കം വരാതെ കിടക്കേണ്ടിവന്നില്ല.അറിയാതിരുന്ന അനുഭൂതികള്‍ * *ഉറക്ക* *ത്തില്‍ തന്നെനോക്കി മന്ദഹസിച്ചു.ഉറക... 12 years ago കാര്‍ക്കോടക പുരാണം | Karkodaka Puranam പുരാണം - ആമുഖം - ഗം ഗണപതയെ നമഃ പ്രപഞ്ച രഹസ്യങ്ങളും, ധര്‍മ്മസംഹിതകളും സാധാരണക്കാരനു മനസിലാകുന്ന രീതിയില്‍ കഥയായി രചിക്കപ്പെട്ടവയാണ്‌ പുരാണങ്ങള്‍.ഇവ പ്രധാനമായും പതിനെട്ട് എ... 12 years ago വായാടി കണ്ട കാഴ്ചകള്‍ ചിത്രഗീതം - ഇവയൊന്നും എന്റെ ഫോട്ടോകള്‍ അല്ല. ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള ഒരു നോര്‍ത്ത് ഇന്‍ഡ്യന്‍ കൂട്ടുകാരി എടുത്ത കുറെ ചിത്രങ്ങള്‍ എനിക്കു സമ്മാനിച്ചതാണ്‌. അവ നിങ്ങള... 12 years ago ലച്ചുവിന്റെ കാഴ്ചകള്‍.. ഇതു എന്തെന്ന് പറയാമോ?? - ശെരിയായ ഉത്തരം പറയുന്നവര്‍ക്ക് ബ്ലോഗ്‌ മീറ്റിങ്ങില്‍ വരുമ്പോള്‍ സമ്മാനം നല്‍കുനതായിരിക്കും. 12 years ago BOOLOGA VICHARANA ബൂലോഗവിചാരണ 33 - ഏകതാര ഒരു റാഗിങ്ങിന്റെ കഥ'. പണ്ട് സായിപ്പ് തുടങ്ങിയതുകൊണ്ടുമാത്രം കാലാകാലമായി കാപ്പിരികള്‍ പൂര്‍വ്വാധികം ഭംഗിയാക്കി നടത്തുന്ന മൃഗീയ(മൃഗങ്ങളേ മാപ്പ്) വിനോ... 12 years ago കാഴ്ച്ചയ്ക്കിപ്പുറം ഒരു ക്യാമറ വാങ്ങാനൊരുങ്ങുമ്പോൾ - *DSLR Photography for beginners : Part 1* കുറേനാളുകളായി പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ ഉപയോഗിച്ചിരുന്ന എന്റെ ചില സുഹൃത്തുക്കൾ ഈയിടെ എസ്.എൽ.ആർ ക്യാമറകൾ വാങ്... 12 years ago മിനിമോളുടെ ഡയറിക്കുറിപ്പുകള്‍ ദൈവം നമ്മോട് ചോതിക്കും - ദൈവത്തിനെ തേടി നാം ക്ഷേത്രങ്ങളിലും, പള്ളിയിലും, ചര്‍ച്ചിലും പോയി മണിക്കൂറുകള്‍ ചിലവഴിക്കുന്നു. പക്ഷെ ആരും ഇതുവരെ ദൈവത്തെ കണ്ടില്ല. ഇനി കണ്ടാല്‍ തന്നെ ദൈവം... 12 years ago നന്ദനം [വരകളും വര്‍ണ്ണങ്ങളും] ...lakshmy ചിന്നക്കുട്ടുറുവൻ [In crayon] - ജുനൈദിന്റെ ചിന്നക്കുട്ടുറുവനെ ക്രയോണിൽ [അതിന്റെ പരിമിതികളിൽ നിന്നു കൊണ്ട്]ചെയ്തത് നന്ദി ജുനൈദ്. പിന്നെ അനുവാദമില്ലാതെ ഈ ചിത്രമെടുത്തതിനും ക്രയോണിൽ ഈവിധം ... 13 years ago തുറമുഖം മണിനാദം - ബാ‍ലചന്ദ്രൻ ചുള്ളിക്കാട് “കൺകളിൽക്കലാലയ ജീവിതം തുളുമ്പുമി- പ്പെൺകുട്ടിയേതാണമ്മേ?” പിന്നെയും ചോദിച്ചു ഞാൻ. വൃദ്ധയാം കന്യാസ്ത്രീ കൺ പീലികൾ പൂട്ടിക്കൊണ്ടു ദീ... 13 years ago ഞാന്‍ കണ്ട ആഫ്രിക്ക Kilimanjaro മലയുടെ താഴ്വരയില്‍--Tanzania[country] - കിളിമന്ജാരൊ മല--വിട്ടില്‍ നിന്നുള്ള view 2002ലാന്നു - ആഫ്രിക്കയിലെ [ടാന്‍സാനിയയില്‍] ഒരു കെമിക്കല്‍ ഫാക്ടറി in charge ആയി ... 13 years ago എന്റെ കുറും കഥകളുടെ സമാഹാരം ഓതറൈസ്ട് ആന്‍റ് അണ്‍ ഓതറൈസ്ട് - വിവാഹം കഴിഞ്ഞ് നീണ്ട നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു അച്ഛനാകാനുള്ള അറിയിപ്പുമായി ഭാര്യ ഛര്‍ദ്ദിച്ചു കാണിച്ചത്. എല്ലാവര്‍ക്കും സന്തോഷം,എനിക്ക് ആശ... 13 years ago INTIMATE STRANGER A smouldering candle - How gr8 is the life of a candle...???!!! short lived...!! radiates light till its last breath...!! bearing all d pains by itslef [not letting anybody els ...
“രാത്രി ഉറങ്ങുന്നതിനു മുൻപ്, ഞാൻ ഈ ചെറിയ പ്രാർത്ഥന ചൊല്ലും” റോമിൽ തടിച്ചുകൂടിയവരോട് മാർപാപ്പാ പറഞ്ഞു. മാർപാപ്പാ ഇങ്ങനെയാണ് പ്രാർത്ഥന ആരംഭിക്കുക: “ദൈവമേ, അങ്ങേക്ക് വേണമെങ്കിൽ, എന്നെ ശുദ്ധനാക്കാൻ സാധിക്കും.” എന്നിട്ടു പാപ്പാ അഞ്ചു സ്വർഗ്ഗസ്ഥനായ പിതാവെ എന്ന പ്രാർത്ഥന ഈശോയുടെ കുരിശിലെ ഓരോ മുറിവിനും (ഈശോയുടെ ഇരു കൈകളിലും, കാലുകളിലും, പാർശ്വത്തിലും ഉള്ളവ) സമർപ്പിച്ചു പ്രാർത്ഥിക്കും. ഇത് ഏവർക്കും ചെയ്‌യാം, മാർപാപ്പാ ചൂണ്ടിക്കാട്ടി: “എനിക്ക് ഇതു ചെയ്‌യാമെങ്കിൽ, നിങ്ങൾക്കും നിങ്ങളുടെ ഭവനത്തിൽ ഇതു ചെയ്‌യാവുന്നതാണ്” നമുക്കും മാർപാപ്പയോടു ചേർന്ന് എല്ലാ രാത്രിയും ഈ പാർത്ഥന ചൊല്ലാമോ? മാർപാപ്പാ ഇതു വിശദീകരിക്കുന്ന വീഡിയോ കാണുക… [youtube id=”3kLBNGMr7L4″ width=”600″ height=”350″] Written by: Luminous Radio email Rate it 1 2 3 4 5 Previous post insert_link Catholic Church Catholic Retreat Kerala We at Luminous Radio would like to Thank each one of you who have prayed for us during last weekend for the catholic retreat we were attending. We are so blessed to go through a spiritual retreat lead by most renowned preachers in Kerala, which included Fr. Joseph OCD, Bro. Shaju Ambattuparmbil, Bro. Thommachayan and Bro, Outhachan. Fr. George Kallathil CMI, was the spiritual director for this retreat, who is […]
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക 2014, ഡിസംബർ 16, ചൊവ്വാഴ്ച 3.26 കപിലോപദേശം - മൂലപ്രകൃതിയുടെ തത്വങൾ. ഓം ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം അദ്ധ്യായം - 26 (കപിലോപദേശം - മൂലപ്രകൃതിയുടെ തത്വങ്ങൾ) കപിലഭഗവാൻ തന്റെ മാതാവായ ദേവഹൂതിയോട് സാംഖ്യശാസ്ത്രമാകുന്ന അദ്ധ്യാത്മതത്വമുപദേശിച്ചുകൊണ്ട് ഇപ്രകാരം പറഞു: "അമ്മേ!, ഇനി ഞാനാപരമാത്മാവിന്റെ തത്വവ്യാപ്തിയെക്കുറിച്ചു ഒന്നൊന്നായിപ്പറഞുതരാം. ഈ മഹത്തത്വത്തെക്കുറിച്ചറിയുന്ന നിമിഷംതന്നെ മനുഷ്യൻ പ്രകൃതിയുടെ ത്രൈഗുണ്യവലയത്തിൽനിന്നും ഉടനടി മുക്തനാകുന്നു. അമ്മേ!, ആത്മസാക്ഷാത്കാരത്തിനുതകുന്ന ഉത്തമോപാധിയാണ് പരമമായ അദ്ധ്യാത്മജ്ഞാനം. ഹൃദയഗ്രന്ഥി ഭേദിച്ച് എന്നെന്നേയ്ക്കുമായി ജീവനെ ഈ സംസാരത്തിൽനിന്നും വിമുക്തമാക്കുന്ന ആ ജ്ഞാനം ഞാൻ അമ്മയ്ക്കായി പറഞുതരാം. അമ്മേ!, ഭഗവാൻ ഹരി ഈ പ്രപഞ്ചത്തിനുമുഴുവൻ ആധാരഭൂതനായ പരമാത്മാവാണ്. അവൻ പ്രകൃതിക്കുപരനും, നിർഗ്ഗുണനും, സ്വയംജ്യോതിർസ്വരൂപനുമാണ്. അങനെയുള്ള അവന്റെ സ്വയംപ്രഭയാൽ ഈ വിശ്വം മുഴുവൻ അവൻ സൃഷ്ടിച്ചുകാത്തഴിക്കുന്നു. ആ വിഭു തന്റെ ലീലകളാടുവാനായി, ദൈവീകവും, അതിസൂക്ഷ്മവും, ത്രിഗുണാത്മികയുമായ തന്റെ മൂലപ്രകൃതിയെ യദൃച്ഛയാ സ്വീകരിച്ചു. അവളാകട്ടെ, തന്റെ തൃഗുണങളെ പരിണാമവിധേയമാക്കി അതിലൂടെ ഇവിടെ അതിവിചിത്രങളായ ജീവഭൂതങളെ സംജാതമാക്കുന്നു. ഈ ജീവഭൂതങൾ പിറക്കുന്നനിമിഷംമുതൽ അവളുടെ മായയിൽ മുങി പരമമായ അദ്ധ്യാത്മജ്ഞാനം മറഞ്, വിഷങളിൽ മോഹിതരാകുകയുംചെയ്യുന്നു. അങനെ അജ്ഞാനാന്തകാരത്തിൽ അകപ്പെട്ട്, സ്വയമേവ ആനന്ദസ്വരൂപികളായ ഈ ജീവഭൂതങൾ മായയുടെ ആധിപത്യത്തെ സ്വീകരിക്കുകയും, അതിലൂടെ ഇവിടെ വിവിധതരം കർമ്മങളിലേർപ്പെട്ടുകൊണ്ട് താൻ അവയുടെ കർത്താവാണെന്ന് സ്വയം കരുതുകയും ചെയ്യുന്നു. നിഷ്ക്രിയനായി ഇരുന്നുകൊണ്ട്, തന്റെ കർമ്മസകലത്തിനും സാക്ഷിയായി വർത്തിക്കുന്ന നിത്യമുക്തസ്വരൂപമായ ആ ആത്മവസ്തു ഇങനെയുണ്ടാകുന്ന അജ്ഞാനം ഹേതുവായി ഘോരമായ സംസൃതിയിൽ ബന്ധനസ്ഥനാകുന്നു. ജീവന്റെ ഉപാധിയായ ശരീരേന്ദ്ര്യാദികളുടേയും, അവയ്ക്കുമേൽ സർവ്വാധിപത്യം സ്ഥാപിച്ചിരിക്കുന്ന ദേവതൗഘങളുടേയും മൂലകാരണം ഈപ്പറഞ പ്രകൃതിയാണെന്നറിയുക. ഈവകതത്വങളെല്ലാംതന്നെ ആത്മജ്ഞാനികളാൽ സർവ്വസമ്മതവുമാണ്. നിത്യാനന്ദസ്വരൂപനായ ഈ ജീവൻ അനുഭവിക്കുന്ന സുഖദുഖാദിദ്വന്ദാനുഭവങളുടെ കാരണക്കാരൻ യഥാർത്ഥത്തിൽ പുരുഷനായ ഈ ജീവൻ തന്നെയാണ്." ഇത്രയുംകേട്ടു ദേവഹൂതി പറഞു: "ഹേ ഭഗവൻ!, അങുപറഞതനുസരിച്ച്, സത്തും അസത്തുമായ ഈ സൃഷ്ടിക്ക് ഒരുപോലെ കാരണമായിരിക്കുന്നത് ആ പരമപുരുഷനും അവന്റെ മൂലപ്രകൃതിയും ചേർന്നാണ്. അവയുടെ ലക്ഷണങളോരോന്നും എന്തൊക്കെയാണെന്ന്, പ്രിയപുത്രാ!, അവിടുന്നീയുള്ളവളോടരുളിചെയ്താലും." ശ്രീഭഗവാൻ പറഞു: "അമ്മേ!, അവ്യക്തവും, നിത്യവും, അതിസൂക്ഷ്മവുമായ, പ്രകൃതിയുടെ തൃഗുണങളുടെ സംയുക്തഭാവമാണ് യഥാർത്ഥത്തിൽ ഇവിടെ സകലഭൂതങൾക്കും കാരണമായിരിക്കുന്നതു. അതിനെ അദ്ധ്യാത്മികശാസ്ത്രത്തിൽ "പ്രധാനം" എന്നു പറയുന്നു. എന്നാൽ ഗുണപരിണാമങൾക്കുവിധേയമായി ഉണ്ടാകുന്ന അവയുടെ ഉൽപ്പന്നഭൂതഭാവത്തെ "പ്രകൃതി" എന്നും പറയുന്നു. പഞ്ചഭൂതങളും, പഞ്ചകർമ്മേന്ദ്രിയങളും, പഞ്ചജ്ഞാനേന്ദ്രിയങളും അവയുടെ വിഷങളായ പഞ്ചതന്മാത്രകളും, കൂടാതെ നാല് ആന്തരികേന്ദ്രിയങളുടേയും സംയുക്തഭാവമാണ് "പ്രധാനം" എന്നറിയപ്പെടുന്നതു. സ്ഥൂലരൂപികളായ പഞ്ചഭൂതങളെ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിങനെ തരംതിരിക്കപ്പെട്ടിരിക്കുമ്പോൾ, സൂക്ഷ്മരൂപികളായ പഞ്ചതന്മാത്രകളാകട്ടെ, ഗന്ധം, രസം, നിറം, സ്പർശം, ശബ്ദം എന്നിങനെ വിഭജിക്കപ്പെട്ടുനിൽക്കുന്നു. അഞ്ചു ജ്ഞാനേന്ദ്രിയങളെ കാത്, ത്വക്ക്, നാക്ക്, മൂക്ക്, നേത്രം, എന്നിങനെയും, അഞ്ചു കർമ്മേന്ദ്രിയങളെ കരചരണാദിമേഢ്രപായുക്കളായും തരംതിരിക്കപ്പെട്ടിരിക്കുന്നു. അതുപോലെ മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നിങനെ ആന്തരികമായ നാല് ഇന്ദ്രിയങളേയും കണക്കാക്കപ്പെട്ടിരിക്കുന്നു. നൈസർഗ്ഗികഭാവങളായ വൃത്തിലക്ഷണങളെ കേന്ദ്രീകരിചിച്ച് ഇവയുടെ ഭേദങളെ തിരിച്ചറിയുവാൻ സാധ്യമാണ്. അമ്മേ!, ഈ ഇരുപത്തിനാലുതത്വങളും ബ്രഹ്മാത്മകമാണ്. കൂടാതെ, ഇവയെ തമ്മിൽ കൂട്ടിക്കുഴയ്ക്കുന്ന അനശ്വരമായ "കാലം" ഇരുപത്തിയഞ്ചാമതുതത്വമായി നിലകൊള്ളുന്നു. ഭഗവാൻ കാലസ്വരൂപനാണ്. കാലം അവന്റെ ശക്തിയെ പ്രതിനിധാനം ചെയ്യുന്നു. കാലത്തിന്റെ പ്രഭാവം ഒന്നുകൊണ്ടുമാത്രം, കാലത്താലുണ്ടാകുന്ന മൃത്യുഭയം മനുഷ്യനെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. കാരണം, മനുഷ്യൻ പ്രകൃതിവിഷയങളുമായി സദാ ഉപരമിച്ച്, താൻ ശരീരമാണെന്നും, തനിക്ക് കാലാന്തരത്തിൽ മൃത്യു ഭവിക്കുമെന്നുമുള്ള മൗഢ്യധാരണയിൽ ജീവിക്കുന്നു. അമ്മേ!, ഞാൻ മുൻപുപറഞുവല്ലോ, കാലം എന്നത് ഭഗവാൻ ഹരിതന്നെയാണ്. അവനിൽനിന്നുമാണ്, പ്രധാനമെന്നു ഞാൻ മുന്നേ പറഞ പ്രകൃതിയുടെ അവ്യക്തഭാവത്തിൽനിന്നും, അവളുടെ ഗുണങൾ പരിണാമങൾക്കുവിധേയമാകുന്ന കാരണം, ഇക്കണ്ട ചരാചരങൾ മുഴുവനും സൃഷ്ടമായിരിക്കുന്നത്. അവൻ തന്റെ ആത്മമായയാൽ ഇക്കണ്ടസത്വങൾ സകലതിനുമുള്ളിൽ പരമാത്മരൂപത്തിലും, വെളിയിൽ കാലസ്വരൂപനായും കുടികൊള്ളുകയും, നിലകൊള്ളുകയും ചെയ്യുന്നു. ആ പരംപുമാൻ തന്റെ വീര്യത്തെ പ്രകൃതീയോനിയിൽ നിറയ്ക്കുകയും, അത് അവളിലെ തൃഗുണങളെ പരിണമിപ്പിക്കുകയും, തത്ഫലമായി അവൾ ഹിരണ്മയമെന്ന മഹത്തത്വത്തിനു ജന്മം നൽകുകയും ചെ‌യ്യുന്നു. ശബളീകൃതമായ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിക്കുശേഷം, സർവ്വലോകാത്മകവും, ജാജ്വല്യമാനവും, ജഗത്തിന്റെ മുഴുവൻ കാരണബീജ‌വും, പ്രളയാന്തരങളിൽ നശിക്കാത്തതുമായ ഈ മഹത്തത്വം, പ്രളയകാലത്തിലുണ്ടാകുന്ന ഘോരാന്തകാരത്തെ ഞൊടിയിടയിൽ അപ്പാടെ ഇല്ലാതെയാക്കുന്നു. മഹത്തത്വത്തിൽനിന്നും സ‌ത്വഗുണാധിഷ്ഠിതമായി അവന്റെ സ്വച്ഛവും, ശാന്തവുമായ വാസുദേവാവതാരമുണ്ടാകുന്നു. തുടർന്ന്, അതിൽനിന്നും ഇങനെയുള്ള ഭഗവത്ഭാവങളെല്ലാം ഒരേവേളയി‌ൽത്തന്നെ പ്രത്യക്ഷമാകുന്നു. എങനെയാണോ ജലം ഭൂമിയുമായി സമ്പർക്കത്തി‌ലേർപ്പെടുന്നതിനുമുമ്പ് നിർമ്മലവും, മധുരവും, ഇളക്കമ‌റ്റതുമാകുന്നത്, അതേവിധം‌തന്നെ വാസുദേവനാകുന്ന ശുദ്ധബോധത്തിൽ സകലതും സ്വച്ഛവും, സ്പഷ്ടവും, ഭ്രമരഹിതവുമായി അനുഭവപ്പെടുന്നു. ഹരി‌യുടെ ആത്മമായാശക്തിയിൽനിന്നും ഉത്ഭൂതമായ മഹത്തത്വത്തിൽനിന്നും ദേഹാത്മബോധമാകുന്ന അഹങ്കാരതത്വം ഉടലെടുക്കുന്നു. തുടർന്നു ത്രിഗുണങൾ അതിനെന്നെന്നും കൂട്ടായിരിക്കുകയും, ഇങനെയുണ്ടാകുന്ന സാത്വികരാജസികതാമസീകാഹങ്കാരങളിൽനിന്നും, മനസ്സും, ഇ‌ന്ദ്രിയങളും, പഞ്ചഭൂതങളും സൃഷ്ടമാകുകയും ചെയ്യുന്നു. ഭൂതങൾക്കും, മനസ്സിനും, ഇന്ദ്രിയങൾക്കും കാരണമായ ഈപ്പറഞ ത്രിവിധങളായ അഹങ്കാരമാകട്ടെ തങളുടെ കാരണമൂലങളായ ഭൂതമാനസേന്ദ്രിയങൾക്ക് അഭിന്നമായി നിലകൊള്ളുന്നു. അതത്രേ സങ്കർഷണനെന്ന നാമധേയത്തിൽ പുകഴ്കൊണ്ട സഹസ്ര‌ശീർഷനായ സാക്ഷാത് അനന്തനായി ആ പരമപുരുഷനോടൊപ്പം നിത്യനിരന്തരമായി സഖ്യംചേർന്നുനിൽക്കുന്നതു. കർത്തൃത്വം, കാരണത്വം, കാര്യത്വം, അതുപോലെ ശാന്തം, ഘോരം, വീമൂഢത്വം, എന്നിങനെ വ്യത്യസ്ഥ ഭാവലക്ഷണങളോടുകൂടി ഈ മിഥ്യാഹങ്കാരത്തെ ത്രിഗുണങളോടുചേർ‌ത്ത് വിശേഷണം ചെയ്തിരിക്കുന്നു. തുടർന്ന്, സാത്വികാഹങ്കരത്തിൽനിന്നും മനസ്സ് രൂ‌പാന്തരം പ്രാപിക്കുകയും, അവയുടെ സങ്കല്പവികല്പങളിലൂടെ ആഗ്രഹങളുടെ കടിഞാൺ പൊട്ടിച്ചെറിഞുകൊണ്ട് അത് കുതിച്ചുപായുകയും ചെയ്യുന്നു. ജീവഭൂതങളുടെ മനസ്സ് ഇന്ദ്രിയാധീശനായ ഭഗവാൻ അനിരുദ്ധൻ എന്ന നാമത്തിലറിയപ്പെടുന്നു. അവനാകട്ടെ ശരത്ക്കാലത്തിലുണ്ടാകുന്ന നീലത്താമരവർണ്ണത്തിൽ യോഗിഹൃദ്ഗമ്യനായി നിലകൊള്ളുകയും ചെയ്യുന്നു. അമ്മേ!, മേൽപ്പറഞ അഹങ്കാരതത്വം രജോഗുണസംയുക്തമായിപ്പരിണമിച്ചുണ്ടാകുന്ന രാജസീകാഹങ്കാരത്തിൽനിന്നും ബുദ്ധി ജന്മം കൊള്ളുന്നു. ഇത് ഇന്ദ്രിയങൾക്കുമുന്നിൽ സ്ഫുരിക്കുന്ന വസ്തുതകളുടെ സ്വാഭാവത്തെ തരംതിരിച്ചറിയുവാനുള്ള വിവേചനശക്തിയായിരുന്നുകൊണ്ട് ഈ ഇന്ദ്രിയങൾക്ക് അനുഗ്രഹമായി വർത്തിക്കുന്നു. സംശയം, വിപര്യാസം അഥവാ തെറ്റിദ്ധാരണ, നിശ്ചയം, സ്മൃതി, ഉറക്കം, എന്നീവൃത്തിക‌ളെല്ലാം ബുദ്ധിയുടെ വ്യത്യസ്ഥ ലക്ഷണങളിൽ പെടുന്നു. രാജസീകാഹങ്കാരം രണ്ടുതരം ഇന്ദ്രിയങൾക്ക് രൂപം നൽ‌കുന്നു. ഒന്നു ജ്ഞാർജ്ജനത്തിനായും, മറ്റൊന്നു ക്രിയാചരണത്തിനായും. ഇവിടെ ക്രിയാശക്തി പ്രാണനേയും, ജ്ഞാനശക്തി ബുദ്ധിയേയും ആശ്രയിച്ചാണ് നിലകൊള്ളുന്നതു. അമ്മേ!, അതുപോലെതന്നെ ഈ അഹങ്കാരതത്വം തമോഗുണസംയുതമായി ഭഗവത്‌വീര്യത്താൽ ഇളകിമറിയുമ്പോൾ ശബ്ദം സംജാതമാകുകയും, അതിലൂടെ നഭസ്സും, ശ്രോത്രേന്ദ്രിയവും ഉണ്ടാകുക‌യും ചെയ്യുന്നു. ഒരു വസ്തുവിന്റെ ആശയത്തെ വ്യക്തമാക്കുന്നതും, വക്താവിന്റെ സാന്നിദ്ധ്യത്തെ തിരിച്ചറിയിപ്പിക്കുന്നതും, അതുപോലെ ആകാശം എന്ന തന്മാത്രാത്വത്തെ രൂപവൽക്കരിക്കുന്നതുമൊക്കെ ശബ്ദത്തിന്റെ ലക്ഷണങളായി വിബുദന്മാർ ഉദ്ഘോഷിക്കുന്നു. സർവ്വഭൂതങൾക്കും അകംപുറം കൊണ്ടുനിറഞിരിക്കുന്ന പ്രാപഞ്ചികസ്ഥാനമാണ് ആകാശം. ജീവികളിലെ മനസ്സ്, പ്രാണൻ, ഇന്ദ്രിയങൾ ഇത്യാദികളുടെ കർമ്മക്ഷേത്രവും ഇപ്പറഞ ആകാശംതന്നെ. വീണ്ടും കാലഗതിയിൽ ഗുണപരിണാമങൾക്കുവിധേയമായി ശബ്ദജന്യമായ ഈ ആകാശം ഹേതുവായി സ്പർശം ഉടലെടുക്കുകയും, അനന്തരം വായു, ത്വക്ക് മുതലായവ പ്രാബല്യത്തിൽ വരുകയും ചെയ്യുന്നു. മൃദുത്വം-കാഠിന്യത, ശൈത്യം-ഉഷ്ണം, തുടങിയവ ദ്വന്ദഭാവങൾ വായുവിന്റെ സൂക്ഷ്മരൂപമായി വിശേഷിപ്പിക്കപ്പെടുന്ന സ്പർശത്തിന്റെ ഗുണഗണങളാണ്. ചലനം, കൂടിചേരൽ, ശബ്ദവീചികളെ ശ്രോ‌ത്രേന്ദ്രിയംവരെ എത്തിക്കുക, കൂടാതെ, മറ്റുള്ള ഇന്ദ്രിയങളുടെ പ്രവർത്തനങളെ സാധൂകരിക്കുക, തുടങിയവയെല്ലാം വായുവിന്റെ പ്രവൃത്തിലക്ഷണങളായി പ്രദിഷ്ടമാകുന്നു. വായുവും സ്പർശബോധവും തമ്മിലുണ്ടാകുന്ന പരസ്പരമായ പ്രവർത്തനങളുടേയും പരിണാമങളുടേയും ഫലമായി, വിധിയുടെ പ്രഭാവത്തിൽ, ഒരുവന് കലാകാലങളിൽ വ്യത്യസ്ഥങളായ രൂപഭാവങൾ സ്വീകരിക്കേണ്ടിവരുന്നു. അങനെ ലഭ്യമാകുന്ന ഭൗതികചക്ഷുസ്സുകൊണ്ട് അഗ്നിയുടെ സാന്നിധ്യസഹായത്താൽ അവൻ തനിക്കുചുറ്റും വ്യത്യസ്ഥങളായുള്ള രൂ‌പങളും നിറങളും അനുഭവിച്ചറിയുന്നു. അമ്മേ!, അഗ്നിയെ അതിന്റെ തേജസ്സുകൊണ്ട് വിലമതിക്കുവാനും, ആസ്വദിക്കുവാനും കഴിയുന്നതുപോലെ, രൂപങളുടെ ലക്ഷണങളെ അവയുടെ ആകൃതി, ഗുണം, വ്യക്തിഗതമായ സവിശേഷത എന്നീപ്രത്യേകതകൾകൊണ്ട് മനസ്സിലാക്കാവുന്നതാണ്. അഗ്നിയെ വിലമതിക്കുവാൻ അവയുടെ വ്യത്യസ്ഥങളായ പ്രവൃത്തികളേയും, സ്വഭാവങളേയും കണക്കിലെടുക്കേണ്ടതുണ്ടു. ചൂടും പ്രകാശവും അഗ്നിയുടെ പ്രാഥമികസവിശേഷതകളാണ്. പചനം, ദഹനം, ഹിമകണങളെ ഉരുക്കുക, ബാഷ്പീകരണം, ക്ഷുത്തൃഢാദികളെ ജനിപ്പിച്ച് വിശപ്പും ദാഹവുമുണ്ടാക്കുക, ഇവയെല്ലാം അഗ്നിയുടെ പലവിധപ്രവൃത്തികളും, അവയുടെ വൈവിധ്യമാർന്ന സ്വഭാവസവിശേഷതകളുമാണ്. അഗ്നിയും, ദർശനാവബോധവും തമ്മിലുള്ള പ്രവർത്തനപ്രതിപ്രവർത്തനങളുടെ ഫലമായി ഈശ്വരനിശ്ചിതമായി രസം ഉത്പന്നമാകുന്നു. അനന്തരം രസത്തിൽനിന്നും ജലമുണ്ടാകുകയും, അതുപോലെ, രസത്തെ അനുഭവയോഗ്യമാക്കി‌ത്തീർക്കുന്ന ഇന്ദ്രിയമായ ജി‌ഹ്വയും സംജാതമാകുന്നു. ഏകമായ രസം, അന്യദ്രവ്യങളു‌മായി കൂടിച്ചേരുമ്പോൾ, അത്, കഷായം, മധുരം, തിക്തം, എരിവ്, പുളി, എന്നിങനെ അനേകവിധ പകർപ്പുകളോടെ അനുഭവവേദ്യമാകുന്നു. മാതാവേ!, അഗ്നിയുടേതുപോലെതന്നെ, ജലത്തിന്റെ പ്രത്യേകതെ മനസ്സിലാക്കുവാൻ അതിന്റെ വൈവിധ്യമാർന്ന ലക്ഷണങളായ, അന്യവസ്തുക്കളെ ഈറനാക്കുവാനുള്ള പാടവം, അന്യമിശ്രിതങളെ ഘനീഭവിപ്പിക്കുവാനുള്ള സാമർത്ഥ്യം, പാനം ചെയ്തുകഴിഞാൽ തത്ഫലമായി സംതൃപ്തിയുളവാക്കുന്ന അനുഭൂതിയെ പ്രദാനം ചെയ്യുവാനുള്ള കഴിവ്, ജീവനെ ശരീരത്തിനുള്ളിൽ നിലനിറുത്തുവാനുള്ള കാരണത്വം, മൃദുലതയെ പ്രദാനം ചെയ്യുന്നതിലുള്ള മികവ്, ചൂടകറ്റുന്ന സ്വഭാവം, അനന്തമായ ഉപലബ്ദത, ദാഹം തീർത്ത് ഉന്മേഷം പ്രദാനം ചെയ്യുന്ന പ്രാകൃതം, തുടങിയ സ്വാഭാവികഗുണസവിഷേതകളെ കണക്കിലെടുക്കേണ്ടതുണ്ടു. ജലവും, രസാവബോധവും തമ്മിൽ പ്രവർത്തിച്ച്, ദൈവവിധിയോടെ, ഗന്ധം രൂപം കൊള്ളുകയും, തുടർന്ന്, ഭൂമിയും, അവളുടെ ഗന്ധത്തെ അനുഭവയോഗ്യമാക്കിത്തീർക്കുന്ന ഘ്രാണാവബോധവും ഉണ്ടാകുന്നു. രസത്തെപ്പോലെതന്നെ മണവും, അന്യവസ്തുക്കളുടെ സമ്പർക്കത്തിലേർപ്പെട്ട്, സംയുതം, നിന്ദ്യം, സൗരഭ്യം, ശാന്തം, ഉഗ്രം, അമ്ലം, തുടങിയ വൈകൃതഭാവങൾക്കുവിധേയമാകുന്നു. ഭൂമിയുടെ പ്രവൃത്തിലക്ഷണങളെ കണ്ടറിയുവാൻ ബ്രഹ്മപ്രതിരൂപങളായുള്ള, സൃഷ്ടഭൂതങളുടെ വാസസ്ഥലങളേയും, വസ്തുക്കളെ ഉൾക്കൊള്ളുവാൻവേണ്ടി നിർമ്മിച്ചിട്ടുള്ള ഭാജനങളേയും ഒന്നവലോകനം ചെയ്താൽ മതിയാകും. ഇങനെയുള്ള ഉദാഹരണങളിലൂടെ, ഭൂമി തന്നിലുല്പന്നമായ സകലചരാചരങൾക്കും അധിവസിക്കുവാനുള്ള ആധാരമാണെന്നുള്ള വസ്തുത നമുക്ക് മനസ്സിലാക്കാം. അമ്മേ!, ഏത് ഇന്ദ്രിയത്തിന്റെ വിഷയം നഭോഗുണവിശേഷമായ ശബ്ദമാണോ, അതിനെ ശ്രോത്രേന്ദ്രിയമെന്നും, ഏത് ഇന്ദ്രിയത്ത്ിന്റെ വിഷയം വായൂഗുണവിശേഷമായ സ്പർശമാണോ, അതിനെ സ്പർശനേന്ദ്രിയമെന്നു പറയുന്നു. അതുപോലെ, തേജോഗുണവിശേഷമായ രൂപത്തെ തന്റെ വിഷയമാക്കിയ ഇന്ദ്രിയ‌ത്തെ ചക്ഷുസ്സെന്നും, അംഭഗുണവിശേഷമായ രുചിയെ തന്നുടെ വിഷയമാക്കി വർത്തിക്കുന്ന ഇന്ദ്രിയത്തെ രസനയെന്നും, ഭൗമഗുണവിശേഷമായ ഗന്ധത്തെ വിഷയമാക്കിയ ഇന്ദ്രിയത്തെ ഘ്രാണേന്ദ്രിയമെന്നും പറയപ്പെടുന്നു. അമ്മേ!, കാര്യകാരണങളെ ഒന്ന് വിശകലനം ചെയ്തുനോക്കിയാൽ, സകലകാര്യങളിലും അതാതിന്റെ കാരണങൾ നിഴലിച്ചുകാണാവുന്നതാണ്. ആയതിനാൽ കാരണങളുടെ പ്രവൃത്തിലക്ഷണങൾ കാര്യത്തിൽ കണ്ടറിയാവുന്നതുമാണ്. അതുകൊണ്ടുതന്നെ ഭൂമിയുടെ സകലകാരണങളുടേയും സവിശേഷതകൾ അവളിൽതന്നെ ആചരിതമായിക്കുന്നു. സൃഷ്ടിയുടെ തുടക്കത്തിൽ പഞ്ചഭൂതങളും, അഹങ്കാരവും, മഹത്തത്വവും, സർവ്വസ്വതന്ത്രമായിരുന്നു. ആസമയം, ഭഗവാൻ ഹരി, കാലത്തേയും, കർമ്മത്തേയും, ത്രിഗുണങളേയും കൂട്ടിനുചേർത്തുകൊണ്ട് പ്രപഞ്ചമൂലത്തിലേക്ക് പ്രവേശിച്ചു. പിന്നീട്, കാലസ്വരൂപനായ ഭഗവാന്റെ സാന്നിധ്യത്തിൽ ഈ സപ്തതത്വങൾ ഇളകിമറിഞ് അബോധാവസ്ഥയിൽ ഒരു അണ്ഡരൂപം പ്രാപിക്കുകയും ചെയ്തു. ആ ബ്രഹ്മാണ്ഡത്തിൽനിന്നും അതിബൃഹത്തായ വിരാട്രൂപം സംഭൂതമാകുകയും ചെയ്തു. ഈ വിശ്വാണ്ഡത്തെ വിശേഷം എന്നുവിളിക്കുന്നു. ജലം, വായു, അഗ്നി, ആകാശം, അഹങ്കാരം, മഹത്തത്വം എന്നിങനെ വ്യത്യസ്ഥപാളികളോടെ ഈ രൂപം വർത്തിക്കുന്നു. ആകൃതിയിൽ ഈ പാളികൾ ഒന്നിനൊന്നു പതിന്മടങായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും പുറമ്പാളിയായതിനെ "പ്രധാനം" എന്നുവിളിക്കുന്നു. ഈ വിശ്വാണ്ഡത്തിനുള്ളിലാണ് ഈരേഴുപതിനാലുലോകങളടങുന്ന, ഭഗവാൻ ഹരിയുടെ മൂർത്തമായ വിരാട്രൂപം നിറഞുവിളങുന്നത്. അങനെ ജലത്തിൽ നിമഗ്നമായിരുന്ന സുവർണ്ണമയമായ ആ മഹാണ്ഡകോശത്തിൽ ശ്രീമൻ നാരായണസ്വാമി ശയിക്കുകയും, തുടർന്ന് അത് പലതായി വിഭജിക്കപ്പെടുകയും ചെയ്തു. അതിലൂടെ ആദ്യമായി അവനിൽ ഉണ്ടായത് ഒരു വക്‌ത്രമായിരുന്നു. പിന്നീട് വാണിയും. വാണിയിലൂടെ അഗ്നിദേവനുണ്ടായി. തുടർന്ന് രണ്ട് നാസാരന്ധ്രങളുണ്ടാകുകയും, അതിലൂടെ പ്രാണനും ഘ്രാണേന്ദ്രിയങളുമുണ്ടായി. പ്രാണന്റെ ഉല്പത്തിയോടെ അതിന്നധിപനായ വായുദേനുണ്ടായി. അതിനെത്തുടർന്ന് രണ്ട് നേത്രങളും, പിന്നെ കാഴ്ചയുമുണ്ടായി. കാഴ്ചക്ക് നാഥനായി സൂര്യദേവൻ ജനിച്ചു. അനന്തരം, ആ വിരാട്രൂപന് കർണ്ണദ്വയങളുണ്ടാകുകയും, അതിനായി കേൾവിയും, അതിന്റെ അധിപനായി ദിഗ്ദേവതകളും ഉത്പന്നമായി. തുടർന്ന് അവനിൽ ത്വക്കും, രോമവും, മീശയും, താടിരോമങളും പ്രത്യക്ഷമായി. അതിലൂടെ ഔഷധികൾ സംജാതമായി. പിന്നെയായിരുന്നു അവനിൽ ജനനേന്ദ്രിയങളുണ്ടായതു. അനന്തരം, രേതസ്സുണ്ടായി. ജലദേവതയുണ്ടായി. പിന്നീട് വിസർജ്ജനേന്ദ്രിയമായ ഗുദം ഉല്പന്നമായി, ഗുദത്തിൽനിന്നും അപാനനും, അപാനനിൽനിന്ന് ലോകസർവ്വത്തിനും ഭയം വിതയ്ക്കുന്ന മൃത്യുവും സംജാതമായി. പിന്നീട് കരദ്വയങളും, ബലവും, ഇന്ദ്രനുമുണ്ടായി. അനന്തരം പാദങളും, ചലനവും, അതിനുസ്വാമിയായ വിഷ്ണുഭഗവാനുമുണ്ടായി. തുടർന്ന് ഭഗവത്നാഡിവ്യൂഹങളും, അതിലൂടെയൊഴുകുവാൻ രുധിരവുമുണ്ടായി. അതിനുശേഷം ആ വിരാട്രൂപനിൽ ഉദരം പ്രത്യക്ഷമായി. പിന്നീടുണ്ടായത് ക്ഷുത്തൃഡാദികളായിരുന്നു. തൊട്ടുപിന്നാലെ സമുദ്രവും, തുടർന്ന് ഹൃദയവും, പിന്നാലെ മനസ്സും സംജാതമായി. അനന്തരം ചന്ദ്രൻ പിറന്നു. പിന്നാലെ ബുദ്ധിയും, ബുദ്ധിയിൽനിന്ന് വാക്കിന്നധിപതിയായ ബ്രഹ്മദേവനും അവതാരംകൊണ്ടു. തുടർന്ന് അഹങ്കാരതത്വം ഉടലെടുത്തു. അതിനുശേഷം ദേവാദിദേവൻ മഹാദേവൻ പ്രത്യക്ഷമായി. അനന്തരം ചിത്തവും, അതിന്നധിപതിയായ ചൈത്യനും ആ വിരാഡ്രൂപനിൽ കൂടിച്ചേർന്നു. അങനെ അവനിൽ സംജാതമായ സകല ഇന്ദ്രിയങളും, അവയുടെ അധിദേവതകളും ചേർന്ന് ആ പരമപുരുഷന്റെ വിരാട്രൂപത്തെ ഉണർത്തുവാൻ ശ്രമിക്കുകയും, അതിനുകഴിയാതെവന്നപ്പോൾ അവരോരോരുത്തരായി വീണ്ടും ആ മൂർത്തരൂപത്തിനുള്ളിലേക്ക് പുനഃപ്രവേശിച്ചു അവനെ ഉണർത്തുവാനുള്ള കഠിനപ്രയത്നം ചെയ്യുകയും ചെയ്തു. ആദ്യം അഗ്നിദേവൻ വചോരൂപത്തിൽ അവന്റെ വായിലൂടെ ഉൾകടന്ന് പ്രയത്നിച്ചുപരാജയപ്പെട്ട് പിൻവാങി. അനന്തരം വായുദേവൻ ഘ്രാണമായി അവന്റെ നാസികയിലൂടെ അകത്തുകടന്നുപ്രരിശ്രമിച്ചു. പക്ഷേ, ആ പരമപുരുഷൻ ഉണരുവാൻ കൂട്ടാക്കിയില്ല. പിന്നീട് സൂര്യഭഗവാൻ കണ്ണിലൂടെ ആ വിരാട്രൂപത്തിനുള്ളിലേക്ക് സന്നിവിഷ്ടനായി അവനെ ഉണർത്തുവാൻ പ്രയാസപ്പെട്ടു. ശ്രോത്രേന്ദ്രിയങളിലൂടെ ദിക്ദേവവതകളും അവന്റെയുള്ളിൽ പ്രണീതനായി കണക്കറ്റുപ്രയന്തിച്ചിട്ടും ആ ഭഗവന്മൂർത്തരൂപം ഉണർന്നില്ല. ത്വചയുടെ ദേവതയും, സകല ഔഷധികളും ഒരുമിച്ചുചേർന്ന് അവന്റെ രോമകൂപങളിലൂടെ അകത്തുകടന്ന് യത്നിച്ചിട്ടും, ജലദേവത രേതസ്സോടുകൂടി ശിശ്നത്തിലേക്ക് പ്രവേശിച്ചുയത്നിച്ചുവെങ്കിലും, മൃത്യു അപാനനോടൊപ്പം ഗുദംവഴി ഉള്ളിൽക്കടന്നു ശ്രമിച്ചിട്ടും, ഇന്ദ്രദേവൻ ഹസ്തങളിലേക്കിറങി ബലംകൊണ്ടുയത്നിച്ചിട്ടും, വിഷ്ണുദേവൻ പാദപങ്കജത്തിൽപുക്ക് ചലനഗതികൊണ്ടുപരിശ്രമിച്ചിട്ടും, നദികൾ അവന്റെ നാഡിവ്യൂഹങളിലേക്കിറങി രക്തംകൊണ്ട് യത്നിച്ചിട്ടും, ഉദധി ക്ഷുത്തൃഡാദികളോടെ അവന്റെ ഉദരത്തിലേക്കിറങിച്ചെന്ന് ഉണർത്തുവാൻ ശ്രമിച്ചുവെങ്കിലും, ചന്ദ്രൻ മനസ്സില്ലൊടെ ആ നിർമ്മലഹൃദയത്തിന്റെ അഗാധതയിലേക്ക് ഊളിയിട്ട് നോക്കിയിട്ടും, ബ്രഹ്മദേവൻ ബുദ്ധിയുമായി ആ നാരായണന്റ ഹൃദയകുഹരത്തിലെത്തി കിണഞുപരിശ്രമിവെങ്കിലും, രുദ്രൻ അഹങ്കാരവുമായി കണക്കറ്റുശ്രമിച്ചുവെങ്കിലും, ഇവർക്കൊന്നും ആ വിരാട്പുരുഷനിൽ യാതൊരുചലനവും ഉണ്ടാക്കുവാൻ കഴിഞില്ല. അമ്മേ!, എന്നാൽ ക്ഷേത്രജ്ഞനായ ചൈത്യൻ അനന്തബോധവുമായി അവനിലേക്കാഴ്ന്നിറങി ആ ഹൃദ്പത്മത്തെ തലോടിയതും, ആ പരമപുരുഷന്റെ വിരാട്രൂപം കാരണസമുദ്രത്തിൽനിന്നും ഉണർന്നുതെളിഞു. ഇതുപോലെ, ഉറങിക്കിടക്കുന്ന ഒരുവനെ അവന്റെ പ്രാണനോ, മനസ്സിനോ, ബുദ്ധിക്കോ, ഇന്ദ്രിയങൾക്കോ ഉണർത്തുവാൻ സാധ്യമല്ല. അതിന് ബോധസ്വരൂപനായ ആ ക്ഷേത്രജ്ഞന്റെ ഉൾവിളി അനിവാര്യം തന്നെയാണ്. ആയതിനാൽ, ഭക്തിജ്ഞാനവൈരാഗ്യാദികളുടെ സഹായത്തോടെ ആർജ്ജിച്ചെടുത്ത ജ്ഞാനത്താൽ ഒരുവന് തന്റെയുള്ളിൽത്തന്നെ സ്ഥിതനായ, എന്നാൽ മായയുടെ ബലം കൊണ്ട് തനിക്കുപരനായിനിൽക്കുന്ന, ബോധസ്വരൂപനായ ആ പരമാത്മാവിനെ നിത്ത്യവും ധ്യാനിക്കേണ്ടിയിരിക്കുന്നു. ഇങനെ, ശ്രീമദ്ഭാഗവതം, ത്രിതീയസ്കന്ധം , ഇരുപത്തിയാറാമധ്യായം സമാപിച്ചു. ഓം തത് സത്. <<<<<<< >>>>>>> lord kapila advises sankhyayoga to His mother devahuti. srimad bhagavatham principles of the nature.vidura maitreya samvadam SURESH C. KURUP krishnakripaamrutham അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക 2014, ഒക്‌ടോബർ 21, ചൊവ്വാഴ്ച 3.25 ഭക്തിയുടെ മാഹാത്മ്യം (കപിലോപാഖ്യാനം) ഓം ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം - അദ്ധ്യായം 25 (ഭക്തിയുടെ മാഹാത്മ്യം) ​ശൗനകൻ സൂതമുനിയോട് പറഞു: "ഹേ ബ്രാഹ്മണശ്രേഷ്ഠാ!, ഭഗവാൻ ഹരി, സാംഖ്യശാസ്ത്രമാകുന്ന അദ്ധ്യാത്മതത്വത്തെ മനുഷ്യസമൂഹത്തിന് പ്രദാനം ചെയ്യുവാനായി, കപിലനാമധേയത്തിൽ ദേവഹൂതി-കർദ്ദമദമ്പതിമാർക്ക് പുത്രനായി സ്വയം ആത്മമായയാൽ അവതാരം ചെയ്തു. അഖിലഗുരുക്കൾക്കും ഗുരുവായ, സകലവേദങളുടേയും പരമാർത്ഥമായ, സർവ്വതിനും മേൽ ആരാധ്യനായ അവനെ അവനല്ലാതെ ആർക്കറിയാൻ?... ഞങളെ സംബന്ധിച്ചിടത്തോളം ആ ഉത്തമശ്‌ളോകന്റെ ഗുണാനുവർണ്ണനത്തെക്കാൾ പരമമായി യാതൊന്നും തന്നെ ഇവിടെയില്ല. അതുകൊണ്ട് സ്വച്ഛന്ദാത്മനായ ആ പരമപുരുഷൻ ഇവിടെ ആടിയിട്ടുള്ള അവന്റെ സകല അദ്ധ്യാത്മലീലകളും ഒന്നൊഴിയാതെ ഞങളോടനുവർണ്ണനം ചെയ്യുവാൻ അങേയ്ക്ക് കൃപയുണ്ടാകണം." സൂതമുനി പറഞു: "ഋഷികളേ!, വാസുദേവഭക്തോത്തമനായ വിദുരരോട് മൈത്രേയമഹാമുനി വീണ്ടും ഭഗവത് ചരിതങൾ പറഞുതുടങി." മൈത്രേയൻ പറഞു: "വിദുരരേ!, കർദ്ദമൻ വനത്തിലേക്ക് പൊയ്ക്കഴിഞതിനുശേഷം, കപിലഭഗവാൻ തന്റെ അമ്മയോടൊപ്പം കുറെക്കാലം ബിന്ദുസരോവരതീരത്തുള്ള പിതാവിന്റെ ആശ്രമത്തിൽ താമസിച്ചു. ഒരുദിവസം കപിലഭഗവാൻ ദേവഹൂതിയോടൊപ്പം ആശ്രമത്തിലിക്കുകയായിരുന്ന സമയം, മകനെ അടുത്തുകണ്ട ദേവഹൂതി, വിധാതാവ് പണ്ട് തനിക്കരുളിച്ചെയ്ത വാക്കുകളെ അനുസ്മരിച്ചുകൊണ്ട് തന്റെ പുത്രനോട് ചോദിച്ചു. "ഭഗവാനേ!, ഇക്കണ്ടകാലമെല്ലാം ഭൗതികവിഷങളെ അനുവേലം ചിന്തിച്ചുചിന്തിച്ച് ഞാൻ അജ്ഞാനത്തിന്റെ അഗാധഗർത്തത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുകയാണ്. മകനേ!, നീമാത്രമാണ് ഘോരമായ ഈ അന്തകാരത്തിൽനിന്നും ഈയമ്മയെ കരകയറ്റുവാൻ പ്രാപ്തനായുള്ളത്. കാരണം, നിന്റെ കാരുണ്യമൊന്നുകൊണ്ടുമാത്രം ജന്മജന്മാന്തരങളിലൂടെ ഞാൻ ആർജ്ജിച്ചെടുത്ത എന്റെ അദ്ധ്യാത്മനേത്രമാണ് നീ. ഹേ ഭഗവൻ!, പ്രപഞ്ചത്തിലെ സകലഭൂതങളുടേയും ഉറവിടമായ നീ സൂര്യകിരണങൾ വന്ന് ഇരുട്ടിനെയകറ്റുന്നതുപോലെ, നാനാലോകങളിലുമുള്ള അജ്ഞാനാന്തകാരത്തെ അകറ്റുവാണ് അദ്ധ്യാത്മതേജസ്സുറ്റ് ഇവിടെ അവതീർണ്ണനായിരിക്കുന്നത്. ഹേ ഭഗവൻ!, എന്റെ സ്വരൂപത്തെ മറച്ചിരിക്കുന്ന നിന്റെയീമായയെ നീക്കിയാലും. ശരീരാത്മബോധത്തിൽനിന്ന് ഇനിയുമുണർന്നിട്ടില്ലാത്ത എന്നെ നിന്റെ മഹാമായ വല്ലാതെ മോഹിപ്പിക്കുകയാണ്. ഞാൻ ആ പദമലരിൽ അനന്യശരണം പ്രാപിച്ചിരിക്കുന്നു. ഈ മഹാമോഹത്തിൽനിന്ന് എന്റെ ഉണർത്തുവാനായി നീയൊഴിഞൊരു ശക്തിയെ ഞാൻ കാണുന്നില്ല പ്രഭോ!. സംസാരമാകുന്ന ഈ പാഴ്‌വൃക്ഷത്തെ വെട്ടിവീഴ്ത്തുവാനുതകുന്ന മഹാകുഠാരമാണ് നീ. പ്രകൃതിപുരുഷന്മാരുടെ തത്വത്തെ അറിയുവാൻ ഉത്സാഹിതയായി, പരമപുരുഷനായ നിന്നോട് പ്രാർത്ഥിച്ചുകൊണ്ട് ഈയുള്ളവളിതാ നിന്നെ നമിക്കുന്നു." മൈത്രേയൻ പറഞു: "ഇങനെ ഉത്തമയായ ഒരു മുമുക്ഷുവിന്റെ ഭാവത്തിൽ, ദുരിതപൂർണ്ണമായ ഘോരസംസാരത്തിൽനിന്നും രക്ഷനേടുവാൻ വെമ്പുന്ന ഹൃദയവുമായി, ആത്മതത്വാർത്ഥം തന്നെ സമീപിച്ച മാതാവിന്റെ ആവശ്യം കപിലഭഗവാൻ സന്തോഷപൂർവ്വം സ്വീകരിച്ചു. നിറഞ പുഞ്ചിരിയോടെ കപിലൻ ദേവഹൂതിക്ക് യോഗികൾ അവലംബിക്കുന്ന ആത്മസാക്ഷാത്ക്കാരത്തിലേക്കുള്ള ആ വഴി കാണിച്ചുകൊടുത്തു." കപിലഭഗവാൻ പറഞു: "അമ്മേ!, ജീവാത്മ-പരമാത്മബന്ധത്തെക്കുറിക്കുന്നതും, ജീവഭൂതങളുടെ ആത്യന്തികലക്ഷ്യമായ മോക്ഷത്തെ പ്രദാനം ചെയ്യുന്നതും, സുഖ-ദുഃഖാദിദ്വന്ദങളിൽനിന്നും നിസ്സംഗത്വം സാധിക്കുന്നതുമായ യോഗമാർഗ്ഗമാണ് സകലയോഗമാർഗ്ഗങളിൽവച്ചും ശ്രേഷ്ഠമായുള്ളത്. നിരന്തരാഭ്യാസേന നേടുവാൻ കഴിയുന്നതും, മനുഷ്യജന്മം നേടിയവന് അത്യന്തം ഉപയോഗപ്രദവുമായ ഈ യോഗം പണ്ട് ജ്ഞാനപ്രാപ്തിക്കായി നമ്മെ പ്രാപിച്ച ഋഷികൾക്കായി നാം പ്രദാനം ചെയ്തിരുന്നു. ഇന്നിതാ അമ്മയ്ക്കും ഞാൻ ആ ആത്മതത്വത്തെ പറഞുതരുവാൻ പോകുന്നു. അമ്മേ!, ചിത്തം ത്രിഗുണങളിൽ മുഴുകികിടപ്പോളം കാലം ഈ ജീവൻ ബന്ധനസ്ഥമായിരിക്കും. എന്നാലത് ആ പരമപുരുഷന്റെ പാദാരവിന്ദങളിൽ സമർപ്പിക്കുന്ന നിമിഷംമുതൽ ഈ ജീവനാകട്ടെ വിഷയങളിൽനിന്ന് മുക്തമായി, പകരം അമൃതാനന്ദത്തെ ആസ്വദിച്ചുതുടങുന്നു. ഞാനെന്നും എന്റേതെന്നുമുള്ള ദേഹാത്മബോധത്തിൽനിന്നുത്ഭവിക്കുന്ന മാലിന്യം നീങുമ്പോൾ, ഹൃദയം ശുദ്ധമായി, കേവലം വിഷയജമായ സുഖദുഃഖാദി ദ്വന്ദവികാരങളെ തരണം ചെയ്യുകയും ചെയ്യുന്നു. അങനെ സ്വയംജ്യോതിസ്വരൂപമായ ജീവൻ, അതിസൂക്ഷ്മമെങ്കിലും, താൻ പ്രകൃതിക്ക് പരനാണെന്നും, അഖണ്ഡിതവും സ്വയംപ്രകാശിതവുമായ നിത്യസത്യമാണെന്നും തിരിച്ചറിയുന്നു. ഇങനെ മുക്തിമാർഗ്ഗത്തിലൂടെ പുരോഗമിക്കുന്ന ഒരു ജീവന് ഭക്തിജ്ഞാനവൈരാഗ്യാദികളിലൂടെ ത്രിഗുണങളിൽ ഉദാസീനഭാവമുണ്ടാകുകയും, അതുവഴി പ്രകൃതിയുടെ പ്രഭാവം ആ ജീവനെ പതുക്കെപതുക്കെ വിട്ടൊഴിയുകയും ചെയ്യുന്നു. അധോക്ഷജനായ ഭഗവാനിൽ അചഞ്ചലമായ ഭക്തിയുണ്ടാകാതിടത്തോളം കാലം, യാതൊരു യോഗിക്കും ബ്രഹ്മസാക്ഷാത്കാരം ഉണ്ടാകുവാൻ വഴിയില്ല. കാരണം, ഭക്തിക്ക് തുല്യമായ മുക്തിമാർഗ്ഗം മറ്റൊന്നില്ലതന്നെ. വിഷങളോടുള്ള സംഗം തന്നെയാണ് ജീവാത്മാവിനെ ദുസ്തരമായ സംസാരത്തോട് കൂട്ടിയിണക്കുന്ന ഒരേയൊരുപാശം. ആ സംഗം ആത്മനിഷ്ഠരായ സാധുക്കളോടാകുന്നപക്ഷം ഈ ജീവന് ആ പരംപൊരുളിലേക്കുള്ള മോക്ഷദ്വാരം തുറന്നുകിട്ടുന്നു. തിതിക്ഷ, സർവ്വഭൂതങളോടും തോന്നുന്ന കരുണ, സൗഹൃദം, അജാതശത്രുത്വം, ശാന്തഭാവം, ഗ്രന്ഥാധ്യയനം തുടങിയ ശീലങളും ഗുണങളുമാണ് സാധുക്കൾക്ക് ഭൂഷണമായുള്ളത്. അങനെയുള്ളവൻ എനിക്കുവേണ്ടി സ്വജനങളേയും, ബന്ധുമിത്രാദികളെപ്പോലും ത്യജിച്ച്, എന്നിൽ ദൃഢമായ ഭക്തിയുള്ളവരായിത്തീരുന്നു. സാധുക്കളായ അവർ സദാസമയവും, എന്റെ മഹിമകളെമാത്രം ചിന്തിച്ച്, എന്നെക്കുറിച്ചുള്ള തപജപധ്യാനാദികളിൽ മുഴുകി ജീവിക്കുന്നു. അതുകൊണ്ട് അവർക്ക് വിഷയങളിൽനിന്നുമുണ്ടാകുന്ന മഹാദുരിതങളെ സഹിക്കേണ്ടിവരുന്നില്ല. അമ്മേ ഇതാണ് നിസ്സംഗരായ ഭക്തോത്തമന്മാരുടെ ഗുണഗണങൾ. അങനെയുള്ള സാധുക്കളോട് അമ്മയ്ക്കും സംഗമുണ്ടാകണം. അത് വിഷയങളോടുള്ള അമ്മയുടെ ആസക്തിക്ക് അറുതിയുണ്ടാക്കിത്തരുന്നു. അവർ സദാകാലവും ഹരിയുടെ മഹിമകൾ വാഴ്ത്തുന്നവരാകുന്നതുകൊണ്ട്, അവരോട് സംഗം ചേരുന്നതുവഴി കാതിനും ഹൃദയത്തിനും ഒരുപോലെ സംതൃപതിയേകുന്ന ആ ദിവ്യാമൃതം വേണ്ടുവോളം നുകരുവാനുള്ള മഹാഭാഗ്യവും കൈവരുന്നു. അങനെ സത്സംഗത്തിലെത്തി, ഹൃദയത്തിൽ അദ്ധ്യാത്മതത്വത്തിന്റെ വിത്തുപാകിക്കഴിഞാൽ ക്രമേണ അത് അവിടെ വളർന്ന് അദ്ധ്യാത്മസാധനക്ക് പുരോഗതിയുണ്ടാകുകയും, അതുവഴി ജീവന്മാർക്ക് വിഷയങളിൽ നിന്നകന്ന് ബ്രഹ്മത്തിൽ ദൃഢമായ രതിയുണ്ടായാൽ അവിടെനിന്നും ഭക്തിയുടെ തുടക്കവുമാണ്. അങനെ ഭക്തിയോടുകൂടി ഒരുവൻ ഭഗവാൻ ഹരിയുടെ ലീലകളെ നിരന്തരം അനുസ്മരണം ചെയ്യുന്നതുകൊണ്ട് അവനിൽ ഇന്ദ്രിയസുഖഭോഗങളോടുള്ള താല്പര്യം കുറയുകയും, ക്രമേണ ഇല്ലാതാകുകയും ചെയ്യുന്നു. ലളിതവും മധുരവുമായ ഭക്തിസാധനയിലൂടെ അവന് തന്റെ മനസ്സിനേയും ഇന്ദ്രിയങളേയും സംയമനം ചെയ്യുവാൻ സാധിക്കുന്നു. ത്രിഗുണങളിൽനിന്നകന്ന്, ഹൃദയത്തിൽ അനന്യമായ ഹരിഭക്തി വർദ്ധിപ്പിച്ച്, വിഷങളിൽ വിരാഗം ജനിപ്പിച്ച്, ചിത്തം എന്നിൽതന്നെ സമർപ്പിച്ചുകഴിഞാൻ ആ ജീവൻ ഈ ജന്മത്തിൽതന്നെ പരമാത്മസ്വരൂപനായ എന്നോട് കൂടിച്ചേരുന്നു." കപിലഭഗവാന്റെ വാക്കുകൾ കേട്ടയുടൻ ദേവഹൂതി ഇങനെ ചോദിച്ചു: "ഭഗവാനേ!, ഏറ്റവും ഉചിതമായ യാതൊരു ഭക്തിമാർഗ്ഗമാണോ വളരെപ്പെട്ടന്നുതന്നെ പരമനിർവ്വാണപദത്തെ സംഭവ്യമാകുന്നത്, ആ യോഗത്തെ എനിക്ക് പറഞുതന്നാലും. ഹേ നിർവ്വാണാത്മൻ!, അങിപ്പോൾ എനിക്കുപദേശിച്ച ഈ യോഗമാർഗ്ഗം തികച്ചും ഭൗതികവിഷയങളെ അപ്പാടെ പരിത്യജിച്ച് സർവ്വയോഗങളുടേയും ഈശ്വരനായ ഭഗവാൻ ഹരിയുടെ തൃപ്പാദകമലത്തിൽ എന്നെന്നേയ്ക്കുമായി കൂടിച്ചേരുവാനുള്ള ഉപാധിപകളിലൊന്നാണ്. സത്യദാർശനികമായ ആ യോഗമാർഗ്ഗത്തെക്കുറിച്ച് ഇനിയുമറിയുവാൻ ഞാനാഗ്രഹിക്കുകയാണ്. ഞങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അദ്ധ്യാത്മതത്വം ഉൾക്കൊള്ളുകയെന്നത് തികച്ചും ദുഷ്ക്കരമായ കാര്യമാണെന്നറിയുമ്പോഴും, മകനേ! ഞാൻ നിന്നോടു പ്രാത്ഥിക്കുകയാണ്, നിന്റെ കാരുണ്യമുണ്ടെങ്കിൽ ഒരു സ്ത്രീയായ എനിക്കും ആ മഹാഭാഗ്യം സിദ്ധിക്കുമെന്ന് ഞാൻ അടിയുറച്ചുവിശ്വസിക്കുന്നു." മൈത്രേയൻ പറഞു: "വിദുരരേ!, മാതാദേവഹൂതിയുടെ വാത്സല്യവും, ജിജ്ഞാസ്സയും നിറഞ നിവേദനം കേട്ടയുടൻ കപിലഭഗവാനിൽ അതിരറ്റ മാതൃസ്നേഹമുണർന്നു. അദ്ദേഹം കാരുണാവഹമായ ഒരു നറുപുഞ്ചിരിയോടുകൂടി, ഭക്തിയും, യോഗവും പരസ്പരപൂരകങളായ സാംഖ്യയോഗതത്വത്തെ, തന്റെ മാതാവിനായി ഉപദേശിക്കുവാൻ തുടങി." കപിലഭഗവാൻ പറഞു: "അമ്മേ!, ഇന്ദ്രിയളോരോന്നും ഓരോ ദേവതകളെ പ്രതിനിധാനംചെയ്യുന്നു. ഈ ഇന്ദ്രിയങളുടെ സ്വാഭാവികമായ പ്രവണതയെന്നത്, വേദങളാൽ അനുശാസിതങളായ കർമ്മങളിൽ നിത്യനിരന്തരമായി നിരതമാകുകയെൻനുള്ളതാണ്. അതുപോലെ ഇന്ദ്രിയങളുടെ കേന്ദ്രബിന്ദുവാകുന്ന മനസ്സും ഒരീശ്വരന്റെ പ്രാധിനിത്യം സ്വീകരിച്ചുച്ചുകൊണ്ട് വർത്തിക്കുന്നു. ആ സർവ്വേശ്വരൻ സകലതിനും ഈശ്വരനായ ഭഗവാൻ ഹരിതന്നെയാണ്. മനസ്സെന്ന ഈവസ്തു സ്വയമേവ സേവനതല്പരമാണ്. ആ സേവനം ഭഗവാൻ ഹരിയുടെ തൃപ്പാദഭക്തിയിലാകുമ്പോൾ അത് ആത്മസാക്ഷാത്ക്കാരത്തിനും മേലെയുള്ള ഒരു അദ്ധ്യാത്മികാനുഭൂതിയായി പരിണമിക്കുന്നു. അമ്മേ!, ജഠരാഗ്നി, ജീവഭൂതങൾ കഴിക്കുന്ന അന്നത്തെമുഴുവൻ ഒന്നൊഴിയാതെ ദഹിപ്പിക്കുന്നതുപോലെ, ഭഗവത്ഭക്തിയാകട്ടെ, ഒന്നും ചെയ്യാതെതന്നെ അവരുടെ ഓരോ കോശവും ആ പരമാത്മാവിൽ അലിയിച്ചുചേർക്കുന്നു. നമ്മുടെ പാദഭക്തിയിൽ രമിച്ചുകഴിയുന്ന ഏതൊരു ഭക്തനും ആ പരമാനന്ദത്തെവിട്ട് നമ്മെ പ്രാപിക്കുവാൻപോലും ആഗ്രഹിക്കാറില്ല. അവർ സദാകാലവും നമ്മുടെ മഹിമകളെ കീത്തിച്ചുകൊണ്ട് ആ ഭക്തിരസവുംനുകർന്നു അതിൽനിന്നുതിരുന്ന ആത്മരതിയിൽ കഴിയുന്നു. അമ്മേ!, പുഞ്ചിരിയൊഴുകുന്ന നമ്മുടെ മുഖപത്മത്തെ കാണുവാനായി നമ്മുടെ ഭക്തന്മാർ എന്നും കൊതിപൂണ്ടുകഴിയുന്നവരാണ്. ആ സമയം അവരുടെ നേത്രങൾക്ക് ഉദയസൂര്യന്റെ ദീപ്തിയും പ്രഭയുമാണുള്ളത്. അവർ എപ്പോഴും സർവ്വാഭീഷ്ടപ്രദായകമായ നമ്മുടെ പലേ അവതാരരൂപങളെ കാണുവാനും, അങനെയുള്ള നമ്മുടെ മഹിമകളെ വാനോളം പുകഴ്ത്തുവാനുമുള്ള ത്വരയിൽ നൃത്തം കുതിച്ചുകൊണ്ടേയിരിക്കുന്നു. പുഞ്ചിരിവഴിയുന്ന, അത്യാകർഷകമായ നമ്മുടെ രൂപം കാണുന്നമാത്രയിൽ, നമ്മുടെ ഒരിറ്റുശബ്ദം കേൾക്കുന്നമാത്രയിൽ, അവർ സർവ്വവും വിസ്മരിച്ചുപോകുന്നു. അവരുടെ മനസ്സ് മറ്റുള്ള സകലവിഷങളിൽനിന്നുമകന്ന് നമ്മുടെ പാദാരവിന്ദത്തിൽ ഉറയ്ക്കുന്നു. ആ സമയം, അവരിച്ഛിക്കാതെതന്നെ നമ്മുടെ പരമകാരുണ്യമായ ആത്മസാക്ഷാത്ക്കാരം അവർക്കനുഭവയോഗ്യമാകുന്നു. ആസമയം, നമ്മിൽ പൂർണ്ണമായും നിമഗ്നരായ നമ്മുടെ ഭക്തോത്തമന്മാരാകട്ടെ, സത്യലോകികൾക്കുമാത്രം ലഭ്യമായ വിഭൂതികളിൽപ്പോലും ഭ്രമിക്കുന്നില്ല. യോഗികൾക്കുമാത്രം സാധ്യമായ അഷ്ടാംഗയോഗസിദ്ധിയിലും അവർ കാംക്ഷിക്കുന്നില്ല. എന്തിനുപറയാൻ, നമ്മുടെ സ്വധാമമായ വൈകുണ്ഠപ്രാപ്തിപോലും അവർ ആഗ്രഹിക്കുന്നില്ല. അങനെയെന്നാലും, പരമമായ ആ അദ്ധ്യാത്മികാനുഭൂതിയെ ആഗ്രഹിക്കാതെതന്നെ അവർ അനുവേലം നുകർന്നുകൊണ്ടേയിരിക്കുന്നു. അമ്മേ!, ഇങനെ അനുഭവവേദ്യമാകന്ന ആ ആത്മാനന്ദം അവർക്കൊരിക്കലും നഷ്ടമാകുന്നില്ല. കാലം കൊണ്ടും, ആയുധം കൊണ്ടും അതിന് ഹാനിസംഭവിക്കുന്നില്ല. കാരണം, അവർ നമ്മെ സുഹൃത്തായും, ബന്ധുവായും, പുത്രനായും, ഗുരുവായും, ഈശ്വരനായും കണ്ട് തങളുടെ ഹൃദയകുഹരങളിൽ വച്ചാരാധിക്കുന്നു. സ്വന്തമായതൊന്നിനേയും മനുഷ്യൻ മറ്റാർക്കും വിട്ടുകൊടുക്കാത്തതുപോലെ അവർ നമ്മെ സ്വന്തമായി കണ്ട് ഹൃദയംകൊണ്ട് സ്നേഹിക്കുന്നു. വിശ്വവ്യാപിയായ നമ്മെ അവർ അചഞ്ചലമായ ഭക്തിയോടെ പൂജിക്കുന്നു. അതിലൂടെ അവരാർജ്ജിക്കുന്ന ആത്മാനന്ദത്തിൽ, സ്വർഗ്ഗലോകപ്രാപ്തിക്കുവേണ്ടിയോ, ധനം, കുട്ടികൾ, പശുക്കൾ, പാർപ്പിടം എന്നീ ഭൗതികവസ്തുക്കളിൽ അനുരക്തരായി ഇഹലോകത്തിൽതന്നെ സന്തോഷത്തോടെ ജീവിക്കുവാനോ അവർ അഭിലഷിക്കുന്നില്ല. കേവലം ശാരീരികമായ ഈവക ചിന്തകൾ അവരറിയാതെതന്നെ അവർക്ക് നഷ്ടമാകുന്നു. കാരണം, നമ്മുടെ ഭക്തോത്തമന്മാരെ നാം ജനനമരണസംസാരാബ്ധിയിൽ നിന്നും കൈപിടിച്ചുയർത്തി മറുകരയെത്തിക്കുന്നു. അമ്മേ!, നമ്മുടെ ചരണാരവിന്ദത്തിൽ അഭയം പ്രാപിക്കാതുള്ളകാലത്തോളം ഒരു ജീവന് ജനിമൃതികളാകുന്ന തീവ്രഭയത്തിൽ നിന്നും മുക്തനാകുവാൻ സാധ്യമല്ല. കാരണം, സർവ്വാന്തര്യാമിയുമായ നാം മാത്രമാണ് ഇവിടെ സകലഭൂതങൾക്കും പരമകാരണായുള്ളത്. നമ്മെ ഭയന്നിട്ടാണ് കാറ്റ് ചലിക്കുന്നതും, സൂര്യൻ തിളങുന്നതും, അഗ്നി ജ്വലിക്കുന്നതും, മൃത്യു നിരന്തരം തന്റെ ധർമ്മമാചരിച്ചുകൊണ്ട് വിഹരിക്കുന്നതുമെല്ലാം. ജ്ഞാനവൈരാഗ്യയുക്തരായ യോഗികൾ ലോകസംഗ്രഹാർത്ഥം നമ്മുടെ പാദമൂലം ഭജിക്കുന്നു. അവർ നിരന്തരം നമ്മുടെ ധാമത്തിലേക്ക് ഭയലേശം കൂടാതെ കടന്നുവരികയും പോകുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ഇങനെ മനസ്സിനെ ഭഗവത്പാദാരവിന്ദങളിലർപ്പിച്ച് അവർ അഖണ്ഡിതമായി ഭക്തിരസം നുകർന്നുകൊണ്ടേയിരിക്കുന്നു. അതുമാത്രമാണ് ആ ഭഗവത്ധാമത്തിലേക്കെത്തിച്ചേരുവാനുള്ള ഏകമാർഗ്ഗവും. ഓം തത് സത് ഇങനെ ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം ഇരുപത്തിയഞ്ചാമധ്യായം സമാപിച്ചു. <<<<<<< >>>>>>> importance of bhakthi, devotion lord kapila explains sankhyayoga to His mother dEvahUTi. vidura-maitrEya samvAdam. SURESH C. KURUP krishnakripaamrutham അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക 2014, ഒക്‌ടോബർ 4, ശനിയാഴ്‌ച 3.24 കർദ്ദമമുനിയുടെ ആത്മസാക്ഷാത്ക്കാരം. ഓം ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം അദ്ധ്യായം - 24 (കർദ്ദമമുനിയുടെ ആത്മസാക്ഷാത്ക്കാരം) ഗൃഹസ്ഥാശ്രമജീവിതം പൂർത്തിയാക്കിയതിനുശേഷം, കർദ്ദമമുനി തന്റെ ധർമ്മപത്നിയായ ദേവഹൂതിയേയും, ബിന്ദുസരോവരതീരത്തിൽ താൻ കെട്ടിയുണ്ടാക്കിയ ആശ്രമവുമുപേക്ഷിച്ച് ബ്രഹ്മസാക്ഷാത്ക്കാരത്തെത്തേടി പുറപ്പെടുവാനൊരുങിയപ്പോൾ, ദേവഹൂതിയുടെ ഹൃദയത്തിൽനിന്നുതിർന്നുവീണ കണ്ണുനീർതുള്ളികൾ അദ്ദേഹത്തെ ഒരുനിമിഷനേരത്തേക്ക് വിലക്കി. ഇത്രനാളും ഭൗതികവിഷയങളിൽ വ്യാപരിച്ച്, നേടേണ്ടത് നേടാതെ, തനിക്ക് സ്വായത്തമായ അമൂല്യസമയത്തെ പാഴാക്കിയെന്നും, സർവ്വജ്ഞനായ കർദ്ദമരോടൊപ്പം ഏറെനാൾ കഴിഞുവെങ്കിലും ആത്മതത്വം തനിക്കിന്നും അലബ്ദമാണെന്നുമുള്ള പരമാർത്ഥം അവളെ ദുഃഖത്തിലാഴ്ത്തി. കർദ്ദമൻ കുറെക്കാലംകൂടി ഭാര്യാസമേതം ആശ്രമത്തിൽതന്നെ താമസിച്ചു. തുടർന്നുണ്ടായ സംഭവങൾ മൈത്രേയമഹാമുനി വിദുരരോട് പറയുന്നു. മൈത്രേയൻ പറഞു: "ഹേ അനഘനായ ഭാരതാ!, ഭഗവാന്റെ തിരുവായ്മൊഴിയെ സ്മരിച്ചുകൊണ്ട്, വേദവാദിനിയായി തന്റെ മുന്നിൽ നിൽക്കുന്ന സ്വായംഭുവപുത്രിയോട് കാരുണ്യം വഴിയുന്ന വാക്കുകളിൽ കർദ്ദമമുനി പറഞു: "ഹേ കീർത്തിതയായ രാജപുത്രി!, ഭവതി ഖേദിക്കാതിരിക്കുക. അക്ഷരനായ ഭഗവാൻ ഹരി നിന്റെ ഗർഭത്തിൽ വന്നുപിറക്കുവാൻ സമയമായിരിക്കുന്നു. ദേവീ!, നീ കഠിനമായ വ്രതങളനുഷ്ഠിച്ചവളാണ്. ആത്മനിയന്ത്രണം ചെയ്തവളാണ്. ധാർമ്മികപരിജ്ഞാനമുള്ളവളാണ്. തപജപധ്യാനദാനാദികളാൽ ഭഗവാൻ ഹരിയിൽ മനസ്സുറപ്പിച്ചവളാണ്. അതുകൊണ്ടുതന്നെ ആ കരുണാമയൻ നിന്നെ ഒരിക്കലും കൈവിടുകയില്ല. നിന്നാൽ ആരാധ്യനായ ഹരി നിന്റെ മാത്രമല്ലാ, എന്റെ യശസ്സിനേയും ലോകമെമ്പാടും പരത്തും. അവൻ എന്നിലൂടെ നിന്റെ പുത്രനായി അവതരിച്ച്, നിന്നെ ആത്മതത്വം പഠിപ്പിച്ച്, ഹൃദയഗ്രന്ഥി ഭേദിച്ച് അവന്റെ ധാമഗമനത്തിന് പാത്രീഭൂതയാക്കുകയും ചെയ്യും". മൈത്രേയൻ തുടർന്നു: "വിദുരരേ!, കർദ്ദമപ്രജാപതിയുടെ ഉപദേശവചസ്സുകൾ ദേവഹൂതിക്കെന്നും അവസാനവാക്കുകളായിരുന്നു. ആയതിനാൽ അദ്ദേഹത്തിന്റെ വാക്കുകൾ അവൾക്കന്നും അമൃതംപോലെ തോന്നി. അവൾ അന്നുമുതൽ സർവ്വഭൂതാശയസ്ഥിതനും ജഗദീശ്വരുനുമായ ഭഗവാൻ ഹരിയുടെ പാദാരവിന്ദങളിൽ അഭയം തേടി. അങനെ വർഷങൾക്കുശേഷം, വിറകിൽ നിന്നും അഗ്നി പ്രത്യക്ഷമാകുന്നതുപോലെ, കർദ്ദമന്റെ വീര്യത്തിലൂടെ ഭഗവാൻ മധുസൂദനൻ ദേവഹൂതിയുടെ ജഠരത്തിൽ വന്നവതാരം കൊണ്ടു. ആ സമയം, ദേവകൾ വർഷരൂപത്തിൽ ആകാശത്തിൽ സംഗീതമഴപൊഴിച്ചു. ഗന്ധർവ്വന്മർ ഭഗവന്മഹിമകളെ ആലാപനം ചെയ്തു. അപ്സരസുന്ദരിമാർ അംബരവീഥിയിൽ ആനന്ദനൃതത്തിർത്തു. ഭഗവാന്റെ അവതാരത്തിൽ പരിതുഷ്ടരായി ആകാശവീഥിയിലോടിക്കളിച്ചുകൊണ്ട് ദേവതകൾ പുഷ്പവൃഷ്ടി ചൊരിഞു. ജലരാശികൾ കുലംകുത്തിയൊഴുകി. പ്രകൃതിയിൽ സർവ്വഭൂതങളുടേയും ഹൃദയം ആനന്ദത്താൽ നിറഞൊഴുകി. അക്കാലം ബ്രഹ്മദേവൻ മരീചിമുനിയോടൊപ്പം സരസ്വതീനദിയാൽ ചുറ്റപ്പെട്ട ബിന്ദുസരോവരത്തിലെ കർദ്ദമാശ്രമത്തിലെത്തി. അല്ലയോ ശത്രുനാശകാ!, ദേവഹൂതിക്ക് സാംഖ്യയോഗമാകുന്ന ബ്രഹ്മതത്വത്തെ പ്രദാനം ചെയ്തനുഗ്രഹിക്കുവാൻ ഭഗവാൻ ഹരി സത്വഗുണപ്രധാനനായി തന്റെ അംശാവതാരമായി ദേവഹൂതിയുടെ ഗർഭത്തിൽ അവളുടെ പുത്രനായി വന്നവതീർണ്ണനാകുവാൻപോകുന്ന വിവരം, സർവ്വജ്ഞനും സ്വയംഭുവുമായ വിരിഞ്ചനറിയാമായിരുന്നു. ഭഗവതവതാരോദ്ദേശ്യം മനസ്സിലാക്കി അവനെ നന്ദിതഹൃദയനായി ബ്രഹ്മാവ് സ്തുതിച്ചു. അനന്തരം അദ്ദേഹം കർദ്ദമനോടും ദേവഹൂതിയോടുമായി ഇപ്രകാരം പറഞു." ബ്രഹ്മദേവൻ പറഞു: "മകനേ!, എന്റെ ഉപദേശങൾ നീ നിർവ്യളീകതയോടെ സ്വീകരിച്ചുകൊണ്ട് ഞാനാഗ്രഹിച്ചതെല്ലാം നീ അവ്വണ്ണംതന്നെയനുഷ്ഠിച്ച് എന്നെ ആദരിച്ചിരിക്കുന്നു. അതിൽ ഞാൻ സന്തുഷ്ടനാണ്. ഒരു പുത്രൻ തന്റെ പിതാവിന്റെ ആജ്ഞയെ ഇപ്രകാരംതന്നെയാണ് ആചരിക്കേണ്ടതും. പിതാവിന്റേയും ഗുരുവിന്റേയും ആജ്ഞയെ ആദരവോടെ നിറവേറ്റുന്നത് ഉത്തമരായ മക്കളുടേയും ശിശ്യരുടേയും സാമൂഹികവും സാംസ്കാരികവുമായ കടമയാണ്. സുന്ദരിമാരായ നിന്റെ ഈ പുത്രികളും തങളുടെ പിതാവിന്റെ ഗുണഗണങൾ അപ്പാടെ നേടിയവരാണ്. ഇവരിലൂടെ നിന്റെ പരമ്പര അനേകകോടികളായി വർദ്ധിക്കുമാറാകട്ടെ!. കുഞേ!, ഇനി