text
stringlengths
287
113k
ഹവാന: നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ക്യൂബ നേതാവ്‌ഫിഡല്‍കാസ്‌ട്രോ ക്യൂബന്‍ടെലിവിഷനില്‍പ്രത്യക്ഷപ്പെട്ടു. ആനുകാലിക സംഭവങ്ങള്‍വിശകലനം ചെയ്യുന്ന മെസാ റെഡോണ്ട(റൗണ്ട്‌ടേബിള്‍) എന്ന ടോക്‌ഷോയിലാണ്‌കാസ്‌ട്രോ എത്തിയത്‌.നരച്ച താടിയും ഷര്‍ട്ടിനു പുറത്ത്‌നീല സ്‌പോര്‍ട്‌സ്‌ജാക്കറ്റുമായാണ്‌83കാരനായ മുന്‍പ്രസിഡന്റ്‌ടെലിവിഷനില്‍പ്രത്യക്ഷപ്പെട്ടത്‌. രോഗ ബാധയെത്തുടര്‍ന്ന്‌അധികാരം ഇളയസഹോദരന്‍റൗള്‍കാസ്‌ട്രോയ്‌ക്കു കൈമാറിയെങ്കിലും പഴയ വിപ്ലവ വീര്യത്തിനും ആവേശത്തിനും നേരിയ കുറവു പോലുമില്ലെന്നാണ്‌തെളിയിക്കും വിധമായിരുന്നു അദ്ദേഹം ടെലിവിഷന്‍പ്രതിനിധിയോടു സംസാരിച്ചത്‌. എണ്‍പത്തിമൂന്നുകാരനായ കാസ്‌ട്രോ ആരോഗ്യവാനായി കാണപ്പെട്ടു. ഒരാഴ്‌ചയ്‌ക്കിടെ ഇതു രണ്ടാം തവണയാണ്‌ഫിഡല്‍കാസ്‌ട്രോ പൊതുവേദിയില്‍പ്രത്യക്ഷപ്പെടുന്നത്‌. കഴിഞ്ഞ ബുധനാഴ്‌ച ഹവാനയിലെ ഒരു ശാസ്‌ത്ര ഗവേഷണകേന്ദ്രത്തില്‍കാസ്‌ട്രോ എത്തിയിരുന്നു. 2006ല്‍കുടലിനു ശസ്‌ത്രക്രിയ നടത്തിയതിനെത്തുടര്‍ന്നു പ്രസിഡന്റു സ്‌ഥാനമൊഴിഞ്ഞ കാസ്‌ട്രോ പിന്നീടു പൊതുവേദികളില്‍വന്നിരുന്നില്ല. 2008 ഫെബ്രുവരിയിലാണു കാസ്‌ട്രോ പ്രസിഡന്റ്‌സ്‌ഥാനമോഴിഞ്ഞത്‌. അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റി ഒരു വിവരവും പുറത്തു വിടാറില്ല. സഹോദരന്‍പ്രസിഡന്റ്‌റൗള്‍കാസ്‌ട്രോയുടെ നേതൃത്വത്തി ലുള്ള കമ്യൂണിസ്‌റ്റ്‌ഗവണ്‍മെന്റ്‌ഇടയ്‌ക്കിടെ ഫിഡലിന്റെ ഫോട്ടോകള്‍ടിവിയില്‍ലഭ്യമാക്കുക മാത്രം ചെയ്യും. ശാസ്‌ത്രഗവേഷണകേന്ദ്രത്തില്‍എത്തിയപ്പോഴുള്ള ഫോട്ടോകളും ഇങ്ങനെ പുറത്തുവിട്ടിരുന്നു. പശ്‌ചിമേഷ്യയിലെ സ്‌ഥിതിഗതികളെക്കുറിച്ചാണ്‌ടോക്‌ഷോയില്‍കാസ്‌ട്രോ സംസാരിച്ചത്‌. ആണവവിഷയത്തില്‍ഇറാനെതിരെ കൂടുതല്‍ഉപരോധത്തിനു ശ്രമിക്കുന്ന യുഎസ്‌തീകൊണ്ടാണു കളിക്കുന്നതെന്നും യുദ്ധത്തിലേക്കു വഴിയൊരുക്കുകയാണെന്നും കാസ്‌ട്രോ വിമര്‍ശിച്ചു. പ്രതിരോധ കാര്യത്തില്‍മറ്റെല്ലാ രാജ്യങ്ങളേക്കാളും തുക ചെലവഴിക്കുന്നത്‌യുഎസ്‌ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എണ്ണ സമ്പന്ന രാജ്യങ്ങളെ വരുതിയില്‍വരുത്താനാണ്‌യുഎസിന്റെ ശ്രമമെന്ന്‌അദ്ദേഹം ഒരു മണിക്കൂര്‍നീണ്‌ട അഭിമുഖത്തിനിടെ പറഞ്ഞു. ടെലിവിഷനിലോ പൊതുവേദികളിലോ വരാറില്ലെങ്കിലും പത്ര പംക്തികളിലൂടെ അദ്ദേഹം ലോകരാഷ്ട്രീയത്തോടു കൃത്യമായി പ്രതികരിക്കാറുണ്‌ട്‌. ക്യൂബന്‍വിപ്ലവത്തിനു നേതൃത്വം നല്‍കി അധികാരത്തില്‍വന്ന കാസ്‌ട്രോ അനാരോഗ്യത്തെത്തുടര്‍ന്ന്‌2008 ഫെബ്രുവരിയിലാണ്‌സ്ഥാനമൊഴിഞ്ഞത്‌. ShareTweetSend Related Posts മറ്റുവാര്‍ത്തകള്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി മറ്റുവാര്‍ത്തകള്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത മറ്റുവാര്‍ത്തകള്‍ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു Discussion about this post പുതിയ വാർത്തകൾ ശബരിമല തീര്‍ത്ഥാടനം: തിരക്ക് കുറയ്ക്കുന്നതിന് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് ഹൈക്കോടതി വിഴിഞ്ഞം കലാപാഹ്വാനം ആസൂത്രിതം; സമരം അവസാനിച്ചാലും ഇല്ലെങ്കിലും തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കും: എം.വി.ഗോവിന്ദന്‍ വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചു കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച വിധിക്കും ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 123-ാം ജയന്തി ആഘോഷവും ഹനുമത് പൊങ്കാലയും ഡിസംബര്‍ 22ന് വിഴിഞ്ഞം അക്രമം: ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാരിന് സമയമില്ലെന്ന് ഗവര്‍ണര്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിറുത്തലാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
Facebook Twitter LinkedIn Pinterest Reddit Messenger Messenger WhatsApp Telegram Share via Email Print ഓട്ടയുള്ള ബക്കറ്റുകൊണ്ട് വെള്ളം കോരുന്നുണ്ട് കോൺഗ്രസ്സ് എന്ന് പറയാതെ വയ്യ. ബക്കറ്റ് മുകളിലെത്തുമ്പോഴേക്ക് വെള്ളം ചോർന്നു തീരും, എടുത്ത പണി ബാക്കിയാകും. കേരളത്തിൽ ബിജെപി നേടുന്ന വോട്ട് ഗുജറാത്തിൽ നിന്നോ യുപിയിൽ നിന്നോ കൊണ്ടു വരുന്നതല്ല, എൽഡിഎഫ് – യുഡിഎഫ് മുന്നണികൾക്ക് കാലങ്ങളായി കിട്ടിക്കൊണ്ടിരുന്ന വോട്ടാണത്. വോട്ട് ബിജെപിയിലേക്ക് ചോരുമ്പോൾ അത് ഞങ്ങളുടെ വോട്ടല്ല മറ്റവരുടേതാണ് ചോരുന്നത് എന്ന് പ്രസ്താവന നടത്തി ഒഴിഞ്ഞു മാറുകയുയാണ് ഇരുമുന്നണികളും ചെയ്യുന്നത്. Related Articles വിദ്വേഷവും വിഭാഗീതയും വെടിഞ്ഞ് സൗഹ്യദ കേരളത്തിനായി ഒന്നിക്കണം : ഐ.എസ്.എം കേരള മൈത്രി സമ്മേളനം നവംബർ 28, 2022 സ്വപ്നപദ്ധതി ഇല്ലാതാവുന്നു; സിൽവർലൈൻ നടപടികൾ മരവിപ്പിച്ച് സർക്കാർ നവംബർ 28, 2022 ചോർച്ച നന്നായി നടക്കുന്നുണ്ട് എന്ന് കോൺഗ്രസ്സ് നേതൃത്വത്തിന് മനസ്സിലാക്കാൻ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ നേമം ഫലം മാത്രം പരിശോധിച്ചാൽ മതി. എങ്ങനെ ഈ ചോർച്ച തടയാം..? ബിജെപി എവിടെയാണ് ദ്വാരമിടുന്നത്, എങ്ങനെയാണ് ദ്വാരമിടുന്നത്, ചോർച്ച എവിടെയാണ് എന്ന് കണ്ടെത്തിയാൽ മതി. അടക്കാൻ എളുപ്പമാണ്. ഹിന്ദു ജനവിഭാഗത്തിന്റെ വോട്ടുകളിലാണ് ചോർച്ച സംഭവിക്കുന്നത് എന്ന് വ്യക്തമാണ്, മറ്റുള്ളവർ മുന്നണി മാറി കുത്തിയാലും ബിജെപി കുത്തില്ല, കലത്തിൽ നിന്ന് പോയാൽ കഞ്ഞിക്കലത്തിൽ കാണും. മുസ്ലിംകൾ ഒരു കാരണവശാലും ബിജെപിക്ക് വോട്ടു ചെയ്യില്ല, ക്രിസ്ത്യാനികൾ ഇത് വരെ വോട്ടു ചെയ്തിരുന്നില്ല, ഇത്തവണ പക്ഷെ ബിജെപി ക്രിസ്ത്യൻ വോട്ടിലും ദ്വാരമിടുന്നുണ്ട്. ആദ്യം മനസിലാക്കേണ്ടത് വികസനം പറഞ്ഞോ സൽഭരണം പറഞ്ഞോ അല്ല ബിജെപി കോൺഗ്രസിന്റെ വോട്ടു ചോർത്തുന്നത്. നോട്ട് നിരോധന ദുരിതം അനുഭവിച്ചതിനു ശേഷമാണ്, മോഡിയുടെ ഇന്ത്യ സാമ്പത്തീകമായി കൂപ്പുകുത്തിയ ശേഷമാണ്, അൻപത് രൂപക്ക് ഓഫർ ചെയ്ത പെട്രോളിന് 85 രൂപയാക്കി വർദ്ധിപ്പിച്ച ശേഷമാണ്, 350 രൂപയുള്ള ഗ്യാസിന് 650 രൂപയാക്കിയ ശേഷമാണ് കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിലെ ഇടത് വലത് മുന്നണികളുടെ പെട്ടിയിൽ വീണുകൊണ്ടിരുന്നു 25 ശതമാനം ഹിന്ദു വോട്ടുകൾ ബിജെപി ചോർത്തിയെടുത്ത്. ആ വോട്ടു ചോർച്ച തടയാൻ ന്യായ് പദ്ധതിയെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ല. ബിജെപിയിടുന്ന ദ്വാരം കണ്ടെത്തി അടക്കണം. ആ ദ്വാരം വർഗീയതയാണ്, വർഗീയതയെന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ ദ്വാരം അടയില്ല. സ്പെസിഫിക്കായി പറയണം. ചില ഉദാഹരണങ്ങൾ പറയാം. ശബരിമലയിൽ നിന്നുള്ള കാണിക്ക മുസ്ലിംകൾക്ക് ഹജ്ജിന് പോകാനുള്ള സബ്സിഡിയായി കൊടുക്കുന്നു, ഹിന്ദുക്കളുടെ പണമെടുത്ത് സർക്കാർ ശമ്പളം കൊടുക്കുന്നു എന്ന് ആർഎസ്എസ് നേതാവ് കെപി ശശികല ഒന്നര പതിറ്റാണ്ടിലേറെ കേരളത്തിൽ പ്രസംഗിച്ചു നടന്നു. ചില നോട്ടുകളിൽ മഞ്ഞക്കളർ കാണാറില്ലേ, ഭക്തർ പ്രസാദമുള്ള കൈകൊണ്ട് കൊടുക്കുമ്പോൾ പറ്റുന്നതാണ് എന്ന് തെളിവ് പറഞ്ഞു. ഇത് വിശ്വസിച്ച സാധാരണ ഹിന്ദുക്കളെ എനിക്കറിയാം. അങ്ങനെയൊരു അക്രമം ഹിന്ദുക്കളോട് കാണിക്കുന്നുണ്ടെങ്കിൽ ഹിന്ദുവിന് നീതി കിട്ടാൻ ബിജെപിക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിച്ച ഹിന്ദുക്കളിൽ കോൺഗ്രസ്സ് വോട്ടർമാരുമുണ്ട്. ശബരിമലയിൽ നിന്ന് അഞ്ചു പൈസ സർക്കാർ എടുക്കുന്നില്ല എന്നും ഓരോ വർഷവും എല്ലാ മതക്കാരും നികുതി കൊടുക്കുന്ന പൊതു ഖജനാവിൽ നിന്ന് കോടികൾ ശബരിമലക്ക് വേണ്ടി ചെലവാക്കുകയാണെന്നുമുള്ള സത്യം മേല്പറഞ്ഞ ഹിന്ദുവിനോട് പറഞ്ഞാൽ മതി. വോട്ട് ചോരില്ല. ആര് പറയണം…? ദേവസ്വം ബോർഡ് ഭരിച്ച മന്ത്രിമാർ പറയണം, ധനകാര്യ വകുപ്പ് ഭരിച്ചവർ പറയണം, മുഖ്യമന്ത്രിമാർ ആയിരുന്നവർ പറയണം. 