നീ ഇവരെ മാംഗല്യവിധിപ്രകാരം ഇവരുടെ ഇഷ്ടാനിഷ്ടങളെ മാനിച്ചുകൊണ്ട് അനുയോജ്യരായ ഋഷിവര്യന്മാർക്ക് വിവാഹം ചെയ്തുകൊടുക്കുക. അങനെ നിന്റെ യശസ്സും കീർത്തിയും ഈ ലോകം മുഴുവൻ വ്യാപിക്കട്ടെ!. കർദ്ദമാ!, സകലഭൂതങൾക്കും സർവ്വാഭീഷ്ടങളും പ്രധാനം ചെയ്യുന്ന പരമപുരുഷൻ തന്റെ യോഗമായയാൽ കപിലദേവനായി ദേവഹൂതിയിലൂടെ അവതീർണ്ണനാകുവാൻ പോകുന്നവിവരം നാം അറിഞുകഴിഞു. ഹിരണ്യകേശനും, പത്മാക്ഷനും, അരവിന്ദപാദനുമായ കപിലഭഗവാൻ ജ്ഞാനവിജ്ഞാനയോഗമാർഗ്ഗത്തിലൂടെ, കർമ്മത്തിൽ മാത്രം അത്യാസക്തരായവർക്ക് അതിൽനിന്നുമുള്ള മുക്തിമാർഗ്ഗം ഉപദേശിച്ച് അവരെ അനുഗ്രഹിക്കുന്നതാണ്". മൈത്രേയൻ പറഞു: "വിദുരരേ!, വിധാതാവ് പിന്നീട് ദേവഹൂതിയോടായി അരുളിച്ചെയ്തു: "മകളേ!, കൈടഭാർദനനായ ഭഗവാൻ ഹരി നിന്റെ ജഠരത്തിൽ വന്നുദിച്ചിരിക്കുന്നു. അവൻ നിന്നെ നിന്റെ സകല സംശയങളും അവിദ്യയും തീർത്ത് രക്ഷിക്കുന്നതാണ്. മാത്രമല്ലാ, ആ കരുണാമയൻ ലോകത്തിലുടനീളം സഞ്ചരിച്ച് മനുഷ്യരുടെ അജ്ഞതയെ അകറ്റി അവരുടെ ഹൃദയത്തിൽ അദ്ധ്യാത്മജ്ഞാനദീപം കൊളുത്തി അവരെ അനുഗ്രഹിക്കുകയും ചെയ്യും. അവൻ സിദ്ധപുരുഷന്മാരുടെ ഈശ്വരനായിരിക്കും. കൂടാതെ അവൻ സാംഖ്യശാസ്ത്രത്തിന്റെ ആചര്യനായി ലോകമെമ്പാടും പുകഴ്കൊള്ളുകയും, അതിലൂടെ അല്ലയോ മാനവീ!, നിന്റെ യശ്ശസ്സും, കീർത്തിയും പ്രപഞ്ചത്തിലാകമാനം വ്യാപിക്കുകയും ചെയ്യും". മൈത്രേയൻ തുടർന്നു: "ഹേ ഭാരതാ!, അങനെ കർദ്ദമരേയും, ദേവഹൂതിയേയും അനുഗ്രഹിച്ചതിനുശേഷം ജഗത്പിതാവായ ബ്രഹ്മദേവൻ സനകാദികളോടും, ബ്രഹ്മഋഷി നാരദരോടുമൊപ്പം, തന്റെ ഹംസവാഹനത്തിൽ ത്രിധാമപരമമായ സ്വസ്ഥാനത്തേക്ക് യാത്രയായി. തുടർന്ന് ബ്രഹ്മദേവന്റെ ആജ്ഞയനുസരിച്ച് കർദ്ദമൻ തന്റെ പുത്രിമാരെ ശ്രേഷ്ഠന്മാരായ ഒമ്പത് പ്രജാപതിഋഷിവര്യന്മാർക്ക് മാംഗല്യം കഴിച്ചുനൽകി. കലയെ മരീചിക്കും, അനസൂയയെ അത്രിമുനിക്കും, ശ്രദ്ധയെ അംഗിരസ്സിനും, ഹവിർഭുവിനെ പുലസ്ത്യനും, ഗതിയെ പുലഹനും, ക്രിയയെ ക്രതുവിനും, ഖ്യാതിയെ ഭൃഗുവിനും, അരുന്ധതിയെ വസിഷ്ഠനും, പിന്നെ യജ്ഞസാധകയായ ശാന്തിയെ അത്ഥർവ്വനും കർദ്ദമമുനി കൈപിടിച്ചേൽപ്പിച്ചു. അങനെ ശ്രേഷ്ഠബ്രാഹ്മണർക്ക് തന്റെ പെൺകുട്ടികളെ വിവാഹം ചെയ്തുകൊടുത്തതിനുശേഷം അവർക്ക് തുണയായി കർദ്ദമമുനി അവരോടൊപ്പം കഴിയുകയും ചെയ്തു. വിദുരരേ!, വിവാഹാനന്തരം ആ ബ്രാഹ്മണർ കർദ്ദമരോട് യാത്രപറഞ്, തങളുടെ പത്നിമാരോടൊപ്പം സന്തോഷപൂർവ്വം അവരവരുടെ ആശ്രമങളിലേക്ക് യാത്രയായി. അനന്തരം, തന്റെ പുത്രനായി ദേവാദിദേവൻ മഹാവിഷ്ണു അവതരിക്കുവാൻ പോകുന്നുവെന്നറിഞ കർദ്ദമമുനി ശാന്തമായ ഒരു സ്ഥാനത്ത് ചെന്നിരുന്ന് ആ പരമപുരുഷനെ ധ്യാനിക്കുവാൻ തുടങി. ധ്യാനത്തിൽനിന്നുണർന്ന് അദ്ദേഹം ആരോടെന്നില്ലാതെ ജല്പനം ചെയ്തു. "അഹോ!, എത്രകാലങളായി ഇവിടെ മനുഷ്യർ തങളുടെ പ്രാരബ്ദഭാരങൾ ചുമന്നുകൊണ്ട് അലഞുതിരിയുന്നു. സമാധാനം!, അവനവതരിക്കുവാൻ പോകുന്നുവല്ലോ!. ജന്മജന്മാന്തരങളായി യോഗീശ്വരന്മാർപോലും ശൂന്യസ്ഥലങളിൽ യോഗസമധിസ്ഥാരായിരുന്നുകൊണ്ട് ആ പദമലരിണയെ ഒരുനോക്കുകാണുവാൻ കൊതിക്കുന്നു. അങനെയുള്ള ആ ഭക്തവത്സലനാണോ അലംഭാവിതരായ ഞങളുടെ വീട്ടിൽ എന്റെ മകനായി പിറക്കുവാൻ പോകുന്നത്?. അത്ഭുതം തന്നെ!". ഭഗവാനേ!, നീ എന്നും ഭക്തപരിപാലകൻ തന്നെയാണ്. നീ എന്നും സത്യപാലകനാണ്. അതുകൊണ്ടാണല്ലോ അവിടുത്തെ വാക്കിനെ സത്യമാക്കിക്കൊണ്ട് ഈയുള്ളവന്റെ ഗൃഹത്തിൽ വന്ന് പിറക്കുവാൻ പോകുന്നതും, ഞങൾക്ക് അവിടുത്തെ തത്വമേകി അതിഘോരമായ സംസൃതിയിൽനിന്നും ഞങളെ മുക്തമാക്കുവാൻ ശ്രമിക്കുന്നതും. അരൂപനായ നിന്നെ ആരാദിക്കുന്നവർക്ക്, അവർ അഹോരാത്രം കാണുന്നതെല്ലാം അവിടുത്തെ കോമളരൂപമാക്കിക്കൊണ്ട് നീ അവർക്ക് ആനന്ദം പകരുന്നു. ഭഗവാനേ!, അവിടുത്തെ പാദാരവിന്ദങൾ മാത്രമാണിവിടെ ജിജ്ഞാസ്സുക്കളായുള്ള ഋഷീശ്വരന്മാരാൽ ആരാധനായോഗ്യമായുള്ളത്. ഐശ്വര്യയുക്തനും, പരമവിരക്തനും, യശസ്സുറ്റവനും, അവബോധസ്വരൂപനും, വീര്യവാനും, ശ്രീമാനുമായ അങയുടെ ആ പാദാരവിന്ദങളിൽ ഞാനിതാ അഭയം പ്രാപിക്കുന്നു. പരമപ്രധാനനും, അദ്ധ്യാത്മസ്വരൂപനും, ജഗത്ക്കരണനും, കാലസ്വരൂപനും, ഗുണസ്വരൂപനും, സർവ്വലോകപരിപാലകനും, സാർവ്വഭൗമശക്തിമാനും, തന്റെ യോഗമായയാൽ ജഗത്സർവ്വത്തെ തന്നിൽ തന്നെയടക്കുന്നവനുമായ നിന്റെ പദതളിരിണയിൽ എന്റെ പ്രണാമം. പരമപ്രധാനനും, സകലചരാചരകാരണനും, കാലവും, കവിയും, സർവ്വലോകപാലകനും, സൃഷ്ടിസ്ഥിതിസംഹാരാദിളെ തന്റെ യോഗമായയാൽ ധരിക്കുന്ന സർവ്വശക്തനുമായ അങ് ഇതാ കപിലനാമധേയത്തിൽ എന്റെ പുത്രനായി പിറക്കുവാൻപോകുന്നു. അവന്റെ പാദമലരിൽ ഞാൻ അഭയം തേടുന്നു. ഹേ ജഗത്ക്കാരണനായ നാരായണാ!, ഇന്ന് ഞാൻ അങയോടൊരുവരം ചോദിക്കുകയാണ്. അവിടുത്തെ കൃപയാൽ എന്റെ കടമകളെ ഞാൻ നിറവേറ്റിയിരിക്കുന്നു. മാത്രമല്ലാ, എന്റെ സകല ആഗ്രഹങളും ഞാൻ അനുഭവിച്ചറിഞ് സാധൂകരിക്കുകയും, അവയെ അവയുടെ ഉത്ഭവസ്ഥാനത്തുതന്നെ അടക്കുകയും ചെയ്തിരിക്കുന്നു. ഇനി അടിയന് വേണ്ടത്, ഈ ഗൃഹസ്ഥാശ്രമജീവിതത്തിൽ നിന്നും വിരമിച്ച്, അവിടുത്തെ അദ്ധ്യാത്മാനുഭൂതിയെ അനുവേലം ഹൃദയത്തിലേറ്റി, സകലദുഃഖങളും മറന്ന്, ഉലകം മുഴുവൻ അവിടുത്തെ ഗുണഗാനങളും പാടിക്കൊണ്ട് ചുറ്റിസഞ്ചരിക്കണം". ശ്രീഭഗവാൻ പറഞു: "ഹേ മഹാമുനേ!, സ്മൃതികളിലൂടെയായാലും, പ്രത്യക്ഷഭാവത്തിലായാലും, നാം ചൊന്നതെല്ലാം പരമസത്യവും, അവയെല്ലാം ആധികാരികമായിത്തന്നെ മനുഷ്യൻ ഉൾക്കൊള്ളേണ്ടവയുമാണ്. അതേവിധം അങേയ്ക്ക് തന്ന വാക്കിനെ സാക്ഷാത്കരിക്കുവാനായി നാമിതാ അങയുടെ പുത്രനായി അവതരിക്കുവാൻ പോകുന്നു. നമ്മുടെ ഈ അവതാരലക്ഷ്യം പ്രത്യേകിച്ചും ആത്മദർശനതത്വമായ സാംഖ്യശാസ്ത്രത്തെ മുമുക്ഷുക്കൾക്ക് പ്രദാനം ചെയ്യുകയെന്നുള്ളതാണ്. മനസ്സിനും ബുദ്ധിക്കും ഗ്രഹിക്കുവാൻ അത്യന്തം ദുസ്തരമായ ഈ ദർശനം കാലാന്തരത്തിൽ നഷ്ടപ്പെട്ടുപോയ അമൂല്യമായ ഒരു അദ്ധ്യാത്മനിധിയാണ്. ഈ ശാസ്ത്രത്തെ സമൂഹത്തിനുമുന്നിൽ പുനഃരവതരിപ്പിക്കുവാൻവേണ്ടിമാത്രമാണ് നാം അങയുടെ പുത്രരൂപേണ ഇവിടെ അവതീർണ്ണനാകുവാൻ പോകുന്നത്. ഹേ മുനേ!, സർവ്വതും എന്നിൽ സമർപ്പിച്ചുകൊണ്ട്, അങാഗ്രഹിക്കുംവണ്ണംതന്നെ ഇറങി പുറപ്പെട്ടുകൊള്ളുക. ദുസ്തരമായ മരണഭയത്തെ ജയിച്ച് അമൃതത്വത്തിനുവേണ്ടി നമ്മെ ഭജിച്ചുകൊള്ളുക. മുനേ!, സകലഹൃദയകുഹരങളിലും സ്വയംജ്യോതിസ്വരൂപമായി കുടികൊള്ളുന്ന നമ്മെ അങേയ്ക്ക് അങയുടെ ഹൃദയപത്മത്തിൽതന്നെ ദർശിക്കുവാനാകും. ആ സമയം അങ് ശോകവും ഭയവുമറ്റ അദ്ധ്യാത്മികാനുഭൂതിയുടെ നിറവിലായിരിക്കുകയും ചെയ്യും. മാതാവിനും നാം ഈ അദ്ധ്യാത്മജ്ഞാനത്തെ പ്രദാനം ചെയ്ത് അവളുടെ സകലകർമ്മബന്ധങളും നിശ്ശേഷം തീർത്ത്, അവളെ ആത്മസാക്ഷാത്കാരത്തിന് പാത്രീഭൂതയാക്കുകയും ചെയ്യും." മൈത്രേയൻ പറഞു: "വിദുരരേ!, ഇങനെ ഭഗവാന്റെ സ്വാന്തനവചസ്സുകൾ കേട്ട് സംപ്രീതനായി, സംതൃപ്തമാനസനായി കർദ്ദമപ്രജാപതി വനത്തിലേക്ക് പുറപ്പെട്ടു. മൗനവ്രതം സ്വീകരിച്ചുകൊണ്ട്, സർവ്വസംഗപരിത്യാഗിയായി, അഗ്നിയും ഗൃഹവുമുപേക്ഷിച്ച്, അനുസ്യൂതം ഭഗവത്സ്മൃതിയിലാണ്ടുകൊണ്ട്, കർദ്ദമമുനി ഭൂലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചു. കാര്യകാരണങൾക്ക് പരനായ, ത്രിഗുണങൾക്കധീതനായ, ത്രിഗുണങളുടെ സർവ്വകാരണനായ, ഭക്തിഗമ്യനായ, ആ പരമപൂരുഷനിൽ മനസ്സുറപ്പിച്ച്, കർദ്ദമമുനി കാലങൾ കഴിച്ചു. ക്രമേണ അദ്ദേഹം ദേഹാത്മബോധത്തിൽ നിന്ന് മുക്തനായി, നിരഹങ്കാരനായി, ഭൗതികവിഷയങൾക്ക് ദൂരത്തുനിന്നുപോലും തീണ്ടുവാൻ സധ്യമല്ലാത്ത ബ്രഹ്മവസ്തുവായി പരിണമിച്ചു. തന്നിൽനിന്നന്യമായി യാതൊന്നും തന്നെ ഇവിടെയില്ല എന്ന പരമബോധത്തോടുകൂടി സകലചരാചരങളേയും തന്റെയുള്ളിൽതന്നെ ദർശിച്ചറിഞ്, ധീരനായി, ദ്വന്ദ്വാധീതനായി, അലയടിക്കുന്ന തിരകൾക്ക് നടുവിലും സമുദ്രം അകമേ ശാന്തമായിരിക്കുന്നതുപോലെ, സകലവിഷയങൾക്കുനടുവിലും പ്രശാന്തമാനസനായി സദാ കേവലം ആത്മാനന്ദത്തിൽ അദ്ദേഹം രമിച്ചു. സകലജീവഭൂതങളിലും കുടികൊള്ളുന്ന സർവ്വജ്ഞനായ വാസുദേവനിൽ പരമമായ ഭക്തിവച്ചുകൊണ്ട്, സർവ്വബന്ധനങളിൽനിന്നും മുക്തനായി നിത്യവും പരമവുമായ ആത്മവസ്തുവിൽ കർദ്ദമൻ ലയിച്ചുചേർന്നു. അവിടെ, സർവ്വചരാചരങളിൽ കുടികൊള്ളുന്ന പരമാത്മാവിനേയും, അവനിൽ നിലകൊള്ളുന്ന സകലചരാചങളേയും അദ്ദേഹം ഒരുപോലെകണ്ടറിഞു. രാഗദ്വേഷങളകന്ന് സർവ്വത്തിൽനിന്നും വിമുക്തനായി, ഭഗവാന്റെ ഭക്തോത്തമനായിക്കൊണ്ട്, കർദ്ദമപ്രജാപതി പരമനിർവ്വാണപദത്തിലേക്ക് കുതിച്ചുയർന്നു." ഇങനെ ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം ഇരുപത്തിനാലാമധ്യായം സമാപിച്ചു. ഓം തത് സത് <<<<<<< >>>>>>> srimad bhagavatham, realization of kardama, kardama muniyude moksham, vidura-maitreya samvaadam, talk between vidura and maitreya, SURESH C. KURUP krishnakripaamrutham അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക 2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച 3.23 ദേവഹൂതിയുടെ വിലാപം. ഓം ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം അദ്ധ്യായം - 23 (ദേവഹൂതിയുടെ വിലാപം) ​സ്വായംഭുവമനു തന്റെ മകളായ ദേവഹൂതിയെ കർദ്ദമമഹാമുനിക്ക് വിവാഹം ചെയ്തുകൊടുത്തതിനുശേഷം അദ്ദേഹം പത്നിയോടും പരിവാരങളോടുമൊപ്പം ദുഖിതനായി തന്റെ പട്ടണമായ ബർഹിസ്മതിയിലേക്ക് തിരിച്ചു. തികഞ ജിജ്ഞാസ്സുവായി ശ്രദ്ധയോടെ ശ്രവണം ചെയ്തുകൊണ്ട് തന്റെ മുന്നിലിരിക്കുന്ന വിദുരരോട് സ്വായംഭുവമനുവിന്റെ പ്രിയപുത്രിയായ ദേവഹൂതിയെക്കുറിച്ച് മൈത്രേയമുനി പറഞുതുടങി: "വിദുരരേ!, വിവാഹാനന്തരം, ഭവാനി പരമേശ്വരനെ സേവിക്കുന്നതുപോലെ, സാധ്വീമണീയായ ദേവഹൂതി തന്റെ പ്രിയതമനായ കർദ്ദമമുനിയെ സ്നേഹപൂർവ്വം പരിചരിച്ചു. ആധരവോടെ, ആത്മസംയമനത്തോടെ, മാധുര്യവചസ്സുകളോടെ അവൾ അദ്ദേഹത്തെ അഗാധമായി സ്നേഹിച്ചു. കാമം, ഗർവ്വം, അസൂയ, അത്യാഗ്രഹം, അഹങ്കാരം ഇത്യാദി ദുർഗ്ഗുണങൾ ദൂരത്തെറിഞ് തികഞ വിവേകത്തോടും ശുഷ്കാന്തിയോടുംകൂടി അവൾ വളരെ പെട്ടെന്നുതന്നെ തന്റെ സ്വാമിയുടെ ഹൃദയത്തിൽ ഇടം നേടി. കാലങൾ ഒരുപാട് കടന്നുപോയി. മനുപുത്രിയായ ദേവഹൂതി ഋഷികളിൽ അത്യുത്തമനായ കർദ്ദമരിൽ അതീവതരം ഭർത്തൃഭക്തിയുള്ളവളായി ജീവിച്ചു. ദൈവാധീനത്തേക്കാളധികം തന്റെ ഭർത്താവിന്റെ അനുഗ്രഹമായിരുന്നു അവളിച്ഛിച്ചിരുന്നത്. കാലാകാലങളായി ആചരിച്ചുവരുന്ന വൃതാനുഷ്ഠാനങളുടെ പാരമ്യതയിൽ ദേവഹൂതി ശാരീരികമായി തളർന്നുമെലിഞു. അത് കണ്ടറിഞ കർദ്ദമമുനിയുടെ ഹൃദത്തിൽ പതിവൃതയായ തന്റെ ജീവിതസഖിയോടുള്ള കാരുണ്യം വഴിഞൊഴുകി. ഇടറിയ നാദത്തിൽ അദ്ദേഹം അവളോട് പറഞു: "പ്രിയേ!, നിന്റെ ഭർത്തൃസ്നേഹത്തിലും, പാതിവൃത്യത്തിലും നാം എന്തെന്നില്ലാത്ത സന്തോഷമാണനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഏതൊരു പ്രാണിക്കും തന്റെ ശരീരം വളരെ പ്രീയമുള്ളതായിരിക്കും. പക്ഷേ നീയാകട്ടെ, അതിനെ അവഗണിച്ചുകൊണ്ട് സദാ നമ്മുടെ സന്തോഷത്തിനുവേണ്ടിമാത്രം ജീവിക്കുന്നു. ഈ സത്യം എന്നെ വല്ലാതെ അമ്പരപ്പിക്കുകയാണ്. തപോധിഷ്ഠിതമായ ജീവിതംകൊണ്ട് നേടേണ്ടതായ ഭഗവത് സാക്ഷാത്കാരത്തെ നാം ഇതിനകം നേടിക്കഴിഞിരിക്കുന്നു. നിനക്കവയൊക്കെ അന്യമാണെങ്കിലും, സദാകാലവും നമ്മെ പരിചരിച്ച് നമ്മോടൊപ്പം കഴിഞതിനാൽ ഭയദുഃഖവിനാശനകരമായ ആ അനുഗ്രഹങളെ അവരുദ്ധാനദൃഷ്ടിയിലൂടെ നാം നിന്നിൽ ചൊരിയുവാൻ പോകുകയാണ്. അതിമനോഹരമായ അവയോരോന്നും ഒന്നൊഴിയാതെ നീ കണ്ടുക്കൊള്ളുക. പ്രിയേ!, ഭഗവതനുഗ്രഹമാകുന്ന ഇതിനോട് യാതൊരുവിധമായ വിഷയസുഖങളേയും തുലനം ചെയ്യുവാൻ സാധ്യമല്ല. സകല ഭൗതികസുഖഭോഗങളും കാരണപുരുഷനായ അവന്റെ നയനചലനങൾക്കുവിധേയമായി ഇല്ലാതെയാകുവാൻ ക്ഷണനേരംപോലും അധികമാകുന്നു. എന്നാൽ ആഭിജാതനൃപോത്തമന്മാർക്കുപോലും അതിവേഗം ലഭ്യമല്ലാത്തത്ര സൗഭാഗ്യങളാണ് പാതിവൃത്യധർമ്മാചരണത്തിലൂടെ നീ അനുഭവിക്കുവാൻ പോകുന്നത്". മൈത്രേയൻ പറഞു: "വിദുരരേ!, തപോധനനായ തന്റെ പ്രിയതമനിൽനിന്നും കാരുണ്യരസമൊഴുകുന്ന ഈ വാക്കുകൾ കേട്ടയുടൻ ദേവഹൂതിയുടെ ഹൃദയത്തിൽ എന്തെന്നില്ലാത്ത സംതൃപ്തിയുളവായി. നാണത്തിൽ മുങിയ നയനങളോടെ, വിറയാർന്ന ചുണ്ടുകളോടെ അവൾ അദ്ദേഹത്തോട് പറഞു: "പ്രാണനാഥാ!, അങ് യോഗമായാദേവിയുടെ കാരുണ്യത്താൽ അനുഗ്രഹീതനാണ്. അവിടുത്തെ തപോബലം കൊണ്ട് അങ് ഭഗവാൻ ഹരിയെ സാക്ഷാത്കരിച്ചതായും ഈയുള്ളവളറിയുന്നു. പക്ഷേ, അങയുടെ ജീവിതത്തിന് ഒരു ലക്ഷ്യം കൂടി ബാക്കിയുണ്ട്. അവിടുന്ന് ഒരിക്കൽ ഈയുള്ളവൾക്കൊരു പ്രത്യാശ തന്നിരുന്നു. അങയുടെ അംഗസംഗം ഇവൾക്ക് പ്രാപ്തമാകുമെന്നും, അതിലൂടെ ഇവളിൽ പുത്രഭാഗ്യമുണ്ടാകുമെന്നും. പതിവൃതയായ ഒരു നാരിക്ക് പുത്രഭാഗ്യമാണ് ലോകത്തിൽ സർവ്വപ്രധാനമായിയുള്ളത്. ഹേ ദേവാ!, അങയെ എല്ലാവിധത്തിലും പ്രാപിക്കുവാനുള്ള വികാരപാരമ്യതയിൽ ജീവിച്ച് എന്റെ ശരീരം നന്നേ ക്ഷയിച്ചുപോയിരിക്കുന്നു. ഇതിനെ അങേയ്ക്കുവേണ്ടി ഉദ്ദ്വീപിപ്പിക്കുന്നതിലേക്ക് വേദോക്തങളായി യാതൊന്നുണ്ടോ, അതെല്ലാം അനുഷ്ഠിക്കുവാൻ ഞാൻ അങയോട് പ്രാർത്ഥിക്കുകയാണ്. മാത്രമല്ലാ, അതിനനുയോജ്യമായ ഒരു ഭവനത്തെക്കുറിച്ചും നമുക്ക് അലോചിക്കേണ്ടിയിരിക്കുന്നു." മൈത്രേയൻ തുടർന്നു: "ഹേ ഭാരതാ!, പ്രിയതമയുടെ മനോഗതം കേട്ടമാത്രയിൽതന്നെ, അവൾക്ക് പ്രിയം ചെയ്യുവാനായി കർദ്ദമൻ തന്റെ യോഗമായയിലൂടെ തങളുടെ ഇംഗിതത്തിനനുസരണം പ്രയാണം ചെയ്യുന്ന ഒരു ദിവ്യവിമാനം സൃഷ്ടിച്ചു. സർവ്വാഭീഷ്ടപ്രദായകമായ ആ ദിവ്യയാനങൾക്കുചുറ്റും പല നിറത്തിലും തരത്തിലുമുള്ള വിശേഷരത്നങൾ പതിപ്പിച്ചിരുന്നു. ദിവ്യശിലകളിൽ കൊത്തിയുണ്ടാക്കിയ അതിന്റെ തൂണുകൾ അത്യന്തം മനോഹരമായിരുന്നു. കാലമേറുന്തോറും അതിലെ ഐശ്വര്യങൾ വർദ്ധിച്ചുവരുന്നതും ആ ദിവ്യവിമാനത്തിന്റെ പ്രത്യേകതകളിലൊന്നായിരുന്നു. കൊടിത്തോരണങൾ ചാർത്തി, മധുപന്മാർ വട്ടമിട്ടുപറന്ന്, മധുവൂറുന്ന പുഷ്പമാല്യങളാൽ സുശോഭിതമായി, പട്ടുവസ്ത്രങളും ചിത്രകംബളങളും കൊണ്ട് അലംകൃതമായി ആ ദിവ്യയാനം സർവ്വഋതുക്കളിലും ആഡംബരപൂർവ്വം ആകാശത്തിൽ വിളങി. ആ വിമാനമന്ദിരത്തിലെ മൂന്നു നിലകളിലുമുള്ള മുറികൾ പ്രത്യേകം പ്രത്യേകം ശയ്യകളാലും, വിശറികൾ സ്ഥാപിച്ച ആസനങളാലും മറ്റും സജ്ജീകൃതമായിരുന്നു. ഭിത്തികളിൽ അങിങായി കൊത്തുവേലകൾ ചെയ്തും, നിലമാകട്ടെ വിവിധയിനം മുത്തുകളാലും പവിങ്ങളാലും പാകി മനോഹരമാക്കിയിരിന്നു. പ്രവേശനദ്വാരത്തിലും ഉമ്മറപ്പടിയിലുമെല്ലാം പവിഴം നിരത്തിയലങ്കരിച്ചിരുന്നു. കവാടത്തിൽ വ്യത്യസ്ഥവർണ്ണങളിൽ രത്നങൾ പതിപ്പിച്ചിരുന്നു. ഗോപുരാഗ്രത്തിൽ ഇന്ദ്രനീലം കൊണ്ട് താഴികക്കുടം നിർമ്മിച്ച് നാട്ടിയിരുന്നു. ചുമരിൽ ചാർത്തിയിരുന്ന മാണിക്യകല്ലുകൾ വിടർന്നുതെളിഞ ചക്ഷുക്കളെപ്പോലെ തോന്നിക്കുമായിരുന്നു. സ്വർണ്ണനിർമ്മിതമായ പടിവാതിലുകളും വെൺകൊറ്റക്കുടവിതാനങളും ആ ദിവ്യയാനത്തെ മനോഹാരിതയുടെ പരമകാഷ്ഠയിലേക്കെടുത്തുയർത്തി. വിദുരരേ!, അവിടം ഇണപ്രാവുകളുടേയും ഇണയരയന്നങളുടേയും ഒരു സമുച്ചയമായിരുന്നു. അങിങായി കൊത്തിവച്ചിട്ടുള്ള ജീവൻ തുടിക്കുന്ന അരയന്നങളുടെയും പ്രാവുകളുടേയും മുകളിലുതിർന്നുകയറി ജീവനുള്ളവയെന്ന് തെറ്റിദ്ധരിച്ച് അവ ഈ പ്രതിമകളോടൊപ്പം കളിക്കുവാൻ ശ്രമിക്കുമായിരുന്നു. ഇവയുടെ കൂജനങളാൽ മുഖരിതമായിരുന്നു അവിടം. അരമന, ക്രീഡാസ്ഥലങൾ, വിശ്രമമുറികൾ, ശയനമുറികൾ, പ്രാങ്കണം, അങ്കണം, ഇവയോരോന്നും കണ്ട് കർദ്ദമൻപോലും അത്ഭുതപാരവശ്യം കൊണ്ടു. വിദുരരേ!, പക്ഷേ, ഇത്ര മനോഹരമായൊരു സൗധത്തിനുമുന്നിൽ ദുഃഖിതയായിനിൽക്കുന്ന ദേവഹൂതിയെ കണ്ടപ്പോൾ എല്ലാമറിയുന്ന കർദ്ദമമുനിക്ക് അവളുടെ മനോഗതവും അറിയുവാൻ കഴിഞു. അദ്ദേഹം അവളോട് മൊഴിഞു: "ദേവീ!, നീയെന്തിന് ദുഃഖിതയായിരിക്കുന്നു?. ഭഗവാൻ ഹരിയാൽ നിർമ്മിതവും, സർവ്വാഭീഷ്ടപ്രധായകവുമായ ബിന്ദുസരോവരത്തിൽ കുളിച്ചുവന്ന് ഈ ദിവ്യവിമാനത്തിലേറിയാലും." മത്രേയൻ തുടർന്നു: "വിദുരരേ!, തന്റെ മുഷിഞ വസ്ത്രങളും, കെട്ടുപിണഞ മുടിയിഴകളും കണ്ടപ്പോൾ ദേവഹൂതിക്ക് മനസ്സിലായി കർദ്ദമൻ പറഞത് സത്യമാണെന്ന്. ശരീരമാസകലം വൈവർണ്ണ്യമായതവൾ കണ്ടറിഞു. ഒട്ടും വൈകാതെ പുണ്യവതിയായ സരസ്വതീനദീജലത്താലുണ്ടായ ബിന്ദുസരോവരത്തിൽ ദേവഹൂതി മുങിത്താണു. വിദുരരേ!, ജലത്തിൽനിന്നും മുങിനിവർന്ന ദേവഹൂതി അവിടെ അത്ഭുതകരമായ ഒരു കാഴ്ചകണ്ടു. അതാ സരോവരത്തിനുള്ളിലെ ഒരു ഗൃഹത്തിൽ യൗവ്വനയുക്തകളും, താമരയുടെ മണം വഴിയുന്നവരുമായ ആയിരം സുന്ദരയുവതികൾ തന്നെ നോക്കിനിൽക്കുന്നു. ദേവഹൂതിയെ കണ്ടതും ആ കന്യകമാൻ തൊഴുകൈകളോടെ അവളുടെ മുന്നിൽ വന്നുനിന്നുകൊണ്ട് പറഞു: "ഹേ ദേവീ!, ഞങൾ അവിടുത്തെ ദാസിമാരാണ്. അവിടുത്തേക്കായി ഞങളെന്തുചെയ്യണമെന്ന് അരുളിചെയ്താലും." മൈത്രേയൻ പറഞു: "വിദുരരേ!, ദേവഹൂതിയുടെ മനോഗതം മനസ്സിലാക്കി, സുഗന്ധപൂരിതമായ എണ്ണയും, കുഴമ്പും തേച്ച് കുളിപ്പിച്ച്, പുതുപുത്തൻ പട്ടുവസ്ത്രങളുടുപ്പിച്ച് അവളെ ആ സുന്ദരിമാർ അന്തഃപുരത്തിലേക്കാനയിച്ചു. പിന്നീടവർ അവളെ തിളക്കമാർന്ന വർണ്ണാഭരങളണിയിച്ചു. സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങളും ആസവപാനീയങളും നൽകി അവർ അവളുടെ ക്ഷ്ത്തൃഡാദികൾ തീർത്തു. തുടർന്ന് ദേവഹൂതി തന്നെ ഒരു നിർമ്മലദർപ്പണത്തിൽ ദർശിച്ചു. തന്റെ മംഗളവേഷഭൂഷാദികൾ കണ്ട് അവൾ ആശ്ചര്യഭരിതയായി. തന്റെ സർവ്വാഭരണവിഭൂഷിതവിഗ്രഹം കണ്ട് അവൾ ആ സൗന്ദര്യത്തിൽ അഭിമാനം കൊണ്ടു. വശ്യതയാർന്ന ഓരോ അംഗങളിലും അവൾ അനുചിതമായ ആഭരണങളെടുത്തണിഞു. ആ നിൽപ്പിൽ ദേവഹൂതി തന്റെ പ്രാണനാഥനെ കാണുവാനാഗ്രഹിച്ചു. അത്ഭുതമെന്നുപറയട്ടെ, വിദുരരേ!, ഝടുതിയിൽ അവളറിയാതെതന്നെ തന്റെ ആയിരം അന്തഃപുരദാസിമാരോടൊപ്പം ഋഷിപുംഗവനായ കർദ്ദമപ്രജാപതിയുടെ മുന്നിലെത്തപ്പെട്ടു. അദ്ദേഹത്തിന്റെ യോഗവൈഭവം പാർത്ത് അവൾ അത്ഭുതപാരവശ്യത്തോടെ ഇളക്കമറ്റുനിന്നു. കുളിച്ച്, ദിവ്യാംബരങളിഞ്, സർവ്വാഭരണവിഭൂഷിതയായി തന്റെ മുന്നിൽ ആയിരം സുന്ദരദാസിമാർക്കുനടുവിൽ സ്തബ്ദയായിനിൽക്കുന്ന ദേവഹൂതിയിൽ കർദ്ദമൻ മുമ്പെങും കണ്ടിട്ടില്ലാത്ത ഒരു സ്ത്രീസൗന്ദര്യം കണ്ടറിഞു. ഹൃദയത്തിൽ അദ്ദേഹത്തിനവളോടുള്ള പ്രിയം ഊറിനിറഞു. അല്ലയോ അനഘനായ വിദുരരേ!, കർദ്ദമമുനി ദേവഹൂതിയുടെ കൈപിടിച്ച് അവളെ തന്റെ ദിവ്യസൗധത്തിലിരുത്തി. ആയിരം ഗന്ധർവ്വസുന്ദരിമാർക്കുനടുവിൽ തന്റെ പ്രാണപ്രിയയോടൊപ്പം ആ അത്ഭുതസൗധത്തിൽ വിഹരിക്കുമ്പോഴും തന്റെ മഹികൾക്ക് അല്പംപോലും ച്യുതിവരാതെ കർദ്ദമമുനി യതചിത്തനായിതന്നെയിരുന്നു. രാത്രിയിൽ, വിരിയുവാൻ വെമ്പുന്ന ആമ്പൽകതിർനിരകളെപ്പോലെ തോന്നിക്കുന്ന നക്ഷത്രങൾക്കുനടുവിൽ ആകാശത്തിൽ വിരാജമാനനായ പൂർണ്ണചന്ദ്രനെപ്പോലെ അദ്ദേഹം അഴകാർന്ന് പരിലസിച്ചു. ഹേ ഭാരതാ!, ആ ദിവ്യവിമാനത്തിൽ കയറി അദ്ദേഹം അവരേയും വഹിച്ചുകൊണ്ട് മേരുപർവ്വതത്തിന്റെ താഴ്‌വരകളിലൂടെ സഞ്ചരിച്ചു. കുളിരും മണവും വഹിച്ചുകൊണ്ട് ഇളംമാരുതൻ വികാരപരവശനായി അവർക്കുചുറ്റും വീശി. അവിടെയായിരുന്നു ധനപതിയായ കുബേരൻ അപ്സരസ്സുകളോടും, ഗന്ധർവ്വന്മാരോടുമൊപ്പം ഇടവേളകളിൽ പ്രകൃതിസൗന്ദര്യമാസ്വദിക്കുന്നത്. കർദ്ദമനും തന്റെ ധർമ്മപത്നിയോടും അവളുടെ സഖികളായ ആയിരം ഗന്ധർവ്വകന്യകമാരോടുമൊപ്പം അനേകം സംവത്സരം അവിടെ താമസിച്ചു. കൂടാതെ അവർ വൈശ്രംഭകം, സുരസനം, നന്ദനം, പുഷ്പഭദ്രകം, ചൈത്രരത്ത്യം എന്നീ ഉദ്യാനങളും, പോരാതെ, മാനസസരോവരപൊയ്കയും ചുറ്റിനടന്നാസ്വദിച്ചു. അദ്ദേഹം അവരേയും കൊണ്ട് ആകാശവീഥിയിലൂടെ അത്യന്തവേഗത്തിൽ ദേവഗണങളുടെ വിമാനനിരകളെപ്പോലും പിന്നിലാക്കിക്കൊണ്ട് പറന്നുയർന്നു. വിദുരരേ!, ഒന്നോർത്താൽ വ്യസനാന്തകനും തീർത്ഥപാദനുമായ ഭഗവവാൻ ഹരിയുടെ ചരണാരവിന്ദങളിൽ അഭയം തേടിയിട്ടുള്ളവന് എന്താണിവിടെ അസാധ്യമായുള്ളത്?. ഹേ ഭാരതാ!, ദേവഹൂതിയോടൊപ്പം ഭൂഗോളം ചുറ്റിസഞ്ചരിച്ച് അത്യത്ഭുതങളായ ദൃശ്യപരമ്പരകളെ അവൾക്കു സമ്മാനിച്ചാനന്ദിപ്പിച്ചതിനുശേഷം കർദ്ദമൻ തന്റെ ആശ്രമത്തിൽ തിരിച്ചെത്തി. ദേവഹൂതിയുടെ ആഗ്രഹം പുത്രലാഭമായിരുന്നു. അവളുടെ ആഗ്രഹസാധ്യത്തിനുവേണ്ടി കർദ്ദമമുനി സ്വയം ഒമ്പത് രൂപങൾ സ്വീകരിച്ചുകൊണ്ട് അവളെ രഞ്ജിപ്പിച്ചു. അങനെ നീണ്ട അനേകവർഷങൾ തപോധനനായ കർദ്ദമന് നിമിഷസമാനമായിരുന്നു. കാലം പോയതറിയാതെ ആ ദമ്പതിമാർ മൈഥുനലീലകളിലാണ്ട് ജീവിതത്തെ അതിന്റെ പരമകാഷ്ഠയിൽ ആസ്വദിച്ചു. കർദ്ദമന്റെ യോഗബലത്താൽ രതിലീലകളിൽ മുഴുകിയ അവരുടെ നൂറ് ശരത്കാലങൾ അല്പസമയമെന്നതുപോലെ കടന്നുപോയി. തന്റെ അർത്ഥശരീരം അവൾക്കായി സമ്മാനിച്ചുകൊണ്ട് ഒമ്പതായിപ്പിരിഞ ഓരോ രൂപങളിലൂടെയും സർവ്വസങ്കല്പവിത്തായ കർദ്ദമൻ ദേവഹൂതിയിൽ ഒമ്പത് കുട്ടികളുടെ രേതസ്സിനെ നിറച്ചു. അന്നുതന്നെ ദേവഹൂതി രക്തവർണ്ണാരവിന്ദപരിമളം പരത്തുന്ന സർവ്വാംഗ സുന്ദരികളായ ഒൻപതു പുത്രിമാർക്ക് ജന്മം നൽകി. പറഞുറപ്പിച്ചതുപോലെ ഗൃഹസ്ഥാശ്രമജീവിതം അവസാനിപ്പിച്ച്, ദേവഹൂതിയെ വിട്ടുപിരിഞ്, ആശ്രമത്തിൽനിന്നും പുറപ്പെടുവാനാരംഭിച്ചപ്പോൾ, തന്റെ പ്രിയതമനെനോക്കി അവൾ ഉള്ളിലുരുകുന്ന ദുഃഖം കടിച്ചമർത്തി പുറമേക്ക് സൗമ്യമായി ഒന്നു പുഞ്ചിരിച്ചു. കാൽനഖംകൊണ്ട് മണ്ണിൽ കളം വരച്ച്, നമ്രശിരസ്ക്കയായിനിന്ന് കവിൾത്തടങളിലൂടെയൊഴുകിയ കണ്ണുനീർ മറച്ച് അവൾ കണ്ഠമിടറി ലളിതമായി തന്റെ പതിയോട് പറഞു. :"പ്രാണനാഥാ!, അങെന്റെ പിതാവിനോട് സത്യം ചെയ്തതുപോലെതന്നെ ഞാനാഗ്രഹിച്ചത് മുഴുവനും തന്ന് എന്നെ അനുഗ്രഹിച്ചിരിക്കുന്നു. പക്ഷേ, ദേവാ!, ഒരു ഭയം ഇപ്പോഴും അടിയനിൽ ബാക്കിനിൽക്കുകയാണ്. അങെനിക്ക് സമ്മാനിച്ച ഈ ഒമ്പത് പുത്രിമാരും അവരുടെ വിവാഹം കഴിയുന്നതോടെ തങളുടെ ഭർത്തൃഗൃഹത്തിലേക്ക് പോകും. അങിന്ന് പൂർണ്ണവിരക്തനായി, സന്ന്യാസിയായി ഈ ആശ്രമമുപേക്ഷിച്ചിറങി പുറപ്പെട്ടാൽ പിന്നീടെന്നെ സമാശ്വസിപ്പിക്കുവാൻ ഇവിടെ ആരാണുള്ളത്?. ഒന്നോർത്താൽ ഇക്കാലമത്രയും നമ്മൾ കേവലം ഇന്ദ്രിയസുഖങളിൽ അനുരക്തരായി, വേണ്ടതായ ഭഗവത്തത്വജ്ഞാനാർജ്ജനം ചെയ്യാതെ നമ്മുടെ വിലപ്പെട്ട സമയം പാഴാക്കുകയായിരുന്നു. വിഷയാനുഭവങളിലുള്ള എന്റെ ത്വരയെ പൂർത്തീകരിക്കുവാനുള്ള തത്രപ്പാടിൽ മോക്ഷസാധകമായി അങയുടെ അദ്ധ്യാത്മികസത്തയ്ക്കുനേരേ ഞാൻ വിമുഖയായിനിന്നു. പകരം, അങയെ ഒരു സാധാരണ ഭർത്താവിനെയെന്നപോലെ ഞാൻ സ്നേഹിച്ചു. എന്നിരുന്നാലും, ആ സ്നേഹം എനിക്കനുഗ്രഹമായി ഭവിച്ച്, എന്നിലെ ഭയം തീർക്കുമാറകട്ടെ എന്ന് ഞാൻ ആഗ്രഹിച്ചുപോകുകയാണ്. ഇന്ദ്രിയസുഖാനുഭത്തോട് സംഗം വച്ചുകൊണ്ടുള്ള ഈ നെട്ടോട്ടമാണ് എന്റെ ജീവനെ ഈ സംസാരത്തിൽ ബന്ധനസ്ഥമാക്കിയത്. പക്ഷേ ആ സംഗം, ഒരുപക്ഷേ അത് അജ്ഞാനത്തോടെ അനുഷ്ഠിക്കപ്പെട്ടതായാൽപ്പോലും, അങയെപ്പോലുള്ളൊരു ഒരു വിശുദ്ധാത്മാവിനോട് ചേർന്നതാകുമ്പോൾ, അത് മുക്തിക്ക് കാരണമായിത്തീരുന്നു. ഹേ പ്രാണനാഥാ!, യാതൊരുവന്റെ ജീവിതമാണോ തീർത്തും ധർമ്മത്തിലധിഷ്ഠിതമല്ലാതെയുള്ളത്, യാതൊവന്റെ ധർമ്മാനുഷ്ഠാനമാണോ മോക്ഷസാധനയായിട്ടുള്ളതല്ലാത്തത്, യാതൊരുവന്റെ അദ്ധ്യാത്മസാധനയാണോ ആ തീർത്ഥപാദന്റെ പാദാരവിന്ദഭക്തിരസത്തിൽ നിമഗ്നമല്ലാത്തത്, അവൻ ജീവിച്ചിരിക്കുന്നതും ജഡതുല്യനായിട്ടാണ്. ഭഗവാനേ!, ഞാൻ ആ ലീലാകരന്റെ മറികടക്കുവാൻ കഴിയാത്ത മഹാമായയാൽ വഞ്ചിക്കപെട്ടിരിക്കുന്നുവെന്ന സത്യം എന്നിൽ ദൃഡമായിരിക്കുന്നു, കാരണം, അങയോടൊപ്പം ഇത്രനാൾ കഴിഞിട്ടും, മോക്ഷസാധകമായ ആ പരമസത്യത്തെ ഗ്രഹിക്കാതെ ഞാൻ അജ്ഞാനിയായിത്തന്നെ നിലകൊള്ളുകയാണ്". ഇങനെ ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം ഇരുപത്തിമൂന്നാമധ്യായം സമാപിച്ചു. ഓം തത് സത്. <<<<<<< >>>>>>> srimad bhagavatham, lamentation of devahuti, vidura-maitreya samvaadam, the talk between vidura and maitreya SURESH C. KURUP krishnakripaamrutham അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക 2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച 3.22 കർദ്ദമമുനിയുടേയും ദേവഹൂതിയുടേയും വിവാഹം. ഓം ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം - അദ്ധ്യായം 22 ​മൈത്രേയമുനി വീണ്ടും സംസാരിച്ചുതുടങി: "പണ്ഡിതനായ വിദുരരേ!, സ്വായംഭുവമനു സകുടുംബം കർദ്ദമമുനി തപസ്സനുഷ്ഠിക്കുന്ന ബിന്ദുസരോവരത്തിൽ എത്തിയതിനുശേഷം, ആഗതനായ ചക്രവത്തിയെ കണ്ട് വന്ദിച്ചാനയിച്ച കർദ്ദമമുനി മനുവിന്റെ മഹിമകളെക്കുറിച്ചു മുക്തകണ്ഠം പ്രശംസിച്ച്. അനന്തരം അല്പസമയം നിശബ്ദനായി ഇരുന്നു. എല്ലാം കേട്ട് തൃപ്തനായെങ്കിലും എന്തൊക്കെയോ അസംതൃപ്തി തന്റെ മനസ്സിൽ ബാക്കി നിൽക്കുമാറ് വളരെ താഴ്മയായ ശബ്ദത്തിൽ സ്വായംഭുവമനു കർദ്ദമനോട് പറഞു: "ഹേ മഹാമുനേ!, നിങൾ ബ്രാഹ്മണന്മാർ വേദരൂപനായ ഭഗവാന്റെ തിരുമുഖത്തിൽനിന്നുണ്ടായവരാണ്. ബ്രഹ്മചര്യവും, യോഗമാർഗ്ഗങളും നിങൾ മുതൽക്കൂട്ടായി മുറുകെപിടിച്ചിരിക്കുന്നു. മാത്രമല്ലാ, തുച്ഛമായ ഇന്ദ്രിയസുഖഭോഗങളിൽനിന്നും നിങൾ അകന്നുനിൽക്കുകയും ചെയ്യുന്നു. സഹസ്രപാദനായ ആ കാരുണ്യമൂർത്തിതന്നെ നിങളുടെ രക്ഷയ്ക്കായി ഞങൾ ക്ഷത്രിയരെ അവന്റെ എണ്ണമറ്റ കരങളിൽനിന്നും സൃഷ്ടിച്ചു. ആയതുകൊണ്ട് നിങൾ ആ ഭഗവാന്റെ ഹൃദയത്തിലും, ഞങൾ അവന്റെ കൈകളിലും വസിക്കുന്നുവെന്നു പറയാം. സകലസൃഷ്ടികളുടേയും കാര്യവും, കാരണവും, അവ്യയനായ ആ പരമാനന്ദമൂർത്തിതന്നെയാണെന്നറിഞുകൊണ്ട് സ്വധർമ്മമായിത്തന്നെ ബ്രാഹ്മണർ ക്ഷത്രിയരേയും, ക്ഷത്രിയർ ബ്രാഹ്മണരേയും പരസ്പരം സംരക്ഷിക്കുന്നു. ഹേ ഭഗവൻ!, ധർമ്മത്തിൽ കാലൂന്നി ഒരു ഭരണാധികാരി എങനെ തന്റെ രാജ്യത്തെ പരിപാലിക്കണമെന്ന് അങയിൽനിന്നും ഇപ്പോഴിതാ ഞാൻ കേട്ടറിഞു. അങയുടെ വാക്കുകൾ എന്റെ സകലസംശയങളേയും ദൂരീകരിച്ചിരിക്കുന്നു. മനസ്സും ബുദ്ധിയും കെട്ടടങിയിട്ടില്ലാത്തവർക്ക് അസുലഭമായ അവിടുത്തെ ഈ ദർശനം ഇന്നെനിക്ക് ലഭ്യമായതും, അവിടുത്തെ പാദരേണുക്കൾ ശിരസ്സിൽ വഹിക്കുവാൻ അവസരം ലഭിച്ചതും എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. അങയെ ശ്രവിക്കുവാൻ ഭാഗ്യം തന്ന ആ സർവ്വേശ്വരനോടും ഞാൻ നന്ദി പറയുകയാണ്. പൂർവ്വപുണ്യത്താലായിരിക്കണം അവിടുത്തെ വചസ്സുകൾക്ക് ചെവിയോർക്കാൻ അടിയനുതോന്നിയതും. ഇന്ന്, അങയുടെ മുന്നിൽ നിൽക്കുന്ന ഈ അച്ഛൻ തന്റെ മകളുടെ ഭാവിയെ ചൊല്ലി പരിതപ്പിക്കുയാണ്. ആയതിനാൽ ഈയുള്ളവന്റെ അപേക്ഷയെ സ്വീകരിക്കുവാൻ അങേയ്ക്ക് ദയവുണ്ടാകണം. എന്റെ മകളായ ഇവൾ ഉത്താനപാദന്റേയും, പ്രിയവ്രതന്റേയും കുഞനുജത്തിയാണ്. ഞങൾ ഇവൾക്കുവേണ്ടി അനുയോജ്യനായ ഒരു വരനെത്തേടിയുള്ള പുറപ്പാടിലായിരുന്നു. പക്ഷേ, ഒരുനാൾ നാരദമുനി ഞങളുടെ കൊട്ടാരത്തിൽവന്ന് അങയുടെ ഗുണഗണങളേക്കുറിച്ചും, അറിവിനേക്കുറിച്ചും, രൂപസൗന്ദര്യത്തെക്കുറിച്ചും, മറ്റൊട്ടനവധി മഹിമകളേക്കുറിച്ചും പ്രശംസിക്കുവാനിടയുണ്ടായി. അവയൊക്കെ കേട്ടനിമിഷം മുതൽ ഇവൾ അങയെ മനസ്സാ വരിച്ചുകഴിഞിരിക്കുന്നു. അതുകൊണ്ട് ഞാൻ അപേക്ഷിക്കുകയാണ്, ഇവളെ അങ് അവിടുത്തെ ധർമ്മപത്നിയായി സ്വീകരിക്കണം. എല്ലാവിധത്തിലും ഇവൾ അങേയ്ക്കനുരൂപയാണ്. നമ്മുടെ പുത്രിയായ ഇവളുടെ കൈപിടിച്ച് അങ് നിസ്സന്ദേഹനായി ഗൃഹസ്ഥാശ്രമജീവിതത്തിലേക്ക് പ്രവേശിച്ചാലും. മഹാമുനേ!, ഉള്ളിൽനിന്ന് സ്വയമേവ ഉണ്ടാകുന്ന ആഗ്രഹങൾക്ക് തടയിടുന്നത് സ്തുത്യർഹമായ വിഷയമല്ല. ഇനി ഒരുവൻ വിഷയാസക്തനാണെങ്കിലും അഥവാ അല്ലെങ്കിലും അത് അനുവദിക്കുവാൻ പാടുള്ളതല്ലതന്നെ. ആദരവോടെ ലഭ്യമാകുന്നതിനെ പരിത്യജിച്ച്, പിശുക്കന്റെ മുന്നിൽ കൈനീട്ടുന്നവൻ സമൂഹത്തിലുള്ള അവന്റെ സ്ഥാനമാനങളെ തകിടം മറിക്കുകയാണ് ചെയ്യുന്നത്. ഹേ ഭഗവൻ!, നിത്യബ്രഹ്മചാരിയായി വർത്തിക്കുവാൻ അങേയ്ക്കു ഭാവമില്ലെന്നും, അനുയോജ്യയായ ഒരു വധുവിനെ ജീവിതത്തിൽ കൂടെ കൂട്ടുവാൻ അങാഗ്രഹിക്കുന്നുണ്ടുവെന്നും അറിഞുകൊണ്ടാണ് നാമിവിടെ വന്നിരിക്കുന്നത്. ആയതിനാൽ എന്റെ മകളായ ഇവളെ പരിഗ്രഹിക്കുവാൻ ഞാൻ അങയോടപേക്ഷിക്കുകയാണ്". ഇത്രയും പറഞുകൊണ്ട് കർദ്ദമമുനിയുടെ മറുപടിക്കായി സ്വായംഭുവമനു കാതോർത്തു. അതു മനസ്സിലാക്കിക്കൊണ്ടുതന്നെ കർദ്ദമൻ ചക്രവർത്തിയായ മനുവിനോട് പറഞു: "ഹേ രാജൻ!, അങ് പറഞ വസ്തുതകളൊക്കെ തീർത്തും ശരിയാണ്. അനുയോജ്യയായ ഒരു യുവതിയെ വിവാഹം ചെയ്തു ഗൃഹസ്ഥാശ്രമജീവിതം നയിക്കുവാൻ, സത്യത്തിൽ, നാം ഇച്ഛിക്കുന്നുണ്ട്. അങയുടെ മകൾ ഇന്ന് അവിവാഹിതയും, അവൾ മറ്റാർക്കും വാക്ക് കൊടുത്തിട്ടില്ലാത്തവളും, മാത്രമല്ല, നമ്മെ ഹൃദയംകൊണ്ട് സ്വയമേവ സ്വീകരിച്ചവളുമായതിനാൽ, ഇവളാഗ്രഹിച്ച ഈ മാംഗല്യം വൈദികവിധിപ്രകാരം നടക്കുന്നതു ശുഭമായ കാര്യം തന്നെയാണ്. അല്ലെങ്കിൽതന്നെ ആരാണീ സുന്ദരിയുടെ കൈപിടിക്കുവാൻ ആഗ്രഹിക്കാത്തത്?. പൊതുവേ ആഭരണങൾ ശരീരങൾക്ക് മാറ്റുകൂട്ടുമ്പോൾ, ഇവിടെ ഇവളുടെ സൗന്ദര്യമാണ് ഇവളണിഞിരിക്കുന്ന ആഭരണങൾക്ക് ശോഭകൂട്ടുന്നത്. ഒരിക്കൽ വീടിന്റെ മട്ടുപ്പാവിൽ നിന്ന് പന്തുതട്ടിക്കളിക്കുകയായിരുന്ന ഇവളുടെ പാദസ്വരത്തിന്റെ കിലുക്കവും, കണ്ണിലെ തിളക്കവും കണ്ട് മനസ്സ് ഭ്രമിച്ച് വിശ്വവാസുവെന്ന ഒരു ഗർന്ധർവ്വൻ തന്റെ വിമാനത്തിൽനിന്നും നിലപതിച്ചതായി നാം കേട്ടിരിക്കുന്നു. എന്നിരിക്കെ, സ്ത്രീരത്നമായ ഇവളെ ആരാണ് സ്വീകരിക്കുവാൻ മടിക്കുന്നത്?. മാത്രമോ!, ഇവൾ ഉത്താനപാദന്റേയും പ്രിയവ്രതന്റേയും സഹോദരിയാണ്. ലക്ഷ്മീദേവിയുടെ പ്രസാദം കൂടാതെ ഒരുവർക്ക് ഇവളെ ദർശിക്കുവാൻപോലും സാധ്യമല്ല. എന്നാലും ഇവൾ നമ്മെ മനസ്സാ വരിച്ച്, നമ്മുടെ പാണിപിടിക്കുവാനായി വന്നിരിക്കുന്നു. അഹോ!, ആശ്ചര്യം തന്നെ. ഹേ രാജൻ!, ഒരേയൊരു വ്യവസ്ഥയോടുകൂടി സാധ്വിയായ ഇവളെ നമ്മുടെ ധർമ്മപത്നിയായി സ്വീകരിക്കുവാൻ നാം തയ്യാറാണ്. എന്തെന്നാൽ, നമ്മുടെ തേജസ്സ് ഇവളുടെ ഗർഭത്തിൽ വീണുകഴിഞാൽപിന്നെ, ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ പരമഹംസന്മാരുടെ ജീവിതപാതയെ പിന്തുടരുവാനാണ് നാം ആഗ്രഹിക്കുന്നതും യത്നിക്കുന്നതും. അതുതന്നെയാണ് ഭഗവാൻ ഹരിക്കും സ്വീകാര്യമായ കാര്യം. ആയതിലേക്ക് അവനാൽ അനുശാസിതമായ വിധിയും നാം സാധനചെയ്തുപോരുകയാണ്. നമ്മെ സംബന്ധിച്ചിടത്തോളം ആര് ഹേതുവായിക്കൊണ്ടാണോ അത്യത്ഭുതാവഹമായ ഈ പ്രപഞ്ചം സൃഷ്ടമായിരിക്കുന്നത്, ആരാലാണോ ഇത് പരിപാലിതമായിരിക്കുന്നത്, ആരിലേയ്ക്കാണോ ഇവയ്ക്കൊടുവിൽ വിലയനം സംഭവിക്കുന്നത്, അവനാണെനിക്ക് പരമഗുരുവും ഈശ്വരനും. അവനാണിവിടെ സകലപ്രജാപതികൾക്കും പ്രജാപതിയായി നിലകൊള്ളുന്നത്". മൈത്രേയൻ തുടർന്നു: "വിദുരരേ!, ഇത്രമാത്രം പറഞുകൊണ്ട് കർദ്ദമൻ മൗനിയായിരുന്ന് അരവിന്ദനാഭമായ ഭഗവതാരാധ്യഭഗവദ്രൂപത്തെ ധ്യാനിക്കുവാൻ തുടങി. സുസ്മിതശോഭിതമായ കർദ്ദമമുനിയുടെ മുഖശോഭ ദേവഹൂതിയുടെ ഹൃദയത്തിലേക്കാഴ്ന്നിറങി. ആ മുനിശ്രേഷ്ഠനെ അവൾ തന്റെ ഹൃദയത്തിൽ സ്മരിക്കുവാൻ തുടങി. ഒടുവിൽ ശതരൂപയുടെ അനുവാദത്തോടുകൂടിയും, മകളുടെ മനോകാമനയെ നന്നായറിഞുകൊണ്ടും ആഹ്‌ളാദചിത്തനായ സ്വായംഭുവമനു ഗുണഗണാധ്യായയായ തന്റെ മകൾ ദേവഹൂതിയെ അവൾക്കനുരൂപനും അനുയോജ്യനുമായ കർദ്ദമമുനിക്ക് വിവാഹം കഴിച്ചുകൊടുത്തു. സന്ദർഭോചിതമായി ശതരൂപ തന്റെ മകൾക്കും മരുമകനുമായി നിരവധി വസ്ത്രാഭരണങളും പണവും മറ്റും കന്യാധനമായി നൽകി അവരെയനുഗ്രഹിച്ചു. അനുയോജ്യനായ ഒരു പുരുഷന് തന്റെ മകളെ കൈപിടിച്ചുകൊടുത്തതിലുണ്ടായ ആനന്ദാതിരേകത്തിൽ സ്വായംഭുവമനു തന്റെ മകളെ ഇരുകൈകളും കൊണ്ട് ഹൃദയം കവിഞൊഴുകുന്ന വാത്സല്യഭാവത്തിൽ ഗാഢമായി ആലിംഗനം ചെയ്തു. മകളുടെ വേർപാട് ആ അച്ചന് താങാനാകുന്നതിലുമപ്പുറമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്നും ഇടതവില്ലാതെ ഒഴുകിയ അശ്രുധാരയിൽ ദേവഹൂതിയുടെ ശിരസ്സ് നനഞു. അദ്ദേഹം മകളെ തന്റെ നെഞ്ചോട് കൂടുതൽ ചേർത്തുപിടിച്ച് ദീനദീനം വിലപിച്ചു. ആശ്വാസവചനങളുടേയും അനുഗ്രഹാശ്ശിസ്സുകളുടേയും ബലത്താൽ വിരഹതാപം തെല്ലൊന്നാറിത്തണുത്ത സമയം സ്വായംഭുവമനു തന്റെ രാജധാനിയിലേക്ക് മടങുവാനൊരുങി. കർദ്ദമമുനിയോട് യാത്രാമൊഴി ചൊല്ലി അദ്ദേഹം ഭാര്യാസമേതം തന്റെ സുവർണ്ണരഥത്തിൽ ആരൂഢനായി പരിവാരങളുടേ അകമ്പടിയോടുകൂടി അവിടെനിന്നും വിടകൊണ്ടു. മടങുന്നവഴിയിൽ ബിന്ദുസരോവരത്തിലെ കർദ്ദമാശ്രമത്തിന്റെ ഭൗതികസമൃദ്ധിയും, സരസ്വതീനദിയുടെ മനോഹാരിതയും കണ്ട് സ്വായംഭുവമനു അത്ഭുതം കൂറി. എന്നാൽ ബ്രഹ്മാവർത്തത്തിൽ സ്വായംഭുവമനുവിന്റെ പ്രജകൾ അക്ഷമരായി തങളുടെ സ്വാമിയുടെ തിരിച്ചുവരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. രാജാവിന്റെ മടക്കയാത്രയുടെ വിവരമറിഞ അവർ തലസ്ഥാനനഗരമായ ബർഹിസ്മതിയിൽ നിന്നും ആഹ്‌ളാദത്തിമർപ്പോടെ ബ്രഹ്മവർത്തത്തിലെത്തി സ്തുതിവാദ്യഗീതമേളങളോടെ രാജാവിനെ അനുമോദിച്ചെതിരേറ്റു. ബർഹിസ്മതി എന്ന ദേശം എല്ലാംകൊണ്ടും ഐശ്വര്യയുക്തമായിരുന്നു. ഭഗവാൻ ഹരി വരാഹമൂർത്തിയായി അവതരിച്ച് ഭൂമിയെ ഉദ്ധരിക്കുന്നസമയം, അവന്റെ തനുരുഹങൾ അവിടെ പൊഴിഞുവീണിരുന്നു. അവൻ കുടഞിട്ട രോമരാജികൾ വളർന്ന് കുശപ്പുല്ലുകളും കാശപ്പുല്ലുകളുമായി വർദ്ധിച്ചു. പിന്നീട് അസുരന്മാർ അവിടെ വസിച്ചിരുന്ന ഋഷീശ്വരന്മാരുടെ യജ്ഞാചരണങൾക്കും ആത്മനിഷ്ഠയ്ക്കും ഭംഗം വരുത്തിയപ്പോൾ അവർ അവരെ തുരത്തിയോടിച്ചതിനുശേഷം ഈ പുല്ലുകൾകൊണ്ടായിരുന്നുവത്രേ അവർ വിഷ്ണുഭഗവാനെ പൂജിച്ചിരുന്നത്. രാജാവ് ഈ പുല്ലുകൾകൊണ്ടൊരു ഇരിപ്പിടം തീർത്ത് അതിലിരുന്നുകൊണ്ട് തന്റെ സകല ഐശ്വര്യങൾക്കും കാരണഭൂതനായ ഭഗവാൻ ഹരിയെ പൂജിക്കുക പതിവായിരുന്നു. തന്റെ ആവാസകേന്ദ്രമായ ബർഹിസ്മതിയിൽ തിരിച്ചെത്തിയ സ്വായംഭുവമനു അതിമനോഹരമായ സ്വന്തം കൊട്ടാരത്തിലേക്ക് പ്രവേശിച്ചു. ത്രിവിധങളായ ഭൗതികദുഃഖങൾ ലവലേശം പോലുമേൽക്കാത്ത സാത്വികമായ ഒരന്തരീക്ഷമായിരുന്നു ആ കൊട്ടാരത്തിലേത്. അവിടെ ധർമ്മച്യുതിവരാതെ ഭാര്യാസമേതനായി തന്റെ പ്രജകളോടൊപ്പം അദ്ദേഹം സകല ആഹ്രഗങളും നിവൃത്തീകരിച്ചുകൊണ്ട് സസന്തോഷം ജീവിച്ചു. സുരഗായകന്മാർ പത്നീസമേതം വന്ന് ആ മഹാത്മാവിന്റെ ഗുണഗാനങൾ പാടുമായിരുന്നു. ബ്രാഹ്മമുഹൂർത്തത്തിലുണർന്ന് ഭഗവന്മഹിമകളെക്കേട്ട് നിർവൃതിയടയുന്നതിൽ അദ്ദേഹം അങേയറ്റം നിഷ്ഠപുലർത്തിയിരുന്നു. അങനെ രാജർഷിയായിരുന്ന സ്വായംഭുവമനു സകലഭൗതികവിഷങളുടേയും നടുവിലിരുന്ന് സർവ്വൈശ്വര്യങളും അനുഭുവിച്ചുകൊണ്ട്, ജീവന് അല്പം പോലും കർമ്മബന്ധം വന്നുഭവിക്കാത്തവണ്ണം ഭഗവതനുഭൂതിയുടെ തണലിൽ ജീവിച്ചു. ഭഗവത്കഥാമൃതശ്രവണമനനാദികളിൽ മുഴുകി അരനിമിഷം പോലും പാഴാക്കാതെ എഴുപത്തിയൊന്നു മഹായുഗങളടങുന്ന തന്റെ ജീവിതകാലം അദ്ദേഹം ജീവിച്ചുതീർത്തു. അങനെ വാസുദേവസ്മൃതിയിൽ അദ്ദേഹം അവസ്ഥാത്രയങളെ അതിശയകരമായി കീഴടക്കി. ഇതൊന്നോർത്തുനോക്കിയാൽ, പ്രിയവിദുരരേ!, ആ പരമാത്മാവിൽ തീർത്തും ശരണം പ്രാപിച്ച ഒരാളുടെ മനസ്സിനേയും, ശരീരത്തേയും എങനെയാണ് പ്രകൃതിക്കോ, മനുഷ്യർക്കോ, ഇവിടെയുള്ള മറ്റേതെങ്കിലും ജീവികൾക്കോ, ശക്തികൾക്കോ ഉപദ്രവിക്കുവാൻ കഴിയുന്നത്? ഇത് മാത്രമല്ലായിരുന്നു അദ്ദേഹത്തിന്റെ ശ്രേഷ്ഠത. ഒരിക്കൽ കുറെ സന്ന്യാസിശ്രേഷ്ഠന്മാരുടെ അഭ്യർത്ഥനയെ മാനിച്ച് മനുഷ്യൻ എങനെ തന്റെ അസുലഭജന്മത്തെ സർവ്വൈശ്വര്യങളോടുകൂടി ജീവിച്ചുതീർക്കണമെന്നുള്ളതും, ആയതിലേക്കുള്ള നാനാ വർണ്ണാശ്രമധർമ്മങളെക്കുറിച്ചുമൊക്കെ സ്വായംഭുവമനു കരുണയോടെ അവരെ പഠിപ്പിക്കുകയും ചെയ്തു. വിദുരരേ!, കീർത്തിതവ്യനായ സ്വായംഭുവമനു എങനെയുള്ളവനായിരുന്നുവെന്നും, അദ്ദേഹത്തിന്റെ പ്രത്യേകതകളും മഹത്വങളുമൊക്കെ എന്തൊക്കെയായിരുന്നുവെന്നും ഞാൻ ഭവാാനോട് പറഞുകഴിഞു. ഇനി അദ്ദേഹത്തിന്റെ പ്രിയപുത്രിയായ ദേവഹൂതിയെക്കുറിച്ചുകേട്ടുകൊള്ളുക. ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം ഇരുപത്തിരണ്ടാമധ്യായം സമാപിച്ചു. ഓം തത് സത്. <<<<<<< >>>>>>> srimad bhagavatham, marriage of devahuti and karddama, talk between vidura and maitreya. SURESH C. KURUP krishnakripaamrutham അഭിപ്രായങ്ങളൊന്നുമില്ല: ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom) . ജനപ്രിയ പോസ്റ്റുകള്‍‌ 1.1 സൂതനോട് ഋഷികളുടെ ചോദ്യങള്‍ ഓം. ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം അദ്ധ്യായം 1 പരമാത്മാവായ വസുദേവപുത്രനെ... 2.1 മോക്ഷത്തിലേക്കുള്ള ആദ്യപടി ഓം ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം അദ്ധ്യായം - 1 ഓം നമോ ഭഗവതേ വാസുദേവായഃ ശ്രീശുകന്‍ പറഞു: "ഹേ രാജന്‍!, സകലലോകത്തിനും... ഗുരൂപദേശം ഓം ആമുഖം നമസ്കാരം !... മഹത്തായ മനുഷ്യജന്മത്തിന്റെ ആത്യന്തികമായ ഉദ്ദേശം സംസാരത്തിൽനിന്നും ജീവനെ മുക്തമാക്കുകയെന്നതാ ‍ ണു . അതിന് ആ... CONTENTS ► 2022 (4) ► ഓഗസ്റ്റ് (4) ► 2021 (6) ► ജൂൺ (1) ► ഫെബ്രുവരി (1) ► ജനുവരി (4) ► 2020 (24) ► ഡിസംബർ (2) ► സെപ്റ്റംബർ (11) ► ഓഗസ്റ്റ് (4) ► ഏപ്രിൽ (1) ► മാർച്ച് (6) ► 2019 (120) ► ഡിസംബർ (3) ► നവംബർ (11) ► ഒക്‌ടോബർ (14) ► സെപ്റ്റംബർ (16) ► ഓഗസ്റ്റ് (25) ► ജൂലൈ (6) ► ജൂൺ (10) ► ഏപ്രിൽ (3) ► മാർച്ച് (16) ► ഫെബ്രുവരി (10) ► ജനുവരി (6) ► 2018 (9) ► ഡിസംബർ (3) ► സെപ്റ്റംബർ (3) ► ഏപ്രിൽ (3) ► 2017 (1) ► ഒക്‌ടോബർ (1) ► 2015 (8) ► ഒക്‌ടോബർ (4) ► ഓഗസ്റ്റ് (1) ► ഫെബ്രുവരി (1) ► ജനുവരി (2) ▼ 2014 (30) ▼ ഡിസംബർ (2) ശ്രീസീതാരാമഗീതം 3.26 കപിലോപദേശം - മൂലപ്രകൃതിയുടെ തത്വങൾ. ► ഒക്‌ടോബർ (2) 3.25 ഭക്തിയുടെ മാഹാത്മ്യം (കപിലോപാഖ്യാനം) 3.24 കർദ്ദമമുനിയുടെ ആത്മസാക്ഷാത്ക്കാരം. ► സെപ്റ്റംബർ (5) 3.23 ദേവഹൂതിയുടെ വിലാപം. 3.22 കർദ്ദമമുനിയുടേയും ദേവഹൂതിയുടേയും വിവാഹം. ► ഓഗസ്റ്റ് (3) ► ജൂലൈ (3) ► ജൂൺ (1) ► മേയ് (1) ► മാർച്ച് (4) ► ഫെബ്രുവരി (2) ► ജനുവരി (7) ► 2013 (28) ► ഡിസംബർ (2) ► നവംബർ (5) ► ഒക്‌ടോബർ (11) ► സെപ്റ്റംബർ (9) ► ഏപ്രിൽ (1) ► 2012 (1) ► മേയ് (1) OTHER POSTS അർജ്ജുനന്റെ സ്തുതി. ആത്മജ്ഞാനമഞ്ജരി. AthmajnjAmanjari ഉത്തരയുടെ സ്തുതി കണ്ണനുമുണ്ണിയും കുന്തീസ്തുതി ഗുരൂപദേശം നാരായണകവചമഹാമന്ത്രം ബ്രഹ്മവിദ്യ രുദ്രഗീതം ശ്രീബാലകൃഷ്ണസ്തോത്രം ശ്രീസീതാരാമഗീതം സ്ഥിതപ്രജ്ഞനായ മഹാഭക്തന്‍ - മള്ളിയൂര്‍ കോൺടാക്റ്റ് ഫോം നാമം ഇമെയില്‍ * സന്ദേശം * അനുയായികള്‍ ഈ ബ്ലോഗ് തിരയൂ ആകെ പേജ്‌കാഴ്‌ചകള്‍ All rights reserved with the krishnakarnaamrutham. konradlew സൃഷ്ടിച്ച തീം ചിത്രങ്ങൾ. Blogger പിന്തുണയോടെ.
മുടി മുകളിൽ ഇരുന്നു താഴോട്ടു ഒരേ അളവിൽ വളരും കഷണ്ടിയിൽ കൊഴിഞ്ഞ മുടി വീണ്ടും വളരാനും ഒരാഴ്ചയിൽ – Fallen hair grows back in a week പനനൊങ്ക്‌ എന്തിനൊക്കെ വേണ്ടി കഴിക്കണം അറിയുമോ ? എല്ലാവരും മനസിലാക്കണം – Benefits of Pananonk ഒരു മണിക്കൂറില്‍ മുളങ്കാൽ വേദന ശരീര വേദന വീക്കം ഒറ്റ ശ്വാസത്തിൽ കാണാതെ പോകും – Home Remedies for Body Pain Benefits of Eating Strawberry – Must know this Articles വെളുത്തുള്ളി ചെവിയില്‍ വെച്ച് കിടന്നുറങ്ങിയാല്‍ . ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ . 3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും . എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ . വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും . Privacy Policy Terms and Conditions About Us News വണ്ണം കുറയാനും ശരീരത്തിലെ നീർക്കെട്ട് മാറാനും| Published 2 months ago on October 19,2022 10:00 am By sanjay വണ്ണം കുറയാനും ശരീരത്തിലെ നീർക്കെട്ട് മാറാനും| നിങ്ങൾ നന്നായി വണ്ണവും നല്ല പോലെ വയറും ഉള്ള ആളാണോ , മാത്രമല്ല നിങ്ങൾ വയറും വണ്ണവും കുറക്കാൻ ആഗ്രഹിക്കുന്നവരാണോ … എന്നാൽ നിങ്ങൾക്ക് വയറും തടിയും കുറക്കാൻ അതുപോലെ ശരീരത്തിൽ കെട്ടി കിടക്കുന്ന നീർക്കെട്ട് ഇല്ലാതാക്കാനും കഴിയുന്ന ഒരു പാനീയം പരിചയപ്പെടാം . ഈ പാനീയം വീട്ടിൽ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് . എങ്ങനെയെന്നാൽ , ചളു കുമ്പളങ്ങ എടിത്ത് ചെറുതായി അരിഞ്ഞെടുക്കുക . ശേഷം ഇവ മിക്സിയിൽ ഇട്ട് അതിലേക് 2 കഷ്ണം ഇഞ്ചിയും ഇട്ടു കൊടുക്കുക . കൂടാതെ ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുക്കുക . ശേഷം അരിച്ചെടുത്തു കുടിക്കാവുന്നതാണ് . കാലത്തു വെറും വയറ്റിൽ കുടിക്കുമ്പോൾ കൂടുതൽ ഗുണം ചെയ്യും . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ നിങ്ങളുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിന് ഇല്ലാതാക്കുകയും നിങ്ങളുടെ തടി കുറയാനും നല്ല രീതിയിൽ ഗുണം ചെയ്യുന്നു . മാത്രമല്ല നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പല വിറ്റാമിൻസും പല പോക്ഷക ഗുണങ്ങളും ലഭിക്കുകയും ചെയ്യുന്നു . അതുപോലെ തന്നെ നീർക്കെട്ട് ഇല്ലാതാക്കാനും ഒരുപാടു ഗുണം ചെയ്യുന്നു . ഇതിനെ കുറിച്ചു കൂടുതൽ അറിയുവാൻ നിങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/0kvEFLI3qlU Related Topics: Up Next തുടയിടുക്കിലെ വട്ടച്ചൊറിയും കറുത്ത പാടും മാറാൻ ഇതൊന്ന് തടവിയാൽ മതി . Don't Miss ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും 3 തവണ കൊണ്ട് മാറ്റി മുഖം സുന്ദരമാക്കാം . sanjay You may like Click to comment Leave a Reply Cancel reply Your email address will not be published. Required fields are marked * Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Latest Now വെളുത്തുള്ളി ചെവിയില്‍ വെച്ച് കിടന്നുറങ്ങിയാല്‍ . വെളുത്തുള്ളി ചെവിയില്‍ വെച്ച് കിടന്നുറങ്ങിയാല്‍ . പല തരത്തിലുള്ള ഔഷധ ഗുണമുള്ള ഒന്നാണ് വെളുത്തുള്ളി . നമ്മൾ നമ്മുടെ ഭക്ഷണ പാതാർത്ഥങ്ങളിൽ സ്ഥിരമായി ചേർക്കുന്ന ഒന്നാണ് വെളുത്തുള്ളി... ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ . ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ . പണ്ട് മധ്യ വയസിൽ മാത്രം ആളുകൾക്കു കണ്ടു വരുന്ന ഒരു അസുഖമായിരുന്നു ഷുഗർ . എന്നാൽ ഇന്ന് ചെറുപ്പക്കാരിലും... 3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും . 3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും . ഇന്ന് പലരിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് തലമുടി നരക്കുന്നത് . ആദ്യകാലത്തു മധ്യവയസിനു ശേഷം മാത്രം... എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ . എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ . നമ്മുടെ വീടുകളിലും പരിസരത്തുമൊക്കെ കാണപ്പെടുന്ന ജീവിയാണ് എലി . എന്നാൽ എലികളെ കൊണ്ട് നമ്മുക്ക്... വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും . വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും . പണ്ട് കാലത്തെ ഹെൽത്തി ഡ്രിങ്ക് ആണ് കഞ്ഞി വെള്ളം ....
MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA Post Top Ad Thursday, January 30, 2020 Home HEALTH കഴിച്ചുകൊണ്ടിരിക്കുന്ന മരുന്ന് ഇടയ്ക്കുവെച്ച്‌ സ്വയം നിര്‍ത്തരുത്, പ്രശ്‌നമാവും കഴിച്ചുകൊണ്ടിരിക്കുന്ന മരുന്ന് ഇടയ്ക്കുവെച്ച്‌ സ്വയം നിര്‍ത്തരുത്, പ്രശ്‌നമാവും Maviladam Varthakal January 30, 2020 HEALTH, ജീവിതശൈലി രോഗങ്ങള്‍ കൂടിയതോടെ അമിതരക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിച്ചു നിര്‍ത്താനുള്ള മരുന്നുകളുടെ ഉപയോഗവും കൂടി. എന്നാല്‍ രോഗാവസ്ഥയുടെ താത്കാലിക ശമനം, മരുന്നുകളുടെ ഉയര്‍ന്ന വില, രോഗത്തെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമുള്ള തെറ്റായ ധാരണകള്‍, സ്വയംചികിത്സ, മരുന്നുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ, മറ്റ് ചികിത്സാ സമ്ബ്രദായങ്ങളിലേക്കുള്ള മാറ്റം, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നീ കാരണങ്ങള്‍ കൊണ്ടും പലപ്പോഴും പലരും മരുന്ന് കഴിക്കുന്നത് പാതിവഴിയില്‍ നിര്‍ത്താറുണ്ട്. ഇങ്ങനെ മരുന്നുകള്‍ പെട്ടെന്ന് നിര്‍ത്തുന്നതു മൂലം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും.മാത്രമല്ല, രോഗാവസ്ഥയിലേക്കുള്ള തിരിച്ചുപോക്കിനും വലിയ അപകടത്തിനും അത് കാരണമായിത്തീരാം. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ ശരിയായ രീതിയില്‍ നിര്‍ത്തുന്നതിലൂടെ ഇങ്ങനെയുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കുറവുണ്ടാകാം. ബി.പി. മരുന്ന് നിര്‍ത്തിയാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് ഉപയോഗിക്കുന്ന പല മരുന്നുകളും ഇങ്ങനെ പെട്ടെന്ന് നിര്‍ത്തുന്നതിലൂടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. പ്രത്യേകിച്ചും ക്ലോനിഡിന്‍ പോലുള്ള മരുന്നുകള്‍ പെട്ടെന്ന് നിര്‍ത്തുമ്ബോള്‍ അഡ്രിനാലിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് കൂടുകയും അത് രക്തസമ്മര്‍ദം കൂടാന്‍ കാരണമാവുകയും ചെയ്യും. ഇത് പിന്നീട് സ്‌ട്രോക്ക് പോലുള്ള അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് ഉപയോഗിക്കുന്ന ബീറ്റാബ്ലോക്കര്‍ വിഭാഗത്തില്‍പ്പെടുന്ന പ്രൊപ്രനൊലോള്‍ ഗുളികകള്‍ പെട്ടെന്ന് നിര്‍ത്തുമ്ബോള്‍ 48 മുതല്‍ 72 വരെ മണിക്കൂറിനുള്ളില്‍ നെഞ്ചിടിപ്പ്, തലവേദന, വിറയല്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉറക്കമില്ലായ്മ, ക്ഷീണം എന്നീ ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. കൊളസ്‌ട്രോള്‍ മരുന്നുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപയോഗിക്കുന്ന സ്റ്റാറ്റിന്‍ മരുന്നുകള്‍ ഒരിക്കലും സപ്ലിമെന്ററി മരുന്നുകളില്ലാതെയോ നിലവിലെ മരുന്നിന്റെ അളവ് കുറയ്ക്കാതെയോ നിര്‍ത്തുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകാം. Tags # HEALTH Share This About Maviladam Varthakal HEALTH Author: Maviladam Varthakal at January 30, 2020 Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Tags HEALTH No comments: Post a Comment Newer Post Older Post Home Subscribe to: Post Comments (Atom) Post Bottom Ad Author Details NEWS REPORTER @ maviladamvarthakal Socialize facebook count= 5K Followers twitter count=2 K Followers youtube count=3 K Followers instagram count= 1.5K Followers Search This Blog Facebook KASARAGOD Categories CINEMA (18) EDUCATION (1) GULF NEWS (11) HEALTH (8) INDIA (43) JOB (3) KASARAGOD (74) KERALA (99) OBITUARY (24) SPORTS (31) TECHNOLOGY (4) VIDEOS (13) Powered by Blogger. Recent Popular സപ്ലൈകോ സബ്സിഡി സാധനങ്ങള്‍ വാങ്ങാന്‍ റേഷന്‍ കാര്‍ഡ് ഉടമ തന്നെ പോകേണ്ടതില്ല: മന്ത്രി സപ്ലൈകോ നല്‍കുന്ന സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നതിന് റേഷന്‍ കാര്‍ഡ് ഉടമ തന്നെ പോകേണ്ടതില്ലെന്നും കുടുംബാംഗങ്ങളിലാരെങ്കിലും ഒരാള്‍ കാര്‍ഡുമായ... എസ് എസ് എഫ് വലിയപറമ്പ് യൂണിറ്റ് സാഹിത്യോത്സവ് ; പന്ത്രണ്ടിൽ യൂണിറ്റ് ജേതാക്കൾ മാവിലാകടപ്പുറം : SSF വലിയപറമ്പ സെക്ടർ സാഹിത്യോത്സവ്-2021 ആഗസ്റ്റ് 07, 08 തീയ്യതികളിലായി വെളുത്തപൊയ്യ യൂണിറ്റിൽ വെച്ച് സംഘടിപ്പിച്ചു. നൂറ് മത... ദീർഘകാലത്തെ കാത്തിരിപ്പിന് അറുതിവരുത്തി ഭീമനടി കാലിക്കടവ് പാലം യാഥാർഥ്യമാവുന്നു ദീർഘകാലത്തെ കാത്തിരിപ്പിന് അറുതിവരുത്തി ഭീമനടി കാലിക്കടവ് പാലം യാഥാർഥ്യമാവുകയാണ്. കിഫ്ബിയുടെ ബോഡ് യോഗം 3.78 കോടിരൂപയുടെ ഭരണാനുമ... അനുമോദിച്ചു കാഞ്ഞങ്ങാട്: കണ്ണൂർ സർവ്വകലാശാല ബി.എ മലയാളത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദേവിക ഗംഗനെ കാൻഫെഡ് സോഷ്യൽ ഫോറം ആദരിച്ചു.കാൻഫെഡ് വനിത... ഹിരോഷിമ - നാഗസാക്കി ദിനാചരണം യുദ്ധങ്ങളിൽ മരിച്ചു വീണവർക്ക് സ്നേഹാഞ്ജലിയൊരുക്കി കുട്ടിക്കൂട്ടം പിലിക്കോട്: പിലിക്കോട് ഗവ: വെൽഫേർ എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധക്കെടുതികളിൽ രക്ത... Comments TECHNOLOGY HEALTH EDUCATION Home JOB Popular Posts സപ്ലൈകോ സബ്സിഡി സാധനങ്ങള്‍ വാങ്ങാന്‍ റേഷന്‍ കാര്‍ഡ് ഉടമ തന്നെ പോകേണ്ടതില്ല: മന്ത്രി സപ്ലൈകോ നല്‍കുന്ന സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നതിന് റേഷന്‍ കാര്‍ഡ് ഉടമ തന്നെ പോകേണ്ടതില്ലെന്നും കുടുംബാംഗങ്ങളിലാരെങ്കിലും ഒരാള്‍ കാര്‍ഡുമായ... വയനാട് തുരങ്കപാത യാഥാര്‍ഥ്യമാകുന്നു, ചുരം കയറാതെ എത്താം; കിഫ്ബി 2134 കോടി രൂപ അനുവദിച്ചു തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് (ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ടണല്‍ റോഡ്) 2134.50 കോടി രൂപ... ദീർഘകാലത്തെ കാത്തിരിപ്പിന് അറുതിവരുത്തി ഭീമനടി കാലിക്കടവ് പാലം യാഥാർഥ്യമാവുന്നു ദീർഘകാലത്തെ കാത്തിരിപ്പിന് അറുതിവരുത്തി ഭീമനടി കാലിക്കടവ് പാലം യാഥാർഥ്യമാവുകയാണ്. കിഫ്ബിയുടെ ബോഡ് യോഗം 3.78 കോടിരൂപയുടെ ഭരണാനുമ... മാവിലാക്കടപ്പുറം വെളുത്തപൊയ്യയിലെ പി പി കുഞ്ഞമ്പു നിര്യാതനായി. മാവിലാക്കടപ്പുറം വെളുത്തപൊയ്യയിലെ പി പി കുഞ്ഞമ്പു(66) നിര്യാതനായി.ഭാര്യ: കെ തമ്പായി. മക്കൾ: ഉഷ, സതീശൻ, നിഷ, ഷൈജ. മരുമക്കൾ: ഗോപി ... അനുമോദിച്ചു കാഞ്ഞങ്ങാട്: കണ്ണൂർ സർവ്വകലാശാല ബി.എ മലയാളത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദേവിക ഗംഗനെ കാൻഫെഡ് സോഷ്യൽ ഫോറം ആദരിച്ചു.കാൻഫെഡ് വനിത... Tags AJANOOR (1) Cheruvathur (5) chruvathur (1) CINE MA (3) CINEMA (18) ClNEMA (3) COOKING (2) covid Updates (1) EDUCATION (1) Ganeshmukku (1) GOLD (4) GULF (1) GULF NEWS (11) HEALTH (8) INDIA (43) INDlA (3) INTERNATIONAL (1) JOB (3) Kanhangad (4) Kannankai (1) KANNUR (4) KASARAG0D (4) KASARAGOD (74) KASARGOD (8) Kayyur (1) KERAA (3) KERALA (99) KERALAM (10) maviladam (3) NEWS DESK (19) Nileshwaram (1) OBITUARY (24) ORBITUARY (1) orkkulam (1) padannakadappuram (1) PILIKKOD (1) pilikkode (2) SPORTS (31) TECHNOLOGY (4) TELEVISION (1) Thuruthi (2) Trikkarippur (1) Trikkaripur (1) valiyaparamba (1) valiyapramba (1) VIDEOS (13) WORLD (2) WORLD NEWS (5) അച്ചാംതുരുത്തി (2) ആലന്തട്ട (1) ആലപ്പുഴ (1) ഉദിനൂർ (3) ഓരി (1) കയ്യൂർ (3) കാഞ്ഞങ്ങാട് (9) കാലിക്കടവ് (2) കാസർഗോഡ് (64) കാസറഗോഡ് (2) കേരളം (69) കൈതക്കാട് (1) കൊച്ചി (1) കോട്ടയം (1) കോഴിക്കോട്‌ (1) ഗോവ (1) ചന്തേര (2) ചരമം (1) ചീമേനി (3) ചെന്നൈ (2) ചെറുവത്തൂർ (23) ജനീവ (1) ഡൽഹി (4) ഡെൽഹി (1) തിരുവനന്തപുരം (12) തിരുവന്തപുരം (1) തുരുത്തി (2) തൃക്കരിപ്പൂർ (16) തെക്കെകാട് (1) നീലേശ്വരം (16) ന്യൂഡല്‍ഹി (9) ന്യൂഡൽഹി (2) ന്യൂസ്‌ ഡസ്ക് (1) പടന്ന (4) പടന്നകടപ്പുറം (7) പത്തനംതിട്ട (1) പന്ത്രണ്ടിൽ (2) പയ്യന്നുർ (3) പിലിക്കോട് (7) പെരിയ (3) ബെംഗളൂരു (1) മാലോം (1) മാവിലക്കടപ്പുറം (8) മാവിലാകടപ്പുറം (6) മാവിലാക്കടപ്പുറം (1) മാവിലാടം (8) മുംബൈ (3) വലിയപറമ്പ (11) വെള്ളൂർ (1) സിനിമ (1) സ്പോർട്സ് (1)
മലയാളത്തിലുള്ള പകർപ്പവകാശനിബന്ധനകളില്ലാത്ത കൃതികൾ ശേഖരിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷനു കീഴിലുള്ള സംരഭമാണു് മലയാളം വിക്കിഗ്രന്ഥശാല. ഒരു ഗ്രന്ഥശാലയുടെ സേവനങ്ങൾ ഉപയോക്താക്കൾക്ക് നല്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കപ്പെട്ട മലയാളം വിക്കിപീഡിയയുടെ സഹോദരസംരംഭമാണിത്. നിലവിൽ ഒട്ടേറെ അമൂല്യമായ കൃതികളുടെ സ്വതന്ത്ര ശേഖരമായി വളർന്നുകൊണ്ടിരിക്കുന്ന വിക്കിഗ്രന്ഥശാല,ഇന്റർനെറ്റിലെ മലയാളഭാഷയുടെ ശക്തമായ ഡിജിറ്റൽ സാന്നിദ്ധ്യമാണ്. മറ്റു വിക്കിമീഡിയ പ്രൊജക്റ്റുകളെപ്പോലെ തികച്ചും സന്നദ്ധപ്രവർത്തകർ മാത്രം പ്രവർത്തിച്ചു് വരുന്ന ഒരു സംരംഭമാണു്. ഡിജിറ്റൈസേഷൻ പദ്ധതി നിലവിൽ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്ന ഡിജിറ്റൈസേഷൻ ശ്രമങ്ങൾക്ക് ഊർജ്ജം പകരാനായി ഈ മേഖലയിൽ പ്രവർത്തിയ്ക്കുന്ന (സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി (CIS-A2K),കേരള സാഹിത്യ അക്കാദമി, ഐറ്റി @ സ്കൂൾ പദ്ധതി, സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് തുടങ്ങിയ സർക്കാർ-സർക്കാരിതേര സ്ഥാനങ്ങളുമായി സഹകരിച്ചുകൊണ്ട് ഈ പുതുവർഷത്തിൽ ഒരു പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനായി ഒരു മത്സരം സംഘടിപ്പിക്കുകയാണ്. മലയാളത്തിന്റെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. കൂടാതെ ഈ മേഖലയിലെ സന്നദ്ധപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മലയാളഭാഷയെയും അതിന്റെ സൈബർ സാക്ഷരതയെയും കൂടുതൽ ജനങ്ങളിലേക്കെത്തിക്കുകയും ഇതിന്റെ ഭാഗമാണ്. മത്സരത്തിന്റെ വിശദാംശങ്ങൾ മത്സരത്തിനു് രണ്ട് രൂപങ്ങളുണ്ടായിരിക്കും 1. വ്യക്തികൾക്കായുള്ള മത്സരം ഇതിൽ ഏവർക്കും പങ്കെടുക്കാവുന്നതണു്. പേജുകൾ ടൈപ്പ് ചെയ്ത് പ്രൂഫ് റീഡ് ചെയ്യുന്നതിനായുള്ള മത്സരമാണിതു്. സോഷ്യൽ മീഡിയകളിൽ സജീവമായിട്ടുള്ള മലയാളികളെ വിക്കിഗ്രന്ഥശാലപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കൽ കൂടി ലക്ഷ്യമാക്കിയാണു്ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നതു് 2. സ്കൂളുകൾക്കായുള്ള മത്സരം നിലവിൽ വിക്കിഗ്രന്ഥശാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പല വിദ്യാർഥികൂട്ടായ്മകളും സജീവമാണ്. ഇത് കൂടുതൽ തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. മാതൃഭാഷാസ്നേഹം വർദ്ധിപ്പിക്കുന്നതോടൊപ്പം സാമൂഹ്യക്കൂട്ടാമകളിൽ ഭാഗമാകാനും ഭാഷാകമ്പ്യൂട്ടിങ്ങിനെക്കുറിച്ചും പ്രത്യേകിച്ച് കമ്പ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കാനും കുട്ടികൾക്ക് സാധിക്കുന്നു. പുസ്തകങ്ങളുടെ സ്കാനുകൾ സ്കൂളുകൾക്ക് നൽകുകയും, അതാത് സ്കൂളിലെ ഐറ്റി @ സ്കൂൾ കോഡിനേറ്റർമാരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ അവ ടൈപ്പ് ചെയ്ത് കയറ്റി, പ്രൂഫ്‌റീഡ് ചെയ്യുകയും, അതിനു് ശേഷം, മുഴുവനായും ഗ്രന്ഥശാലയിലേക്ക് കയറ്റുകയുമാണു് ചെയ്യുക രണ്ടു് രീതിയിലുള്ള മത്സരങ്ങളിലേയും വിജയികൾക്ക്, ഈ-ബുക്ക് റീഡർ, ടാബ്ലറ്റുകൾ, പോർട്ടബിൾ സ്കാനർ തുടങ്ങിയ ആകർഷകമായ സമ്മാനങ്ങൾ നൽക്കുന്നതായിരിക്കും. സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി, കേരള സാഹിത്യ അക്കാദമി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്നിവരാണു്‌ ഈ സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നതു്. സ്കൂൾ-തല മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകുകയും, ഐറ്റി @ സ്കൂൾ കോഡിനേറ്റർമാർക്ക് അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യുന്നതായിരിക്കും. കൂടുതൽ സമ്മാനങ്ങൾ സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവർ ,പൊതുസഞ്ചയത്തിലുള്ള പുസ്തകങ്ങൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാക്കാൻ താല്പര്യമുള്ളവർ എന്നിവർ സംഘാടകസമിതി ജനറൽ കൺവീനറുമായി ബന്ധപ്പെടുക ❄മത്സരത്തിന്റെ ഭാഗമായി ടൈപ്പ് ചെയ്യാനുള്ള പേജുകൾ ❄ ഫേസ്ബുക്കിൽ ❄ ഗൂഗിൾ പ്ലസ്സിൽ ❄ മത്സരത്തിൽ രജിസ്റ്റർ ചെയ്യാൻ ❄ ഇമെയിൽ mlwikisource@gmail[dot]com വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം എന്താണ്‌ വിക്കിഗ്രന്ഥശാല? സമാന്യ പരിചയം എഡിറ്റിംഗ്‌ വഴികാട്ടി സഹായമേശ "https://ml.wikisource.org/w/index.php?title=വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ_മത്സരം_2014/About&oldid=90539" എന്ന താളിൽനിന്ന് ശേഖരിച്ചത് വർഗ്ഗം: ഡിജിറ്റൈസേഷൻ മത്സരം 2014 ഗമന വഴികാട്ടി വ്യക്തിഗത ഉപകരണങ്ങൾ പ്രവേശിച്ചിട്ടില്ല സംവാദം സംഭാവനകൾ അംഗത്വമെടുക്കുക പ്രവേശിക്കുക നാമമേഖലകൾ പദ്ധതി താൾ സംവാദം മലയാളം ദർശനീയത വായിക്കുക തിരുത്തുക നാൾവഴി കാണുക കൂടുതൽ ഉള്ളടക്കം പ്രധാന താൾ പുതിയ താളുകൾ പുസ്തകം ചേർക്കുക ഏതെങ്കിലും താൾ പങ്കാളിത്തം സമീപകാല മാറ്റങ്ങൾ വിക്കി പഞ്ചായത്ത് Embassy ധനസമാഹരണം വഴികാട്ടി സഹായം മാർഗ്ഗരേഖകൾ ആശയവിനിമയം തൽസമയ സം‌വാദം മെയിലിങ് ലിസ്റ്റ് ഉപകരണങ്ങൾ ഈ താളിലേക്കുള്ള കണ്ണികൾ അനുബന്ധ മാറ്റങ്ങൾ അപ്‌ലോഡ്‌ പ്രത്യേക താളുകൾ സ്ഥിരംകണ്ണി താളിന്റെ വിവരങ്ങൾ അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക പുസ്തകം സൃഷ്ടിക്കുക PDF ആയി ഡൗൺലോഡ് ചെയ്യുക അച്ചടിരൂപം ഇതരഭാഷകളിൽ കണ്ണികൾ ചേർക്കുക ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 08:29, 1 ജനുവരി 2014. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക.
ന്യൂഡല്‍ഹി: അതിരപ്പിള്ളി, പൂയംകുട്ടി പദ്ധികള്‍ സംബന്ധിച്ച്‌ മാധവ്‌ ഗാഡ്‌ഗില്‍ കമ്മറ്റി അന്തിമ തീരുമാനമെടുക്കുമെന്ന്‌ കേന്ദ്രമന്ത്രി ജയറാം രമേശ്‌ അറിയിച്ചു. പദ്ധതികളുടെ അനുമതിയുമായി ബന്ധപ്പെട്ട്‌ നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ മന്ത്രി എ.കെ ബാലനെ ജയറാം രമേശ്‌ ഇക്കാര്യം അറിയിച്ചത്‌. പശ്‌ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഗാഡ്‌ഗില്‍ കമ്മറ്റി അതിപ്പിള്ളി പദ്ധതിയെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കും. പദ്ധതിക്ക്‌ അനുമതി നിഷേധിക്കുന്നതിനു ശാസ്‌ത്രീയമായോ സാങ്കേതികമായോ കാരണങ്ങളൊന്നുമില്ലെന്നാണു കെഎസ്‌ഇബിയുടെ വാദം. പ്രദേശത്തെ ജൈവവൈവിധ്യത്തിനു ഭീഷണിയാകുമെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണു പരിസ്‌ഥിതി മന്ത്രാലയം പദ്ധതിക്കെതിരായ നിലപാടു സ്വീകരിച്ചിട്ടുള്ളത്‌. അതിരപ്പിള്ളി, പൂയംകുട്ടി പദ്ധതികളെ തകര്‍ക്കാന്‍ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം ശ്രമിക്കുകയാണെന്ന്‌ മന്ത്രി എ.കെ. ബാലന്‍ ആരോപിച്ചു. പദ്ധതികള്‍ നടപ്പാക്കാതിരിക്കാനാണ്‌ മാധവ്‌ ഗാഡ്‌ഗില്‍ കമ്മിറ്റിയുടെ പരിഗണനയ്‌ക്ക്‌ വിട്ടതെന്ന്‌ അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വിവിധ പദ്ധതികള്‍ തടയാനുള്ള ആസൂത്രിത ശ്രമമാണ്‌ കാലങ്ങളായി നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര വനം- പരിസ്‌ഥിതി മന്ത്രി ജയറാം രമേശുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയിക്കുകയായിരുന്നു അദ്ദേഹം. ഗാഡ്‌ഗില്‍ കമ്മറ്റിയുടെ ആവശ്യമില്ലെന്നും ജൈവ വൈവിധ്യത്തെക്കുറിച്ച്‌ മറ്റ്‌ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിനെ എന്തുകൊണ്ട്‌ അവിശ്വസിക്കുന്നുവെന്നു വ്യക്‌തമാക്കണമെന്നും എ.കെ ബാലന്‍ ആവശ്യപ്പെട്ടു. അതിരപ്പിള്ളി, പൂയംകുട്ടി പദ്ധികള്‍ക്ക്‌ അനുമതി നല്‍കേണ്ടിവരുമായിരുന്ന ഈ ഘട്ടത്തില്‍ പുതിയ കമ്മറ്റി രൂപീകരിക്കുകയാണെന്ന്‌ അദ്ദേഹം ആരോപിച്ചു. പാരിസ്‌ഥിതിക പ്രശ്‌നം അവഗണിച്ചുകൊണ്ട്‌ ഇത്തരം പദ്ധതികള്‍ നടപ്പാക്കണമെന്ന അഭിപ്രായമല്ല സംസ്‌ഥാന സര്‍ക്കാരിന്റേതെന്നും അദ്ദേഹം വ്യക്‌തമാക്കി. വനം മന്ത്രി ബിനോയ്‌ വിശ്വത്തിന്‌ പദ്ധതിയോട്‌ അനുകൂല നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ShareTweetSend Related Posts മറ്റുവാര്‍ത്തകള്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി മറ്റുവാര്‍ത്തകള്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത മറ്റുവാര്‍ത്തകള്‍ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു Discussion about this post പുതിയ വാർത്തകൾ ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവം: പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ വിഴിഞ്ഞം സമരം: കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പിലേക്ക്: മുഖ്യമന്ത്രിയുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ച വിജയിച്ചു വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാവില്ല: മത്സ്യത്തൊഴിലാളികളോട് അനുഭാവമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി
അഭൗമമായ സൗന്ദര്യത്താൽ ലോകശ്രദ്ധയാകർഷിക്കുന്ന പ്രദേശമാണ് എത്യോപ്യയിലെ ഡല്ലോൾ. ഭൂമിയിൽ മറ്റെങ്ങും കാണാത്ത ഭൂപ്രകൃതി, മഞ്ഞയുടെ തിളക്കത്തിൽ ശോഭിക്കുന്ന നാട്. എന്നാൽ ഈ പുറംമോടികൾക്കപ്പുറത്ത്, ഉപ്പുപരലുകളിൽ ഒളിഞ്ഞു കിടക്കുന്ന ആഡിഡ് കുളങ്ങൾ ഉൾപ്പടെയുള്ള അപകടങ്ങൾ പതിയിരിക്കുന്നു ഡല്ലോളിൽ. ആഫ്രിക്കൻ രാജ്യമായ എത്യോപ്യയുടെ വടക്കൻ പ്രവിശ്യയിലാണ് നഗരത്തിന്റെ കവാടം എന്നറിയപ്പെടുന്ന ഡല്ലോൾ. 45 ഡിഗ്രി സെൽഷ്യസ് ശരാശരി താപനിലയുള്ള ഈ സ്ഥലം ഭൂമിയിലെ ജനവാസ പ്രദേശങ്ങളിൽ ഏറ്റവുമധികം താപനില അനുഭവപ്പെടുന്ന ഇടമാണ്. സവിശേഷമായ ഭൂപ്രകൃതിയും സജീവമായ അഗ്നിപർവതവും അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങളും ഡല്ലോളിന്റെ വിശേഷതകളാണ്. സമുദ്രനിരപ്പിൽ നിന്ന് 125 മീറ്റർ താഴ്ന്നു കിടക്കുന്ന ഇവിടെ ഒരു വർഷം ആകെ ലഭിക്കുന്ന മഴ 200 മില്ലി മീറ്റർ മാത്രം. ഭൂമിയിലെ ഏറ്റവും കഠിനമായ കാലാവസ്ഥയുള്ള ഡാണകിൽ ഡിപ്രഷനു സമീപമാണ് ഡല്ലോളെന്നത് അതിന്റെ കാഠിന്യമേറ്റുന്നു. ഭൂമിയിലെ ഏറ്റവും വിദൂരസ്ഥമായ സ്ഥലങ്ങളിലൊന്നും പരിഷ്‌കൃതമനുഷ്യർ അവസാനം എത്തിച്ചേർന്ന ഇടങ്ങളിലൊന്നുമാണ് ഡല്ലോൾ. എങ്കിലും ആഫ്രിക്കയിലെ നാടോടി വർഗങ്ങളിലൊന്നായ അഫാർ വിഭാഗത്തിൽപെട്ടവർ കാലങ്ങളായി ഇവിടെ വസിക്കുന്നുണ്ട്. വിവിധ വർണങ്ങളിൽ തിളങ്ങുന്ന അരുവികളും ചൂടു നീരുറവകളും ഭൂവൽകത്തിനു പുറത്തേക്കൊഴുകിയെത്തുന്ന ധാതുക്കൾ ഉറഞ്ഞു കൂടി രൂപപ്പെടുന്ന പരൽ നിർമിതകളുമാണ് സഞ്ചാരികളെ ഇവിടേക്കു സാഹസികയാത്രയ്ക്കു പ്രേരിപ്പിക്കുന്നത്. വെളുപ്പ്, പിങ്ക്, ചുമല, മഞ്ഞ, പച്ച, ചാര നിറങ്ങളിലുള്ള ധാതു നിക്ഷേപങ്ങൾ കാണാം. എങ്കിലും ആസിഡിറ്റി കൂടിയ നീരുറവകളുടെ മഞ്ഞ, പച്ച നിറങ്ങൾ ഈ പ്രദേശത്തെ മഞ്ഞനഗരം എന്നു വിളിക്കാൻ ഇടയാക്കിയിട്ടുണ്ട്. മാഗ്മ ഉറഞ്ഞു രൂപപ്പെടുന്ന പൊട്ടാഷ് ഖനനമാണ് ഡല്ലോളിലേക്ക് വ്യാവസായത്തെ എത്തിച്ചത്. ഇവിടെനിന്ന് ഉപ്പും സംഭരിച്ചിരുന്നു. ഇത്തരം വാണിജ്യ സംരംഭങ്ങൾ ഉപേക്ഷിച്ചുപോയതിനാൽ ഗോസ്റ്റ് ടൗൺ ആയിട്ടും ഡല്ലോൾ അറിയപ്പെടുന്നു. അഫാർ ഗോത്രക്കാർ ഒട്ടകങ്ങളെ ആശ്രയിച്ചാണ് ഇവിടെ സഞ്ചരിക്കുന്നതും ചരക്കുനീക്കം നടത്തുന്നതും. എവറസ്റ്റ് ആരോഹണം പോലെ സാഹസിക യാത്രകളിലെ അതിസാഹസികതയായിട്ടാണ് ഡല്ലോൾ എക്‌സ്പഡിഷനെ പരിഗണിക്കുന്നത്. ഉറഞ്ഞുകിടക്കുന്ന ധാതു പരലുകളുടെ അടിയിലെ ആസിഡ് ജലാശയങ്ങളും തിളയ്ക്കുന്ന ഉപ്പുവെള്ളവും ചൂടുനീരുറവകളും ആവിയായി പൊങ്ങുന്ന ആസിഡുകളും സഞ്ചാരികൾക്കു വെല്ലുവിളിയാകും. ഹോട്ടലുകളോ റസ്റ്ററന്റുകളോ ഇല്ലാത്ത ഡല്ലോൾ പ്രദേശത്തേക്ക് എക്‌സ്പഡിഷൻ നടത്തുന്ന അംഗീകൃത സംഘങ്ങൾക്കൊപ്പം യാത്ര അനുവദിക്കാറുണ്ട്. രണ്ടാഴ്ചയിലധികം നീണ്ടു നിൽക്കുന്നതാണ് ഈ യാത്രകൾ. Tags: Manorama Traveller LATEST ARTICLES ബീയറിന്റെ മാസ്മരിക സുഗന്ധം ഉള്ളിൽ നിറയ്ക്കുന്ന വിശ്വനഗരം രഹസ്യമുറങ്ങുന്ന കൊട്ടാരം, ശവകുടീരങ്ങൾ... 10 നൂറ്റാണ്ടു മുൻപ് ഇവിടെ താമസിച്ചവർ ആരായിരുന്നു കാഴ്ചകളുടേയും അനുഭവങ്ങളുടേയും കടലായി വെർജീനിയ രാത്രിയെ പകലാക്കുന്ന സുന്ദരി, കടൽ നീലിമയിൽ ചിറകെട്ടി മനുഷ്യൻ നിർമിച്ച അദ്ഭുത ദ്വീപ് അറേബ്യൻ വിസ്മയം അനുഭവിക്കാൻ 5 സൗദി ഡെസ്‌റ്റിനേഷനുകൾ RELATED STORIES ഷേക്ക് ഹാൻ‍ഡ് വിത്ത് ഒറാങ്, ബോർണിയോ വനത്തിലെ അപൂർവ അനുഭവം ഗലപഗോസ് ദ്വീപിൽ തുടങ്ങി ട്രാൻസ് ഇറാനിയൻ റെയിൽവേയിൽ എത്തി നിൽക്കുന്ന അഞ്ച് ദശകങ്ങൾ, അൻപതിന്റെ നിറവിൽ യുനെസ്കോ ലോകപൈതൃകം .കൂകിപ്പായും തീവണ്ടി, വെള്ളച്ചാട്ടം കണ്ടാൽ നിൽക്കും തീവണ്ടി...ഇൻഡോറിലെ പാതാൾപാനി ഹെറിറ്റേജ് ട്രെയിൻ മുൻപിലെത്തിയവർ ഓടി രക്ഷപെടുന്നു, ;ചായക്കടയിൽ ചോദിക്കാതെ തന്നെ ഭക്ഷണം നീട്ടുന്നു, പണം കൊടുക്കുമ്പോൾ വാങ്ങുന്നുമില്ല... ഇന്ത്യ ഭൂട്ടാൻ അതിർത്തി ഗ്രാമച്ചന്തയിലെ വിചിത്ര അനുഭവം
മലയാള ത്തിലെ ആദ്യകാല ഹിന്ദി സിനിമാപ്പാട്ടുകാരൻ അന്തരിച്ച തോപ്പിൽ ആന്റോ ഒരു കാലത്ത് അങ്കമാലി ടൗണിൽ സുഹൃത്തുക്കൾക്കുമൊപ്പം മിക്ക ദിവസവും സന്നിഹിതനായിരുന്നു. 1970 കളിൽ ടിബി ജംഗ്ഷനിൽ അങ്കമാലിയിലെ ആദ്യത്തെ മ്യൂസിക് ക്ലബ്ബ് ‘ബാംഗ് ബീറ്റ്സി’ൻ്റെ പ്രാക്ടീസ് ചെയ്യുന്ന സമയത്തും പരിപാടികൾക്കും സ്ഥിരം ഉണ്ടായിരുന്നു. ഞാൻ ക്ലബ്ബിന്റെ പ്രസിഡന്റ്. അതിലെ മുഖ്യഗായകൻ അന്തരിച്ച പ്രശസ്ത നടൻ ഭരത് പി.ജെ. ആൻ്റണിയുടെ നാടക സംഘത്തിലെ പാട്ടുകാരൻ അങ്കമാലി പുളിക്കൽ പി. ജെ. വർഗ്ഗീസ്. അന്ന് തബല വായിക്കുന്ന ചുമട്ടുതൊഴിലാളിയായിരുന്ന പി.കെ.ജോണിക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നത് വർഗ്ഗീസിന്റെ ബന്ധുവായ കൊച്ചാൻ്റിയായിരുന്നു. യേശുദാസിൻ്റെ തബലിസ്റ്റായിരുന്നു പച്ചാളത്ത്കാരൻ കൊച്ചാൻ്റി. ക്രൈസ്തവചിന്തയില്‍ നിന്നും തത്സമയ വാര്‍ത്തകള്‍ ലഭിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ഇവരെല്ലാം ചേർന്നുള്ളതാണ് സംഗീത സാന്ദ്രമായ സാധാരണ സായാഹ്നം. സൗഹൃദ ലഹരി മൂക്കുമ്പോഴേയക്കും ഞാൻ വീട്ടിൽ പോയിരിക്കും. ‘തോപ്പിലാൻ’ എന്ന് സുഹൃത്തുക്കൾ വിളിച്ച് വന്നിരുന്ന തോപ്പിൽ ആന്റോയുടെ അങ്കമാലിയിലെ പ്രധാന സഹായി ആയിരുന്നു മണപ്പറമ്പി ആൻ്റണി മാഷ്. നിവൃത്തികേട് വരുമ്പോൾ അങ്കമാലിക്കെത്തിയിരുന്ന ആന്റോ സന്തുഷ്ടനായിട്ടായിരിക്കും ഇടപ്പള്ളിയിലേക്ക്‌ മടങ്ങുക. കേരളത്തിലെ ഏറ്റവും തിരക്കേറിയ ഹിന്ദി ഗാനമേള പരിപാടിക്കാരനായി മാറിയ ആന്റോ ശ്രദ്ധയാകർഷിച്ചു വന്നത് സ്റ്റേജിൽ പാടുന്നതോടൊപ്പം കിഷോർ കുമാറിന്റെ സ്റ്റൈലിൽ ആടി ക്കൊണ്ടായിരുന്നു. മലയാളത്തിലെ ആദ്യത്തെ ആടിപ്പാടി പരിപാടി അവതരിപ്പിക്കാൻ തുടങ്ങിയ കലാകാരൻ ആന്റോ ആണ്. അക്കാലത്ത് ആന്റോയ്ക്ക്‌ അങ്കമാലി ഒരു ഇടത്താവളമായിരുന്നു. ഒട്ടനവധി സുഹൃത്തുക്കൾ ഉണ്ടായിരുന്ന അദ്ദേഹത്തിന് അങ്കമാലി ഒരു ആശ്വാസകേന്ദ്രമായിരുന്നു. എന്റെ പ്രിയ സുഹൃത്തിന് പ്രണാമം. ജോസ് തെറ്റയില്‍ (മുന്‍ മന്ത്രി) ShareTweet Post navigation നാരങ്ങത്തോട് കോഴാമലയില്‍ ജോണ്‍സണ്‍ പ്രസാദ് നിത്യതയില്‍: സംസ്‌കാരം തിങ്കളാഴ്ച്ച. 67.6 ശതമാനം ആളുകൾക്ക് രണ്ട് ഡോസ് വാക്സിൻ കിട്ടി; ഇന്ന് മരണം 23; 4606 പേർക്ക് രോഗം മാറി. Check this too വീട് വിട്ടൊഴിയണമെന്ന് മുൻ എം എൽ എ യോട് റവന്യൂ വകുപ്പ്. November 26, 2022 November 26, 2022 സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറെ നിയമിക്കാന്‍ പേരു നിര്‍ദേശിച്ചത് ആരെന്നു ഗവര്‍ണറോട് ഹൈക്കോടതി November 26, 2022 November 26, 2022 FROM GOD’S OWN COUNTRY TO THE LAND OF MILK AND HONEY; The Journey of our Life and faith November 25, 2022 November 25, 2022 ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. Leave a Reply Cancel reply Your email address will not be published. Required fields are marked * Comment * Name * Email * Website Recent Posts വീട് വിട്ടൊഴിയണമെന്ന് മുൻ എം എൽ എ യോട് റവന്യൂ വകുപ്പ്. പാസ്റ്റർ കെ.കെ.ബാബു നിത്യതയിൽ സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറെ നിയമിക്കാന്‍ പേരു നിര്‍ദേശിച്ചത് ആരെന്നു ഗവര്‍ണറോട് ഹൈക്കോടതി FROM GOD’S OWN COUNTRY TO THE LAND OF MILK AND HONEY; The Journey of our Life and faith ‘ക്രിസ്തുയേശുവിൻ്റെ നല്ല ഭടൻ’ പ്രകാശനം ചെയ്തു Books Archives Archives Select Month November 2022 October 2022 September 2022 August 2022 July 2022 June 2022 May 2022 April 2022 March 2022 February 2022 January 2022 December 2021 November 2021 October 2021 September 2021 August 2021 July 2021 June 2021 May 2021 April 2021 March 2021 February 2021 January 2021 December 2020 November 2020 October 2020 September 2020 August 2020 July 2020 June 2020 May 2020 April 2020 March 2020 February 2020 December 2019 October 2019 September 2019 August 2019 July 2019 June 2019 May 2019 February 2019 November 2018 Matrimony About Us Bride Bridegroom comments Contact MATRIMONY UR FURNACE ഇന്ന് രോഗമുക്തി നേടിയവർ പ്രതിദിനരോഗികളെക്കാൾ കൂടുതൽ 20,846; മരണം 83; ഇപ്പോഴും 1,78,462 പേർ ചികിത്സയിൽ
നാളെ ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 69-ാം വാര്‍ഷികദിനം.1948 ഏപ്രില്‍ 30നാണ് ജന്മി നാടുവാഴിത്തവും കോണ്‍ഗ്രസ് മര്‍ദകവാഴ്ചയും ഒഞ്ചിയത്തെ ചോരക്കളമാക്കിയത്. കോണ്‍ഗ്രസ് ചെറുപയര്‍പട്ടാളത്തിന്റെയും എംഎസ്പിക്കാരുടെയും വെടിയുണ്ടകള്‍ക്ക് ഇരയായി എട്ട് കമ്യൂണിസ്റ്റ് വിപ്ളവകാരികള്‍ ഒഞ്ചിയത്തിന്റെ മണ്ണില്‍ പിടഞ്ഞുവീണ ദിനം. പഴയ കുറുമ്പ്രനാട് താലൂക്കിന്റെ വിപ്ളവചരിത്രത്തെ ജീവരക്തംകൊണ്ട് ചുവപ്പിച്ച ഒഞ്ചിയം രക്തസാക്ഷികള്‍ എന്നും കമ്യൂണിസ്റ്റ് വിപ്ളവകാരികള്‍ക്ക് വഴികാട്ടുന്നവരാണ്. 1940കളിലെ നിഷ്ഠുരമായ കമ്യൂണിസ്റ്റ് വേട്ടയുടെ തുടര്‍ച്ചയിലാണ് വടക്കന്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സ്വാധീനമുള്ള പ്രദേശങ്ങളെ ലക്ഷ്യംവച്ച് ബ്രിട്ടീഷ് പൊലീസും 1947നുശേഷം കോണ്‍ഗ്രസ് പൊലീസും മര്‍ദനങ്ങള്‍ അഴിച്ചുവിട്ടത്. കമ്യൂണിസ്റ്റ് ഉന്മൂലനമായിരുന്നു അവരുടെ ലക്ഷ്യം. മണ്ടോടി കണ്ണന്‍, കൊല്ലാച്ചേരി കുമാരന്‍, പാറോള്ളതില്‍ കണാരന്‍, അളവക്കന്‍ കൃഷ്ണന്‍, കെ എം ശങ്കരന്‍, മേനോന്‍ കണാരന്‍, സി കെ ചാത്തു, പുറവില്‍ കണാരന്‍, വി പി ഗോപാലന്‍, വട്ടക്കണ്ടി രാഘൂട്ടി സവര്‍ണജാതി ജന്മിത്വത്തിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ സാമൂഹ്യമുന്നേറ്റങ്ങള്‍ വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെ കാരക്കാട് മേഖലയില്‍ സജീവമായിരുന്നു. നവോത്ഥാന നേതാക്കള്‍ ഉഴുതുമറിച്ച മണ്ണിലാണ് കമ്യൂണിസ്റ്റ് ആശയങ്ങള്‍ കിളിര്‍ത്തുവന്നത്. വാഗ്ഭടാനന്ദ പ്രസ്ഥാനത്തിന്റെ, ആത്മവിദ്യാസംഘത്തിന്റെ നവീനാശയങ്ങളെ മനസ്സിലേക്ക് ആവാഹിച്ച ഒരുതലമുറയായിരുന്നു ഒഞ്ചിയത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. 1939ല്‍തന്നെ സ. മണ്ടോടി കണ്ണന്റെ നേതൃത്വത്തില്‍ ഒഞ്ചിയത്ത് പാര്‍ടിയുടെ ആദ്യസെല്‍ രൂപംകൊണ്ടു. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ജനജീവിതത്തെ ദുരിതപൂര്‍ണമാക്കിയിരുന്ന 1940കളില്‍ പൂഴ്ത്തിവയ്പുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കുമെതിരെ നിരവധി സമരങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടക്കുന്നു. വസൂരിയും കോളറയുംപോലുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ഒറ്റപ്പെട്ടുകഴിയുന്നവരെ കമ്യൂണിസ്റ്റുകാര്‍ ശുശ്രൂഷിച്ചു. ‘ഭരണാധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജന്മിമാരുടെയും കുത്തകബൂര്‍ഷ്വാവര്‍ഗങ്ങളുടെയും താല്‍പ്പര്യങ്ങളാണ് സംരക്ഷിച്ചത്. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും രൂക്ഷമായി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലാണ് ഉയര്‍ന്നുവന്നത്. പൊലീസിനെ ഇറക്കിയും ദേശരക്ഷാസംഘം എന്ന പേരില്‍ കുപ്രസിദ്ധമായ ചെറുപയര്‍പട്ടാളത്തെ ഇളക്കിവിട്ടും കമ്യൂണിസ്റ്റുകാരെ അടിച്ചമര്‍ത്തുകയാണ് കോണ്‍ഗ്രസും സര്‍ക്കാരും ചെയ്തത്. അന്നും ഇന്നത്തെപ്പോലെ മനോരമയും മാതൃഭൂമിയുമെല്ലാം കമ്യൂണിസ്റ്റുകാരെക്കുറിച്ച് നുണക്കഥകള്‍ പ്രചരിപ്പിക്കുകയായിരുന്നു. 1948 ഫെബ്രുവരിയില്‍ കൊല്‍ക്കത്തയില്‍ നടന്ന അവിഭക്തപാര്‍ടിയുടെ രണ്ടാം കോണ്‍ഗ്രസിന്റെ തീരുമാനം വിശദീകരിക്കാനാണ് പാര്‍ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരാന്‍ നിശ്ചയിച്ചത്. ഈ വിവരം മണത്തറിഞ്ഞ എംഎസ്പി സംഘം യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന പാര്‍ടി നേതാക്കളെ പിടികൂടാനായി കോണ്‍ഗ്രസിന്റെ ദേശരക്ഷാസംഘവുമായി ചേര്‍ന്ന് കെണിയൊരുക്കുകയായിരുന്നു. മുക്കാളിയിലെത്തിയ എംഎസ്പി സംഘം കോണ്‍ഗ്രസിന്റെ ചെറുപയര്‍പട്ടാളത്തിന്റെ സഹായത്തോടെ ഒഞ്ചിയത്തേക്ക് നീങ്ങി. ഏപ്രില്‍ 30ന് പുലര്‍ച്ചെ നാലിന് അവര്‍ മണ്ടോടി കണ്ണന്റെ വീട്ടില്‍ പാഞ്ഞുകയറി. കണ്ണനെ കിട്ടാത്ത രോഷം തീര്‍ക്കാനായി പാര്‍ടി പ്രവര്‍ത്തകരുടെയും സാധാരണജനങ്ങളുടെയും വീടുകളിലെല്ലാം ഭീകരത സൃഷ്ടിച്ചു. ഒഞ്ചിയത്തെ കര്‍ഷകകാരണവര്‍ പുളിയുള്ളതില്‍ ചോയിയെയും മകന്‍ കണാരനെയും പിടികൂടി കൈയാമംവച്ച് പൊലീസ് കിഴക്കോട്ട് നീങ്ങി. ഈ സമയത്താണ് ഒഞ്ചിയത്തിന്റെ പുലര്‍കാല നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് അന്തരീക്ഷത്തില്‍ മെഗഫോണ്‍ വിളി ഉയര്‍ന്നത്. അതിങ്ങനെയായിരുന്നു; പ്രിയമുള്ളവരെ ഒഞ്ചിയത്ത് എംഎസ്പിക്കാര്‍ എത്തിയിരിക്കുന്നു. നമ്മുടെ സഖാക്കളെ അവര്‍ പിടിച്ചുകൊണ്ടുപോകുന്നു. എല്ലാവരും ഓടിവരിന്‍...”മെഗഫോണ്‍ വിളികേട്ട് ചെറ്റക്കുടിലുകളില്‍ ഓലച്ചൂട്ടുകള്‍ മിന്നി. നാട്ടുകാര്‍ കൂട്ടംകൂട്ടമായി ഒന്നിച്ചുകൂടി. കോണ്‍ഗ്രസ് ഭരണത്തിന്റെ വേട്ടപ്പട്ടികള്‍ക്കുനേരെ വിരല്‍ചൂണ്ടി ഒഞ്ചിയത്തെ ജനങ്ങള്‍ ഒന്നിച്ചുചോദിച്ചു: ഇവരെ നിങ്ങള്‍ എന്തിനാണ് അറസ്റ്റ് ചെയ്തത്? ഇവരെ വിട്ടുതരണം...ഒഞ്ചിയം ഗ്രാമത്തിന്റെ ഈ അഭ്യര്‍ഥന കേള്‍ക്കാന്‍ കൂട്ടാക്കാതെ പൊലീസ് സേന മുന്നോട്ടുനീങ്ങി. അവര്‍ക്കു പിറകെ അറസ്റ്റ് ചെയ്തവരെ വിട്ടുതരണമെന്ന് അലറിവിളിച്ചുകൊണ്ട് നാട്ടുകാരും. ചെന്നാട്ടുതാഴെ വയലിനടുത്തെത്തുമ്പോഴേക്കും ഒരു ഗ്രാമമാകെ പൊലീസ് സേനയ്ക്ക് മുന്നോട്ടുപോകാനാകാത്തവിധം അവിടെ ഒന്നിച്ചുകൂടിയിരുന്നു. നിരപരാധികളായവരെ അറസ്റ്റ് ചെയ്തുകൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യമായിരുന്നു അവിടെ ജ്വലിച്ചുനിന്നത്. ഇതോടെ എംഎസ്പിക്കാര്‍ അസ്വസ്ഥരായി ഭീഷണിമുഴക്കി. ഇന്‍സ്പെക്ടര്‍ തലൈമ ജനങ്ങള്‍ പിരിഞ്ഞുപോകണമെന്ന് ആക്രോശിക്കാന്‍ തുടങ്ങി. നിര്‍ധനരും നിരായുധരുമായ പാവം നാട്ടിന്‍പുറത്തുകാരുടെ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കാനാണ് കോഴിപ്പുറത്ത് മാധവമേനോന്റെ പൊലീസ് സേന മുതിര്‍ന്നത്. ജനക്കൂട്ടത്തിനുനേരെ അവര്‍ 17 ചുറ്റ് വെടിയുതിര്‍ത്തു. ചെന്നാട്ടുതഴെ വയലില്‍ ചോരയൊഴുകി. എട്ട് കമ്യൂണിസ്റ്റ് പോരാളികളും അവിടെ പിടഞ്ഞുവീണു. അളവക്കന്‍ കൃഷ്ണന്‍, മേനോന്‍ കണാരന്‍, പുറവില്‍ കണാരന്‍, പാറോള്ളതില്‍ കണാരന്‍, കെ എം ശങ്കരന്‍, സി കെ ചാത്തു, വി പി ഗോപാലന്‍, വട്ടക്കണ്ടി രാഘൂട്ടി... ഈ രണധീരരുടെ മൃതദേഹം ഒഞ്ചിയത്തെ പൊടിമണലില്‍ ചോരയില്‍ കുതിര്‍ന്ന്കിടന്നു. പ്രിയപ്പെട്ട സഖാക്കളുടെ മൃതദേഹങ്ങള്‍ പിസിസിയുടെ ലോറിയില്‍ കയറ്റി വടകരയ്ക്ക് കൊണ്ടുപോകുകയായിരുന്നു. വൈകിട്ട് പുറങ്കര കടപ്പുറത്ത് ഒറ്റക്കുഴിവെട്ടി അട്ടിയിട്ട് മൂടി. പിന്നീട് നടന്നത് നരനായാട്ടായിരുന്നു. ഒഞ്ചിയം പ്രദേശത്തെയാകെ ഭരണകൂട‘ഭീകരത അഴിച്ചുവിട്ടു. സഖാക്കള്‍ മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും മൃഗീയമായ മര്‍ദനത്തെതുടര്‍ന്ന് രക്തസാക്ഷികളായി. ഒഞ്ചിയത്തെ ബോള്‍ഷെവിക് ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന മണ്ടോടി കണ്ണന്റെ ജീവിതവും രക്തസാക്ഷിത്വവും കമ്യൂണിസ്റ്റുകാര്‍ക്കെല്ലാം മാതൃകയാണ്. ലോക്കപ്പുമുറിയില്‍ ക്രൂരമായ മര്‍ദനത്തെതുടര്‍ന്ന് സ്വന്തം ശരീരത്തില്‍നിന്ന് ഒലിച്ചിറങ്ങിയ രക്തത്തില്‍ കൈവിരല്‍ മുക്കി ലോക്കപ് ഭിത്തിയില്‍ അരിവാള്‍ ചുറ്റിക വരച്ച വിപ്ളവധീരതയുടെ പര്യായമാണ് മണ്ടോടി കണ്ണന്‍. നവലിബറല്‍ നയങ്ങളും വര്‍ഗീയ ഫാസിസവും രാജ്യത്തിന്റെ പരമാധികാരവും സ്വാശ്രയത്വവും അപകടപ്പെടുത്തുന്ന സാഹചര്യമാണ് ഇന്നുള്ളത്. മോഡി സര്‍ക്കാര്‍ ഇന്ത്യയെ വിദേശമൂലധനശക്തികള്‍ക്ക് അടിയറവയ്ക്കുകയാണ്. പശുവിന്റെ പേരില്‍ നരഹത്യകള്‍ അഴിച്ചുവിടുന്നു. വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും ചരിത്രത്തെയും കാവിവല്‍ക്കരിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നു. ഭക്ഷ്യസബ്സിഡിയും വളം പാചകവാതക സബ്സിഡിയും എടുത്തുകളഞ്ഞ് ജനജീവിതം ദുരിതപൂര്‍ണമാക്കി. മതനിരപേക്ഷതയും ഫെഡറലിസവും തകര്‍ത്ത് ഹിന്ദുരാഷ്ട്ര നിര്‍മിതിക്കായുള്ള ശ്രമങ്ങള്‍ സംഘപരിവാറും കേന്ദ്രസര്‍ക്കാരും ത്വരിതഗതിയിലാക്കിയിരിക്കുകയാണ്. കേരളത്തില്‍ പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നവലിബറല്‍ നയങ്ങള്‍ക്ക് ബദലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമകരമായ നീക്കങ്ങളിലാണ്. സാമൂഹ്യക്ഷേമപദ്ധതികള്‍ വിപുലപ്പെടുത്തിയും ഉല്‍പ്പാദനമേഖലകള്‍ ഊര്‍ജിതമാക്കിയും കേരളത്തിന്റെ വികസനപ്രതിസന്ധിയെ മുറിച്ചുകടക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. യുഡിഎഫും ബിജെപിയും വന്‍കിട മാധ്യമസഹായത്തോടെ സര്‍ക്കാരിനെ വളഞ്ഞിട്ടാക്രമിക്കുകയാണ്. 1957ലെ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ച കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ വഷളന്‍ ആവര്‍ത്തനങ്ങള്‍ പരീക്ഷിച്ചുനോക്കുകയാണ്. യുഎപിഎ പിന്‍വലിച്ചും സ്വാശ്രയകൊള്ളയ്ക്ക് വിലങ്ങുതീര്‍ക്കുന്ന നിയമനിര്‍മാണങ്ങള്‍ക്ക് തുടക്കംകുറിച്ചും പിണറായി സര്‍ക്കാര്‍ ഇന്ത്യക്കാകെ മാതൃകയാകുന്ന ചുവടുവയ്പുകള്‍ നടത്തുമ്പോള്‍ യുഡിഎഫും ബിജെപിയും പരിഭ്രാന്തരാകുകയാണ്. വലതുപക്ഷ ഗൂഢാലോചനകള്‍ക്കും മൂലധനശക്തികളുയര്‍ത്തുന്ന വെല്ലുവിളികള്‍ക്കുമെതിരെ ജനങ്ങളെയാകെ അണിനിരത്തിക്കൊണ്ടുള്ള പ്രതിരോധങ്ങള്‍ ഉയര്‍ത്താന്‍ ഒഞ്ചിയത്തെ ധീരരക്തസാക്ഷികളുടെ സ്മരണ നമുക്ക് പ്രചോദനവും പ്രേരണയുമാകും പി മോഹനന്‍ (സിപിഐ എം കോഴിക്കോട് ജില്ലാസെക്രട്ടറിയാണ് ലേഖകന്‍) Posted by ജനശക്തി at 1:31 PM No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: ഓഞ്ചിയം കാലി വളര്‍ത്താന്‍ ആളില്ലാതാകുന്നു ദരിദ്രനായ ക്ഷീരകര്‍ഷകന്‍ പെഹ് ലുഖാനെ വിഎച്ച്പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകരായ 'ഗോസംരക്ഷകര്‍' ഏപ്രില്‍ ഒന്നിന് രാജസ്ഥാനിലെ അല്‍വറില്‍ അടിച്ചുകൊലപ്പെടുത്തിയ സംഭവം 'ഗോവധ നിരോധന വിവാദത്തിന്റെ' കാര്‍ഷികവശങ്ങള്‍ ദേശീയശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കയാണ്. ബിജെപി സര്‍ക്കാരുകളുടെ പിന്തുണയോടെ സംഘപരിവാര്‍, നിരപരാധികളായ മുസ്ളിങ്ങള്‍ക്കുനേരെ നടത്തിവരുന്ന ക്രിമിനല്‍ കടന്നാക്രമണങ്ങളുടെ ധാര്‍മികവും നിയമപരവുമായ വശങ്ങള്‍ അങ്ങേയറ്റം ഗൌരവതരവും അവ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നതുമാണ്. ഈ സാഹചര്യത്തില്‍തന്നെ, കര്‍ഷകര്‍ക്ക് അവരുടെ കന്നുകാലി സമ്പത്തിന്മേലുള്ള അവകാശം മുഖ്യധാരാ മാധ്യമങ്ങളില്‍ കാര്യമായി ചര്‍ച്ചചെയ്യപ്പെടുന്നു. ഗോവധനിരോധനം എന്ന ആവശ്യം ക്ഷീരമേഖലയ്ക്ക് വിനാശകരമാണെന്ന് വിദഗ്ധരും നയരൂപീകര്‍ത്താക്കളും ഒരുപോലെ അഭിപ്രായപ്പെടുന്നു. അങ്ങനെയൊരു സ്ഥിതി ഉണ്ടായാല്‍ ക്ഷീരകര്‍ഷകര്‍ അവരുടെ തൊഴില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയും ഇന്ത്യയില്‍നിന്നുതന്നെ പശു അപ്രത്യക്ഷമാവുകയും ചെയ്തേക്കാം. കന്നുകാലി സമ്പത്തും കര്‍ഷകരും സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതുപോലെ ഗോവധനിരോധനം എന്നത് മതവികാരത്തിന്റെയോ ഹിന്ദു-മുസ്ളിം, ഹിന്ദു-ദളിത് സംഘര്‍ഷങ്ങളുടെയോ വിഷയമല്ല. മറിച്ച്, കാര്‍ഷിക സമ്പദ്ഘടനയില്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന കാര്‍ഷികപ്രശ്നമാണ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തരവരുമാനത്തില്‍ 7.35 ശതമാനവും കാര്‍ഷികവരുമാനത്തിന്റെ 26 ശതമാനവും മൃഗസംരക്ഷണമേഖലയില്‍നിന്നാണ്. കര്‍ഷകകുടുംബങ്ങളുടെ വരുമാനത്തിന്റെ 30 ശതമാനത്തോളം കന്നുകാലികളില്‍നിന്നും ഇവയില്‍നിന്നുള്ള ഉപോല്‍പ്പന്നങ്ങളില്‍നിന്നുമാണ്. രാജ്യത്തെ കന്നുകാലികളില്‍ 50 ശതമാനവും 2.5 ഏക്കറില്‍ താഴെ ഭൂമിയുള്ള കര്‍ഷക കുടുംബങ്ങളുടേതാണ്. കന്നുകാലിവ്യാപാരത്തിനുള്ള നിരോധനം ദരിദ്ര-ചെറുകിട ഉല്‍പ്പാദകരെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കും. കറവവറ്റിയ കാലികളെ കര്‍ഷകര്‍ ഓരോ സീസണിലും വില്‍ക്കുന്നു. കൃഷിക്കുവേണ്ട വിത്തും വളവും വാങ്ങാനും കന്നുകുട്ടികളെ വാങ്ങാനും ചികിത്സ, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കുടുംബ ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്താനും കര്‍ഷകര്‍ക്ക് ഇത് പ്രധാന മാര്‍ഗമാണ്. നൂറുകണക്കിനു വര്‍ഷങ്ങളായി കര്‍ഷകര്‍ ഇങ്ങനെ കന്നുകാലികളെ വില്‍ക്കുന്നു. ഗോവധ നിരോധനവും തുടര്‍ന്നുണ്ടാകുന്ന കന്നുകാലിവ്യാപാര നിരോധനവും ഇപ്പോള്‍ത്തന്നെ പ്രതിസന്ധി നേരിടുന്ന കാര്‍ഷികമേഖലയെ കൂടുതല്‍ കുഴപ്പത്തിലേക്കും ചെറുകിട ഉല്‍പ്പാദകരെ കടക്കെണിയിലേക്കും തള്ളിവിടും. കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടത്തിന് പരിഹാരം കാണാതെ അവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ കഴിയുന്നത് എങ്ങനെയാണ്? പരിസ്ഥിതിയിലും വിഭവങ്ങളിലും ഉണ്ടാകുന്ന പ്രത്യാഘാതം പശുവിന്റെ ആയുസ്സ് 20-25 വര്‍ഷമാണ്. നിലവില്‍ കറവവറ്റിയ പശുക്കളുടെ എണ്ണം മൊത്തം പശുക്കളുടെ 1-3 ശതമാനംമാത്രമാണ്. കാലികളില്‍ 10 വയസ്സില്‍ കൂടുതലുള്ള ആണ്‍മൃഗങ്ങളുടെ എണ്ണം ആകെയുള്ള ആണ്‍കന്നുകാലികളില്‍ രണ്ട് ശതമാനംമാത്രവും. കശാപ്പ് നിലച്ചാല്‍ ഇവയുടെ എണ്ണം 50 ശതമാനത്തോളമാകും. 'വിശുദ്ധ പശുക്കളെ' സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് വലിയ കോലാഹലമുണ്ടാക്കുന്ന ഹിന്ദിമേഖലയില്‍പ്പോലും കര്‍ഷകകുടുംബങ്ങള്‍ കറവവറ്റിയ പശുക്കളെ വില്‍ക്കുകയും വാങ്ങുന്നവര്‍ അവയെ കശാപ്പ് ചെയ്യുകയും ചെയ്യുന്നുണ്ട്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരിലും നേതാക്കളിലുംതന്നെ കന്നുകാലി സമ്പത്തുള്ളവര്‍ ഇപ്രകാരംചെയ്യുന്നു. ന്യൂഡല്‍ഹിയിലെ തന്റെ വസതിയില്‍ പശുക്കളെ വളര്‍ത്തുന്ന ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് നേതാക്കളുടെയും അനുയായികളുടെയും ക്ഷീരഫാമുകളില്‍ എത്ര പശുക്കള്‍ക്ക് സ്വാഭാവിക അന്ത്യം സംഭവിച്ചിട്ടുണ്ടെന്ന് ആര്‍എസ്എസ് പരിശോധന നടത്തുമോ? പശുവിനെ കറവവറ്റിയാല്‍ എല്ലാവരും വില്‍ക്കും. ആസൂത്രണ കമീഷന്‍ അംഗമായിരുന്ന കിരിത് പരേഖ് ഈയിടെ എഴുതിയ ലേഖനത്തില്‍ പറയുന്നത് രാജ്യത്ത് ഗോവധനിരോധനം ഫലപ്രദമായി നടപ്പാക്കിയാല്‍ കന്നുകാലികളുടെ എണ്ണം രണ്ടായിരത്തി പന്ത്രണ്ടോടെ 18 കോടിയായും 2027ല്‍ 36 കോടിയായും ഉയരുമെന്നാണ്. ഇത് പരിസ്ഥിതിയിലും വിഭവങ്ങളിലും കനത്ത സമ്മര്‍ദം സൃഷ്ടിക്കും. കര്‍ഷകര്‍ക്കുമേലുള്ള ദുരിതഭാരം ഗോവധനിരോധനം ക്ഷീരകര്‍ഷകര്‍ക്ക് അപരിഹാര്യമായ ദുരിതത്തിനു കാരണമാകും. 25 വര്‍ഷംവരെ ജീവിക്കുന്ന പശു മൂന്നുമുതല്‍ 10 വയസ്സുവരെയാണ് പാല്‍ നല്‍കുക. കറവവറ്റിയ പശുക്കളെ വിപണിവിലയ്ക്ക് വില്‍ക്കും. ഇപ്പോള്‍ ബിജെപി നിയന്ത്രണത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ ഗോസംരക്ഷണ നിയമങ്ങള്‍ കൊണ്ടുവരികയും പശുവിനെ കൊല്ലുന്നത് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാക്കുകയും ചെയ്തു. അങ്ങനെ ഈ സംസ്ഥാനങ്ങളില്‍ കന്നുകാലിവ്യാപാരത്തിന് അന്ത്യംകുറിച്ചു. കറവവറ്റിയ മൃഗങ്ങള്‍ക്ക് വിലയില്ലാതായി. ഹരിയാനയില്‍ എരുമകളെയും ഗോസംരക്ഷണനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു, ഇതുകാരണം കറവവറ്റിയ എരുമകളെയും വില്‍ക്കാന്‍ കഴിയുന്നില്ല. വരുമാനം നല്‍കാത്ത പശുക്കളെ കര്‍ഷകന് വില്‍ക്കാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, അവയെ തീറ്റിപ്പോറ്റേണ്ടിയും വരുന്നു. ഇത് ക്ഷീരകര്‍ഷകര്‍ക്കുനേരെയുള്ള കടന്നാക്രമണമാണ്. പശുസംരക്ഷണനിയമങ്ങള്‍ പാസാക്കിയ ബിജെപി സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ മൌനംപാലിക്കുന്നു. കറവവറ്റിയ കാലികളെ വില്‍ക്കാന്‍ കഴിയാത്തവിധത്തില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കറവവറ്റിയ പശുക്കളെ സര്‍ക്കാര്‍ വാങ്ങണം വിഎച്ച്പിയും ബജ്രംഗ്ദളുംപോലുള്ള സംഘപരിവാര്‍ സംഘടനകളുടെ ഭ്രാന്തമായ നടപടികളും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന കര്‍ശനമായ ഗോസംരക്ഷണ നിയമങ്ങളും വഴി ലക്ഷ്യമിടുന്നത്, ആസൂത്രിതമായും സമൂഹത്തില്‍ പടിപടിയായി വിഷലിപ്തമായ പ്രചാരണം നടത്തിയും ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് സങ്കുചിത രാഷ്ട്രീയ, തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ കൈവരിക്കലാണ്. ശരിയായ ബോധമുള്ള ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല, കാരണം വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സമാധാനപരമായി ഒന്നിച്ചുകഴിയാനുള്ള സാഹചര്യമാണ് സംഘപരിവാര്‍ ഇല്ലാതാക്കുന്നത്. കര്‍ഷകവര്‍ഗത്തെ അവരുടെ സാമ്പത്തികതാല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച് ആര്‍എസ്എസിന്റെ വര്‍ഗീയ പ്രചാരണത്തെ ഫലപ്രദമായി ചെറുക്കാന്‍ കഴിയും. അങ്ങനെ വര്‍ഗീയശക്തികളെ ഒറ്റപ്പെടുത്താന്‍ കര്‍ഷകരുടെ വര്‍ഗപരമായ കാഴ്ചപ്പാടിലും അവരുടെ സാമ്പത്തികതാല്‍പ്പര്യങ്ങളിലും ഊന്നല്‍നല്‍കണം. ഡെയ്റിഫാമുകള്‍ ലാഭകരമായി നടത്താനുള്ള സാഹചര്യമൊരുക്കാന്‍, കറവവറ്റിയ പശുക്കളെ സര്‍ക്കാര്‍ കമ്പോളവിലയ്ക്ക് കര്‍ഷകരില്‍നിന്ന് വാങ്ങണമെന്ന് അഖിലേന്ത്യ കിസാന്‍സഭ ആവശ്യപ്പെടുന്നു. ബിജെപി സര്‍ക്കാരുകള്‍ കൊണ്ടുവന്ന ഗോസംരക്ഷണനിയമങ്ങളില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തണം. എല്ലാ കന്നുകാലി ചന്തകളും വീണ്ടും പ്രവര്‍ത്തിപ്പിക്കുകയും കന്നുകാലികളുടെ സ്വതന്ത്രമായ വ്യാപാരം അനുവദിക്കുകയും ചെയ്യണം. ഈ മുദ്രാവാക്യം ആര്‍എസ്എസ്-ബിജെപി അനുഭാവികളായ കര്‍ഷകര്‍ക്കുപോലും ഗുണകരമാണ്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ വിളകള്‍ തിന്നുതീര്‍ക്കുന്നതാണ് മറ്റൊരു വിപത്ത്. അടുത്തിടെയായി ഇത്തരം കന്നുകാലികളുടെ എണ്ണം പെരുകിവരുന്നു. ഈയിടെ നടന്ന അഖിലേന്ത്യ കിസാന്‍സഭാ സമ്മേളനങ്ങളില്‍ കര്‍ഷകര്‍ ഈ പ്രശ്നം വലിയ അപകടമായി ചൂണ്ടിക്കാണിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ ഈ കന്നുകാലികളെ സംരക്ഷിക്കണം. ഇതിനായി സങ്കേതങ്ങങ്ങള്‍ സ്ഥാപിക്കുകയും ഭക്ഷണവും ചികിത്സയും നല്‍കുകയും ചെയ്യണം. സംസ്ഥാനസര്‍ക്കാരുകളെ ഇതിനായി ബാധ്യസ്ഥമാക്കുന്ന വിധത്തില്‍ ഗോസംരക്ഷണനിയമത്തില്‍ ഭേദഗതി കൊണ്ടുവരണം. 'വിശുദ്ധ പശുക്കളെ സര്‍ക്കാര്‍ ചെലവില്‍ സംരക്ഷിക്കുന്നതിനുള്ള ദൈവിക ഉത്തരവാദിത്തം' ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും മന്ത്രിസഭയിലെ 'സ്വയംസേവകരും' ഏറ്റെടുക്കണം; ഇതിന്റെ ഭാരം കര്‍ഷകരുടെ തോളില്‍ വച്ചുകൊടുക്കരുത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കര്‍ഷകരെ ഈ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ അഖിലേന്ത്യ കിസാന്‍സഭ തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകരെ രാഷ്ട്രീയവല്‍ക്കരിക്കാനും 'വിശുദ്ധ പശു'വിന്റെ അടിസ്ഥാനത്തിലുള്ള ആര്‍എസ്എസിന്റെ വര്‍ഗീയ അജന്‍ഡ തുറന്നുകാണിക്കാനും ഇത് ഉപകരിക്കും. ശ്രദ്ധ തിരിച്ചുവിടലിന്റെ രാഷ്ട്രീയം കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ മോഡിസര്‍ക്കാരും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും ദയനീയമായി പരാജയപ്പെട്ടു. ഉല്‍പ്പാദനച്ചെലവിന്റെ ഒന്നരയിരട്ടി മിനിമം താങ്ങുവില നല്‍കുമെന്ന തെരഞ്ഞെടുപ്പുവാഗ്ദാനം പാലിക്കാതെ കര്‍ഷകരെ ബിജെപി വഞ്ചിച്ചു. മോഡിഭരണത്തിന്റെ മൂന്നുവര്‍ഷത്തില്‍ കര്‍ഷകആത്മഹത്യ 26 ശതമാനം വര്‍ധിച്ചു. കാര്‍ഷികമേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചു. ഇതുവഴി ബഹുരാഷ്ട്ര കോര്‍പറേഷനുകള്‍ക്ക് കാര്‍ഷിക സംഭരണം, സംസ്കരണം, വിപണനം എന്നീ മേഖലകള്‍ ഉടന്‍തന്നെ ഏറ്റെടുക്കാന്‍ കഴിയും. 2016-17ലെ ബജറ്റില്‍ കാര്‍ഷികോല്‍പ്പന്ന വിപണിയില്‍ ഇ-വിപണനം അനുവദിച്ചു. കാര്‍ഷികോല്‍പ്പന്ന- സംസ്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് തുച്ഛമായ വിലയില്‍ സംഭരണം നടത്താന്‍ ഇത് സൌകര്യമൊരുക്കും. ഏറ്റവും പുതിയ ബജറ്റില്‍ രാജ്യത്ത് കരാര്‍കൃഷിക്ക് അനുമതി നല്‍കി. ഇങ്ങനെ, മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനേക്കാള്‍ വേഗത്തില്‍ മോഡിസര്‍ക്കാര്‍ നവഉദാര സാമ്പത്തികനയങ്ങള്‍ നടപ്പാക്കുകയാണ്. ഇത്തരം കര്‍ഷകവിരുദ്ധനയങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനും കര്‍ഷകരെ ഭിന്നിപ്പിക്കാനും ആര്‍എസ്എസ് തലവന്‍ 'വിശുദ്ധ പശു'വിന്റെ പേരില്‍ വര്‍ഗീയ അസ്വാസ്ഥ്യം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. താലിബാനെയോ ഐഎസിനെയോ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ സായുധരായ 'ഗോസംരക്ഷണസംഘങ്ങള്‍' നിരപരാധികളെ അടിച്ചുകൊല്ലുകയും രാജ്യത്ത് അരാജകത്വം പൂര്‍ണമാക്കുകയുംചെയ്യുന്നു. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ പിന്തുണയോടെ കര്‍ഷകരുടെ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ചും അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇടതുജനാധിപത്യ ബദല്‍ കെട്ടിപ്പടുത്തുംമാത്രമേ ബിജെപി-ആര്‍എസ്എസ് ദ്വന്ദ്വത്തിന്റെ പിന്തിരിപ്പന്‍, ദേശവിരുദ്ധനയങ്ങളെ നേരിടാന്‍ കഴിയൂ പി കൃഷ്ണപ്രസാദ് (അഖിലേന്ത്യ കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറിയാണ് ലേഖകന്‍) Posted by ജനശക്തി at 1:29 PM No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: സംഘപരിവാര്‍ Newer Posts Older Posts Home Subscribe to: Posts (Atom) ഫേസ്‌ബുക്ക് ഫേസ്‌ബുക്ക് പേജ് ഈ ബ്ലോഗില്‍ തിരയൂ About ജനശക്തി ഇടതുപക്ഷ ചിന്തകള്‍ക്കായി ഒരല്പം സ്ഥലം. ആശയങ്ങള്‍ പൂഴ്ത്തിവെക്കാനുള്ളവയല്ല; പ്രചരിപ്പിക്കാനുള്ളവയാണ്. View my complete profile Followers Subscribe Now: standardSmall Subscribe in a reader Popular Posts മൗ സെ ദൊങ്: വിപ്ലവദർശനത്തിന്റെ സർഗാത്മകത - സുനിൽ പി ഇളയിടം എഴുതുന്നു മൗ സെ ദൊങ്ങിന്റെ പല ജീവിതചരിത്രങ്ങളിലും കാണുന്ന കൗതുകകരമായ ഒരു വസ്തുതയുണ്ട്: കൗമാരം പിന്നിടാറായ കാലത്താണ് മൗ ആദ്യമായി ഒരു പത്രം കാണുന്നതത്രേ... തൊഴിലന്വേഷകർ കുപ്രചരണങ്ങളിൽ വഞ്ചിതരാകരുത് ‌ ഡോ.തോമസ് ഐസക്ക് എഴുതുന്നു പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്തതിൽ ലയ രാജേഷിനെപ്പോലെ സങ്കടവും നിരാശയും ഉണ്ടാവുന്ന അനേകം പേരുണ്ടാകും. അത് പ്രകടി... സഹകരണ മന്ത്രാലയം; ‘ഹിന്ദു ബാങ്കി’ന്‌ നിലമൊരുക്കൽ തിരുവനന്തപുരം > കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌‌ ഷായുടെ ചുമതലയിൽ സഹകരണമന്ത്രാലയം രൂപീകരിക്കുന്നതിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്‌ കേരളത്തിൽ ബി... രക്തസാക്ഷികള്‍ മരിക്കുന്നില്ല കൂത്തുപറമ്പ് കേവലമൊരു സ്ഥലനാമമല്ല. വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരെ 1994 നവമ്പര്‍ 25ന് നടന്ന പോരാട്ടത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ... മനുഷ്യന്‍ - എത്ര മനോഹരമായ പദം! ''മനുഷ്യന്‍ ഹാ, എത്ര മനോഹരമായ പദം'' എന്നു പറഞ്ഞത് മാക്‌സിം ഗോര്‍ക്കിയാണ്. എത്ര തവണ കേട്ടാലും പറഞ്ഞാലും ആ വാചകത്തിന്റെ മനോഹാര... പരവന്‍ സമുദായത്തെ പട്ടികജാതിയില്‍നിന്ന് നീക്കാന്‍ യുഡിഎഫ് ശ്രമം പരമ്പരാഗതമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പരവന്‍ സമുദായത്തെ ആ വിഭാഗത്തില്‍ നിന്നും നീക്കി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ യുഡി... Blog List Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍ 8 months ago Seek truth from facts ഇന്ത്യയുടെ പാളി പോകുന്ന വാക്‌സിൻ പ്രതിരോധം 1 year ago OpenHouse ഓപ്പണ്‍‌ഹൗസ് അടക്കാതെ പോയ കല്ലറ! 2 years ago Vivara Vicharam തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം 2 years ago രാജീവ്‌ ചേലനാട്ട്‌ മനുഷ്യർക്കും സഹജീവികൾക്കുമിടയിൽ 3 years ago കാറ്റ് :: The Breeze ഭക്തിയോ ഭരണഘടനയോ ? ഏതാണ് മുകളിൽ നിൽക്കേണ്ടത് ? 