1998 മുതൽ ശശികലയും കുമ്മനവും നാട് നീളെ നടന്നു ഈ നുണ പ്രചരിപ്പിച്ചപ്പോൾ മേല്പറഞ്ഞ സ്ഥാനങ്ങൾ വഹിച്ച കോൺഗ്രസ്സുകാർ ആരും മിണ്ടിയില്ല. 2015 ൽ ഇത്തിരി ബോധമുള്ള വിഡി സതീശനാണ് പ്രശ്‌നം നിയമസഭയിൽ ഉന്നയിക്കുകയും ഈ കള്ളം പൊളിക്കുകയും ചെയ്തത്. അതായത് 1998 മുതൽ 2015 വരെ നീണ്ട 17 വർഷം ബിജെപി കോൺഗ്രസ്സ് വോട്ടിൽ ദ്വാരമിട്ടപ്പോൾ ഉമ്മൻചാണ്ടിയും രമേശും മുല്ലപ്പള്ളിയും സുധാകരനും മുരളീധരനും അടക്കമുള്ള നേതാക്കൾ കണ്ടില്ലെന്ന് നടിച്ചു. ആ ദ്വാരത്തിലൂടെയാണ് ബിജെപിക്കാർ കോൺഗ്രസ്സിന്റെ വോട്ടു ചോർത്തിയത്. ഈ ദ്വാരമിടുന്ന പരിപാടി ബിജെപി ഇപ്പോഴും തുടരുന്നുണ്ട്, ഇന്ത്യ മൊത്തം അവരിട്ട ദ്വാരമാണ് ലവ് ജിഹാദ്. കേരളത്തിൽ വ്യാപകമായി ബിജെപി ആ ദ്വാരം ഇട്ടിട്ടുണ്ട്. കേരളാ പോലീസ്, സിബിഐ, എൻഐഎ തുടങ്ങി സകല ഏജൻസികളും അന്വേഷിച്ച ശേഷം ആർഎസ്എസ് സ്ലീപ്പർ സെല്ലുകളുടെ ആരോപണം മാത്രമാണ് ലവ് ജിഹാദ് എന്ന് ആധികാരികമായി കണ്ടെത്തിയതാണ്. അമിത്ഷായുടെ ആഭ്യന്തര വകുപ്പ് പോലും തെളിവില്ല ലവ് ജിഹാദ് ഒരു ആരോപണം മാത്രമാണെന്ന് റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. കേരളാ കർണാടക ഹൈക്കോടതികൾ അത് പ്രഖ്യാപിച്ചതാണ്. പക്ഷെ ബിജെപി ദ്വാരമിടുന്ന പരിപാടി തുടർന്ന് കൊണ്ടേ ഇരിക്കുന്നു. കാംപസ്സുകൾ മുതൽ അടുക്കളയിൽ വരെ ചർച്ചയായ ബഹുസ്വര സമൂഹത്തിൽ, കോൺഗ്രസ് വോട്ടർമാരിൽ വലിയ ആശങ്കയുണ്ടാക്കിയ ഈ വ്യാജ പ്രചരണത്തിനെതിരെ കോൺഗ്രസോ യൂത്ത് കോൺഗ്രസോ KSU വോ ഒരു ബോധവൽകരണ കാമ്പയിൻ നടത്തിയിട്ടുണ്ടോ…? ലവ് ജിഹാദ് ആരോപണം ബിജെപിയുടെ അജണ്ടയാണ് അതൊരു വോട്ടു ചോർത്തൽ തന്ത്രമാണ് എന്ന് കേരളത്തിലെ ഹിന്ദുക്കളോട് പറയാൻ കോൺഗ്രസ്സിന് സാധിക്കും വരെ ആദ്വാരത്തിലൂടെ വോട്ട് ചോർന്നു കൊണ്ടിരിക്കും, ന്യായ് പദ്ധതി കൊണ്ട് ആ ചോർച്ച തടയാനാവില്ല. മുസ്ലിം പ്രീണനം നടക്കുന്നു, മുസ്ലിംകൾ വാരിക്കൊണ്ട് പോകുന്നു എന്ന ആരോപണമാണ് മറ്റൊരു ദ്വാരം. ഗൾഫിൽ പോയി സമ്പാദിച്ച പണം കൊണ്ട് മുസ്ലിംകൾ ഉണ്ടാക്കുന്ന വീടുകളും വാഹനങ്ങളും കാണുമ്പോഴുണ്ടാകുന്ന മനുഷ്യ സഹജമായ അസൂയയെയാണ് ബിജെപി ഉപയോഗപ്പെടുത്തുന്നത്. ഇതെല്ലം സർക്കാർ ഖജനാവിൽ നിന്ന് വാരിക്കൊടുക്കുന്നതാണ് എന്നവർ പറയുമ്പോൾ ഇതിനു ഒരു അറുതി വരുത്താൻ ബിജെപിക്ക് വോട്ടു ചെയ്യണം എന്ന് ഹിന്ദുവിന് തോന്നും. ഇത് തടയാൻ കോൺഗ്രസ്സിന് എളുപ്പമാണ്. കേരളം രുപീകരിക്കപ്പെട്ട ശേഷം മുസ്ലിംകൾക്കും മറ്റു വിഭാഗങ്ങൾക്കും കൊടുത്ത ആനുകൂല്യത്തിൻ്റെ ഡാറ്റ പുറത്തു വിട്ടാൽ മതി. സർക്കാർ ജോലിയിൽ, അധികാരത്തിൽ ജനസംഖ്യയുടെ 27 ശതമാനം വരുന്ന മുസ്ലിംകളുടെ പ്രാധിനിത്യം എത്രയാണ് 18 ശതമാനം വരുന്ന ക്രിസ്ത്യാനികളുടെ പ്രാധിനിത്യം എത്രയാണ് 11 ശതമാനം വരുന്ന നായന്മാരുടെ പ്രാധിനിത്യം എത്രയാണ് 25 ശതമാനം വരുന്ന ഈഴവരുടെ പ്രാധിനിത്യം എത്രയാണ് എന്ന കണക്ക് കോൺഗ്രസ്സ് ജനങ്ങളൊട് പറഞ്ഞാൽ മതി. ആരോപണത്തിന്റെ മുനയൊടിയും വോട്ടു ചോർച്ച ഇല്ലാതാവും. മദ്രസ്സയിലെ അദ്ധ്യാപകർക്ക് പൊതു ഖജനാവിൽ നിന്ന് വര്ഷം നാലായിരം കോടി ശമ്പളവും പെൻഷനും കൊടുക്കുന്നു എന്ന പുതിയൊരു ദ്വാരം ഇട്ടിട്ടുണ്ട്, കോൺഗ്രസ്സുകാർ അറിഞ്ഞിട്ടുണ്ടോ…? ന്യുനപക്ഷങ്ങൾക്കുള്ള ഫണ്ടിൽ നിന്ന് 80 ശതമാനം മുസ്ലിംകൾക്കും 20 ശതമാനം ക്രിസ്ത്യാനികൾക്കും കൊടുക്കുകയാണ്, ഇനിയും ലീഗിനെ ഭരിക്കാൻ അനുവദിച്ചാൽ എല്ലാം അവർ കൊണ്ട് പോകും എന്ന പ്രചാരണം ക്രസിത്യാനികൾക്കിടയിൽ നടക്കുന്ന കാര്യം അറിയാത്ത ഒരു കോൺഗ്രസ്സുകാരനും ഉണ്ടാവില്ല, പക്ഷെ അവർ മിണ്ടുന്നുണ്ടോ മന്ത്രി കെ ടി ജലീൽ ഈ വിഷയത്തിൽ എന്താണ് യാഥാർഥ്യം എന്ന് വ്യക്തമാക്കുന്ന ഒരു പോസ്റ്റ് ഇട്ടിരുന്നു. ഏതെങ്കിലും കോൺഗ്രസുകാരൻ അത് പോലെ ഒന്ന് എഴുതിയിട്ടുണ്ടോ..? Js Adoor ഉൾപ്പടെ കോൺഗ്രസിന്റെ പെട്ടിയിലേക്ക് വോട്ടെത്തിക്കാൻ പാടു പെടുന്നവരോട് പറയാനുള്ളത് കൂട്ടരേ നിങ്ങൾ ഓട്ടയുള്ള ബക്കറ്റിലാണ് വെള്ളം കോരുന്നത്. നിങ്ങളുടെ ബക്കറ്റിൽ ദ്വാരമിടുന്ന പണി മാത്രമാണ് ബിജെപി ചെയ്യുന്നത്. അത് മനസ്സിലാക്കി തടയാൻ കഴിഞില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് വടക്കോട്ട് നോക്കിയാൽ മനസ്സിലാകും. ദേശീയവും പ്രാദേശീകവുമായി നിരവധി ദ്വാരങ്ങളാണ് ബിജെപി ഇട്ടു കൊണ്ടിരിക്കുന്നത്. ആ ഓട്ടയടച്ച ശേഷം രാജ്യത്തിന്റെ ദുസ്തിഥി ചൂണ്ടിക്കാണിച്ച് വികസനത്തിനും സുരക്ഷക്കും വോട്ട് ചോദിക്കാം. പകരം ബിജെപിയുടെയും CPM ന്റെയും അജണ്ടകൾക്ക് തലവെച്ചു കൊടുത്ത് ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തിൽ മുസ്ലിം മൽസരിക്കുന്നതും മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിൽ ക്രിസ്ത്യാനി മൽസരിക്കുന്നതുമൊക്കെ വൻ വിവാദങ്ങളാക്കി ആകെ മൊത്തം വർഗീയതയിൽ കുളിക്കാനിറങ്ങിയാൽ കോൺഗ്രസ് ബാക്കിയുണ്ടാവില്ല. ഇന്നലെ യോഗി പറഞ്ഞത് കേട്ടില്ലേ മതേതരത്വമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി..! അതെ, താമരക്ക് വളരാൻ വേണ്ടത് ചെളിവെള്ളമാണ്. കോൺഗ്രസ് പക്ഷെ തെളിവെള്ളത്തിലേ വളരൂ… വെള്ളം കലക്കുന്നവരെ തടയാൻ ഒരു ശ്രമവും നടത്താതെ അവരുടെ കൂടെ ചെളിവെള്ളത്തിൽ കോൺഗ്രസിനെ വളർത്താൻ ശ്രമിച്ചാൽ ഇന്നലെ തിരുവനന്തപുരത്ത് കണ്ടത് പോലെ രാഹുൽ ഗാന്ധിയുടെ പ്രൊഫയിൽ പിക്ച്ചറിട്ട് സ്തുതി പാടി നടന്നവർ ഇരുട്ടി വെളുക്കും മുമ്പും അമിത്ഷായുടെ ചിത്രം പ്രൊഫയിലാക്കും. 5 1 vote Article Rating The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS Tags BJP Congress Kerala election 2021 മാർച്ച്‌ 8, 2021 0 5 മിനിറ്റ് വായനക്ക് Facebook Twitter LinkedIn Pinterest Reddit Messenger Messenger WhatsApp Telegram Share via Email Print Show More Subscribe Connect with Login Notify of new follow-up comments new replies to my comments Label {} [+] Name* Email* Connect with Label {} [+] Name* Email* 0 Comments Inline Feedbacks View all comments ഇത് വായിച്ചിരുന്നോ Close Sports നെയ്മർ; ബ്രസീലിയൻ കാല്പന്ത് സ്വപ്നങ്ങള്‍ക്ക് ചിറക് വിരിയിച്ചവൻ നവംബർ 26, 2022 Follow and Join Us Facebook Twitter Instagram Whatsapp Telegram Recent Posts വിദ്വേഷവും വിഭാഗീതയും വെടിഞ്ഞ് സൗഹ്യദ കേരളത്തിനായി ഒന്നിക്കണം : ഐ.എസ്.എം കേരള മൈത്രി സമ്മേളനം നവംബർ 28, 2022 സ്വപ്നപദ്ധതി ഇല്ലാതാവുന്നു; സിൽവർലൈൻ നടപടികൾ മരവിപ്പിച്ച് സർക്കാർ നവംബർ 28, 2022 നെയ്മർ; ബ്രസീലിയൻ കാല്പന്ത് സ്വപ്നങ്ങള്‍ക്ക് ചിറക് വിരിയിച്ചവൻ നവംബർ 26, 2022 ഓരോ താരത്തിനും 60 ലക്ഷം രൂപയുടെ റോള്‍സ് റോയ്‌സ്; അര്‍ജന്റീനയെ അട്ടിമറിച്ച ടീമിന് സൗദി രാജകുമാരന്റെ സമ്മാനം നവംബർ 26, 2022 ഖത്തർ ലോകകപ്പും നുണ പ്രചാരങ്ങളും; പാശ്ചാത്യർ തുടങ്ങിവെച്ചത് ഏറ്റുടുത്ത് ഇന്ത്യൻ മാധ്യമങ്ങൾ നവംബർ 23, 2022 More From News നവംബർ 28, 2022 വിദ്വേഷവും വിഭാഗീതയും വെടിഞ്ഞ് സൗഹ്യദ കേരളത്തിനായി ഒന്നിക്കണം : ഐ.എസ്.എം കേരള മൈത്രി സമ്മേളനം നവംബർ 28, 2022 സ്വപ്നപദ്ധതി ഇല്ലാതാവുന്നു; സിൽവർലൈൻ നടപടികൾ മരവിപ്പിച്ച് സർക്കാർ നവംബർ 23, 2022 ഖത്തർ ലോകകപ്പും നുണ പ്രചാരങ്ങളും; പാശ്ചാത്യർ തുടങ്ങിവെച്ചത് ഏറ്റുടുത്ത് ഇന്ത്യൻ മാധ്യമങ്ങൾ നവംബർ 10, 2022 ലോകത്തെ ഏറ്റവും വലിയ ബൂട്ട്‌ പ്രദർശനം കതാറയിൽ ഒക്ടോബർ 18, 2022 വിദേശ മലയാളികളും സിവിക് സെൻസും; അനിവാര്യമായ മാറ്റങ്ങൾ ! More From Views നവംബർ 26, 2022 നെയ്മർ; ബ്രസീലിയൻ കാല്പന്ത് സ്വപ്നങ്ങള്‍ക്ക് ചിറക് വിരിയിച്ചവൻ നവംബർ 5, 2022 പാട്രിയാർക്കിയും പുരുഷൻ്റെ മാനസിക ആരോഗ്യവും ഒക്ടോബർ 25, 2022 ഋഷി സുനക്-സോണിയാഗാന്ധി; ദേശീയതയും സംഘ്‌പരിവാർ ഇരട്ടത്താപ്പുകളും ഒക്ടോബർ 19, 2022 പിണറായി വിജയൻ്റെ പോലീസ് കേരളത്തെ ജനാധിപത്യവിരുദ്ധ ഇടിമുറികളാവുമ്പോൾ! ഒക്ടോബർ 17, 2022 വസ്തുതകളല്ല, മുൻ വിധികളാണ് കേരളത്തിൻ്റെ അജണ്ടകൾ സെറ്റു ചെയ്യുന്നത് Random Posts ഒക്ടോബർ 28, 2020 സവർണ്ണ സംവരണം: സ്വന്തം ശവക്കുഴി തോണ്ടുന്ന സിപിഐഎം ജൂൺ 29, 2022 മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിലേക്ക്; ഗവര്‍ണര്‍ക്ക് മുന്നില്‍ ആവശ്യമുന്നയിച്ച് ബിജെപി മെയ്‌ 18, 2020 കേന്ദ്രം കണ്ണടക്കുന്ന കുടിയേറ്റ തൊഴിലാളികൾ ! ഏപ്രിൽ 29, 2021 യോഗി ആദിത്യനാഥും അശ്വിൻ വിരാടും; അഹിംസയുടെ വസ്ത്രങ്ങളിൽ വംശീയതയുടെ ചോര പുരട്ടിയവർ ഏപ്രിൽ 11, 2020 സംഘ് പരിവാറിന്റെ ഹൃദയം തകർക്കുന്ന വാർത്തകൾ മെയ്‌ 14, 2021 കോണ്‍ഗ്രസിനെ ജയിപ്പിക്കലല്ല ബി ജെ പിയുടെ പണി സെപ്റ്റംബർ 2, 2021 ജാലിയൻവാലാബാഗ്; സ്വാതന്ത്ര ചരിത്രത്തിലെ ദുരന്ത സ്മാരകത്തെ ‘ലൈറ്റ് & ഷോ’ ആക്കി കേന്ദ്രം ജനുവരി 20, 2021 ‘ഓപ്പറേഷൻ സ്ക്രീൻ’; കൂളിങ് ഫിലിമും കർട്ടനുകളും ഇല്ലാതെയാക്കുമ്പോൾ നിസ്സഹായരാവുന്ന ഒരുകൂട്ടം മനുഷ്യർ Most Viewed മെയ്‌ 22, 2020 സൗദിയിൽ ചെറിയ പെരുന്നാൾ 24ന് ഞായറാഴ്ച്ച ജൂൺ 7, 2020 സി. രവിചന്ദ്രൻ; സംഘപരിവാറിന്റെ നാസ്തിക മിശിഹാ മാർച്ച്‌ 25, 2021 തിരഞ്ഞെടുപ്പ് കാലത്തെ പ്രഭാഷകർ; സ്റ്റേജിൽ കയറി നിന്ന് ‘മൈതാന പ്രസംഗം’ നടത്തുക എളുപ്പമല്ല Popular Posts സെപ്റ്റംബർ 2, 2021 ജാലിയൻവാലാബാഗ്; സ്വാതന്ത്ര ചരിത്രത്തിലെ ദുരന്ത സ്മാരകത്തെ ‘ലൈറ്റ് & ഷോ’ ആക്കി കേന്ദ്രം ജൂൺ 29, 2020 “വൺ ഇന്ത്യ – വൺ പെൻഷൻ”; പൊതു സംവിധാനങ്ങൾ തകർക്കാനുള്ള കോർപ്പറേറ്റ് ഗൂഢാലോചന ജൂലൈ 29, 2020 ഭീമ കൊരേഗാവ്- എൽഗാർ പരിഷദ് കേസ്; അധ്യാപകരെയും ആക്റ്റിവിസ്റ്റുകളേയും UAPA ചാർത്തി സംഘപരിവാർ വേട്ട തുടരുന്നു Recent Posts മെയ്‌ 25, 2021 മലയിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ ബാലൻ്റെ രക്ഷകനായി സൗദി യുവാവ് ജനുവരി 26, 2021 എം. അലി മണിക്ക്ഫാന് പത്മശ്രീ; ഒടുങ്ങാത്ത വിജ്ഞാന ദാഹത്തിനുടമയായ പണ്ഡിതൻ സെപ്റ്റംബർ 28, 2020 ഫോക്കസ് ഖത്തര്‍ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി Follow Subscribe to notifications OPEN PRESS is an endeavor to snip the stereotypes and an attempt to reboot the system of corrupt and paid journalism. © Copyright 2022, All Rights Reserved | AGILITY MEDIA PRIVATE LIMITED About Us Contact Us Privacy Policy Legal Facebook Twitter Instagram Whatsapp Telegram Facebook Twitter WhatsApp Telegram Viber Back to top button Close അനേഷിക്കുക Facebook Twitter Instagram Whatsapp Telegram Random Posts ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ പുതിയ നീക്കം നടക്കുന്നതായി വിദേശകാര്യമന്ത്രി; ഇക്കുറി ഫലം കാണുമെന്ന് പ്രതീക്ഷ