4 years ago പൊളിച്ചെഴുത്ത് ഉരുളരുത് സുജിത് നായരേ... ഉരുളരുത്... 7 years ago P M MANOJ | പി എം മനോജ് യുഡിഎഫിന്റെ ആത്മാഭിമാനം 7 years ago ഉള്ളത് പറഞ്ഞാല്‍ Manoj Murder; RSS workers post death Death threat on Facebook- Special E... 8 years ago കാണാമറയത്ത് ടോം ജോസഫും വോളിബോൾ കാലങ്ങളും.... 8 years ago വര്‍ക്കേഴ്സ് ഫോറം അട്ടിമറിക്കപ്പെടുന്ന ഏകജാലക പ്രവേശനം 8 years ago കണ്ടന്‍ തടിക്കു മുണ്ടന്‍ തടി ഗജേന്ദ്രമോഷണ്‍ 9 years ago BLACK N WHITE മര്‍മ്മം അറിയുന്ന ഗാഡ്ഗില്‍ 9 years ago ആത്മാലാപം തെരെഞ്ഞെടുപ്പിനു മുൻപും പിൻപും 11 years ago DYFI Save Earth HOME 11 years ago dyfi HOME 11 years ago കേള്‍ക്കാത്ത വാര്‍ത്തകള്‍ ഒഞ്ചിയത്തെ മാര്‍കിസ്റ്റ് പാര്‍ട്ടി 12 years ago ബീഫ് ഫ്രൈ || b33f fry നിലവിലുള്ള വിവിധ പ്രതിപക്ഷപാര്‍ട്ടികളോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ നിലപാട് || Position of the Communists in Relation to the Various Existing Opposition Parties 12 years ago മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ രണ്ടു പെണ്‍കുട്ടികള്‍ 12 years ago പീട്ടിയുടെ വര്‍ത്തമാനം പി.ടി കുഞ്ഞിമുഹമ്മദ് - അഭിമുഖം 12 years ago കൊഴണാശ്ശേരിക്കാരന്‍ ഇ എം എസ്സും കാലികോകേന്ദ്രിതന്റെ നുണകളും 12 years ago രാഷ്‌ട്രീയം ഏറ്റവും പുതിയ അറിയിപ്പ് 12 years ago ജനമൊഴി L D F നെ വിജയിപ്പിക്കൂ.കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ 13 years ago ലോക് സഭാ ഇലക്ഷന്‍ 2009 ഇടതുപക്ഷത്തെ വിജയിപ്പിക്കുക, നമ്മുടെ നാടിന് വേണ്ടി 13 years ago ഒരു ചെറുവിരലനക്കം.. Show 10 Show All Blog Archive ► 2021 (534) ► August (8) ► July (17) ► June (56) ► May (97) ► April (9) ► March (37) ► February (114) ► January (196) ► 2020 (997) ► December (115) ► November (171) ► October (289) ► September (229) ► August (138) ► July (37) ► April (18) ► 2019 (30) ► July (3) ► March (26) ► January (1) ► 2018 (70) ► November (68) ► October (2) ▼ 2017 (29) ► July (1) ▼ April (2) ഒഞ്ചിയത്തിന്റെ ഇതിഹാസ സ്മരണ കാലി വളര്‍ത്താന്‍ ആളില്ലാതാകുന്നു ► February (24) ► January (2) ► 2016 (43) ► November (3) ► October (4) ► July (11) ► June (1) ► May (13) ► March (3) ► February (7) ► January (1) ► 2015 (55) ► October (2) ► September (31) ► August (6) ► April (16) ► 2014 (1726) ► November (4) ► June (7) ► May (305) ► April (319) ► March (469) ► February (307) ► January (315) ► 2013 (4569) ► December (294) ► November (394) ► October (541) ► September (348) ► August (16) ► July (336) ► June (393) ► May (305) ► April (614) ► March (423) ► February (437) ► January (468) ► 2012 (5387) ► December (325) ► November (207) ► October (253) ► September (520) ► August (482) ► July (478) ► June (315) ► May (439) ► April (485) ► March (652) ► February (624) ► January (607) ► 2011 (5272) ► December (566) ► November (488) ► October (554) ► September (401) ► August (495) ► July (549) ► June (473) ► May (328) ► April (371) ► March (468) ► February (310) ► January (269) ► 2010 (1615) ► December (318) ► November (206) ► October (201) ► September (167) ► August (125) ► July (114) ► June (122) ► May (102) ► April (96) ► March (59) ► February (46) ► January (59) ► 2009 (411) ► December (65) ► November (64) ► October (51) ► September (44) ► August (48) ► July (35) ► June (31) ► May (18) ► April (30) ► March (25) Labels ചെങ്ങറ വാര്‍ത്ത .ഇടതു സര്‍ക്കാര്‍ (1) .കെ സുധാകരൻ (2) 'തിരിച്ചുവിളിക്കല്‍' പ്രസ്ഥാനം (1) 100 years of communist party (22) 100 ദിവസത്തിൽ 100 പദ്ധതി (8) 2011 (5) 2012 (2) 2013 (1) BEFI (2) Budget 2016 (4) CC Communique (22) Currency Ban (4) goso (1) JNU (3) keralalooksahead (1) ldfkeralam (1) Party Congress 2015 (16) PB Communique (89) Pinarayi Vijayan (2) Sprinklr (17) അഗ്നിവേശ് (3) അടിയന്തരാവസ്ഥ (23) അധികാരവികേന്ദ്രീകരണം (44) അധിനിവേശം (19) അനുസ്‌മരണം (24) അന്ധവിശ്വാസം (29) അന്റോണിയോ ഗ്രാംഷി (1) അംബേദ്കര്‍ (3) അഭയ കേസ് (5) അഭിമാനഹത്യ (2) അഭിമുഖം (5) അമരാവതി (1) അമേരിക്ക (306) അമ്പനാട് എസ്റ്റേറ്റ് സമരം (2) അയിത്തം (31) അയ്യങ്കാളി (1) അലൻഡെ (1) അലിഗഢ് കേന്ദ്രം (8) അശ്ലീലം (22) അസംബ്ലി ഇലക്ഷന്‍ (1) അഴിക്കോടന്‍ രാഘവന്‍ (6) അഴിമതി (1870) അഴിമതിനിയമനക്കേസ് (2) ആണവ കരാര്‍ (31) ആണവബാധ്യതാനിയമം (37) ആത്മകഥ (4) ആദരാഞ്ജലി (180) ആദിവാസി (2) ആദിവാസി ഭൂ നിയമം (51) ആധാര്‍ (14) ആധാർ (13) ആനന്ദ് (1) ആംനസ്റ്റി ഇന്റർനാഷണൽ (3) ആന്തൂർ നഗരസഭ (3) ആയുധക്കച്ചവടം (18) ആരോഗ്യം (71) ആരോഗ്യരംഗം (478) ആലപ്പുഴ ബൈപാസ് (4) ആസിയാന്‍ കരാര്‍ (35) ആള്‍ദൈവങ്ങള്‍ (21) ഇ എം എസ് ഭവനപദ്ധതി (21) ഇ-മെയില്‍ ചോര്‍ത്തല്‍ (14) ഇ.എം.എസ് (42) ഇ.യു.കരാര്‍ (2) ഇടതു ഏകോപനസമിതി (8) ഇടതു സര്‍ക്കാര്‍ (688) ഇടതുപക്ഷം (664) ഇടപ്പള്ളി (2) ഇടമലയാര്‍ (24) ഇടുക്കി (233) ഇന്‍ഷുറന്‍സ് (4) ഇപ്റ്റ (1) ഇഫ്ളു (1) ഇരട്ടനഗരം പദ്ധതി (1) ഇരട്ടവോട്ട് (2) ഇസ്രയേല്‍ ഭീകരത (23) ഇറാഖ് (8) ഇറാന്‍ വാതകപദ്ധതി (9) ഇറോം ശര്‍മിള (4) ഉപതെരഞ്ഞെടുപ്പ് (17) ഉപരോധസമരം (1) ഉമ്മൻ‌ചാണ്ടി (4) ഉമ്മൻ‌ചാണ്ടി സർക്കാർ (31) ഊരാളുങ്കൽ (6) ഊർജ്ജസംരക്ഷണം (1) എ കെ ആന്റണി (2) എം.എഫ്.ഹുസൈന്‍ (6) എ.കെ.ജി (31) എന്‍.ശ്രീധരന്‍ (1) എന്‍.സി.ശേഖര്‍ (1) എൻഡോസൾഫാൻ (20) എന്‍പിആര്‍ഡി (1) എമര്‍ജിങ് കേരള (75) എയർ കേരള (1) എരുമമുണ്ട (1) എസ്.എഫ്.ഐ (230) ഏറനാട് (4) ഐ.ടി. (87) ഐസ്ക്രീം (1) ഒകിനാവ (1) ഒബാമ (6) ഒറീസ്സ (6) ഓഞ്ചിയം (494) ഓട്ടിസം (1) ഓര്‍മ്മ (119) കടയ്ക്കല്‍ (1) കണ്ടല്‍ (9) കണ്ടള ലഹള (2) കണ്ഡമല്‍ (1) കണ്ണൂര്‍ (265) കണ്‍സള്‍ട്ടന്‍സി (1) കൺസൾട്ടൻസി (2) കനു സന്യാല്‍ (1) കപ്പല്‍പ്പാത (1) കമ്യൂണിസ്റ്റ് സമ്മേളനം (12) കയര്‍ (19) കയ്യൂര്‍ (10) കരാർ പണി (2) കരിപ്പൂർ വിമാനാപകടം (3) കരിവെള്ളൂര് (1) കല (57) കല്‍ക്കരി ലേല ഇടപാട് (87) കല്പിതസര്‍വകലാശാല (1) കവനന്റ് (1) കശുവണ്ടി (12) കശ്മീര്‍ (39) കള്ളപ്പണം (67) കറന്‍സി (2) കായല്‍ സമ്മേളനം (1) കായികം (70) കാര്‍ട്ടൂണ്‍ (44) കാര്‍ഷികം (252) കാർഷികം (111) കാവേരി നദീജലം (1) കിനാലൂര്‍ (20) കിഫ‌്ബി (47) കിസാൻസഭ (7) കിള്ളി (1) കിറ്റെക്സ് (5) കീഴ്‌വെണ്മണി (1) കുടിയേറ്റ തൊഴിലാളി (4) കുടുംബശ്രീ (83) കുട്ടംകുളം സമരം (2) കുട്ടനാട് പാക്കേജ് (17) കുട്ടിമാക്കൂൽ (1) കുണ്ടറ വിളംബരം (1) കുമ്പിടിസമരം (1) കുഴൽപണം (12) കൂടങ്കുളം (52) കെ എസ് യു (1) കെ സുധാകരന്‍ (3) കെ-ഫോൺ (13) കെ-റെയിൽ (1) കെ.ആര്‍.ഗൗരിയമ്മ (14) കെ.എം.എം.എല്‍ (5) കെ.എന്‍.രാജ് (1) കെല്‍ട്രോണ്‍ (1) കേന്ദ്രബജറ്റ്‌ 2021 (9) കേരളം (620) കേരള കോണ്‍ഗ്രസ് (120) കേരള പഠന കോണ്‍ഗ്രസ് (14) കേരള ഫീഡ്‌സ് (1) കേരള ബാങ്ക് (4) കേരള യാത്ര (2) കേരളരക്ഷാ മാര്‍ച്ച് (41) കേല്‍ക്കര്‍ കമ്മിറ്റി (1) കേശവാനന്ദ ഭാരതി കേസ് (1) കൈരളി ചാനല്‍ (2) കൊക്കോണിക്സ് (1) കൊച്ചി ഐപിഎല്‍ (12) കൊച്ചി മെട്രോ (8) കൊച്ചി ഷിപ്പ് യാര്‍ഡ് (27) കൊടിക്കുന്നേല്‍ (2) കൊണ്ടോട്ടി (1) കൊറിയ (7) കോംഗോ (1) കോടതി (626) കോണ്‍ഗ്രസ് (1173) കോൺഗ്രസ് (328) കോമണ്‍‌വെല്‍ത്ത് ഗെയിംസ് (52) കോര്‍പ്പറേറ്റിസം (132) കോലീബി (5) കോവളം കൊട്ടാരം (2) കോവിഡ് (63) കോവിലന്‍ (1) കോൾഗേറ്റ് (1) ക്യൂബ (31) ക്രമസമാധാനം (33) ക്രിക്കറ്റ് (4) ക്ഷീരമേഖല (21) ഖനി മാഫിയ (7) ഖാദി (4) ഖുറാൻ വിവാദം (28) ഗവർണ്ണർ (3) ഗാന്ധിജി (3) ഗാര്‍ (1) ഗാസ (2) ഗുരുവായൂർ സത്യാഗ്രഹം (1) ഗൂഗിള്‍ മാപ്പിങ്ങ് (1) ഗെയിൽ (5) ഗോക്രി (1) ഗോവ (4) ഗ്രന്ഥശാലാ പ്രസ്ഥാനം (18) ഗ്രാമം (2) ഗ്രാമീണ സേവനം (1) ചക്കിട്ടപാറ (8) ചരിത്രം (351) ചലച്ചിത്രമേള (1) ചികിത്സാരംഗം (8) ചിലി (5) ചില്ലറവില്‍പന (6) ചിറ്റഗോങ് (1) ചീമേനി (6) ചെങ്ങറ (15) ചെത്തുതൊഴിലാളി സമരം (2) ചെസ് (5) ചെറുകല്ലായി (1) ചെറുകിട വ്യാപാര മേഖല (86) ചേരി നിര്‍മാര്‍ജ്ജനം (1) ചൈന (59) ജനകീയാസൂത്രണം (1) ജനിതകപരിവര്‍ത്തനം (24) ജപ്പാന്‍ (6) ജയിന്‍ ഹവാല കേസ് (1) ജലജീവൻ മിഷൻ (1) ജലനിധി (3) ജലപാത (1) ജലീൽ (3) ജാതി (76) ജി 20 (3) ജോമോ ക്വാമെ (1) ജോലി തട്ടിപ്പ് (7) ജ്വല്ലറി തട്ടിപ്പ് (12) ടൂറിസം (9) ടെക്നോപാർക്ക് (1) ടെസില്‍ അഴിമതി (1) ടൈറ്റാനിയം (36) ട്രാൻസ്ജെൻഡർ (1) ട്രേഡ് യൂണിയന്‍ (353) ഡല്‍ഹി ഭീകരാക്രമണം (1) ഡി.വൈ.എഫ്.ഐ (296) ഡേവിസ് തെക്കേക്കര (1) ഡോ.ഹനീഫ് (1) ഡ്രോണ്‍ അഴിമതി (2) തണ്ണീര്‍മുക്കം ബണ്ട് (1) തദ്ദേശ തെരഞ്ഞെടുപ്പ് (129) തപാല്‍ മേഖല (31) തലശേരി കലാപം (2) താന്ന്യം മിച്ചഭൂമിസമരം (1) തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (2) തീപിടുത്തം (10) തുഞ്ചന്‍ ഉത്സവം (2) തെരഞ്ഞെടുപ്പ് 2011 (428) തെരഞ്ഞെടുപ്പ് 2013 (17) തെരഞ്ഞെടുപ്പ് 2014 (521) തെരഞ്ഞെടുപ്പ് 2016 (2) തെരഞ്ഞെടുപ്പ് 2019 (24) തെരഞ്ഞെടുപ്പ് പരിഷ്കരണം (10) തെലുങ്കാന (18) തേഭാഗ (1) തൊഴിയൂര്‍ (1) തൊഴിലുറപ്പ് പദ്ധതി (56) തൊഴില്‍മേഖല (305) ത്രിപുര (30) ദിനേശ് (2) ദേവസ്വം ബില്‍ (9) ദേവസ്വം ബോർഡ് (2) ദേശാഭിമാനി (86) ദേശീയ പണിമുടക്ക് (8) ധർമ്മടം (1) ധവളപത്രം 2016 (2) ധാതുമണല്‍ (1) നദീസംയോജന പദ്ധതി (9) നബാര്‍ഡ് (11) നയപ്രഖ്യാപനം (3) നര്‍മ്മം (92) നർമ്മം (11) നവമാധ്യമം (13) നവവത്സരാശംസകള്‍ (1) നവോത്ഥാനം (55) നാടകം (16) നായനാര്‍ (7) നാറ്റോ (1) നിക്കരാഗ്വ (1) നിയമം (9) നിയമനക്കേസ് (10) നിയമസഭ (195) നിയമസഭ തെരഞ്ഞെടുപ്പ് 2021 (19) നിയമസഭാ മണ്ഡലങ്ങള്‍ (58) നിർഭയ ഹോം (1) നീര്‍മറി പദ്ധതി (2) നുണപ്രചരണം (850) നെന്മേനി സമരം (1) നെയ്യാറ്റിന്‍കര (58) നെല്ലങ്കര സമരം (1) നേതാജി (1) നേത്രദാനം (1) നൊബേല്‍ സമ്മാനം (14) നോം ചോംസ്കി (3) ന്യൂനപക്ഷസംരക്ഷണം (1) പഞ്ചവത്സര പദ്ധതി (1) പട്ടയം (1) പത്മനാഭസ്വാമി ക്ഷേത്രം (24) പത്മഭൂഷണ്‍ (1) പയ്യപ്പിള്ളി ബാലന് (1) പരിയാരം സമരം (4) പരിസ്ഥിതി (375) പലസ്തീന്‍ (59) പശുഗ്രാം പദ്ധതി (1) പശുമല വെടിവെയ്പ് (1) പാപ്പ ഉമാനാഥ് (1) പാമൊലിൻ (9) പാമോയില്‍ കേസ് (93) പാരീസ് കമ്മ്യൂൺ (1) പാര്‍ട്ടി കോണ്‍ഗ്രസ് (362) പാലാരിവട്ടം അഴിമതി (12) പാലിയം സമരം (2) പാലേരി മാണിക്യം (2) പാല്‍ (1) പാല്‍ഘര്‍ (1) പാറപ്രം (6) പി.എഫ്. (6) പി.ടി.തോമസ് (9) പിടിപ്പുകേട് (3) പിണറായി സർക്കാർ (399) പിള്ള (1) പിറവം (92) പീടികത്തൊഴിലാളി ക്ഷേമനിധി (1) പു.ക.സ (31) പുതുവർഷ ചിന്തകൾ (2) പുനർഗേഹം (1) പുന്നപ്ര വയലാർ (1) പുസ്തകം (43) പൂക്കോട്ടൂര്‍ കലാപം (1) പൂനെ സ്ഫോടനം (1) പെട്രോനെറ്റ് (2) പെന്‍ഷന്‍ (81) പെരിയ കേസ് (1) പെരുമാറ്റച്ചട്ടം (1) പെറു (3) പൊതുകടം (1) പൊതുഗതാഗതം (200) പൊതുമേഖല (217) പൊതുവിതരണം (219) പോരാട്ടം (753) പോലീസ് (377) പോലീസ് ബില്‍ (5) പൗരത്വ നിയമ ഭേദഗതി (8) പ്രകടനപത്രിക (2) പ്രതിരോധനയം (26) പ്രത്യയശാസ്ത്രം (28) പ്രവാസി (75) പ്ലാച്ചിമട (17) പ്ലീനം (28) ഫാഷിസം (7) ഫിലിം ഫെസ്റ്റിവല്‍ (4) ഫുട്ബോള്‍ ലോകകപ്പ് (6) ഫെഡറലിസം (28) ഫോണ്‍ ചോര്‍ത്തല്‍ (5) ഫ്രാന്‍സ് (1) ബംഗാള്‍ (350) ബജറ്റ് (146) ബജറ്റ് 2016 (4) ബജറ്റ് 2017 (3) ബജറ്റ് 2021 (43) ബദല്‍ (11) ബയോ ടെക്നോളജി (1) ബസു (8) ബാങ്കിംഗ് (227) ബാബ രാംദേവ് (15) ബാബറി മസ്ജിദ് (39) ബാബ്‌ളി പദ്ധതി (1) ബാർ കോഴ (3) ബി.ജെ.പി (369) ബിഎസ്ആര്‍ബി (6) ബിജെപി (36) ബീം (1) ബീഫ് (1) ബീഹാര്‍ (5) ബെഫി (34) ബൊളീവിയ (1) ബ്രസീല്‍ (4) ബ്രിസ്ക് (1) ബ്രെക്സിറ്റ് (1) ബ്ലോഗ് (1) ഭക്ര-നംഗല്‍ (1) ഭക്ഷ്യസുരക്ഷ (28) ഭരണകൂടം (8) ഭരണഘടന (2) ഭാഗ്യക്കുറി (2) ഭാഷ (29) ഭീകരത (81) ഭീകരാക്രമണം (1) ഭീമ കൊറേഗാവ് (1) ഭൂപരിഷ്കരണം (3) ഭൂമി ഏറ്റെടുക്കല്‍ ബില്‍ (1) ഭോപ്പാല്‍ (26) മഅ്ദനി (7) മംഗളൂരു വിമാന ദുരന്തം (3) മട്ടാഞ്ചേരി (2) മണല്‍ ക്ഷാമം (1) മണി ചെയിന്‍ തട്ടിപ്പ് (1) മണിപ്പുര്‍ (2) മണ്ടേല (2) മണ്ണഞ്ചേരി (1) മണ്ണിന്റെ മക്കള്‍ വാദം (5) മതം (166) മത്സ്യകൃഷി (32) മത്സ്യബന്ധന നിയന്ത്രണ ബിൽ (1) മദ്യാസക്തി (7) മദ്രസ വിദ്യാഭ്യാസം (1) മനുഷ്യച്ചങ്ങല (8) മനുഷ്യന്‍ (2) മലബാർ (1) മലബാര്‍ സമരം (4) മൽസ്യമേഖല (12) മാതൃഭൂമി ഓഹരിവില്പന (3) മാധ്യമം (559) മാധ്യമനുണകൾക്കെതിരെ കൂട്ടായ്മ (14) മാനിഫെസ്റ്റോ (2) മാരാരിക്കുളം (1) മാര്‍ക്സിസം (23) മാർക്സിസം (2) മാവോയിസ്റ്റ് (58) മാറഡോണ (4) മിൽമ (1) മുഖപ്രസംഗം (27) മുടവന്‍‌മുഗള്‍ (3) മുണ്ടൂര്‍ (5) മുത്തലിക്ക് (1) മുംബൈ ഭീകരാക്രമണം (16) മുല്ലപ്പെരിയാര്‍ (164) മുസ്ലീം ലീഗ് (586) മേനാശേരി (1) മൈക്കേല്‍ ജാക്സണ്‍ (1) മൈക്രോ ഫിനാന്‍സ് (14) മൊബൈല്‍ ഫോണ്‍ (1) മൊസാദ് (1) മൊറാഴ (1) മോഡി സര്‍ക്കാര്‍ (114) മോസ്കോമൊക്ക് (1) യാത്രയയപ്പ് (1) യുവകലാസാഹിതി (4) യൂണിവേഴ്സിറ്റി കോളേജ് (1) രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് (5) രാജന്‍ ഗുരുക്കള്‍ (1) രാഷിരുങ് (1) രാഷ്ട്രീയം (5418) രാഷ്‌ട്രീയ കൊലപാതകങ്ങൾ (43) ലക്ഷദ്വീപ് (17) ലാവലിന്‍ (128) ലിംഗനീതി (1) ലിബർഹാൻ കമീഷൻ (1) ലിബിയ (18) ലീകോബി (4) ലെനിൻ (1) ലെഫ്റ്റ് വേഡ് (3) ലെബനന്‍ (1) ലേഖനം (39) ലൈംഗിക ന്യൂനപക്ഷങ്ങള്‍ (2) ലൈഫ്‌ മിഷൻ പദ്ധതി (41) ലോ അക്കാദമി (4) ലോകയുവജനസമ്മേളനം (1) ലോകസഭ (2) ലോകസഭാ തെരഞ്ഞെടുപ്പ് (56) വഖഫ് ബോര്‍ഡ് (4) വടവാതൂര്‍ (1) വയനാട് (253) വയോമിത്രം (1) വരുണ്‍ ഗാന്ധി (3) വര്‍ഗീയത (101) വർഗീയത (8) വലതു സര്‍ക്കാര്‍ (3748) വംശീയാധിക്ഷേപങ്ങള്‍ (1) വാഗണ്‍ ട്രാജഡി (1) വാഗ്ഭടാനന്ദൻ (1) വാതുവെപ്പ് (1) വാര്‍ത്ത (5072) വാർത്ത (3550) വാര്‍ഷികപദ്ധതി (11) വാളയാർ കേസ് (4) വികസനം (160) വികസന മുന്നേറ്റ ജാഥ (6) വികസനംവൈദ്യുതി (8) വിക്കിപീഡിയ (9) വിക്കിലീക്ക്സ് (82) വിജിലൻസ് (3) വിത്തുബില്‍ (1) വിദ്യാഭ്യാസം (760) വിദ്യാഭ്യാസ പരിഷ്കാരം (185) വിദ്യാര്‍ഥി സംഘടന (171) വിമാനത്താവളം (10) വിമോചന സമരം (15) വിമോചനയാത്ര (18) വിയറ്റ്നാം (6) വിലക്കയറ്റം (302) വിവരാ‍വകാശം (28) വിശകലനം (3) വിശ്വനാഥന്‍ ആനന്ദ് (2) വിഷക്കള്ള് ദുരന്തം (3) വിഷന്‍ 2030 (1) വിഴിഞ്ഞം (32) വെനസ്വേല (48) വൈദ്യുതി (265) വൈമാക്സ് (1) വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് (1) വൈറ്റില പാലം (4) വ്യാപാര കരാര്‍ (1) ശനി ശിംഗ്നപുർ (1) ശബരി പാത (1) ശബരിമല (71) ശബരിമലവിധി (66) ശശി തരൂര്‍ (51) ശാരദാമിത്ര (1) ശാസ്ത്രം (14) ശാസ്ത്രസാഹിത്യപരിഷത്ത് (45) ശൂരനാട് (4) ശ്രവൺ (1) ശ്രീനാരായണ ഗുരു (5) ശ്രീരാമസേന (9) ശ്രീലങ്ക (9) സക്കറിയ (1) സംഗീതം (3) സംഘടന (2) സംഘപരിവാര്‍ (751) സംഘപരിവാർ (23) സതി (1) സത്യവാങ്ങ്മൂലം (1) സന്നദ്ധസംഘടന (2) സഫ്ദർ ഹശ്മി (1) സമത (1) സമസ്ത (1) സമൂഹം (377) സമ്പദ്‌രംഗം (112) സര്‍ക്കോസി (5) സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ (2) സര്‍വകലാശാല നിയമനം (2) സംവരണം (53) സഹകരണ മേഖല (137) സാക്ഷരത (8) സാങ്കേതികവിദ്യ (15) സാന്ത്വനം (4) സാമ്പത്തികം (67) സാമ്രാജ്യത്വം (21) സാംസ്കാരികം (22) സാഹിത്യം (43) സി (1) സി കെ ശ്രീധരന്‍ (1) സി പി ഐ എം (10) സി. (1) സി.ഐ.ടി.യു (167) സി.പി.ഐ (70) സി.പി.ഐ (എം) (100) സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി (16) സി.ബി.ഐ (24) സിഖ് കൂട്ടക്കൊല (2) സിനിമ (89) സിപിസി (1) സിബിഐ (86) സിംല (3) സിറിയ (5) സുനിൽ പി ഇളയിടം (3) സുന്ദരയ്യ (3) സൂകി (8) സെന്‍സസ് (6) സേലം വെടിവെപ്പ് (1) സൈന്‍ ബോര്‍ഡ് അഴിമതി (1) സോഷ്യലിസം (1) സോളാർ കേസ് (4) സൗരോര്‍ജ പദ്ധതി (1) സ്ത്രീ (377) സ്ത്രീസംഘടന (83) സ്ഥാനാര്‍ത്ഥികള്‍ (34) സ്പെക്ട്രം (242) സ്‌പ്രിങ്ക്‌ളർ (17) സ്മരണ (2) സ്മാർട്ട് സിറ്റി (1) സ്വകാര്യവല്‍ക്കരണം (111) സ്വതന്ത്രവ്യാപാരകരാര്‍ (2) സ്വത്ത് ബില്‍ (1) സ്വദേശാഭിമാനി (3) സ്വര്‍ണ്ണക്കടത്ത് (96) സ്വാതന്ത്ര്യദിനം (9) സ്വിസ് ബാങ്ക് (12) ഹജ്ജ് (9) ഹര്‍ത്താല്‍ (1) ഹാഗിയ സോഫിയ (1) ഹാഥ്‌രാസ് (14) ഹിന്ദുബാങ്ക് (1) ഹെയ്ത്തി (1) റഫേൽ (3) റാ‍ഗിങ്ങ് (4) റെയില്‍‌വേ (293) റോസാ ലക്സംബർഗ് (1)
കവിതയല്ലെന്റെയീ കുത്തികുറിപ്പുകൾ അവിടേക്ക് വെറുതെയൊരു വഴിതിരക്കൽ.. അവളെത്രയകലെയോ,വഴിയെത്ര ദുർഘടം! എങ്കിലും തുടരുന്ന തീർഥ യാത്ര.... Friday, April 8, 2011 ഉറുമി ഗ്രീറ്റിംഗ് കാര്‍ഡിന്റെ,അല്ലെങ്കില്‍ ക്ലാസ്സിക് പെയിന്റിങ്ങിന്റെ ഭംഗിയുള്ള ഫ്രെയിമുകള്‍ പണ്ടെന്നോ കണ്ട സ്വപ്നത്തില്‍ നിന്ന് ഒപ്പയെടുത്തുത് പോലെയുള്ള സ്ഥലകാലങ്ങള്‍... അനുയോജ്യരായ അഭിനേതാക്കള്‍... കാതിനിമ്പമാര്‍ന്ന സംഗീതം..... ചടുലമായ എഡിറ്റിംഗ്... ഗുഡ് ഗ്രാഫിക്സ്....., - ഉറുമി എന്ന സിനിമക്ക് ഒരു സാധാരണ പ്രേക്ഷകന്‍ നല്‍കുന്ന പ്ലസ്+ മാര്‍ക്കുകള്‍ നിരവധിയായിരിക്കും... പക്ഷെ തിരക്കഥ..,സം വിധാനം...ഈ കാര്യങ്ങളിലേക്ക് കടക്കുമ്പോളാണ് നമ്മള്‍ പഴയൊരു ചൊല്ല് ഓര്‍ത്ത് പോവുക..."ഏറെ ചിത്രം..ഓട്ട പാത്രം.." പതിനഞ്ചാം നൂറ്റാണ്ടില്‍ വാസ്കോഡ ഗാമ,കോഴിക്കൊട് കടപ്പുറത്തെ പഞ്ചാരമണലില്‍ കാലുകുത്തിയ ചരിത്രമുഹൂര്‍ത്തത്തില്‍ നിന്നാണ് 'ഉറുമി'യുടെ കഥ തുടങ്ങുന്ന ത്.പാശ്ചാത്തലം ചരിത്രമാണെങ്കിലും കഥ തികച്ചും സാങ്കല്പികമാണ്...ഒരു ഡോക്യുമെന്ററിയല്ല,എന്നതിനാല്‍ അതൊരു പോരായ്കയല്ല... ചരിത്രത്തിലൂന്നികൊണ്ട് തന്നെ മിഴിവുള്ള കെട്ടുകഥകള്‍ അടുത്ത്,ലഗാനിലും ജോധാ അക്ബറിലു മൊക്കെ നമ്മള്‍ കണ്ടതുമാണല്ലോ.ഇതുകൂടാതെ’ ഗ്ലാഡിയെറ്റര്‍’ മുതല്‍ ‘ട്രോയ്’ വരെയുള്ള ഹോളിവുഡ് ചിത്രങ്ങള്‍, അടുത്തിറങ്ങിയ ‘പഴശ്ശിരാജ ‘തുടങ്ങിയവയുംഉറുമിക്ക് മുന്മാതൃക ക കാട്ടുകയോ അല്ലെങ്കില്‍ പ്രചോദന മാവുകയോ ചെയ്തിട്ടുണ്ടെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല .. അതൊരുകുറ്റവുമല്ല. ഗൂഗിളിന്റെ ഹോം പേജില്‍ നിന്ന് തുടങ്ങുന്ന ക്യാമറയുടെ പ്രയാണം,നൈറ്റ് ക്ലബിലേക്കും പിന്നെ കൊടും കാട്ടിലേക്കും അവിടെ നിന്ന് കാലത്തിലൂടെ അഞ്ച് നൂറ്റാണ്ടുകള്‍ പുറകിലേക്കും നീങ്ങുന്നത് നമ്മള്‍ അല്പം കൗതുകത്തോടെ തന്നെയായിരിക്കും കണ്ടിരിക്കുക...നായകനെ introduce ചെയ്യുമ്പോള്‍ കാട്ടുമുയലിനെ ചെയ്സ് ചെയ്യുന്ന സീനിലൂടെ ലഗാന്‍ എന്നസിനിമയോടുള്ള കൂറ്(ലഗാനില്‍ അമീര്‍ഖാന്‍ കൃഷ്ണമൃഗത്തിനു പിന്നാലെ.. ) നമ്മള്‍ കണ്ടില്ലെന്നു നടിച്ചാലും ആര്യയുടെ കളരിയാശാന്‍ ജലപരപ്പിനു മുകളില്‍ പൊന്തി വന്ന് ഇടം വലം ഒരു കിരുകിരുപ്പോടെ കഴുത്ത് ചരിക്കുന്ന സീന്‍ കാണുന്നതോടെ സിനിമയെ കുറിച്ചുള്ള expectation line വരക്കേണ്ടത് എവിടെയാണെന്ന് നമുക്ക് പിടികിട്ടും...തുടര്‍ന്ന് ഈ ലൈനില്‍ നിന്ന് ഒരിക്കലും സം വിധായകന്‍ പുറകൊട്ട് പോകുന്നില്ലെന്നത് വലിയൊരുകാര്യം തന്നെ.. തിരക്കഥാകൃത്ത് കഥനടക്കുന്ന കാലത്തെ കുറിച്ച് കുറെ ഗവെഷണങ്ങള്‍ നടത്തിയിരുന്നെന്ന് എവിടെയോ വായിച്ചിരുന്നു..അതുകൊണ്ടാണോ എന്ന് അറിയില്ല സാമൂതിരിയും ഗാമയുമൊക്കെ വേഷ-രൂപങ്ങളില്‍ ചരിത്രപുസ്തക താളുകളില്‍ നിന്ന് ഇറങ്ങി വന്നതു പോലെ തോന്നും.അതിനപ്പുറം ചരിത്രം ഖനം ചെയ്ത് ശങ്കര്‍ രാമകൃഷ്ണന്‍ - എന്താണ് കണ്ടെത്തിയത് എന്ന് ആശ്ചര്യപെടാതിരിക്കാനാവുന്നില്ല...ഗാമയുടെ ഇടത്തെ ചെറുവിരല്‍ ഒടിഞ്ഞതായിരുന്നെന്നോ?സമയമറിയാന്‍ അന്ന് മണല്‍ ഘടികാരമാണ് ഉപയോഗിച്ചിരുന്നതെന്നോ? തീതുപ്പുന്ന പറങ്കി തുപ്പാക്കിയുടെ പ്രവര്‍ത്തനരീതിയോ? ഒരു പക്ഷെ ,ഗവേഷണം കൊണ്ടല്ലെങ്കില്‍ ഭാവന കൊണ്ടെങ്കിലും പഴയ മലബാര്‍ സ്ലാങുള്ള ഒരു ഭാഷ തിരക്കഥാ കൃത്ത് ഉപയോഗിച്ചിരുന്നെങ്കില്‍ സിനിമക്ക് അത് ഒരു മുതല്‍ കൂട്ടാവുമായിരുന്നു.പക്ഷെ അതിനു മിനകെടാതെ വികലമായ തമിഴ് മലയാളവും നൂറ്റൊന്നാവര്‍ത്തിച്ച മണിപ്രവാളവുമൊക്കെയാണ് കഥാപാത്രങ്ങളുടെ നാവില്‍.... ....( എം ടി ശൈലിയില്‍ "രക്ഷിക്കുന്നവരെ തന്നെവേണോ ശിക്ഷിക്കാന്‍,?"മുതല്‍ "പല്ലിവാലുപോലെയുള്ള നിന്റെ ആണത്തം" എന്ന് സുരേഷ് ഗോപി സ്റ്റൈലിലുള്ള ഡയലോഗുകളും ഇതില്‍ ഉള്‍പെടുന്നു) . തിരക്കഥാകൃത്ത് വിട്ടുപോയ ഈ ഔചിത്യം പക്ഷെ കൈതപ്രത്തിന്റെ "മിന്നിമിന്നി ചിമ്മി തെളങ്ങണ വാലിട്ട കണ്ണെനക്ക്, പൂവരശുപൂത്തകണക്കനെ അഞ്ചുന്ന ചേലനെക്ക്... പൂരം കൊടിയേറീറ്റും, പൂരകളിയാടീറ്റും...." എന്ന ഗാനത്തിലെ പദവിന്യാസത്തിലുണ്ട്.. പടം സംഭവ ബഹുലമാണെങ്കിലും നേരത്തെ സൂചിപിച്ച pre-model സിനിമകളിലേതു പോലെ ഓര്‍ത്തുവക്കാവുന്ന രംഗങ്ങള്‍ ,ഫൊര്‍ എക്സാമ്പിള്‍, ജോധാ അക്ബറില്‍ ഭാര്യയുടെ മുന്നില്‍ താന്‍ നിരക്ഷരനാണെന്ന് വെളിപെടുത്തേണ്ടി വരുന്ന അക്ബര്‍ ചക്രവര്‍ത്തിയുടെ രാജ ലജ്ജ,പഴശ്ശിരാജയില്‍ വെള്ള തളികയില്‍ ഉറുമിയൊളിപ്പിച്ച് ഭര്‍ത്താവിനെത്തിക്കുന്ന മാക്കത്തിന്റെ മിടുക്ക്....അതുപോലെയൊക്കെയുള്ള കഥാസന്ദര്‍ഭങ്ങള്‍ വിരളം(few )എന്ന് പറയേണ്ടി വരും.. കഥാ പാത്രങ്ങളുടെ കാര്യമാണെങ്കില്‍..... നായകനെ തന്നെ ആദ്യമെടുക്കാം...കേളുനായനാരെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് ആകാരസൗഷ്ഠവം കൊണ്ടും സിംഹനടകൊണ്ടും TROY സിനിമയിലെ ബ്രാഡ് പിറ്റിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.മേത്ത ചെറുക്കനായ വവ്വാലിയായി പ്രഭു ദേവയും വളരെ മോശമാക്കിയിട്ടില്ല.എന്നാലും മൊത്തത്തില്‍ പറഞ്ഞാല്‍എല്ലാക്യാരക്ടേഴ്സും two dimensional ആണ്.അതിനുമപ്പുറം അവര്‍ മറ്റൊരു 'മാനം' തേടുന്നുണ്ടെങ്കില്‍ അത് ‘അപമാനം’ മാത്രമാണ്.. പതിനഞ്ചാം നൂറ്റാണ്ടിലെ സാഹസികനായ സഞ്ചാരി ഗാമക്ക് ഷാജികൈലാസിന്റെ സിനിമകളിലും മറ്റും കാണുന്ന വില്ലന്‍ പ്രതിഛായ വരുന്നതും കണ്‍കോണുകൊണ്ട് ആജ്ഞാപിക്കാന്‍ കഴിവുള്ള തമ്പുരാട്ടി കാണെ കാണെ മേത്തചെറുക്കന്റെ മുന്നില്‍ പ്രണയവിവശയായ കൊഞ്ചി പെണ്ണാകുന്നതും , കുടില തന്ത്രജ്ഞന് സ്ത്രൈണ ഭാവവുമൊക്കെ അപമാന മല്ലെങ്കില്‍, ഓര്‍ ക്യാ ഹെ? ഡൈറക്ടറുടെ അശ്രദ്ധ എടുത്തു കാണിക്കുന്ന രംഗങ്ങളും ധാരാളമുണ്ട് സിനിമയില്‍.. ഉദാഹരണത്തിന് ,തുടക്കത്തില്‍ ബാല തമ്പുരാട്ടി കാവില്‍ തൊഴാന്‍ വരുന്ന ഒരു രംഗമുണ്ട്.മരമുകളില്‍ ഇലചാര്‍ത്തുകള്‍ക്കിടയില്‍ മറഞ്ഞിരുന്ന് കേളുനായരും വവ്വാലിയും അതുകാണുന്നു.ഇവര്‍ ആരുടെയോ നെറ്റിയില്‍ നിന്ന് ഒരു വിയര്‍പ്പുമണി കൃത്യമായി താഴെ തൊഴുതുനില്‍ക്കുന്ന തമ്പുരാട്ടിയുടെ വലം ചുമലില്‍ വീണു ചിതറുന്നു.അടര്‍ന്നു വീഴുന്ന വിയര്‍പ്പുകണം projectile motion-ല്‍ സഞ്ചരിച്ചാലല്ലാതെ ഇതു സാധ്യമാവില്ലെന്ന് ആ സീന്‍ കാണുന്ന ആര്‍ക്കും മനസ്സിലാകും. കാലം മാറുന്നു.കോലങ്ങളും മാറുന്നു.(കാലത്തിലൂടെ കോലം മാറാതെ തുടരുന്ന ഒരു കഥാപാത്രവും ഇതിലുംണ്ട്-ലോര്‍ഡ് ഒഫ് റിംഗ്സിന്‍ലെ gollum-ത്തിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ക്യാരക്ടര്‍) എന്നാല്‍ അധിനിവേശ കഥ തുടരുകയാണ്.മള്‍ട്ടി നാഷണല്‍ കമ്പനികളുടെ രൂപത്തില്‍ അതിന്റെ വിഷവേരുകള്‍ ഭൂഗര്‍ഭ ജലം വരെ ചെന്നെത്തിയിരിക്കുന്നു.ഈയൊരു കാലിക പ്രസക്തിയിലേക്കും ചിന്തയെറിഞ്ഞുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. പല പോരായ്മകളുണ്ടെങ്കിലും "ഉറുമി" ദൃശ്യ സമ്പന്നമായ ഒരു സിനിമയാണ്.പഴയ മലബാറ് ആയി അവതരിപ്പിക്കപെട്ടിരിക്കുന്ന മഹാരാഷ്ട്രയിലെ ഹരിശ്ചന്ദ്രഘട്ടിലെ പ്രകൃതി ദൃശ്യങ്ങള്‍ കണ്‍കുളിര്‍പ്പിക്കുന്നു. ചെമ്പട താളത്തിന്റെ അകമ്പടിയില്‍,ഒരു സീല്‍ക്കാരത്തോടെ ചുരുളഴിയുന്ന പൊന്നുറുമി..... നീരൊഴുക്കുകൊണ്ട് തിരശീലയിട്ട ഒരു ഗുഹയുടെ കവാടം.... "ആരോ...നീ ആരോ"എന്നു തുടങ്ങുന്ന ഗാന ചിത്രീകരണം... പഞ്ചവര്‍ണ്ണകിളിയും കാടിന്റെ പച്ചപ്പും.... പോത്തും കാക്കകളും.. ഫോകസ് ചെയ്യപെട്ടില്ലെങ്കിലും കാലത്തെ അതിജീവിച്ചു നില്‍ക്കുന്ന കല്‍തൂണുകള്‍’’ മനസ്സില്‍ തങ്ങുന്ന ഫ്രെയിമുകള്‍ ധാരാളമുണ്ട്... after all cinema is an art of scenes.... അതു കൊണ്ട് പണം മുടക്കി, പടം കാണുന്നത് വെറുതെയാവില്ല എന്നു തന്നെയാണ് പറയാനുള്ളത്.... Posted by താരകൻ at 1:17 AM Labels: സിനിമ 7 comments: താരകൻ said... എന്തായാലും കണ്ടു.എന്നാല്‍ പിന്നെ ഒന്നു നിരൂപിക്കാം എന്നു കരുതി... April 8, 2011 at 3:35 AM ആര്‍ദ്ര ആസാദ് / Ardra Azad said... ഉറുമി കാണണം. "സാമൂതിരിയും ഗാമയുമൊക്കെ വേഷ-രൂപങ്ങളില്‍ ചരിത്രപുസ്തക താളുകളില്‍ നിന്ന് ഇറങ്ങി വന്നതു പോലെ തോന്നും". പക്ഷെ വിക്കിയിൽ ഗാമയെ തിരഞ്ഞപ്പോൾ കിട്ടിയ ചിത്രങ്ങൾ നൽകുന്നത് മറ്റൊരു കാഴ്ച്ച. http://ml.wikipedia.org/wiki/വാസ്കോ_ഡ_ഗാമ April 8, 2011 at 6:37 AM Muralee Mukundan , ബിലാത്തിപട്ടണം said... ഈ നിരൂപിക്കൽ ഇഷ്ട്ടപ്പെട്ടു. ലണ്ടനിൽ ഇന്നാണ് ഈ പടം റിലീസ് എന്തായാലും നമ്മുടെ അധിനിവേശചരിത്രങ്ങൾ ഒന്ന് പോയി കാണണം April 8, 2011 at 9:36 AM ശ്രീജ എന്‍ എസ് said... കണ്ണിനൊരു വിരുന്നു തന്നെ ആയിരുന്നു ഈ സിനിമ.പിഴവുകള്‍ പലതും ഉണ്ടെങ്കിലും.action രംഗങ്ങള്‍ പഴശ്ശി രാജയിലെതിനെക്കാള്‍ മികച്ചതായിരുന്നു.നല്ല നിരൂപണം
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന വിവിധ പ്രോജക്ടുകളുടെ വെബ്സൈറ്റുകളുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളുടെയും പരിപാലനത്തിന് കരാർ അടിസ്ഥാനത്തിൽ ആറുമാസത്തെ കാലയളവിലേക്ക് പ്രൊഫഷണൽ ജീവനക്കാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഫെബ്രുവരി 28 നകം www.careers.cdit.org എന്ന പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കണം. വിഭാഗങ്ങൾ, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിശദാംശങ്ങൾ www.careers.cdit.org യിൽ ലഭ്യമാണ്. സ്റ്റാഫ് നഴ്സ് കരാർ നിയമനം തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. സയൻസ് വിഷയമായി പ്ലസ്ടു/പ്രീഡിഗ്രി/വി.എച്ച്.എസ്.ഇ/അംഗീകൃത സർവകലാശാലയിൽനിന്ന് ഡൊമസ്റ്റിക് നഴ്സിങ്ങിൽ വി.എച്ച്.എസ്.ഇ. എന്നിവയും അംഗീകൃത സർവകലാശാലയിൽനിന്നു ബി.എസ്സി നഴ്സിങ്/ മൂന്നു വർഷ കാലാവധിയിൽ കുറയാത്ത ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ് എന്നിവയും കേരള നഴ്‌സസ് ആൻഡ് മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷ കാലാവധിക്കാകും നിയമനം. താത്പര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 19നു വൈകിട്ടു മൂന്നിനു മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ അപേക്ഷിക്കണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തിയാകും നിയമനം. കൂടുതൽ വിവരങ്ങൾക്ക് 0471 2528855. പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍ നിയമനം പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിനു കീഴില്‍ പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗ്ഗക്കാരില്‍ എത്തിക്കുന്നതിനും, സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ നടത്തുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും, സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ചികിത്സ ഉറപ്പ് വരുത്തുന്നതിനായി സേവന സന്നദ്ധതയുള്ളവര്‍ക്കും അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്. PVTG/അടിയ/പണിയ/മലപണ്ടാരം വിഭാഗക്കാര്‍ക്ക് 8-ാം ക്ലാസ് യോഗ്യത മതി. പ്രായ പരിധി 20-35. ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നേഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിച്ചവര്‍ക്കും, ആയുര്‍വ്വേദം/പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവിണ്യം നേടിയവര്‍ക്കും മുന്‍ഗണന. എഴുത്ത് പരീക്ഷയുടേയും, നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. www.cmdkerala.net, www.stdd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷിക്കാം. ഫെബ്രുവരി 28 വൈകിട്ട് 5നകം അപേക്ഷിക്കണം. നിയമന കാലാവധി ഒരു വര്‍ഷം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസറഗോഡ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, കാസര്‍ഗോഡ്, നീലേശ്വരം, എന്‍മകജെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും ബന്ധപ്പെടണം. ഫോണ്‍ 04994-255466 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ ട്രാൻസ്‌ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്റിൽ രണ്ട് അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിൽ കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. വിശദവിവരങ്ങൾക്ക്: www.gecbh.ac.in താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു വരടിയം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ 2022-23 അക്കാദമിക വർഷത്തിലേയ്ക്ക് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്സ് വിഷയത്തിന് താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ ഒരു പകർപ്പമായി ഫെബ്രുവരി 20 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി വരടിയം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ ഹാജരാകണം. ഫോൺ: 0487-2214773, 8547005022 ഹെൽത്ത് പ്രമോട്ടർക്കുള്ള അപേക്ഷ ക്ഷണിച്ചു പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിൽ പട്ടികവർഗ ഹെൽത്ത് പ്രമോട്ടർമാരുടെ കരാർ അടിസ്ഥാനത്തിലുള്ള ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ യുവതി -യുവാക്കൾക്ക് അപേക്ഷിക്കാം. പി.വി.ടി.ജി, അടിയ, പണിയ, മല പണ്ടാര വിഭാഗങ്ങൾക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാകും. നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സ് പഠിച്ചവർക്കും, ആയുർവേദം പാരമ്പര്യ വൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന ലഭിക്കും. പ്രായപരിധി 20 നും 35 നും മദ്ധ്യേയാണ്. പ്രതിമാസ ശമ്പളം ടി.എ ഉൾപ്പെടെ 13,500 രൂപ. ഉദ്യോഗാർത്ഥികൾക്ക് www.cmdkerala.net, www.stdd.kerala.gov.in എന്നീ വെബ്സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 വൈകീട്ട് 5.00 മണി. എഴുത്തു പരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോൺ: 0480 2706100, 9496070362 കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേയ്ക്ക് ജെ.പി.എച്ച്.എൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നിവരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. ഫെബ്രുവരി 25 ന് രാവിലെ 11 ന് ജെ.പി.എച്ച്.എൻ, ഉച്ചയ്ക്ക് 2 ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അഭിമുഖങ്ങൾ നടക്കും. 26ന് രാവിലെ 11 മണിക്കാണ് ലാബ് ടെക്നീഷ്യൻ അഭിമുഖം. ലാബ് ടെക്നീഷ്യൻ പോസ്റ്റിലേക്കുള്ള അപേക്ഷകൾ ഫെബ്രുവരി 21ന് 5 മണിക്ക് മുമ്പായി ആരോഗ്യ കേരളം തൃശൂർ ഓഫീസിൽ സമർപ്പിക്കണം. ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ ജനന തീയതി, രജിസ്ട്രേഷൻ, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പും ഹാജരാക്കണം. വിശദ വിവരങ്ങൾക്ക് www.arogyaKeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487-2325824 സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവ് തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് വിവിധ ഒഴിവുകളിലേയ്ക്ക് ഫെബ്രുവരി 17 ന് രാവിലെ 10.30 മുതൽ 12.30 വരെ കൂടിക്കാഴ്ച്ച നടത്തുന്നു. പ്ലസ്ടു, ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിരുദാനന്തരം, ഡിജിറ്റൽ മാർക്കറ്റിംഗ്, ബിടെക് തുടങ്ങി യോഗ്യതകളുള്ള രജിസ്റ്റർ ചെയ്തവർ റസ്യൂമുമായി സെന്ററിൽ നേരിട്ട് ഹാജരാവുക. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നു. തൃശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്സാപ്പ് നമ്പർ:9446228282 അപ്രന്റീസ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന അപ്രന്റീസ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയില്‍ താത്ക്കാലിക നിയമനത്തിന് തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 15ന് വൈകീട്ട് മൂന്നിന് ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും ജാതി സര്‍ട്ടിഫിക്കറ്റ്, ഉദ്യോഗാര്‍ഥികള്‍ ഏതെങ്കിലും തരത്തിലുള്ള മുന്‍ഗണന വിഭാഗത്തില്‍പ്പെടുന്നുവെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി ഓഫീസര്‍ അറിയിച്ചു. ഹിന്ദി അധ്യാപക ഒഴിവ് അംഗഡിമൊഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച് എസ് ടി ഹിന്ദി (ഹൈസ്‌കൂള്‍ വിഭാഗം) ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി 17ന് (വ്യാഴം) രാവിലെ 11ന്. ഫോണ്‍ 9447150276 Share this: Click to share on Twitter (Opens in new window) Click to share on Facebook (Opens in new window) Click to print (Opens in new window) Click to email a link to a friend (Opens in new window) Click to share on Telegram (Opens in new window) Click to share on WhatsApp (Opens in new window) Related Jobs at Kerala 2022-02-16 Tags Jobs at Kerala Previous Article : ESAF ൽ അവസരം : WALK-IN INTERVIEW Next Article : പട്ടികജാതി/ പട്ടിക വര്‍ഗക്കാര്‍ക്ക് സൗജന്യ തൊഴില്‍മേള Related Posts ഓയിൽ പാം ഇന്ത്യയിൽ ജോലി ഒഴിവുകൾ | Oil Palm India Recruitment 06 Dec 2022 ഗവ. ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ – 3 Dec 2022 03 Dec 2022 ഗവ. ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ | തപാൽ വകുപ്പ് ജോലികൾ – 2022 Dec 2 02 Dec 2022 ഗവ. ഓഫീസുകളിലെ നിയമനങ്ങൾ | തൊഴിൽ മേളകൾ – 1 Dec 2022 01 Dec 2022 Leave a Reply Cancel reply Your email address will not be published. Required fields are marked * Comment * Name Email Website Save my name, email, and website in this browser for the next time I comment. Ads Recent Posts Central Govt Job നാവികസേനയില്‍ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ്: 1500 ഒഴിവുകള്‍, വനിതകൾക്ക് 300 ഒഴിവുകൾ Sreejith M 08 Dec 2022 Private Jobs സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – 8 Dec 2022 Sreejith M 08 Dec 2022 Central Govt Job Staff Selection Commission Recruitment- വിവിധ വകുപ്പുകളിൽ 4500 ഒഴിവ് Sreejith M 07 Dec 2022 Govt. Jobs ഗവ. ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ – 7 Dec 2022 Sreejith M 07 Dec 2022 Jobs at Kollam കൊല്ലം ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – 7 Dec 2022 Sreejith M 07 Dec 2022 Jobs at Kerala ഓയിൽ പാം ഇന്ത്യയിൽ ജോലി ഒഴിവുകൾ | Oil Palm India Recruitment Sreejith M 06 Dec 2022 Job Fest തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ACE എൻജിനിയറിങ് കോളേജും ചേർന്ന് ജോബ് ഫെയർ സംഘടിപ്പിക്കുന്നു Sreejith M 06 Dec 2022 Search a Job Top Jobs 1 വിവിധ ജില്ലകളിൽ നിന്നും വന്നിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ Sreejith M 07 Apr 2022 2 അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് ജോലി ഒഴിവുകൾ. Sreejith M 10 Nov 2022 3 എയർ ഇന്ത്യ എക്സ്പ്രസ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു- കേരളത്തിൽ ഒഴിവ് Sreejith M 04 Oct 2022 4 കേരള ഗവൺമെന്റ് മെഡിസെപ് പദ്ധതിയിൽ ഒഴിവ് | Medisep Recruitment Sreejith M 04 Sep 2022 5 കൊല്ലം ജില്ലയിലെ ഒഴിവുകൾ Sreejith M 04 Dec 2021 Ads Jobs നാവികസേനയില്‍ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ്: 1500 ഒഴിവുകള്‍, വനിതകൾക്ക് 300 ഒഴിവുകൾ Sreejith M 08 Dec 2022 സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – 8 Dec 2022 Sreejith M 08 Dec 2022 Staff Selection Commission Recruitment- വിവിധ വകുപ്പുകളിൽ 4500 ഒഴിവ് Sreejith M 07 Dec 2022 ഗവ. ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ – 7 Dec 2022 Sreejith M 07 Dec 2022 കൊല്ലം ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – 7 Dec 2022 Sreejith M 07 Dec 2022 ഓയിൽ പാം ഇന്ത്യയിൽ ജോലി ഒഴിവുകൾ | Oil Palm India Recruitment Sreejith M 06 Dec 2022 തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ACE എൻജിനിയറിങ് കോളേജും ചേർന്ന് ജോബ് ഫെയർ സംഘടിപ്പിക്കുന്നു
ഇക്കാലത്ത്, ഇന്റർനെറ്റ് വളരെ നന്നായി വികസിക്കുന്നുണ്ടെങ്കിലും, ആളുകൾ അവരുടെ ആഗ്രഹങ്ങളും സ്നേഹവും കാർഡുകളിലൂടെ മറ്റുള്ളവരുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. നമ്മുടെ സ്വന്തം ശൈലിയിൽ കാർഡുകൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും കഴിയുമെങ്കിൽ അത് വളരെ മികച്ചതായിരിക്കും. നിങ്ങളെ പിന്തുണയ്ക്കാൻ നിരവധി ആപ്ലിക്കേഷനുകൾ ഉണ്ട്, പക്ഷേ എല്ലാം നല്ലതല്ല. ഇന്ന് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്ന നല്ല ഒന്നാണ് Invitation Maker MOD APK. Invitation Maker എന്നതിനെ കുറിച്ച് പരിചയപ്പെടുത്തുക A-Z-ൽ നിന്ന് നിങ്ങളുടെ സ്വന്തം കാർഡുകൾ രൂപകൽപ്പന ചെയ്യുക അല്ലെങ്കിൽ ലഭ്യമായ നൂറുകണക്കിന് ടെംപ്ലേറ്റുകൾ ഉപയോഗിച്ച്! Invitation Maker പൂർണ്ണമായും സൗജന്യവും തൃപ്തികരമായ ഫലങ്ങൾക്കായി ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ഒരു ഓൺലൈൻ കാർഡ് ഡിസൈൻ ആപ്ലിക്കേഷനാണ്. ഈ ഉപയോഗപ്രദമായ ആപ്ലിക്കേഷനിൽ എന്താണ് രസകരമെന്ന് നമുക്ക് നോക്കാം! ഡിസൈൻ കാർഡുകളും മറ്റ് പല ഫോമുകളും ക്ഷണക്കത്തുകൾ, ആശംസാ കാർഡുകൾ, ഗിഫ്റ്റ് കാർഡുകൾ, നോട്ടുകൾ, ഫ്ലയറുകൾ, പോസ്റ്ററുകൾ, അടിസ്ഥാന പരസ്യ ലേ ഔട്ടുകൾ, അവതരണ സ്ലൈഡുകൾ, ബിസിനസ്സ് കാർഡുകൾ… Invitation Maker ൽ നിങ്ങൾക്ക് അവയെല്ലാം രൂപകൽപ്പന ചെയ്യാൻ കഴിയും. നിങ്ങൾക്ക് അത് ലഭിച്ചുകഴിഞ്ഞാൽ, മറ്റേതെങ്കിലും ഡിസൈൻ സോഫ്റ്റ് വെയറുമായി വരേണ്ട ആവശ്യമില്ല. അടിസ്ഥാനം മുതൽ അഡ്വാൻസ്ഡ് വരെയുള്ള എല്ലാ പ്രവർത്തനങ്ങളും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ഡിസൈൻ വൈദഗ്ധ്യങ്ങൾ പോലും ആവശ്യമില്ല. സർഗ്ഗാത്മകതയെയും സൗന്ദര്യാത്മക വീക്ഷണത്തെയും ആശ്രയിച്ച്, നിങ്ങൾക്ക് തൃപ്തികരമായ കലാപരമായ ഉൽപ്പന്നം സൃഷ്ടിക്കാൻ കഴിയും. Invitation Maker ഉപയോഗിച്ച് കാർഡുകൾ രൂപകൽപ്പന ചെയ്യുന്നതിന് രണ്ട് ഓപ്ഷനുകൾ ഉണ്ട്. ഒന്ന് നിലവിലുള്ള ഫലകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, മറ്റൊന്ന് പൂർണ്ണമായും സ്വയം സൃഷ്ടിച്ചതാണ്. നിർദ്ദേശിക്കപ്പെട്ട ഫലകങ്ങൾ ലഭ്യമായ ഒരു കാർഡ് രൂപകൽപ്പന ചെയ്യുക ലഭ്യമായ ഫലകങ്ങളെ അടിസ്ഥാനമാക്കി കാർഡുകൾ സൃഷ്ടിക്കുന്നതിന്റെ അടിസ്ഥാന തലത്തിൽ, Invitation Maker എല്ലാ വിഷയങ്ങളും ഉള്ള ആയിരക്കണക്കിന് കാർഡ് ടെംപ്ലേറ്റുകളുടെ ഒരു ലൈബ്രറി നൽകും. അതിനാൽ, നിങ്ങൾക്ക് ഉള്ളടക്കം സ്വതന്ത്രമായി എഡിറ്റ് ചെയ്യാനും വിശദാംശങ്ങൾ ചേർക്കാനും നിറങ്ങൾ മാറ്റാനും നിങ്ങളുടെ പതിപ്പ് സൃഷ്ടിക്കാനും കഴിയും. ആപ്ലിക്കേഷൻ ലൈബ്രറിയിൽ ഇനിപ്പറയുന്ന തീം കാർഡുകൾ ലഭ്യമാണ്: ആഘോഷ ക്ഷണം, ജന്മദിന കാർഡ്, ഹാലോവീൻ പാർട്ടി ക്ഷണക്കത്ത്, ക്രിസ്മസ് ഗ്രീറ്റിംഗ് കാർഡ്, വിവാഹ ക്ഷണം, ഹൗസ് വാർമിംഗ് ക്ഷണം, ബിബിക്യു പാർട്ടി ക്ഷണം, പുതുവത്സര ആശംസാ കാർഡ്, ബേബി ഷവർ ക്ഷണക്കത്ത്, വിടവാങ്ങൽ പാർട്ടി ക്ഷണം, ക്ഷമാപണ കാർഡ്, അനുശോചന കാർഡ്… ലഭ്യമായ ഫലകങ്ങളുടെ എണ്ണം ഇതുപോലുള്ള തീമുകളാല് വിഭജിക്കപ്പെട്ടിരിക്കുന്നതിനാല് , [എക് സ്] ദൈനംദിന ജീവിതത്തിലെ എല്ലാ പ്രവര് ത്തനങ്ങളും ആവശ്യങ്ങളും മിക്കവാറും ഉള് ക്കൊള്ളുന്നതായി ഞാന് കണ്ടെത്തി. ഓപ്പറേഷൻ വളരെ ലളിതമാണ്. ബന്ധപ്പെട്ട പ്രമേയമനുസരിച്ച് കാർഡ് തിരയുക, തുടർന്ന് എഡിറ്റുചെയ്യുക, വിശദാംശങ്ങൾ, നിറം, ഉള്ളടക്കം, അക്ഷരസഞ്ചയം, പദാവലി നിറം എന്നിവ മാറ്റുക, തുടർന്ന് സ്ഥാനം, വിന്യാസം എന്നിവ ക്രമീകരിക്കുക. നിങ്ങൾക്ക് വേണമെങ്കിൽ, കൂടുതൽ വ്യക്തതയ്ക്കായി നിങ്ങൾക്ക് HD ഇമേജുകൾ ചേർക്കാം, ആസ്പെക്റ്റ് റേഷ്യോ ക്രമീകരിക്കാം, അല്ലെങ്കിൽ ഇമേജ് റൊട്ടേറ്റ് ചെയ്യാം. തുടർന്ന് ഫിനിഷ് ചെയ്ത ഉൽപ്പന്നം നേടുക, നിങ്ങളുടെ ഇഷ്ടാനുസരണം ഏറ്റവും മികച്ചത്. നിങ്ങളുടെ സ്വന്തം ഗ്രീറ്റിംഗ് കാർഡ് രൂപകൽപ്പന ചെയ്യുക ഉയർന്ന തലത്തിൽ, നിങ്ങൾ അത് ഉപയോഗിക്കുമ്പോൾ അല്ലെങ്കിൽ ലഭ്യമായ ഫലകങ്ങൾക്ക് പാലിക്കാൻ കഴിയാത്ത നിരവധി സവിശേഷ ആശയങ്ങൾ ഉണ്ടെങ്കിൽ, നിങ്ങളുടെ കാർഡ് ടെംപ്ലേറ്റുകൾ സൃഷ്ടിക്കാൻ കഴിയും. ഒരു വെള്ള പേപ്പർ തൃപ്തികരമായ കാർഡാക്കി മാറ്റുന്നതിന്, Invitation Maker ഇനിപ്പറയുന്ന നിർദ്ദിഷ്ട പ്രവർത്തനങ്ങൾ നൽകും: അനിമേഷൻ, സ്റ്റിൽ ഇമേജുകൾ എന്നിവ ഉപയോഗിച്ച് HD ഇമേജുകൾ ചേർക്കാൻ നിങ്ങളെ സഹായിക്കുന്നു, ഒപ്പം സ്കെയിലിംഗ്, റൊട്ടേറ്റിംഗ്, ക്രോപ്പിംഗ് ഇമേജുകൾ എന്നിവ പോലുള്ള ഇമേജ് എഡിറ്റിംഗിനൊപ്പം. ലഭ്യമായ നിറങ്ങൾ, അക്ഷരസഞ്ചയങ്ങൾ, ടെക്സ്ചറുകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ ഉള്ളടക്കത്തിനനുസരിച്ച് കാർഡ് തലക്കെട്ടുകൾ എഴുതാൻ നിങ്ങളെ സഹായിക്കുന്നു. കാർഡിന്റെ ഓരോ ഭാഗവും വർദ്ധിപ്പിക്കുന്നതിന് ആപ്ലിക്കേഷന്റെ ജനറൽ ലൈബ്രറിയിൽ ലഭ്യമായ നിരവധി ഫിൽട്ടറുകളും കളർ ടോണുകളും നൽകുന്നു. കാർഡുകളിലെ ടെക്സ്ചറുകൾ, ഇമേജുകൾ, പശ്ചാത്തലങ്ങൾ, ടെക്സ്റ്റ് എന്നിവയിൽ പ്രയോഗിക്കാൻ കഴിയുന്ന വൈവിധ്യമാർന്ന ഓവർലേകളും ആകർഷകമായ അധിക ഇഫക്റ്റുകളും വാഗ്ദാനം ചെയ്യുന്നു. നിരവധി വ്യത്യസ്ത സന്ദേശങ്ങളുള്ള നൂറുകണക്കിന് HD സ്റ്റിക്കറുകൾ നൽകുന്നു. പബ്ലിക് ലൈബ്രറിയിലെ ചെറിയ വിശദാംശങ്ങൾ തിരഞ്ഞെടുക്കുക, ഉപയോഗിക്കാൻ സ്പർശിക്കുക, തുടർന്ന് വലുപ്പം, സ്ഥാനം, നിറം എന്നിവ അതിനനുസരിച്ച് ക്രമീകരിക്കുക. അപ്പോൾ നിങ്ങൾക്ക് മികച്ച ഫലം ലഭിക്കും. സൃഷ്ടിച്ച പൂർത്തിയായ കാർഡ് ഉപയോഗിച്ച് എന്തുചെയ്യണം? സൃഷ്ടിച്ച കാർഡിന് ചിലപ്പോൾ പൊതുവായ കളർ ടോണുകളുടെ കാര്യത്തിൽ ഏകീകൃതത കുറവായിരിക്കും. കളർ ടോൺ, കോൺട്രാസ്റ്റ്, ഷേഡിംഗ് എന്നിവയിൽ സമന്വയിപ്പിച്ചുകൊണ്ട് നിങ്ങൾക്ക് അവ ഒരു തവണ കൂടി എഡിറ്റുചെയ്യുന്നത് തുടരാം. യഥാർത്ഥ അന്തിമ ഉൽപ്പന്നങ്ങൾ പൂർത്തിയായി! കാർഡ് ഡിസൈൻ പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷം, ഈ കാർഡ് നിങ്ങളുടെ മൊബൈലിൽ ഒരു ഇമേജായി സംരക്ഷിക്കാനോ ഇമെയിൽ അല്ലെങ്കിൽ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ വഴി സുഹൃത്തുക്കൾക്ക് അയയ്ക്കാനോ നിങ്ങൾക്ക് കഴിയും. Invitation Maker ഫ്രീയുടെ ഷെയർ ബട്ടൺ ഉപയോഗിച്ച് മാത്രം. നിങ്ങളുടെ കാർഡ് പങ്കിടാൻ നിങ്ങൾ ഏത് ഫോം ഉപയോഗിച്ചാലും, കാർഡിലെ ഗുണനിലവാരം, നിറം, ചിത്രം എന്നിവ മാറ്റമില്ലാതെ തുടരുന്നു. നിങ്ങൾക്ക് കൂടുതൽ ആവശ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് ഉയർന്ന നിലവാരത്തിൽ ഫയൽ എക്സ്പോർട്ട് ചെയ്യുകയും തീർച്ചയായും, അനുവദനീയമായ പരിധിക്കുള്ളിൽ പ്രിന്റുചെയ്യുന്നതിലേക്ക് പോകുകയും ചെയ്യാം. വളരെ ഉയർന്ന ഗുണനിലവാരമുള്ളതോ വളരെ വലുതായതോ ആയ വലുപ്പത്തിൽ അച്ചടിക്കാൻ സാധ്യമല്ല. Invitation Maker ന്റെ MOD APK പതിപ്പ് MOD ഫീച്ചർ പ്രീമിയം അൺലോക്ക് ചെയ്തു Android-നായി Invitation Maker APK & MOD ഡൗൺലോഡ് ചെയ്യുക Invitation Maker സൗജന്യം ഉപയോഗിക്കാൻ വളരെ സൗകര്യപ്രദമാണ്. ഞാൻ അത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്, അത് നിങ്ങളുമായി പങ്കിടാൻ ഞാൻ നിർബന്ധിതനായി. ഇത് ലഭ്യമായ ഡിസൈനുകളുടെ വൈവിധ്യമാർന്ന ഒരു ഓൺലൈൻ കാർഡ് ഡിസൈൻ ആപ്ലിക്കേഷനാണ്, എ-സെഡിൽ നിന്ന് സ്വയം രൂപകൽപ്പന ചെയ്ത സവിശേഷതകളുടെ ഒരു സെറ്റ് ഉപയോഗിച്ച് കസ്റ്റമൈസേഷന്റെ ആഴത്തിലുള്ള തലം. സോഷ്യൽ നെറ്റ് വർക്കുകൾ വഴി പങ്കിടുകയോ അയയ്ക്കുകയോ ചെയ്യുന്നതും എളുപ്പമാണ്. മൊത്തത്തിൽ, ഇത് വളരെ ഉപയോഗപ്രദമാണ്. ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ട ഒരാളുമായി നിങ്ങളുടെ സ്നേഹം നിങ്ങളുടെ സ്വന്തം ശൈലി ഉപയോഗിച്ച് സ്വതന്ത്രമായി പങ്കിടാൻ കഴിയും. അഭിപ്രായങ്ങൾ തുറക്കുക Alien: Isolation Size: 4 GB Rating: 4.8 Install: 345 Type: Game Ori Hide ‘N Seek! Free Shopping, No Ads Size: 99 MB Rating: 4.4 Install: 1139 Type: Game Mod World War 1944 Free Purchase Size: 37 MB Rating: 4.9 Install: 295 Type: Game Mod Speed Motor Dash Size: 284 MB Rating: 4.5 Install: 14097 Type: Game Ori Stickman Ghost 2: Galaxy Wars God Mode, No Ads Size: 91 MB Rating: 4.9 Install: 278 Type: Game Mod Wizard Legend: Fighting Master Free Shopping Size: 96 MB Rating: 4.8 Install: 274 Type: Game Mod About ഏറ്റവും പുതിയ ആൻഡ്രോയിഡ് മോഡ് ആപ്പുകളും ഗെയിമുകളും പങ്കിടുന്ന ഒരു സൈറ്റാണ് Cecilywolfe.com. ഞങ്ങളുടെ APK ഫയലുകൾ വലുതും വേഗതയേറിയതുമായ സെർവറുകളിൽ വസിക്കുന്നു, അവയെ കൂടുതൽ ഗുണമേന്മയുള്ളതും സുരക്ഷിതവും മോടിയുള്ളതുമാക്കാൻ മൂന്നാം കക്ഷി സേവനങ്ങൾ ഉപയോഗിക്കുന്നു.
ഞങ്ങളുടെ സ്പെഷ്യാലിറ്റിയുടെയും സേവന ബോധത്തിന്റെയും ഫലമായി, ഞങ്ങളുടെ കമ്പനി ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കിടയിൽ നല്ല പ്രശസ്തി നേടി. JiXiang ഫാക്ടറിയിലെ യോഗ്യതയുള്ള Brass Tighten Hose Connector-ന്റെ ഉത്പാദനം കർശനമായ പരിശോധനകൾക്ക് വിധേയമാകുന്നു. അതിനാൽ നിങ്ങൾക്ക് വിതരണം ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങളും ഉയർന്ന നിലവാരമുള്ളതായിരിക്കണമെന്ന് ഞങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയും. ഞങ്ങളുടെ Brass Tighten Hose Connector പൂർണ്ണമായും സ്വതന്ത്രമായി OEM/ODM ഓർഡറുകൾ നിർമ്മിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ സംതൃപ്തി ഉറപ്പാക്കാൻ ഞങ്ങൾക്ക് മികച്ച വിൽപ്പനാനന്തര സേവനം ഉണ്ട്. കൂടുതല് വായിക്കുക അന്വേഷണം അയയ്ക്കുക ബ്രാസ് ഹോസ് കണക്റ്റർ ഞങ്ങളുടെ സ്പെഷ്യാലിറ്റിയുടെയും സേവന ബോധത്തിന്റെയും ഫലമായി, ഞങ്ങളുടെ കമ്പനി ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കിടയിൽ നല്ല പ്രശസ്തി നേടി. JiXiang ഫാക്ടറിയിലെ യോഗ്യതയുള്ള ബ്രാസ് ഹോസ് കണക്ടറിന്റെ ഉത്പാദനം കർശനമായ പരിശോധനകൾക്ക് വിധേയമാകുന്നു. അതിനാൽ നിങ്ങൾക്ക് വിതരണം ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങളും ഉയർന്ന നിലവാരമുള്ളതായിരിക്കണമെന്ന് ഞങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയും. ഞങ്ങളുടെ Brass Hose Connector പൂർണ്ണമായും സ്വതന്ത്രമായി OEM/ODM ഓർഡറുകൾ നിർമ്മിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ സംതൃപ്തി ഉറപ്പാക്കാൻ ഞങ്ങൾക്ക് മികച്ച വിൽപ്പനാനന്തര സേവനം ഉണ്ട്. കൂടുതല് വായിക്കുക അന്വേഷണം അയയ്ക്കുക 1 ചൈനയിലെ മുൻനിര മെറ്റൽ ഹോസ് കണക്റ്റർ നിർമ്മാതാക്കളും വിതരണക്കാരും ആയ Jixiang Connector എന്ന ഞങ്ങളുടെ ഫാക്ടറിയിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുക. ഞങ്ങളുടെ ഉയർന്ന നിലവാരമുള്ള മെറ്റൽ ഹോസ് കണക്റ്റർ വിലകുറഞ്ഞ ചരക്ക് ലഭിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കിടയിൽ ജനപ്രിയമാണ്. ഞങ്ങളുടെ ഉൽപ്പന്നങ്ങൾ CE, IP68 സർട്ടിഫിക്കേഷൻ ഓഡിറ്റിലും വിജയിച്ചിട്ടുണ്ട്. ഞങ്ങളുടെ ഫാക്ടറിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ നിങ്ങൾക്ക് ഉറപ്പിക്കാം. ഞങ്ങളുടെ ഫാക്ടറി സന്ദർശിക്കാനും ഞങ്ങളുമായി സഹകരിക്കാനും സ്വദേശത്തും വിദേശത്തുമുള്ള സുഹൃത്തുക്കളെയും ഉപഭോക്താക്കളെയും സ്വാഗതം ചെയ്യുക, ഞങ്ങൾക്ക് ഇരട്ട വിജയം നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളേക്കുറിച്ച് ഞങ്ങളെ സമീപിക്കുക വിലാസം: BoTong HuiGu, Yueqing സാമ്പത്തിക വികസന മേഖല, Zhejiang പ്രവിശ്യ ടെൽ:+86-577-61118058 ഫോൺ:+86-18958708338 ഇ-മെയിൽ: [email protected] ഫാക്സ്: +86-577-61118055 ഇൻവിക്റ്റി ഫോർ പ്രിസിലിസ്റ്റ് വാട്ടർപ്രൂഫ് കേബിൾ ഗ്രന്ഥി, കേബിൾ ആക്സസറീസ്, ബ്രീത്തബിൾ വെന്റ് പ്ലഗ് അല്ലെങ്കിൽ വില ലിസ്റ്റ് തുടങ്ങിയ ഞങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക്, ദയവായി നിങ്ങളുടെ ഇമെയിൽ ഞങ്ങൾക്ക് അയക്കുക, ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടും.
ദേവന്മാരുടെയും ഋഷിമാരുടേയും ഗുരുവും സ്വർണ്ണ നിറമാർന്ന ഒരു മഹാ ജ്‍ഞാനിയും ബുദ്ധിമാനുമായ മൂന്നു ലോകത്തിൻ്റെ നായകനുമായ ബൃഹസ്പതിയെ നമിക്കുന്നു. ഗ്രഹങ്ങളിൽ ഏറ്റവും വലുപ്പമുള്ള ഗുരു (വ്യാഴം) സ്വാതിക ഗുണങ്ങൾ ഏറ്റവും കൂടുതൽ പ്രദാനം ചെയ്യുന്ന ഗ്രഹം കൂടിയാണ്. ബുദ്ധിവികാസം, ചിന്താശക്തി,അന്തസ്സ്, ആഭിജാത്യം, സാമ്പത്തികസ്ഥിരത, കുടുംബഭദ്രത, സന്താനഭാഗ്യം തുടങ്ങിയ പല ഗുണങ്ങളും വ്യാഴം പ്രദാനം ചെയ്യുന്നു. 2019 നവംബർ ആദ്യ ആഴ്ചയിൽ ഗുരു വൃശ്ചികരാശിയിൽ നിന്ന് സ്വക്ഷേത്രമായ ധനുവിലേക്ക് കടക്കുന്നു. ഈ മാറ്റം എപ്രകാരം ഓരോ രാശിക്കാരേയും സ്വാധീനിക്കുന്നുവെന്ന് പരിശോധിക്കാം. കൂടുതൽ വിശദമായ പ്രവചനങ്ങൾക്ക് ഗുരുവിനെ ഗോചര പ്രവചന റിപ്പോർട്ട് നോക്കേണ്ടതാണ്. വ്യാഴം ഒരു രാശിയിൽ ഏകദേശം ഒരു വർഷമാണ് സഞ്ചരിക്കുന്നത് അതുകൊണ്ട് ഒരു വർഷത്തെ സാമാന്യഫലമാണിത്. മേടം രാശി (അശ്വതി, ഭരണി, കാര്‍ത്തികയുടെ ആദ്യത്തെ 15 നാഴിക) ഒരു വർഷക്കാലമായി അനുഭവിച്ചിരുന്ന ദുഃഖങ്ങൾക്കും പ്രശ്നങ്ങൾക്കും മാറുവാൻ പോകുകയാണ്. അസുഖങ്ങളിൽ നിന്നു മോചനമുണ്ടാകും. മനസ്സിനുസ്വസ്ഥതയും സമാധാനവും ലഭിക്കും. പ്രമോഷൻ, ശമ്പള വർദ്ധനവ് ഇവ പ്രതീക്ഷിക്കാം. നിയമ പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കാൻസാധ്യതയുണ്ട്. പണം നിക്ഷേപിക്കാനും ഭാവിയിലേക്ക് പദ്ധതികൾ ആസൂത്രണം ചെയ്യുവാനുമുള്ള സമയമാണിത്. ഏപ്രിൽ, മെയ് മാസങ്ങളിൽ പ്രതികൂലാവസ്ഥ അനുഭവപ്പെട്ടേക്കാം. ആ മാസങ്ങളിൽ ജോലി മാറ്റത്തിനും അനാവശ്യ നിക്ഷേപങ്ങൾക്കും ശ്രമിക്കരുത്. പൊതുവേ അനുകൂല അവസ്ഥ ആയതുകൊണ്ട് ഗുണഫലങ്ങൾ കൂടുവാൻ വിഷ്ണുക്ഷേത്രത്തിൽ ജന്മനാളുതോറും തുളസിമാല ചാർത്തുക്കുക. മറ്റു മതസ്ഥർ പിതാവിൻറെ ദേവാലയങ്ങളിൽ ആരാധന നടത്തുന്നത് ഗുണഫലങ്ങൾ ഏറും. ഇടവം രാശി (കാര്‍ത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി) വരുന്ന ഒരു വർഷം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ഇപ്രകാരമുള്ള സമയങ്ങളെ മനോധൈര്യത്തോടും പ്രാർത്ഥനയോറടും നേരിടുകയാണ് വേണ്ടത്.കഠിനമായ അസുഖങ്ങളെക്കുറിച്ച് ഒർത്ത് വ്യസനിച്ചേക്കാം. കൃത്യമായ സമയത്ത് വൈദ്യപരിശോധനയും ഒഷധസേവയും ചെയ്യേണ്ടതാണ്. ജോലി മാറ്റത്തിനും നിക്ഷേപങ്ങക്കും ശ്രമിക്കരുത്. സുഹൃത്തുക്കൾക്ക് ജാമ്യം നിൽക്കുന്നതും കടം കൊടുക്കുന്നതും ഒരുപക്ഷേ കുഴപ്പങ്ങളിൽ ചാടിച്ചേക്കാം. കേസുകളും നിയമപ്രശ്നങ്ങൾ വരാതെ സൂക്ഷിക്കുക. ഏപ്രിൽ, മെയ് മാസങ്ങൾ കുറച്ച് അനുകൂലമായിരിക്കും. അസുഖങ്ങൾക്ക് കുറവും ആശ്വാസവും ലഭിക്കും. വിഷ്ണു ക്ഷേത്രദർശനം എല്ലാ വ്യാഴാഴ്ചയും നടത്തുക. പുരുഷസൂക്ത പുഷ്പാഞ്ജലി ജന്മനാളുതോറും കഴിക്കുക. വിഷ്ണു സഹസ്രനാമം ജപിക്കുന്നതും നാരായണീയം വായിക്കുന്നത് ഗുണകരമാണ്. മറ്റു മതസ്ഥർ ആഴ്ചയിൽ ഒരു ദിവസം ആരാധനാലയത്തിൽ പോയി പ്രാർത്ഥിക്കുക. ജന്മനാളിൽ ആരാധനാലയത്തിൽ പറഞ്ഞിട്ടുള്ള വഴിപാട് കഴിക്കേണ്ടതാണ്. യോഗ ധ്യാനം എന്നിവ ഗുണകരമായിരിക്കും. മിഥുനം രാശി (മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണര്‍തത്തിന്റെ ആദ്യത്തെ 45 നാഴിക) ഗുരുവിനെ ഏഴിലേയ്ക്കുള്ള മാറ്റം തികച്ചും അനുകൂലമാണ്. മാനസികമായി ഒരു ഉണർവ് അനുഭവപ്പെടും. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മോചനം പ്രതീക്ഷിക്കാം. എതിരാളികളുടെ മേൽക്കൈയ്ക്ക് അയവുണ്ടാകും. ചിലസമയങ്ങളിൽ എതിരാളികളെ നിഷ്പ്രഭമാക്കുവാനും സാധിക്കും. ജോലിക്കയറ്റം, അനുകൂല സ്ഥലത്തേക്ക് മാറ്റം ഇവ പ്രതീക്ഷിക്കാം. ജീവിതപങ്കാളിയുമായി സ്നേഹം പങ്കിടാൻ സാധിക്കും. ശാന്തിയും സമാധാനവും അനുഭവപ്പെടും. നിക്ഷേപങ്ങൾക്ക് അനുയോജ്യമായ സമയമാണിത്. ലക്ഷ്മീ നാരായണ ക്ഷേത്രദർശനം ഗുണഫലങ്ങൾ തരും. ജന്മനാളിൽ വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിക്കുന്നത് ഉത്തമമാണ്. ഏപ്രിൽ-മെയ് മാസങ്ങളിൽ കുറച്ച് ശ്രദ്ധ ആവശ്യമായി വരും. ഈ സമയങ്ങളിൽ വൈദ്യ പരിശോധന കൃത്യമായി നടത്തേണ്ടതാണ്. കർക്കിടകം രാശി(പുണര്‍തത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം) കുറച്ചു ശ്രദ്ധ വേണ്ട സമയമാണ് വരുന്നത്. എല്ലാരംഗത്തും ശ്രദ്ധയുംകരുതലും വേണ്ടിവന്നേക്കാം. തൊഴിൽ രംഗം മാറുവാൻ ശ്രമിക്കുന്നത് നല്ലതല്ല. ഒരു വർഷക്കാലം നിലവിലെ തൊഴിലിൽ പിടിച്ചു നിൽക്കേണ്ടതാണ്. വെല്ലുവിളികൾ സമചിത്തതയോടെ നേരിടുക. നിക്ഷേപങ്ങളിൽ പണം മുടക്കാതിരിക്കുന്നതാണ് നല്ലത്. കടം കൊടുക്കുക, ജാമ്യം നിൽക്കുക എന്നിവയിൽ നഷ്ടം നേടി തന്നേക്കാം. വിഷ്ണുക്ഷേത്രദർശനം വ്യാഴാഴ്ചതോറും നടത്തി മാസത്തിൽ ജന്മ നാള് തോറും താമരപ്പൂ മാലയോ നൽകുക. വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമമാണ്. മറ്റു മതസ്ഥർ എല്ലാ ആഴ്ചയിലും ആരാധനാലയങ്ങളിൽ ദർശനം നടത്തി ജന്മ നാള് തോറും വഴിപാടുകൾ കഴിക്കുക. ഏപ്രിൽ, മെയ് മാസങ്ങളിൽ കഷ്ടപ്പാടുകൾക്ക് ഉണ്ടാകാം. ചിങ്ങം രാശി (മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക) താരതമ്യേന ഗുണഫലങ്ങൾ നൽകുന്ന ഒരു വർഷമാണ് വരുവാൻ പോകുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്ന പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. മാനസിക വിഷമതകൾ ഇല്ലാതെയാവുന്നു ഒപ്പം ജീവിതത്തിൽ പ്രതീക്ഷയും നാമ്പിടും. ജോലി മാറ്റം ആഗ്രഹിക്കുന്നവർക്ക് അതിന് അവസരം ലഭിച്ചേക്കും. ജീവിതപങ്കാളിയുമായി ഒരുമിച്ചു ജീവിക്കുവാൻ അവസരം വന്നുചേരും. പ്രശസ്തിയും അംഗീകാരവും തേടി വന്നേക്കാം. ചെയ്യുന്ന ജോലിയിൽ കൂടുതൽ പഠനങ്ങൾ നടത്തുകയും. ഏപ്രിൽ, മെയ് മാസങ്ങളിൽ സംസാരത്തിലും പെട്ടെന്ന് തീരുമാനം എടുക്കുന്നതിനും ശ്രദ്ധ പുലർത്തേണ്ടതാണ്. ഈശ്വരാധീനം വർദ്ധിക്കുവാൻ വിഷ്ണു ക്ഷേത്രദർശനം നടത്തുകയും ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴുകുകയും മറ്റു മതസ്ഥർ മാസത്തിലൊരിക്കലെങ്കിലും ആരാധനാലയങ്ങൾ സന്ദർശിച്ച് വഴിപാടുകൾ കഴിക്കുക. കന്നിരാശി (ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക അത്തം, ചിത്രയുടെ ആദ്യത്തെ പകുതി) കഠിനമായ ഒരു വർഷം കഴിഞ്ഞു കുറച്ചു ഭേദമുള്ള ഒരു വർഷമായിരിക്കും ഇത്. ദുഃഖങ്ങളിൽ നിന്നും മോചനം നേടുവാൻ കഴിഞ്ഞേക്കും. എങ്കിലും പൂർണ്ണ സന്തോഷവാനായി എന്ന് പറയാറായിട്ടില്ല. ധനക്ഷയം ഉണ്ടായതിൽ നിന്ന് കര കയറാൻ സാധിക്കും. നഷ്ടപ്പെട്ട ജോലിയോ ജോലിക്കയറ്റമോ തിരിച്ചു ലഭിച്ചേക്കും. എതിരാളികളുടെ നീക്കങ്ങളിൽ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാൻ കഴിയും. ബന്ധുക്കളും സുഹൃത്തുക്കളും തള്ളിപ്പറയുന്ന അവസരങ്ങൾ ഉണ്ടായേക്കാം. വാഗ്വാദങ്ങൾ ഒഴിവാക്കേണ്ടതാണ്. മാനസിക പിരിമുറുക്കങ്ങൾ ഉണ്ടായേക്കാം. ഈശ്വരഭക്തിയും വിഷ്ണു ക്ഷേത്ര ദർശനവും ആശ്വാസം പ്രദാനം ചെയ്യും. ഓ0 നമോ ഭഗവതേ വാസുദേവായ: നൂറ്റെട്ടുപ്രാവശ്യം ജപിക്കുന്നത് ഉത്തമമാണ്. മറ്റു മതസ്ഥർ അവരുടെപുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയും പ്രാർത്ഥനകളിൽ പൂർണ്ണമനസ്സോടെ പങ്കിടുക്കുകയും ചെയ്യുക. ഏപ്രിൽ മെയ് മാസങ്ങൾ കുറച്ച്അനുകൂലമായിരിക്കും. തുലാം രാശി (ചിത്തിരയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക) വളരെ വെല്ലുവിളികൾ നിറഞ്ഞ ഒ'രു വർഷമാണിത്. സ്വന്തം നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം എന്നു തോന്നിയേക്കാം. ഏറ്റവും വിശ്വസ്തർ ചതിച്ചാലും അത്ഭുതപ്പെടാനില്ല. അപ്രതീക്ഷിത വശങ്ങളിൽ നിന്ന് ആക്രമണം വന്നേക്കാം. തൊഴിലിടത്തിൽ വെല്ലുവിളിയുണ്ടായേക്കാം. ധനനഷ്ടം, ഭാഗ്യക്കുറ എന്നിവപ്രകടമായിരിക്കും അനാവശ്യ സംസാരങ്ങളും എടുത്തു ചട്ടങ്ങളും ഒഴിവാക്കേണ്ടതാണ്. ആരോഗ്യത്തിനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. എല്ലാവ്യാഴാഴ്ചയും വിഷ്ണു ക്ഷേത്ര ദർശനം നടത്തി തുളസിമാല നൽകുക. മാസത്തിലൊരിക്കൽ ജന്മനാളിൽ പാൽപ്പായസം വഴിപാടും കഴിക്കുക. വിഷ്ണു സഹസ്ര നാമം ചൊല്ലുന്നത് ദുരിത മോചനം നൽകും. മറ്റു മതസ്ഥർ ആരാധനാലയങ്ങൾ എല്ലാ ആഴ്ചയും സന്ദർശിച്ച് പ്രാർത്ഥനയിൽ പങ്കെടുക്കുക അവിടുത്തെ പ്രധാന വഴിപാട് മാസത്തിലൊരിക്കൽ നടത്തുക. ഏപ്രിൽ മെയ് മാസങ്ങൾ കുറച്ച് അനുകൂലമായിരിക്കും. വൃശ്ചികം രാശി (വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട) വളരെ അനുകൂലസമയമാണ് വരുവാൻ പോകുന്നത്. പുതിയ ജോലി അല്ലെങ്കിൽ സ്ഥാനക്കയറ്റം ലഭിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയ ധനം വന്നുചേരും. അപ്രതീക്ഷ സ്ഥലങ്ങളിൽ നിന്ന് സഹായം ലഭിക്കും. എതിരാളികളെ ഇല്ലാതാക്കാൻ സാധിക്കും. മനോദുഃഖങ്ങളിൽ നിന്നും മുക്തി നേടും. സ്വജനങ്ങളുമായി രമ്യതയിലാകും. ധനം നിക്ഷേപിക്കുന്നതിനു അനുകൂല സമയമാണിത്. ജീവിതപങ്കാളിയുമായി സ്നേഹനിമിഷങ്ങൾ പങ്കിടുവാൻ സാധിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും അനുഭവപ്പെടും. അപ്രാപ്യമെന്നു കരുതിയ സ്നേഹബന്ധങ്ങൾ ഉടലെടുത്തേക്കാം. ഗുണഫലങ്ങൾ ഏറുവാങ്ങാൻ വിഷ്ണു ക്ഷേത്ര ദർശനം നടത്തുക. ശ്രീരാമക്ഷേത്രദർശനം നടത്തുന്നതും നല്ലതാണ്. മറ്റു മതസ്ഥർ അവരുടെ ആരാധനാലയങ്ങൾ ദർശനം നടത്തി വഴിപാടുകൾ ചെയ്യുക. ഏപ്രിൽ-മെയ് മാസങ്ങളിൽ തിരിച്ചടികൾ ഉണ്ടായേക്കാം. ശ്രദ്ധയോടെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകേണ്ടതാണ് ധനു രാശി (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക) കുറച്ച് ശ്രദ്ധ വേണ്ട സമയമാണിത്. ധനം കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധ വേണ്ടിവരും. ഊഹക്കച്ചവടം പോലുള്ളവയിൽ ധനം നിക്ഷേപിക്കുന്നത് ആശാസ്യമല്ല. ദുഃഖങ്ങൾക്ക് ശമനമുണ്ടാകും. എങ്കിലും പൂർണമായി മാറുവാൻ സമയം എടുക്കും. ജോലി മാറ്റത്തിനോ അധികാരമാറ്റത്തിനോ സാധ്യതയുണ്ട്. ബന്ധുക്കളായും സുഹൃത്തുക്കളായും കലഹിക്കേണ്ട സ്ഥിതി വന്നേക്കാം. വെല്ലുവിളികളെമനോധൈര്യം കൊണ്ടും ചിട്ടയായ പ്രവർത്തനം കൊണ്ടും മറികടക്കാൻ സാധിക്കും. വിഷ്ണു ക്ഷേത്ര ദർശനം നടത്തി പുരുഷസൂക്തപുഷ്പാഞ്ജലി കഴിക്കുക. ജന്മനാളുതോറും താമരമാലയോ തുളസിമാലയോ ചാർത്തുവാൻ നൽകുന്നത് ക്ലേശങ്ങളകറ്റും. വ്യായാമങ്ങളും ധ്യാനവും ജീവിതത്തിൻറെ ഭാഗമാക്കുക. ഏപ്രിൽ,മെയ് മാസങ്ങളിൽ കാര്യങ്ങൾ അനുകൂലമായി വന്നേക്കും. മകരം രാശി (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി) ഒരു നല്ല സമയത്തിനു ഒരു ചീത്ത സമയമുണ്ടെന്നു പറയുന്നതു പോലെ വരുന്ന ഒരു വർഷം താരതമ്യേന അത്ര അനുകൂലമായിരിക്കില്ല. സാമ്പത്തികകാര്യങ്ങളിൽ മന്ദതയും നഷ്ടവും അനുഭവപ്പെട്ടേക്കാം. കടം കൊടുക്കുക, ജാമ്യം നിൽക്കുക, അറിയാത്ത മേഖലകളിൽ ധനം നിഷേധിക്കുക എന്നിവ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ദീർഘയാത്രകൾ വേണ്ടിവന്നേക്കാം. പ്രതീക്ഷിക്കാതെ തിരിച്ചടി കിട്ടിയേക്കാം. സാമ്പത്തിക അച്ചടക്കം അനിവാര്യമായ സമയമാണിത്. ജോലിമാറ്റത്തിനു ശ്രമിക്കാതിരിക്കുന്നതാണു നല്ലത്. വിഷ്ണുക്ഷേത്ര ദർശനം നടത്തുകയും ജന്മനാൾ തോറും ഭാഗ്യസൂക്തപുഷ്പാഞ്ജലി പാൽപ്പായസം എന്നിവ കഴിക്കുക. തുളസി മാല ചാർത്തും ഗുണകരമാണ്. മറ്റു മതസ്ഥർ എല്ലാ ആഴ്ചയിലും ആരാധന സന്ദർശനങ്ങൾ നടത്തി വഴിപാടുകൾ കഴിക്കേണ്ടതാണ്. കുംഭം രാശി (അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതി യുടെ ആദ്യത്തെ 45 നാഴിക) നല്ലൊരു സമയമാണ് വരുവാൻ പോകുന്നത്. സാമ്പത്തികരംഗം പുഷ്ടിപ്പെടാൻ സാധ്യതകാണുന്നു. ഉദ്യോഗക്കയറ്റം, ശമ്പള വർദ്ധനവ് ഇവ പ്രതീക്ഷിക്കാം. യുക്തിപരമായി ചിന്തിച്ച് ധനം നിക്ഷേപിക്കേണ്ടതാണ്. കിട്ടാകടങ്ങൾ തിരികെ ലഭിച്ചേക്കാം. കുറച്ചു കാലമായി ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും നിസ്സാരമായി നടപ്പിൽ വരുത്തുവാൻ സാധിക്കും. മനസ്സിന് സന്തോഷവും സമാധാനവും അനുഭവപ്പെടും. വിഷമങ്ങൾ മാറുവാനും അഭിമാനിക്കാനുള്ള അവസരങ്ങളും വന്നുചേരും. വാഹനങ്ങൾ മാറി വാങ്ങിക്കുവാൻ സാധ്യത കാണുന്നു. ഗുണഫലങ്ങൾ ഏറുവാൻ വിഷ്ണു ക്ഷേത്ര ദർശനം നടത്തുക. മറ്റു മതസ്ഥർ എല്ലാ ആഴ്ചയിലും ആരാധന സന്ദർശനങ്ങൾ നടത്തി വഴിപാടുകൾ കഴിക്കേണ്ടതാണ്. ഏപ്രിൽ-മെയ് മാസങ്ങളിൽ ചിലവ് കൂടാതെ ശ്രദ്ധിക്കേണ്ടതാണ് മീനം (പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി) കർമ്മരംഗത്ത് വെല്ലുവിളികൾ നേരിടുന്ന ഒരു സമയമാണ് വരുന്നത്. അത്ര താല്പര്യം ഇല്ലാത്ത തൊഴിടത്തേക്ക് മാറ്റം ലഭിച്ചേക്കാം. മേലധികാരി മാറുവാൻ സാധ്യതകാണുന്നു. നിക്ഷേപങ്ങളിൽ നിന്ന് പ്രതീക്ഷിച്ച അത്രയും ലഭിച്ചെന്നുവരില്ല. കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരാതെ ശ്രദ്ധയോടെ നിക്ഷേപങ്ങൾ നടത്തേണ്ടതാണ്. ഭാഗ്യം കുറഞ്ഞ സമയം ആയതുകൊണ്ട് ഊഹക്കച്ചവടങ്ങളിൽ നിന്ന് തൽക്കാലം മാറി നിൽക്കുന്നതാണ് നല്ലത്. ഗുരു സ്ഥാനീയരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. പ്രാർത്ഥനകൾ അനിവാര്യമായ സമയമാണിത്. വിഷ്ണു ക്ഷേത്ര ദർശനം നടത്തുകയും ജന്മ നാൾ തോറും ഭാഗ്യസൂക്ത പുഷ്പാഞ്ജലി, പാൽപ്പായസം ഇവ കഴിക്കുക. ഓ0 നമോ നാരായണായ 108 പ്രാവശ്യം ജപിക്കുന്നതും ഉത്കൃഷ്ടമാണ്. മറ്റു മതസ്ഥർ അവരുടെ ആരാധനാലയങ്ങൾ സന്ദർശിച്ച് വഴിപാടുകൾ കഴിക്കേണ്ടതാണ്. Astro Guruj Tweet Share The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd. Other stories അടുത്ത വാലൻ്റെയിൻസ് ഡേ വരെയുള്ള പ്രവചനം ഗുരുവിൻ്റെ മകരം രാശിയിലേയ്ക്കുള്ള മാറ്റം അപൂർവ്വങ്ങളിൽ അപൂർവ്വമായ ശുഭ ഗ്രഹസ്ഥിതി ഗുരുവിൻ്റെ ധനുവിലേയ്ക്കുള്ള രാശിമാറ്റം വിഷു ഫലം (2020 ഏപ്രിൽ 14 മുതൽ 2021 ഏപ്രിൽ 14 വരെ) വ്യാഴം മകരത്തിൽ 2020 നിങ്ങളുടെ വർഷഫലം ഈ വ്യാഴമാറ്റം നിങ്ങളെങ്ങനെ? വിഷുഫലം 2019 നക്ഷത്രഫലം ദിവസ ഫലം ഈ വര്‍ഷത്തെ ഓണഫലം നിങ്ങള്‍ക്കെങ്ങനെ? 1194 // 2018 ചിങ്ങമാസ പുതുവര്‍ഷ ഫലം. അമൃത സ്വരൂപികളായ ഭക്തരെ രക്ഷിക്കുന്ന പരശുരമാനോടൊപ്പം ഒരു രഥയാത്രയും, കര്ക്കിടകവാവിന്റെ വിശദാംശവും. നക്ഷത്ര സ്വഭാവം വിഷുഫലം ഈ വര്‍ഷത്തെ സമ്പൂര്‍ണ്ണ ഗോചരഫലം ആരാണ് നല്ല സുഹൃത്ത് ? സ്വകാര്യതകള്‍ ആരോട് പറയാം ? സദാനന്ദന്റെ സമയദോഷം ഈ വിഷു നിങ്ങള്‍ക്കെങ്ങനെ? Vedic Astrology | Astro Predictions | Astro Significance | Gemology | Vasthu Shathra | Indian Astrology Classes | Others | Astro Consultancy | Astrology Reports | Disclaimer
മാവും ചന്ദനവും ചിത്രങ്ങളില്‍ ഒതുങ്ങുന്ന കാലം ഈ മലയാളത്തില്‍ ദൂരെയുമല്ല. റബ്ബര്‍ വിറകു ശവ ദാഹത്തിനു എടുക്കും വരെ - ചാണക വരളിയോടു കുറെ കൂടി അടുക്കുന്നു ജീവിതം. അധികം സാന്ത്വനങ്ങള്‍ക്ക് (palliative treatment ) ഇട വരാതെ നേരത്തെ വണ്ടി കിട്ടി പോകാന്‍ കഴിഞ്ഞാല്‍ ഈ കുണ്ടും കുഴീം കുറച്ചു സഹിച്ചാല്‍ മതിയായിരുന്നു. കൂട്ടത്തില്‍ അറിയാതെ ഞെട്ടുന്ന വര്‍ത്തമാനങ്ങളും ഇല്ലാതെ കഴിയ്ക്കാമായിരുന്നു. ഇവിടെ കഥ ഒരു പാവം ഗര്ദ്ദഭന്റെ ശുഭാപ്തി വിശ്വാസം എന്ന ഗുണ പാഠം. ഇക്കണ്ട ജീവിതം അത്രയും ജീവിച്ച ഇന്നും അനുഭവിച്ച എല്ലാ നര ജന്മത്തിനും വരും കാലത്തും ഈ ആത്മ വിശ്വാസം പിടി വള്ളിയാകട്ടെ! അലക്ക് കാരനും കഴുതയും എത്രയോ തലമുറകളായി കര്‍ണാ കര്ണി പറഞ്ഞു വന്നതും ..പുസ്തകത്തില്‍ പഠിച്ചതും . ശ്രീ ജോണ്‍ അബ്രഹാമിന്റെ ഒരു നായകനും..ശബരിമല, എരുമേലി ..ഊട്ടി കൊടൈ ഇവിടുത്തെ ഒക്കെ നിത്യ സാന്നിധ്യവും ഒക്കെയായ കഴുത എന്ന വിളിപ്പേരില്‍ മാത്രം സ്വഭാവം വിളിച്ചു പറയുന്ന പാവം... (ആനയ്ക്ക് ആനത്വം..പട്ടിയ്ക്കു പട്ടിത്വം ഒക്കെ ഉണ്ടെങ്കിലും കഴുത" എന്ന പോലെ ഒരു വിളി മോശം ഇല്ല! അല്ലെങ്കില്‍ മനുഷ്യത്വം മനുഷ്യനു ഇല്ലാതായപ്പോളും ഈ കാലത്ത് കഴുത തന്റെ സ്വത്വം നില നിര്ത്തുന്നു!) ബാലരമ ..കളിക്കുടുക്ക ചന്താ മാമ ..ബാല ഭൂമി എല്ലാത്തിലും എല്ലും തോലുമായി നാക്ക് നീട്ടി പല്ലും കാണിച്ചു ..വാരി എല്ലുന്തിയ ഒരു കഴുതയും പുറത്തു അസ്സാംമാന്ന്യ വലിപ്പത്തില്‍ ഒരു വിഴിപ്പു ഭാണ്ടവും..(ടു ജി സ്പെക്ട്രം പോലെ) കൂടെ തലേല്‍ കെട്ടും ..ചുരിദാറും ഒക്കെയായി ഒരു അലക്ക് കാരനും! നമ്മുടെ കഴുതയും ഒരു വയ്യാത്തവന്‍ ആയിരുന്നു . അലക്ക് കാരനോ , "വയ്യ" എന്ന് പോലും കഴിഞ്ഞ അവസ്ഥയിലും..കഥ കേരളത്തില്‍ ആയതു കാരണം ആകാം. അലക്കുംകഴിഞ്ഞു വരുപോള്‍ ശകലം ദേശി ദാരു" എവിടുന്നെങ്കിലും ചെലുത്തുകേം ചെയ്യും. അലക്കിന്റെ ക്ഷീണം മാറണ്ടേ! അതിനു എത്ര നേരം വേണമെങ്കിലും വൈകുന്നതില്‍ ഒരു കൊടുമയും ഇല്ലൈ..പക്ഷേ ഈ കഴുത ഒന്ന് സ്ലോ മോഷന്‍ ആയാല്‍..കഥ വേറെ ആകും.. തിരികെ വീട്ടില്‍ എത്തിയാല്‍ ഏതെങ്കിലും കോണില്‍ വാസ്തു ഒന്നും നോക്കാതെ - ച്ചാല്‍ .. ഉടുത്തിരിക്കുന്ന വഹകള്‍ അരൂടം മറയ്ക്കുമോ എന്നുള്ള ടെന്‍ഷന്‍ ഒന്നുമില്ലാതെ - ഭാര്യയോടു മൂന്ന് കൂട്ടം പറഞ്ഞു കിട്ടുന്നതും വാങ്ങി നാല് കാലും പറിച്ചു ഒരു കിടപ്പും, ശ്ര്ര്‍ ശ്ര്ര്‍ എന്നുള്ള കൂര്‍ക്കോം ഇടയ്ക്കിടെ ഒരു പിറു പിറുപ്പും അന്നത്തെ ഡ്യുട്ടി ഓവര്‍. ഇത് കണ്ട ഭാര്യ അരിശം തീര്‍ക്കുന്നത് മൊത്തം കഴുതച്ചാരോടും ഒന്നുമറിയാത്തവന്‍ സാധു ...അന്നം പോയിട്ട് വെള്ളം പോലുമില്ലാതെ ഉറങ്ങും. പിന്നേം രാവിലെ ഭാണ്ടവും പേറി...ഇപ്പോഴത്തെ പള്ളിക്കുടം പിള്ളാരുടെ മാതിരി ഒരു പോക്കാ...ആവര്‍ത്തന വിരസതയ്ക്കും ഒഴിവില്ലാ കാലം. ഒരു സമാധാനോം ഇല്ലാത്ത ഈ വേളയില്‍ ഒരു സായം സന്ധ്യയില്‍ വരുന്നു പഴയ കൂട്ടുകാരനും ക്ലാസ് മേറ്റുമായ കോവര്‍" എന്ന കഴുത.. "എന്റെ ഖല്‍ബിലെ " എന്നുള്ള പാട്ടും പാടി ..തടിച്ചു കൊഴുത്ത് ഒരു ഗുസ്തി സ്ടയിലില്‍...ഗ്ലാമര്‍ താരമായി.. വന്നപാടെ പുരയുടെ ഒരം ചാരി ക്ഷീണിതനായി കിടന്ന നമ്മുടെ സുഹൃത്തിനോട്‌ പറഞ്ഞു.."എന്തിനെടെ നീ ഇങ്ങനെ മനുഷ്യന്റെ കൂട്ട് കഷ്ട്ടപ്പെട്ടു കിടന്നു അധ്വാനിയ്ക്കുന്നത്...നല്ല മലയാളീടെ കൂട്ട് വല്ലോം തിന്നു ചുമ്മാ വല്ലോന്റേം കൊതീം ഞോണേം പറഞ്ഞു ഇരുന്നു കൂടെ?" കണ്ണ് ചിമ്മി നമ്മുടെ കഴുതന്‍ പറഞ്ഞു..."അളിയാ നിന്നെ കണ്ടിട്ട് എനിയ്ക്ക് അസുയ തോന്നുന്നു...എന്റെ വിധി അല്ലാതെന്താ..വിധിയ്ക്കു വേലി കെട്ടാനോ പതിച്ചു നല്‍കാനോ മുന്നാറിലെ വില്ലേജ് അപ്പീസര്‍ക്കും പറ്റില്ല.." "നീ എന്റെ കൂടെ വാ..നമുക്ക് ചന്ത മുക്കിലും പെട്ടി കടകളിലും മാത്രം ഒന്ന് കറങ്ങിയാല്‍ അന്നത്തെ അന്നം കുശാല്‍..ഈ അലക്ക് കാരന്റെ കൂടെ നിന്ന് നീ ആഹാരം ഇല്ലാതെ ചാകണ്ടാ..ഞാന്‍ കൊണ്ട് പോകാം.." ക്ലാസ് മേറ്റിന്റെ സ്നേഹം. ചിന്താ മഗ്നന്‍ ആയി നമ്മുടെ കഴുത ..എന്നിട്ട് പറഞ്ഞു.."അളിയാ നീ എനിയ്ക്ക് ഒന്ന് രണ്ടു ദിവസോം കൂടി താ" "ഉം..അതെന്താ രണ്ടു ദിവസം കഴിഞ്ഞു നിന്നെ അയാള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കൊണ്ട് പോകുമോ" കൂട്ട് കാരന് ചൊറിഞ്ഞു വന്നു.. ഒരു നല്ല വഴി പറഞ്ഞപ്പോള്‍..അതിനും അവധി.. വളരെ രഹസ്യമായി നമ്മുടെ ആള്‍ സുഹൃത്തിന്റെ വലിയ ചെവി വലിച്ചു വച്ച് പറഞ്ഞു..." എന്റെ പൊന്നളിയാ ഇന്നലെ രാത്രി ഇവിടുത്തെ കൊച്ചമ്മ അയാളോട് പറേന്നത്‌ കേട്ടു... "ഇങ്ങനെ ഒന്നിനും കൊള്ളാത്ത ഒരുത്തന്റെ കൂടെ കഴിയുന്നതിലും ഭേദം വല്ല കഴുതെടേം കൂടെ ഇറങ്ങി പോകുകയാ നല്ലത് എന്ന്...ഞാനത് വെയിറ്റ് ചെയ്യുകയാ..." അപരന്‍ കഴുത സുഹൃത്തിനു വരാന്‍ പോകുന്ന നല്ല നാളെ ...മനസ്സില്‍ കണ്ടു. ... അലക്കൊഴിഞ്ഞ നാളകള്‍! അല്പം ദുഖത്തോടെ..മുറി വാല്‍ ആട്ടി മെല്ലെ നടന്നു പോയ വഴി ചിന്താമഗ്നനായി പോയി....തലയില്‍ കൂടി പുക വന്നു .. ഈ കേരളത്തില്‍ ഇതല്ല ഇതിനപ്പുറവും നടക്കും.. "ഭര്‍ത്താക്കന്മാര്‍ ബെവ്കൊയിലും , പര നാരീ പരിണയത്തിലും , ചൂതിലും ഒക്കെ .. അലക്കി അലക്കി വെളുക്കുന്നു ... വിഴുപ്പായി വീടിന്റെ മൂലയില്‍ കിടക്കുന്നു.. ഭാര്യമാര്‍ കാത്തിരുന്നു മുഷിയുമ്പോള്‍ റിയാലിറ്റി ഷോകളും കഴിഞ്ഞു മൊബൈലില്‍ വിളിപ്പുറത്ത് വരുന്ന കാമുകന്മാര്‍ക്കു കൊട്ടേഷന്‍ കൊടുക്കുന്നു.. അങ്ങനെ കീചകന്‍ ഭീമനെ കൊല്ലുന്നു എന്നിട്ടോ ... കാമുകിയുടെ മകളെ റിയാലിറ്റി ഷോയില്‍ കീഴ്പ്പെട്തുന്നു... അനന്തരം അമ്മയും കാമുകിയും ഭാര്യയും ചേര്‍ന്ന് ആലപ്പുഴ യന്ത്രം പിരിച്ചുണ്ടാക്കിയ കയറില്‍ എത്താ മരക്കൊമ്പില്‍ ഉഞ്ഞാല്‍ ആടുന്നു..' ശേഷം അനന്തം അജ്ഞാതം അവര്‍ണ്ണനീയം!! കഴുത ജന്മം പുണ്ണ്യ ജന്മം എന്ന് മനസാ നിരൂപിയ്ക്കുന്നു. വരും വര്ഷം അലക്ക് കാരന്റെ കഴുതയുടെത് പോലെയോ അല്ലെങ്കില്‍ കൂട്ടുകാരന്റെ ആത്മഗതം പോലെയോ......എല്ലാവര്ക്കും നല്ലതായിരിക്കട്ടെ !!!!!! നമുക്കും പ്രതീക്ഷിയ്ക്കാം...പലതും!!!! പുത്താണ്ട് നല്‍ വാഴ്വുകള്‍! പോസ്റ്റ് ചെയ്തത് shajkumar ല്‍ ചൊവ്വാഴ്ച, ഡിസംബർ 28, 2010 ലേബലുകള്‍: ഹാസ്യം. 6 അഭിപ്രായങ്ങൾ: Muralee Mukundan , ബിലാത്തിപട്ടണം 2010, ഡിസംബർ 28 11:34 PM ഇങ്ങനെ ഒന്നിനും കൊള്ളാത്ത ഒരുത്തന്റെ കൂടെ കഴിയുന്നതിലും ഭേദം വല്ല കഴുതെടേം കൂടെ ഇറങ്ങി പോകുകയാ നല്ലത് എന്ന്...ഞാനത് വെയിറ്റ് ചെയ്യുകയാ..." അപരന്‍ കഴുത സുഹൃത്തിനു വരാന്‍ പോകുന്ന നല്ല നാളെ ...മനസ്സില്‍ കണ്ടു. ... അല്പം ദുഖത്തോടെ..മുറി വാല്‍ ആട്ടി മെല്ലെ ...... ഇതുപോലെ എത്രയെത്ര കഴുതകൾ അല്ലേ...!. മറുപടിഇല്ലാതാക്കൂ മറുപടികൾ മറുപടി പകല്‍കിനാവന്‍ | daYdreaMer 2010, ഡിസംബർ 29 11:56 AM ഹഹ .. പുതുവത്സരാശംസകള്‍ :) മറുപടിഇല്ലാതാക്കൂ മറുപടികൾ മറുപടി kpv 2010, ഡിസംബർ 29 8:16 PM Kazhuthakku kochammaye kittatte....Navavalsarasamsakal...... മറുപടിഇല്ലാതാക്കൂ മറുപടികൾ മറുപടി പാവപ്പെട്ടവൻ 2010, ഡിസംബർ 30 2:06 PM രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു. മറുപടിഇല്ലാതാക്കൂ മറുപടികൾ മറുപടി പാവപ്പെട്ടവൻ 2010, ഡിസംബർ 30 2:08 PM അണ്ണാച്ചി ....പ്രമാദം .നല്ലായിറുക്ക്... വളരെ രഹസ്യമായി നമ്മുടെ ആള്‍ സുഹൃത്തിന്റെ വലിയ ചെവി വലിച്ചു വച്ച് പറഞ്ഞു..." എന്റെ പൊന്നളിയാ ഇന്നലെ രാത്രി ഇവിടുത്തെ കൊച്ചമ്മ അയാളോട് പറേന്നത്‌ കേട്ടു... അപ്പോൾ ഒരു വെടിക്കുള്ള മരുന്നു ഇനി വാങ്ങണ്ടാല്ലോ.... "എന്തിനെടെ നീ ഇങ്ങനെ മനുഷ്യന്റെ കൂട്ട് കഷ്ട്ടപ്പെട്ടു കിടന്നു അധ്വാനിയ്ക്കുന്നത്... അണ്ണ.... സായിപ്പിന്റെ കയ്യിൽ നിന്നു കിട്ടിയതിന്റെ പകുതി എനിക്കു വേണം .എന്നപോലെ മതിയാകുമോ..?അതല്ലേ ഭരണത്തിൽ നടക്കുന്നത് . (ടു ജി സ്പെക്ട്രം പോലെ) നന്നായി ചിരിച്ചിപ്പിചതിനു നന്ദി പുതുവത്സര ആശംസകൾ മറുപടിഇല്ലാതാക്കൂ മറുപടികൾ മറുപടി ജയരാജ്‌മുരുക്കുംപുഴ 2011, ജനുവരി 7 9:25 AM hridayam niranja puthu valsara aashamsakal.... മറുപടിഇല്ലാതാക്കൂ മറുപടികൾ മറുപടി അഭിപ്രായം ചേര്‍ക്കുക കൂടുതൽ‍ ലോഡുചെയ്യുക... വള്രെ പുതിയ പോസ്റ്റ് വളരെ പഴയ പോസ്റ്റ് ഹോം ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom) ഇത്രകാലം സഹിച്ചു സഹായിച്ചവര്‍ പാഴാകുന്ന സമയം പോക്ക് വരത്ത് ബ്ലോഗ് ആര്‍ക്കൈവ് ► 2021 (1) ► ഫെബ്രുവരി (1) ► 2015 (2) ► മേയ് (1) ► ജനുവരി (1) ► 2014 (3) ► ഡിസംബർ (1) ► ഏപ്രിൽ (1) ► ഫെബ്രുവരി (1) ► 2013 (5) ► ഒക്‌ടോബർ (1) ► സെപ്റ്റംബർ (1) ► ജൂൺ (1) ► മേയ് (1) ► ജനുവരി (1) ► 2012 (6) ► ഡിസംബർ (1) ► ഒക്‌ടോബർ (1) ► ജൂലൈ (1) ► മേയ് (1) ► ഫെബ്രുവരി (1) ► ജനുവരി (1) ► 2011 (22) ► ഡിസംബർ (1) ► നവംബർ (1) ► ഒക്‌ടോബർ (1) ► സെപ്റ്റംബർ (2) ► ഓഗസ്റ്റ് (1) ► ജൂലൈ (2) ► ജൂൺ (2) ► മേയ് (2) ► ഏപ്രിൽ (3) ► മാർച്ച് (2) ► ഫെബ്രുവരി (3) ► ജനുവരി (2) ▼ 2010 (28) ▼ ഡിസംബർ (3) പുത്താണ്ട് നല്‍ വാഴ്വുകള്‍! ക്രിസ്തുമസ് സമ്മാനം. അയേം കെട്ടി മറേം ഇട്ടു... ► നവംബർ (4) ► ഒക്‌ടോബർ (3) ► സെപ്റ്റംബർ (1) ► ഓഗസ്റ്റ് (3) ► ജൂലൈ (3) ► ജൂൺ (2) ► മേയ് (1) ► ഏപ്രിൽ (1) ► മാർച്ച് (2) ► ഫെബ്രുവരി (2) ► ജനുവരി (3) ► 2009 (64) ► ഡിസംബർ (3) ► നവംബർ (2) ► ഒക്‌ടോബർ (4) ► സെപ്റ്റംബർ (2) ► ഓഗസ്റ്റ് (3) ► ജൂലൈ (4) ► ജൂൺ (6) ► മേയ് (6) ► ഏപ്രിൽ (8) ► മാർച്ച് (6) ► ഫെബ്രുവരി (7) ► ജനുവരി (13) ► 2008 (26) ► ഡിസംബർ (17) ► നവംബർ (9) വര്‍ത്തമാനങ്ങള്‍ കേള്‍ക്കുമോ ullas,siva,pakalkinavan,thevrudana,ajithkavi,chithrakaaran,aakaasathinukeezhe,pacha വര്‍ത്തമാന പൊസ്തകം varthamanam by blog is licensed under a Creative Commons Attribution-Non-Commercial-No Derivative Works 2.5 India License.
പാലക്കാട് • കേരളത്തില്‍ നിന്നു ദുരൂഹസാഹചര്യത്തില്‍ യുവാക്കളെ കാണാതായ സംഭവങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാന ഇന്റലിജന്‍സ് സമൂഹ മാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സാപ് എന്നിവ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും സന്ദേശങ്ങളും നിരീക്ഷിക്കാന്‍ സൈബര്‍സെല്‍ ഉദ്യോഗസ്ഥര്‍ക്കാണു നിര്‍ദേശം നല്‍കിയത്. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന പോസ്റ്റുകളോ കമന്റുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്മേല്‍ നടപടി ആരംഭിക്കും. വാട്സാപ് സെര്‍വര്‍ അമേരിക്കയിലായതിനാല്‍ ഇതുവഴി കൈമാറുന്ന സന്ദേശങ്ങളെ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ മുഖേന ശ്രമിക്കും. സൈബര്‍ കാര്യങ്ങള്‍ നിരീക്ഷിക്കാനും തുടര്‍ നടപടിക്ക് അനുമതി തേടാനും ഐജി തലത്തിലുള്ള ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസറായി നിയമിച്ചു. എന്നാല്‍ രഹസ്യ കോഡുകള്‍ ഉപയോഗിച്ച്‌ ആശയവിനിമയം നടത്താനുള്ള ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ പൊലീസിനു തലവേദനയാകുന്നുണ്ട്. ഇത്തരം ആപ്ലിക്കേഷന്‍ വഴി കൈമാറുന്ന സന്ദേശങ്ങള്‍ അയയ്ക്കുന്ന ആളിനും ലഭിക്കുന്നയാളിനും മാത്രമെ വായിക്കാനാകൂ. രഹസ്യ കോഡ് നല്‍കിയാല്‍ മാത്രമെ ഇത്തരം സന്ദേശങ്ങള്‍ തുറക്കാനാകൂ. ദൃശ്യങ്ങളും ഓഡിയോകളും ഇത്തരത്തില്‍ രഹസ്യ കോഡ് ഉപയോഗിച്ചു കൈമാറാനാകും. ഏതു രാജ്യത്തുനിന്നും ഇന്റര്‍നെറ്റ് വഴി ഇത്തരത്തില്‍ സന്ദേശമയയ്ക്കാം. യുവാക്കളെ കാണാതാകുന്ന സാഹചര്യത്തില്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു പൊലീസ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചേക്കും. കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന വാട്സാപ് ഒഴിവാക്കി അത്ര പ്രചാരമില്ലാതെ ടെലിഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങള്‍ വഴിയാണു തീവ്രവാദ സംഘടനകള്‍ സന്ദേശങ്ങള്‍ കൈമാറുന്നതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് മാര്‍ക്കറ്റില്‍ നിന്നു സുരക്ഷിതമല്ലാത്ത ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നാണു പെ‍ാലീസിന്റെ മുന്നറിയിപ്പ്. മൊബൈല്‍ ഫോണില്‍ പേരു സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്നും സൈബര്‍സെല്‍ ഓര്‍മിപ്പിക്കുന്നു. SHARE Facebook Twitter tweet Previous articleസെല്‍ഫി ഭ്രമം വീണ്ടും ജീവനെടുത്തു; രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു Next articleമണിയൻപിള്ള കൊലക്കേസിൽ ഇന്ന് വിധി net malayalam RELATED ARTICLESMORE FROM AUTHOR രാജ്യത്ത് ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ ചിഹ്നം മാറാത്ത ഏക പാ‌ര്‍ട്ടി സി.പി.ഐ . മനോഹരമായ മനസും നിരാശയും ബി.ജെ .പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍. MOST POPULAR മഴക്കെടുതി അടിയന്തര സഹായം – കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 3rd September 2019 തിരുവനന്തപുരത്ത് രക്തം അടിയന്തിരമായി ആവശ്യമുണ്ട് 31st December 2018 സി കെ വിനീത് നാളെ വീണ്ടും ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിയും 13th January 2018 തനിക്കെതിരെ സ്പീ​ക്ക​ര്‍ രാ​ഷ്ട്രീ​യം ക​ളി​ച്ചുവെന്ന് കെ.​എം ഷാ​ജി 28th November 2018 Load more HOT NEWS കാര്‍ഷിക സെമിനാറും കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ വന്‍ മാറ്റമുണ്ടാക്കി –... പുതിയ 1000 രൂപ നോട്ടുകള്‍ മാര്‍ച്ചില്‍ എത്തും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിരീക്ഷണ കാലയളവില്‍ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. Netmalayalam, is an online Malayalam news portal. Netmalayalam has proven that we have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Contact us: editor@netmalayalam.com POPULAR POSTS ശരിയായ ചികിത്സ ലഭിച്ചില്ല – കാസറഗോഡ് ഗർഭിണിയായ യുവതിയും കുഞ്ഞും മരണപ്പെട്ടു. 11th May 2020 അച്ഛന്‍റെ മരണത്തിനുള്ള നഷ്ടപരിഹാരത്തുക ലഭിക്കാന്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൗമാരക്കാരന്‍ പണപ്പിരിവിന് ഇറങ്ങി 28th August 2016 ZAM ZAM BUN CAFE 28th December 2016 POPULAR CATEGORY NEWS21367 KERALA15434 TRENDING NEWS11039 INDIA2540 WORLD1143 NRI - PRAVASI1093 SPORTS1010 MONEY809 EDUCATION809 Disclaimer Privacy Advertisement Contact Us © Copyright NetMalayalam 2020. All rights reserved '); var formated_str = arr_splits[i].replace(/\surl\(\'(?!data\:)/gi, function regex_function(str) { return ' url(\'' + dir_path + '/' + str.replace(/url\(\'/gi, '').replace(/^\s+|\s+$/gm,''); }); splited_css += ""; } var td_theme_css = jQuery('link#td-theme-css'); if (td_theme_css.length) { td_theme_css.after(splited_css); } } }); } })();
ഈ ആഴ്ച ഞാൻ എന്റെ സഹകാരികളിലൊരാളുമായി സംസാരിക്കുകയായിരുന്നു, ഈ വികസന പ്രക്രിയകളിൽ വർഷങ്ങൾ നമ്മെ കൈക്കൊണ്ട നരച്ച മുടിയെക്കുറിച്ച് ഞങ്ങൾ ചില ചരിത്രം സൃഷ്ടിക്കുകയായിരുന്നു -അവന്റെ കഷണ്ടിയെ പിന്തുണയ്ക്കുന്നതിനേക്കാൾ എന്റേത്-. എന്റെ ശ്രദ്ധയുടെ പരിണാമം കലാപരമായ മേഖലയിൽ നിന്ന് എഞ്ചിനീയറിംഗിലേക്കും പിന്നീട് സാമൂഹികത്തിലേക്കും പരിവർത്തനം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത് എങ്ങനെയെന്ന് ഞാൻ വിശദീകരിച്ചു; സാങ്കേതിക കണ്ടുപിടിത്തത്തിന്റെ രഹസ്യങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് എല്ലായ്പ്പോഴും തിരയുന്നു. തന്റെ നിഗമനങ്ങളിലൊന്നിൽ അദ്ദേഹം അവിടെ വായിച്ച ഒരു വാക്യം എന്നെ ഓർമ്മിപ്പിച്ചു, ഭാവിയിലെ നിരക്ഷരർ പഠിക്കാനും മാറ്റങ്ങളുമായി പൊരുത്തപ്പെടാനും കഴിയാത്തവരായിരിക്കും. സാമൂഹിക രംഗത്ത് നേട്ടമുണ്ടെങ്കിൽ, ആളുകളെ എങ്ങനെ മനസിലാക്കാമെന്നതിനെക്കുറിച്ച് നിങ്ങൾ വളരെയധികം പഠിക്കുന്നു. ഞങ്ങൾ പൂർണ്ണമായും സാങ്കേതിക, ഭരണപരമായ അല്ലെങ്കിൽ വികസന പ്രക്രിയയിൽ പ്രവർത്തിക്കാൻ പോകുന്നുണ്ടോ; ആളുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ ഞാൻ അദ്ധ്യാപന-പഠന പ്രക്രിയകളെ പരാമർശിക്കാൻ ആഗ്രഹിക്കുന്നു; ഞാൻ പഠിക്കുന്ന ഒരു ക്ലാസ്സിന്റെ ഉപന്യാസത്തെ ഞാൻ കൊന്നുകളയുകയും ഞാൻ പതിവായി എഴുതുന്ന സൈറ്റിൽ ഒരു ലേഖനം കൂടി ചേർക്കുകയും ചെയ്യുന്നു. അധ്യാപന-പഠന പ്രക്രിയകളുമായി സാമൂഹിക മാനേജുമെന്റ് എത്ര പ്രധാനമാണ്? പരമ്പരാഗത അധ്യാപനം എഞ്ചിനീയർമാർ മോശം അധ്യാപകരായി മാറുന്നതിനുള്ള ഒരു കാരണം, നന്നായി പ്രയോഗിച്ച ഉപദേശങ്ങളുടെ കുറച്ച് ഉദാഹരണങ്ങൾ കാണുന്നതിനാലാണ്. ഡോക്ടറേറ്റ് പ്രൊഫസർമാരുണ്ടായിരുന്നുവെങ്കിലും പ്രക്ഷേപണം ചെയ്യാനുള്ള കഴിവില്ലായിരുന്നു. ഉദാഹരണത്തിന്, ഞങ്ങൾ അദ്ദേഹത്തെ ഒരു അധ്യാപകൻ എന്ന് വിളിച്ചതിനാൽ അസ്വസ്ഥനായ അവരിൽ ഒരാൾ. എന്റെ എഞ്ചിനീയറിംഗ്, മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് എന്നിവ ലഭിക്കാൻ എനിക്ക് 11 വർഷമെടുത്തു. -അയാൾ പറഞ്ഞു- അതിനാൽ എന്നെ അധ്യാപകന്റെ നിലവാരത്തിലേക്ക് താഴ്ത്തരുത്. ഈ മാനസികാവസ്ഥകളിൽ നിന്ന് ജനിച്ച നല്ലൊരു ഉപദേശം എഞ്ചിനീയർമാരെന്ന നിലയിൽ ഞങ്ങൾ നവീകരണ മേഖലയിലെ ഒരു ഉന്നത വിഭാഗമാണെന്ന് ചിന്തിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു; അറിവും അക്രഡിറ്റേഷനും ഉപയോഗിച്ച് റോൾ ആശയക്കുഴപ്പത്തിലാക്കുന്നു. നിസ്സംശയമായും എക്സ്ക്ലൂസീവ് ആയ വിവരങ്ങൾ പ്രയോഗിക്കാൻ ഞങ്ങൾ പഠിച്ചപ്പോൾ, ടൈറ്റുലൈറ്റിസും അഹങ്കാരവും വേഷംമാറി കുറഞ്ഞ ആത്മാഭിമാനത്തിന്റെ മനോഭാവം മനസിലാക്കാതിരിക്കുന്നത് ജീവിതത്തിന്റെ പകുതിയോളം എടുക്കും. അതിനാൽ എഞ്ചിനീയറിംഗ് മേഖലയിലെ പ്രൊഫസർമാർ അവരുടെ പെഡഗോഗിക്കൽ പരിശീലനം പൂർത്തീകരിക്കാൻ നിർബന്ധിച്ചില്ലെങ്കിൽ, വിദ്യാർത്ഥികൾക്ക് അവരുടെ സേവനത്തിന്റെ ക്ലയന്റുകളായി അറിവ് കൈമാറുന്നതിനും ചികിത്സിക്കുന്നതിനും വലിയ പരിമിതികളുണ്ടാകും. അവരിൽ ചിലർ ജനിച്ച അധ്യാപകരാണെന്നും അദ്ദേഹത്തിന്റെ കസേര വളരെ ഗംഭീരമാണെന്നും ഞാൻ വ്യക്തമാക്കേണ്ടതുണ്ട്. അവസാനം, സാങ്കേതിക കാര്യങ്ങളിൽ അവരുടെ അദ്ധ്യാപനം മികച്ചതാണ്, പക്ഷേ പോസിറ്റിവിസ്റ്റ് ഉപദേശങ്ങളുടെ നെഗറ്റീവ് വശങ്ങൾ മനസിലാക്കുന്നതിൽ പുരോഗതി പ്രാപിക്കാത്ത കാലത്തോളം അതിന്റെ വ്യാപ്തി പരമ്പരാഗത തലത്തിൽ തന്നെ തുടരും, കൂടാതെ പഠിപ്പിക്കൽ കൂടുതൽ കാണുന്ന പെരുമാറ്റ മന psych ശാസ്ത്രത്തിന് ബാധകമായ വ്യത്യസ്ത മോഡലുകളും പഠന ഇടങ്ങളും ഒരു ലളിതമായ ഉൽപ്പന്നം. ആളുകൾ എന്തുകൊണ്ട് പഠിക്കുന്നു? സാങ്കേതിക വിദ്യാഭ്യാസ മേഖലയിലേക്കുള്ള എന്റെ പ്രവേശനം ഞാൻ പഠിപ്പിക്കുമ്പോൾ ആരംഭിച്ചു ഓട്ടോകാഡ് കോഴ്സ്. എന്റെ കരാറുകാരന്റെ ക്ഷമയുടെ അത്രയും തെറ്റുകൾ അവസാനിച്ചുവെന്ന് ഞാൻ സമ്മതിക്കണം. ഞങ്ങളുടെ ലക്ഷ്യങ്ങൾക്കനുസൃതമായി വിദ്യാർത്ഥികളുടെ പ്രതീക്ഷകൾ നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഒരു രീതിശാസ്ത്ര സ്ക്രിപ്റ്റ് നിർമ്മിക്കുന്നത് മറ്റൊന്നാണ്. പ്രക്രിയയെ സങ്കീർണ്ണമാക്കിയ കാര്യങ്ങളിൽ ഒന്ന്: മുൻ പതിപ്പിനെ സംബന്ധിച്ച് ഓട്ടോകാഡിന്റെ വാർത്തകൾ പഠിക്കാനുള്ള ആവശ്യകത നിറവേറ്റിക്കൊണ്ട് മാത്രം എത്തിയ വിദ്യാർത്ഥികൾ, വരുമാനമാർഗമായി സ്വയം സമർപ്പിക്കുമെന്ന് പ്രതീക്ഷിച്ചതിനാൽ ഇത് എടുത്ത മറ്റുള്ളവർ, ഇന്റർനെറ്റ് വഴി ശ്രദ്ധ തിരിക്കുന്ന ചെറുപ്പക്കാർ. മൗസ് വീൽ മാസ്റ്റർ ചെയ്യാൻ കഴിയുന്ന മെഷീനുകളും മുതിർന്നവരും. അതിനാൽ, ഒരു വീടിന്റെ പദ്ധതികൾ വികസിപ്പിക്കാൻ കഴിയുന്ന 32 കമാൻഡുകൾ പഠിച്ച്, സൃഷ്ടിപരമായ ഉപദേശത്തിലേക്ക് പ്രവേശിക്കാൻ അനുഭവജ്ഞാനം എന്നെ നയിച്ചു; പേപ്പർ സ്പേസ്, എക്സ്എൻയുഎംഎക്സ്ഡി റെൻഡറിംഗ് എന്നിവ പോലുള്ള സങ്കീർണ്ണമായ അവസാന വശങ്ങൾ ഉപേക്ഷിക്കുന്നു. അവസാനമായി ഇത് പലതവണ ആവർത്തിച്ചതിന് ശേഷം വിദ്യാർത്ഥികൾ ഓട്ടോകാഡ് ഉപയോഗിക്കാൻ പഠിച്ചു, ആളുകൾ എങ്ങനെ പഠിക്കുന്നുവെന്നും അത് എങ്ങനെ പഠിപ്പിക്കുമെന്നും ഞാൻ പഠിച്ചില്ല എന്തുകൊണ്ടാണ് ആളുകൾ പഠിക്കുന്നത്. ഇവയിൽ ചിലത് വളരെയധികം വായിക്കുന്നതും വേദിയിൽ നിന്ന് ഇറങ്ങുന്നതും വിദ്യാർത്ഥി പുതിയ അറിവ് കെട്ടിപ്പടുക്കേണ്ട അറിവിന്റെ ഉടമയാണെന്ന് അംഗീകരിക്കുന്നതും സൂചിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ മുമ്പത്തെ അറിവിനെ അടിസ്ഥാനമാക്കി, ഇത് നയിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ സ്വന്തം പഠനത്തിലെ പ്രധാന അഭിനേതാക്കൾ എന്ന നിലയിൽ പുതിയതും അർത്ഥവത്തായതുമായ അറിവ് സൃഷ്ടിക്കാൻ കഴിയും, -പറയുന്നത് വളരെ എളുപ്പമാണ്-. എന്നാൽ അത് അങ്ങനെതന്നെ; ആളുകൾ പഠിക്കുന്നത് അവർക്ക് ലഭിക്കുന്നതിൽ ഉൽ‌പാദനക്ഷമതയും പുരോഗതിയും കണ്ടെത്തുന്നതിനാലാണ്. പുതിയ വിവരങ്ങൾക്ക് മ .ണ്ട് ചെയ്യേണ്ട ഒരു സ്കാർഫോൾഡ് ഉണ്ടെന്ന് അവർ മനസ്സിലാക്കുന്നതിനാലാണ് അവർ പഠിക്കുന്നത്. വ്യക്തിഗത പഠിപ്പിക്കാതെ വ്യക്തിഗത താൽപ്പര്യം നീങ്ങുന്നതിനാൽ അവർ പഠിക്കുന്നു. അധ്യാപന പ്രക്രിയകൾ എങ്ങനെ വികസിക്കുന്നു - പഠനം വിവര യുഗം ഉൾക്കൊള്ളുന്ന മിശ്രിതത്തിലെ മാറ്റാനാവാത്ത പ്രവണതകളിലൊന്നാണ് ആളുകളെ മനസിലാക്കുന്നത്. ഒരു കരിയർ ഉണ്ടാക്കാതെ ഡിജിറ്റൽ ജേണലിസ്റ്റുകൾക്ക് പരമ്പരാഗത വായനക്കാരേക്കാൾ കൂടുതൽ വായനക്കാരുണ്ട്, അവർക്ക് ഒരു ജനപ്രിയ ബ്ലോഗ് ഉള്ളതുകൊണ്ടല്ല, അവർ സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഏർപ്പെട്ടിരിക്കുന്നതിനാലല്ല, മറിച്ച് അനുഭവം അവരെ വായനക്കാരായ ആളുകളെ മനസ്സിലാക്കാൻ പ്രേരിപ്പിച്ചതിനാലാണ്. അധ്യാപനരംഗത്ത് സമാനമായ എന്തെങ്കിലും ക്രമേണ സംഭവിക്കും. ഓട്ടോകാഡ് എങ്ങനെ പഠിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു പുസ്തകം വിൽക്കാനുള്ള സമയം വരും, കാരണം ഇന്റർനെറ്റ് പഠിക്കാൻ ആവശ്യമായ വിവരങ്ങൾ സ്കാർഫോൾഡ് ചെയ്യുന്നു. അറിവ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി പഠന സമൂഹങ്ങളെ സ്ഥലങ്ങളിലേക്ക് മാറ്റുന്നതിൽ വിവരങ്ങൾ എങ്ങനെ ചാനൽ ചെയ്യാമെന്ന് അറിയുക എന്നതാണ് പെഡഗോഗുകളുടെ വെല്ലുവിളി; വെല്ലുവിളി എളുപ്പമല്ലെന്ന് നിസ്സംശയം പറയാം. YouTube-ലെ വീഡിയോകളിലൂടെ ആളുകൾ AutoCAD പഠിക്കുന്നത് പരമ്പരാഗത കസേരയിൽ ഇല്ലാത്ത വിടവുകൾ സൃഷ്ടിക്കും, എന്നാൽ ഈ സന്ദർഭവുമായി പൊരുത്തപ്പെടുകയല്ലാതെ മറ്റൊരു മാർഗവുമില്ല. അറിവ് ജനാധിപത്യവൽക്കരിക്കുന്നതിന് ഒരു അപകടമുണ്ട്, എന്നാൽ അത് സംഭവിക്കുമ്പോഴെല്ലാം ലോകത്ത് പ്രധാനപ്പെട്ട വിപ്ലവങ്ങൾ ഉണ്ടായിട്ടുണ്ട്. "വിവരയുഗം" എന്ന് വിളിക്കപ്പെടുന്ന അവസ്ഥയിലെത്തിയ ഒരാൾക്ക് എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ കണ്ടറിയണം. ഉപസംഹാരമായി, ഇപ്പോൾ ഡിജിറ്റൽ മീഡിയയെ ഉൾക്കൊള്ളുന്ന വിവരങ്ങളിലേക്ക് തുറന്നുകാണിക്കുന്ന ഫലം ഇപ്പോൾ നമുക്കറിയാത്ത ഒരു അതിരുകടന്ന നാഴികക്കല്ലായിരിക്കും. എന്നാൽ സംശയമില്ല, വർദ്ധിച്ചുവരുന്ന ആഗോള സന്ദർഭങ്ങളുമായി പൊരുത്തപ്പെടുന്ന മികച്ച ഉപകരണങ്ങൾ, സാങ്കേതികതകൾ, മോഡലുകൾ എന്നിവയ്ക്കായി അധ്യാപകരെ നയിക്കുന്ന ആളുകളെ മനസിലാക്കേണ്ടതുണ്ട്. അന്തിമ ശുപാർശ അടിസ്ഥാനവും ലളിതവുമാണ്; പഠിക്കാൻ നിങ്ങൾ പഠിക്കണം. പരിവർത്തനം ചെയ്യാനുള്ള കഴിവുകൾ ഞങ്ങൾ എത്രത്തോളം നേടുന്നുവോ, മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിൽ മാത്രമല്ല, കൂടുതൽ നിശ്ചയദാർ with ്യത്തോടെ ഞങ്ങളുടെ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിലും മികച്ച ഫലങ്ങൾ നേടാൻ ഞങ്ങൾക്ക് കഴിയും; അറിവിന്റെ ജനാധിപത്യവൽക്കരണം അല്ലെങ്കിൽ പണത്തിന്റെ ഉത്പാദനം പോലെ അടിസ്ഥാനപരമായിരിക്കുക. Tags എന്റെ എഗെഒമതെസ് ഗോൾഗി അൽവാരസ് എഴുത്തുകാരൻ, ഗവേഷകൻ, ലാൻഡ് മാനേജ്‌മെന്റ് മോഡലുകളിൽ വിദഗ്ധൻ. ഹോണ്ടുറാസിലെ നാഷണൽ സിസ്റ്റം ഓഫ് പ്രോപ്പർട്ടി അഡ്മിനിസ്‌ട്രേഷൻ SINAP, ഹോണ്ടുറാസിലെ ജോയിന്റ് മുനിസിപ്പാലിറ്റികളുടെ മാനേജ്‌മെന്റ് മോഡൽ, ഇന്റഗ്രേറ്റഡ് മോഡൽ ഓഫ് കാഡസ്‌ട്രേ മാനേജ്‌മെന്റ് - നിക്കരാഗ്വയിലെ രജിസ്‌ട്രി, കൊളംബിയയിലെ SAT ടെറിട്ടറിയുടെ ഭരണസംവിധാനം തുടങ്ങിയ മോഡലുകളുടെ ആശയവൽക്കരണത്തിലും നടപ്പാക്കലിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. . 2007 മുതൽ ജിയോഫുമാദാസ് നോളജ് ബ്ലോഗിന്റെ എഡിറ്ററും GIS - CAD - BIM - ഡിജിറ്റൽ ട്വിൻസ് വിഷയങ്ങളിൽ 100-ലധികം കോഴ്‌സുകൾ ഉൾപ്പെടുന്ന AulaGEO അക്കാദമിയുടെ സ്രഷ്ടാവുമാണ്. വെബ്സൈറ്റ് ലിങ്ക്ഡ് നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ സംരക്ഷിക്കാനായില്ല. ദയവായി വീണ്ടും ശ്രമിക്കുക. നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ വിജയിച്ചു. ഭൂമിശാസ്ത്രപരമായ കോർഡിനേറ്റുകൾ UTM-ലേക്ക് പരിവർത്തനം ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് രജിസ്റ്റർ ചെയ്ത് സൗജന്യമായി സ്വീകരിക്കുക സബ്‌സ്‌ക്രൈബുചെയ്‌ത് സൗജന്യ Excel ടെംപ്ലേറ്റ് സ്വീകരിക്കുക. ഒഴിവാക്കുക-ഇൻ നിങ്ങളുടെ വാർത്താക്കുറിപ്പുകൾ സ്വീകരിക്കാനും ഡാറ്റ സ്വകാര്യതാ പ്രസ്താവന സ്വീകരിക്കാനും ഞാൻ സമ്മതിക്കുന്നു. ഞങ്ങളുടെ വാർത്താക്കുറിപ്പിലെ ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അൺസബ്‌സ്‌ക്രൈബ് ചെയ്യാം. ഞങ്ങളുടെ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമായി ഞങ്ങൾ Sendinblue ഉപയോഗിക്കുന്നു. ഈ ഫോം സമർപ്പിക്കുന്നതിന് ചുവടെ ക്ലിക്ക് ചെയ്യുന്നതിലൂടെ, നിങ്ങൾ നൽകിയ വിവരങ്ങൾ അവയുടെ പ്രോസസ്സിംഗിനായി സെൻഡിൻബ്ലൂയിലേക്ക് കൈമാറുമെന്ന് നിങ്ങൾ സമ്മതിക്കുന്നു ഉപയോഗ നിബന്ധനകൾ സബ്സ്ക്രൈബുചെയ്യുക പുതിയ ജിവിഎസ്ഐജി 2.0 പതിപ്പ് എന്താണ് സൂചിപ്പിക്കുന്നത് MundoGEO # Connect 2013, എല്ലാം തയ്യാറാണ് ബന്ധപ്പെട്ട ലേഖനങ്ങൾ ആംസ്റ്റർഡാമിൽ നിന്നും മറ്റെന്തെങ്കിലും ഒക്ടോബർ, 2010 പെറുവിൽ കഡസ്ട്രെയുടെ പരിശീലനം ജൂൺ, 2008 UNIGIS WORLD ഫോറം, കാലി 2018: നിങ്ങളുടെ ഓർഗനൈസേഷനെ ആവിഷ്കരിക്കുകയും പരിവർത്തനം ചെയ്യുകയും ചെയ്യുന്ന GIS അനുഭവങ്ങൾ നവംബർ, 2018 എഞ്ചിനീയറിംഗ്, ജി‌ഐ‌എസ്, ലോക്കൽ മാനേജ്‌മെന്റ്: അടുത്തുവരുന്ന കോഴ്‌സുകൾ ഓഗസ്റ്റ്, 2009 ഒരു അഭിപ്രായം ഇടൂ നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിച്ചു ചെയ്യില്ല. ആവശ്യമായ ഫീൽഡുകൾ കൊണ്ട് അടയാളപ്പെടുത്തുന്നു * അഭിപ്രായം * പേര് ഇലക്ട്രോണിക് മെയിൽ വെബ് Δ സ്പാം കുറയ്ക്കുന്നതിന് ഈ സൈറ്റ് Akismet ഉപയോഗിക്കുന്നു. നിങ്ങളുടെ അഭിപ്രായ ഡാറ്റ പ്രോസസ്സുചെയ്യുന്നത് എങ്ങനെയെന്നറിയുക. ഞങ്ങളെ പിന്തുടരുക 18.000 ഫാനുകൾ 20.565 അനുയായികൾ 1.740 സബ്സ്ക്രൈബർമാർ 40.305 ജനപ്രിയ സമീപകാലത്തെ അഭിപ്രായങ്ങള് 2022 ലോകകപ്പ്: അടിസ്ഥാന സൗകര്യവും സുരക്ഷയും 2 ആഴ്ച മുമ്പ് ബെന്റ്‌ലി സിസ്റ്റംസ് 2022-ലെ ഇൻഫ്രാസ്ട്രക്ചറിലെ ഗോയിംഗ് ഡിജിറ്റൽ അവാർഡിനുള്ള ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു സെപ്റ്റംബർ, 2022 ജിയോ വീക്ക് 2023 - ഇത് നഷ്‌ടപ്പെടുത്തരുത് ഓഗസ്റ്റ്, 2022 ESRI UC 2022 - മുഖാമുഖം ലൈക്കുകളിലേക്ക് മടങ്ങുക ഓഗസ്റ്റ്, 2022 SYNCHRO - 3D, 4D, 5D എന്നിവയിൽ പ്രോജക്ട് മാനേജ്മെന്റിനുള്ള മികച്ച സോഫ്റ്റ്വെയറിൽ നിന്ന് ഓഗസ്റ്റ്, 2022 2022 ലോകകപ്പ്: അടിസ്ഥാന സൗകര്യവും സുരക്ഷയും 2 ആഴ്ച മുമ്പ് ബെന്റ്‌ലി സിസ്റ്റംസ് 2022-ലെ ഇൻഫ്രാസ്ട്രക്ചറിലെ ഗോയിംഗ് ഡിജിറ്റൽ അവാർഡിനുള്ള ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു സെപ്റ്റംബർ, 2022 ജിയോ വീക്ക് 2023 - ഇത് നഷ്‌ടപ്പെടുത്തരുത് ഓഗസ്റ്റ്, 2022 ESRI UC 2022 - മുഖാമുഖം ലൈക്കുകളിലേക്ക് മടങ്ങുക ഓഗസ്റ്റ്, 2022 SYNCHRO - 3D, 4D, 5D എന്നിവയിൽ പ്രോജക്ട് മാനേജ്മെന്റിനുള്ള മികച്ച സോഫ്റ്റ്വെയറിൽ നിന്ന് ഓഗസ്റ്റ്, 2022 പട്രീഷ്യ ഹെറെജോൺ മാസ്റ്ററെക്കുറിച്ചുള്ള വിവരങ്ങൾ സ്വീകരിക്കാൻ എനിക്ക് വളരെ താൽപ്പര്യമുണ്ട്... യോഹന്നാൻ വളരെ നല്ല ലേഖനം, മറ്റൊരു പ്രശ്നം അത് വളരെ കുറച്ച് മാത്രമേ നിലനിൽക്കൂ എന്നതാണ്... ശിയിന שלום.אשמח לקבל את הסרטונים לאוטוקד ... yazmin ഈ പിശക് കൊണ്ട് എനിക്കും ഇതുതന്നെ സംഭവിക്കുന്നു "GRW ഫയൽ പ്രോസസ്സ് ചെയ്യുമ്പോൾ, അത് ചെയ്തില്ല... 선비 ഇംഗ്ലീഷിൽ അടുത്തിടെയുള്ള വാർത്തകൾ ബെന്റ്‌ലി സിസ്റ്റംസ് 2022-ലെ ഇൻഫ്രാസ്ട്രക്ചറിലെ ഗോയിംഗ് ഡിജിറ്റൽ അവാർഡിനുള്ള ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു സെപ്റ്റംബർ, 2022 ജിയോ വീക്ക് 2023 - ഇത് നഷ്‌ടപ്പെടുത്തരുത് ഓഗസ്റ്റ്, 2022 ESRI UC 2022 - മുഖാമുഖം ലൈക്കുകളിലേക്ക് മടങ്ങുക ഓഗസ്റ്റ്, 2022 SYNCHRO - 3D, 4D, 5D എന്നിവയിൽ പ്രോജക്ട് മാനേജ്മെന്റിനുള്ള മികച്ച സോഫ്റ്റ്വെയറിൽ നിന്ന് ഓഗസ്റ്റ്, 2022 എല്ലാംകോഴ്സുകൾ - 3 ഡി മോഡലിംഗ്കോഴ്സുകൾ - BIM MEPകോഴ്സുകൾ - ബി‌എം പ്രവർത്തനംകോഴ്സുകൾ - ബി‌എം ഘടനകോഴ്സുകൾ - സിവിൽവർക്കുകൾകോഴ്സുകൾ - ജിയോസ്പേഷ്യൽകോഴ്സുകൾ - ലാൻഡ് വർക്ക്സ്കോഴ്സുകൾ - ഉൽപ്പന്ന ജീവിതചക്രം വിശദാംശങ്ങൾ കാണുക ബി‌എം എഞ്ചിനീയറിംഗ് പ്രോജക്റ്റുകൾ‌ക്കായുള്ള ഡൈനാമോ കോഴ്‌സ് ജൂലൈ, 2019 ബി‌എം കമ്പ്യൂട്ടിംഗ് ഡിസൈൻ‌ ഈ കോഴ്‌സ് ഡൈനാമോ എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച് കമ്പ്യൂ‌ട്ടേഷണൽ‌ ഡിസൈൻ‌ ലോകത്തെ ഒരു സ friendly ഹൃദപരവും ആമുഖവുമായ ഒരു ഗൈഡാണ് ... കൂടുതൽ കാണുക ... വിശദാംശങ്ങൾ കാണുക റിവിറ്റ്, നാവിസ്‌വർക്കുകൾ, ഡൈനാമോ എന്നിവ ഉപയോഗിച്ച് ബിം 5 ഡി കോഴ്‌സ് ക്വാണ്ടിറ്റി എടുക്കുന്നു ജനുവരി, 2021 ഈ കോഴ്‌സിൽ ഞങ്ങളുടെ ബി‌എം മോഡലുകളിൽ നിന്ന് നേരിട്ട് അളവ് എക്‌സ്‌ട്രാക്റ്റുചെയ്യുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും. ഉപയോഗിച്ച് അളവുകൾ എക്‌സ്‌ട്രാക്റ്റുചെയ്യുന്നതിനുള്ള വിവിധ വഴികൾ ഞങ്ങൾ ചർച്ച ചെയ്യും ... കൂടുതൽ കാണുക ... വിശദാംശങ്ങൾ കാണുക ബി‌എം രീതിശാസ്ത്രത്തിന്റെ സമ്പൂർണ്ണ കോഴ്സ് മെയ്, 2019 പ്രോജക്റ്റുകളിലും ഓർഗനൈസേഷനുകളിലും ബി‌എം രീതി എങ്ങനെ നടപ്പാക്കാമെന്ന് ഈ നൂതന കോഴ്‌സിൽ ഞാൻ ഘട്ടം ഘട്ടമായി കാണിക്കുന്നു. മൊഡ്യൂളുകൾ ഉൾപ്പെടെ ...
പ്രകാശ് ഝാ സംവിധാനം ചെയ്ത പുതിയ ഹിന്ദി ചിത്രമായ 'ആരക്ഷണ്‍'(സംവരണം) റിലീസിന് മുമ്പ് തന്നെ വിവാദങ്ങളിലൂടെ പുലിവാല് പിടിക്കുന്നു. തൊട്ടാല്‍ പൊള്ളുന്ന ജാതി സംവരണത്തെക്കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത് എന്നതു തന്നെ പ്രശ്നം. ആദ്യ ട്രെയിലറുകള്‍ പുറത്തുവന്നതോടെ തന്നെ 'ആരക്ഷണ്‍' ദലിത് വിരുദ്ധമാണെന്നും സംവരണത്തിനെതിരായ സന്ദേശമാണ് നല്‍കുന്നതെന്നുമുള്ള ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. വിവാദമുയര്‍ന്നതിനാല്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം റിലീസിന് മുമ്പ് നടത്തി ആശങ്കയകറ്റണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ പട്ടികജാതി/വര്‍ഗ കമീഷന്‍ അധ്യക്ഷന്‍ പി.എല്‍ പുനിയയും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ കമീഷന്റെ ആവശ്യം സംവിധായകന്‍ ആദ്യമേ തള്ളി. കമീഷന്‍ ചെയര്‍പേഴ്സണ്‍ അല്ല, സെന്‍സര്‍ ബോര്‍ഡാണ് ചിത്രത്തിലെ ശരി തെറ്റുകളും വിവാദങ്ങളും നിര്‍ണയിക്കേണ്ടതെന്നാണ് പ്രകാശ് ഝായുടെ പക്ഷം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ആവശ്യമുന്നയിച്ചതും അദ്ദേഹം തള്ളിയിട്ടുണ്ട്. തന്റെ ചിത്രം സംവരണത്തിനോ ദലിതര്‍ക്കോ വിരുദ്ധമായി സംസാരിക്കുന്നില്ലെന്നും സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള സംവരണമെന്ന വിഷയം ചര്‍ച്ച ചെയ്യുന്നതേയുള്ളൂവെന്നുമാണ് അദ്ദേഹം പറയുന്നത്. prakash jha ചിത്രം ക്രമ സമാധാന പ്രശ്നത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി വന്ന പൊതു താല്‍പര്യഹരജി ബാംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നത്. പ്രശ്ന സാധ്യതയുണ്ടോയെന്ന് ചിത്രം കാണാത്തതിനാല്‍ പറയാനാവില്ലെന്ന് സര്‍ക്കാരിന് വേണ്ടി അഡീ. ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു. ആഗസ്റ്റ് 9ന് വീണ്ടും കേസ് പരിഗണിക്കും. വിധി നല്‍കുംമുമ്പ് ചിത്രം പ്രത്യേക പ്രദര്‍ശനം നടത്തണോ എന്ന് അന്നാകും കോടതി തീരുമാനിക്കുക. രാജസ്ഥാന്‍, ദല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രത്തിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. സംവിധായകന്റെ വീടിനു നേരെ ആറാംതീയതി ആക്രമണശ്രമവുമുണ്ടായി. ആഗസ്റ്റ് 12നാണ് 'ആരക്ഷണി'ന്റെ റിലീസ് തിരുമാനിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്‍, സെയ്ഫ് അലി ഖാന്‍, പ്രതീക് ബബാര്‍, മനോജ് ബാജ്പേയി, ദീപിക പദുകോണ്‍ തുടങ്ങിയവരാണ് 'ആരക്ഷണി'ല്‍ അഭിനയിക്കുന്നത്. also read, 'ആരക്ഷണ്‍' റിലീസിന് സ്റ്റേ aarakshan, prakash jha, aaraksha anti-dalit?, aarakshan controversy, deepika padukone, deepika padukone in aarakshan, saif ali khan, amitabh bachan, pratheik babbar, manoj bajpayee, aarakshan movie 0 comments: Post a Comment Newer Post Older Post Categories film news latest news review movie gallery iffk other languages theatres short films analysis music book tickets online like us on facebook Followers Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.