"എടീ കത്രീനാമ്മോ...എടിയേ..." പോത്തമറുന്ന പോലെയുള്ള വർക്കിച്ചായന്റെ വിളി കേട്ട് അടുക്കളയിൽ തേങ്ങാ ചിരവിക്കൊണ്ടിരുന്ന കത്രീനാമ്മയുടെ കയ്യിൽ നിന്നും തേങ്ങ, ഒന്ന് ഞെട്ടി കാലിടറി പാത്രത്തിലേക്ക് വീണു. തേങ്ങാ വീണതറിയാതെ ചിരവയിൽ ഈണമിട്ടു കൊണ്ടിരുന്ന കത്രീനാമ്മയുടെ കൈയ്യും ചെറുതായൊന്ന് ഞെട്ടി പൊട്ടി. ചോര കിനിയുന്ന തള്ളവിരൽ വായിലിട്ട് കൊണ്ട് അവർ ഓടി ഉമ്മറത്തെത്തി. "എന്നതാ മനുഷ്യനേ നിങ്ങളീ കിടന്നു കാറുന്നേ?എന്റെ കൈയ്യും പോയി." "നിന്റെ കൈയല്ലേ പോയുള്ളൂ. എന്റെ നല്ല ജീവനാടി പോയത്. നീയിത് കണ്ടാ? കഴിഞ്ഞ മാസത്തെ കറന്റ് ബില്ലാ. നീയൊക്കെ കൂടെ കറന്റാണോ ഇവിടെ നാല് നേരം വച്ച് തിന്നണത്?" "ഓ...ഇതാണാ. എല്ലാ മാസോം നിങ്ങളീ ബില്ലും പിടിച്ചു എണ്ണിപ്പെറുക്കണതല്ലേ. ഞാൻ കരുതി വേറെന്തോ ഗുലുമാലാണെന്ന്." "ആ...നിനക്കൊക്കെ അത് പറയാം. പൈസാ ഉണ്ടാക്കി അത് കൈയീന്ന് പോവുന്നവനേ അതിന്റെ വെല അറിയൂ. ഇതെല്ലാ തവണേം പോലല്ല. നീയേ ഈ ബില്ലൊന്നു നോക്ക്." വർക്കിച്ചന്റെ കയ്യിലെ ബില്ലിലേക്ക് ഇടം കണ്ണിട്ട് നോക്കിയ കത്രീനാമ്മയുടെ കണ്ണടിച്ചു പോയി. "എന്റെ കറന്റ് പുണ്യാളാ... പതിനായിരം രൂപായോ!!" "ഇതെന്റെ ബില്ലല്ലാ... എന്റെ ബില്ലിങ്ങനല്ലാ..." ജഗതിയെ പോലെ ഉറക്കെ വിളിച്ചു കൂവണമെന്ന് തോന്നി കത്രീനാമ്മക്ക്. ഷോക്കടിച്ച പോലിരുന്ന വർക്കിച്ചായൻ കലി തുള്ളി അകത്തേക്ക് പോയി. രണ്ട് മിനിറ്റ് കഴിഞ്ഞില്ല, ഒറ്റ മോളായ സൂസൻ അന്തം വിട്ട് വായും പൊളിച്ചു ഓടി വന്നു. "അമ്മച്ചീ, ഈ അപ്പച്ചനിതെന്നാ പറ്റി? കറന്റ് ബില്ല് വന്നാ? എന്നാലും ഇത്രേം ഭൂമി കുലുക്കം ഇണ്ടാവാറില്ലല്ലോ! ആണ്ടെ... എല്ലാ മുറീലും കേറി ഫാനിന്റെ റെഗുലേറ്റർ ഒക്കെ വലിച്ചൂരുന്നുണ്ട്." തലയിൽ കൈ വച്ച് മുറ്റത്തോട്ടു നോക്കി നോക്കുകുത്തി പോലിരിക്കുന്ന കത്രീനാമ്മ അവസാനം മകളോട് ഉരിയാടി. "എടീ പെണ്ണേ, പതിനായിരം രൂപായാ ബില്ല് വന്നേക്കണത്. അപ്പച്ചൻ നമ്മളെ വച്ചേക്കൂല. എന്നാലും ഇത്രേം പൈസ എങ്ങനായീന്നാ!! ഞങ്ങളറിയാണ്ട് നീ വല്ല ബിസിനസ്സും തുടങ്ങിയാടീ?" ഇരുപത്തിനാലു മണിക്കൂറും കംപ്യൂട്ടറിന്റെ മുന്നിലിരിക്കുന്ന മകളെ അവരൊന്നു തറപ്പിച്ചു നോക്കി. "ആ...ഇനി എന്റെ മണ്ടക്ക് കേറിക്കോ. ഇവിടെ വർക്ക് ഫ്രം ഹോം എടുത്തു വീട്ടുപണീം ഓഫീസ് പണീം എടുത്ത് നടുവൊടിഞ്ഞ എനിക്കിത് വേണം. എന്റെ തച്ചോളി വർഗീസ് ചേകവരാണെ സത്യം, ഇത് ഞാൻ കണ്ടു പിടിച്ചിരിക്കും. ആഹാ..." "അതേടീ... ഞാനും കണ്ടു പിടിച്ചിട്ടേ ഉള്ളൂ. KSEB വരെ പോയിട്ട് വരട്ടെ. എന്നിട്ടാവാം ബാക്കി. എല്ലാത്തിനേം ഞാനിന്ന് ശരിയാക്കും. മുടിപ്പിക്കാനായിട്ട്, എന്റെ കർത്താവേ എന്തിനീ കുരിശുകളെ നീയെനിക്ക് തന്നു?!" "ഓ, നിങ്ങള് പോയി കണ്ടു പിടിക്ക് മനുഷ്യാ. എനിക്കും അറിയാണല്ലോ ആരാ കുരിശെന്ന്." കത്രീനാമ്മ സാരി മടക്കി കുത്തി ഭൂമി കുലുങ്ങും മട്ടിൽ അടിവച്ചടിവച്ചു അടുക്കളയിലോട്ടു മടങ്ങി. വർക്കിച്ചൻ ദേഷ്യം കൊണ്ട് ചുക്കി ചുളിഞ്ഞ മുഖവുമായി ചാടിത്തുള്ളി ഇലെക്ട്രിസിറ്റി ആപ്പീസിലേക്കും. ഇന്നിവിടെ എന്തേലും ഒക്കെ നടക്കും എന്നുറപ്പിച്ചു സൂസൻ ഉമ്മറത്ത് കുത്തിയിരുന്നു. ഒരു മണിക്കൂറിന്റെ നിശ്ശബ്ദതക്ക് വിരാമമിട്ടുകൊണ്ട് വർക്കിച്ചന്റെ പതിഞ്ഞ കാലടിയൊച്ച കേട്ട് സൂസൻ ഓടി ഉമ്മറത്തെത്തി. പോയപ്പോളുള്ള ചുക്കിച്ചുളിഞ്ഞ മുഖമല്ല ഇപ്പോൾ അപ്പച്ചന്റേതെന്നു സൂസന് തോന്നി. "എന്നതാ അപ്പച്ചാ? കിട്ടിയോ കുരിശിനെ? ഇയ്യോ... അപ്പച്ചൻ ബില്ലടച്ചോ? എന്നാ പറ്റി? അമ്മച്ചീ, ദാണ്ടെ അപ്പച്ചൻ മിണ്ടുന്നില്ല. ബില്ലടച്ചമ്മച്ചീ..." "ങേ...ബില്ലടച്ചോ ആര്? ഇങ്ങേരാടക്കാൻ ഒരു വഴീം ഞാൻ കാണണില്ല. എടീ, ഇനി കൂട്ടീന്ന് ബ്രൂണോ എങ്ങാനും പുറത്തു ചാടിയോന്നു നോക്കിയേടീ..." കത്രീനാമ്മ വാതിൽക്കലേക്ക് ഓടിക്കിതച്ചെത്തി. "അമ്മച്ചീ... ഒരാൾക്ക് ഏനക്കേട്‌ വരുമ്പളാന്നോ ഇങ്ങനൊക്കെ പറയണേ? മിണ്ടണില്ലാന്നേ..." "എന്നാ മനുഷ്യാ നിങ്ങക്ക് പറ്റിയെ? വാ തൊറന്ന് പറ." ഒരു റോബോട്ടിനെ പോലെ കസേരയിൽ നിന്നും എണീറ്റ് അടുക്കളയിലേക്ക് നടന്നു പോകുന്ന വർക്കിച്ചന്റെ പുറകെ ഭാര്യയും മകളും വെച്ചു പിടിച്ചു. അടുക്കളയിലെ ഒരു മൂലയിൽ ഒതുങ്ങി കൂടി ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ പതുങ്ങിയിരിക്കുന്ന ഗ്രില്ലിങ് മെഷീന് നേരെ വിരൽ ചൂണ്ടി നിൽക്കുന്ന വർക്കിച്ചനെ കണ്ട് ആദ്യം അവരൊന്ന് ഞെട്ടി. "ഇത് നിങ്ങ കഴിഞ്ഞ മാസം ഓൺലൈൻ വാങ്ങീതല്ലേ? കോഴി പുതിയ മോഡലിൽ ഗ്രിൽ ചെയ്ത് തിന്നാണ്ട് എന്തായിരുന്നു വെഷമം! തീർന്നില്ലേ... അല്ലാ എന്നാലും ഇത്രേം ബില്ല് വരാൻ വഴീല്ലാലോ" "എന്റമ്മച്ചീ, ഇതേതോ ലോക്കൽ ഐറ്റം ആണെന്നേ. ഷോർട് സർക്യൂട്ട് അടിച്ചു കാണും. വാങ്ങുമ്പോ നല്ല സാധനം നോക്കി വാങ്ങണം. അപ്പച്ചനോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് ഓൺലൈൻ ഷോപ്പിംഗ് പറ്റിക്കൽസ് ഇഷ്ടം പോലെ ഇണ്ടെന്ന്. എന്നെ കാണിച്ചിട്ടേ വാങ്ങാവൂന്ന്." "എല്ലാ മാസോം 200 രൂപാ കൂടുമ്പോളേക്കും ഇവിടെ കൊടുവാളെടുത്തു തുള്ളാറുള്ളതല്ലേ മനുഷ്യാ നിങ്ങള്. ഇപ്പോ എന്നാ പറ്റി? മുണ്ടാട്ടം മുട്ടി പോയാ? എന്തൊക്കെയാർന്ന്... കുരിശിനെ കണ്ടു പിടിക്കാൻ പോയതല്ലേ. കിട്ടിയല്ലോ, തൃപ്പതിയായല്ലോ! നിങ്ങളോട് ആവശ്യമില്ലാത്ത സാധങ്ങള് ഈ കംപ്യൂട്ടറീക്കൂടെ ഓർഡർ ചെയ്യരുതെന്ന് ഞാൻ പറഞ്ഞതാണാ? ഈ വീട്ടില് നിങ്ങടെ ഓൺലൈൻ ഷോപ്പിംഗ് സാധങ്ങള് തട്ടി നടക്കാൻ പറ്റാണ്ടായി. കസേര,മേശ,പെട്ടി,പട്ടി ഇനി കുട്ടീനേം കൂടിയേ വാങ്ങാനുള്ളൂ!" എല്ലാം കേട്ട് തറയിലേക്ക് കണ്ണും നട്ടു നിന്ന വർക്കിച്ചൻ പെട്ടെന്ന് എന്തോ വെളിപാട് വന്ന പോലെ തല പൊക്കി രണ്ടു പേരെയും തറപ്പിച്ചു നോക്കി. എന്നിട്ട് ഉറക്കെ ഒരു കാരണവരുടെ ധാർഷ്ട്യത്തോടെ തലയുയർത്തി പ്രസ്താവിച്ചു. "വീട്ടിലെ കാർന്നോർക്ക് അടുപ്പിലും ആവാം... ഇനിയിവിടെ ഒരൊറ്റയെണ്ണം മിണ്ടിപ്പോവരുത്." സൂസനും കത്രീനാമ്മയും കുരിശു തറച്ച പോലെ തരിച്ചു നിന്നു! ഒരു നിമിഷത്തേക്ക് പുരുഷമേധാവിത്വത്തിനെതിരേ പോരാടുന്ന വനിതാ വിമോചകരായിരുന്നെങ്കിൽ എന്നവർക്ക് തോന്നിപ്പോയി. പിന്നെ അത് വേണ്ടെന്ന് വച്ച് ബാക്കി കിടക്കുന്ന വീട്ടുപണികളിലേക്ക് മുങ്ങിത്താഴ്ന്നു. at April 06, 2020 Email ThisBlogThis!Share to TwitterShare to FacebookShare to Pinterest No comments: Post a Comment Newer Post Older Post Home Subscribe to: Post Comments (Atom) സുചിയുടെ ഓണം, മമ്മൂട്ടിയുടെയും... ഓണം പ്രവാസി മലയാളിക്ക് രണ്ടു മാസത്തോളം വരെ ആഘോഷിക്കാം എന്നാണല്ലോ. ഞങ്ങൾ ശോഭ മലയാളികൾ മാസാവസാനം വരെ പോയുള്ളൂ എന്ന് സമാധാനിക്കാം. ഓണത്തിനിടയിൽ... Shopping Spree Sale...Sale..Flat 50%. Buy one get two free! Oops! Sorry... I was time traveling to my old PG days. I was roaming on the roads of 'Comme... ചിലന്തി മനുഷ്യർ വിവാഹത്തിന്റെ മൂന്നാം വാർഷികത്തിന്റെ അന്നാണ് ആദ്യമായി ആ വീട്ടിലെ രണ്ടു ചുമരുകൾ ചുംബിക്കുന്ന മൂലയിൽ മഞ്ഞവെയിൽ തട്ടി ഒരു തിളക്കം ദത്തയുടെ കണ്ണ... Mission Mirage - Pursuit Of A Perfect School Following my previous post 'Mission Impossible - The Maid Hunt', I had another spark about the next most infamous hunt which is the ... Search This Blog Home See me through my stories! Lakshmi Let's explore! Here goes the link to my two published works in Amazon. RANIMAR PADMINIMAR : MALAYALISTHREEKALUDE KAIVITTA SANCHARANGAL https://www.amazon.in/dp/8126465689/ref=cm_sw_r_wa_apa_i_yI9MFbQSMEM6H Possibilities In Adversities (Malayalam Edition) Prathisandhikalile Sadhyathakal https://www.amazon.in/dp/8193647718/ref=cm_sw_r_wa_apa_i_bN9MFb080HXP3
കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി ഒഴികെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായമാണ് ഏകീകരിച്ചത്. 31 Oct 2022 9:35 AM GMT റിപ്പോർട്ടർ നെറ്റ്‌വർക്ക് X തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഏകീകരിച്ചു. പെൻഷൻ പ്രായം അറുപതാക്കി ധനവകുപ്പ്‌ ഉത്തരവിറക്കി. നിലവിൽ പല സ്ഥാപനങ്ങളിലും വ്യത്യസ്‌ത പെൻഷൻ പ്രായം ആയിരുന്നു. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്‍റെ നടപടി. എന്നാല്‍ നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. കെ എസ് ഇബി, കെഎസ്ആര്‍ടിസി, വാട്ടർ അതോറിറ്റി ഒഴികെയുള്ള പൊതുമേഖലസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായമാണ് ഏകീകരിച്ചത്. നിലവിൽ സംസ്ഥാനത്തെ പല പൊതുമേഖലാ സ്ഥാപനങ്ങളിലും വ്യത്യസ്തമായ പെന്‍ഷന്‍ പ്രായമാണ് നിലവില്‍ ഉള്ളത്. റിയാബ് തലവൻ ചെയർമാനായി 2017ൽ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് ഏപ്രിൽ 22ന് മന്ത്രിസഭായോഗം പരിഗണിച്ചു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. 122 പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആറു ധനകാര്യ കോർപറേഷനുകൾക്കും ഇതിന്റെ ഗുണം ലഭിക്കും. കെ എസ് ആര്‍ ടി സി, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി പെന്‍ഷന്‍ പ്രായത്തെ സംബന്ധിച്ച് പഠനത്തിന് ശേഷം തീരുമാനമെടുക്കും. നിലവില്‍ വിരമിച്ചവര്‍ക്കും ഈ ഉത്തരവ് ബാധകമല്ല. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേതന പരിഷ്‌ക്കരണത്തിനായി സ്ഥാപനത്തിന്റെ മികവും അടിസ്ഥാനമാക്കും. സ്ഥാപനങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരം തിരിക്കും. ഇക്കാര്യത്തില്‍ നേരത്തെ തന്നെ മന്ത്രിസഭായോഗം തീരുമാനം എടുത്തിരുന്നു. ഇത് പ്രകാരം ക്ലാസിഫിക്കേഷന്‍ ലഭിക്കാന്‍ അതത് പൊതുമേഖലാ സ്ഥാപനങ്ങള്‍ പബ്ലിക്ക് എന്റര്‍പ്രൈസസ് ബോര്‍ഡിന് അപേക്ഷ നല്‍കുകയാണ് വേണ്ടത്. Story Highlights: pension age in public sector unified TAGS: Pension pension age public sector Next Story Popular Stories മുഖ്യമന്ത്രി പദവി: ഹിമാചല്‍ കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു; നിയമസഭാകക്ഷി യോഗം... തുറന്ന ജീപ്പില്‍ കടുവകളെ കാണാനെത്തി സോണിയാ ഗാന്ധിയും രാഹുലും; സന്ദര്‍ശനം... 'ഇത് മാര്‍ക്കറ്റിങ്ങ് അല്ല, ക്യാരക്ടര്‍ അസാസിനേഷന്‍'; ബാലയ്ക്കും... 'ബാലയ്ക്ക് രണ്ടുലക്ഷം രൂപ കൈമാറി'; തമാശ കളിക്കുന്നുയെന്നാണ് കരുതുന്നതെന്ന് ഉണ്ണി ... 'യുഡിഎഫ് തകരണമെന്ന് ഞങ്ങള്‍ക്ക് അഭിപ്രായമില്ല'; അവരുടെ നിലപാടില്‍ അവര്‍... തമിഴ്‌നാട്ടില്‍ നിന്നും ലോറി മോഷ്ടിച്ചു, കോട്ടയത്തെത്തിയപ്പോള്‍ ഇന്ധനം... 'ലീഗ് ജനാധിപത്യ പാര്‍ട്ടി'; സ്ഥിരമായി ഒരു ശത്രുവും മിത്രവും... Similar Posts News Editorial Business Sports Lifestyle entertainment Travel Crime About Contact Us The Team Terms of Services Follow Us © 2021 Reporter Channel. All rights Reserved. | We use cookies for analytics, advertising and to improve our site. You agree to our use of cookies by continuing to use our site. To know more, see our Cookie Policy and Cookie Settings.Ok
'സൂഫിയും സുജാതയും ' ചിത്രത്തിന്റെ സംവിധായകനായിരുന്ന ഷാനവാസിന്റെ അന്ത്യം രാത്രി 10 15 ഓടെ എറണാകുളത്തെ ആസ്റ്റർമെഡിസിറ്റിയിലായിരുന്നു. അട്ടപ്പാടിയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഷാനവാസിനെ കോയമ്പത്തൂര്‍ കെ ജി ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് കോയമ്പത്തൂരിൽ നിന്ന് രാത്രിയോടെയാണ് കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്ക് എത്തിച്ചത്. ജീവൻ നിലനിർത്തിയിരുന്നത് വെൻറിലേറ്റർ സഹായത്തോടെയായിരുന്നു. ട്രാഫിക് തടസ്സങ്ങൾ ഒഴിവാക്കാൻ വഴി നീളെ ക്രമീകരണങ്ങളൊക്കി നാടും കൂടെ നിന്നു. എന്നാൽ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമാക്കി 10.15 ഓടെ അദ്ദേഹം അന്തരിക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ് ഷാനവാസ്. ജയസൂര്യ, അതിഥി റാവു, ദേവ് മോഹൻ എന്നിവർ മുഖ്യ വേഷത്തിലെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു ഷാനവാസ്. മികച്ച എഡിറ്റർ കൂടിയായിരുന്നു ഷാനവാസ് 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ കരി നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് പുരസ്‍കാരങ്ങൾ നേടിയിരുന്നു. പുതിയ സിനിമയുടെ പണിപ്പുരയിലായിരുന്നു ഷാനവാസ്. ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. ഷാനവാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ അനുശോചിച്ചു. director shanavas, kerala, shanavas naranipuzha, soofiyum sujathayum 0 comments: Post a Comment Newer Post Older Post Categories film news latest news review movie gallery iffk other languages theatres short films analysis music book tickets online like us on facebook Followers Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.
കുൽഫി പ്രായഭേതമന്യേ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ്. കുട്ടികൾക്കാവട്ടെ കുൽഫി എന്ന് കേട്ടാൽ തന്നെ ആവേശമാണ്. അവർക്കായി നല്ല മാമ്പഴ കുൽഫി വീട്ടിലുണ്ടാക്കിയാലോ ? മാമ്പഴ കുൽഫി ഉണ്ടാക്കാൻ വേണ്ട ചേരുവകൾ പാല്‍ - രണ്ട് കപ്പ് ആല്‍ഫോണ്‍സോ മാങ്ങകള്‍ - രണ്ടെണ്ണം പഞ്ചസാര - രണ്ട് സ്പൂണ്‍ കോണ്‍ഫ്ലോര്‍ - ഒരു ടേബിള്‍സ്പൂണ്‍ കശുവണ്ടി പരിപ്പ് - ഒരു സ്പൂണ്‍ ചെറുതായി നുറുക്കിയത് ബദാം - ഒരു സ്പൂണ്‍ ചെറുതായി നുറുക്കിയത് കുറച്ച്‌ കുല്‍ഫി അച്ചുകള്‍, ഇല്ലെങ്കിൽ ചെറിയ സ്റ്റീൽ ഗ്ലാസുകളായാലും മതി മാമ്പഴ കുൽഫി ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം ആ‍ദ്യം മാമ്പഴം ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് പേയ്സ്റ്റാക്കി എടുക്കുക. കഴുവണ്ടിയും ബദാമും ചെറുതായി ഇടിച്ച് മാറ്റി വക്കുക. ശേഷം പാൽ കുറഞ്ഞ ഫ്ലേമിൽ ചൂടാക്കാൻ വക്കുക. കട്ടിയാവുന്നതിനാണ് ഇത്. ഇതിലേക്ക് പഞ്ചസാര അലിയിച്ച് ചേർക്കുക. തുടർന്ന് കോൺഫ്ലോർ ചേർത്ത് നന്നായി ഇളക്കിക്കൊണ്ടിരിക്കുക. ഈ സമയം അരിഞ്ഞു വച്ചിരിക്കുന്ന കശുവണ്ടിയും ബദാമും ചേർക്കാം. ഈ മിശ്രിതം നന്നായി കട്ടിയായ ശേഷം ഉടച്ചുവച്ചിരിക്കുന്ന മാമ്പഴം ചേർത്ത് അൽ‌പനേരം കൂടി വേവിക്കുക. ശേഷം. ഇത് തീയിൽ നിന്നും മാറ്റി തണുപ്പിക്ക. തണുപ്പിച്ച മിശ്രിതം നന്നായി മിക്സിയിൽ അടിച്ച ശേഷം കുൽഫി അച്ചുകളിലാക്കി 5 മുതൽ 6 മണിക്കൂർ വരെ ഫ്രീസറിൽ വക്കുക. മാമ്പഴ കുൽഫി റെഡി. അനുബന്ധ വാര്‍ത്തകള്‍ ഒരു കിണ്ണം ചോറുണ്ണാം കൂട്ടാൻ നല്ല നാടൻ കക്ക തോരനുണ്ടെങ്കിൽ കർപ്പൂരം കത്തിക്കുന്നതിന് പിന്നിലെ കാരണം ഇതാണ് ! കുട്ടികളുടെ കിന്നരിപ്പല്ലുകളുടെ പരിചരണത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ ! ചെരുപ്പിൽ ശ്രദ്ധയില്ലെങ്കിൽ നട്ടെല്ലിനുകിട്ടും എട്ടിന്റെ പണി ! മൂത്രമൊഴിക്കാതെ പിടിച്ചുനിർത്തേണ്ട, ഉണ്ടാക്കുക ഗുരുതര പ്രശ്നങ്ങൾ " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } });
ജോ ആൻഡ് ജോ ചിത്രത്തിലെ താരങ്ങൾ റേഡിയോ സുനോ സ്റ്റുഡിയോ സന്ദർശിച്ചു . ചിത്രത്തിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായാണ് താരങ്ങൾ ഖത്തറിൽ എത്തിയത്. നിഖില വിമൽ ,നെസ്‌ലിൻ , മാത്യു ജോസഫ് , മെൽവിൻ എന്നീ താരങ്ങളാണ് ഖത്തറിൽ എത്തിയത് . താരങ്ങളുടെ പ്രശസ്തമായ ഡയലോഗുകളും , പാട്ടുകളും ഒക്കെ ഉൾപ്പെടുത്തിയാണ് റേഡിയോ സുനോ ടീം സ്വീകരണം ഒരുക്കിയത് . കോ ഫൗണ്ടേഴ്‌സ് ആൻഡ് മാനേജിങ് ഡയറക്ടെർസ് ആയ കൃഷ്ണകുമാർ , അമീർ അലി എന്നിവർ ചേർന്നാണ് താരങ്ങളെ സ്വീകരിച്ചത് . 974.Events , FRIDAY CLUB എന്നിവർ ചേർന്നാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത് . JO AND JO RELATED : RADIO SUNO TO ACCORD GRAND WELCOME TO MOLLYWOOD’S POPULAR STAR MANOJ K JAYAN MORE FROM RADIO SUNO QUARTER QATAR WORLDCUP 2022 HAT-TRICK HERO GONCALO RAMOS BRAZIL IS THE FIRST TEAM IN HISTORY TO USE ALL 26 PLAYERS IN WORLDCUP THE MBAPPE SHOW FIFA FAN FESTIVAL AT AL BIDDA PARK WELCOMES 1,000,000 FANS DISCOVER SOUQ WAQIF About Us Radio Suno 91.7 FM has created a milestone in history by being the first Malayalam FM channel aired from the State of Qatar. With the best on-air talent and production teams, 91.7 FM Radio Suno aims to provide the best information, entertainment, and music to the South-Indian diaspora.
തിരുവനന്തപുരം: ജനങ്ങള്‍ക്ക് അവകാശങ്ങളും അര്‍ഹമായ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ ഓഫിസുകളിലെ ഫയലുകളിലെ തീരുമാനം നീതിപൂര്‍വകവും സുതാര്യവും വേഗത്തിലുമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിരഹിത സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം പരമപ്രധാനമാണ്. പൊതുസേവനത്തിലെ അഴിമതി തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തീരുമാനമെടുക്കുന്നതിലെ കാലതാമസവും പ്രശ്‌നപരിഹാരം മാറ്റിവയ്ക്കുന്നതും ചെയ്യുന്ന ജോലിയോടുള്ള നീതികേടും അഴിമതിയുംതന്നെയാണെന്നു… Related Stories പരിസ്ഥിതി സംരക്ഷണത്തിനായി കെ എം.എം.എൽ ആക്ഷൻ പ്ലാൻ നടപ്പാക്കും December 9, 2022 ചലച്ചിത്ര മേളകളെസങ്കുചിതമായ ആശയ പ്രചരണത്തിനുള്ളആയുധങ്ങളാക്കിമാറ്റുന്നതായിമുഖ്യമന്ത്രി December 9, 2022 വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി: മന്ത്രി വീണാ ജോര്‍ജ് December 9, 2022 Newsletter Subscribe to our mailing list Varthamanam is a professional online media platform that ensures the news relating to / affecting the common people must be covered and documented.