ശിവമോഗ: പാടത്തെ വിളകള്‍ നശിപ്പിക്കുന്ന കുരങ്ങന്മാരെ കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ കര്‍ഷകന്‍ പരീക്ഷിച്ചത് ഒരു വ്യത്യസ്ത മാര്‍ഗമാണ്. ശിവമോഗയിലെ തൃത്താഹള്ളിയിലെ ശ്രീകാന്ത് ഗൗഡ എന്ന കര്‍ഷകനാണ് കുരങ്ങന്മാരെ അകറ്റി നിര്‍ത്താന്‍ ഒരു അടിപൊളി വഴിയുമായി എത്തിയത്. തന്റെ ലാബ്രഡോറിനെ ചായം പൂശി കടുവയെ പോലെ തോന്നിപ്പിച്ച് കുരങ്ങന്മാരെ പറ്റിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ വന്‍ വിജയമായിത്തീരുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നില്ല. 53 ഏക്കറോളമുള്ള കൃഷിയിടം കുരങ്ങമാരുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കാനായി. കുരങ്ങന്മാരെ ഓടിക്കാനായി കടുവകളുടെ രൂപത്തിലുള്ള പാവകള്‍ വാങ്ങി വയലുകളുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുകയായിരുന്നു മുന്‍കാലത്തെ പതിവ്. എന്നാല്‍ വെയിലേറ്റ് പാവകളുടെ നിറം മങ്ങിത്തുടങ്ങുമ്പോള്‍ കുരങ്ങന്മാര്‍ വീണ്ടും വിളകള്‍ നശിപ്പിക്കാനെത്തും. ഇതിനെതിരെ എന്തു ചെയ്യാന്‍ കഴിയുമെന്ന ശ്രീകാന്തിന്റെ ആലോചന ചെന്നെത്തിയത് തന്റെ വളര്‍ത്തുനായയായ ബുള്‍ബുളിലാണ്. തുടര്‍ന്നാണ് ഇങ്ങനെ ചെയ്തത്. രാവിലെയും വൈകുന്നേരവും ബുള്‍ബുളിനെ ശ്രീകാന്ത് പാടത്ത് കൊണ്ടുപോകും. ബുള്‍ബുളിനെ ദൂരത്ത് നിന്ന് കാണുമ്പോള്‍ തന്നെ കുരങ്ങന്മാര്‍ ഓടിപ്പോകും. ശ്രീകാന്തിന്റെ പരിപാടി വിജയം കണ്ടതോടെ ഗ്രാമവാസികളില്‍ പലരും ഈ മാര്‍ഗം പരീക്ഷിക്കുകയാണ്. Tags dog tiger shortlink Dec 3, 2019, 05:24 pm IST Facebook Twitter LinkedIn Pinterest Reddit WhatsApp Telegram Facebook Twitter LinkedIn Pinterest WhatsApp Telegram ഫെയ്‌സ് ബുക്ക് ഫോട്ടോസ് ഇനി ഗൂഗിളിലും : പുതിയ ഫീച്ചർ ഉടനെത്തും അടുത്ത വർഷം മാരുതി സുസുക്കിയുടെ കാർ വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ശ്രദ്ധിക്കുക Related Articles കാണാതായ വളർത്തു നായയെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ കണ്ടെത്തി : സംഭവം പട്ടാമ്പിയിൽ, പരാതി Nov 26, 2022, 07:15 am IST പത്തനംതിട്ട കുടപ്പാറയിൽ പുലി ഇറങ്ങിയതായി സംശയം: വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തും Nov 21, 2022, 09:40 am IST വയനാട്ടില്‍ നാട്ടിലിറങ്ങിയ കടുവ ഒടുവില്‍ വനംവകുപ്പിന്റെ കൂട്ടിലായി Nov 17, 2022, 09:41 pm IST വിതുര താവയ്ക്കലിൽ പുലിയെ കണ്ടതായി നാട്ടുകാർ, ഭയപ്പെടേണ്ടതില്ലെന്ന് വനംവകുപ്പ്, ക്യാമറകൾ മാറ്റിസ്ഥാപിച്ചു
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുക ഇനി പണ്ടത്തെ പോലെ അത്ര എളുപ്പമായിരിക്കില്ല. സുരക്ഷയുടെ ഭാഗമായി ഒരു കടമ്പ കൂടി കടക്കേണ്ടി വരും. പുതിയ തീരുമാനം പ്രകാരം എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു ഒടിപി കൂടി നൽകേണ്ടി വരും. പതിവ് പോലെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും. ഈ പ്രക്രിയയിൽ പറയത്തക്ക മാറ്റങ്ങളില്ല. പക്ഷേ പണം വരുന്നതിന് മുൻപ് മൊബൈലിൽ ഒരു ഒടിപി വരും. ഈ ഒടിപി എടിഎം മെഷീനിൽ നൽകിയാൽ മാത്രമേ പണം വരികയുള്ളു. എല്ലാ ട്രാൻസാക്ഷനും ഇത്തരത്തിൽ ഒടിപി നൽകേണ്ടതില്ല. പതിനായിരം രൂപയ്ക്ക് മുകളിലുള്ള പിൻവലിക്കലുകൾക്ക് മാത്രം ഒടിപി നൽകിയാൽ മതി. പുതിയ മാറ്റം വരുന്നതോടെ ഓൺലൈൻ പണത്തട്ടിപ്പ് ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കുമെന്നും അവരുടെ അനുവാദമില്ലാതെ പണം നഷ്ടപ്പെടില്ലെന്നും ബാങ്ക് പറയുന്നു. Share Post a Comment Post a Comment Previous Post Next Post Join Our Whats App Group CALL 8075541264 - 7591912041 Follow Us 20k Members 10k 1k Categories HEALTH(12) INDIA(9) INFO(3) IRIITTY(3) JOB(6) KANNUR(13) KERALA(15) SPORTS(6) TECH(2) VIDEO(1) Featured Post ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയില്‍, ക്യാന്‍സറിന് പുറമെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും News@Iritty Wednesday, November 30, 2022 ഇരിട്ടി പുന്നാട് നാലംഗ കുടുംബം വിഷംകഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത് കടക്കെണിയിലായതിനെ തുടർന്ന് Saturday, September 03, 2022 മുരിങ്ങോടിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു Wednesday, November 09, 2022 വിമാനത്തിന്റെ ചിറക് ഇടിച്ച് കെ.എസ്.ആര്‍.ടി.സി ബസ് തകര്‍ന്നു; നിരവധി പേര്‍ക്ക് പരുക്ക്; ഡ്രൈവര്‍ ഇറങ്ങിയോടി
ജന്മനാടിനെ പറ്റിയുള്ള ചില പുസ്തകങ്ങള്‍ നമ്മളില്‍ കുളിരേകുന്നതാണ്‌. ചിലത് നമ്മെ അലോസരപ്പെടുത്തും. മറ്റുചിലതു നമ്മെ അസ്വസ്ഥരാക്കും. ചിലതാകട്ടെ, അവ ജനിച്ചുവീണ നിമിഷത്തില്‍ തുടങ്ങി തലമുറകളിലേക്കുള്ള യാത്രയിലൂടെ ചുറ്റുമുള്ള ജീവിതങ്ങള്‍ നിരീക്ഷിച്ചു പുതിയ ഒരു ലോകം വായനക്കാരന് സമ്മാനിക്കുന്നു. ഇതിനൊക്കെ അപ്പുറത്ത്, വായനയ്ക്കു ശേഷവും ബാക്കിയാവുന്ന അടങ്ങാത്ത പകയും വിദ്വേഷവും, അറിവുകളെക്കാള്‍ തിരിച്ചറിവുകളിലേയ്ക്കും ആഴമേറിയ നിശ്ശബ്ദ സഞ്ചാരങ്ങളിലേയ്ക്കും നമ്മെ നയിക്കുന്ന പുസ്തകങ്ങളുണ്ട്. അത്തരമൊരു പുസ്തകമാണ് കെ എന്‍ പ്രശാന്തിന്റെ ആദ്യ നോവലായ 'പൊനം'. ചുരം കയറിയ ബസ്സില്‍ നിന്നും താഴെ ഇളം നീലത്തുണി നിവര്‍ത്തിയിട്ടപോലെ ഒഴുകുന്ന പുഴയ്ക്കിരുവശവും നിബിഡവനമെന്നു തോന്നിക്കുന്ന പച്ചപ്പ് കണ്ടതുമുതല്‍ ആ വഴിയെ, അതു കടന്നുചെന്നാല്‍ എത്തുന്ന നാടിനെ, സ്‌നേഹിച്ചുതുടങ്ങിയെന്ന് രേഖപ്പെടുത്തിക്കൊണ്ട് എഴുത്തുകാരനിലും ആ ദേശത്തിലും പൊനം വേരാഴ്ത്തുന്നു. സപ്തഭാഷകള്‍ കൊണ്ട് സമ്പന്നമായ കാസറഗോഡ് ജില്ലയിലെ കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന വനപ്രദേശമാണ് നോവലിലെ കരിമ്പുനം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ, രാഹുല്‍ യാദവില്‍ നിന്നും കരിമ്പുനത്തെ കേള്‍ക്കുന്ന യുവാവ്, കരിയനിലൂടെ കരിമ്പുനത്തെ കൊലപാതക ചരിത്രത്തിലേക്ക് വഴിവെട്ടുന്നു. സിനിമയ്ക്കു കഥ എഴുതാനെന്ന വ്യാജേന, കരിമ്പുനത്തിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങുന്നതോടെ പൊനം നിവരുന്നു. സമ്പത്തിന്റെയും അധികാരത്തിന്റെയും കൈയൂക്കുള്ള ഭരണഘടനയില്‍ കൊന്നും, കൊടുത്തും, കൊണ്ടും, ചത്തുമലച്ചും തീര്‍ന്നുപോവുന്ന 'മനുഷ്യ' ജന്മങ്ങളുടെ ദുരയും ദുരന്തവും.. അതിന്റെ തലമുറകളോളമുള്ള തുടര്‍ച്ചയിലാണ് പൊനം ചലനാത്മകമാകുന്നത്. അതുകൊണ്ട് തന്നെ ഉദ്വേഗം നിലനിര്‍ത്തിക്കൊണ്ട്, നോവല്‍ വായനക്കാരന് ഒറ്റയിരുപ്പില്‍ വായിക്കാനാകുന്നുണ്ട്. അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകളിലൂടെ നോവല്‍ പുരോഗമിയ്ക്കുന്നു. 'പക അതാത് കാലത്തു കെട്ടടങ്ങണം അല്ലെങ്കില്‍ കാര്യമെന്തെന്നുപോലും അറിയാത്ത പുതിയ തലമുറയ്ക്ക് അതിന്റെ ഇരകളാകേണ്ടിവരും. യുദ്ധം തുടങ്ങുമ്പോള്‍ ജനിച്ചിട്ട് കൂടി ഇല്ലാത്തവര്‍ പിന്നീട് അതിന്റെ ഭാഗമാവുന്നതിലും വലിയ അസംബന്ധം ഭൂമിയില്‍ വേറെ എന്താണുള്ളത്.' 'പക' എന്ന കലര്‍പ്പേതുമില്ലാത്ത മനുഷ്യ വികാരത്തെ പ്രാദേശിക ദേശവുമായി ബന്ധിപ്പിച്ച് കഥാപാത്രങ്ങളെ വിന്യസിക്കുകയാണ് പൊനത്തില്‍. ശേഖരന്റെയും ഗണേശന്റെയും പകയുടെ വന്യത കാടിന്റെ നിഗൂഡത പോലെ വായന അവസാനിച്ചാലും അവസാനമില്ലാതെ കിടക്കുന്നു. കള്ളക്കടത്തും കോഴിപ്പോരും വാറ്റു ചാരായവും കാമവെറിയും കൊണ്ട്, നിലാവില്ലാത്ത രാത്രിയിലെ കാടിനേക്കാള്‍ മൂന്നിരട്ടി കാടായി മാറുകയാണ് പൊനം. ആണധികാരവും, റാക്കും, രതിയും, നായാട്ടും, കൊള്ളയും, കൊലപാതകവും, പ്രതികാരവും പുനയുന്ന രാത്രികളാല്‍ ആളിക്കത്തുന്ന കരിമ്പുനത്തിന്റെ ഇരുട്ടില്‍ നാലു തലമുറയുടെ പെണ്ണുശിരുകള്‍. ഉച്ചിരി, ചിരുത, പാര്‍വ്വതി, രമ്യ .... അവരില്‍ ലയിച്ചു ചേരുന്ന നായ്ക്കനോ, ഗൌഡയോ, പൂജാരിയോ, നമ്പ്യാരോ, നായരോ, ഹാജിയോ, നായാടിയോ, നസ്രാണിയോ എന്നില്ലാതെ അനന്തമായി നീളുന്ന ജീവിതങ്ങള്‍. 'കാമമൊഴിഞ്ഞ പുരുഷനോളം നിസ്സാഹായനായ മറ്റൊരു ജന്തുവില്ല' എന്ന ബോധ്യത്തോടെ ആണഹങ്കാര ഹുങ്കത്തരങ്ങളെ കരിച്ചുകളഞ്ഞ് അതിര് കടന്ന പൗരുഷത്തിന്റെ പൊന്തലുകള്‍ക്കു നേരെ എന്തിനും പോന്ന ചങ്കുറപ്പുള്ളവരാണവര്‍. കാസറഗോഡിന്റെ ദേശപരവും ഭാഷാപരവും സാമൂഹിക-സാംസ്‌കാരികപരവുമായ സവിശേഷതകള്‍ പൊനത്തിന്റെ ഇടവഴികളില്‍ കാണാം. തുളു, കന്നട, മലയാളം, തുടങ്ങിയ പ്രാദേശിക ഭാഷകളുടെ നേര്‍സാക്ഷ്യം നോവലില്‍ വാക്കുകളായി അടര്‍ന്നു വീഴുന്നുണ്ട്. ഊക്ക്, കൂച്ച്, ബിങ്ങല്‍, സൂള, നക്കേറ്റം, ബപ്പിടല്‍, ചള്ള്, ബെര്ന്ന്, വൈതോയി, വയി, ഇബറെ, ആയിറ്റ, മംഗലം, ഞാങ്ങ, തുടങ്ങിയ വാക്കുകള്‍ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ ഉടനീളം തത്തിക്കളിക്കുന്നു. തൊണ്ടച്ചനും, കണ്ടനാര്‍ കേളനും, വയനാട്ടുകുലവനും, പഞ്ചുരുളി തെയ്യങ്ങളും, കൊറഗറുടെ വേഷവുമടങ്ങിയ മിത്തുകളും ഇതില്‍ ലയിച്ചുചേരുന്നു. തുളു നാടിന്റെ അവശേഷിപ്പ് ഓര്‍മിപ്പിച്ചുകൊണ്ട് തുളു താരാട്ടുപാട്ടും നോവല്‍ പതിയെ കേള്‍പ്പിക്കുന്നുണ്ട്. കിഴക്ക് പശ്ചിമ ഘട്ടത്തിന്റെ ചരിവിടങ്ങളിലെ കാടുകളിലും പടിഞ്ഞാറു അറബിക്കടലിലേക്ക് ഒഴുകിയെത്തുന്ന പുഴക്കരകളിലും മദിക്കുന്ന ആസക്ത ജീവിതയിടങ്ങള്‍. ജാല്‌സൂര്‍, സുളള്യ, തോണിക്കടവ്, മണ്ടക്കോല്‍, പനത്തടി, എരഞ്ഞിപ്പുഴ, ഇരിയണ്ണി, അടൂര്‍, കുണ്ടാര്‍, കാനത്തൂര്‍, കൊളത്തൂര്‍, പെര്‍ളടുക്കം, കരിച്ചേരി, ദര്‍ബോണി, തുടങ്ങി ജില്ലയിലെ പ്രധാന സ്ഥലങ്ങളും കഥാഖ്യാനവും തമ്മിലുള്ള സവിശേഷ ബന്ധം നോവലില്‍ കാണാം. സ്ഥലപരതയിലുള്ള നോവലിസ്റ്റിന്റെ ബോധം ഒരു പ്രത്യേക ദേശത്തിന്റെ ചരിത്രമോ സാംസ്‌കാരിക സവിശേഷതകളോ മാത്രം വിപുലീകരിക്കുന്നതിനു വേണ്ടിയുള്ളതല്ല. അധികാരത്തോടും സാമൂഹിക-സാംസ്‌കാരിക രാഷ്ട്രീയ സമ്പദ്ഘടനകളോടും കൂടിയാണ് ഇതിലെ ദേശവല്‍ക്കരണം കടന്നുവരുന്നത്. 'കഥയും റാക്കും ഒരുപോലെയാണ്, പഴകും തോറും അവക്ക് വീര്യം കൂടും' എന്ന് അന്വര്‍ത്ഥമാക്കി മഴയുടെ ആര്‍പ്പുവിളികളില്‍ ഒരു ഭീകരനായി വളര്‍ന്ന്, മലയാള നോവലുകള്‍ക്കിടയില്‍ ആത്മവീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന, മികച്ച വായാനാനുഭവം നല്‍കുന്ന നോവലാണ് 'പൊനം'. പക കെട്ടടങ്ങാത്തതുപോലെ, കോടയുടെയും ഗാളിമുഖയുടെയും ആരാന്റെയും ചുടലയുടെയും പെരടിയുടെയും തൊണ്ടച്ചന്റെയും സൃഷ്ടാവായ കെ എന്‍ പ്രശാന്തിന്റെ പൊനവും വായിക്കപ്പെട്ടുകൊണ്ടേയിരിക്കട്ടെ. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. Tags : ponam പൊനം മറ്റു വാർത്തകൾ ഇന്ദിരയ്ക്കുള്ള കത്തിന് രേഷ്മയുടെ നൃത്തഭാഷ്യം:‘ബർത്ത്ഡേ ലെറ്റർ’ യുട്യൂബിൽ പ്രകാശിപ്പിച്ചു ഷാലറ്റിന്റെ ചിത്രങ്ങള്‍ ചൂഷിതരുടെ കഥകള്‍ കണ്ണശ പുരസ്കാരം വിപ്ലവ ഗായിക പി കെ മേദിനിക്ക് ---- Categories നിറക്കൂട്ട്‌ പ്രധാന വാർത്തകൾ എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ വലതുപക്ഷ ഗൂഢാലോചന: എ വിജയരാഘവൻ നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിന്‍വലിച്ചു നിര്‍മ്മാണ ജോലികള്‍ക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു കാട്ടു തേനീച്ചകളുടെ കുത്തേറ്റ് ഒന്‍പത് പേര്‍ക്ക് പരിക്ക് വിഴിഞ്ഞത്ത് ബോധപൂര്‍വ്വം കലാപം സൃഷ്ടിക്കാന്‍ ശ്രമം: ആന്റണി രാജു മലപ്പുറം പാണ്ടിക്കാട് വന്‍ മയക്കുമരുന്നുവേട്ട; 103 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍ | VIDEO സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; ഇടുക്കിയിൽ ഒരാൾ കൊല്ലപ്പെട്ടു തരൂരിനെ കേള്‍ക്കാന്‍ ലോകത്തെമ്പാടും ആളുകളുണ്ടെന്ന് ഹൈബി ഈഡന്‍ കോയമ്പത്തൂർ വിമാനത്താവളംവഴി സ്വർണക്കടത്ത്‌; പെരിന്തൽമണ്ണയിൽ രണ്ടുപേർ പിടിയിൽ യുഎഇയിൽ തൊഴിലാളികൾക്ക് താമസ സൗകര്യം നൽകിയില്ലെങ്കിൽ കമ്പനികളുടെ പെർമിറ്റ് റദ്ദാകും ----- -----  സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്.
അവതാരക എന്ന നിലയില്‍ ഏറെ പ്രശസ്തയായ താരമാണ് രഞ്ജിനി ഹരിദാസ്. ഒരു അവതാരകയ്ക്ക് ഇത്രത്തോളം ആരാധകരെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പോലും രഞ്ജിനിയാണ് തെളിയിച്ചത്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പങ്ങളും അമ്മയുടെ വിവാഹത്തെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് രഞ്ജിനിയും അമ്മയും ഇപ്പോള്‍. രഞ്ജിനിയുടെ അമ്മയുടെ വാക്കുകള്‍- വിവാഹപ്രായം പതിനെട്ട് വയസ്സാണ്. ഇരുപതുവയസ്സുള്ളപ്പോഴാണ് ഞാന്‍ വിവാഹിതയാകുന്നത്. അന്ന് നമുക്കൊന്നും ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ല. 25 വയസ്സ് കഴിയാതെ പെണ്‍കുട്ടികള്‍ കല്യാണത്തെക്കുറിച്ച് ചിന്തിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം നമുക്ക് പക്വത എത്തുന്നത് പ്രായം അതാണെന്ന് രഞ്ജിനിയുടെ അമ്മ സുജാത പറയുന്നു. എനിക്ക് രണ്ട് മക്കള്‍ ഉണ്ടായിരുന്നത് കൊണ്ട് അവരുടെ കാര്യത്തിനാണ് ഞാന്‍ പ്രധാന്യം കൊടുത്തത്. എനിക്ക് മുന്നിലേക്ക് വേറൊരാള്‍ വേണമെന്നോ കൂട്ടില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നോ തോന്നിയിട്ടില്ല. പക്ഷേ എന്റെ അമ്മയുടെയും അച്ഛന്റെയും പിന്തുണ എപ്പോഴും ഉണ്ടായിരുന്നു. എന്റെ ജീവിതരീതി അങ്ങനെ ആയത് കൊണ്ടാവും തോന്നാത്തത്. രഞ്ജിനിയുടെ വാക്കുകള്‍-28 വയസ്സ് ആയപ്പോഴാണ് എനിക്കൊരു ആത്മവിശ്വാസം വന്നത്. എന്നെ കുറിച്ച്, സാമ്പത്തികം, കുടുംബത്തെ കരകയറ്റുന്നതിനെ കുറിച്ചൊക്കെ ബോധ്യം വന്നത് അപ്പോഴാണ്. കുട്ടികളെ കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിട്ട് പോലുമില്ല. പക്ഷേ 28 വയസ്സ് ആയപ്പോഴെക്കും എന്റെ ശരീരം ബയോളജിക്കലി അത് തിരിച്ചറിയാന്‍ തുടങ്ങി. കുട്ടികളെ കാണുമ്പോള്‍ പ്രത്യേകമായൊരു അടുപ്പം തോന്നി. മാതൃത്വം ഒരു വികാരമാണല്ലോ. അതെനിക്ക് ഫിസിക്കലി തോന്നി തുടങ്ങിയത് മുപ്പത് വയസ്സൊക്കെ ആയപ്പോഴാണ്. ആ സമയത്ത് വേണമെങ്കില്‍ വിവാഹം കഴിക്കാം. അല്ലെങ്കില്‍ ഒരു കുട്ടിയെ ദത്തെടുക്കാം.വിവാഹത്തിന് പ്രായമൊന്നും പറയാന്‍ പറ്റില്ല. അത് ഓരോരുത്തരുടെയും അനുഭവം പോലെയാണ്. 20 വയസ്സിലാണ് അമ്മ വിവാഹം കഴിക്കുന്നത്. പക്ഷേ അമ്മയുടെ മുപ്പതാമത്തെ വയസ്സില്‍ വളരെ ചെറിയ പ്രായത്തില്‍ അച്ഛന്‍ മരിച്ചു. അമ്മയുടെ വിവാഹത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മൂമ്മ വന്ന് എന്നോട് ചോദിച്ചു. ‘രഞ്ജു അമ്മയെ രണ്ടാമതും വിവാഹം കഴിപ്പിക്കാമെന്ന്’, പക്ഷേ ഞാന്‍ സമ്മതിച്ചില്ല. നിങ്ങളത് ചെയ്യാന്‍ പാടില്ല. കാരണം എനിക്കത് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു. വേറൊരാള്‍ എന്റെ കുടുംബത്തില്‍ വരുന്നതും അതും അച്ഛന്റെ സ്ഥാനത്ത് ഒട്ടും വിചാരിക്കാത്ത കാര്യമാണ്. അമ്മയെ വിവാഹം കഴിപ്പിക്കുകയാണെങ്കില്‍ എന്നെ ഹോസ്റ്റലില്‍ കൊണ്ട് വിടൂ, ഈ വീട്ടില്‍ ഞാന്‍ നില്‍ക്കത്തില്ലെന്ന് അന്ന് പറഞ്ഞിരുന്നു. Next അയാള്‍ക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം-പ്രണയം വെളിപ്പെടുത്തി റിമി ടോമി » Previous « 'മരക്കാര്‍' ബെട്ടിയിട്ട ബാഴത്തണ്ട്!! പ്രിയദര്‍ശന്‍ കോപ്പിയടി വീരന്‍! നീതി പുലര്‍ത്താമായിരുന്നു ബിസിനസ്സുകാരാ!!... മരക്കാറിനെതിരെ സോഷ്യല്‍ മീഡയയില്‍ തെറിപ്പൂരം! Share Published by ഗീതു Tags: renni haridas mother second marriage 1 year ago Related Post മനോഹര ചുവടുകളുമായി തൃഷയും ശോഭിതയും! ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നിന്ന് നീക്കം ചെയ്ത ‘സൊല്‍’ ഗാന വീഡിയോ ഫ്രാന്‍സിലെ വേദിയിലും മുഴങ്ങി രഞ്ജിതമേ…!! പ്രതികരിച്ച് രശ്മിക മന്ദാന പൈസ വേണ്ടെന്ന് പറഞ്ഞ ബാലയ്ക്ക് 2 ലക്ഷം നല്‍കി! പ്രതിഫലം കിട്ടിയിട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഡബിള്‍ പെയ്‌മെന്റ് കൊടുക്കും: വിവാദത്തില്‍ പ്രതികരിച്ച് ഷെഫീക്കിന്റെ സന്തോഷം ടീം Recent Posts Film News മനോഹര ചുവടുകളുമായി തൃഷയും ശോഭിതയും! ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നിന്ന് നീക്കം ചെയ്ത ‘സൊല്‍’ ഗാന വീഡിയോ സൂപ്പര്‍ ഹിറ്റ് മണിരത്നം ചിത്രം 'പൊന്നിയിന്‍ സെല്‍വനി'ല്‍ നിന്ന് നീക്കം ചെയ്ത 'സൊല്‍' എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത്. തൃഷയുടെയും… 30 mins ago Film News ഫ്രാന്‍സിലെ വേദിയിലും മുഴങ്ങി രഞ്ജിതമേ…!! പ്രതികരിച്ച് രശ്മിക മന്ദാന 'വാരിസി'ലെ രഞ്ജിതമേ.. ഗാനം കടല്‍ കടന്നും ഹിറ്റ്. വിജയ്-വംശി പൈഡിപ്പള്ളി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് വാരിസ്. ചിത്രത്തിലെ രഞ്ജിതമേ.. ഗാനം ഭാഷയും… 2 hours ago Film News പൈസ വേണ്ടെന്ന് പറഞ്ഞ ബാലയ്ക്ക് 2 ലക്ഷം നല്‍കി! പ്രതിഫലം കിട്ടിയിട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഡബിള്‍ പെയ്‌മെന്റ് കൊടുക്കും: വിവാദത്തില്‍ പ്രതികരിച്ച് ഷെഫീക്കിന്റെ സന്തോഷം ടീം ഷെഫീക്കിന്റെ സന്തോഷം സിനിമയ്‌ക്കെതിരായ നടന്‍ ബാലയുടെ ആരോപണത്തില്‍ പ്രതികരിച്ച് സിനിമയുടെ ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് മംഗലത്ത് രംഗത്ത്. ബാല ഷെഫീക്കിന്റെ…
Home Film News ഇത്തിക്കരപ്പക്കി വേർഷൻ ടു , ഹരിശ്രീ അശോകന്റെ പുതിയ ലുക്ക് കണ്ട് കയ്യടിച്ച് സോഷ്യൽ മീഡിയ ഇത്തിക്കരപ്പക്കി വേർഷൻ ടു , ഹരിശ്രീ അശോകന്റെ പുതിയ ലുക്ക് കണ്ട് കയ്യടിച്ച് സോഷ്യൽ മീഡിയ By Web Team - December 18, 2021 Facebook Twitter WhatsApp Telegram ഹരിശ്രീ അശോകൻ പുതിയ ലുക്കിൽ എത്തിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത് . വർക്കൗട്ടുകൾക്കും ഫിറ്റ്നസിനും മുൻതൂക്കം കൊടുക്കുന്ന താരമാണ് അശോകൻ, ഇപ്പോൾ കിടിലൻ ഒരു മേക്കോവറിൽ ആണ് ജിമ്മിൽ നിന്നും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ജിമ്മിന്റെ ചുവരിൽ നിന്നും കാൽ പൊക്കി വയ്ക്കുന്ന രീതിയിലുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത് , മോഹൻലാലിന്റെ സിനിമയായ ഇത്തിക്കരപ്പക്കിയിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ മോഹൻലാലിന്റെ ചിത്രവുമായി സാമ്യമുള്ള ചിത്രമാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. ഇത്തിക്കരപ്പക്കി വേർഷൻ 2, നോക്കണ്ട ഉണ്ണി ഇത് ഞാൻ അല്ല, ബ്രൂസിലി രമണൻ തുടങ്ങിയ നിരവധി രസകരമായ കമന്റുകൾ ട്രോളുകളും താരത്തിന് ചിത്രത്തിന് ആരാധകർ നൽകുന്നുണ്ട്. റാംജിറാവു എന്നാ സൂപ്പർ ഹിറ്റ് കോമഡി ചിത്രത്തിലൂടെയാണ് ഹരിശ്രീ അശോകൻ മലയാളസിനിമയിലേക്ക് പുതിയത്, താരത്തിന്റെ കഥാപാത്രങ്ങളെല്ലാം തന്നെ ഇപ്പോഴും മലയാളികൾ മനസ്സിൽ കൊണ്ടു നടക്കുന്നു. പഞ്ചാബി ഹൗസിലെ രമണനും, ഈ പറക്കും തളികയിലെ സുന്ദരേശൻ എന്ന കഥാപാത്രവും മലയാളികൾ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളാണ്. അമ്പത്തിനാലാം വയസ്സിലും ഇത്രയുംഉർജ്ജ സ്വലതതോടു കൂടി നിൽക്കുന്ന താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. Previous articleഗിറ്റാറുമായി മുകേഷ്, ബാല്യകാലത്തെ ഓർമ്മകൾ പങ്കുവെച്ച് പ്രിയ താരം… Next article“ആരും പേടിക്കരുത്” എന്ന് സുബി സുരേഷ്, ഇതു കണ്ട് ടി ഷർട്ടിലെ മിക്കിമൗസ് വരെ പേടിച്ചെന്ന് ആരാധകർ..
ഞായറാഴ്ച പാകിസ്ഥാൻ പ്രവാസി അബ്ദുൾ ഗഫൂർ അബ്ദുൾ ഹക്കീമിനെ വിളിച്ച ദുബായ് കിരീടാവകാശിയുടെ ആദ്യ വാക്കുകളാണിത്. തലാബത്ത് ഡെലിവറി റൈഡറായ അബ്ദുൾ ഗഫൂർ, തിരക്കേറിയ ട്രാഫിക് ജംഗ്ഷനിൽനിന്ന് വീണുകിടക്കുന്ന രണ്ട് കോൺക്രീറ്റ് ഇഷ്ടികകൾ നീക്കം ചെയ്യുന്ന ദൃശ്യം ആരോ പകർത്തി ഓൺലൈനിൽ പോസ്റ്റ് ചെയ്തതോടെ വീപരിവേഷം കിട്ടിയ അബ്ദുൽ ഗഫൂറാണിത്. വീഡിയോ വൈറലാകുകയും ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു, നല്ല സമരിയാക്കാരനെ തിരിച്ചറിയാൻ തന്റെ ദശലക്ഷക്കണക്കിന് സോഷ്യൽ മീഡിയ അനുയായികളിൽനിന്ന് അദ്ദേഹം സഹായം തേടി. അൽഖൂസിലെ ട്രാഫിക് ജംഗ്ഷനിൽ അബ്ദുൾ ഗഫൂർ തന്റെ ബൈക്ക് നിർത്തി രണ്ട് കനത്ത കോൺക്രീറ്റ് ബ്ലോക്കുകൾ നീക്കം ചെയ്യാൻ ഓടിയതെങ്ങനെയെന്ന് മാധ്യമങ്ങൾ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാനായില്ല, ശൈഖ് ഹംദാന്റെ കോൾ ലഭിച്ച നിമിഷങ്ങളെക്കുറിച്ച് അബ്ദുൾ ഗഫൂർ പറഞ്ഞു. കോൾ വന്നപ്പോൾ ഡെലിവറിക്ക് വേണ്ടി പുറത്തായിരുന്നു. 'ഞാൻ ചെയ്തതിന് ദുബായ് കിരീടാവകാശി എന്നോട് നന്ദി പറഞ്ഞു. താൻ ഇപ്പോൾ രാജ്യത്തിന് പുറത്താണെന്നും തിരിച്ചെത്തിയാലുടൻ എന്നെ കാണാമെന്നും വാഗ്ദാനം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. Tags: Dubai Facebook Twitter You may like these posts Post a Comment 2 Comments Anonymous August 1, 2022 at 12:53 AM മനസ്സിന്റെ ഔന്നത്യം കൂടുംതോറും ഏറ്റവും താഴെക്കിടയിലുള്ളവരോടുള്ള കരുതൽ വർദ്ധിച്ചു കൊണ്ടേയിരിക്കും . അതാണ്‌ നല്ല ഭരണാധികാരികളുടെ ലക്ഷണം . ഷെയ്ഖ് . ഹംദാൻ ബിൻ മുഹമ്മദ്‌ അൽ മകതൂമിന് ദൈവം ദീർഘായുസ്സ് നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു . ReplyDelete Replies Reply C.K.AYAMU. August 1, 2022 at 1:03 AM മനസ്സിന്റെ ഔന്നത്യം കൂടുംതോറും ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യരോടുള്ള കരുതൽ വർദ്ധിച്ചു കൊണ്ടേയിരിക്കും . അതാണ്‌ നല്ല ഭരണാധികാരികളുടെ ലക്ഷണം . ഷെയ്ഖ് . ഹംദാൻ ബിൻ മുഹമ്മദ്‌ അൽ മകതൂമിന് ദൈവം ദീർഘായുസ്സ് നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു . ReplyDelete Replies Reply Add comment Load more... Recent Comments വേങ്ങരയിലെ വാര്‍ത്തകള്‍ 5/Vengara/post-list CONNECT WITH US Popular Posts വേങ്ങരയിൽ അധ്യാപികയുടെ മരണം; സഹപ്രവർത്തകനായ അധ്യാപകൻ അറസ്റ്റിൽ November 23, 2022 ഒടുവിൽ ആ രഹസ്യത്തിന്റെ ചുരുളഴിഞ്ഞു; ആടുകൾ നിർത്താതെ വട്ടം ചുറ്റുന്നതിന് കാരണം കണ്ടെത്തി November 24, 2022 ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം പോയി; പോകും മുമ്പ് ഭര്‍ത്താവിന് ‘എട്ടിന്‍റെ പണി’? November 23, 2022 Random Posts 3/random/post-list Corona News 3/Covid/post-list Popular Posts എട്ട് ഭാര്യമാർക്കൊപ്പം ഒരു വീട്ടിൽ; ഭ്രാന്തമായ പ്രണയം; ഒരു കിടപ്പ് മുറിയിൽ രണ്ട് ഭാര്യമാർ; യുവാവിന്റെ ജീവിതം ഇങ്ങനെ..!!
റിയാദ്: അബുദാബിയില്‍ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിച്ച് സൗദി സഖ്യസേന. യെമനിലെ ഹൂതി വിമതരുടെ ശക്തികേന്ദ്രങ്ങള്‍ക്ക് നേരെ സൗദി നേതൃത്വം നല്‍കുന്ന സഖ്യസേന വ്യോമാക്രമണം നടത്തിയതായി സൗദി പ്രസ് ഏജന്‍സി സ്ഥിരീകരിച്ചു. ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.[www.malabarflash.com] യെമന്‍ തലസ്ഥാനമായ സനായിലെ ഒരു കെട്ടിടത്തിന് നേരെ സഖ്യസേന ആക്രമണം നടത്തിയിരുന്നു. സനായിലെ ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ അക്രമണങ്ങളില്‍ മിസൈല്‍ സംവിധാനം തകര്‍ത്തതായി സഖ്യസേന അറിയിച്ചു. സനായില്‍ വ്യോമസേന 24 മണിക്കൂറും വ്യോമ നിരീക്ഷണം നടത്തുന്നുണ്ടെന്ന് അറബ് സഖ്യസേന അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അബുദാബിയില്‍ നടന്നത് ഭീകരാക്രമണമാണെന്നും ഇതിന് പിന്നില്‍ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണെന്നും യുഎഇ സ്ഥിരീകരിച്ചിരുന്നു. Tags: Attack Gulf International News saudiarabia UAE Facebook Twitter Newer Older You may like these posts Post a Comment 0 Comments POPULAR NEWS ആറ് വയസുകാരിയോട് ലൈംഗികാതിക്രമം; മദ്രസ അധ്യാപകന് 62 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ December 01, 2022 പോളണ്ടിനെ പൊളിച്ചടുക്കി മെസ്സിയും കൂട്ടരും പ്രീ ക്വാര്‍ട്ടറില്‍ December 01, 2022 ബ്രസീലിനെ വിറപ്പിച്ച് കാമറൂൺ, ഒരു ഗോൾ വിജയം; പ്രീക്വാർട്ടർ കാണാതെ പുറത്ത് December 03, 2022 കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന കേസിലെ പ്രതി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം, കാമുകൻ വിഷം കഴിച്ചു December 01, 2022 Followers THE LOCAL NEWS PORTAL IN MALAYALAM | MALABAR NEWS I MALABAR LIVE NEWS I KASARAGOD I KANNUR I KOZHIKODE I MALAPPURM
പനജി: ഇനി ഇന്ത്യൻ ആരാധക‍ർക്ക് കാൽപ്പന്തുകളിയുടെ മനോഹരകാലം. ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് ഗോവയിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും ഏറ്റുമുട്ടും. ഗോവയിൽ രാത്രി 7.30നാണ് മത്സരം. ഐഎസ്എല്ലിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള രണ്ട് ടീമുകളാണ് മുഖംമുഖം വരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ കിരീടം തേടിയിറങ്ങുമ്പോള്‍ മൂന്ന് തവണ ചാമ്പ്യന്മാരായതിന്‍റെ കരുത്തുമായാണ് എടികെ മോഹൻ ബഗാന്‍ വരുന്നത്. രണ്ട് തവണ ഐഎസ്എൽ ഫൈനലിലെത്തിയപ്പോഴും കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് കിരീടം തട്ടിയെടുത്തിരുന്നു കൊൽക്കത്ത. പരിചയസമ്പന്നനായ അന്‍റോണിയോ ഹബാസിന്‍റെ ശിക്ഷണത്തിൽ എടികെ ഇറങ്ങുമ്പോൾ പുതിയ പരിശീലകൻ ഇവാൻ വുകോമനോവിച്ചിനാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ ചുമതല. കഴിഞ്ഞ സീസണിൽ ഫൈനലിൽ മുംബൈ സിറ്റിക്ക് മുന്നിൽ വീണ നിരാശ മാറ്റാനാണ് എടികെ ഇറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സിനാകട്ടെ കഴിഞ്ഞ സീസണിലെ പത്താം സ്ഥാനത്തിന്‍റെ നാണക്കേട് പരിഹരിക്കണം. ആറ് വിദേശതാരങ്ങളുടെ സാന്നിധ്യം ഇത്തവണ ബ്ലാസ്റ്റേഴ്‌സിലുണ്ട്. അഡ്രിയാൻ ലൂണയും മാർകോ ലെസ്കോവിച്ചും അൽവാരോ വാസ്ക്വേസും ഹോർഗെ പെരേര ഡിയാസുമൊക്കെ കളം നിറഞ്ഞാൽ മുൻ സീസണിലെ നിരാശ കേരള ബ്ലാസ്റ്റേഴ്‌സിന് മറക്കാം. ട്രാൻസ്‌ഫർ റെക്കോർഡുകൾ തിരുത്തി പുത്തൻ താരങ്ങളെയെത്തിച്ചാണ് പുതിയ സീസണിൽ കൊൽക്കത്ത തുടങ്ങുന്നത്. ഫിജിയൻ താരം റോയ് കൃഷ്ണ, ഫ്രഞ്ച് താരം ഹ്യൂഗോ ബൗമൗസ്, ഫിൻലൻഡിന്‍റെ ജോണി കൗക്കോ, പരിചയസമ്പന്നനായ ടിരിയുമെല്ലാം കൊൽക്കത്ത നിരയുടെ കരുത്ത് കൂട്ടും. നേർക്കുനേർ പോരിൽ നേരിയ മുൻതൂക്കം കൊൽക്കത്തയ്ക്കുണ്ട്. 14 കളികളിൽ 5 ജയം കൊൽക്കത്തയ്ക്കും 4 എണ്ണം ബ്ലാസ്റ്റേഴ്‌സിനുമാണ്. അഞ്ച് മത്സരം സമനിലയില്‍ അവസാനിച്ചു. ഗോളെണ്ണത്തിൽ ബ്ലാസ്റ്റേഴ്സാണ് മുന്നിൽ. 16 ഗോൾ നേടിയപ്പോൾ വഴങ്ങിയത് 15. Share this News Now: Facebook Twitter Mail Whatsapp Like(s): 3.7K OTHER NEWS IN THIS SECTION കോട്ടയം താഴത്തങ്ങാടി വള്ളംകളി: മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടൻ ജേതാവ് Read More ലോകസ്വപ്നങ്ങൾ ഇടിച്ചു നേടിയ ഈ മലയാളി ലോക കിക്ക്ബോക്സിം​ഗ് സംഘാടകനായി റാംമ്പിൽ കന്നിയങ്കത്തിന് ഇറങ്ങുന്നു Read More അമരക്കാരനെ വീഴ്ത്തിയ സംഭവം; പൊലീസ് ടീമിനെതിരെ നടപടി ആവശ്യമില്ലെന്ന് ആലപ്പുഴ എസ്പി Read More കാട്ടിൽ തെക്കേതിൽ ജലരാജാവ്; പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഹാട്രിക് ജയം Read More കേരള വുമണ്‍സ് ലീഗ്: കേരള ബ്ലാസ്‌റ്റേഴ്‌സിന് കടത്തനാട് രാജക്കെതിരെ കൂറ്റൻ ജയം Read More ഏഷ്യാ കപ്പ്: ഇന്ത്യയ്ക്ക് രണ്ടാംജയം; ഹോങ്കോങ്ങിനെ 40 റൺസിന് പരാജയപ്പെടുത്തി Read More പാ​ണ്ഡ്യാ സ്റ്റൈ​ൽ വി​ൻ‌; ഏ​ഷ്യ ക​പ്പ് ട്വന്‍റി-20 ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​ക്ക് അ​ഞ്ച് വി​ക്ക​റ്റ് ജ​യം Read More ഫി​ഫ വി​ല​ക്ക് പി​ൻ​വ​ലി​ച്ചു; അ​ണ്ട​ർ 17 വ​നി​ത ലോ​ക​ക​പ്പ് മത്സരം ഇ​ന്ത്യ​യി​ൽ ന​ട​ക്കും Read More കളി മോശമായാല്‍ വധഭീഷണിയും സൈബർ അറ്റാക്കും; നാടു വിടുകയാണെന്ന് ബ്രസീൽ താരം Read More ഉ​ത്തേ​ജ​ക​ മ​രു​ന്ന് ഉ​പ​യോ​ഗം: ധ​ന​ല​ക്ഷ്മി​ക്ക് അ​ത്‌ല​റ്റി​ക്സ് ഇ​ന്‍റ​ഗ്രി​റ്റി യൂ​ണി​റ്റിന്‍റെ വി​ല​ക്ക് Read More സ്പോർട്സ് കൗൺസിലിന് സഹായവുമായി സർക്കാർ ഒപ്പമുണ്ടാകും - മന്ത്രി വാസവൻ Read More നീരജ് ചോപ്രയ്ക്ക് വെള്ളി മെഡല്‍; ലോക മീറ്റിൽ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം Read More 46 -ാമത് സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ്: ലോഗോ പ്രകാശനം ചെയ്തു Read More എഐസിടിഇ ഫിറ്റ് ഇന്ത്യ ചലഞ്ച്; അമൃതപുരി അമൃത വിശ്വ വിദ്യാപീഠം കാമ്പസ് ജേതാക്കൾ Read More ഇ​​​​​ന്ത്യ​​​​​ക്ക് ഇ​​​​​ന്നു ഫു​​​​​ട്ബോ​​​​​ളി​​​​​ലും ക്രി​​​​​ക്ക​​​​​റ്റി​​​​​ലും നി​​​​​ർ​​​​​ണാ​​​​​യ​​​​​ക പോ​​​​​രാ​​​​​ട്ടങ്ങൾ
കേരളം കടക്കെണിയിലേക്കെന്ന വിമർശനങ്ങളുടെ മുനയൊടിഞ്ഞു; കേരളത്തിന്റെ ദേശീയ വരുമാനം ഗുജറാത്തിന്റെ ദേശീയ വരുമാനവും തുല്യം November 20, 2022 ഇലന്തൂര്‍ നരബ ലി; പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി November 20, 2022 കേരളത്തിലെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ 29ന് തുറക്കും November 18, 2022 നിയമസഭാ സമ്മേളനം: ഗവര്‍ണര്‍ അനുമതി നല്‍കി November 17, 2022 ചാന്‍സലര്‍: ഗവര്‍ണറെ നീക്കുന്നതിനെ പിന്തുണയ്ക്കാന്‍ യുഡിഎഫില്‍ ലീഗ് സമ്മര്‍ദ്ദം November 17, 2022 കേരളമാകെ ഒറ്റ മനസായി ലഹരിക്കെതിരെ നിൽക്കണം: മുഖ്യമന്ത്രി Janayugom Webdesk തിരുവനന്തപുരം October 6, 2022 12:26 pm മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കമായി. നിലവിലുള്ള പദ്ധതികൾ ശക്തിപ്പെടുത്തിക്കൊണ്ടു തന്നെ പുതിയ ക്യാമ്പയിൻ മുമ്പോട്ടു കൊണ്ടുപോവുകയും കേരളത്തെ മയക്കുമരുന്നുമുക്ത സംസ്ഥാനമാക്കി മാറ്റുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടിന്റെ ഭാഗധേയം നിർണ്ണയിക്കേണ്ട നാളത്തെ തലമുറകളെ ബോധത്തെളിച്ചത്തിലും ആരോഗ്യത്തിലും ഉറപ്പിച്ചു നിർത്താൻ ഇതു ഫലപ്രാപ്‌‌തിയിലെത്തിച്ചേ മതിയാവൂ. ഇതിന് കേരളമാകെ, എല്ലാ വേർതിരിവുകൾക്കുമതീതമായി, എല്ലാ ഭേദചിന്തകൾക്കുമതീതമായി ഒറ്റ മനസ്സായി നിൽക്കണം. ആ സമൂഹമനസ് ഒരുക്കിയെടുക്ക കൂടിയാണ് ഈ ക്യാമ്പയിനിലൂടെ നടക്കുയെന്നും മുഖ്യമന്ത്രി പറഞ്ഞു ഉദ്ഘാടന പ്രസംഗത്തിന്റെ പൂർണ്ണരൂപം കേരളത്തിൻറെ മുഖ്യമന്ത്രി എന്ന നിലയിലെന്നതിനെക്കാൾ കുഞ്ഞുങ്ങളോട് അവരുടെ ഒരു മുത്തച്ഛൻ എന്ന നിലയിലും അവരുടെ രക്ഷകർത്താക്കളോട് മുതിർന്ന ഒരു സഹോദരൻ എന്ന നിലയിലുമാണു ഞാൻ ഇപ്പോൾ സംസാരിക്കുന്നത്. അധികാരത്തിൻറെ ഭാഷയിലല്ല, മനുഷ്യത്വത്തിൻറെ ഭാഷയിലാണു പറയുന്നത്. ഇത് ഈ നിലയ്ക്ക് ഉൾക്കൊള്ളണമെന്നു തുടക്കത്തിൽ തന്നെ വിനയപൂർവ്വം അഭ്യർത്ഥിക്കട്ടെ. ഞങ്ങളൊക്കെ ജീവിച്ചതിനേക്കാൾ സമാധാനപൂർവ്വവും സ്നേഹനിർഭരവും ആരോഗ്യമുള്ളതുമായ അവസ്ഥയിൽ നിങ്ങൾ കുട്ടികൾ, അനന്തര തലമുറകൾ വളർന്നുവരുന്നതു കാണണമെന്നതാണ് ഞങ്ങൾ, മുതിർന്നവരുടെയൊക്കെ ആഗ്രഹം. എന്നാൽ, ആ ആഗ്രഹത്തെ അപ്പാടെ തകർത്തുകളയുന്ന ഒരു മഹാവിപത്ത് നമ്മെ ചൂഴ്ന്നുവരുന്നു. മയക്കുമരുന്നിൻറെ രൂപത്തിലാണത് വരുന്നത്. ഇതിൽ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാനാവുന്നില്ലെങ്കിൽ നമ്മുടെ വരുംതലമുറകളാകെ എന്നേക്കുമായി തകർന്നടിഞ്ഞുപോകും. കുഞ്ഞുങ്ങൾ നശിച്ചാൽ പിന്നെ എന്താ ബാക്കിയുള്ളത്? ഒന്നും ഉണ്ടാവില്ല. ആ സർവനാശം ഒഴിവാക്കാൻ ഒരു നിമിഷം പോലും വൈകാതെ ജാഗ്രതയോടെ ഇടപെട്ടാലേ പറ്റൂ. അതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മിപ്പിക്കാനാണു നിങ്ങളെ ഈ വിധത്തിൽ അഭിസംബോധന ചെയ്യുന്നത്. ഒരു സെക്കൻറുപോലും നമുക്കു പാഴാക്കാനില്ല. വാക്കുകൾകൊണ്ടു പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല മയക്കുമരുന്ന് എന്ന മാരകവസ്തു സൃഷ്ടിക്കുന്ന ഘോരവിപത്തുകൾ. അതു വ്യക്തിയെ തകർക്കുന്നു. കുടുംബത്തെ തകർക്കുന്നു. കുടുംബ ബന്ധങ്ങളെ തകർക്കുന്നു. സാമൂഹ്യ ബന്ധങ്ങളെ തകർക്കുന്നു. നാടിനെ തകർക്കുന്നു. അതു മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. മനുഷ്യനു സങ്കൽപിക്കാനാവുന്നതും സങ്കല്പിക്കാൻ പോലുമാവാത്തതുമായ അതിഹീനമായ കുറ്റകൃത്യങ്ങളുടെ ഉറവിടമാണത്. പ്രിയപ്പെട്ടവരെ കൊലചെയ്യുന്നതടക്കം എത്രയെത്ര ഘോരകുറ്റകൃത്യങ്ങളാണ് മയക്കുമരുന്നിൻറെ ഫലമായി സമൂഹത്തിൽ നടക്കുന്നത്. മനുഷ്യനെ മൃഗങ്ങളിൽ നിന്നു വ്യത്യസ്തനാക്കുന്നത് പാടുള്ളതും പാടില്ലാത്തതും തമ്മിൽ തിരിച്ചറിയാനുള്ള വിവേചന ബോധമാണ്. ഈ ബോധത്തെത്തന്നെ മയക്കുമരുന്ന് ഇല്ലാതാക്കുന്നു. അതുകൊണ്ടുതന്നെ ബോധാവസ്ഥയിൽ ഒരിക്കലും ഒരാളും ചെയ്യില്ലാത്ത അതിക്രൂരമായ അധമകൃത്യങ്ങൾ പോലും മയക്കുമരുന്നുണ്ടാക്കുന്ന മനോവിഭ്രാന്തിയിൽ അവർ ചെയ്യുന്നു. അങ്ങനെയുണ്ടായ പല സംഭവങ്ങൾ എന്റെ മനസ്സിൽ വരുന്നുണ്ട്. അത് അതേപടി പറയുന്നത് നമ്മുടെ സംസ്കാരബോധത്തിനു നിരക്കുന്നതല്ല. അത്രമേ അരുതായ്മകൾ മയക്കുമരുന്നിന്റെ ഉപയോഗം മൂലം ഉണ്ടാവുന്നു. സ്വബോധത്തിലേക്കു തിരിച്ചുവന്നാൽ പശ്ചാത്തപിക്കേണ്ടവിധത്തിലുള്ള കാര്യങ്ങൾ മയക്കുമരുന്നിന്റെ ലഹരിയുണ്ടാക്കുന്ന അബോധത്തിൽ ചിലർ നടത്തുന്നു. കേട്ടാൽ അതിശയോക്തിയാണെന്നു തോന്നും. എന്നാൽ, സത്യമാണത്.മദ്യത്തിനടിപ്പെട്ടവർക്കു രക്ഷപ്പെടാൻ ഡി-അഡിക്ഷൻ സെൻററുകളുണ്ടെന്നു പറയാം. മയക്കുമരുന്നിന് പൂർണ്ണമായി അടിപ്പെട്ടവർക്ക് അതിൽ നിന്നുള്ള മോചനം അത്ര എളുപ്പമല്ല. ചികിത്സയിലൂടെപോലും തിരിച്ചുകൊണ്ടുവരാനാവാത്ത സമ്പൂർണ നാശത്തിലേക്കാണതു വ്യക്തികളെ അതു പലപ്പോഴും നയിക്കുന്നത്. അത്തരം വ്യക്തികൾ സ്വയം നശിക്കുക മാത്രമല്ല ചെയ്യുന്നത്, കുടുംബത്തെ നശിപ്പിക്കുന്നു. സമൂഹത്തെ നശിപ്പിക്കുന്നു. മയക്കുമരുന്നിന് അടിമപ്പെട്ട വ്യക്തിയെയാകട്ടെ, സമൂഹം ഭയാശങ്കകളോടെ കാണുന്നു. മയക്കുമരുന്നു ശീലിച്ചവർ അതു കിട്ടാതെ വരുമ്പോൾ ഭ്രാന്താവസ്ഥയിൽ ചെന്നുപെടുന്നു. ആ അവസ്ഥയിൽ അവർ എന്തു ചെയ്യും, എന്തു ചെയ്യില്ല, എന്നു പറയാവില്ല.സ്വയം ഭാരമാവുന്ന, കുടുംബത്തിനും സമൂഹത്തിനും ഭാരമാവുന്ന, എല്ലാവരാലും വെറുക്കപ്പെടുന്ന, സ്വയം നശീകരിക്കാൻ വ്യഗ്രതകാട്ടുന്ന മനോവിഭ്രാന്തിയുടെ അവസ്ഥയിലേക്കാണു മയക്കുമരുന്നു നയിക്കുന്നത്. നാശം വിതയ്ക്കുന്ന ആ മഹാവിപത്തിന് ഇനി ഒരാളെപ്പോലും വിട്ടുകൊടുക്കാനാവില്ല. പെട്ടുപോയവരെ, എന്തു വിലകൊടുത്തും ഏതുവിധേനയും മോചിപ്പിച്ചെടുക്കുകയും വേണം. നാടിനെ, സമൂഹത്തെ രക്ഷിക്കാൻ ഇതല്ലാതെ നമുക്കു വേറെ മാർഗ്ഗമില്ല. ഈ തിരിച്ചറിവിൻറെ അടിസ്ഥാനത്തിലാണ് “നോ റ്റു ഡ്രഗ്സ്” എന്ന അതിവിപുലമായ ഒരു ജനകീയ ക്യാമ്പയിൻ കേരളസർക്കാർ ആരംഭിച്ചിട്ടുള്ളത്.ഈ പ്രചാരണ പരിപാടിയുടെ മുഖ്യലക്ഷ്യം കുഞ്ഞുങ്ങളെയും യുവാക്കളെയും മയക്കുമരുന്നിനു വിട്ടുകൊടുക്കാതിരിക്കുക എന്നതാണ്, ആരെങ്കിലും അതിൻറെ ദുസ്വാധീനത്തിൽ പ്പെട്ടുപോയിട്ടുണ്ടെങ്കിൽ അവരെ വിടുവിച്ചെടുക്കുക എന്നതുമാണ്. കിളുന്നിലേ പിടിക്കുക എന്ന് ഒരു പ്രയോഗമുണ്ട്. കുട്ടികളുടെ പ്രതിഭ ഏതു മേഖലയിലാണ് എന്ന് ഇളം പ്രായത്തിൽത്തന്നെ കണ്ടെത്തി ആ രംഗത്ത് അവരെ വളർത്തിക്കൊണ്ടുവരിക എന്നതാണ് ഇതിൻറെ പോസിറ്റീവ് ആയ അർത്ഥം. എന്നാൽ, ഇതിനെ തീർത്തും നെഗറ്റീവ് ആയ അർത്ഥത്തിൽ നടപ്പിലാക്കുകയാണ് രാജ്യത്തു മയക്കുമരുന്നു സംഘങ്ങൾ. രാജ്യത്തു മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും. അവർ കുട്ടികളെയാണു പ്രധാന ലക്ഷ്യമാക്കുന്നത്. ആദ്യം ഒരു കുട്ടിയെ പിടിക്കുക. പിന്നീട് ആ കുട്ടിയിലൂടെ കുട്ടികളിലേക്കാകെ കടന്നു ചെല്ലുക. അവരെ മയക്കുമരുന്നിൻറെ കാരിയർമാരാക്കുക. ഈ തന്ത്രമാണവർ ഉപയോഗിക്കുന്നത്.കുഞ്ഞുങ്ങളെ ഈ സ്വാധീനവലയത്തിൽ പെടാതെ നോക്കാൻ നമുക്കു കഴിയണം. നിങ്ങൾ പഴയ ഒരു കഥ കേട്ടിട്ടുണ്ടാവും. കുഞ്ഞുങ്ങളെ പിടിക്കാൻ വഴിയോരത്തു കാത്തു നിൽക്കുന്ന ഭൂതത്തിൻറെ കഥ. ഇതേപോലെ മയക്കുമരുന്നിൻറെ ഭൂതങ്ങൾ നമ്മുടെ കുഞ്ഞുങ്ങളെ പിടിക്കാൻ കാത്തു നിൽക്കുന്നുണ്ട്. കുഞ്ഞുങ്ങൾ അവരിൽ നിന്ന് ഒഴിഞ്ഞു നടക്കണം. കുഞ്ഞുങ്ങളിലേക്ക് അവർ എത്തുന്നില്ല എന്ന് നമ്മൾ, മുതിർന്നവർ ഉറപ്പുവരുത്തുകയും വേണം.പല വഴിക്കാണിവർ കുഞ്ഞുങ്ങളെ സമീപിക്കുന്നത്. ഫുട്ബോൾ കളിക്കുന്ന കുട്ടികളിൽ ഒരുവനെ ആദ്യം സ്വാധീനത്തിലാക്കുന്നു. ഒരു ചോക്ലേറ്റ് അവനു കൊടുക്കുന്നു. നിർദോഷമായ നിലയിൽ അവൻ അതു വാങ്ങിക്കഴിക്കുന്നു. കളിക്കു വലിയ ആവേശം കിട്ടിയതായി അവനു തോന്നുന്നു. അവർ അത് കൂട്ടുകാരോടു പറയുന്നു. അവരിലേക്കും ഈ ചോക്ലേറ്റ് എത്തുന്നു. മയക്കുമരുന്ന് അടങ്ങിയ ചോക്ലേറ്റാണിത്. നേരത്തോടു നേരമാവുമ്പോൾ അവന് ഇതു കിട്ടാതെ വയ്യ. മുടിപറിച്ചെടുത്തും മറ്റും ഭ്രാന്തനെപ്പോലെ പെരുമാറുന്നു. അതു പടിപടിയായി മയക്കുമരുന്നിനും, അതു വാങ്ങാനുള്ള പണത്തിനും വേണ്ടി എന്തും ചെയ്യുന്ന ഉന്മാദാവസ്ഥയുടെ തലത്തിലേക്കവനെ എത്തിക്കുന്നു. അവനു പിന്നെ അച്ഛനെന്നോ, അമ്മയെന്നോ, സഹോദരിയെന്നോ സഹോദരനെന്നോ നോട്ടമില്ല. എന്തും ചെയ്യും. പേ പിടിച്ച നിലയിലേക്ക് ഇങ്ങനെ മാറിപോകണോ നമ്മുടെ കുഞ്ഞുങ്ങൾ? മുതിർന്നവർ ആലോചിക്കണം. ചിത്രശലഭങ്ങളെപ്പോലെ പാറിക്കളിക്കേണ്ട പ്രായമാണു ബാല്യം. ബാല്യം ആഘോഷിക്കേണ്ട ഘട്ടത്തിൽ കുഞ്ഞുങ്ങൾക്ക് അതു നഷ്ടപ്പെടുത്തുകയാണ്. അവരെ അപായകരമായ അവസ്ഥകളിലേക്കു നയിക്കുകയാണ്. കുഞ്ഞുങ്ങളുടെ മനസ്സ് കാലി പേഴ്സുപോലെയാണ്. അതിലേക്കു നല്ല നാണയങ്ങളിട്ടാൽ അതു നല്ല നാണയങ്ങൾ തിരിച്ചു തരും. കള്ള നാണയങ്ങളിട്ടാലോ? കള്ളനാണയങ്ങളേ തിരിച്ചു കിട്ടൂ. കുഞ്ഞുമനസ്സുകളിൽ കള്ളനാണയങ്ങൾ വീഴാതെ നോക്കാൻ നമ്മൾ മുതിർന്നവർക്ക് ഉത്തരവാദിത്വമുണ്ട്. കുട്ടികളുടെ പക്കൽ മയക്കുമരുന്നുണ്ടെങ്കിലതു കണ്ടെത്തുക അത്ര എളുപ്പമല്ല. സ്റ്റാമ്പിന്റെ രൂപത്തിലും മറ്റുമാണ് അത് ഇപ്പോൾ. നാക്കിന്റെ അടിയിൽ വെക്കുന്ന സ്റ്റാമ്പു രൂപത്തിലുള്ളത്. ചോദിക്കുമ്പോഴേക്ക് അലിഞ്ഞുപോകുമത്രെ. ഇതുപോലുള്ളവ കണ്ടെത്തുക ശ്രമകരമാണ്. എത്ര ശ്രമകരമാണെങ്കിലും കണ്ടെത്താതിരിക്കാൻ പറ്റില്ല. അതുകണ്ടെത്തുകതന്നെ ചെയ്യും. അതിനു പഴുതടച്ചുള്ള ശ്രമങ്ങളാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സർക്കാർ നടത്തുന്നത്. ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി രൂപം നൽകിയ ലഹരിവർജ്ജന മിഷനായ വിമുക്തിയുടെയടക്കം പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരുമ്പോൾ തന്നെയാണ് ഈ ക്യാമ്പയിൻ. ഒന്നു നിർത്തി മറ്റൊന്നു തുടങ്ങുകയല്ല. എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണ്. ലഹരിവിരുദ്ധ അവബോധം നൽകുന്നതിനായുള്ള പരിപാടികൾ തയ്യാറാക്കി വിക്ടേഴ്സ് ചാനൽ വഴിയും നവമാധ്യമങ്ങൾ വഴിയും പ്രചരിപ്പിച്ചുവരികയാണ്. കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ 33 വെബിനാറുകളിൽ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. ജനമൈത്രി, എസ് പി സി, ഗ്രീൻ കാമ്പസ് ഡ്രീം കാമ്പസ് എന്നിവ വഴി പോലീസ് വകുപ്പ് വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി നേർവഴിയിലേക്ക് കൊണ്ടുവരുന്നതിനായി പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ യോദ്ധ എന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നുണ്ട്. ഇങ്ങനെ നിലവിലുള്ള പദ്ധതികൾ ശക്തിപ്പെടുത്തിക്കൊണ്ടു തന്നെ പുതിയ ക്യാമ്പയിൻ മുമ്പോട്ടു കൊണ്ടുപോവുകയും കേരളത്തെ മയക്കുമരുന്നുമുക്ത സംസ്ഥാനമാക്കി മാറ്റുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതു നമുക്ക് വിജയിപ്പിച്ചേ തീരൂ. അസാധ്യമെന്നു പലരും കരുതുന്നുണ്ടാവും. എന്നാൽ നമ്മൾ ഇതു സാധ്യമാക്കുക തന്നെ ചെയ്യും. കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും സമൂഹത്തെയാകെയും രക്ഷിക്കാൻ ഇതു വിജയിപ്പിച്ചേ പറ്റൂ. അമ്മമാരുടെ കണ്ണീരുണങ്ങാൻ ഇതു സാധ്യമാക്കിയേ പറ്റൂ. നാടിൻറെ ഭാഗധേയം നിർണ്ണയിക്കേണ്ട നാളത്തെ തലമുറകളെ ബോധത്തെളിച്ചത്തിലും ആരോഗ്യത്തിലും ഉറപ്പിച്ചു നിർത്താൻ ഇതു ഫലപ്രാപ്തിയിലെത്തിച്ചേ മതിയാവൂ. ഇതിന് കേരളമാകെ, എല്ലാ വേർതിരിവുകൾക്കുമതീതമായി, എല്ലാ ഭേദചിന്തകൾക്കുമതീതമായി ഒറ്റ മനസ്സായി നിൽക്കണം. ആ സമൂഹമനസ്സ് ഒരുക്കിയെടുക്ക കൂടിയാണ് ഈ ക്യാമ്പയിനിലൂടെ നടക്കുക.മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാർഡുകളിലും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഓരോ വാർഡിലെയും സാമൂഹിക- സാംസ്കാരിക പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, അംഗൻവാടി, ആശാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയാണ് ഇത്തരം കമ്മിറ്റികൾ രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ 19,391 വാർഡു കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഡി-അഡിക്ഷൻ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. 66,867 പേരാണ് ഇവിടങ്ങളിൽ ചികിത്സ തേടിയത്. അതിൽ 5,681 പേർക്ക് കിടത്തി ചികിത്സയാണ് നൽകിയത്. വിദ്യാലയങ്ങളിൽ പി ടി എ സഹകരണത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു വരികയാണ്. കോളേജുതലത്തിൽ ഇത്തരത്തിലുള്ള 899 ക്ലബ്ബുകളും സ്കൂൾ തലത്തിൽ 5,410 ക്ലബ്ബുകളും പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികളെ ലഹരി ഉപയോഗിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതിനായി സ്‌കൂളുകളി ‘ഉണർവ്വ്’ എന്ന പേരിലും കോളേജ് ക്യാമ്പസുകളി ‘നേർക്കൂട്ടം’ എന്ന പേരിലും കോളേജ് ഹോസ്റ്റലുകളി ‘ശ്രദ്ധ’ എന്ന പേരിലും കൂട്ടായ്‌മ‌കൾ രൂപീകരിച്ചിട്ടുണ്ട്. ഇത്തരം സമഗ്രമായ പ്രവർത്തനങ്ങളുമായി ലഹരിവിരുദ്ധ ക്യാമ്പയിനുകൾ മുന്നോട്ടു കൊണ്ടുപോവുകയാണ് സർക്കാർ ചെയ്യുന്നത്. ഇതൊക്കെ നടക്കുമ്പോൾ തന്നെ, രക്ഷകർത്താക്കൾ ഒരു കാര്യം മനസ്സിൽ വെക്കണം. കുഞ്ഞുങ്ങളിൽ അസാധാരണ പെരുമാറ്റമുണ്ടാകുന്നുണ്ടോ എന്നതു നിരീക്ഷിക്കണം. നീതീകരിക്കാനുള്ള കാരണങ്ങളില്ലാതെ തുടരെ പണം ചോദിക്കുന്നുണ്ടോ? അനാവശ്യമായി ആവർത്തിച്ചു കയർത്തു സംസാരിക്കുന്നുണ്ടോ? പരിഭ്രാന്തമായ നിലയിൽ പ്രതികരിക്കുന്നുണ്ടോ? അസാധാരണമായ, പ്രത്യേകിച്ചു മുതിർന്നവരുമായുള്ള ചങ്ങാത്തങ്ങളിൽ പെടുന്നുണ്ടോ? സ്കൂളിലേക്കും സ്കൂളിൽ നിന്നുമുള്ള യാത്രകൾക്കിടയിൽ എവിടെയെങ്കിലും തങ്ങുന്നുണ്ടോ? അപരിചിതരുമായി ബന്ധം വയ്ക്കുന്നുണ്ടോ? ആരെങ്കിലുമായി എന്തെങ്കിലും കൈമാറുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങളിലൊക്കെ ഒരുകണ്ണുവേണമെന്നർത്ഥം.വിദ്യാലയങ്ങളോടു ചേർന്നുള്ള ചില കടകളിലടക്കമാണ് മയക്കുമരുന്നുകളുടെ വിപണി നടക്കുന്നത്. ഇതു പുറത്തു വന്നതോടെ, കടകളെ ഒഴിവാക്കി കുട്ടികളെത്തന്നെ കാരിയറാക്കുന്ന നിലയുമുണ്ട്. അദ്ധ്യാപക രക്ഷാകർതൃ സംഘടനകളുടെ, തദ്ദേശഭരണ സമിതികളുടെ, വിദ്യാർത്ഥി സംഘടനകളുടെ ഒക്കെ നിരീക്ഷണം ഈ രംഗങ്ങളിൽ കാര്യമായി ഉണ്ടാവണം. ഈ വിപത്തിനെ ചെറുത്തു തോൽപ്പിക്കാൻ ഇതു മാത്രം മതിയാകില്ല. മയക്കുമരുന്നിനു പിന്നിൽ അന്താരാഷ്ട്ര മാഫിയകൾ തന്നെയുണ്ട്. അവർക്ക് നമ്മുടെ സംസ്ഥാനത്തു കാലുകുത്താൻ ഇടമുണ്ടാവരുത്. അതുറപ്പാക്കുന്ന നടപടികൾ സർക്കാരിൻറെ ഭാഗത്തു നിന്ന് ഏകോപിതമായ നിലയിൽ ഉണ്ടാവും. ഇവ രണ്ടും ചേരുന്നതാണ് ‘നോ റ്റു ഡ്രഗ്സ്’ എന്ന നമ്മുടെ ക്യാമ്പയിൻ. മാരക വിഷവസ്തുക്കളായ രാസവസ്തുക്കളുടെ സങ്കലനങ്ങൾ പോലും ലഹരിക്കായി വിതരണം ചെയ്യപ്പെടുന്നു എന്നതു ഞെട്ടിക്കുന്ന കാര്യമാണ്. ഇവയുടെ ഉൽപ്പാദനം സംസ്ഥാനത്തിൻറെയും രാജ്യത്തിൻറെയും അതിർത്തികൾക്കപ്പുറത്തുകൂടി വ്യാപിച്ചു കിടക്കുന്നു. മയക്കുമരുന്നു വിപണനത്തിൻറെ സങ്കീർണ്ണമായ ശൃംഖലകൾ ഉണ്ടായിരിക്കുന്നു. അങ്ങേയറ്റം അപകടകരവും മനുഷ്യത്വരഹിതവുമായ പ്രവർത്തനങ്ങൾ അതിൻറെ ഭാഗമായി നടക്കുന്നു. ഇതെല്ലാം കണക്കിലെടുത്തു കൊണ്ടുള്ളതും കർക്കശങ്ങളായ നടപടികളുടെ അകമ്പടിയോടെയുള്ളതുമാവും നമ്മുടെ ക്യാമ്പയിൻ. ഈ ബഹുമുഖ കർമ്മ പദ്ധതി ഗാന്ധിജയന്തി ദിനത്തിൽ, ആരംഭിക്കുകയാണ്. സമൂഹമാകെ, പ്രത്യേകിച്ച് യുവാക്കൾ ഇതിൻറെ മുൻനിരയിൽത്തന്നെ ഉണ്ടാവണം. ഓരോ വ്യക്തിയും ഓരോ കുടുംബവും ഇതിൽ പങ്കുചേരണം. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സമിതികൾ പ്രവർത്തിക്കും. മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശസ്വയം ഭരണ എക്സൈസ് വകുപ്പു മന്ത്രി സഹാദ്ധ്യക്ഷനുമായാണ് മറ്റു മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുള്ളത്. ഈ സമിതി ഇതിനു മേൽനോട്ടം വഹിക്കും. മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് എത്ര വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത് എന്നത് ഇതിൽ നിന്നുതന്നെ വ്യക്തമാണല്ലൊ. ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നുവരെ തീവ്രമായ പ്രചരണ പരിപാടികളാണ് നടക്കുക. ഗ്രാമ‑നഗര വ്യത്യാസമില്ലാതെ എല്ലായിടങ്ങളിലും, എല്ലാ മനസ്സുകളിലും ‘നോ റ്റു ഡ്രഗ്സ്’ എന്ന സന്ദേശമെത്തണം. യുവാക്കൾ, വിദ്യാർത്ഥികൾ, മഹിളകൾ, കുടുംബശ്രീ പ്രവർത്തകർ, മതസാമുദായിക സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡൻറ്സ് അസോസിയേഷനുകൾ, സാമൂഹ്യ സാംസ്കാരിക സംഘടനകൾ, രാഷ്ട്രീയ പാർടികൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ഈ ക്യാമ്പയിനിലുണ്ടാവണം. സിനിമ, സീരിയൽ, സ്പോർട്സ് മേഖലയിലെ പ്രമുഖരുടെ പിന്തുണയും ഉണ്ടാവും. നവംബർ ഒന്നിനു സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടെ പരമാവധിപ്പേരെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധചങ്ങല സൃഷ്ടിക്കാൻ എല്ലാവരും രംഗത്തു വരണം. പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കുന്നുമുണ്ട്. ബസ് സ്റ്റാൻറ്, റെയിവേ സ്റ്റേഷൻ, ലൈബ്രറി, ക്ലബ്ബുകൾ, എന്നിവിടങ്ങളിൽ ജനജാഗ്രതാ സദസ്സുകൾ സംഘടിപ്പിച്ച് ജനങ്ങളിലേക്കിറങ്ങുകയാണ്. ലഹരിക്കെതിരായ ഹ്രസ്വസിനിമകളുടേയും വീഡിയോകളുടേയും സഹായത്തോടെ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ക്ലാസ്സും ലഹരി വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച ചർച്ചയും ഈ ക്യാമ്പയിൻറെ ഭാഗമായി ഉണ്ടാവും. ബസ് സ്റ്റാൻറുകളിലും ക്ലബ്ബുകളടക്കമുള്ള ഇടങ്ങളിലും ഇത്തരത്തിൽ പരിപാടികൾ നടക്കണം. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റോൾപ്ലേ, സ്കിറ്റ്, കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റർ രചന, തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കണം. എൻ സി സി, എസ് പി സി, എൻ എസ് എസ്, സ്കൗട്ട് ആൻറ് ഗൈഡ്സ്, ജെ ആർ സി, വിമുക്തി ക്ലബ്ബുകൾ മുതലായ സംവിധാനങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിക്കൊണ്ടാകും ക്യാമ്പയിൻ. ശ്രദ്ധ, നേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകും. ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്നങ്ങൾ, സാമൂഹ്യാഘാതങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പരിശീലനത്തിലേക്കും നാം കടക്കുകയാണ്. വിമുക്തി മിഷനും എസ് സി ഇ ആർ ടിയും ചേർന്ന് തയ്യാറാക്കുന്ന മൊഡ്യൂളുകൾ മാത്രമേ പരിശീലനത്തിനായി ഉപയോഗിക്കുകയുള്ളൂ. വ്യാപാര സ്ഥാപനങ്ങളിൽ ലഹരി പദാർത്ഥങ്ങൾ വിൽപ്പന നടത്തുന്നില്ല എന്ന ബോർഡ് പ്രദർശിപ്പിക്കണം. ബന്ധപ്പെടേണ്ട പോലീസ് — എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ, മേൽവിലാസം എന്നിവ ബോർഡിൽ ഉണ്ടാകണം. എല്ലാ എക്സൈസ് ഓഫീസിലും ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച വിവരങ്ങൾ സമാഹരിക്കാൻ കൺട്രോൾ റൂം ആരംഭിക്കും. വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും. സംസ്ഥാനമൊട്ടാകെ പോലീസിൻറെയും എക്സൈസിൻറെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്പെഷ്യൽ ഡ്രൈവ് നടത്തും. കേവലം ക്യാമ്പയിനിൽ ഒതുങ്ങി നിൽക്കുന്ന പ്രവർത്തനമല്ല സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടാവുക. ഒരു തലത്തിൽ ബോധവത്ക്കരണം, മറ്റൊരു തലത്തിൽ മയക്കുമരുന്നു ശക്തികളെ കർക്കശമായി അടിച്ചമർത്തൽ, രണ്ടുമുണ്ടാവും. വിട്ടുവീഴ്ചയില്ലാതെ കേസെടുക്കും. നിലവിൽ സർക്കാർ സംവിധാനങ്ങളുടെ ഏകോപിതമായ പരിശ്രമത്തിൻറെ ഫലമായി ലഹരി കടത്തുകുറ്റകൃത്യങ്ങൾ വലിയതോതിൽ തടയാൻ സാധിക്കുന്നുണ്ട്. മയക്കുമരുന്നിനെതിരെ സംസ്ഥാന തലത്തിൽ കേരള ആൻറി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ജില്ലാ തലത്തിൽ ഡിസ്ട്രിക്ട് ആൻറി നർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും പ്രവർത്തിച്ചുവരുന്നുണ്ട്. കൂടാതെ എല്ലാ സ്റ്റേഷൻ പരിധിയിലും എല്ലാ മാസവും രണ്ട് ആഴ്ച എൻ ഡി പി എസ് സ്പെഷ്യ ഡ്രൈവും നടത്തി വരുന്നുണ്ട്. സിന്തറ്റിക് രാസലഹരി വസ്തുക്കൾ തടയുന്നതു മുൻനിർത്തി അന്വേഷണ രീതിയിലും കേസുകൾ ചാർജ്ജ് ചെയ്യുന്ന രീതിയിലും ചില മാറ്റങ്ങൾ വരുത്തും. നർക്കോട്ടിക് കേസുകളിൽപ്പെട്ട പ്രതികളുടെ മുൻ ശിക്ഷകൾ കോടതിയിൽ സമർപ്പിക്കുന്ന കുറ്റപത്രത്തിൽ ഇപ്പോൾ വിശദമായി ചേർക്കുന്നില്ല. എൻ ഡി പി എസ് നിയമത്തിലെ 31, 31‑എ വിഭാഗത്തിലുള്ളവർക്ക് ഉയർന്ന ശിക്ഷ ഉറപ്പുവരുത്താൻ മുൻകാല കുറ്റകൃത്യങ്ങൾ കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുക, കാപ്പ രജിസ്റ്റർ മാതൃകയി ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കുക, ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടികൾ സ്വീകരിക്കുക തുടങ്ങിയവയിലേക്കു നീങ്ങുകയാണ്. കുറ്റകൃത്യം ആവർത്തിക്കുകയില്ല എന്ന ബോണ്ട് വയ്പ്പിക്കും, മയക്കുമരുന്ന് കടത്തിൽ പതിവായി ഉൾപ്പെടുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കും. ട്രെയിനുകൾ വഴിയുള്ള കടത്തു തടയാൻ സ്നിഫർ ഡോഗ് സ്ക്വാഡ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കും. മയക്കുമരുന്ന് കടന്നുവരാനിടയുള്ള എല്ലാ അതിർത്തികളിലെയും പരിശോധന കർക്കശമാക്കുകയും ചെയ്യും. വിദ്യാഭ്യാസ സ്ഥാപന പരിസരത്തുള്ള കടകളിൽ ലഹരി വസ്തു ഇടപാടു കണ്ടാൽ ആ കട അടപ്പിക്കും. പിന്നീട് തുറക്കാൻ അനുവദിക്കില്ല. സ്കൂളുകളിൽ പ്രവേശിച്ചുള്ള കച്ചവടം പൂർണ്ണമായും തടയും. മയക്കുമരുന്ന് ഉത്പാദകരെയും വിതരണക്കാരെയും വിൽപ്പനക്കാരെയും ദേശവിരുദ്ധ സാമൂഹ്യദ്രോഹ ശക്തികളായി കാണുന്ന ഒരു സംസ്കാരം ഇവിടെ ശക്തിപ്രാപിക്കണം. പി ഐ ടി എൻ ഡി പി എസ് എന്ന പേരിൽ അറിയപ്പെടുന്ന പ്രത്യേക നിയമം പാർലമെൻറ് പാസാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സ്ഥിരം കുറ്റവാളികളെ രണ്ട് വർഷം വരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്. ഈ കാര്യത്തിൽ കർശനനിർദേശം നൽകിയിരിക്കുകയാണ്. ഉത്തരവ് സംസ്ഥാന സർക്കാരിലെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് നൽകേണ്ടത്. പി ഐ ടി എൻ ഡി പി എസ് ആക്ട് പ്രകാരമുള്ള ശുപാർശ സമർപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും എക്സൈസ് ഉദ്യോഗസ്ഥരും തയ്യാറാകണം എന്ന് നിർദേശിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസുകളിൽ ഒന്നിലധികം തവണ ഉൾപ്പെടുന്നവരുടെ വിവരശേഖരണം നടത്തി ഒരു ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി പൊലീസ് സ്റ്റേഷനുകളിലും എക്സൈസ് റെയ്ഞ്ച് ഓഫീസുകളിലും സൂക്ഷിക്കാനും അവരെ നിരന്തരം നിരീക്ഷിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം നടപടികൾകൊണ്ട് മാത്രം ഈ കാര്യങ്ങൾ പൂർണമായി നിയന്ത്രിക്കാൻ സാധിക്കുമെന്ന് കരുതുന്നില്ല. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഏകോപിതവും സംഘടിതവുമായ സംവിധാനം ഉണ്ടാകണം. നമ്മുടെ നാടാകെ ചേർന്നു കൊണ്ടുള്ള ഒരു നീക്കമാണ് ആവശ്യം. അതാണ് ‘നോ റ്റു ഡ്രഗ്സ്’ എന്ന ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഈ ക്യാമ്പയിൻറെ ഭാഗമായി എല്ലാ കുടുംബശ്രീ യൂണിറ്റുകളിലും ലഹരി വിപത്ത് സംബന്ധിച്ച പ്രത്യേക ചർച്ച സംഘടിപ്പിക്കണം. ലഹരി വിരുദ്ധ ക്യാമ്പയിനിൻറെ ഭാഗമായി പ്രത്യേക യൂണിറ്റ് യോഗങ്ങൾ ചേരണം. ലഹരി ഉപഭോഗമോ, വിതരണമോ ശ്രദ്ധയിൽപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച കൃത്യവും വിശദവുമായ നിർദ്ദേശങ്ങൾ നൽകണം. ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ, മേൽവിലാസം എന്നിവ കൈമാറണം. ചർച്ചയ്ക്കു സഹായകമാകുന്ന കുറിപ്പ് വിമുക്തി മിഷൻ തയ്യാറാക്കി നൽകിയിട്ടുണ്ട്. വ്യാവസായിക വികസനവും ക്ഷേമ പ്രവർത്തനങ്ങളുമുള്ള ഉത്പാദനോന്മുഖമായ നവകേരളമാണ് നാം ലക്ഷ്യംവെക്കുന്നത്. ഉത്പദനോന്മുഖം എന്നു പറയുമ്പോൾ കേവലം വ്യാവസായികോത്പന്നങ്ങൾ മാത്രല്ല അതിൽപ്പെടുന്നത്. വിജ്ഞാനവും വിനോദവും അടക്കം ആധുനികസമൂഹം ആവശ്യപ്പെടുന്നതെല്ലാം അതിലുണ്ടാകും. അതിന് ശാരീരികവും മാനസികവുമായ ശേഷിയുള്ള ജനതയുണ്ടാകണം. എല്ലാ വ്യക്തികളും അവരവർക്കു കഴിയുന്ന തരത്തിൽ സാമൂഹിക പുരോഗതിക്കായി സംഭാവന നൽകുന്ന ഒരു കേരളസമൂഹമാണ് സർക്കാരിൻറെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിൽ നിരവധി പ്രതിബന്ധങ്ങൾ നമുക്കു തട്ടിമാറ്റേണ്ടതായുണ്ട്. സമൂഹത്തിൻറെ ഉത്പാദനോന്മുഖമായ സ്വഭാവത്തെ റദ്ദുചെയ്തു കളയുന്ന സാമൂഹിക തിന്മകളുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ലഹരിയുടെ ഉപയോഗം. സ്വന്തം താൽക്കാലിക ആനന്ദത്തിലേക്ക് ചുരുങ്ങുകയും സമൂഹത്തെക്കുറിച്ച് യാതൊരു ബോധവും ഉള്ളിൽ പേറാതിരിക്കുകയും ചെയ്യുന്ന ഒറ്റപ്പെട്ട മനുഷ്യനെയാണ് ലഹരി ആത്യന്തികമായി സൃഷ്ടിക്കുന്നത്. താൽക്കാലിക ആനന്ദം എന്നു പറഞ്ഞല്ലൊ. അത് സ്ഥിരമായ തീവ്രവേദനയുടെ മുന്നോടി മാത്രമാണ്. ഈ രീതികൾ അനുവദിച്ചാൽ വ്യക്തി തകരും. കുടുംബം തകരും. സമൂഹവും തകരും. അതുണ്ടായിക്കൂടാ. ഈ ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. ഇന്നിവിടെ തുടക്കംകുറിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനിൽ വമ്പിച്ച തോതിലുള്ള ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നത് ഇതിൻറെ ഭാഗമായാണ്. വിവിധ വകുപ്പുകൾ അവരുടേതായ നിലയ്ക്ക് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കിവരുന്നുണ്ട്. ഇവയ്ക്ക് ഒരു ഏകീകൃത സ്വഭാവം നൽകാൻ കഴിയേണ്ടതുണ്ട്. അതിനായുള്ള പ്രവർത്തനങ്ങൾ കൂടി ഈ ക്യാമ്പയിനിൻറെ ഭാഗമായി ഉണ്ടാകും. വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളുടെയും സാമ്പത്തിക വിനിയോഗത്തിൻറെയും വിശദാംശങ്ങൾ സമാഹരിച്ച് ഏകോപിത കലണ്ടർ തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾ നടത്തുന്ന സ്വതന്ത്ര ചർച്ചയും അവയുടെ ക്രോഡീകരണവുമുണ്ടാകും. സന്ദേശ ഗീതങ്ങൾ ഉൾപ്പെടുന്ന സന്ദേശ ജാഥകൾ കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. കേരളത്തിലെ മുഴുവൻ തദ്ദേശസ്വയംഭരണ വാർഡുകളിലും കുട്ടികളുടെ നേതൃത്വത്തി യോഗങ്ങൾ സംഘടിപ്പിക്കും. അതോടൊപ്പം തന്നെ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെട്ട ‘കരുതൽ’ എന്ന പുസ്തകവും വിദ്യാലയങ്ങൾ ലഹരിമുക്തമാക്കുന്നതിന് ‘കവചം’ എന്ന പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. ഈ പുസ്തകങ്ങളെ അധികരിച്ചുള്ള ചർച്ച എല്ലാമാസവും വിദ്യാലയങ്ങളിൽ സംഘടിപ്പിക്കും. അങ്ങനെ എല്ലാ പ്രായത്തിലുള്ള ആളുകളെയും പങ്കെടുപ്പിച്ചുള്ള വിശദമായ ഒരു ക്യാമ്പയിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെ തടയേണ്ടതിൻറെ പ്രാധാന്യം എല്ലാ വഴിക്കും ജനങ്ങളിലെത്തിക്കാൻ കഴിയണം. ആരാധനാലയങ്ങളിലടക്കം ഇതിൻറെ പ്രാധാന്യത്തെ പരാമർശിക്കുന്ന സ്ഥിതിയുണ്ടായാൽ നന്നാവും. എല്ലാവിധത്തിലും ഈ ക്യാമ്പയിൻ വിജയിപ്പിക്കാൻ കുട്ടികളടക്കം സമൂഹമാകെ മുമ്പോട്ടുവരണമെന്ന് അഭ്യർത്ഥിക്കട്ടെ. ഇത് സർക്കാരിൻറെ മാത്രമായ ഒരു പോരാട്ടമല്ല. ഒരു നാടിൻറെ, ഒരു സമൂഹത്തിൻറെ കൂട്ടായ പോരാട്ടമാണ്. നിലനിൽക്കാനും അതിജീവിക്കാനും വേണ്ടിയുള്ള പോരാട്ടം. ഇളംതലമുറയെയും വരും തലമുറകളെയും രക്ഷിക്കാനുള്ള ജീവൻ മരണപോരാട്ടം. ഈ പോരാട്ടം വിജയിച്ചാൽ ജീവിതം വിജയിച്ചു. പരാജയപ്പെട്ടാൽ മരണമാണ് വിജയിക്കുന്നത്. അത്രമേൽ പ്രാധാന്യമുണ്ട് ഈ ക്യാമ്പയിനിന്. ഈ പ്രാധാന്യം ഉൾക്കൊള്ളണമെന്നും നാടിൻറെ രക്ഷയ്ക്കായി അണിനിരക്കണമെന്നും അഭ്യർത്ഥിക്കുന്നു. Eng­lish Summary: All of Ker­ala should stand with one mind against addic­tion: Chief Minister You may also like this video: Share JUST IN 46 seconds ago 50 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ വില്പനയ്ക്ക്: വാര്‍ത്ത നിരസിച്ച് വാട്സ്ആപ്പ് 8 mins ago ഇന്ത്യൻ കുടുംബങ്ങളുടെ സമ്പാദ്യം ഇടിയുന്നു: കഴിഞ്ഞ സാമ്പത്തിക വര്‍ഷം അ‍ഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ See More TOP NEWS Cinema ഗോവ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാൻ പുറപ്പെട്ട നിര്‍മ്മാതാവിനെ ഇറാൻ തടഞ്ഞു November 28, 2022 Kerala വിഴിഞ്ഞം തുറമുഖത്തിനായി നാടൊന്നിക്കണം; സൂസപാക്യത്തിന്റെ മുന്‍നിലപാട് ചര്‍ച്ചയാവുന്നു November 28, 2022 Kerala ശബരിമലയില്‍ പോലീസ് എടുത്ത സമീപനമല്ല വിഴിഞ്ഞത്ത്; വിഴിഞ്ഞം സമരത്തില്‍ വര്‍ഗ്ഗീയത കലര്‍ത്താൻ ബിജെപി November 28, 2022 Kerala വിഴിഞ്ഞത്ത് സ്ഥിതിഗതികള്‍നിയന്ത്രണ വിധേയമെന്ന് പൊലീസ്; കളക്ടറുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ഇന്ന് വൈകിട്ട് 3.30ന് November 28, 2022 ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്. Editor's Pick വിഴിഞ്ഞത്ത് പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സിറ്റിപൊലീസ് കമ്മീഷണര്‍ November 28, 2022 ഉണ്ണുന്ന ചോറിൽ മണ്ണിടുന്നവരും വിശക്കുന്നവരെ ഊട്ടുന്നവരും November 28, 2022 കു‍ഞ്ഞേപ്പിന്റെയും അന്നക്കുട്ടിയുടെയും ആത്മഹത്യ… November 28, 2022 Political Analysis വിഴിഞ്ഞത്ത് പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സിറ്റിപൊലീസ് കമ്മീഷണര്‍ November 28, 2022 അയോധ്യയുടെ വികസനത്തിന് വേണ്ടി 30,000 കോടി രൂപയുടെ പദ്ധതികളുമായി കേന്ദ്ര‑യുപി സര്‍ക്കാരുകള്‍ November 28, 2022 ഡല്‍‍ഹി മുൻസിപ്പല്‍ കോര്‍പറേഷൻ തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും കോടീശ്വരന്മാര്‍ November 27, 2022 Opinion ഉണ്ണുന്ന ചോറിൽ മണ്ണിടുന്നവരും വിശക്കുന്നവരെ ഊട്ടുന്നവരും November 28, 2022 കു‍ഞ്ഞേപ്പിന്റെയും അന്നക്കുട്ടിയുടെയും ആത്മഹത്യ… November 28, 2022 ഗുജറാത്ത്: ഇന്ധനം തീരുന്ന ഇരട്ട എന്‍ജിന്‍ November 28, 2022 Kerala മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീ ഡിപ്പിച്ച അച്ഛന് 107 വര്‍ഷം കഠിന തടവ് November 28, 2022 യുഡിഎഫ് ഹര്‍ത്താലില്‍ വലഞ്ഞ് വിനോദ സഞ്ചാരികളും ശബരിമല തീര്‍ത്ഥാടകരും November 28, 2022 മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയ സംഭവം: കുറ്റക്കാർക്ക് എതിരെ നടപടി വേണമെന്ന് എഐവൈഎഫ് November 28, 2022 India ഇന്ത്യൻ കുടുംബങ്ങളുടെ സമ്പാദ്യം ഇടിയുന്നു: കഴിഞ്ഞ സാമ്പത്തിക വര്‍ഷം അ‍ഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ November 28, 2022 വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ ഇടിവ് November 28, 2022 മൂക്കിലൂടെയുള്ള കോവിഡ് വാക്സിനേഷന് അനുമതി: ലോകത്തിലെ ആദ്യത്തെ ഇൻട്രാനാസൽ വാക്സിനായി ഇന്ത്യയുടെ ഇന്‍കോവാക്
ബേക്കൽ ഫെസ്റ്റ് അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിന് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവം നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചുള്ള പന്തൽ കാൽനാട്ടൽ കർമ്മം സ്പീക്കർ എ എൻ ഷംസിർ നിർവഹിച്ചു - Prime Time News : Prime Time News 01 Dec Home Kasaragod Kerala National International Technology Entertainment Sports Literature ബേക്കൽ ഫെസ്റ്റ് അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിന് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവം നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചുള്ള പന്തൽ കാൽനാട്ടൽ കർമ്മം സ്പീക്കർ എ എൻ ഷംസിർ നിർവഹിച്ചു Share ബേക്കൽ: ബേക്കൽ ഫെസ്റ്റ് ആരംഭിക്കുന്നതോടെ ലോകത്തിലെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രത്തിൽ ഒന്നായി ബേക്കൽ മാറും എന്ന് എ എം ഷംസീർ പറഞ്ഞു. 2025 മുതൽ വടക്കൻ കേരളത്തിലെ ഗതാഗതക്കുരുക്കിന് പൂർണമായ പരിഹാരമുണ്ടാക്കാൻ സാധിക്കും.കേരളത്തിലെ ഇൻഫ്രാസ്ട്രെക്ച്ചർ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് നടക്കുന്നത്. ബേക്കൽ ഫെസ്റ്റ് മായി ബന്ധപ്പെട്ടുള്ള പന്തൽ നിർമ്മാണ കാൽനാട്ടൽ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള നിയമസഭാ സ്പീക്കർ എ എം ഷംസീർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുമാരൻ, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി, കാസർഗോഡ് അസിസ്റ്റന്റ് കളക്ടർ മിഥുൻ പ്രേം രാജ്, സംഘാടകസമിതി ഭാരവാഹികളായ മധു മുദിയകാൽ,ഹക്കീം കുന്നിൽ, കെ ഇ എ ബക്കർ, എം എ ലത്തീഫ്, സാദിഖ്,രവിവർമ്മൻ, ബി ആർ ഡി സി എംഡി ഷിജിൻ എന്നിവർ സംസാരിച്ചു.കാൽനാട്ടൽ ചടങ്ങുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള കലാപരിപാടികൾ പള്ളിക്കര ബീച്ചിൽ നടന്നു.
മുംബൈ: ലതാജിയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ബോളിവുഡ്‌. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അനില്‍ കപൂര്‍, നിര്‍മാതാവ് ബോണി കപൂര്‍ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍, അജയ് ദേവ്ഗന്‍, ദിയ മിര്‍സ തുടങ്ങി നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട ലതാജിക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുന്നത്. ഹൃദയത്തില്‍ ലതാജിക്കുളള സ്ഥാനം മറ്റൊരാള്‍ക്കും ഒരുകാലത്തും എടുക്കാനാവില്ലെന്ന് അനില്‍ കപൂര്‍ കുറിച്ചു. വരുംതലമുറയ്ക്ക് പോലും നിധിപോലെ കരുതാവുന്ന ഒരു വലിയ ഗാനശേഖരം സമ്മാനിച്ചാണ് ലതയുടെ മടക്കമെന്ന് ബോണി... ശ്രീശാന്ത് നായകനായ ‘പട്ടാ’ ചിത്രീകരണം ഉടന്‍; ശ്രീശാന്ത് എത്തുന്നത് സിബിഐ ഓഫീസറുടെ റോളില്‍ സ്വന്തം ലേഖകൻ - കൊച്ചി: ബോളിവുഡ് ചിത്രമായ" പട്ടാ" യിൽ പ്രശസ്ത മലയാളി ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു. എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്തയാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ സംവിധായകൻ ആർ രാധാകൃഷ്ണനാണ് രചനയും സംവിധാനവും . ആക്ഷനും സംഗീതത്തിനും പ്രാധാന്യമുള്ള ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് പട്ടാ. "ഇന്നേവരെ ആരും പറഞ്ഞിട്ടില്ലാത്ത, പുതുമയുള്ള, എക്സ്പരിമെന്റലാണ് പട്ടാ. പട്ടായുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. പട്ടായുടെ സംവിധായകൻ ആർ രാധാകൃഷ്ണന്‍ പട്ടായെക്കുറിച്ച് പറയുന്നത് ഇങ്ങനെ:... എന്റെ ഹൃദയം തകരുന്നു; ഇന്ത്യയെ സഹായിക്കണം; ജോ ബൈഡനോട് പ്രിയങ്കയുടെ അപേക്ഷ സ്വന്തം ലേഖകൻ - മുംബൈ: കോവിഡ് ബാധിച്ച് ജനങ്ങള്‍ മരിച്ചു വീഴവെ ഇന്ത്യയെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടാണ് പ്രിയങ്ക അപേക്ഷ നടത്തിയത്. ട്വീറ്റിലൂടെയായിരുന്നു പ്രിയങ്കയുടെ അപേക്ഷ. എന്റെ ഹൃദയം തകരുന്നു. ഇന്ത്യ കോവിഡ് പ്രതിസന്ധി അനുഭവിക്കുകയാണ്, അമേരിക്ക 550 മില്യണിലേറെ വാക്‌സിനുകള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നു. എന്റെ രാജ്യത്തെ പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണ്. ഞങ്ങള്‍ക്ക് വാക്‌സിന്‍ വളരെ പെട്ടന്ന് തന്നെ... Latest news ലതാജിയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ബോളിവുഡ്‌ മുംബൈ: ലതാജിയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ബോളിവുഡ്‌. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അനില്‍ കപൂര്‍, നിര്‍മാതാവ് ബോണി കപൂര്‍ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍, അജയ് ദേവ്ഗന്‍, ദിയ മിര്‍സ തുടങ്ങി നിരവധി പേരാണ്... ശ്രീശാന്ത് നായകനായ ‘പട്ടാ’ ചിത്രീകരണം ഉടന്‍; ശ്രീശാന്ത് എത്തുന്നത് സിബിഐ ഓഫീസറുടെ റോളില്‍ കൊച്ചി: ബോളിവുഡ് ചിത്രമായ" പട്ടാ" യിൽ പ്രശസ്ത മലയാളി ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു. എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്തയാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ സംവിധായകൻ ആർ രാധാകൃഷ്ണനാണ് രചനയും... എന്റെ ഹൃദയം തകരുന്നു; ഇന്ത്യയെ സഹായിക്കണം; ജോ ബൈഡനോട് പ്രിയങ്കയുടെ അപേക്ഷ മുംബൈ: കോവിഡ് ബാധിച്ച് ജനങ്ങള്‍ മരിച്ചു വീഴവെ ഇന്ത്യയെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോടാണ് പ്രിയങ്ക അപേക്ഷ നടത്തിയത്....
Kiwi VPN Proxy മറ്റ് വിദേശ ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും ആക്സസ് ചെയ്യാനും ഉപയോഗിക്കാനും നിങ്ങളെ സഹായിക്കുന്ന ഒരു VPN പ്രോക്സി ആപ്ലിക്കേഷനാണ് MOD APK. Kiwi VPN Proxy എന്നതിനെ കുറിച്ച് പരിചയപ്പെടുത്തുക സൗജന്യ അൺലിമിറ്റഡ് വിപിഎൻ പ്രോക്സിയുള്ള വിദേശ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നു! ഒരു സെക്കൻഡിൽ നിങ്ങളുടെ IP മാറ്റുക Kiwi VPN Proxy ലോകമെമ്പാടുമുള്ള 69 രാജ്യങ്ങളിൽ നിലവിലെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന് അനുസൃതമായ ഡിഫോൾട്ട് IP മറ്റൊരു IP ആയി മാറ്റാൻ നിങ്ങളെ സഹായിക്കുന്ന ഒരു മൊബൈൽ ആപ്ലിക്കേഷനാണ്. Kiwi VPN Proxy ഉപയോക്താക്കളെ അവരുടെ ഐഡന്റിറ്റിയെയോ ആക്സസ് പ്രക്രിയയുടെ ഗുണനിലവാരത്തെയോ ബാധിക്കാതെ ഒന്നിലധികം VPN പ്രോക്സികൾ ആക്സസ് ചെയ്യാൻ അനുവദിക്കുന്ന തത്വത്തിലാണ് പ്രവർത്തിക്കുന്നത്. ഇന്റർനെറ്റ് ആക്സസ് ചെയ്യുമ്പോൾ ഓരോ ഉപയോക്താവിന്റെയും ലൊക്കേഷൻ ഒരു അജ്ഞാത സെർവറുമായി ബന്ധിപ്പിക്കുന്ന ഒരു വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്കിന്റെ ഒരു രൂപമായാണ് VPN അറിയപ്പെടുന്നത്. അതിന് നന്ദി, നിങ്ങൾക്ക് സുരക്ഷിതവും സ്വകാര്യവുമായിരിക്കും, നിങ്ങളുടെ ലൊക്കേഷൻ മാറ്റാൻ കഴിയും. നിങ്ങളുടെ രാജ്യത്ത് തടയപ്പെടുന്ന വെബ്സൈറ്റുകൾക്ക് തിരിച്ചറിയാൻ കഴിയില്ല, അതുവഴി നിങ്ങൾക്ക് ഫയർവാൾ മറികടന്ന് വെബ് സർഫ് ചെയ്യാനും തടസ്സങ്ങളില്ലാതെ ഗെയിമുകൾ കളിക്കാനും കഴിയും. അതിനാൽ സങ്കീർണ്ണമായ ഒന്നും ചെയ്യേണ്ട ആവശ്യമില്ല, കുറച്ച് ടച്ചുകൾ മാത്രം, നിങ്ങൾക്ക് നിങ്ങളുടെ രാജ്യത്തെ ഐപി മറ്റൊരു വിദേശ ഐപിയിലേക്ക് മാറ്റാൻ കഴിയും. Kiwi VPN Proxy ആപ്പിന്റെ ആദ്യ പ്രഭാവവും ഉപയോഗിക്കാൻ ഈ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള പ്രധാന കാരണവും ഇതാണ്. Kiwi VPN Proxy ഉപയോഗിച്ച്, നിങ്ങൾക്ക് ലോകമെമ്പാടുമുള്ള 69 രാജ്യങ്ങളിലേക്ക് IP-കൾ മാറ്റാൻ കഴിയും. സമാനമായ സവിശേഷതകളുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിച്ച്, Kiwi VPN Proxy ൽ നിങ്ങൾക്ക് മാറ്റാൻ കഴിയുന്ന നമ്പർ രാജ്യം ഏറ്റവും വൈവിധ്യമാർന്നതാണെന്ന് പറയാം. നിങ്ങൾക്ക് എളുപ്പത്തിൽ തൃപ്തികരമായ IP വിലാസത്തിനായി തിരയാനും അതിവേഗ സെർവറുകളുടെ അനുഭവം അഴിച്ചുവിടാനും കഴിയും. തൽഫലമായി, സർഫിംഗ് വേഗതയും വേഗത്തിൽ മാറുന്നു, ചിലപ്പോൾ മുമ്പത്തെ ഡിഫോൾട്ട് ഐപിയേക്കാൾ കൂടുതൽ മികച്ചതാണ്. അത് നല്ലതാണെങ്കിൽ, കുറച്ച് ഉപയോഗങ്ങൾക്ക് ശേഷം ഒരു ഫീസോ ചാർജോ ഉണ്ടോ? ഉത്തരം തികച്ചും സൗജന്യമാണ്. ഈ VPN പ്രോക്സി റീസെറ്റ് ഫീച്ചർ വളരെ ചെറിയ എണ്ണം ഓപ്പറേഷനുകളുള്ള പൂർണ്ണമായും സൗജന്യമാണെന്നും അത് വളരെ ലളിതമാണെന്നും നിങ്ങൾക്ക് ആശ്വസിക്കാം. അതിനാൽ ഇപ്പോൾ മുതൽ നിങ്ങൾക്ക് വിഷമിക്കേണ്ട ആവശ്യമില്ലാതെ സ്വതന്ത്രമായി ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും കഴിയും. പരിധിയില്ലാത്ത സന്ദർശനങ്ങളുള്ള മികച്ച സവിശേഷതകൾ സൗജന്യവും വേഗതയേറിയതുമായ IP മാറ്റുന്നതും അതിലും മികച്ച സർഫിംഗ് പിന്തുണയും, Kiwi VPN Proxy വെബ്-ആക്സസിന്റെ അളവ് പോലുള്ള ചില നിബന്ധനകളോ പരിധിയോ ഉണ്ടായിരിക്കണം? അത് ഉപയോഗിക്കുന്നതുവരെ ഞാനും അങ്ങനെ വിചാരിച്ചു. Kiwi VPN Proxy പൂർണ്ണമായും ആക്സസിന്റെ അളവ് പരിമിതപ്പെടുത്തുന്നില്ല. ഈ ആപ്ലിക്കേഷൻ നൽകുന്ന VPN IP-കൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തിരിക്കുന്നു, അതിനാൽ ബാൻഡ് വിഡ്ത്ത് വേഗത പരിമിതമല്ല, മാത്രമല്ല ഉപയോഗങ്ങളുടെ എണ്ണവും പരിധിയില്ലാത്തതാണ്. നിങ്ങൾ ഉപയോഗിക്കുന്ന ഇന്റർനെറ്റ് കണക്ഷൻ സ്ഥിരതയുള്ളതും ഉയർന്ന വേഗതയുള്ളതുമായിരിക്കുന്നിടത്തോളം കാലം, ഒരു പ്രശ്നവുമില്ലാതെ എല്ലാം സുഗമമായി പോകുന്നു. Kiwi VPN Proxy വഴിയുള്ള എല്ലാ ആക്സസും വളരെ സുരക്ഷിതമാണ് വെബ് സർഫിംഗ് ചെയ്യുമ്പോൾ നിങ്ങളിൽ ചിലർക്ക് നിങ്ങളുടെ ഐഡന്റിറ്റി മറയ്ക്കാനുള്ള അധിക ആവശ്യകതയുണ്ട്, നിങ്ങളുടെ വെബ് ഉപയോഗ ചരിത്രം ആരും കാണാൻ ആഗ്രഹിക്കുന്നില്ല. അതിൽ Kiwi VPN Proxy നിങ്ങളെ സഹായിക്കാൻ കഴിയും. അജ്ഞാത ഫീച്ചറാണ് ആപ്ലിക്കേഷനിലുള്ളത്. ഈ മോഡ് ഓണാക്കുമ്പോൾ, സ്വയമേവ നിങ്ങളുടെ എല്ലാ വെബ് ആക്സസും നിങ്ങളുടെ IP മറയ്ക്കും, ആരാണ്, എവിടെ, എന്തുതന്നെയായാലും, നിങ്ങളുടെ ലൊക്കേഷനോ ഐഡന്റിറ്റിയോ കണ്ടെത്താൻ കഴിയില്ല. മാത്രമല്ല, ഈ മോഡ് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ആക്സസ് ഹിസ്റ്ററി അവലോകനം ചെയ്യുക അസാധ്യമാണ്. ഇന്റർനെറ്റിൽ അവരുടെ സ്വകാര്യത സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇത് ഒരു മികച്ച സവിശേഷതയാണ്. ഇന്റർഫേസ് ഉപയോഗിക്കാൻ എളുപ്പമാണ് മുകളിൽ എല്ലാ ശക്തമായ സവിശേഷതകളും ഉള്ളതിനാൽ, ഈ ആപ്ലിക്കേഷന്റെ ഇന്റർഫേസ് വളരെ സങ്കീർണ്ണവും ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളതുമാണെന്ന് നിങ്ങൾ ചിന്തിക്കണം. എന്നാൽ വാസ്തവത്തിൽ, ഇന്റർഫേസ്, ലേഔട്ട്, [എക്സ്] ലെ എല്ലാറ്റിന്റെയും ക്രമീകരണം എന്നിവ വളരെ ലളിതവും മനസ്സിലാക്കാൻ എളുപ്പവുമാണ്. ഈ പോയിന്റാണ് Kiwi VPN Proxy മറ്റ് ആപ്ലിക്കേഷനുകളേക്കാൾ കൂടുതൽ ആക്സസ് ചെയ്യാൻ കഴിയുന്നത്. നിങ്ങൾ അത് ഉപയോഗിച്ച് പൂർത്തിയാക്കുമ്പോൾ, ഒരു ടാപ്പ് ഉപയോഗിച്ച് ഏത് സമയത്തും നിങ്ങൾക്ക് കണക്ഷൻ നിർത്താൻ കഴിയും. Kiwi VPN Proxy ന്റെ MOD APK പതിപ്പ് MOD ഫീച്ചർ പരസ്യങ്ങള് ഇല്ല Android-നായി Kiwi VPN Proxy APK & MOD ഡൗൺലോഡ് ചെയ്യുക ചുരുക്കത്തിൽ, നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ചില വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും ഗെയിമുകളും ഉണ്ടെങ്കിൽ, നിങ്ങളുടെ രാജ്യം ബ്ലോക്ക് ചെയ്തിരിക്കുന്നതിനാൽ കഴിയില്ലെങ്കിൽ, ഈ പ്രശ്നം പരിഹരിക്കുന്നതിന് നിങ്ങളുടെ ഉപകരണത്തിൽ തന്നെ Kiwi VPN Proxy ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച്, നിങ്ങൾക്ക് സുരക്ഷിതമായും അജ്ഞാതമായും ഓൺലൈനിൽ പോകാൻ കഴിയും. അഭിപ്രായങ്ങൾ തുറക്കുക Doom & Destiny Advanced Size: 92 MB Rating: 4.7 Install: 38 Type: Game Ori Cyber Fighters Unlimited Money Size: 109 MB Rating: 4.9 Install: 239 Type: Game Mod Iron Marines Unlimited Money Size: 617 MB Rating: 4.6 Install: 35 Type: Game Mod Dentist Bling Free Shopping Size: 98 MB Rating: 4.7 Install: 5510 Type: Game Mod Hot Wheels Infinite Loop Unlimited Nitro Size: 2 GB Rating: 4.3 Install: 66 Type: Game Mod City Takeover Unlimited Money Size: 99 MB Rating: 4.3 Install: 10387 Type: Game Mod About ഏറ്റവും പുതിയ ആൻഡ്രോയിഡ് മോഡ് ആപ്പുകളും ഗെയിമുകളും പങ്കിടുന്ന ഒരു സൈറ്റാണ് Cecilywolfe.com. ഞങ്ങളുടെ APK ഫയലുകൾ വലുതും വേഗതയേറിയതുമായ സെർവറുകളിൽ വസിക്കുന്നു, അവയെ കൂടുതൽ ഗുണമേന്മയുള്ളതും സുരക്ഷിതവും മോടിയുള്ളതുമാക്കാൻ മൂന്നാം കക്ഷി സേവനങ്ങൾ ഉപയോഗിക്കുന്നു.
തെന്നിന്ത്യൻ ലേഡിസൂപ്പർസ്റ്റാർ നയൻതാര പ്രതിഫലം ഉയർത്തി; തുടർച്ചയായി ഇറങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റ് ആയതുകൊണ്ടാണ് നയൻതാര… ‘നേരിട്ടാണെങ്കില്‍ ഒന്നരലക്ഷം, വീഡിയോ കോള്‍ 10 മിനിറ്റിന് 15,000;’ പുതിയ ബിസ്‌നസുമായി മോഹന്‍ലാലിന്റെ നായിക.!! “എന്നിട്ടും മൂഡ് വരാതായപ്പോൾ ലിപ് ലോക്ക് ചെയ്യാം എന്ന് വിചാരിച്ചു ചുണ്ടടുപ്പിച്ചപ്പോൾ, വായിൽ മൊത്തം… എനിക്ക് അവളോടുള്ള ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയുന്നില്ല, പക്ഷെ നീ എന്നെ വിട്ട് പോകല്ലേ; വല്ലാത്ത… ‘അപര്‍ണയോടുള്ള പ്രണയം തുറന്നു പറഞ്ഞ് ജാസ്മിന്‍; ഇത് കേട്ട് എണീറ്റ് പോയ അപർണയെ നടുവിരല്‍… Listen Radio Viral AllViral ArticlesViral PhotoshootsViral Topics പിറന്നാളിന് തിരിയൊക്കെ കത്തിച്ചപ്പോൾ ചെറുതായിട്ടൊന്ന് പാട്ട് മാറിയന്നെ ഉള്ളു 🤭🤭രസകരമായ വിഡിയോ പുഴുങ്ങിയ മുട്ട എളുപ്പത്തില്‍ പൊളിച്ചെടുക്കാം; എങ്ങനെ യെന്നു അറിയാമോ? വൈറലായി വീഡിയോ..!! 24 മണിക്കൂറിൽ 919 പുരുഷന്മാരുമായി ബന്ധപെട്ടു ലോക റെക്കോർഡ് നേടിയ താരമായി മാറിയ ആളെ… ‘നന്ദുവിനെ മറന്നോ, എന്റെ മകനെ വിട്ടുകൊടുക്കാൻ കഴിയില്ല, അവൻ ഒറ്റയ്ക്ക് യാത്ര പോയിരിക്കുന്നു; നന്ദു… News കഞ്ഞി വെള്ളത്തിൽ നിന്ന് സ്വന്തമായി നിർമ്മിച്ച കള്ളുമായി വിദ്യാർത്ഥി സ്കൂളിൽ എത്തി; യൂട്യൂബിൽ നിന്നാണ്… ചികിത്സക്ക് വന്ന യുവതിയുടെ സ്വകാര്യഭാഗം പരിശോധനയ്ക്കായി കാണണം എന്ന വ്യാജേന ബലമായി രഹസ്യഭാഗങ്ങളിൽ പിടിച്ചു… കോഴിക്കോട് കുടുംബത്തിന് നേരെ സമരാനുകൂലികളുടെ കൈയ്യേറ്റം; കുട്ടികളെ അടക്കം ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു.! വീഡിയോ കെ എസ് ആർ ടി സി ബസിൽ കമിതാക്കളുടെ അതിരുവിട്ട സ്നേഹ പ്രകടനം; ബസ്… ‘കൗതുകം ലേശം കൂടുതൽ; വിളിച്ചാൽ പൊലീസ് വരുമോയെന്ന് സംശയം!! രാത്രി മദ്യപിച്ച് ടെസ്റ്റ്’.. പിന്നീട്… Wedding അനിയത്തിയുടെ കല്യാണത്തിന് ആര്യ ഒരുക്കിയ സർപ്രൈസ് കണ്ടോ.!! അഞ്ജനയുടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് താരം.. നടൻ ധ്രുവൻ വിവാഹിതനായി; ആശംസകൾ നേർന്ന് ആരാധകർ.! വീഡിയോ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചു നടി നിക്കി ഗൽറാണി; ചിത്രങ്ങൾ കാണാം നടി അഞ്ജലി നായരും സഹ സംവിധായകൻ അജിത് രാജുവും വിവാഹിതരായി… നടന്‍ ലുക്മാന്‍ വിവാഹിതനാകുന്നു; വധു ആരാന്നു കണ്ടോ… Celebrities Celebrity News കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റ് ലക്ഷങ്ങളുടെ വരുമാനം നേടി സ്റ്റെഫാനി -സംഭവം ഇങ്ങനെ കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റ് ലക്ഷങ്ങളുടെ വരുമാനം നേടി സ്റ്റെഫാനി -സംഭവം ഇങ്ങനെ By admin - December 22, 2021 Share Facebook Twitter Pinterest WhatsApp ഇന്ന് ഏതു മേഖലയിലും ബിസിനസ് സാധ്യതകൾ വളരുന്നുണ്ടെങ്കിലും ഈ യൊരു ബിസിനസ് ആളുകൾ കേൾക്കുന്നത് ഇതാദ്യമായിരിക്കും. കീഴ്ശ്വാസം പുറപ്പെടുവിച്ചാൽ പൊതുവേ ചുറ്റുമുള്ളവർ മൂക്ക് പൊത്തുന്നതാണ് പതിവ്. എന്നാൽ ഇതിലും ഒരു ബിസിനസ് സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് 90ഡി ഫിയാൻസ് താരം സ്റ്റെഫാനി മാറ്റൊ. നൂറുകണക്കിന് ഡോളറുകൾ ആണ് തന്റെ കീഴ്ശ്വാസം അടങ്ങിയ കുപ്പികൾ വിറ്റുകൊണ്ട് താരം സമ്പാദിക്കുന്നത്. ഇത് കേട്ടാൽ ഞെട്ടും എങ്കിലും ഈ ബിസിന വമ്പൻ വിജയം നേടിയിരിക്കുകയാണ്. ഇതിനു മുമ്പും വളരെ വിചിത്രമായ കാര്യങ്ങൾ ചെയ്തു ശ്രദ്ധ നേടിയ താരമാണ് സ്റ്റെഫാനി. പ്രണയത്തിനു വേണ്ടി സ്ത്രീകളെയും പുരുഷൻമാരെയും ഡേറ്റ് ചെയ്യുന്ന താരത്തിന്റെ വിശേഷങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. സെക്സിയായി പ്രത്യക്ഷപ്പെട്ട് തന്റെ ജീവിത രീതിയിലൂടെയും പണം സമ്പാദിക്കുന്ന താരം ഇപ്പോഴിതാ കീഴ്ശ്വാസം പോലും വിറ്റ് ബിസിനസ് ഉണ്ടാക്കുകയാണ്. പുതിയ മീഡിയ പ്ലാറ്റ്ഫോമിലൂടെ ആവശ്യക്കാർക്ക് സ്വന്തമാക്കാമെന്ന കുറിപ്പോടെ താരം തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഒരാഴ്ച കൊണ്ട് 50,000 ഡോളറാണ് തന്റെ കീഴ്ശ്വാസം വിറ്റ് സമ്പാദിച്ചത് എന്ന് താരം തന്നെയാണ് പങ്കുവെച്ചത്. സ്റ്റെഫാനി ധരിച്ച ബ്രാ, പാന്റീസ്, മുടി, കുളിച്ച വെള്ളം മുതലായവ വാങ്ങാൻ ആഗ്രഹിക്കുന്ന പുരുഷന്മാരും സ്ത്രീകളും വളരെ വ്യത്യസ്തവും വിചിത്രമായ സന്ദേശങ്ങൾ ആയിരുന്നു താരത്തിന് അയച്ചു കൊണ്ടിരുന്നത്. ഇതിൽ നിന്നും ആയിരുന്നു ഇങ്ങനെ ഒരു ബിസിനസ് സാധ്യത സ്റ്റെഫാനി കണ്ടെത്തിയത്. ബീൻസ്, പ്രോട്ടീൻ മഫിൻ, തൈര്, പുഴുങ്ങിയ മുട്ട, പ്രോട്ടീൻ ഷേക്ക് എന്നിവ കഴിച്ചാണ് ഏറ്റവും മികച്ച കീഴ്ശ്വാസം താരം ഉണ്ടാക്കുന്നത്. താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറഞ്ഞത്. ഇതിനോടൊപ്പം റോസാപ്പൂവിന്റെ ഇതളുകൾ കൂട്ടിച്ചേർക്കുമ്പോൾ അതിന്റെ സുഗന്ധം ആഗിരണം ചെയ്യുകയും കീഴ്ശ്വാസം കൂടുതൽ നീണ്ടു നിൽക്കുകയും ചെയ്യുന്നു എന്ന് താരം പങ്കുവച്ചു. ഇത് ആദ്യമായിട്ടല്ല കീഴ്ശ്വാസം വിറ്റ് ഒരാൾ ബിസിനസ് ഉണ്ടാക്കുന്നത്. ഇതിനു മുമ്പ് ഇന്റർനെറ്റിലെ കീഴ്ശ്വാസം രാജ്ഞി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലഷ് ബൊട്ടാണിസ്റ്റ് എന്ന സ്ത്രീയാണ് കീഴ്ശ്വാസം വിറ്റ് ലക്ഷങ്ങൾ നേടിയ ആദ്യത്തെ വ്യക്തി. 18.5 ലക്ഷം രൂപയാണ് ഇതുവഴി സമ്പാദിച്ചത്. ഏതു വിധേനയും പണം സമ്പാദിക്കാനുള്ള സ്‌റ്റെഫാനിയുടെ ഈ നീക്കത്തെ വിമർശിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്. പലരും ഇത് വിചിത്രമാണെന്ന് പങ്കുവയ്ക്കുന്നു. സംഭവം വിചിത്രം ആണെങ്കിലും അത് വാങ്ങിക്കുവാനും ആളുകളുണ്ട് എന്നതിനാൽ അത്ര വിചിത്രം ആയി കരുതേണ്ടതില്ല എന്നും ചിലർ അഭിപ്രായപ്പെടുന്നു. രണ്ടു ദിവസത്തിനുള്ളിൽ 97 ജാറുകൾ ആണ് സ്റ്റെഫാനി ഇതിനോടകം വിറ്റ് കഴിഞ്ഞിരിക്കുന്നത്. ആരാധകരുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ഇങ്ങനെയൊരു ബിസിനസ് ആരംഭിക്കുവാൻ തീരുമാനിച്ചത് എന്നും താരം തുറന്നു പറയുന്നു. കീഴ്ശ്വാസം ചെറിയ ജാറിൽ ആക്കി ഒന്നോ രണ്ടോ റോസാപ്പൂവിന്റെ ഇതളുകൾ ചേർത്ത് ഓരോ ഉപഭോക്താവിനും വ്യക്തിഗത കുറിപ്പും പാർസലായി സ്റ്റെഫാനി ചേർക്കുന്നു. തന്റെ കീഴ്ശ്വാസം വളരെ മികച്ചതും രസകരവും വ്യത്യസ്തമാണെന്ന് കണ്ടെത്തി എന്നായിരുന്നു 31 വയസ്സുള്ള താരം പറഞ്ഞത്. Related Share Facebook Twitter Pinterest WhatsApp Previous articleഞാന്‍ ഗര്‍ഭിണിയാണെന്നാവും കമന്റ്; തന്റെ അവസ്ഥയെക്കുറിച്ച് രസകരമായൊരു വിവരണവുമായി ശരണ്യ മോഹന്‍.! Next article‘കണ്ണുക്കുൾ നിറഞ്ച കല്യാണം’; ആസ്വാദക ഹൃദയങ്ങൾ കീഴടക്കി പാട്ടിൽ സുന്ദരമായ കല്യാണം… വീഡിയോ admin RELATED ARTICLESMORE FROM AUTHOR ഇപ്പോള്‍ കൂടെ നിഴല്‍ മാത്രം; 21ആം വയസ്സില്‍ വിവാഹം, 22 ല്‍ വിവാഹ മോചനം.! ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി ആരതി.! മലയാളി വിദ്യാർത്ഥിനിയുടെ മുഴുവൻ പഠനച്ചിലവ് ഏറ്റെടുത്ത് അല്ലു അർജുൻ.! ‘ലിയോ ഫാമിലി’, മകൾക്കൊപ്പമുള്ള ആദ്യത്തെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് യുവയും മൃദുലയും… ഡോക്ടർ അരുതെന്നു പറഞ്ഞിട്ട് പോലും സിജി സച്ചിയോട് കാട്ടിയത് ഒരിക്കലും പൊറുക്കാൻ ആകാത്ത തെറ്റ്.! സച്ചിയുടെ വിശ്വസ്ത ഡ്രൈവർ പുറത്ത് പറഞ്ഞ കാര്യങ്ങൾ കേട്ട് നോക്ക് – ഞെട്ടിക്കുന്ന വീഡിയോ പുറത്ത്.. [വീഡിയോ] ‘ഭർത്താവുമായി പിരിഞ്ഞോ എന്ന് ചോദിച്ചപ്പോൾ വീണ പറഞ്ഞത്.!’ ഡിവോഴ്‌സിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് വീണാ നായര്‍..! എന്റെ ലക്ഷ്മി ഇപ്പോ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് 32 വയസ്സായേനെ! മകളുടെ ഓർമയിൽ കണ്ണുനിറച്ച് സുരേഷ് ഗോപി!! LEAVE A REPLY Cancel reply Please enter your comment! Please enter your name here You have entered an incorrect email address! Please enter your email address here Save my name, email, and website in this browser for the next time I comment. OMF Media Live പിറന്നാളിന് തിരിയൊക്കെ കത്തിച്ചപ്പോൾ ചെറുതായിട്ടൊന്ന് പാട്ട് മാറിയന്നെ ഉള്ളു 🤭🤭രസകരമായ വിഡിയോ അങ്ങ് മലനിരകളിൽ സഹോദരങ്ങൾക്കൊപ്പം കിടിലൻ വിഡിയോ പങ്കുവെച്ച് അഹാന കൃഷ്ണ.!! ‘നേരിട്ടാണെങ്കില്‍ ഒന്നരലക്ഷം, വീഡിയോ കോള്‍ 10 മിനിറ്റിന് 15,000;’ പുതിയ ബിസ്‌നസുമായി മോഹന്‍ലാലിന്റെ നായിക.!! വാനമ്പാടിയിലെ പത്മിനിയായ സുചിത്രയുടെ കിടിലൻ ചിത്രങ്ങൾ; ഫോട്ടോസ് ചിലര്‍ കിടപ്പറ പങ്കിടാന്‍ ആവശ്യപെട്ടിരുന്നു; അതിനായി തന്റെ അമ്മയെയും സമീപിച്ചിരുന്നെന്നും താരം പറയുന്നു… അങ്ങ് മലനിരകളിൽ സഹോദരങ്ങൾക്കൊപ്പം കിടിലൻ വിഡിയോ പങ്കുവെച്ച് അഹാന കൃഷ്ണ.!! ഇപ്പോള്‍ കൂടെ നിഴല്‍ മാത്രം; 21ആം വയസ്സില്‍ വിവാഹം, 22 ല്‍ വിവാഹ മോചനം.!... മലയാളി വിദ്യാർത്ഥിനിയുടെ മുഴുവൻ പഠനച്ചിലവ് ഏറ്റെടുത്ത് അല്ലു അർജുൻ.! പിറന്നാളിന് തിരിയൊക്കെ കത്തിച്ചപ്പോൾ ചെറുതായിട്ടൊന്ന് പാട്ട് മാറിയന്നെ ഉള്ളു 🤭🤭രസകരമായ വിഡിയോ പുഴുങ്ങിയ മുട്ട എളുപ്പത്തില്‍ പൊളിച്ചെടുക്കാം; എങ്ങനെ യെന്നു അറിയാമോ? വൈറലായി വീഡിയോ..!! Home Celebrities AllCelebrity NewsCelebrity PhotosCelebrity Videos അങ്ങ് മലനിരകളിൽ സഹോദരങ്ങൾക്കൊപ്പം കിടിലൻ വിഡിയോ പങ്കുവെച്ച് അഹാന കൃഷ്ണ.!! ഇപ്പോള്‍ കൂടെ നിഴല്‍ മാത്രം; 21ആം വയസ്സില്‍ വിവാഹം, 22 ല്‍ വിവാഹ മോചനം.!… മലയാളി വിദ്യാർത്ഥിനിയുടെ മുഴുവൻ പഠനച്ചിലവ് ഏറ്റെടുത്ത് അല്ലു അർജുൻ.! ‘ലിയോ ഫാമിലി’, മകൾക്കൊപ്പമുള്ള ആദ്യത്തെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് യുവയും മൃദുലയും… Gossips തെന്നിന്ത്യൻ ലേഡിസൂപ്പർസ്റ്റാർ നയൻതാര പ്രതിഫലം ഉയർത്തി; തുടർച്ചയായി ഇറങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റ് ആയതുകൊണ്ടാണ് നയൻതാര… ‘നേരിട്ടാണെങ്കില്‍ ഒന്നരലക്ഷം, വീഡിയോ കോള്‍ 10 മിനിറ്റിന് 15,000;’ പുതിയ ബിസ്‌നസുമായി മോഹന്‍ലാലിന്റെ നായിക.!! “എന്നിട്ടും മൂഡ് വരാതായപ്പോൾ ലിപ് ലോക്ക് ചെയ്യാം എന്ന് വിചാരിച്ചു ചുണ്ടടുപ്പിച്ചപ്പോൾ, വായിൽ മൊത്തം… എനിക്ക് അവളോടുള്ള ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയുന്നില്ല, പക്ഷെ നീ എന്നെ വിട്ട് പോകല്ലേ; വല്ലാത്ത… ‘അപര്‍ണയോടുള്ള പ്രണയം തുറന്നു പറഞ്ഞ് ജാസ്മിന്‍; ഇത് കേട്ട് എണീറ്റ് പോയ അപർണയെ നടുവിരല്‍… Listen Radio Viral AllViral ArticlesViral PhotoshootsViral Topics പിറന്നാളിന് തിരിയൊക്കെ കത്തിച്ചപ്പോൾ ചെറുതായിട്ടൊന്ന് പാട്ട് മാറിയന്നെ ഉള്ളു 🤭🤭രസകരമായ വിഡിയോ പുഴുങ്ങിയ മുട്ട എളുപ്പത്തില്‍ പൊളിച്ചെടുക്കാം; എങ്ങനെ യെന്നു അറിയാമോ? വൈറലായി വീഡിയോ..!! 24 മണിക്കൂറിൽ 919 പുരുഷന്മാരുമായി ബന്ധപെട്ടു ലോക റെക്കോർഡ് നേടിയ താരമായി മാറിയ ആളെ… ‘നന്ദുവിനെ മറന്നോ, എന്റെ മകനെ വിട്ടുകൊടുക്കാൻ കഴിയില്ല, അവൻ ഒറ്റയ്ക്ക് യാത്ര പോയിരിക്കുന്നു; നന്ദു… News കഞ്ഞി വെള്ളത്തിൽ നിന്ന് സ്വന്തമായി നിർമ്മിച്ച കള്ളുമായി വിദ്യാർത്ഥി സ്കൂളിൽ എത്തി; യൂട്യൂബിൽ നിന്നാണ്… ചികിത്സക്ക് വന്ന യുവതിയുടെ സ്വകാര്യഭാഗം പരിശോധനയ്ക്കായി കാണണം എന്ന വ്യാജേന ബലമായി രഹസ്യഭാഗങ്ങളിൽ പിടിച്ചു… കോഴിക്കോട് കുടുംബത്തിന് നേരെ സമരാനുകൂലികളുടെ കൈയ്യേറ്റം; കുട്ടികളെ അടക്കം ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു.! വീഡിയോ കെ എസ് ആർ ടി സി ബസിൽ കമിതാക്കളുടെ അതിരുവിട്ട സ്നേഹ പ്രകടനം; ബസ്… ‘കൗതുകം ലേശം കൂടുതൽ; വിളിച്ചാൽ പൊലീസ് വരുമോയെന്ന് സംശയം!! രാത്രി മദ്യപിച്ച് ടെസ്റ്റ്’.. പിന്നീട്… Wedding അനിയത്തിയുടെ കല്യാണത്തിന് ആര്യ ഒരുക്കിയ സർപ്രൈസ് കണ്ടോ.!! അഞ്ജനയുടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് താരം..
മുംബൈ | അയര്‍ലാന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഹര്‍ദിക് പാണ്ഡ്യയാണ് നായകന്‍. ഭുവനേശ്വര്‍ കുമാര്‍ ഉപനായകനാണ്. ഉംറാന്‍ മാലികും അര്‍ശദീപ് സിംഗും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇശാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേഷ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവരും ടീമിലുണ്ട്. Related Topics: indian team sanju samson You may like ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബി മാത്യൂസ് അടക്കം നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കി കോവളത്ത് ലാത്വിയന്‍ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി തിങ്കളാഴ്ച വിഴിഞ്ഞം സമരം; സര്‍ക്കാറിനെതിരെ അദാനിയുടെ ഹരജി ഇന്ന് ഹൈക്കോടതിയില്‍ വിഴിഞ്ഞം സമരം: വിമോചന സമരം നടത്തി ചോര കുടിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ട; പ്രതിപക്ഷ നിലപാടിനെതിരെ മന്ത്രി ആന്റണി രാജു പിഞ്ചു കുഞ്ഞിനെ സ്റ്റീല്‍ പൈപ്പ് കൊണ്ട് അടിച്ച് താടിയെല്ല് തകര്‍ത്തു; അച്ഛന്‍ അറസ്റ്റില്‍ സര്‍ക്കാറിനും പരാതിക്കാരിക്കും തിരിച്ചടി; എല്‍ദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി ---- facebook comment plugin here ----- Latest Kerala പിഞ്ചു കുഞ്ഞിനെ സ്റ്റീല്‍ പൈപ്പ് കൊണ്ട് അടിച്ച് താടിയെല്ല് തകര്‍ത്തു; അച്ഛന്‍ അറസ്റ്റില്‍ Kerala വിഴിഞ്ഞം സമരം: വിമോചന സമരം നടത്തി ചോര കുടിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ട; പ്രതിപക്ഷ നിലപാടിനെതിരെ മന്ത്രി ആന്റണി രാജു Kerala ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബി മാത്യൂസ് അടക്കം നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കി Kerala കോവളത്ത് ലാത്വിയന്‍ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി തിങ്കളാഴ്ച Kerala സര്‍ക്കാറിനും പരാതിക്കാരിക്കും തിരിച്ചടി; എല്‍ദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി National ലുധിയാന കോടതി സ്‌ഫോടന കേസ്; മുഖ്യ സൂത്രധാരന്‍ പിടിയില്‍ Kerala ക്രമസമാധാനപാലനത്തിന് സര്‍ക്കാറിന് താല്‍പര്യമില്ലെന്ന ഗവര്‍ണറുടെ പരാമര്‍ശം വസ്തുതകള്‍ മനസിലാക്കാതെ: മന്ത്രി വി ശിവന്‍കുട്ടി
മുംബൈ: റിലയന്‍സ് ജിയോയുടെ ‘ഹാപ്പി ന്യൂഇയര്‍ 2018’ ഓഫറിന് കീഴില്‍ 149 രൂപയ്ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന പ്ലാന്‍ കമ്പനി അവതരിപ്പിച്ചു. കൂടാതെ ജിയോയുടെ നിലവിലുള്ള എല്ലാ ഒരു ജിബി ഡാറ്റാ പ്ലാനുകള്‍ക്കും 50 ശതമാനം അധികം ഡാറ്റ അല്ലെങ്കില്‍ 50 രൂപ വിലക്കിഴിവ് എന്നിങ്ങനെ രണ്ട് അധിക ആനുകൂല്യങ്ങളും ലഭിക്കും. ഇത് കൂടാതെ ജിയോയുടെ 399 രൂപയുടെ പ്ലാനില്‍ 20 ശതമാനം അധിക ഡാറ്റയും രണ്ട് ആഴ്ച അധികം വാലിഡിറ്റിയും ലഭിക്കും. നിലവില്‍ 70 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. രണ്ട് ആഴ്ചകൂടി അധികം ലഭിക്കുമ്പോള്‍ ഇത് 84 ദിവസമായി വര്‍ധിക്കും. ജിബിയ്ക്ക് നാല് രൂപ എന്ന വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ദിവസേന 1.5 ജിബി ലഭിക്കുന്ന പ്രത്യേക ഡാറ്റാ പായ്ക്കുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ജനുവരി ഒമ്പത് മുതലാണ് ഈ ഓഫറുകള്‍… Read More ബിസിനെസ്സ് വാര്‍ത്ത‍കള്‍, മൊബൈല്‍ സോണ്‍Jio, jio 201, jio latest offers, jio latest tariffs and plans, jio mobile, jio plansLeave a comment ജിയോയെ ഇടിച്ചിടാന്‍ 399 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി എയര്‍ടെല്‍ വരുന്നു Apr 14, 2017 ohari റിലയന്‍സ് ജിയോയുമായുള്ള താരിഫ് യുദ്ധം അടുത്ത തലത്തില്‍ എത്തിക്കാന്‍ കച്ചക്കെട്ടി എയര്‍ടെല്‍. ജിയോയെ ഇടിച്ചിടാന്‍ 399 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ കമ്പനി ഉടന്‍ അവതരിപ്പിക്കുമെന്ന് ടെലികോം ബ്ലോഗര്‍ സഞ്ജയ് ബാഫ്‌ന പറയുന്നു. അണ്‍ലിമിറ്റഡ് കോളോടെ പ്രതിദിനം ഒരു ജിബി 4ജി ഡേറ്റ ഓഫറില്‍ ലഭിക്കും. 70 ദിവസമാണ് ഓഫര്‍ കാലാവധി. യൂസര്‍ക്ക് മൊത്തം 70 ജിബി ഡേറ്റ ലഭിക്കുമെന്ന് ചുരുക്കം. 4ജി സ്മാര്‍ട്ട്‌ഫോണില്‍ 4ജി സിം ഉപയോഗിക്കുന്ന എയര്‍ടെല്‍ യൂസര്‍മാര്‍ക്ക് മാത്രമേ മേല്‍പ്പറഞ്ഞ പ്ലാന്‍ ലഭിക്കൂ. റിലയന്‍സ് ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫറിന് മറുപടിയെന്നോണം വിവിധ നിരക്കുകളില്‍ ഒരു ജിബി ഡേറ്റയും രണ്ട് ജിബി ഡേറ്റയും നല്‍കുന്ന രണ്ട് പ്ലാനുകള്‍ എയര്‍ടെല്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 2 മാസം കൊണ്ട് എന്‍റെ ഓഹരി നിക്ഷേപം 5 ഇരട്ടിയായി ,നിങ്ങളുടെ Bank നിക്ഷേപമോ ? മികച്ച ഓഹരികളില്‍ … Read More മണി ന്യൂസ്‌, മൊബൈല്‍ സോണ്‍airtel, airtel latest offers, Jio, jio offersLeave a comment ഉപഭോക്താക്കളെ കൂട്ടാന്‍ റിലയന്‍സ് നീക്കം; ജിയോ വെല്‍ക്കം ഓഫര്‍ കാലാവധി നീട്ടിയേക്കും Nov 7, 2016 ohari മുംബൈ: റിലയന്‍സ് ജിയോ സൗജന്യ ജി ഓഫര്‍ കാലാവധി നീട്ടാന്‍ സാധ്യത. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും വരിക്കാരുടെ എണ്ണം 100 ദശലക്ഷം എത്തിക്കുന്നതും ലക്ഷ്യമിട്ടാണ് റിലയന്‍സിന്റെ ഈ നീക്കം. വിപണി പിടിക്കുക എന്ന തന്ത്രവുമായി ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കി വെല്‍ക്കം ഓഫറില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ റിലയന്‍സ് ജിയോ തങ്ങളുടെ ഓഫര്‍ മൂന്നു മാസത്തേക്ക് കൂടി നീട്ടാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ തുടങ്ങിയ ഓഫറിന്റെ കാലാവധി ഡിസംബര്‍ മൂന്നിന് അവസാനിക്കും. എന്നാല്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും വരിക്കാരുടെ എണ്ണം 100 ദശലക്ഷം എത്തിക്കുന്നതിനും ലക്ഷ്യമിട്ട് അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഓഫര്‍ തുടരാനാണ് റിലയന്‍സ് ജിയോയുടെ നീക്കം. ട്രായിയുടെ നിര്‍ദ്ദേശമനുസരിച്ച് ഒരു ടെലികോം സേവന ദാതാവിന് 90 ദിവസത്തില്‍ കൂടുതല്‍ ഒരു സൗജന്യ സേവനവും നല്‍കാനാവില്ല. അതേസമയം, കമ്പനിക്ക് പ്രഖ്യാപിക്കുന്ന പ്രമോഷണല്‍ ഓഫറുകളുടെ…
തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുമായി രാഹുല്‍ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്. ഇന്ന് ഉച്ചയ്ക്കുശേഷമാകും വിഴിഞ്ഞം സമര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച. കെ റെയില്‍ വിരുദ്ധ സമരക്കാരെ രാഹുല്‍ ഇന്നലെ ജയറാം രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര ജനങ്ങളോടുള്ള മന്‍ കീ ബാത്തല്ലെന്നും ജനങ്ങളെ കേള്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ പരിശ്രമമാണ്. കോണ്‍ഗ്രസിനെയും ഭാരത് ജോഡോ യാത്രയെയും തകര്‍ക്കാന്‍ ക്രൂരമായ ശ്രമമാണ് ബിജെപി നടത്തുന്നത്. അടിവസ്ത്രത്തിന്റെവരെ പേരുപറഞ്ഞ് യാത്രയുടെ ലക്ഷ്യങ്ങളെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നു. തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബിജെപി ചില്ലുകൂട്ടിലിരുന്ന് കല്ലെറിയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ തുടക്കമാണ്. പാര്‍ട്ടിയെ അടിത്തട്ടില്‍ ശക്തിപ്പെടുത്താന്‍ കഴിയുന്ന സഞ്ജീവനിയാണ് പദയാത്ര. രാജ്യം ഭരിക്കുന്നവര്‍ ഞാനെന്നും എന്റേതെന്നും ചിന്തിക്കുമ്പോള്‍ കോണ്‍ഗ്രസ് നമ്മള്‍ എന്നാണ് ചിന്തിക്കുന്നത്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ പാര്‍ട്ടി നടത്തുന്ന ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ പദയാത്രയാണിത്. 149 സ്ഥിരം യാത്രക്കാരില്‍ മൂന്നിലൊന്ന് യുവതികളാണ്. രാജ്യം മുഴുവന്‍ 148 ദിവസമാണ് യാത്രയാണ് നടത്തുന്നത്. കേരളത്തില്‍ 19 ദിവസമാണ് സംഘം പദയാത്ര നടത്തുന്നത്. ബിജെപി, ആര്‍എസ്എസ് നേതൃത്വം ഇന്ത്യയെ വിഭജിക്കുന്നു. ഭരണഘടന സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. യാത്ര അവസാനിക്കുന്നതോടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ ശക്തി വര്‍ധിക്കും. അതേസമയം രാജ്യത്തെ ഒന്നിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ദൗത്യമാണ് ഭാരത് ജോഡോ യാത്രയെന്നും അദ്ദേഹം പറഞ്ഞു. 2)കേരളത്തിലെ സിപിഎം പരോക്ഷമായി ബിജെപിയെ പിന്തുണയ്ക്കുന്നു: കെ.സി വേണുഗോപാല്‍ തിരുവനന്തപുരം: കേരളത്തിലെ സിപിഎം പരോക്ഷമായി ബിജെപിയെ പിന്തുണയ്ക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ സിപിഎമ്മിന്റെ മുഖ്യശത്രു കോണ്‍ഗ്രസാണ്. എന്നാല്‍ ദേശീയതലത്തില്‍ സിപിഎം അത്തരമൊരു നിലപാടല്ല സ്വീകരിക്കുന്നത്. കേരളത്തിലെ സിപിഎമ്മിന് വേറെ രാഷ്ട്രീയമാണ്. വികസനത്തെപ്പറ്റി പഠിക്കാന്‍ ഗുജറാത്തിലേക്ക് പഠനസംഘത്തെ അയച്ച സിപിഎം മുഖ്യമന്ത്രിയാണ് കേരളത്തിലുളളത്. പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന വിജയത്തിലേക്ക് നീങ്ങുകയാണ് ഭാരത് ജോഡോ യാത്ര. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നാഴികക്കല്ലായി യാത്ര മാറും. യാത്ര വിജയപ്പിക്കാനായി ഓരോ സംസ്ഥാനത്തെയും കോണ്‍ഗ്രസ് ഘടകങ്ങള്‍ മത്സരിക്കുകയാണ്. കേന്ദ്രത്തിന്റെ ഫാസിസ്റ്റ് നയങ്ങളെ ഭയമില്ലാത്ത ഒരേയൊരു നേതാവ് രാഹുലാണ്. യാത്ര വിജയച്ചിത് ബിജെപിയെ ആശങ്കപ്പെടുത്തുകയാണ്. അതുകൊണ്ടാണ് ആഭ്യന്തരമന്ത്രി അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനെതിരെ അധിക്ഷേപം നടത്തുന്നത്. സംഘടന തിരഞ്ഞെടുപ്പില്‍ അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ ആളുണ്ടാകുന്നത് കോണ്‍ഗ്രസിന്റെ സൗന്ദര്യമാണ്. മറ്റൊരു പാര്‍ട്ടിയിലും ഈ സ്വാതന്ത്ര്യം ലഭിക്കില്ല. അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ ആര്‍ക്ക് വേണോ പത്രിക നല്‍കാമെന്നും വേണുഗോപാല്‍ പറഞ്ഞു. 3) കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഭാരത് ജോഡോ യാത്രയിലൂടെ: കെ.സുധാകരന്‍ തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ഭാരത് ജോഡോ യാത്രയിലൂടെ രാജ്യം സാക്ഷ്യം വഹിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര മാധവി മന്ദിരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിക്കും. സ്വതന്ത്രഭാരതത്തില്‍ ഇത്തരമൊരു ജാഥ ആദ്യമായാണെന്നും സുധാകരന്‍ അവകാശപ്പെട്ടു. രാഹുല്‍ഗാന്ധിയുടെ യാത്ര കേരളത്തിലെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനും സഹായിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. 4) ഭാരത് ജോഡോ: യാത്രാ ഗീതം പുറത്തിറക്കി തിരുവനന്തപുരം: കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നീളുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ യാത്രാഗീതം പുറത്തിറങ്ങി. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയിലേക്ക് ജനങ്ങളെ ആഹ്വാനം ചെയ്യുന്നതാണ് ഗീതം. ”അതിഘോരമാം കൊടുങ്കാറ്റിതാ, വഴി നീളവേ പ്രതിസന്ധികള്‍, തളരില്ല തെല്ലുമിനി വീഥിയില്‍ ഒരു ചാട്ടുളി പോലിനി നീങ്ങുമേ..” എന്ന് തുടങ്ങുന്നതാണ് യാത്രാഗീതം. കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് ഗാനം പുറത്തുവിട്ടത്. Share FacebookTwitterWhatsAppEmail Prev Post സിദ്ദു മൂസവാലയുടെ കൊലയാളികള്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെയും വധിക്കാന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്
ഹൈന്ദവരുടെ ആരാധനയുടേയും സംഗീതത്തിന്‍റെയും നൃത്തത്തിന്‍റെയും വിദ്യാരംഭത്തിന്‍റെയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്‍റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. ഒൻപതു ദിവസമാണ് ആഘോഷമെങ്കിലും, അവസാനത്തെ മൂന്നു ദിവസം കൊണ്ടാടുന്ന ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവ വിശേഷപ്പെട്ടവയായി കരുതിപ്പോരുന്നു. ചിലർ നവരാത്രിവ്രതം അനുഷ്ഠിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. ഇത് മഹാഗൗരിയിൽ തുടങ്ങി സിദ്ധിദാത്രിയിൽ അവസാനിക്കുന്നു. പരാശക്തിയുടെ പത്തു ഭാവങ്ങളെ, ഈ പത്തു ദിവസങ്ങളിലായി ആരാധിക്കുന്നു. കാളി, താര, ചിന്നമസ്ത, ത്രിപുരസുന്ദരി, ബഗളാമുഖീ, മാതംഗി തുടങ്ങി പത്താം ദിവസം മഹാലക്ഷ്മി അഥവാ കമലാദേവിയിൽ അവസാനിക്കുന്നു കേരളത്തിലെ ഹിന്ദുക്കൾ ഈ ദിവസങ്ങളിൽ സരസ്വതിപൂജയാണ് നടത്തുന്നത്, സരസ്വതി ജ്ഞാന ദേവതയുമാണ്. ദുർഗ്ഗാഷ്ടമിനാളിൽ ഹിന്ദുഗൃഹങ്ങളിൽ പുസ്തകങ്ങളും മറ്റു വിദ്യാവിഭവങ്ങളുമെല്ലാം അലങ്കരിച്ചു പൂജവയ്ക്കുന്നു, പൂജ വച്ചു കഴിഞ്ഞാൽ പിന്നെ വിജയ ദശമിവരെ ഒന്നും വായിച്ചുകൂടെന്നാണ് വയ്പ്. മഹാനവമി ആരാധനയ്ക്കു മാത്രമുള്ളതാണ്, വിജയദശമിനാളിൽ വിദ്യാരംഭം നടത്തുന്നു. കുട്ടികളെ എഴുത്തിനിരുത്താൻ എറ്റവും യോജിച്ച ദിവസമായിട്ടാന്നു വിജയദശമി കരുതപ്പെടുന്നത് കേരളത്തിൽ കോട്ടയത്തെ പനച്ചിക്കാട്, തൃശ്ശൂരിലെ തിരുവുള്ളക്കാവ്, കൊരട്ടി മുളവള്ളിക്കാവ്, എറണാകുളത്തെ ചോറ്റാനിക്കര, തിരുവനന്തപുരം പൂജപ്പുര സരസ്വതിക്ഷേത്രം, മലപ്പുറത്തെ കാടാമ്പുഴ, കണ്ണൂരിലെ മൃദംഗശൈലേശ്വരിക്ഷേത്രം, തൃശൂരിലെ കൊടുങ്ങല്ലൂർ, ആലപ്പുഴയിലെ ചക്കുളത്തുകാവ് തുടങ്ങി മിക്ക ക്ഷേത്രങ്ങളിലും എഴുത്തിനിരുത്തുന്നതിലേക്കായി വിദ്യാരംഭദിവസം ആയിരക്കണക്കിനു സന്ദർശകരെ ആകർഷിക്കുന്ന പ്രധാനകേന്ദ്രങ്ങളാണ്. കർണാടകത്തിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവവും വിദ്യാരംഭവും പ്രസിദ്ധമാണ്. എല്ലാ ഹൈന്ദവാരാധനാക്രനങ്ങളിലും നവരാത്രി ആഘാഷിക്കാറുണ്ട്. തിരുവനന്തപുരത്ത്, രാജവാഴ്ചക്കാലത്തു കതകിനാർഭാടങ്ങളോടുകൂടി നവരാത്രി കൊണ്ടാടിയിരുന്നു ഇപ്പോഴത്തു നാമ മാത്രമായി നടക്കുന്നു. സംഗീതവിദ്വാന്മാർ പങ്കെടുക്കുന്ന സദസ്സിന് ഈ ആഘോഷങ്ങളിൽ പ്രാധാന്യം കല്പ്പിച്ചിട്ടുണ്ട്. നവരാത്രി ദിവസങ്ങളിൽ ആലപിക്കുന്നതിന് സ്വാതിതിരുനാൾ മഹാരാജാവ് നവരാത്രികീർത്തനങ്ങൾ രചിച്ചിട്ടുള്ളതും ഇവിടെ സ്മരണീയമാണ്. വിവരങ്ങള്‍ക്ക് കടപ്പാട്; കേരള സംസ്ക്കാരം(ശ്രീധര മേനോന്‍) വിക്കിപീഡിയ 1254 SHARES Share on Facebook Tweet Follow us Share Share Share Share Share ← സ്റ്റൈലാക്കിയതിന് നന്ദി പറഞ്ഞ് നവ്യ മേഘ്നാരാജിന് കുഞ്ഞ് പിറന്നു → You May Also Like കർക്കിടകവാവ്; പിതൃബലിവിധി ചെയ്യുന്ന വിധം ? 21 July 2022 21 July 2022 Krishna R 0 ലോകത്തെ വിസ്മയിപ്പിച്ച വാഗീശ്വരി ക്യാമറയ്ക്ക് പിന്നില്‍ ഒരു ആലപ്പുഴക്കാരന്‍ ? 8 June 2022 8 June 2022 Krishna R 0 വൈക്കത്തഷ്ടമി 24 November 2021 24 November 2021 Krishna R 0 One thought on “നവരാത്രിയെ കുറിച്ച് ഈ കാര്യങ്ങള്‍കൂടി അറിയാം” Unnikrishnan 22 October 2020 at 1:38 pm Permalink 👌🙏 Reply Leave a Reply Cancel reply Your email address will not be published. Required fields are marked * Comment Name * Email * Website Save my name, email, and website in this browser for the next time I comment. Δ Join Our WhatsApp Group Click Here Behind the News ആയുർ ആരോഗ്യം ചമയം വാർത്തയ്ക്കപ്പുറം കേശസംരക്ഷണത്തിന് ആയുര്‍വേദം 3 December 2022 3 December 2022 Krishna R 0 ഡോ. അനുപ്രീയ ലതീഷ് മുടിയുടെ അകാരണമായി കൊഴിയുമ്പോഴാണ് പലപ്പോഴും കേശസംരക്ഷണത്തെ കുറിച്ച് ഗാഢമായി ചിന്തിക്കുന്നത്. ഇപ്പോഴത്തെ ഈ ഫാസ്റ്റ് ലൈഫില്‍ മുടി സംരക്ഷണം അല്‍പ്പം ബുദ്ധിമുട്ടാണ്. അതുകൊണ്ട് കാർഷികം വാർത്തയ്ക്കപ്പുറം ഡിസംബർ മാസം കൃഷിയിറക്കുന്ന വിളകള്‍ ഇവയാണ്?… 3 December 2022 3 December 2022 Krishna R 0 പൈതൃകം ആഗ്രഹസാഫല്യത്തിന് ശബരിമല ഭസ്മകുളത്തിലെ സ്നാനം 23 November 2022 23 November 2022 Krishna R 0 കൗതുകവാർത്തകൾ പറവ പൈതൃകം നിഗൂഢതകള്‍ ഒളിപ്പിച്ച പേച്ചിപ്പാറ ഗുഹാക്ഷേത്രം 16 November 2022 16 November 2022 Krishna R 0 Trending Video https://www.youtube.com/watch?v=Mp5bXVp2dxo Beauty ആയുർ ആരോഗ്യം ചമയം വാർത്തയ്ക്കപ്പുറം കേശസംരക്ഷണത്തിന് ആയുര്‍വേദം 3 December 2022 3 December 2022 Krishna R 0 ഡോ. അനുപ്രീയ ലതീഷ് മുടിയുടെ അകാരണമായി കൊഴിയുമ്പോഴാണ് പലപ്പോഴും കേശസംരക്ഷണത്തെ കുറിച്ച് ഗാഢമായി ചിന്തിക്കുന്നത്. ഇപ്പോഴത്തെ ഈ ഫാസ്റ്റ് ലൈഫില്‍ മുടി സംരക്ഷണം അല്‍പ്പം ബുദ്ധിമുട്ടാണ്. അതുകൊണ്ട് ചമയം യൂത്ത് സോൺ കല്യാണദിനത്തിലെ അടിപൊളി മേക്കോവറിനായി 28 November 2022 28 November 2022 Krishna R 0 ആയുർ ആരോഗ്യം ചമയം സ്ലിം ഫിറ്റാകാന്‍ ബീറ്റ് റൂട്ട് 24 November 2022 24 November 2022 Krishna R 0 Koottukari Newsletter Get new posts by email About Us 'കഥ കൂട്ടിന്‍റെ മേമ്പൊടി ഇല്ലാതെ യാഥാർഥ്യ ജീവിതങ്ങളെ തുറന്നു കാട്ടാൻ ഒരിടം, 'കൂട്ടുകാരി'. പൊരുതി നേടാനുള്ളതല്ല, തുല്യത. ഉള്ളിലെ കഴിവിന്‍റെ അഗ്നികണങ്ങളെ തിരിച്ചറിയുക.ഈ ചൂടിൽ ആത്മസാക്ഷാത്കാരമായി ആഗ്രഹങ്ങൾ പൊട്ടി മുളയ്ക്കട്ടെ. നിങ്ങളുടെ കഴിവിന്‍റെ പുതിയ നാമ്പുകൾ പടർന്നു പന്തലിക്കാൻ കൂട്ടുകാരി ഒരുക്കുന്നു ഓൺലൈൻ പോർട്ടൽ. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചുകൊണ്ട് എന്നും കൂടെയുണ്ടാകുമെന്ന ഉറപ്പോടെ കൂട്ടുകാരി ആദ്യ ചുവട് മുന്നോട്ട് വെക്കുന്നു.'