കശ്മീർ ഫയൽസിൽ ക്ഷമ പറഞ്ഞ് ഇസ്രയേൽ അംബാസഡർ | നിലയ്ക്കൽ മുതൽ പമ്പ വരെ റോഡരികിൽ പാർക്കിങ് വിലക്കി ഹൈക്കോടതി | തുറമുഖം വന്നാല്‍ ഖജനാവ് നിറയും; ലാഭം മുഖ്യമന്ത്രിക്ക് വീട്ടില്‍ കൊണ്ടുപോകാനല്ലെന്ന് മന്ത്രി | വിഴിഞ്ഞം സമരം: സംസ്ഥാനത്തൊട്ടാകെ പൊലീസിനു ജാഗ്രതാ നിര്‍ദേശം | കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ല: സുപ്രീം കോടതിയോട് കേന്ദ്രം | ചൈനയില്‍ കോവിഡ് അതിവേഗം പടരുന്നു; രണ്ടര ലക്ഷം പേരെ പാര്‍പ്പിക്കാന്‍ താത്കാലിക ക്വാറന്റൈന്‍ കേന്ദ്രം | സ്വർണവില താഴേക്ക്; വിപണി നിരക്ക് അറിയാം | വണ്ടി പൊളിക്കല്‍, മാരുതിക്കൊപ്പം കൈകോര്‍ത്ത് ഈ കമ്പനികളും! | ‘ദ കശ്‍മിര്‍ ഫയല്‍സ്’ പ്രൊപഗാൻഡ സിനിമ, ഐഎഫ്എഫ്ഐയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ജൂറി ചെയര്‍മാൻ | ഗുണ്ടാസംഘങ്ങൾക്ക് തീവ്രവാദ ബന്ധം; ആറ് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ | Special താര പ്രചരണം കൊണ്ട് ഒരുകാര്യവുമില്ല, കേരളത്തിൽ ഇനിയും ബി.ജെ.പി വട്ട പൂജ്യമെന്ന് November 17, 2022 8:43 pm | Published by : Express View കേരളത്തിൽ വരുന്ന പൊതു തിരഞ്ഞെടുപ്പുകളിലും ഒരു സീറ്റു പോലും ബി.ജെ.പിക്ക് കിട്ടില്ലന്ന് സി.പി.എം നേതാവ് അഡ്വ.കെ.എസ് അരുൺ കുമാർ. ഇടതുപക്ഷം ഉള്ളടത്തോളം അതിന് ഒരു സാധ്യതയും ഇനിയുമില്ല. സുരേഷ് ഗോപിയല്ല ഏത് താരം ഇറങ്ങിയിട്ടും ഈ പോക്ക് പോയാൽ വലിയ ‘ബുദ്ധിമുട്ടില്ലാതെ’ ഇടത് തന്നെ വീണ്ടും വരും November 17, 2022 12:51 am കോൺഗ്രസ്സിനെ മാത്രമല്ല യു.ഡി.എഫിനെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരനെന്ന് പൊതു സമൂഹത്തിലും അഭിപ്രായം. സാധാരണക്കാരായ ജനങ്ങൾക്കിടയിലാണ് ഇത്തരം തിരഞ്ഞെടുപ്പിൽ പണം ഒഴുക്കി മത്സരിച്ച് വീണ്ടും പാർട്ടികൾ, മറക്കരുത് അജിത് സർക്കാറിനെ November 14, 2022 6:40 pm രാജ്യത്ത് ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ കാലമാണ്. പർവ്വതങ്ങളുടെ നാടായ ഹിമാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മെസി തരംഗം കാമ്പസുകളിലും ശക്തം, ചെഗുവേരയുടെ മണ്ണിലെ മുത്തെന്ന് വിദ്യാർത്ഥികൾ November 13, 2022 1:31 pm ലോകത്ത് ഏറ്റവും അധികം ആരാധകര്‍ ഉള്ള വ്യക്തിയെ തേടി സമഗ്രമായ ഒരു വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍, അവിടെ തിരഞ്ഞെടുക്കപ്പെടുന്ന താരം അര്‍ജന്റീനയുടെ വിവാദ നായികയായി പത്തനംതിട്ട കളക്ടർ, ജനങ്ങളുടെ കയ്യടി നേടിയത് ആലപ്പുഴ കളക്ടർ November 11, 2022 7:24 pm കേരളത്തിലെ രണ്ട് കളക്ടർമാർ ഇപ്പോൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഒരാൾ സ്വന്തം കുട്ടിയെ പൊതുവേദിയിൽ കൊണ്ടുവന്ന് നടത്തിയ സ്നേഹ സുധാകരനെ ചൊല്ലി യു.ഡി.എഫിൽ ഭിന്നതരൂക്ഷം, ലീഗിൽ പൊട്ടിത്തെറി November 10, 2022 8:01 pm കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുധാകരന്റെ വിവാദ പ്രസ്താവനയിൽ മുസ്ലീം ലീഗിലും കടുത്ത അതൃപ്തി. വി.ഡി സതീശനും കെ.സുധാകരനും ഗവർണ്ണറെ അനുകൂലിക്കുന്നതിലും സുധാകരനെ കേന്ദ്രമന്ത്രിയാക്കുമോ മോദി ? ചങ്കിടിച്ച് കോൺഗ്രസ്സ്, അമ്പരന്ന് ലീഗും November 9, 2022 7:57 pm കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന്റെ വിവാദ പ്രസ്താവനയിൽ കോൺഗ്രസ്സ് ഹൈക്കമാന്റിന് കടുത്ത അവർഷം. ഏത് സാഹചര്യത്തിൽ ആയാലും സുധാകരൻ പറയാൻ പാടില്ലാത്തതാണ് ഐ.പി എസ് ഓഫീസർ തോക്ക് ചൂണ്ടിയാൽ വിറയ്ക്കുന്ന നേതാവല്ല പിണറായിയെന്ന് ! November 8, 2022 9:51 pm പിണറായി വിജയനെ ഒരു ഐ പി.എസ് ഓഫീസർ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയെന്ന ഗവർണ്ണറുടെ പ്രതികരണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് എറണാകുളം ലോ ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ വരുന്ന വി.സിമാരെ തടയുമെന്ന് എസ്.എഫ്.ഐ November 6, 2022 5:20 pm നാടിനെ തകർക്കാൻ ആർ.എസ്.എസ് ചുമതലപ്പെടുത്തിയ ആളാണ് ഗവർണ്ണറെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ. ഗവർണ്ണറുടെ സ്വന്തം നോമിനികളായി നിയമിക്കുന്ന വൈസ് സുധാകരൻ എഫക്ട് കെ.എസ്.യുവിലും ഏശിയില്ല, ഉള്ള സ്വാധീനവും പോയി ! November 5, 2022 9:18 pm കെ.സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷനായതോടെ കാമ്പസുകളിൽ ഉള്ള സ്വാധീനവും കെ.എസ്.യുവിന് നഷ്ടമായതായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. കെ.സുധാകരന്റെ ഇടപെടലാണ്
മുടി മുകളിൽ ഇരുന്നു താഴോട്ടു ഒരേ അളവിൽ വളരും കഷണ്ടിയിൽ കൊഴിഞ്ഞ മുടി വീണ്ടും വളരാനും ഒരാഴ്ചയിൽ – Fallen hair grows back in a week പനനൊങ്ക്‌ എന്തിനൊക്കെ വേണ്ടി കഴിക്കണം അറിയുമോ ? എല്ലാവരും മനസിലാക്കണം – Benefits of Pananonk ഒരു മണിക്കൂറില്‍ മുളങ്കാൽ വേദന ശരീര വേദന വീക്കം ഒറ്റ ശ്വാസത്തിൽ കാണാതെ പോകും – Home Remedies for Body Pain Benefits of Eating Strawberry – Must know this Articles ചർമ്മത്തിലെ എല്ലാ പാടുകളും ചുളിവുകളും മാറ്റി നിങ്ങൾ വെളുത്തു തുടിക്കും . ഇതിന്റെ മണം കിട്ടിയാൽ തന്നെ മുടി ഉള്ളോട് കൂടെ തഴച്ചു വളരും . വെറും 7 ദിവസം കൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചാൽ മതി . തൈര് ഇങ്ങനെ ഉപയോഗിച്ചാൽ 3 ദിവസം കൊണ്ട് മുഖത്തെ ചുളിവുകൾ മാറും . കഷണ്ടിയിൽ വരെ മുടി വളർത്തുന്ന അത്ഭുത വിത്ത് . Privacy Policy Terms and Conditions About Us News മോഹൻലാലിന്റെ പെർഫോമൻസ് തെലുങ്കുകാർക്ക് റീമേക്കിൽ പകർത്താൻ പറ്റിയില്ല! Published 3 months ago on September 22,2022 12:00 pm By sanjay 1989 ൽ വമ്പൻ വിജയമായ ചിത്രമാണ് കിരീടം. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സേതുരാമൻ എന്ന കഥാപാത്രം ഇന്നും മലയാളികൾക്ക് നൊമ്പരമാണ്. പ്രേക്ഷകരിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞ ചിത്രമാണ് കിരീടം. കിരീടം വമ്പൻ വിജയമായപ്പോൾ ചിത്രം അന്യ ഭാഷകളിലേക്കും റീമാക് ചെയ്തിരുന്നു. തെലുഗ് റീമേക്ക് വന്നപ്പോൾ നടൻ രാജശേഖർ ആണ് റൈറ്റ്സ് വാങ്ങി അഭിനയിച്ചത് . തെലുഗിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ കോടി രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. എന്നാൽ ചിത്രത്തിലെ മികച്ച സീനായ ഫൈറ്റ് രംഗം മാത്രം അവർക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ലെന്നും താൻ ചെയ്തുവെച്ചത് നോക്കി അതുപോലെ തന്നെ കോപ്പി ചെയ്യുവാർന്നെന്നും എന്നാൽ അവർക്ക് അത് ശരിയായ വിധത്തിൽ ചെയ്യാൻ കഴിയാതെ സംവിധായകൻ കോടി രാമകൃഷ്ണൻ തന്നോട് ആ ഷോട്ട് എടുത്തു തരുമോ എന്നും പണം എത്രവേണലും തരാമെന്നും പറഞ്ഞത് സിബി മലയിൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു . എന്നാൽ തനിക്കത് കഴിയില്ലെന്നും മോഹൻലാൽ ഒരു ഫൈറ്റ് മാസ്റ്റർ ഇല്ലാതെ സ്വന്തമായി ചിത്രീകരിച്ച രംഗമായിരുന്നു എന്നും സിബി മലയിൽ പറയുന്നു . മോഹൻലാൽ എന്ന ആർട്ടിസ്റ്റിന്റെ പെർഫോമെൻസ് ആയിരുന്നു അത് , ഞാൻ വെറുതെ ക്യാമറ പിടിച്ചു ഓടിയുള്ളെന്നു സിബി മലയിൽ കൂട്ടിച്ചേർക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാം .https://youtu.be/KBEe4O5AZyQ Related Topics: Up Next പത്തൊമ്പതാം നൂറ്റാണ്ട് ഫ്ലോപ്പ് എന്ന പ്രചാരണം! ഇതിന് പിന്നിൽ ആരാണെന്ന് അറിയാല്ലോ? Don't Miss മോഹൻലാൽ സിനിമയുടെ റിലീസിന് ഒപ്പം തന്നെ ഇവരൊക്കെ സിനിമയുമായി എത്തുന്നു? sanjay You may like Click to comment Leave a Reply Cancel reply Your email address will not be published. Required fields are marked * Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Latest Now ചർമ്മത്തിലെ എല്ലാ പാടുകളും ചുളിവുകളും മാറ്റി നിങ്ങൾ വെളുത്തു തുടിക്കും . ചർമ്മത്തിലെ എല്ലാ പാടുകളും ചുളിവുകളും മാറ്റി നിങ്ങൾ വെളുത്തു തുടിക്കും . ഇന്ന് മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും പലരും അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത്... ഇതിന്റെ മണം കിട്ടിയാൽ തന്നെ മുടി ഉള്ളോട് കൂടെ തഴച്ചു വളരും . ഇതിന്റെ മണം കിട്ടിയാൽ തന്നെ മുടി ഉള്ളോട് കൂടെ തഴച്ചു വളരും . ഇന്ന് നമ്മളിൽ ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ . ഇന്ന്... വെറും 7 ദിവസം കൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചാൽ മതി . വെറും 7 ദിവസം കൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചാൽ മതി . പലരിലും അധികമായും കണ്ടു വരുന്ന ഒരു പ്രശ്നമാണ് കണ്ണിന്റെ... തൈര് ഇങ്ങനെ ഉപയോഗിച്ചാൽ 3 ദിവസം കൊണ്ട് മുഖത്തെ ചുളിവുകൾ മാറും . തൈര് ഇങ്ങനെ ഉപയോഗിച്ചാൽ 3 ദിവസം കൊണ്ട് മുഖത്തെ ചുളിവുകൾ മാറും . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും മുഖത്തു ചുളിവുകളും കാണപ്പെടുന്നു .... കഷണ്ടിയിൽ വരെ മുടി വളർത്തുന്ന അത്ഭുത വിത്ത് . കഷണ്ടിയിൽ വരെ മുടി വളർത്തുന്ന അത്ഭുത വിത്ത് . നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം...
മുംബൈ: കുപ്രസിദ്ധ കുറ്റവാളിക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ പിറന്നാള്‍ കേക്ക് നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജോഗേശ്വരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. കേക്ക് മുറിച്ചുനല്‍കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. മുതിര്‍ന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേന്ദ്ര നേര്‍ലൈയ്കര്‍ യൂണിഫോമിലാണ് ഡാനിഷ് ഷെയ്ഖ് എന്ന പ്രതിക്ക് കേക്ക് വായില്‍ വച്ച് നല്‍കുന്നത്. പശ്ചാതലത്തില്‍ ഹാപ്പി ബര്‍ത്ത്‌ഡേ ഡാനിഷ് എന്നൊരാള്‍ പാടുന്നതും കേള്‍ക്കാം. കൊലപാതകം അടക്കം നിരവധി കേസുകളാണ് ഡാനിഷിന്റെ പേരിലുള്ളത്. ഇയാളെ മുമ്പും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം വൈറലായതിന് പിന്നാസെ ഡിസിപി മഹേഷ് റെഡ്ഡിയാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം പ്രചരിക്കുന്നത് പഴയ വിഡിയോയാണെന്ന് മഹേന്ദ്ര നേര്‍ലൈയ്കര്‍ പറഞ്ഞു. Birthday of MAFIA Don celebrated at Jogeshwari police station. Thackeray Sarkar's Police Crime Branch, Sachin Vaze involve in VASOOLI Mumbai police takes SUPARI to kill Mansukh Hiran Home Minister Maharashtra & Commissioner of Police accuses each other of taking Haptas Bribe pic.twitter.com/qcOUTavFGL — Kirit Somaiya (@KiritSomaiya) July 15, 2021 TAGS Mumbai cop cake to criminal Mumbai Police feeding cake video viral on social media viral video notorious criminal birthday പിറന്നാള്‍ കേക്ക് കുപ്രസിദ്ധ കുറ്റവാളി കൊലക്കേസ് പ്രതി police uniform probe against police Danish Sheikh birthday so O P E N ADVERTISEMENT ADVERTISEMENT ADVERTISEMENT ADVERTISEMENT ADVERTISEMENT ADVERTISEMENT ADVERTISEMENT ADVERTISEMENT മലയാളം വാരിക ADVERTISEMENT ജീവിതം മകള്‍ ജനിച്ച് മൂന്നാം ദിവസം ഭര്‍ത്താവ് കൊല്ലപ്പെട്ടു; ഡാന്‍സ് ചെയ്ത് മരണത്തെക്കുറിച്ച് വിഡിയോ, ഭാര്യക്ക് രൂക്ഷവിമര്‍ശനം ഷര്‍ട്ട് ഉപയോഗിച്ച് മുതലയെ പിടികൂടാന്‍ ശ്രമം; വയോധികന് സംഭവിച്ചത് ലോകത്തിലെ ഏറ്റവും പ്രായമുള്ള നായ; ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി ജിനോ വൂള്‍ഫ് കുഞ്ഞ് വിൽഫ്രഡ് എത്തി; ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടി ജിറാഫിന്റെ വിഡിയോ പങ്കുവച്ച് മൃ​ഗശാല ദിവസങ്ങളോളം വട്ടത്തില്‍ കറങ്ങി ആട്ടിന്‍കൂട്ടം, ആ ദുരൂഹതയ്ക്ക് പിന്നില്‍; ശാസ്ത്രജ്ഞന്‍ പറയുന്നു- വീഡിയോ arrow ഏറ്റവും പുതിയ മകള്‍ ജനിച്ച് മൂന്നാം ദിവസം ഭര്‍ത്താവ് കൊല്ലപ്പെട്ടു; ഡാന്‍സ് ചെയ്ത് മരണത്തെക്കുറിച്ച് വിഡിയോ, ഭാര്യക്ക് രൂക്ഷവിമര്‍ശനം ഷര്‍ട്ട് ഉപയോഗിച്ച് മുതലയെ പിടികൂടാന്‍ ശ്രമം; വയോധികന് സംഭവിച്ചത് ലോകത്തിലെ ഏറ്റവും പ്രായമുള്ള നായ; ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി ജിനോ വൂള്‍ഫ് കുഞ്ഞ് വിൽഫ്രഡ് എത്തി; ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടി ജിറാഫിന്റെ വിഡിയോ പങ്കുവച്ച് മൃ​ഗശാല ദിവസങ്ങളോളം വട്ടത്തില്‍ കറങ്ങി ആട്ടിന്‍കൂട്ടം, ആ ദുരൂഹതയ്ക്ക് പിന്നില്‍; ശാസ്ത്രജ്ഞന്‍ പറയുന്നു- വീഡിയോ arrow ADVERTISEMENT  FOLLOW US Copyright - samakalikamalayalam.com 2022 The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress
കാവ്യസുഭഗമായ ഭാഷയില്‍ മനുഷ്യജീവിതത്തിലെ വര്‍ണമഴവില്ലുകളെയും മഹാവിസ്മയങ്ങളെയും എഴുതി ഫലിപ്പിച്ച മലയാളത്തിന്റെ എഴുത്തുകാരുടെ നിര എന്നും ഓമനിക്കുന്ന ഓര്‍മച്ചിത്രമാണ്. നമ്മെ നയിക്കുന്നവരുടെ ഭാഷവിസ്‌ഫോടനത്തിന്റെ സുന്ദരലിപികള്‍ ആണ് ഇനി കുറിക്കാന്‍ പോകുന്നത്. ഇന്ത്യയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അത് ഭാഷാവൈവിധ്യങ്ങളുടെ നാടാണ്. തമ്മില്‍ സംസാരിക്കുന്ന, ആശയവിനിമയത്തിന്റെ വര്‍ണവാക്കുകളുടെ വൈകാരികത പലപ്പോഴും പദപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അതിനൊരു പരിഹാരം എന്ന നിലയിലാണ് വിദേശഭാഷയും രാഷ്ട്രഭാഷയും ഇംഗ്ലീഷ് ഭാഷയും ഉള്‍പ്പെടുന്ന ത്രിഭാഷാ പദ്ധതിക്ക് രൂപം നല്‍കി അത് നമ്മള്‍ അനുവര്‍ത്തിച്ച് വര്‍ത്തമാനം പറഞ്ഞ് പോകുന്നത്. ഒരു ചെറു ചിന്തയിലേക്ക് പോകാം. ഇത് മഹാനായ ഉറൂബ് എഴുതി തന്നിരിക്കുന്ന വാക്കിന്റെ വിളംബരമാണത്. മനുഷ്യന്റെ പാദങ്ങളും മനസ്സും സഞ്ചരിക്കുന്ന മാര്‍ഗത്തിലൂടെ അന്വേഷിച്ച് പോകുന്നതില്‍ ഒരു രസമുണ്ട്. തന്നെത്താന്‍ കണ്ട് പിടിക്കുന്നതു പോലെയുള്ള എന്തോ ഒന്നാണത്. ഈ അന്വേഷണത്തിനിടയില്‍ മനുഷ്യഹൃദയത്തിലെ കട്ടപിടിച്ച ഇരുട്ടിനിടയില്‍ അനര്‍ഹങ്ങളായ കണ്ണീര്‍ കണങ്ങളും അത്യുജ്ജ്വലങ്ങളായ നക്ഷത്രങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. തേജോഗോളങ്ങളെ പോലെ സഞ്ചരിക്കുന്ന മനുഷ്യരുടെ ഹൃദയത്തില്‍ ഇരുട്ടിന്റെ വന്‍കരകളും കണ്ടിട്ടുണ്ട്. പ്രാകൃത ജനങ്ങളുടെ സ്‌നേഹവായ്പും വിദ്യാസമ്പന്നരുടെ മനുഷ്യരോടുള്ള അനാദരവും കണ്ട് സംസ്‌കാരത്തിന്റെ അടിസ്ഥാനമെന്ത് എന്ന് ഞാന്‍ ചിന്തിച്ചു പോയിട്ടുണ്ട്. തെറ്റും ശരിയും കൂടിക്കലര്‍ന്ന വികാരോഷ്മളരായ മനുഷ്യരാശിയെപ്പറ്റിയാണ് ഞാന്‍ സംസാരിക്കുന്നത്...'' സരളഹൃദയമായ സംസാര ഭാഷയുടെ വിസ്മയ പ്രതലങ്ങളിലേയ്ക്ക് നമ്മെ കൈപിടിച്ചുണര്‍ത്തി വിട്ട ഭാഷാ ഭിഷഗ്വരന്മാരെ കണ്ടെത്തുവാന്‍ ഒരു എളിയ ശ്രമം നടത്തട്ടെ. ഏതു ഭാഷയുടെയും അഭിമാനമാണ് എഴുത്തുകാര്‍. അവരുടെ രചനാവിസ്മയങ്ങളിലൂടെയാണ് സാഹിത്യവും ഭാഷയും സംസ്‌കൃതിയുമെല്ലാം വികസിക്കുന്നത്. കഥയുടെ രാജഗാംഭീര്യം നമ്മുടെ മനസ്സിലേക്ക് തൊടുത്തുവിട്ട സി.വി രാമന്‍പിള്ളയുടെ പാദങ്ങള്‍ തൊട്ടുവണങ്ങിക്കൊണ്ട് പറയാം. നോവല്‍ എന്ന സാഹിത്യരൂപത്തെ മഹാകാവ്യ പദവിയിലേക്ക് ഉയര്‍ത്തിയ മഹാമനീഷിയായിരുന്നു സി.വി രാമന്‍പിള്ള. അതിശക്തവും ഭാവബന്ധുരവുമായ പ്രമേയങ്ങള്‍ സങ്കീര്‍ണതയുടെ ഇതളുകളിലൂടെ ആവിഷ്‌കരിച്ച ഇതിഹാസ തുല്യനാണ് സി.വി രാമന്‍പിള്ള. ഇതിവൃത്തത്തിന്റെ അച്ചടക്കം, സുന്ദരമായ മോഹഭാഷ എന്നിങ്ങനെ സി.വി രാമന്‍പിള്ളയുടെ സൃഷ്ടികളെ അത്ഭുതാരവങ്ങളോടെയാണ് ഓരോ മലയാളിയും എന്നും വായിച്ചെടുക്കുന്നത്. അദ്ദേഹത്തിന്റെ പ്രധാന കഥാപാത്രങ്ങളില്‍ എന്നും നമുക്ക് വഴികാട്ടികളാണ്. മാര്‍ത്താണ്ഡവര്‍മയിലെ സുഭദ്രയും പാറുക്കുട്ടിയും മാങ്കോയിക്കല്‍ കുറുപ്പും അനന്തപദ്മനാഭനും കുടമണ്‍പിള്ളയും രാമയ്യനും വായിച്ച് മറന്നവരല്ല. ജീവിതത്തില്‍ നമ്മുടെ ചിന്തയെ പ്രകോപിപ്പിക്കുകയും വീണ്ടുവിചാരം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ്, കഥാമുഹൂര്‍ത്തങ്ങളുടെ സൂചകങ്ങളാണ്. പിന്നെ ധര്‍മ്മരാജയിലെ നീട്ടെഴുത്ത് കേശവന്‍പിള്ള, ചന്ത്രക്കാരന്‍, ഉഗ്രഹരിപഞ്ചാനന്‍, ശാന്തഹരിപഞ്ചാനന്‍, ത്രിപുരസുന്ദരിക്കുഞ്ഞമ്മ, ഉണ്ണിത്താന്‍, മീനാക്ഷി എന്നിവരിലൂടെ സഞ്ചരിച്ച് രാമരാജബഹദൂറിലെ ത്രിവിക്രമകുമാരനെയും സാവിത്രിയെയും പെരിഞ്ചക്കോടനെയും കേശവപിള്ളയെയും കണ്ട് നമ്മള്‍ നമസ്‌കരിക്കുന്നു. മാര്‍ത്താണ്ഡവര്‍മയിലെ ഗംഭീരമായ ഗദ്യശൈലി... ''വിഷം തങ്കത്തിനല്ല, എനിക്കാണ്. തീരട്ടെ എന്നു വെക്കയോ...? ഈ ജന്തു മരിച്ചാല്‍ ആര്‍ക്കെന്തു ചേതം...? എങ്കിലും വെറുതെ ജീവനാശം വരുത്തുന്നതെന്തിന്...? അതുമല്ലാതെ ഇവരുടെ കൈയാല്‍ മരിക്കയോ...? ഇവരെ ഒന്ന് പഠിപ്പിക്കാതെ വിടുകയോ...? ഒരിക്കലും പാടില്ല...'' സി.വി രാമന്‍പിള്ളയുടെ വാക്കുകളുടെ മുമ്പില്‍ പ്രണമിച്ചു കൊണ്ട് തകഴി ശിവശങ്കരപ്പിള്ള എന്ന മണ്ണിന്റെ കഥാകാരനിലേക്ക് പോകാം. മലയാള നോവല്‍, ചെറുകഥാ സാഹിത്യത്തിന്റെ രണ്ടാം ഘട്ടത്തിലെ മുഖ്യ എഴുത്തുകാരനാണ് തകഴി ശിവശങ്കരപ്പിള്ള. സാമൂഹിക പ്രതിബദ്ധതയും സ്വാതന്ത്ര്യാവേശവും ആവോളം ഉണര്‍ത്തി കേരളീയര്‍ക്ക് നവോത്ഥാന സന്ദേശം പകര്‍ന്നു നല്‍കിയ മഹാനാണ് മനസ്സിലിന്നും മരിക്കാത്ത തകഴി. സഞ്ചാരിയുടെ ലോകം കാട്ടിത്തന്ന എസ്.കെ പൊറ്റെക്കാടിനെ മറക്കാനാവില്ല. നോവലിസ്റ്റ്, കഥാകൃത്ത്, കവി, എന്നതിനൊപ്പം സഞ്ചാര സാഹിത്യകാരന്‍ കൂടിയായിരുന്നു എസ്.കെ. വിഖ്യാതങ്ങളായ 'ഒരു ദേശത്തിന്റെ കഥ', 'ഒരു തെരുവിന്റെ കഥ' തുടങ്ങിയ നോവലുകള്‍ പോലെ തന്നെ ആസ്വാദ്യങ്ങളായ നിരവധി യാത്രാവിവരണങ്ങളും എസ്.കെ എന്ന നിത്യ യാത്രികന്‍ എഴുതി തന്നു. ഇങ്ങനെ പറയുമ്പോള്‍ മലയാളത്തിന്റെ വിശ്വസാഹിത്യത്തിലേക്ക് വെളിച്ചം വീശിയ, ഒരു മങ്കോസ്റ്റിന്‍ മാവിന്റെ കീഴിലിരുന്ന് ജീവിതാനുഭവങ്ങളുടെ കൈയൊപ്പ് ചാര്‍ത്തിയ വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍ക്കേണ്ടതല്ലേ. മുഖവുരയില്ലാത്ത എഴുത്തുകാരനാണ് അദ്ദേഹം. ചിരിയുടെ മുഖപടം അണിഞ്ഞ് വേദനയുടെയും വികാരങ്ങളുടെയും കഥ പറഞ്ഞു ബഷീര്‍. പാവപ്പെട്ടവന്റെ ചിരിയും കരച്ചിലും സാധാരണക്കാരന്റെ ഭാഷയില്‍ അസാമാന്യമായ കൈയടക്കത്തോടെ വൈക്കം എഴുതി. പട്ടിണിക്കാരും ദിവ്യന്മാരും യാചകരും വേശ്യകളും ആണ്‍വേശ്യകളും പോക്കറ്റടിക്കാരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും വിഡ്ഢികളും ആനക്കാരും പ്രണയിനികളും നിറഞ്ഞ ആ കഥാലോകം ജീവിതവും എഴുത്തും തമ്മിലുള്ള അകലത്തെപ്പറ്റിയും അടുപ്പത്തെപ്പറ്റിയും നമുക്ക് പറഞ്ഞു തന്നു. മലയാള ചെറുകഥയ്ക്കും നോവലിനും പക്വത കൈവന്നത് ഉറൂബ് എഴുതിത്തുടങ്ങിയപ്പോഴാണ് എന്നു പറഞ്ഞു കൊണ്ട് തൊട്ടതെല്ലാം പൊന്നാക്കിയ എം.ടി വാസുദേവന്‍ നായരിലേക്ക് കടക്കാം. ആത്മനൊമ്പരങ്ങള്‍, ഏകാകിക, കുടുംബമെന്ന അധികാര വ്യവസ്ഥ ഇതെല്ലാം സാഹിത്യത്തിലെ കേന്ദ്രപ്രമേയങ്ങളാകുന്നത് എം.ടി വാസുദേവന്‍ നായര്‍ എഴുതിത്തുടങ്ങിയപ്പോഴാണ്. നോവലും കഥയും ഇത്രമേല്‍ ജനകീയമാക്കിയതിനു പിന്നില്‍ എം.ടിയുണ്ട് അദ്ദേഹത്തെ പോലെ എഴുതാന്‍ ശ്രമിച്ച വലിയൊരു വിഭാഗം മുതിര്‍ന്ന തലമുറയിലുണ്ട്. ചെറുകഥയില്‍, നോവലില്‍, തിരക്കഥയില്‍, സിനിമയില്‍ എം.