എന്റെ പേര് രമ്യ. ഞാൻ കോളേജിൽ പഠിക്കുന്ന സമയം. ഹോസ്റ്റലിൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങളായി എനിക്ക് എന്റെ വയറിന് അടിവശത്തായി ചെറിയ ഒരു വേദന ഉണ്ടായിരുന്നു. ആദ്യമൊന്നും ഞാൻ കാര്യമാക്കിയിരുന്നില്ല. കുറെ ദിവസം വേദന തുടർന്നപ്പോൾ ഞാൻ ഒരു ഡോക്ടറെ കാണിക്കാൻ തീരുമാനിച്ചു. ഡോക്ടറെ കണ്ടതിനു ശേഷം വീട്ടിൽ അറിയിച്ചാൽ മതി എന്ന് ഞാൻ തീരുമാനിച്ചിരുന്നു. ഞങ്ങളുടെ ഹോസ്റ്റലിന് അടുത്ത തന്നെ ഒരു ചെറിയ ക്ലിനിക്ക് ഉണ്ടായിരുന്നു. എന്തായാലും ആദ്യം അവിടെ കാണിക്കാൻ എന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെ ഒരു ശനിയാഴ്ച ഞാൻ ക്ലിനിക്കിലേക്ക് ചെന്നു. അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല. റിസപ്ഷനിൽ ചെന്നു കാര്യം പറഞ്ഞു. അവർ കാത്തിരിക്കാൻ പറഞ്ഞു. കുറച്ച് കഴിഞ്ഞു ഒരു നേഴ്സ് എന്നെ വന്നു വിളിച്ചു. ഡോക്ടർ രവിചന്ദ്രൻ എന്ന് ബോഡ് വെച്ചിരിക്കുന്ന റൂമിലേക്ക് അവർ എന്നെ കയറ്റി വിട്ടു. ഞാൻ അകത്ത് കടന്നപ്പോൾ ഡോക്ടർ ഉള്ളിലുണ്ട്. കറുത്ത് തടിച്ച ഒരാളായിരുന്നു ഡോക്ടർ രവിചന്ദ്രൻ. 50 വയസ്സിനു മുകളിൽ പ്രായം തോന്നിക്കും. ഡോക്ടർ എന്നോട് ഇരിക്കാൻ പറഞ്ഞു. ഞാൻ അയാളുടെ അടുത്തുള്ള കസേരയിൽ ഇരുന്നു. എന്താണ് പ്രശ്നം എന്ന് അയാൾ ചോദിച്ചു. ഞാൻ എന്റെ വയറ്റിലുള്ള വേദനയെ കുറിച്ച് വിവരിച്ച് കൊടുത്ത്. എല്ലാ കേട്ടതിനു ശേഷം അയാൾ തന്റെ സ്റ്റെതസ്സ്കോപ് എടുത്ത് എന്റെ നെഞ്ചിൽ വെച്ച് പരിശോദിച്ചു. എന്നിട്ട് ഒരു പ്രിസ്ക്രിപ്ഷൻ എടുത്ത് എന്റെ പേരും വയസ്സും ചോദിച്ചു. എന്നിട്ട് എന്തോ അതിൽ എഴുതി. അയാൾ എന്നോട് പറഞ്ഞു, ഡീടെയിൽ ചെക്കപ്പ് വേണ്ടി വരും. ഇതു ഭാഗത്തായാണ്‌ വേദന എന്നൊക്കെ നോക്കണം. അങ്ങോട്ട് കയറി കിടക്കാം, വരൂ എന്ന് പറഞ്ഞു ഡോക്ടർ എഴുന്നേറ്റു. ഞാൻ റൂം മൊത്തത്തിൽ ഒന്ന് ശ്രദ്ധിച്ചു. ഒരു ചെറിയ റൂം ആയിരുന്നു അത്. പിന്നിലായി ഒരു പച്ച കർട്ടൻ കൊണ്ട് മറച്ചിരുന്നു. അതിനു പിന്നിലായിരിക്കും കട്ടിൽ എന്ന് എനിക്ക് മനസ്സിലായി. ഡോക്ടർ അങ്ങോട ചെന്നു അവിടത്തെ ലൈറ്റ് ഇട്ടു. എന്നിട്ട് എന്നെ അങ്ങോട്ട്‌ വിളിച്ചു. ഞാൻ ആ ചെറിയ പരിശോധനാ ടേബിളിൽ കയറി ഇരുന്നു. ഡോക്ടർ പെട്ടെന്ന് പുറത്തേക് പോയി, കുറച്ച് കഴിഞ്ഞു തന്നെ തിരിച്ചു വന്നു. എന്നെ ഒന്ന് നോക്കിയിട്ട് അയാൾ ചോദിച്ചു, ‘വയറ്റിൽ അല്ലേ വേദന.. ചെക്ക് ചെയ്യണം.. ആ സാരി അഴിക്കേണ്ടി വരും.’. ഞാൻ ഇത് കേട്ട് ഞെട്ടിപോയി. പിന്നെ ആലോചിച്ചപ്പോൾ ശരിയാണ് എന്ന് മനസിലായി. ഞാൻ ഒരു വെള്ള നിറമുള്ള സാരിയാണ് ഉടുത്തിരുന്നത്. ഞാൻ ടേബിളിൽ നിന്ന് ഇറങ്ങി, എന്നിട്ട് പതിയെ സാരി അഴിക്കാൻ തുടങ്ങി. എന്നിട്ട് അടുത്തുള്ള കസേരയിൽ അത് ഇട്ടു. വെള്ള ബ്ലൗസും, അടിപാവാടയും ആയിരുന്നു എന്റെ വേഷം. എന്റെ ഇറുകിയ ബ്ലൌസിനുള്ളിൽ എന്റെ വലിയ മുലകൾ തെറിച്ചു നിന്നു. എനിക്ക് ചെറിയ നാണം തോന്നി. ആദ്യമായാണ്‌ ഇങ്ങനെ ഒരു വേഷത്തിൽ ഒരു അന്യപുരുഷന്റെ മുന്നിൽ നിൽക്കുന്നത്. ഞാൻ തല താഴ്ത്തി നിന്നു, എന്നോട് കയറിക്കിടക്കാൻ അയാൾ പറഞ്ഞു. ഞാൻ പതുക്കെ ടേബിളിൽ കയറി കിടന്നു. എന്നെ അടിമുടി അയാളൊന്നു നോക്കി. എന്നിട്ട് തന്റെ സ്റ്റെതസ്കോപ്പ് വീണ്ടുമെടുത്ത് എന്റെ നെഞ്ചിൽ വെച്ച് പരിശോദിക്കാൻ തുടങ്ങി. ഞാൻ അയാളെ നോക്കി, എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അയാളുടെ നോട്ടം എന്റെ കൂർത്ത് നിൽക്കുന്ന മുലകളിലായിരുന്നു. അയാളുടെ കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു. പെട്ടെന്ന് ആരോ വാതിൽ തുറന്നു അങ്ങൊട്ട് വരുന്ന ശബ്ദം കേട്ടു. അത് ഞാൻ ആദ്യം കണ്ട നേഴ്സ് ആയിരുന്നു. ഡോക്ടറും നേഴ്സും കൂടി അങ്ങോട്ട്‌ മാറിനിന്നു എന്തോ സംസാരിക്കുന്നത് കേട്ടു. കുറച്ച് കഴിഞ്ഞു അവർ പുറത്തേക്ക് പോയി, വാതിൽ അടക്കുന്ന ശബ്ദം ഞാൻ കേട്ടു. ഡോക്ടർ വീണ്ടും എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് എന്റെ വയറിന്റെ നഗ്നമായ ഭാഗത്ത് പതിയെ കൈ വെച്ചു. എന്നിലൂടെ ഒരു തരിപ്പ് കടന്നുപോയി. ഞാൻ പാവാട എന്റെ പൊക്കിളിനു മുകളിൽ വെച്ചാണ് കെട്ടിയിരുന്നത്. വയറിന്റെ ചെറിയൊരു ഭാഗം മാത്രമേ പുറത്തു കണ്ടിരുന്നുള്ളൂ. അയാൾ എന്റെ വയറിൽ പതുക്കെ അമർത്തി എന്നിട്ട് എവിടെയാണ് വേദന എന്ന് ചോദിച്ചു. ഞാൻ വയറിന്റെ ഒരു ഭാഗം തൊട്ടുകാണിച്ചു. അയാളുടെ പരുപരുത്ത കൈകൾ അവിടെ അമരാൻ തുടങ്ങി. അയാൾ എന്നെ നോക്കി, ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു. അയാളുടെ മുഖത്ത് ഒരു വിളറിയ ചിരിയുണ്ടായിരുന്നു. അയാളുടെ നോട്ടം പതിയെ താഴേക്ക് നീണ്ടു. എന്റെ വലിയ മുലകൾക്ക് മുകളിൽ അവ തറച്ച് നിന്നു. എന്തോ ഞാൻ അയാളുടെ നോട്ടവും സ്പർശനവുമെല്ലാം ആസ്വദിക്കാൻ തുടങ്ങിയിരുന്നു. അയാളുടെ നോട്ടം വീണ്ടും എന്റെ വയറിന് മുകളിലായി. അയാൾ പറഞ്ഞു. അസുഖം എന്താണെന്ന് മനസിലാവാൻ ശരിക്ക് പരിശോധിക്കണം. ഈ പാവടയൊന്നു താഴേക്ക് നീക്കണം. ഞാൻ ഞെട്ടിയെങ്കിലും, എന്റെ കൈകൾ താനേ പാവടയിലേക്ക് നീണ്ടു. കിടന്നു കൊണ്ട് തന്നെ ഞാൻ പാവാടയുടെ കെട്ടഴിക്കാൻ ശ്രമിച്ചു. പക്ഷെ സാധിച്ചില്ല. ഇത് കണ്ടു അയാൾ സഹായിക്കാം എന്ന് പറഞ്ഞു. ഞാൻ എന്റെ കൈകൾ പിൻവലിച്ചു. അയാൾ എന്റെ പാവാട ചരട് പതിയെ അഴിക്കാൻ തുടങ്ങി. എന്റെ ഉള്ളിൽ വികാരങ്ങൾ ഉണരാൻ തുടങ്ങിയിരുന്നു. ഞാൻ കണ്ണടച്ചു കിടന്നു. ഡോക്ടർ എന്റെ പാവാടയുടെ ചരട് അഴിച്ചിരുന്നു. ഞാൻ നോക്കിയപ്പോൾ അയാളുടെ കൈകൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. അയാൾ പതിയെ എന്റെ അടിപാവാട താഴേക്ക് വലിച്ചു. പക്ഷെ ഞാൻ കിടക്കുകയായത് കൊണ്ട് അത് നീങ്ങിയില്ല. ഞാൻ എന്റെ അരക്കെട്ട് പതിയെ പൊന്തിച്ചു കൊടുത്തു. അയാൾ എന്റെ പാവാട താഴേക്ക് വലിച്ചു. എന്റെ പൊക്കിൾ ചുഴിയും കടന്നു അത് താഴേക്ക് പോയി. എന്റെ ജെട്ടിക്ക് തൊട്ട് മുകളിൽ എത്തിയപ്പോൾ അയാൾ നിർത്തി. എന്റെ അരക്കെട്ടിൽ ഒരു വെള്ളി അരഞ്ഞാണം ഉണ്ടായിരുന്നു. എന്റെ പൊക്കിളിനു താഴെയായി അത് കിടന്നു. അയാൾ എന്റെ നഗ്നമായ വയറിൽ നോക്കി നിൽക്കുകയാണ്. അയാൾ പതിയെ എന്റെ വയറിൽ കൈവെച്ചു. ഞാൻ കണ്ണുകളടച്ചു. അയാളുടെ വിരലുകൾ എന്റെ പൊക്കിൾ ചുഴിക്കടുത്തെത്തി. ഒരു വിരൽ അവിടെ ഇട്ട് അയാൾ കറക്കി. അയാൾ എന്റെ അരഞ്ഞാണം വിരലുകളിലെടുത്തു. ഞാൻ അയാളെ നോക്കി. ഞാൻ ഒന്നും പറയാത്തത് അയാൾക്ക് നല്ല ധൈര്യം ഉണ്ടായിരുന്നു. അയാൾ എന്റെ വയറിൽ അമർത്തി ഉഴിയാൻ തുടങ്ങി. ഞാൻ കിടന്നു ഞെരങ്ങി. അയാൾ എന്നോട് തിരിഞ്ഞു കിടക്കാൻ പറഞ്ഞു. ഞാൻ കിടന്നു. എന്റെ നഗ്നമായ പുറത്തും അയാൾ ഉഴിഞ്ഞു. എന്നിട്ട് അയാൾ പറഞ്ഞു, ദേഹം മുഴുവൻ പരിശോധിക്കേണ്ടി വരും, ദേഹത്ത് എന്തെങ്കിലും അടയാളങ്ങളുണ്ടോ എന്ന് നോക്കണം. അത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല, ഞാൻ ചോദിച്ചതുമില്ല. അയാളുടെ കൈകൾ എന്റെ പാവാടയിൽ പിടിച്ചു. അത് ഊരാൻ വേണ്ടിയാണെന്ന് എനിക്ക് മനസ്സിലായിരുന്നു. ഞാൻ എന്റെ അരക്കെട്ട് ഉയർത്തി. അയാൾ എന്റെ പാവാട മുഴുവൻ ഊരിയെടുത്തു. ഒരു പിങ്ക് നിറമുള്ള പാന്റീസ് ആയിരുന്നു ഞാൻ അന്ന് ഇട്ടിരുന്നത്. അയാൾ പാന്റീസിനു മുകളിലൂടെ എന്റെ വലിയ ചന്തിയിൽ കൈവെച്ചു.. എന്നിട്ട് പതുക്കെ അമർത്താൻ തുടങ്ങി. ആ.. എന്നിൽ നിന്നും ഒരു ശബ്ദമുയർന്നു. അയാളുടെ അമർത്തലിന്റെ ശക്തി കൂടി വന്നു. കുറച്ച് കഴിഞ്ഞു അയാൾ എന്നെ മലർത്തി കിടത്തി. എന്റെ മുഖം ആകെ ചുവന്നിരുന്നു. അയാളുടെ നോട്ടം എന്റെ ജെട്ടിയിലായിരുന്നു. അയാൾ ചുണ്ടകൾ കടിച്ചു. എന്നെ നോക്കി. ഡോക്ടർ അയാളുടെ മുഖം എന്റെ മുഖത്തിന്‌ അടുത്തേക്ക് കൊണ്ട് വന്നു. എന്നിട്ട് എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. ഞാനും അയാളുടെ കറുത്ത ചുണ്ടിൽ ഉമ്മ വെച്ചു. ഒരു 5 മിനിട്ടോളം ഞങ്ങൾ ചുണ്ടുകൾ പരസ്പരം ഈമ്പി വലിച്ചു. അയാൾ മുഖം താഴേക്ക് കൊണ്ട് വന്നു. എന്റെ കഴുത്തിൽ നാവ് കൊണ്ട് നക്കാൻ തുടങ്ങി. അത് കഴിഞ്ഞു എന്റെ മുലകളിൽ മുഖം അമർത്തി. ഹാ. ഞാൻ അയാളുടെ തല എന്റെ മാറിടത്തിലെക്ക് അമർത്തി. അയാൾ എന്റെ ബ്ലൗസ് അഴിക്കാൻ തുടങ്ങിയിരുന്നു. അതയാൾ ഊരിയെടുത്തു. ഒരു കറുത്ത ബ്രേസിയർ ആയിരുന്നു ഞാൻ ഇട്ടിരുന്നത്. അതും അയാൾ ഊരിയെടുത്തു. എന്റെ അപ്പോഴത്തെ വേഷം ഒരു പാന്റീസ് മാത്രമായിരുന്നു. എന്റെ മുലകളിൽ അയാൾ ആർത്തിയോടെ നോക്കി എന്റെ ഇടത്തെ മുല അയാൾ വായിൽ ഇട്ട് ഊമ്പാൻ തുടങ്ങി. എന്റെ വലത്തെ മുല അയാൾ കൈകൾ കൊണ്ട് അമർത്തി ഉടച്ചു. ഹോ..പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖം. ഞാൻ കിടന്നു പുളച്ചു. അയാൾ മാറി മാറി എന്റെ മുലകൾ ചപ്പി വലിച്ചു. അയാൾ മുഖം എന്റെ പൊക്കിളിനു മുകളിലേക്ക് കൊണ്ട് വന്നു. നാവ് കൊണ്ട് അവിടെ നക്കാൻ തുടങ്ങി. അയാളുടെ കൈകൾ എന്റെ പാന്റീസിൽ പിടുത്തമിട്ടു. ഒറ്റ വലിക്ക് അയാൾ അത് ഊരിയെടുത്തു. ഞാൻ എന്റെ തുടയിടുക്കിൽ ഷേവ് ചെയ്തിട്ടില്ലായിരുന്നു. മുടി നിറഞ്ഞ എന്റെ സാധനത്തിൽ അയാൾ ഉമ്മ വെച്ചു. പിന്നെ ശക്തിയോടെ അവിടെ നക്കാൻ തുടങ്ങി. ഞാൻ അയാളുടെ തലയിൽ പിടിച്ചു അമർത്തിക്കൊണ്ടിരുന്നു.. ഹോ. എന്തൊരു സുഖം. അയാൾ എന്റെ പൂറിന്റെ വിടവിൽ നാവിട്ട് ഉരച്ചു. ഒരു 5 മിനിട്ടോളം അയാൾ അത് തുടർന്നു. അയാൾ എന്നെ ഒന്ന് നോക്കിയിട്ട് പോക്കറ്റിൽ നിന്നും ഒരു കോണ്ടം എടുത്തു. എന്നിട്ട് തന്റെ പാന്റ് ഊരാൻ തുടങ്ങി. അയാൾ ജട്ടി ഇട്ടിട്ടില്ലായിരുന്നു. അയാളുടെ കറുത്ത കുണ്ണ വായുവിൽ കിടന്നാടി. അയാൾ കോണ്ടം അതിൽ ഇട്ടു. എന്നിട്ട് ടേബിളിൽ കയറി. എന്റെ കാലുകള രണ്ടും അകത്തി വെച്ചു. പതുക്കെ അയാളുടെ കുണ്ണ എന്റെ പൂറിൽ മുട്ടിച്ചു. പെട്ടെന്ന് ശക്തിയോടെ അയാൾ അത് എന്റെ പൂറ്റിലെക്ക് തള്ളി കയറ്റി. ഹാ.. ഞാൻ വേദന കൊണ്ട് പുളഞ്ഞു. അയാൾ ശക്തിയോടെ അടിക്കാൻ തുടങ്ങി. ഞാൻ കണ്ണുകൾ അമർത്തി അടച്ചു. കൈകൾ കൊണ്ട് അയാളെ വരിഞ്ഞു മുറുക്കി. അയാൾ അടി തുടർന്നു. എനിക്ക് വരാറായിരുന്നു. എന്റെ മദജലം പൊട്ടിയൊലിച്ചു. പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖം.. ഹോ… അയാൾ അടി തുടർന്നു. പെട്ടെന്ന് തന്നെ അയാൾ ചീറി… അയാൾക്കും വന്നു എന്ന് എനിക്ക് മനസ്സിലായി. അയാൾ തളർച്ചയോടെ എന്റെ മേലെ വീണു. ഞാൻ അയാളെ അമർത്തി ഉമ്മവെച്ചു. ഒരു 5 മിനിട്ട് കഴിഞ്ഞപ്പോൾ അയാൾ എഴുന്നേറ്റു. വസ്ത്രങ്ങൾ ഒക്കെ നേരെയാക്കി ഞാനും എഴുന്നേറ്റു. അയാൾ ടേബിളിനു അടുത്തേക് പോയി പ്രിസ്ക്രിസ്പ്ഷനിൽ എന്തൊക്കെയോ എഴുതി. എന്നിട്ട് എന്നോട് പറഞ്ഞു. പേടിക്കാനൊന്നുമില്ല. ഈ ഗുളിക കഴിച്ചാൽ മതി എന്ന്. 2 ആഴ്ച ഗുളിക കഴിച്ചപ്പോൾ എന്റെ വേദനയൊക്കെ പോയി. എന്റെ കോഴ്സ് കഴിയുന്നത് വരെ ഞങ്ങൾ പല തവണ ബന്ധപ്പെട്ടു. ഇപ്പോൾ ഞാൻ കല്യാണമൊക്കെ കഴിച്ച് ഭർത്താവുമൊത്ത് ജീവിക്കുന്നു. സമാന കമ്പികഥകൾ: നാട്ടിന്‍പുറത്തെ സംഭവകഥ ആആ...ഊ ...ഊക്കിയടി....ആഞ്ഞടി...എന്റെപൊന്നെ....എന്നൊക്കെ. ഡോക്ടര്‍ സ്പീഡ് കൂടി അടിക്കുകയും മുലകളില്‍ പിടിച്ചു ഞെരുടുകയും... ആ ദിവസം ഞാൻ കിടന്നുകൊണ്ട് തന്നെ എന്റെ അടിപാവടയുടെ ചരടഴിച്ചു.. ഡോക്ടർ പാവാട പതിയെ... ഒരിക്കലും മറക്കാത്ത ഒരാഗ്രഹം ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് ഞാനും ഒരു പെൺകുട്ടിയും ആയി നല്ല ഫ്രണ്ട്ഷിപ്പ്... എന്റെ ഭാര്യയും അവളുടെ അനിയത്തിയും ഭാഗം – 2 അവളെ ഞാൻ എന്റെ വരുതിക്ക് വരുത്താൻ ഉള്ള പണികൾ നോക്കി തുടങ്ങി ... Categories പ്രണയവർണ്ണങ്ങൾ Tags doctor ഒരു ഫോട്ടോ സെഷന്‍ – ഭാഗം I എന്റെ റൂം മേറ്റ്‌ – ഭാഗം I Leave a Comment മറുപടി റദ്ദാക്കുക അഭിപ്രായം രേഖപ്പെടുത്താ‍ൻ താങ്കൾ ലോഗ്ഡ് ഇൻ ആയിരിക്കണം. തിരയുക തിരയുക Categories Kambi Call കമ്പി കാർട്ടൂൺ ജോലിസ്ഥലം / അദ്ധ്യാപകർ ദമ്പതികള്‍ നിഷിദ്ധസംഗമം പ്രണയവർണ്ണങ്ങൾ മംഗ്ലീഷ് മികച്ച കമ്പി കഥകൾ യാത്രക്കിടയില്‍ ലൈംഗിക വിജ്ഞാനം വേലക്കാരി സംഘം ചേർന്ന് സ്വവർഗ്ഗാനുരാഗം സ്വവർഗ്ഗാനുരാഗിണി Malayalam Kambi Novels Malayalam sex videos 🔥ഹോട്ട് കമ്പികഥകൾ കമ്പി കഥകൾ സമർപ്പിക്കുക ബന്ധപ്പെടുക പരസ്യം ചെയ്യുക Work with us Privacy Policy Cookie Policy About Us Read the best Malayalam sex stories on the internet. New Malayalam Kambikathakal and kambikuttan stories published daily under various kambi kadha categories. Also download kambikatha in PDF and read the kambikadhakal offline. Kerala sex anubhavangalude valiya shekaram.
സാമ്പത്തികശാസ്ത്രത്തെ സ്ത്രീപക്ഷവായനയ്ക്ക് വിധേയമാക്കുകയാണ് കാത്റീന്‍ മാര്‍സല്‍ രചിച്ച 'ആദം സ്മിത്തിന് അത്താഴം പാകംചെയ്തതാര്?' (Who Cooked Adam Smith's Dinner?)എന്ന പുസ്തകം ഇക്കണോമിക്സ് പഠിച്ചിട്ടില്ലാത്തവര്‍ക്ക് അതൊരു ബോറന്‍വിഷയമാണെന്ന് പറയാതെവയ്യ. അതിനാല്‍, ഈ വിഷയം കൈകാര്യംചെയ്യുന്ന പുസ്തകങ്ങള്‍ സാധാരണയായി നമുക്ക് വായിച്ചുപോകാന്‍ പ്രയാസം. എന്നാല്‍, രസകരമായ ഭാഷയില്‍, ചെറിയ ഖണ്ഡികകളായി, ഉദാഹരണങ്ങളും കഥകളും ഒക്കെയായി പറഞ്ഞുപോയാലോ; ആസ്വാദ്യകരംതന്നെയാകും ഫലം. അങ്ങനെ ആദ്യവസാനം വായിക്കാവുന്ന പുസ്തകമാണ് കാത്റീന്‍ മാര്‍സല്‍ രചിച്ച 'ആദം സ്മിത്തിന് അത്താഴം പാകംചെയ്തതാര്?' എന്ന പുസ്തകം. (Katrine Marçal; Who Cooked Adam Smith's Dinner?- 2015 Portobello. Translated by Saskia Vogel). സ്ത്രീകളെയും ഇക്കണോമിക്സിനെയും സംബന്ധിക്കുന്ന കഥ എന്നുപശീര്‍ഷകം. സ്വീഡിഷ് ഭാഷയില്‍ എഴുതപ്പെട്ട പുസ്തകം ഇതിനകം നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടുകഴിഞ്ഞു. സാമ്പത്തികശാസ്ത്രത്തെ സ്ത്രീപക്ഷവായനയ്ക്ക് വിധേയമാക്കുകയാണ് മാര്‍സല്‍. അതിലെ അടിസ്ഥാനസങ്കല്‍പ്പങ്ങളും പ്രമാണങ്ങളും സ്ത്രീപങ്കാളിത്തത്തെയോ സ്ത്രീസംഭാവനകളെയോ പരിഗണിക്കുന്നില്ല എന്ന കാഴ്ചപ്പാട് ഒരു സംവാദത്തിലൂടെ നമ്മുടെമുമ്പില്‍ നിരത്തുകയാണ് ഗ്രന്ഥകാരി. ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളിലൂന്നി ഇക്കണോമിക്സിനെ കാണുന്ന രചനകള്‍ പരിമിതമാകാനാണ് സാധ്യത. ആ നിലയ്ക്കും ഇതൊരു പ്രധാനപ്പെട്ട സംഭാവനയാണെന്നുകാണാം. പുസ്തകത്തിന്റെ പേരില്‍പ്പോലും ഫെമിനിസ്റ്റ് സങ്കല്‍പ്പം പ്രതിഫലിക്കുന്നു. ആദം സ്മിത്തിന് ആരാണ് ഭക്ഷണം പാകംചെയ്തത് എന്ന് ചോദിക്കുമ്പോള്‍ ഒരു സ്ത്രീസാന്നിധ്യം കാണാമറയത്തുണ്ട് എന്നര്‍ഥം വരുന്നു. ആദം സ്മിത്ത് അവിവാഹിതനായിരുന്നു; അപ്പോള്‍ അദൃശ്യയായ ആ സ്ത്രീ അദ്ദേഹത്തിന്റെ ഭാര്യയായിരുന്നില്ല; അമ്മയായിരുന്നു. ഇക്കണോമിക്സിന്റെ പിതാവെന്നറിയപ്പെടുന്ന ആദം സ്മിത്തിന്റെ സിദ്ധാന്തങ്ങള്‍ ഇന്നും പ്രകാശമാനമായി നിലകൊള്ളുന്നു. മനുഷ്യന്‍ ജീവിക്കുന്നത് സ്വന്തം താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണ് എന്നത് അദ്ദേഹത്തിന്റെ ഏറെ പ്രചാരമുള്ള സിദ്ധാന്തമാണ്. നമുക്ക് വേണ്ടുന്ന റൊട്ടിയും ഇറച്ചിയും വീഞ്ഞും വില്‍പ്പനക്കാര്‍ തരുന്നത് നമ്മോടുള്ള താല്‍പ്പര്യംകൊണ്ടല്ല അവരുടെ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കാന്‍വേണ്ടിയാണെന്ന് അദ്ദേഹം വാദിക്കുന്നു. സമൂഹത്തിലെ ക്രയവിക്രയങ്ങള്‍ക്ക് നന്മയുണ്ടാകുന്നത് പരസ്പരം മത്സരിക്കുന്നവര്‍ നിലനില്‍പ്പിനുവേണ്ടി നന്മചെയ്യാന്‍ ബാധ്യസ്ഥരാകുമ്പോഴാണ്. സ്വതന്ത്രവ്യക്തികള്‍ സ്വന്തം നന്മ എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്നത് സമ്പദ്ഘടനയ്ക്ക് ഉത്തേജകമാകുമെന്നതില്‍ സംശയമില്ല. ആദം സ്മിത്ത് ജനിക്കുംമുമ്പ് അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചുകഴിഞ്ഞിരുന്നു. തന്റെ 28ാം വയസ്സുമുതല്‍ പുനര്‍വിവാഹത്തെക്കുറിച്ച് ആലോചിക്കപോലും ചെയ്യാതെ വിധവയായും അമ്മയായും വീട് നോക്കുകയും മകനെ ശുശ്രൂഷിക്കുകയും മേശപ്പുറത്ത് ആഹാരമെത്തിക്കയും ചെയ്തു, ആ അമ്മ. എന്തൊക്കെ സ്വാര്‍ഥലാഭേച്ഛയാകും ആ അമ്മയ്ക്കുണ്ടായിരുന്നിരിക്കുക? നിസ്തുലമായ സ്നേഹമല്ലാതെ മറ്റെന്താണ് അമ്മയെ മുന്നോട്ടുനയിച്ചത്? സ്നേഹമല്ലാതെ മറ്റെന്താണ് അമ്മയില്‍ ആദം സ്മിത്ത് കണ്ടെത്തിയത്? സമൂഹത്തിലെ അടിസ്ഥാന സാമ്പത്തിക യൂണിറ്റ് സ്വതന്ത്രവ്യക്തി ആണെന്ന് ആദം സ്മിത്ത് പറയുമ്പോള്‍ സത്യത്തില്‍ അദ്ദേഹം തന്റെ മുമ്പില്‍ മുറതെറ്റാതെ എത്തിയിരുന്ന അത്താഴത്തിന്റെ പിന്നിലെ സ്ത്രീയെയും അവരുടെ നന്മയെയും പരിഗണിച്ചുവോ? ഇല്ല എന്നത്രേ മാര്‍സല്‍ കരുതുന്നത്. അതായത്, ആദം സ്മിത്തിന്റെ സ്വതന്ത്രവ്യക്തി സ്വതന്ത്രപുരുഷന്‍ ആണെന്നുസാരം. ഇക്കണോമിക്സില്‍ സ്ത്രീസങ്കല്‍പ്പം രൂപപ്പെടുത്തിയിരിക്കുന്നത് പുരുഷന് വിധേയമായിട്ടാണ്. പ്രകൃതിയെ സംസ്കാരംകൊണ്ടും ശരീരത്തെ ആത്മാവുകൊണ്ടും പാകപ്പെടുത്തിയെടുക്കണം. സ്വതന്ത്രരായവര്‍ ആശ്രിതരെ സംരക്ഷിച്ചുകൊള്ളും. പുരുഷന്‍ ഉല്‍പ്പാദകനാണ്; സ്ത്രീ ഉപയോക്താവും. പുരുഷന്‍ തീരുമാനങ്ങളെടുക്കും; എല്ലാം വ്യക്തമാണ്, ഇക്കണോമിക്സ് വിദഗ്ധന്. അതുകൊണ്ടാണ്, ലോകമെമ്പാടും വീടുനോക്കുന്നതും ഭക്ഷണമുണ്ടാക്കുന്നതും കുഞ്ഞുങ്ങളുടെ മൂക്കുപിഴിയുന്നതും ഗര്‍ഭപാത്രം ഉപയോഗിക്കുന്നതും പ്രൈമറി സ്കൂളില്‍ പഠിപ്പിക്കുന്നതും ആശുപത്രിയില്‍ നേഴ്സിങ് ജോലികള്‍ ചെയ്യുന്നതും സ്ത്രീകളായത്. ഈ പ്രവര്‍ത്തനങ്ങളുടെ കൃത്യമായ മൂല്യം ഇനിയും കണ്ടെത്തിയിട്ടില്ല; പരിരക്ഷ, ശുശ്രൂഷ എന്നിവ പ്രധാന ഘടകമായ ജോലികള്‍ ചെയ്യാനിപ്പോള്‍ ആളെക്കിട്ടാത്തത് അതിനാല്‍ത്തന്നെ. യൂറോപ്പിലും അമേരിക്കയിലും നേഴ്സിങ് ജോലിചെയ്യാന്‍ വിദേശത്തുനിന്ന് സ്ത്രീകളെ ഇറക്കുമതിചെയ്യുന്നു. ഫിലിപ്പീന്‍സിലെ അനേകം ഡോക്ടര്‍മാര്‍ അമേരിക്കയില്‍ നേഴ്സായി പണിയെടുക്കുന്നു. ശുശ്രൂഷിക്കാതെ രോഗികള്‍ക്ക് സുഖം പ്രാപിക്കാനാകില്ല; കുറഞ്ഞ വേതനം നല്‍കി നന്മയോടുള്ള സമൂഹത്തിന്റെ നീക്കിയിരിപ്പായി കണ്ട് വേതനം കുറച്ചാല്‍ നേഴ്സിങ്ങിന് ജോലിക്കു വരാന്‍ സ്ത്രീകള്‍ മടിക്കും. ഫ്ളോറെന്‍സ് നൈറ്റിങ്ഗെയ്ല്‍ ഇതുനന്നായി മനസ്സിലാക്കിയിരുന്നു. അവര്‍ പട്ടാളക്യാമ്പ് ആശുപത്രിയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ കണക്കുവയ്ക്കുകയും സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിച്ച് ഗുണഫലങ്ങളപഗ്രഥിക്കുകയും ചെയ്തു. നേഴ്സുമാര്‍ക്ക് അനുയോജ്യമായ വേതനം നല്‍കണമെന്ന് കണക്കുകള്‍ ഉദ്ധരിച്ച് ആവശ്യപ്പെട്ടയാളാണ് ഫ്ളോറെന്‍സ്. എന്നാല്‍, സ്ത്രീകളുടെ പ്രവര്‍ത്തനം സ്നേഹം, ദയ, അനുതാപം എന്നിവയിലൂടെ നിര്‍വചിക്കുന്നത് ഒരു പുരുഷകേന്ദ്രീകൃത മാതൃകയായിരുന്നു. അങ്ങനെ സമൂഹത്തിനുവേണ്ട മാതൃക സൃഷ്ടിക്കപ്പെട്ടു എന്നുമാത്രം. അമേരിക്കയില്‍ കമ്പനിമേധാവികള്‍ 1970കാലത്ത് അവിടത്തെ ശരാശരി ഉദ്യോഗസ്ഥരേക്കാള്‍ മുപ്പതിരട്ടി വരുമാനമുണ്ടാക്കിയിരുന്നു. ഇതിനുശേഷമാണ് റെയ്ഗന്‍ താച്ചര്‍ നവലിബറല്‍ പദ്ധതി നടപ്പായത്. തുടര്‍ന്ന് കമ്പനിമേധാവികളുടെ ശമ്പളം മറ്റുള്ളവരുടേതിനേക്കാള്‍ 360 ഇരട്ടിയായി വര്‍ധിച്ചു. ഐക്യരാഷ്ട്രസഭ പറയുന്നത്, 2005ല്‍ ലോകം പുരോഗതിയിലാണെങ്കിലും സാമ്പത്തിക അസമത്വം ഏറിയിരിക്കുന്നു എന്നാണ്. ഏറ്റവും ധനികരാജ്യങ്ങള്‍ ഏറ്റവും ദരിദ്രരാജ്യങ്ങളേക്കാള്‍ നൂറിരട്ടി സമ്പന്നമാണ്. നൂറുവര്‍ഷംമുമ്പ് ഇത് വെറും ഒമ്പതിരട്ടിമാത്രം. പണം ശീതീകരിക്കപ്പെട്ട ആഗ്രഹമായി മാറിയിരിക്കുന്നു. ധനികരാജ്യങ്ങളില്‍ സമ്പന്നരുടെ പട്ടികയില്‍ സ്ത്രീസാന്നിധ്യം പരിമിതമെങ്കിലും, അവികസിതരാജ്യങ്ങളില്‍ ദാരിദ്യ്രത്തിന്റെ ഭാരം സ്ത്രീകള്‍ക്ക് വേണ്ടുവോളമുണ്ട്! ഏറ്റവും പൊക്കമുള്ള കെട്ടിടം ദുബായിലാണ്. ശരിക്കും ഒരു നവലിബറല്‍ തീം പാര്‍ക്ക്. ഉയര്‍ന്ന വളര്‍ച്ചനിരക്കും അനിയന്ത്രിതമായ സ്വാതന്ത്യ്രവും. എന്നാല്‍, രാഷ്ട്രീയ പാര്‍ടികളോ ജനാധിപത്യമോ ട്രേഡ് യൂണിയനോ ഇല്ല. ലോകത്തിലെ അതിസമ്പന്നരുടെ ഈ വിനോദകേന്ദ്രം കെട്ടിപ്പടുത്ത തൊഴിലാളികള്‍ പലരും കുടുസ്സുമുറികളില്‍ ടോയ്ലറ്റോ അടുക്കളയോ ഇല്ലാതെ ജീവിക്കേണ്ടിവരുന്നു. ഷോപ്പിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ബെക്കാം കുടുംബംമുതല്‍ വന്‍കിട മയക്കുമരുന്ന് മാഫിയ തലവന്മാര്‍വരെ എത്തുന്നു. റഷ്യ, ഇന്ത്യ, ഇറാന്‍, അര്‍മേനിയ എന്നിവിടങ്ങളിലെ പണക്കാരായ സ്ത്രീകള്‍ രഹസ്യമായി ലൈംഗികവൃത്തിക്കായി സന്ദര്‍ശനം നടത്തുന്നു. അങ്ങനെ അതിസമ്പന്നതയുടെ ബിസിനസ് താല്‍പ്പര്യങ്ങളില്‍ സ്ത്രീശരീരത്തിന്റെ ക്രയവിക്രയങ്ങള്‍ പുരുഷന്മാര്‍ക്ക് വിപുലമായ സാധ്യതയൊരുക്കുന്നു. അമേരിക്കന്‍ ഫെമിനിസ്റ്റ് വെന്‍ഡി ബ്രൌണ്‍ പറയുന്നത് നവലിബറല്‍ കമ്പോളം യഥാര്‍ഥത്തില്‍ നിലവിലുള്ള അവസ്ഥയുടെ പ്രതിഫലനമല്ല, മറിച്ച് നിലവിലുണ്ടെന്ന് നവലിബറലിസ്റ്റുകള്‍ അവകാശപ്പെടുന്ന കമ്പോളത്തിന്റേതാണ്. നാം കേട്ടറിഞ്ഞ ഇക്കോണോമിക്സ് സിദ്ധാന്തങ്ങളെയാകെ സ്ത്രീപക്ഷത്തുനിന്ന് സമൂലം മാറ്റിവായിക്കുകയാണ് കാത്റീന്‍ മാര്‍സല്‍. ഫെമിനിസ്റ്റ് ചിന്തകര്‍ക്കും സാധാരണ വായനക്കാര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാകും ഇപ്പുസ്തകം. unnair@gmail.com ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. Tags : ആദം സ്മിത്തിന് അത്താഴം പാകംചെയ്തതാര്? ആദം സ്മിത്ത് ഡോ. യു നന്ദകുമാര്‍ മറ്റു വാർത്തകൾ പഠിതാക്കളെ അന്വേഷിക്കുന്ന പാഠങ്ങള്‍ അച്ഛനിലേക്കുള്ള വഴി കവിതയനുഭവം അവരുടെയും നമ്മുടെയും യെല്ലമ്മയുടെ ദാസികള്‍ സ്വയം വരത്തിന് അര നൂറ്റാണ്ട്; അപൂര്‍വ്വ ഗ്രന്ഥവുമായി ചിന്ത പുസ്തകം ഒന്ന് മാത്രം; ആത്മകഥകൾ പലത്-അശോകൻ ചരുവിലിന്റെ 'കാട്ടൂർ കടവ് ' എന്ന നോവലിനെ കുറിച്ച് എൻ ശശിധരൻ എഴുതുന്നു ‘കാട്ടൂർകടവ്'വായിച്ചപ്പോൾ-അശോകൻ ചരുവിലിന്റെ നോവലിനെ കുറിച്ച്... വിജയലക്ഷ്മി ---- Categories ബുക്ക് ഷെൽഫ് ബുക്ക് പിക്ക് അതിഥി നിരൂപണം പ്രധാന വാർത്തകൾ സെന​ഗൽ പൊരുതി നേടി; അനായാസം നെതർലൻഡ്‌സ്‌ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ : പ്രചാരണത്തിന്‌ സമാപനം , 89 സീറ്റിൽ നാളെ വോട്ടെടുപ്പ്‌ ഉയരെ ഉയരെ എസ്എഫ്ഐ; എംജി സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം, 130 ൽ 116 സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച ആർഎസ്‌എസുകാരെ പിടികൂടും: എം വി ഗോവിന്ദൻ വിഴിഞ്ഞം: കലാപമുണ്ടാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന്‌ എം വി ഗോവിന്ദൻ മഹാരാജാസ് ചുവന്നു തന്നെ: മുഴുവൻ സീറ്റിലും എസ്എഫ്ഐ ഗവർണർ ബില്ലുകളിൽ ഒപ്പിടാത്തതിനെതിരെ ഹർജി ഡോ. സിസ തോമസിന് താൽക്കാലിക വിസിയായി തുടരാം; ഹർജിയിൽ കഴമ്പുണ്ടെന്നും കോടതി വിവാഹ മോചിതരുടെ 19 വർഷം മുമ്പുള്ള വിവാഹം രജിസ്‌റ്റർ ചെയ്‌തുനൽകി; ചരിത്രം സൃഷ്‌ടിച്ച്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ അബ്‌ദുറഹ്മാൻ എന്ന പേരിൽ എന്താണ് തീവ്രവാദം എന്നത് ഫാദർ വ്യക്തമാക്കണം: ഡിവൈഎഫ്ഐ ----- -----  സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്.
Fouad WhatsApp വാട്ട്സ്ആപ്പ് മെസഞ്ചറിന്റെ ഒരു മോഡ് പതിപ്പാണ് എപികെ, പ്രത്യേകിച്ചും സ്വകാര്യതയെയും സുരക്ഷയെയും ശക്തമായി തടസ്സപ്പെടുത്തുന്ന നിരവധി പുതിയ നൂതന ഫീച്ചറുകൾ ചേർക്കുന്നു. വാട്ട്സ്ആപ്പിൽ പ്രവർത്തിക്കുമ്പോൾ നിങ്ങൾക്ക് കൂടുതൽ കസ്റ്റമൈസേഷൻ, സമ്പൂർണ്ണ സുരക്ഷ, സ്വകാര്യത എന്നിവ വേണമെങ്കിൽ, നിങ്ങൾ Fouad WhatsApp ഉപയോഗിക്കണം. Fouad WhatsApp എന്നതിനെ കുറിച്ച് പരിചയപ്പെടുത്തുക എല്ലാ ഓൺലൈൻ മെസേജിംഗ്, കോളിംഗ് പ്രവർത്തനങ്ങളിലും സുരക്ഷയും സ്വകാര്യതയും പിന്തുണയ്ക്കുന്നതിന് മോഡ് വാട്ട്സ്ആപ്പ് ആപ്ലിക്കേഷനിൽ നിരവധി ഫീച്ചറുകൾ ഉണ്ട്. എന്താണ് Fouad WhatsApp? Fouad WhatsApp വാട്ട്സ്ആപ്പിൽ നിന്നുള്ള ഒരു മോഡ് ആപ്ലിക്കേഷനാണ്. Fouad WhatsApp ഉപയോക്താക്കൾ ഇന്ന് ഏറ്റവും മികച്ച വാട്ട്സ്ആപ്പ് മോഡ് ആപ്പുകളിലൊന്നായി വോട്ടുചെയ്യുന്നു. [എക്സ്] ഡെവലപ്പർ തുടക്കം മുതൽ “വാട്ട്സ്ആപ്പ് ഉപയോക്താക്കളെ സംരക്ഷിക്കുക” ലക്ഷ്യമിടുന്നു. അതിനാൽ സുരക്ഷ, ഉപയോക്തൃ സ്വകാര്യത എന്നീ മേഖലകളിൽ വാട്ട്സ്ആപ്പിന്റെ കാണാതായ അല്ലെങ്കിൽ ശക്തി കുറഞ്ഞ മേഖലകളുടെ ഗവേഷണത്തിനും വികസനത്തിനും അവർ വളരെയധികം നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ ആപ്പ് തുടർച്ചയായി അപ് ഡേറ്റ് ചെയ്യപ്പെടുകയും ഡെവലപ്പറിൽ നിന്ന് ശക്തമായ പ്രതിബദ്ധത പുലർത്തുകയും ചെയ്യുന്നു. അതിനാൽ പ്രായോഗികമായി, നിങ്ങളുടെ ഉപകരണത്തിൽ Fouad WhatsApp ഇൻസ്റ്റാൾ ചെയ്യുമ്പോൾ, നിങ്ങൾക്ക് അത് വളരെക്കാലം ഉപയോഗിക്കാൻ കഴിയും, പിന്നിൽ വീഴുമെന്ന് ഒരിക്കലും ഭയപ്പെടരുത്. Fouad WhatsApp യഥാർത്ഥ വാട്ട്സ്ആപ്പിന്റെ അതേ ഇന്റർഫേസ് ഉണ്ട് Fouad WhatsApp നിലവിൽ Android 5.0 യുമായും മുകളിലും പൊരുത്തപ്പെടുന്നു, യഥാർത്ഥ ആപ്ലിക്കേഷനുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വന്തം നിലയിൽ സുരക്ഷാ മെച്ചപ്പെടുത്തലുകൾക്ക് പേരുകേട്ടതാണ്. ഉപയോക്താക്കൾക്ക് ഒരു സൗഹൃദ വികാരം നൽകുന്നതിന്, യഥാർത്ഥ വാട്ട്സ്ആപ്പിൽ പ്രവർത്തിക്കുന്നതുപോലെ, Fouad WhatsApp വാട്ട്സ്ആപ്പിന് സമാനമായ ഒരു ഇന്റർഫേസ് ഉപയോഗിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നു, ആപ്ലിക്കേഷനിലെ ഐക്കണുകളുടെ നിറം, ഫോണ്ട്, സ്ഥാനം എന്നിവയിൽ നിന്ന്, വ്യത്യാസം ലോഗോ മാത്രമാണ്, ചില മെച്ചപ്പെട്ട ക്രമീകരണങ്ങളും സവിശേഷതകളും ചേർക്കുന്നു. അധിക ഫീച്ചറുകൾ Fouad WhatsApp ഉപയോഗിക്കുമ്പോൾ, നിങ്ങൾക്ക് വലിയ ഫയലുകൾ പങ്കിടാനും പ്രധാന ആപ്ലിക്കേഷൻ ഐക്കൺ മാറ്റാനും ഉയർന്ന റെസല്യൂഷൻ ഫോട്ടോകളോ വീഡിയോകളോ ഡൗൺലോഡ് ചെയ്യാനും ഒരേ സമയം മുൻകൂട്ടി തിരഞ്ഞെടുത്ത 250 കോൺടാക്റ്റുകളിലേക്ക് സന്ദേശങ്ങൾ അയയ്ക്കാനും കഴിയും. ഒന്നിൽ നിരവധി കാര്യങ്ങൾ ചെയ്യുന്നു, പക്ഷേ Fouad WhatsApp 52 MB മാത്രമാണ്, ഇത് മറ്റ് വാട്ട്സ്ആപ്പ് മോഡ് ആപ്ലിക്കേഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ശ്രദ്ധേയമാണ്. മികച്ച സ്വകാര്യതാ സവിശേഷതകൾ ഇന്റർഫേസ്, ഐക്കൺ കസ്റ്റമൈസേഷൻ എന്നിവയെക്കുറിച്ച് കൂടുതൽ ഉള്ള പല മോഡ് വാട്ട്സ്ആപ്പ് ആപ്ലിക്കേഷനുകളും പോലെ മിന്നിത്തിളങ്ങുന്നില്ല, പക്ഷേ Fouad WhatsApp ആഴത്തിൽ നിക്ഷേപിക്കുന്നു. അതിന്റെ ലാളിത്യത്തിലും ഫലപ്രദമായ സ്വകാര്യതാ സവിശേഷതകളിലും നിങ്ങൾ സന്തുഷ്ടരാകും. ആദ്യം, ഈ ആപ്ലിക്കേഷനിൽ മാത്രം ലഭ്യമായ ഒരു പുതിയ അതുല്യ ഫീച്ചർ നിങ്ങൾ കാണും – “ആന്റി-വ്യൂ വൺസ്”. എണ്ണമറ്റ തവണ “ഒരിക്കൽ കാണുക” ഫോട്ടോകൾ / വീഡിയോകൾ കാണാൻ നിങ്ങളെ അനുവദിക്കുന്ന ഒരു പുതിയ സുരക്ഷാ ഫീച്ചറാണിത്. ഈ മീഡിയ ഫയലുകൾ ഇനി ലഭിക്കുമ്പോൾ നിങ്ങൾക്ക് നിരാശ തോന്നേണ്ട ആവശ്യമില്ല. മറ്റേ അറ്റത്തുള്ള വ്യക്തി അവരെ എങ്ങനെ സജ്ജമാക്കിയാലും, നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ നിങ്ങൾക്ക് അവരെ വീണ്ടും വീണ്ടും നിരീക്ഷിക്കാൻ കഴിയും. ശ്രദ്ധിക്കേണ്ട രണ്ടാമത്തെ സവിശേഷത “ഫ്രീസ് ലാസ്റ്റ് സീൻ” ആണ് – ഇത് സന്ദേശ ത്രെഡുകളിൽ ലാസ്റ്റ് സീൻ സ്റ്റാറ്റസ് മരവിപ്പിക്കുന്നു. ഒറിജിനൽ വാട്ട്സ്ആപ്പിൽ, സന്ദേശങ്ങളുടെ അടിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ലാസ്റ്റ് സീൻ ലൈൻ നോക്കുന്നതിലൂടെ, ഒരു വ്യക്തി ഓൺലൈനിൽ എപ്പോഴാണെന്ന് നിങ്ങൾക്ക് തൽക്ഷണം പറയാൻ കഴിയും. ഈ ശല്യം ഒഴിവാക്കാൻ, നിങ്ങൾക്ക് Fouad WhatsApp ന്റെ ഫ്രീ ലാസ്റ്റ് സീൻ ഫീച്ചർ ഉപയോഗിക്കാം. നിങ്ങൾ തിരഞ്ഞെടുക്കുന്ന സമയത്ത് ഇത് നിങ്ങളുടെ അവസാനം കണ്ട സ്റ്റാറ്റസ് മരവിപ്പിക്കും. ചാറ്റ് ചെയ്യുന്ന വ്യക്തി ആ സ്റ്റാറ്റസ് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ മാത്രമേ കാണുകയുള്ളൂ. ഉയർന്ന നിലവാരമുള്ള സുരക്ഷ Fouad WhatsApp ഒറ്റനോട്ടത്തിൽ ചെറുതായി കാണപ്പെടുന്ന നിരവധി അധിക സവിശേഷതകൾ കൊണ്ടുവരുന്നു, പക്ഷേ പ്രായോഗികമായി, അവ വളരെ ഉപയോഗപ്രദമാണ്. പ്രത്യേകിച്ചും നിരവധി ആളുകളുമായി അങ്ങോട്ടുമിങ്ങോട്ടും കൈമാറ്റം ചെയ്യുന്ന പ്രക്രിയയിൽ നിങ്ങളുടെ വിവരങ്ങളുടെ സുരക്ഷയിൽ. രസകരമായ ചില സവിശേഷതകൾ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു: ഫോർവേഡ് ഫീച്ചർ അപ്രാപ്തമാക്കുക: നിങ്ങളുടെ വിവരങ്ങൾ പരിരക്ഷിക്കുന്നതിനുള്ള ഒരു മാർഗമാണിത്. വാട്ട്സ്ആപ്പിൽ ചാറ്റ് ചെയ്യുമ്പോൾ, ഓരോ തവണയും നിങ്ങൾ ഒരു സന്ദേശമോ ഫയലോ ഫോർവേഡ് ചെയ്യുമ്പോൾ, അത് ഉടൻ തന്നെ “ഫോർവേഡ്ഡ്” എന്ന് ടാഗ് ചെയ്യപ്പെടും. Fouad WhatsApp ന്റെ ഈ സവിശേഷത ആ ടാഗും ഈ ടാഗ് പ്രദർശിപ്പിക്കപ്പെടാതെ സൂക്ഷിക്കുന്നതിന് നിങ്ങൾ ഫോർവേഡ് ചെയ്ത ഉള്ളടക്കവും നീക്കംചെയ്യാൻ നിങ്ങളെ സഹായിക്കും, ഫോണിലെ മറ്റേ വ്യക്തിക്ക് നിങ്ങൾ ഇത് ഉപയോഗിച്ച് എന്താണ് ചെയ്തതെന്ന് അറിയില്ല. ആർക്കാണ് എന്നെ ഫീച്ചർ എന്ന് വിളിക്കാൻ കഴിയുക: ഈ സവിശേഷത ഉപയോഗിച്ച്, നിങ്ങളെ ആർക്ക് വിളിക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് തീരുമാനിക്കാൻ കഴിയും. നിങ്ങൾ കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ളിടത്തോളം കാലം, നിങ്ങൾക്ക് പരസ്പരം വിളിക്കാൻ കഴിയും എന്നതാണ് വാട്ട്സ്ആപ്പിലെ ഡിഫോൾട്ട്. എന്നാൽ Fouad WhatsApp ൽ, അത് തികച്ചും അങ്ങനെയല്ല. ഈ ഫീച്ചർ ഓപ്ഷൻ ഉപയോഗിച്ച്, നിങ്ങളുടെ കോൺടാക്റ്റുകളെ വ്യത്യസ്ത വിഭാഗങ്ങളായി വിഭജിക്കും: എന്റെ കോൺടാക്റ്റുകൾ, എന്റെ കോൺടാക്റ്റുകൾ ഒഴികെ, കോൺടാക്റ്റുകൾ തിരഞ്ഞെടുക്കുക, കോൺടാക്റ്റുകൾ ഇല്ല… നിങ്ങൾ കോൺടാക്റ്റുകൾ ഇല്ല എന്ന് തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് വീണ്ടും കോളുകളൊന്നും ലഭിക്കില്ല. നിങ്ങൾ നിശ്ശബ്ദരായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലെങ്കിൽ ചില അനാവശ്യ സമ്പർക്കങ്ങൾ തടയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ഫങ്ഷൻ വളരെ സൗകര്യപ്രദമാണ്. കാഴ്ചയുടെ അവസ്ഥ മറയ്ക്കുക: ഈ ഫീച്ചർ ഉപയോഗിക്കുമ്പോൾ, നിങ്ങൾക്ക് മറ്റുള്ളവരുടെ സ്റ്റാറ്റസുകൾ കാണാൻ കഴിയും, പക്ഷേ നിങ്ങൾ അവ കാണുന്നുണ്ടെന്ന് അവർക്ക് അറിയില്ല. ആന്റി-ഡിലീറ്റ് സ്റ്റാറ്റസും ആന്റി-ഡിലീറ്റ് സന്ദേശവും: Fouad WhatsApp ന്റെ ഈ രണ്ട് സവിശേഷതകളും സുരക്ഷ വർദ്ധിപ്പിക്കാൻ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുമായി ആശയവിനിമയം നടത്തുമ്പോൾ നിങ്ങളുടെ സ്റ്റാറ്റസ് ഇല്ലാതാക്കുന്നതിൽ നിന്ന് മറ്റുള്ളവരെ തടയാൻ നിങ്ങൾക്ക് കഴിയും. എന്നാൽ അവർ സ്റ്റാറ്റസ് ഇല്ലാതാക്കാൻ ശ്രമിച്ചാലും, ചിത്രങ്ങൾ, വീഡിയോകൾ, വിവരങ്ങൾ, സന്ദേശങ്ങൾ എന്നിവയെല്ലാം ഇപ്പോഴും അവിടെയുണ്ട്. മറുപടി നൽകുമ്പോൾ നീല ടിക്ക് കാണിക്കുക: നിങ്ങൾ ഈ സവിശേഷത തിരഞ്ഞെടുക്കുമ്പോൾ, സന്ദേശത്തിന് മറുപടി നൽകിയതിന് ശേഷം നിങ്ങളുടെ കോൺടാക്റ്റ് ഒരു പച്ച ടിക്ക് കാണും. നേരെമറിച്ച്, ഓഫ് ചെയ്യുമ്പോൾ, ഉത്തരം പൂർത്തിയായാലും ഇല്ലെങ്കിലും, ഇപ്പോഴും ടിക്ക് മാർക്ക് ഇല്ല. നിങ്ങൾ ഒരു സന്ദേശം അയച്ചുവെന്ന് അല്ലെങ്കിൽ ഇപ്പോഴും കമ്പോസിംഗ് പ്രക്രിയയിലാണെന്ന് മറ്റേ കക്ഷിക്ക് കാണാൻ കഴിയുന്ന സാഹചര്യങ്ങളിൽ നിന്ന് ഇത് നിങ്ങളെ തടയുന്നു, അതുവഴി നിങ്ങൾ ഉടനടി ഓൺലൈനിലാണോ അല്ലയോ എന്ന് വെളിപ്പെടുത്തുന്നു. ആപ്ലിക്കേഷന്റെ പൊതുവായ സുരക്ഷ മെസേജിംഗ് സമയത്ത് ഓരോ ചെറിയ വ്യക്തിഗത ഫീച്ചറിലും സുരക്ഷ മാത്രമല്ല, Fouad WhatsApp വഴി വിളിക്കുന്നു, ആപ്ലിക്കേഷനിൽ തന്നെ പ്രത്യേക സുരക്ഷയും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് ഒരു പാസ് വേഡ് ലോക്ക് ഉണ്ട്, ഇത് Fouad WhatsApp തുറക്കുന്നതിന് നിങ്ങൾ അത് ശരിയായി എന്റർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. പാസ് വേഡിന്റെ ക്രമീകരണത്തിന് ഉപയോക്താക്കൾക്ക് സ്വതന്ത്രമായി ഉപയോഗിക്കാൻ നിരവധി ഓപ്ഷനുകൾ ഉണ്ട്: പാസ് വേഡ് സജ്ജമാക്കുക, വീണ്ടെടുക്കൽ ചോദ്യങ്ങൾ,… മുഴുവൻ ആപ്ലിക്കേഷനും ഈ ലോക്കിന്റെ ഒരു പാളി മാത്രമേ ഉള്ളൂവെങ്കിലും, അതിന്റെ സുരക്ഷയും സംരക്ഷണവും വളരെ ഉയർന്നതാണ്. നിങ്ങളുടെ ഉപകരണത്തിൽ Fouad WhatsApp ആക്ടിവേറ്റ് ചെയ്യുമ്പോൾ ആദ്യം ഉപയോഗിക്കാൻ ഞാൻ ശുപാർശ ചെയ്യുന്ന ഒരു ഫീച്ചർ കൂടിയാണിത്. യോതീമുകളുടെ വിശാലമായ തിരഞ്ഞെടുപ്പ് സുരക്ഷയിലും സ്വകാര്യതാ പരിരക്ഷയിലും ശക്തമാണെന്ന് മാത്രമല്ല, Fouad WhatsApp വളരെ വൈവിധ്യമാർന്ന തീം ശേഖരവുമുണ്ട്. നിലവിൽ, എല്ലാവർക്കും സൗജന്യമായി ഉപയോഗിക്കാൻ ആപ്ലിക്കേഷനിൽ 50 ലധികം വ്യത്യസ്ത തീമുകൾ ഉണ്ട്, അതിൽ ചില ഫ്ലെക്സിബിൾ ഓപ്ഷനുകൾ ഉൾപ്പെടുന്നു: YoTheme സംരക്ഷിക്കുക: നിങ്ങളുടെ നിലവിലെ തീം കസ്റ്റമൈസേഷനുകളും ക്രമീകരണങ്ങളും ഫോൺ മെമ്മറിയും പിന്നീട് എളുപ്പത്തിൽ വീണ്ടെടുക്കുന്നതിനായി സംരക്ഷിക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. YoTheme വീണ്ടെടുക്കുക: സേവ് ഫീച്ചറിന് നന്ദി പറഞ്ഞ് ഫോൺ മെമ്മറിയിൽ സംഭരിച്ചിരിക്കുന്ന YoTheme ഡൗൺലോഡ് ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കുന്നു. മുൻഗണനകൾ പുനഃക്രമീകരിക്കുക: ആപ്ലിക്കേഷന്റെ യഥാർത്ഥ ഡിഫോൾട്ട് തീമിലേക്ക് മടങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ഈ ഫംഗ്ഷൻ ഉപയോഗിക്കണം. ഇന്റർഫേസിനെക്കുറിച്ച് സംസാരിക്കുമ്പോൾ, Fouad WhatsApp ഇനിപ്പറയുന്ന മറ്റ് സവിശേഷതകളുടെ ഒരു കൂട്ടവും ഉണ്ട്: നിറങ്ങൾ: പശ്ചാത്തലം, സ്റ്റാറ്റസ് ബാർ, നാവിഗേഷൻ ബാർ, ചാറ്റ് ഡിവൈഡർ തുടങ്ങിയ ചെറിയ ഘടകങ്ങളുടെ നിറം മാറ്റാൻ ഇത് അനുവദിക്കുന്നു… ശൈലി: അക്ഷരസഞ്ചയം ഐച്ഛികങ്ങൾ, വ്യത്യസ്ത വികാരചിഹ്നങ്ങൾ, അറിയിപ്പ് ചിഹ്നങ്ങൾ മാറ്റുക, ലോഞ്ചർ ഐക്കണുകൾ… ഗല്ലാരിയിൽ നിന്ന് മീഡിയ മറയ്ക്കുക: സ്റ്റോറേജ് സ്പേസ് തീർന്നുപോകുന്ന ഒരു പ്രശ്നം നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങൾക്ക് ഈ സവിശേഷത ഉപയോഗിക്കാം. പ്രവർത്തനക്ഷമമാക്കിയാൽ, ചാറ്റിനിടെ അങ്ങോട്ടും ഇങ്ങോട്ടും അയയ്ക്കുന്ന മീഡിയ ഫയലുകൾ സംരക്ഷിക്കുന്നതിൽ നിന്ന് ആപ്ലിക്കേഷനെ ഇത് തടയും. ബാക്കപ്പ്, പുനഃസ്ഥാപിക്കൽ: ഡാറ്റ ബാക്കപ്പ് പോലെ ടൈറ്റാനിയം ബാക്കപ്പ് നൽകിക്കൊണ്ട് ഡാറ്റ ബാക്കപ്പ് ചെയ്യാനും പുനഃസ്ഥാപിക്കാനും ഇത് Fouad WhatsApp അനുവദിക്കുന്നു. കൂടാതെ, നിങ്ങൾക്ക് ഒരു ടാപ്പ് ഉപയോഗിച്ച് ചാറ്റ് ബാക്കപ്പ് ഇല്ലാതാക്കാൻ കഴിയും. Android-നായി Fouad WhatsApp APK ഡൗൺലോഡ് ചെയ്യുക വാട്ട്സ്ആപ്പ് പോരാ. എന്നത്തേക്കാളും കൂടുതൽ സംരക്ഷിതവും സ്വകാര്യവുമായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ Fouad WhatsApp ഉപയോഗിക്കണം. സൗഹൃദപരമായ അന്തരീക്ഷത്തിൽ, ഏറ്റവും ഫലപ്രദവും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ രീതിയിൽ ഇത് നിങ്ങളെ സംരക്ഷിക്കും. അഭിപ്രായങ്ങൾ തുറക്കുക Squid.io Unlimited Money, Unlocked Skins, No Ads Size: 66 MB Rating: 4.6 Install: 15044 Type: Game Mod Tensura: King of Monsters Dump Enemies, God Mode, Auto Win Size: 2 GB Rating: 4.9 Install: 933 Type: Game Mod Home Street Unlimited Money Size: 361 MB Rating: 4.7 Install: 14802 Type: Game Mod X-Plane Flight Simulator Unlocked All Size: 1 GB Rating: 4.6 Install: 35 Type: Game Mod Troll Robber Size: 103 MB Rating: 4.6 Install: 14212 Type: Game Ori Wild Tamer Unlimited Money Size: 144 MB Rating: 5.0 Install: 15587 Type: Game Mod About ഏറ്റവും പുതിയ ആൻഡ്രോയിഡ് മോഡ് ആപ്പുകളും ഗെയിമുകളും പങ്കിടുന്ന ഒരു സൈറ്റാണ് Cecilywolfe.com. ഞങ്ങളുടെ APK ഫയലുകൾ വലുതും വേഗതയേറിയതുമായ സെർവറുകളിൽ വസിക്കുന്നു, അവയെ കൂടുതൽ ഗുണമേന്മയുള്ളതും സുരക്ഷിതവും മോടിയുള്ളതുമാക്കാൻ മൂന്നാം കക്ഷി സേവനങ്ങൾ ഉപയോഗിക്കുന്നു.
അനൂപ് മേനോൻ നായകനായെത്തിയ സിനിമയാണ് 21 ഗ്രാംസ് . ഒരുപക്ഷെ അനൂപ് മേനോന്റെ കരിയറിൽ വഴിത്തിരിവായേക്കാവുന്ന ചിത്രം. കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് പറയുന്നത്. ഒരു അസ്സൽ ത്രില്ലർ എന്നാണു പലരുടെയും അഭിപ്രായം. ജിത്തു ജോസഫ്, മിഥുന്‍ മാനുവല്‍ തുടങ്ങിയ പ്രഗത്ഭർ ചിത്രത്തെ അഭിനന്ദിച്ചു രംഗത്തെത്തി. ഏറ്റവുമൊടുവിൽ പ്രശംസയുമായി എത്തുന്നത് ലാൽജോസ് ആണ്. വമ്പൻ ചിത്രങ്ങൾക്കിടയിൽ 21 ഗ്രാംസിന് തിയേറ്ററുകൾ നിറയ്ക്കാൻ കഴിയുന്നത് വലിയ കാര്യമെന്നാണ് ലാൽ ജോസ് അഭിപ്രായപ്പെട്ടത്. ലാൽ ജോസ് പറയുന്നതിങ്ങനെ . കുറിപ്പ് വായിക്കാം “21 ഗ്രാംസ് കണ്ടു. നല്ല തിയേറ്റര്‍ എക്‌സിപീരിയന്‍സ് അടുത്തിനിയെന്ത് സംഭവിക്കും എന്ന ചോദ്യം ഓരോ നിമിഷവും പ്രേക്ഷകനില്‍ ജനിപ്പിക്കുന്ന ചിത്രം. വമ്പന്‍ പടങ്ങള്‍ക്കിടയിലും തീയറ്റര്‍ നിറക്കാന്‍ ഈ സിനിമയ്ക്ക് സാധിക്കുന്നുവെന്നത് വലിയ കാര്യം. നവാഗത സംവിധായകന്‍ ബിബിന്‍ കൃഷ്ണ കൈയൊതുക്കത്തോടെ കഥ പറഞ്ഞിരിക്കുന്നു. അനൂപ് മേനോനും ഒപ്പം അഭിനയിച്ചവരും നന്നായി. Congratulations team 21 Grams.” “ആദ്യ ദിനങ്ങള്‍ മുതല്‍ നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഗംഭീര അഭിപ്രായം നേടിയെടുത്ത് ബോക്‌സ് ഓഫീസില്‍ ഒരു കറുത്തകുതിരയായി മാറുകയായിരുന്നു ചിത്രം! പുറകെ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെയും, ധാരാളം പ്രമുഖരില്‍ നിന്നും മികച്ച അഭിപ്രായങ്ങള്‍ നേടിയെടുക്കാന്‍ തുടങ്ങിയതോടെ ചിത്രത്തിന്റെ തലവരയും തെളിഞ്ഞു. തുടക്കത്തില്‍ നിന്ന് നാല് ദിവസം പിന്നിട്ടപ്പോള്‍ തന്നെ നിരവധി തിയേറ്ററുകളില്‍ ചിത്രത്തിനായി അധിക ഷോകള്‍ കളിക്കാന്‍ തുടങ്ങിയിരുന്നു.” PrevPrevious Articleനടൻ ഇന്ദ്രൻസിൻ്റെ അമ്മ അന്തരിച്ചു. Nextഎന്റെ ‘വിജയ്’ മോഹങ്ങൾ പൂവണിഞ്ഞെന്ന് രശ്‌മിക മന്ദാനNext LATEST വാരിസിലെ ‘രഞ്ജിതമേ’ മാരക ഹിറ്റ്, ഗാനം തെലുങ്കിലും ഇറക്കുന്നു വംശി സംവിധാനം ചെയ്ത നടൻ വിജയുടെ ‘വാരിസു’ തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരേസമയം നയൻ‌താര വീട്ടുജോലിക്കാരിയുടെ 4 ലക്ഷത്തിന്റെ കടം വീട്ടി, മരുമകളെ പ്രശംസകൊണ്ട് ചൊരിഞ്ഞു വിഘ്നേഷ് ശിവന്റെ ‘അമ്മ നടി നയൻതാര സംവിധായകൻ വിഘ്നേഷ് ശിവനെ കഴിഞ്ഞ ജൂണിൽ വിവാഹം കഴിച്ചു. വിവാഹം പ്രേക്ഷകരെ നിരാശരാക്കി അവതാർ -2 ന് കേരളത്തിൽ വിലക്ക് സിനിമാരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാർ 2 . എന്നാൽ അവതാർ ആരാധകരെ ആവേശത്തിലാഴ്ത്തി ‘ബാബ’ ഡിജിറ്റൽ റീമാസ്റ്ററിങ് തിയേറ്ററുകളിലേക്ക് സൂപ്പർസ്റ്റാർ രജനികാന്തിന്റെ 2002ലെ ചിത്രം ‘ബാബ’യുടെ റീ-റിലീസ് വാർത്തകൾ ഇന്റർനെറ്റിൽ എത്തിയതുമുതൽ, ആരാധകരും ഷോക്കിങ് ന്യൂസ് ! സായി പല്ലവി സിനിമാ മേഖല വിടുന്നു ? തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ മുൻനിര നടിയാണ് സായ് പല്ലവി, ഗുണനിലവാരമുള്ള ചിത്രങ്ങൾ മാത്രം തിരഞ്ഞെടുത്ത്
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”] ചാവക്കാട് : കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെസിവൈഎം പാലയൂരിന്റെ മുപ്പത്തിയേഴാമത്തെ വാർഷിക ആഘോഷം പാലുവായ് സെൻറ് ആൻറണീസ് കോൺവെന്റിലെ ലിറ്റിൽ ഫള്‌വർ ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ചു. പാലയൂർ ഫോറോന ഡയറക്ടർ ഫാദർ സിന്റോ പൊന്തേക്കൻ കേക്ക് മുറിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ആർഭാടങ്ങൾക്കും ആഘോഷങ്ങൾക്കും പുറകിൽ പോകുന്ന ഇന്നത്തെ കാലഘട്ടത്തിലെ യുവ തലമുറക്ക് മാതൃകയായിക്കൊണ്ടാണ് പാലയൂർ കെ സി വൈ എം യുവാക്കൾ ഗേൾസ് ഹോമിൽ കുഞ്ഞുങ്ങളോടപ്പം വാർഷകം ആഘോഷിച്ചത്. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ടിനു ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഫോറോന പ്രസിഡന്റ് വിബിൻ ലൂവിസ് മുഖ്യപ്രഭാഷണം നടത്തി. ഫോറോന ജനറൽ സെക്രട്ടറി റൊണാൾഡ് ആന്റണി, ഫോറോന ട്രഷറർ സിജിൻ സിറിയക്, യൂണിറ്റ് സെക്രട്ടറി ലിന്റോ പുലിക്കോട്ടിൽ, വനിതാ വിഭാഗം പ്രതിനിധികളായ ടിനു ചിഫ്‌ജോ, ഡീൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ഫോട്ടോ :പാലയൂർ കെസിവൈഎം വാർഷികം ഫൊറോന ഡയറക്ടറും പാലയൂർ തീർഥകന്ദ്രം സഹവികാരിയുമായ ഫാദർ സിന്റോ പൊന്തേക്കൻ ഉദ്ഘാടനം ചെയ്യുന്നു.
മെറ്റ (ഫെയ്സ്ബുക്ക്) ഇന്ത്യ മേധാവി അജിത് മോഹൻ രാജിവെച്ചു. മെറ്റ ഇന്ത്യയുടെ വൈസ് പ്രസിഡന്റും എംഡിയുമായിരുന്നു അജിത് മോഹൻ. അപ്രതീക്ഷിതമായുള്ള അജിത് മോഹന്റെ രാജിയുടെ കാരണം വ്യക്തമല്ല. ഇന്ന് മുതൽ മെറ്റ മേധാവിയായി അദ്ദേഹം ഉണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. 2017 ലാണ് അജിത് മോഹൻ ഫെയ്സ്ബുക്കിൽ പ്രവേശിക്കുന്നത്. 2019 ൽ ഉമംഗ് ബേദി മാനേജിങ് ഡയറർക്ടർ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതോടെ അജിത് ആ ചുമതല ഏറ്റെടുത്തു. പിന്നീടാണ് ഫെയ്സ്ബുക്ക് മെറ്റ എന്ന് റീ ബ്രാൻഡ് ചെയ്തത്. Also Read- ട്വിറ്ററിലെ ബ്ലൂ ടിക് നിലനിര്‍ത്തിയാല്‍ ഇലോണ്‍ മസ്കിന് കിട്ടുക 342 കോടി; ഇന്ത്യാക്കാര്‍ എത്ര കൊടുക്കണം? അജിത് മോഹന്റെ രാജി മെറ്റ ഗ്ലോബൽ ബിസിനസ്സ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് നിക്കോള മെൻഡൽസൺ സ്ഥിരീകരിച്ചു. കമ്പനിക്ക് പുറത്ത് മറ്റൊരു അവസരത്തിനായി മെറ്റയിലെ തന്റെ ജോലിയിൽ നിന്ന് മാറാൻ അജിത് തീരുമാനിച്ചുവെന്നാണ് നിക്കോള മെൻഡൽസന്റെ പ്രസ്താവനയിൽ പറയുന്നത്. Also Read- 'പരാതിയുള്ളവർ അത് തുടർന്നോളൂ'; ബ്ലൂ ടിക്കിന് ചാർജ് ഈടാക്കാനുള്ള തീരുമാനത്തിലുറച്ച് മസ്ക്; പ്രതിമാസം 660 രൂപ ഫെയ്സ്ബുക്കിൽ ചേരുന്നതിന് മുമ്പ് നാല് വർഷം സ്റ്റാർ ഇന്ത്യയുടെ സിഇഒ ആയിരുന്നു അജിത്. ഇതാണ് പിന്നീട് ഡിസ്നി പ്ലസ് ആയി റീബ്രാൻഡ് ചെയ്തത്. അതേസമയം, മെറ്റയിൽ നിന്ന് സേവനം അവസാനിപ്പിച്ച് സ്നാപ് ചാറ്റിൽ അജിത് മോഹൻ ചേരുമെന്നാണ് വാർത്തകൾ വരുന്നത്. ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. Published by:Naseeba TC First published: November 03, 2022, 21:54 IST ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. Facebook MetaMeta ഫോട്ടോ ... ... ... ഫോട്ടോ ... ... ... മെറ്റ ഇന്ത്യ മേധാവി അജിത് മോഹൻ രാജിവച്ചു ട്വിറ്റർ പരിഷ്കരിച്ച മസ്ക്ക് മുതൽ തട്ടിപ്പിൽ കുളിച്ച എലിസബത്ത് ഹോംസ് വരെ; 2022ൽ വിവാദത്തിൽപെട്ട അഞ്ച് സിഇഒമാർ Kerala Lottery Result | വിൻ വിൻ W-696 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ Gold price | അഞ്ചു ദിവസം കൊണ്ട് മാസത്തെ ഏറ്റവും ഉയർന്നനിരക്കിൽ സ്വർണവില ആരാണ് പ്രണയ് പാത്തോൾ? ഇലോൺ മസ്‌കിന്റെ ട്വിറ്റർ സുഹൃത്തായി മാറിയത് എങ്ങനെ? Kerala Lottery Results Today: അക്ഷയ AK 577 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്? ഒരു രൂപയുടെയും 50 പൈസയുടെയും കോപ്പർ - നിക്കൽ നാണയങ്ങൾ നിർത്തലാക്കുന്നു; കൈയിൽ ഉള്ളവർ ചെയ്യേണ്ടതെന്ത്? Gold Price Today| കുതിച്ചുയർന്ന് സ്വർണവില; പവന് 39,560 രൂപ രാജ്യത്തെ രണ്ടാം പാദ GDP വളർച്ചാ നിരക്ക് 6.3%; കഴിഞ്ഞ വർഷത്തെ 8.4 ശതമാനത്തേക്കാൾ കുറവ് മസ്‌കിന്റെ ഇന്ത്യൻ സുഹൃത്ത് പ്രണയ് പാത്തോളിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു; നടപടി കമ്പനി നിയമങ്ങള്‍ ലംഘിച്ചതിന് Kerala Lottery Results Today: കാരുണ്യ KR 578 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത് LIVE TV വിഭാഗം Kerala Nattu Varthamanam Films Gulf Sports life ഫോട്ടോ വീഡിയോ LIVE TV RSS Sitemap തത്സമയ വാര്‍ത്തകള്‍ Astrology Dec 6 | സർക്കാർ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടുകൾ നിറഞ്ഞ ദിവസം; ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കരുത്: ഇന്നത്തെ ദിവസഫലം നാലടിച്ച് കാനറികൾ; ദക്ഷിണ കൊറിയയെ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ നാടകാന്തം ക്രൊയേഷ്യ ലോകകപ്പ് ക്വാർട്ടറിൽ; ജയം ഷൂട്ടൗട്ടിൽ 3-1ന് 'ഈ സീസണിന് വേണ്ടി നന്നായി തയ്യാറെടുത്തു; ലക്ഷ്യം ലോകകപ്പ്'; മനസു തുറന്ന് എംബാപ്പെ വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; ശിക്ഷാ വിധി നാളെ; അന്വേഷണ ഉദ്യോഗസ്ഥരെ ആദരിച്ച് പൊലീസ് മേധാവി ഞങ്ങളെക്കുറിച്ച് ആശയവിനിമയത്തിന് സ്വകാര്യതാ നയം സ്വകാര്യതാ നയം സൈറ്റ് മാപ്പ് NETWORK 18 SITES News18 India CricketNext News18 States Bangla News Gujarati News Urdu News Marathi News TopperLearning Moneycontrol Firstpost CompareIndia History India MTV India In.com Burrp Clear Study Doubts CAprep18 Education Franchisee Opportunity CNN name, logo and all associated elements ® and © 2017 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not derogate from the intellectual property rights of Cable News Network in respect of them. © Copyright Network18 Media and Investments Ltd 2016. All rights reserved.
തിരുവനന്തപുരം : ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിനിൽ എത്തുന്നത് 269 യാത്രക്കാർ. മധ്യ കേരളത്തിൽ നിന്നുള്ള ആളുകളാണ് എറണാകുളം സ്റ്റേഷനിൽ കൂടുതലായി ഇറങ്ങുന്നത്. ഡൽഹിയിൽ നിന്ന് ഇന്നലെയാണ് പ്രത്യേക ട്രെയിൻ കേരളത്തിലേക്ക് പുറപ്പെട്ടത്. ലക്ഷദ്വീപിൽ നിന്നുള്ള രണ്ട് പേരും യാത്രക്കാരിൽ ഉൾപെടുന്നുണ്ട്. യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം എറണാകുളം -38, കോട്ടയം -25, ഇടുക്കി -6, ആലപ്പുഴ -14,പത്തനംതിട്ട -24,തൃശൂർ -27, പാലക്കാട്‌ -11, മലപ്പുറം -12, പോകേണ്ട ജില്ല വ്യക്തമാകാത്തവർ -110 യാത്രക്കാരെ അതാത് ജില്ലകളിലേക്ക് എത്തിക്കാനായി 10 ബസുകൾ ആണ് തയ്യാറാക്കിയിട്ടുള്ളത്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, എറണാകുളം ജില്ലകളിലലേക്കുള്ള യാത്രക്കാർക്കായാണ് ബസുകൾ നിലവിൽ ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ യാത്രക്കാർ ഉള്ള ജില്ലകളിലേക്ക് സർവീസ് നടത്താൻ നാല് അധിക ബസുകൾ കൂടി അനുവദിച്ചിട്ടുണ്ട്. സ്റ്റേഷനിൽ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരെയും കർശന പരിശോധനക്ക് ശേഷം മാത്രമേ സ്റ്റേഷന് പുറത്തേക്കിറങ്ങാൻ അനുവദിക്കൂ. രോഗലക്ഷണമുള്ളവരെ കോവിഡ് ആശുപത്രികളിലേക്ക് മാറ്റാനായി പ്രത്യേക ആംബുലൻസുകളും ആരോഗ്യ വകുപ്പ് ക്രമീകരിച്ചിട്ടുണ്ട്. ഇവരെ പ്രത്യേക ഗേറ്റിൽ കൂടിയാവും പുറത്തേക്ക് എത്തിക്കുന്നത് ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩ വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ Hot News സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് നാല്… വി​ഴി​ഞ്ഞം സം​ഘ​ർ​ഷം; ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ… ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444 മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇 DOWNLOAD GOOGLE TEXT-TO-SPEECH ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.