ടിയെപോലെ വിജയം കൊയ്ത മറ്റൊരാളില്ല. അത്ഭുതകരമായ സവ്യസാചിത്വമാണ് എം.ടിയുടെ സവിശേഷത. എം.ടിയുടെ മോഹാഭിനിവേശങ്ങളില്‍ നിന്ന കേള്‍ക്കാം ഒരു ദാര്‍ശനികന്റെ ഇതിഹാസങ്ങള്‍. മറ്റാരുമല്ല, ഖസാക്കിന്റെ ഇതിഹാസം പറഞ്ഞു തന്ന സാക്ഷാല്‍ ഒ.വി വിജയന്‍. മലയാള കഥാ സാഹിത്യത്തിന് ദാര്‍ശനികമായ മാനങ്ങള്‍ പകര്‍ന്നു നല്‍കിയ അസാധാരണ വ്യക്തിത്വമായിരുന്നു ഒ.വി വിജയന്‍. മലയാള നോവലിന്റെ മുഖപടം തന്നെ മാറ്റി വരച്ച 'ഖസാക്കിന്റെ ഇതിഹാസം' ജനപ്രീതിയിലും ഭാവഗരിമയിലും ഖസാക്കിനെ അതിശയിച്ച നോവല്‍ പിന്നീടുണ്ടായിട്ടില്ലെന്ന് എല്ലാ നിരൂപകരും കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. അറിയുമോ ഈ ആധുനിക വിദൂഷകനെ...? ആളുടെ പേര് വി.കെ.എന്‍ എന്നാണ്. ഹാസ്യത്തിന് പുതിയ മാനങ്ങള്‍ നല്‍കുകയും സ്വന്തമായൊരു മലയാളം സൃഷ്ടിച്ച് അനുവാചക ലക്ഷങ്ങളെ ജനിപ്പിക്കുകയും ചെയ്തു വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ എന്ന വി.കെ.എന്‍. ചരിത്രവും രാഷ്ട്രീയവും സാംസ്‌കാരിക വിമര്‍ശനവുമെല്ലാം വി.കെ.എന്‍ രചനകളില്‍ നിറഞ്ഞു പൂത്തുലഞ്ഞു നിന്നു. തോലനും നമ്പ്യാര്‍ക്കും സഞ്ജയനുമൊപ്പം ഹാസ്യസാഹിത്യകാരന്മാരില്‍ അഗ്രഗണ്യനായി വിലസുമ്പോഴും വി.കെ.എന്‍ എഴുതിയതെല്ലാം ഹാസ്യത്തിന് അപ്പുറത്തെത്തി. ഇങ്ങനെ പറയുമ്പോള്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കു പോയി ലളിതാംബിക അന്തര്‍ജനത്തിനെ വണങ്ങാം. നമ്പൂതിരി സമുദായത്തിന്റെ കാര്‍മേഘങ്ങള്‍ നിറഞ്ഞ അകത്തളത്തില്‍ നിന്ന് അക്ഷരങ്ങളുടെ അഗ്നിത്തിളക്കത്തിലേക്ക് നടന്നു കയറി ലളിതാംബിക. നമ്പൂതിര സ്ത്രീകള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം അന്യമായിരുന്ന കാലത്തു നിന്നാണ് അക്ഷരം അഗ്നിയാക്കി ഈ മഹാവനിത വിളക്കു തെളിച്ചത്. മയ്യഴിപ്പുഴയെ മറക്കാന്‍ പാടില്ല. അവിടെ കണ്ണാടി വച്ച് നമ്മെ അഭിവൃദ്ധിപ്പെടുത്തുന്ന ഒരു സാഹിത്യകാരനുണ്ട്. എം മുകുന്ദന്‍. മലയാള സാഹിത്യത്തിലെ ആധുനികതയുടെ പ്രയോക്താക്കളില്‍ പ്രമുഖനാണ് അദ്ദേഹം. സ്ഥലകാലങ്ങളെ പുനര്‍ നിര്‍വചിക്കുകയും പുതുപുത്തന്‍ പുരാവൃത്തങ്ങള്‍ നിര്‍മിക്കുകയും ചെയ്തു മുകുന്ദന്‍. മുകുന്ദന്റെ രചനകള്‍ ഡല്‍ഹിയും കടന്ന് മയ്യഴിക്കുമപ്പുറം സഞ്ചരിച്ചു. ഗ്രാമവും വ്യക്തിയും പാരമ്പര്യവും ഡല്‍ഹിയെന്ന ഇന്ദ്രപ്രസ്ഥത്തിന്റെ രാക്ഷസീയമായ യാന്ത്രികത ഗ്രസിക്കുന്ന ദുരന്ത കഥ വരച്ചുകാട്ടുന്ന രചനയാണ് ഡല്‍ഹി. ഫ്രാന്‍സിനും ഭാരതത്തിനുമിടയിലെ തൃശങ്കുവില്‍ സാംസ്‌കാരികാസ്തിത്വം തിരയുകയും കൊളോണിയല്‍ ചരിത്രത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കും ദേശീയതയിലേക്കും സംക്രമിക്കുകയും ചെയ്യുന്ന കഥപറയുന്ന 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍', 'ദൈവത്തിന്റെ വികൃതികള്‍', 'ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു' തുടങ്ങിയ കൃതികള്‍ ദാര്‍ശനിക ഭാവത്തിന്റെ മകുടോദാഹരണങ്ങളാണ്. കല്പനാകാമനകള്‍... മാധവിക്കുട്ടി. സമകാലിക മലയാള കഥാ സാഹിത്യത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് മാധവിക്കുട്ടി. സ്വച്ഛസുന്ദരമായ ജീവിതമല്ല ഈ സുന്ദരസാന്നിദ്ധ്യത്തിന്റെ കൃതികളില്‍ തെളിയുക. കാപട്യവും കാമനകളും കൊണ്ട് കലുഷമായ ജീവിതക്കടല്‍. വഴിപിഴയ്ക്കുന്ന ബന്ധങ്ങളുടെ അടക്കിപ്പിടിച്ച വിങ്ങല്‍ കേള്‍ക്കാം മാധവിക്കുട്ടിയുടെ രചനകളില്‍. കാല്പനിക ഭാവങ്ങളെ സ്ത്രീയുടെ വികാരവിചാരങ്ങളെ മോഹിപ്പിച്ച് സ്‌നേഹിപ്പിച്ച് തീവ്രമായി അവതരിപ്പിച്ച എഴുത്തുകാരികളില്ല. എഴുത്തും ദര്‍ശനവും നമുക്ക് നല്‍കിയ മഹാനാണ് ആനന്ദ്. വൈകാരികതയെ അപ്പാടെ തിരസ്‌കരിക്കുകയും ഭാഷയുടെ കാല്പനിക സൗന്ദര്യം തല്ലിക്കെടുത്തി പരുപരുത്തതാക്കുകയും ചെയ്ത് വായനക്കാരെ അത്ഭുതപ്പെടുത്തുന്ന ശില്പിയാണ് ആനന്ദ്. അടിസ്ഥാനപരമായി വിവരാണാത്മകമാക്കുന്നതയാണ് ആനന്ദിന്റെ ഭാഷ. ആ ദാര്‍ശനിക ഭാഷയിലേക്ക് ഒരു എത്തിനോട്ടം. അഭയാര്‍ത്ഥികള്‍ എന്ന നോവലിലെ വാക്കുകള്‍. ഒരിടത്തു നിന്ന് വേറൊരിടത്തേക്കല്ലെങ്കില്‍, ഒരു കാലത്തു നിന്ന് വേറൊരു കാലത്തേക്ക് അവര്‍ ഇന്നും അഭയം തേടി നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരിക്കലും അഭയം കിട്ടാത്ത, ശപിക്കപ്പെട്ട അഭയാര്‍ത്ഥിയായിരുന്നു എന്നെന്നും മനുഷ്യര്‍. അവന്റെ പ്രസ്ഥാനങ്ങളത്രയും വാസ്തവത്തില്‍ അഭയാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ മാത്രവും. ചരിത്രം എന്നതു, സ്ഥലത്തിലായായും കാലത്തിലായാലും ദുരിതത്തില്‍ നിന്നും അടിമത്വത്തില്‍ നിന്നും ആശ്വാസത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള മനുഷ്യന്റെ നിത്യമായ അഭയം കിട്ടാത്ത അഭയാര്‍ത്ഥി പ്രവാഹത്തിന്റെ രേഖപ്പെടുത്തലാണ്. ആ മോഹ കാലത്തില്‍ നിന്ന് സ്‌നേഹസ്പന്ദനങ്ങള്‍ തീര്‍ത്ത വയലാര്‍ കവിതകളുടെ മോഹവര്‍ണനം കേള്‍ക്കൂ. ''കിണ്ണം നിറയെ പാല്‍ക്കഞ്ഞിയുമായി വന്നുവിളിച്ചു രജനി. നിറഞ്ഞ മുന്തിരി നീര്‍ക്കുമ്പിളുമായി വിരുന്നെത്തി പുലരി''... ''കന്നിനിലാവില്‍ കാറ്റത്തുലയും കവുങ്ങുപ്പൂക്കുല പോലെ ശരന്നഭസ്സില്‍ കൈയിലുലാവും ചന്ദന ശശികലപോലെ പറന്നു ചെല്ലും മല്ലിക''...ഇങ്ങനെ കാലിക സ്പന്ദനങ്ങളെ കലയുടെ താളമാക്കി മാറ്റി വയലാര്‍ രാമവര്‍മ്മ. കേശവദേവിന്റെ നാടക മുഹൂര്‍ത്തങ്ങള്‍ അറിയാതെ യവനിക താഴ്ത്താനാവില്ല. കേശവദേവ് എന്ന പേര് കേള്‍ക്കുമ്പോള്‍ ഓര്‍മ വരിക 'ഓടയില്‍ നിന്ന്', 'ഭ്രാന്താലയം', 'അയല്‍ക്കാര്‍' എന്നിങ്ങനെ ചില നോവലുകളാണ്. അതും കഴിഞ്ഞാല്‍ കുറെ അധികം ചെറുകഥകള്‍. പിന്നെ വായിക്കുമ്പോള്‍ 'മുന്നോട്ട്', 'പ്രധാനമന്ത്രി', 'നാടകകൃത്ത്', 'ഞാനിപ്പം കമ്മ്യൂണിസ്റ്റാവും' തുടങ്ങിയ നാടകങ്ങള്‍ ഓര്‍മചിത്രം പോലെ മനസ്സിന്റെ ക്യാന്‍വാസില്‍ രൂഢമൂലമായിരിക്കുന്നു. 'മനുഷ്യന് ഒരു ആമുഖ'ത്തിലൂടെ നമ്മെ ചിന്തിപ്പിച്ച സുഭാഷ് ചന്ദ്രനും 'ആടു ജീവിതം' പകര്‍ന്നു തന്ന ബെന്യാമിനും 'ആരാച്ചാരെ' കാട്ടിത്തന്ന കെ. ആര്‍ മീരയയ്ക്കുമെല്ലാം നന്ദി...നന്ദി...നമ്മുടെ ആസ്വാദന മുകുളങ്ങള്‍ ഇവരിലൂടെ വിടരട്ടെ. പല ഇതളുകളുള്ള പൂക്കളാണ് മനുഷ്യര്‍. എഴുത്തുകാര്‍ പ്രത്യേകിച്ചും. പൂക്കളായി അവരെ കാണുന്നതാണ് കൗതുകകരം. പൂക്കളമിടുമ്പോള്‍ ഇതളുകള്‍ തിരിച്ച് മറ്റു പൂക്കളുകളുടെ ഇതളുകള്‍ കൂടി കലര്‍ത്തിവയ്‌ക്കേണ്ടി വരും. അങ്ങനെ അടര്‍ത്തിയെടുത്ത ചില പുഷ്പങ്ങളുടെ പൂക്കളമാണ് മേല്‍ സൂചിപ്പിച്ച മഹത് വ്യക്തിത്വങ്ങള്‍. അവരുടെ വാക്കിന്റെ, പദങ്ങളുടെ, അലങ്കാരങ്ങളുടെ നടുമുറ്റത്താണ് വായനക്കാരര്‍ ആത്മാഭിമാനത്തോടെ തന്റെ ഇഷ്ട പുസ്തകങ്ങളുടെ പേജുകള്‍ മറക്കാതെ തുറക്കുന്നത്. (തുടരും) Facebook Comments Comments Literary Student 2017-04-11 01:26:19 Nmaskarjee: Your article titled " This is Literary and Literary must be like this". I followed your article to learn some thing. But your title says some thing and you write some thing, infact some thing very vaugae. This not clear or not filled with any true facts. You are not concenterating. You are just entering the literary forest without any way and means. It look like you picked up or copied some literary works of some famous writers and trying to mix with apples and a oranges. The subject matter is not clear, actulaay you beat the bushes around. Nothing much their to pick up. or nothing much to learn stundent like me. Some of your recent writings and your expression of comments in these colums are not reasonable , rathe they are baseless I understand that you are Houston based. At Houston there are two literary groups namely, Writers Forum and Malayalam Society. So go to any of these groups, there you can hear good poems, good literary lessons. At least some kind of basic ides you get from there about literary works. They are not so great I know, but some thing is better than nothing. Also Malayalee Assocition of Houston conducting some Malayalam Class also. It is a better idea to enroll there also. So you can improve your writing skills there. Then only you can carry better writers on your shoulders. From your previous aricles I understand that you carry some "Ezhytha Ezhthuj kar on your shoulders. Also you carry some paid or contract writers on your shoulders. That is what I understand in your column responses and in your recent articles. As a humble student, I will read whatever you write. After attending some coaching class, probably you wrie and start a Malayalam literary class to new students and also "Vayojana class for senior citizen malayalees belong to senoir malayalees group across USA cities.. അജ്ഞാതൻ 2017-04-11 08:58:31 നിങ്ങൾ വായിച്ചതോ ഉദാഹരണങ്ങൾ ആയി ഉപയോഗിച്ചതോ പുസ്തകങ്ങളെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചും എഴുതിയത് കൊണ്ട് നിങ്ങൾ അമേരിക്കയിലെ മലയാളി എഴുത്തുകാരെയും വിലയിരുത്താൻ പോരുന്ന ഒരു വ്യക്തിയെന്ന് സ്വയം കരുതുന്നു എങ്കിൽ അത് അപക്വതയുടെ ഒരു അടയാളമാണ്. ഉറുബവും, എം ടി വാസുദേവൻ നായരും, ഒ. വി വിജയനും എം. മുകുന്ദനും പൊറ്റക്കാടും, ബഷീറും, കബീറും, ടാഗോറും, മുട്ടത്തു വർക്കിയും അങ്ങനെ മലയാളത്തിലെ പൈങ്കിളി കഥകൾ എഴുതുന്നവരുപോലും മനുഷ്യവികാരങ്ങളുടെയും അത്ജീവിതത്തിൽ സൃഷിട്ടിക്കുന്ന താള ലയങ്ങളുടെയും താളപ്പിഴകളുടെയും കഥയാണ് പറയുന്നത്. എങ്കിലും ഇവരാരും പൂർണ്ണരല്ല. കാരണം ജീവിതം എന്ന നാടകം ഒരു തുടർകഥയാണ് ഓരോ കാലഘട്ടത്തിന്റെ കഥകൾ പറഞ്ഞുകൊണ്ട് ആവരെല്ലാം ഈ നാടകവേദിയിൽ നിന്ന് തിരോധാനം ചെയ്യപ്പെടും. കഥ എഴുതാൻ അറിയാത്തവരുപോലും കഥ പറയുന്നുണ്ട്. കഥയില്ലാത്തവരിലും കഥയുണ്ട്. ഒരാൾ അവാർഡ് ഭ്രമമുള്ള അല്ലെങ്കിൽ പൊന്നാട ഭ്രമമുള്ള ആളെങ്കിൽ അയാളിലും ഒരു കഥയുണ്ട്. എന്തുകൊണ്ട് അയാൾ അതിന്റെ പിന്നാലെ പായുന്നു എന്ന് ചോദിച്ചാൽ അതിനുത്തരം നിങ്ങൾ പ്രശസ്തർ എന്ന് വാദിക്കുന്നവരിൽ തന്നെ കുടികൊള്ളുന്നു. എന്തിനു സാഹിത്യ അക്കാർഡാമി സ്ഥാപിക്കപ്പെട്ടു? എന്തിന് ജ്ഞാനപീഠം ഉണ്ടാക്കി? ഇതിന് ഉത്തരം തിരക്കിയാൽ അതിന്റ ഉള്ളുകള്ളികളിലേക്ക് പോയാൽ ഒന്നു വ്യകതമാണ് അവരിലെല്ലാം ലോകത്തുള്ള എല്ലാ എഴുത്തുകാരും കലാകാരന്മാരും കൊണ്ടുനടക്കുന്ന, താലോലിക്കുന്ന ഒരു മോഹമുണ്ട് "മരിക്കുന്നതിന് മുൻപ് ഒരംഗീകാരം" അത് സൂക്ഷിച്ചു തപ്പിയാൽ നിങ്ങളുടെ ഉള്ളിലും ഒളിഞ്ഞു കിടപ്പുണ്ട്. അതില്ല എന്ന് നിങ്ങൾ അവകാശപ്പെടുമ്പോൾ അത് മറ്റൊരു തരത്തിൽ തലപൊക്കുന്നു അത് മുഖങ്ങളില്ലാത്ത ഞങ്ങൾക്ക് വ്യക്തമായി കാണാം. നിങ്ങൾ ഞങ്ങളെ ഭീരുക്കൾ എന്നാണ് വിളിക്കുന്ന്തെന്ന് ഞങ്ങൾക്കറിയാം. അതിൽ ഞങ്ങൾക്ക് നീരസമില്ല. കാരണം നിങ്ങളെപ്പോലെയുള്ളവരിൽ നിന്ന് അകന്നു നില്ക്കാനാണ് ഞങ്ങൾ മുഖം മൂടി വച്ച് നടക്കുന്നത് . നിങ്ങൾ മറ്റാരേക്കാളും ഭയപ്പെടുന്നത് മുഖമില്ലാത്ത ഞങ്ങളെയാണെന്ന് ഞങ്ങൾക്കറിയാം. വായനകൊണ്ടോ ബിരുദങ്ങൾ കൊണ്ടോ അവയിലൂടെ സൃഷ്ടിക്കുന്ന വാക്കുകളുടെ നക്ഷത്ര തിളക്കത്തിൽ വീഴുന്നവരല്ല വായനക്കാർ. നിങ്ങളുടെ വാക്കുകളിൽ ഞങ്ങളുടെ വികാരങ്ങളെ ഒപ്പിയെടുത്തതിന്റെ നനവില്ലെങ്കിൽ അത് ഞങ്ങളെ സ്പർശിക്കാറില്ല. ഇന്നത്തെ എഴുത്തുകാർ സുഖ സന്തോഷത്തിന്റെ ചില്ലുകൊട്ടാരങ്ങളിൽ ഇരുന്ന് കഥയും നോവലും എഴുതുന്നു പ്രത്യകിച്ച് മലയാളികൾ. അവരാരും അവരുടെ സ്വന്ത ജീവിത കഥകളെക്കുറിച്ച് എഴുതാൻ തയാറല്ല, കാരണം ദുരഭിമാനം കാശിനു വിലയില്ലാത്ത ശ്രേഷ്ഠതയുടെയും മുഖമൂടിയാണ് അവർക്കിഷ്ടം. അത്തരക്കാരോട് സംസാരിക്കണം എങ്കിൽ ഞങ്ങൾക്ക് മുഖം മൂടിവച്ചെ സംസാരിക്കാൻ കഴിയു. അല്ലെങ്കിൽ അവർ ഞങ്ങളുടെ ശത്രുക്കളായി മാറും. ഇപ്പോൾ ഞാൻ ആരാണെന്ന് വെളുപ്പെടുത്തിയാൽ അത് നിങ്ങളെ എന്റെ ശത്രു ആക്കി മാറ്റും. അല്ല അതല്ല ഞങ്ങളുടെ ലക്‌ഷ്യം ഞങ്ങളുടെ ലക്‌ഷ്യം അപൂർണ്ണമായ അറിവുകൾ സൃഷ്‌ടിച്ച തെറ്റായ ധാരണകളിൽ നിന്ന് നിങ്ങളെ പുറത്തുകൊണ്ടുവന്ന് കുറ്റവും കുറവും ഉള്ള ഞങ്ങളെ സ്നേഹിക്കാൻ പോരുന്ന നല്ല മനുഷ്യർ ആക്കുക എന്നുള്ളതാണ്. അതെ നിങ്ങൾക്ക് മനുഷ്യരെ സ്നേഹിക്കാൻ കഴിയുമായിരുന്നെങ്കിൽ നിങ്ങൾ ഒരിക്കലും നിഷേധാതകമായ ഒരു കാൽവെപ്പിലൂടെ രംഗത്തു വരില്ലായിരുന്നു. നിങ്ങളിൽ, ഒബാമയുടെ ജന്മദേശം അമേരിക്കയല്ല എന്ന് പറഞ്ഞു അമേരിക്കൻ രാഷ്ട്രീയത്തിൽ കാൽവെയ്പ്പ് നടത്തിയ ട്രംപിന്റെ കാപട്യം ഒളിഞ്ഞു കിടപ്പുണ്ട്. അത് സാധാരണക്കാരന് അതാര്യമെങ്കിലും മുഖമൂടിധാരികളായ വായനക്കാർക്ക് സുതാര്യമാണ്. കാപട്യം അത് ഞങ്ങൾക്ക് എടുക്കാനാവില്ല. അതാരെത്ര പണ്ടിതനായാലും. സ്നേഹ സൗഹാർദത്തിന്റെ മാര്ഗ്ഗങ്ങളാണ് നമ്മൾക്ക് മുൻപ് പോയവർ കുറിച്ചിട്ടത്. അതാണ് ശ്വാശതമാർഗ്ഗം അതുകൊണ്ടു നമ്മൾക്ക് അതിന്റെ മാർഗ്ഗം തിരയാം "സ്നേഹിക്കയില്ല ഞാൻ നോവുമെന്നാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും" Fake John 2017-04-11 10:14:48 .anonymous. is beautiful and eloquent സുകുമാരകുറുപ്പ് 2017-04-11 11:10:02 സാഹിത്യത്തിന്റ ബാലപാഠങ്ങൾ പഠിക്കുന്നതിനു മുൻപ് എംടിയും എം മുകുന്ദനും ഒക്കെ ഇവിടെ വന്നുപോയിട്ടുണ്ട്. നിങ്ങൾ ഈ പറയുന്നവരുടെ കൃതികൾ ഞങ്ങൾ വായിക്കാത്തതും അല്ല. പിന്നെ ഹൂസ്റ്റണിലെ തല മൂത്ത എഴുത്തുകാരൻ ജോൺ മാത്യു, ഒ.വി വിജയൻറെ കൂടെയും എം മുകുന്ദന്റെ കൂടെയും അടിച്ചു കളിച്ചു നടന്നപ്പോൾ നിങ്ങൾ ഏതു പരുവത്തിലായിരുന്നു എന്ന് ആർക്കറിയാം. സാധാരണ ഇത്തരക്കാരെ പോയിക്കണ്ടു ഒരു ദക്ഷിണ ഒക്കെ കൊടുത്താണ് ഗുരുത്വം ഉള്ളവർ അമേരിക്കൻ സാഹിത്യമണ്ഡലത്തിലേക്ക് കാൽവെപ്പ് നടത്തുന്നത്. എന്തായാലും കൂടുതൽ എഴുതുന്നില്ല . അജ്ഞാതൻ വിജ്ഞാനപരമായി എഴുതിയിട്ടുണ്ടല്ലോ അത് മതി Dr.Sasi 2017-04-11 18:02:30 സാഹിത്യലോകത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് ശ്രീ.ജോയ്‌സ് അമേരിക്കയിലെ മലയാള സാഹിത്യലോകത്തിന്റെ കലവറയെ ഒരു താക്കോൽ ഉപയോഗിച്ച് തുറന്നു പരിശോധിക്കാൻ ഒരു എളിയ ശ്രമം നടത്തിയത് .ഒരാൾ കർമ്മത്തിൽ ഏർപ്പെടുമ്പോൾ വിമർശനം തീർച്ചയായും ഉണ്ടാകാം .വിമർശനമില്ലെങ്കിൽ നല്ല ജീവിതമില്ല , ഭാരതീയ സാഹിത്യദർശനത്തിലെ ഏറ്റവും സത്യവും , ശിവവും ,സുന്ദരവുമായ ശബ്ദമാണ് വിമർശനം.ഓരോ വ്യക്തിയുടെയും ചിന്താസരണിക്കനുസരിച്ചു വിഭിന്നങ്ങളായ കാഴ്ച്ച്ചപ്പാടുകൾ ചൂണ്ടികാണിക്കുന്നതിലൂടെ സാഹിത്യം കൂടുതൽ സുന്ദരമാകുന്നു.മലയാളിക്ക് വഴങ്ങാത്ത ഏതെങ്കിലും ഭാഷയുണ്ടോ ?ഇത്രക്കും സന്പന്നവും സംബുഷ്ടവുമായ ഭാഷ വേറെയില്ല .അതിന്റെ ഉടമസ്ഥത മലയാളിക്ക് സ്വന്തം . അതാണ് മുഖ്യമായത്.പ്രാചിനസംസ്കാരങ്ങൾ എല്ലാം തന്നെ വൈവിധ്യങ്ങളെ ആദരിച്ചവരായിരുന്നു.അമേരിക്കയിലെ തിരക്കുപിടിച്ചുള്ള ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത അൽപ്പ സമയത്തിൽ പല തലങ്ങളിലൂടെ ആഴ്ന്നിറിങ്ങി സാഹിത്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് എന്തുകൊണ്ടും പ്രശംസിനിയമാണെന്നുള്ള സത്യം തിരിച്ചറിയാനും ശ്രീ ജോയ്‌സിന് കഴിയണം . (Dr.Sasi) robin kaithaparampu 2017-04-11 18:02:34 അമേരിക്കയിൽ മലയാളി അസോസിയേഷനുകളോട് ചേർന്ന് നിന്നാൽ മാത്രമേ ഒരു സാഹിത്യകാരന് തന്റെ രചനകൾ ആവിഷ്കരിക്കാൻ സാധിക്കുകയുള്ളൂ എന്ന മിഥ്യാ ധാരണ എനിക്ക് ഇല്ല. ഒരു യഥാർദ്ധ കലാകാരൻ തന്റെ രചനകൾ നിർഭയമായി വേണം നിർവഹിക്കാൻ. നിരൂപണങ്ങളിൽ നിന്നും, വിമർശനങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് തന്റെ കലാ ജീവിതം കരുത്തുള്ളതാക്കി തീർക്കുകയാണ് വേണ്ടത്.അല്ലാതെ വിമർശിക്കുന്നവരെ ഒളിഞ്ഞിരുന്ന് കല്ലെറിയുന്നത് ഭീരുത്തമാണ്. ജോയിസ് തോന്ന്യാമലയുടെ രചനകൾ വളർന്നു വരുന്ന കലാകാരൻമാർക്ക് പ്രചോദനവും പ്രോത്സാഹനവും ആയി മാറട്ടെ. ഇനിയും നല്ല നല്ല രചനകൾ താങ്കളുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നു. കട്ടക്കയം 2017-04-11 18:12:38 പൊട്ടക്കുളത്തിൽ പുളവരാകെയിളകി തട്ടിൻപുറത്തെലികൾ ദേഷ്യം പിടിച്ചു കാട്ടാളർ കുന്തം കുലുക്കിയാടി ഞണ്ടിനെ ഞണ്ടുകൾ വലിച്ചു താഴ്ത്തി വിദ്യാധരൻ 2017-04-11 20:33:13 സാഹിത്യം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അപ്പോൾ പിടിവാശിയോടെ പറയാൻ കഴിയില്ല 'ഇതാണ് സാഹിത്യം' ഇങ്ങനെ ആയിരിക്കണം സാഹിത്യം എന്ന് . സാഹിത്യതി കലകളെയും ദാരുശില്പാതി കലകളേയും തരം തിരിച്ചാൽ സൂക്ഷമം എന്നും സ്ഥൂലമെന്നും കാണാൻ കഴിയും ഒന്ന് മനസ്സും ബുദ്ധിയും ഉപയോഗിച്ചുള്ള സൂക്ഷമ കലയും സ്ഥൂല വസ്തുക്കൾ (അസംസ്‌കൃത) അടങ്ങിയ കരകൗശല കലയും. ഒന്ന് കൊട്ടാരങ്ങളിൽ രൂപാന്തരപെട്ടപ്പോൾ മറ്റതു കുടിലുകളിലും. കാലം മാറിയപ്പോൾ സാഹിത്യാതി കലകളും ദാരുശില്പാതി കലകളും മാറ്റങ്ങൾക്ക് വിധേയപ്പെട്ടു. സൂക്ഷമ സ്ഥൂല കലകൾക്ക് കാലാന്തരത്തിൽ വിടവേറി വന്നു. സ്ഥൂല കലകൾ കുടിൽ വ്യവസായങ്ങളായി മാറി സൂക്ഷമ കലകൾ കൊട്ടാരങ്ങളിൽ കയറികൂടി ശ്രേഷ്ഠത നേടി വിലസിയപ്പോൾ, സ്ഥൂല കലകൾ അവരുടെ മേശയിലും അലമാരയിലും നോക്ക്കുത്തികളായി . സൂക്ഷമ കലകളുടെ ഉപജ്ഞാതാക്കൾക്ക് അധികനാൾ സുഖ ജീവിതം നയിക്കാൻ കഴിഞ്ഞില്ല. അവർ അവരുടെ യജമാനന്മാർക്ക് വേണ്ടി കമ്പി കവിതകൾ എഴുതി "കുടുമ മുറുക്കി കെട്ടി പൂണൂലിഴകളിൽ ലോമൽക്കൈവിരലോടി- ച്ചടിമുടി പെണ്ണിൻ മുലയും മൂടും കവിതയിലാക്കിയ പണ്ഡിത വർഗ്ഗം" (മനുഷ്യനിലേക്ക് -വയലാർ) പക്ഷെ മാറ്റങ്ങൾക്ക് വിധേയപ്പെട്ടപ്പോൾ സൂക്ഷമ കലകൾ കൊട്ടാരങ്ങളുടെ മതിൽ കെട്ടുകളിൽ നിന്ന് മനുഷ്യരിലേക്ക് ഇറങ്ങിചെന്നു 'ധാരണമാറി, മലയാളത്തിൽ കവിതകളെഴുതാം എന്നായങ്ങനെ കേരളനാടിനു കിട്ടി തനതായ് ശ്രീഭാരതവും രാമായണവും" (മനുഷ്യനിലേക്ക് -വയലാർ) ഭക്തിസാഹിത്യം പിറന്നു പിന്നീട് അത് വളർന്നു പന്തലിച്ചു ദേവക്ഷേത്രമതിൽകെട്ടുകളിൽ കൂത്തും പാഠകവും ചില നാടക- ഭാവങ്ങളുമായ് കൈരളി കൊട്ടിയ മ്ഴാവിനൊച്ചകൾ കേൾപ്പൂ നമ്മൾ (മനുഷ്യനിലേക്ക് -വയലാർ) - നാടക കലകൾ ഇവിടെ ജന്മം കൊണ്ട് എന്ന് അനുമാനിക്കാം . കാലം ഏറെ കഴിഞ്ഞു. വൈവസായികവിപ്ലവം അവിടെയെല്ലാം വന്നു കയറിയോ അവിടെയെല്ലാം സാഹിത്യവിഷയകമായി വിവിധതരം മാറ്റങ്ങൾ സംഭവിച്ചു. അച്ചടിയുടെ ആവിർഭാവത്തോടെ സാഹിത്യത്തിന്റെ കെട്ടും മട്ടുംമാറി. വൈവസായികവിപ്ലവത്തിന്റെ വേലിയേറ്റത്തിൽ എഴുത്തുകാർക്ക് സമ്പന്ന ന്യുന വർഗ്ഗത്തിന്റെ പൊയ്ക്കാലില്ലാതെ മിക്കവാറും സ്വന്ത കാലിൽ നിൽക്കാമെന്നായി. മനുഷ്യൻ സ്വാതന്ത്യത്തിനു വേണ്ടി കൊതിച്ചു, സാമൂഹ്യ വിപ്ലവങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ചിലയിടങ്ങളിൽ രക്തത്തിൽ കുതിർന്ന സാഹിത്യം ഉടലെടുത്തു. "ചോരചുവക്കും ഞങ്ങടെ നാട്ടിലെ നീരാവിക്കും മണലിന്നും കറുകകൂമ്പിലെ മഞ്ഞണി മുത്തിലും മൊരുത്തുള്ളി ചുടുനിണമില്ലേ ഇവിടെക്കായലിൽ ഒഴുകിപ്പോകും കവിതയ്ക്കുണ്ടൊരു കഥപറയാൻ വെടിയേറ്റന്നു തുളഞ്ഞ മരണങ്ങൾ - ക്കിടിവെട്ടുന്നൊരു കഴിവില്ലേ " (സംസ്ക്കാരത്തിന്റെ നാളങ്ങൾ ) അമേരിക്കയിലും ഇവിടുത്തെ സുഖ സൗകര്യങ്ങൾക്കിടയിൽ മാറ്റങ്ങൾക്ക് വിധേയപ്പെട്ടു പുതിയ സാഹിത്യ കൃതികൾ ഉണ്ടായെന്നിരിക്കും അപ്പോൾ വയലാറിന്റെ കവിത മാറി 'ടൈയും കോട്ടും കെട്ടി ത്രീപീസ് സൂട്ടിൽ സ്വർണ്ണക്കൈവിരലോടി- ച്ചടിമുടി പെണ്ണിൻ മുലയും മൂടും കവിതയിലാക്കും പണ്ഡിതവർഗ്ഗം " സാഹിത്യം മാറ്റങ്ങൾക്ക് വിധേയപ്പെട്ടു മുന്നോട്ട് പോയിക്കൊണ്ടിരിക്കും അപ്പോൾ സാഹിത്യം ഇങ്ങനെ ആയിരിക്കണം ഇതാണ് സാഹിത്യം എന്നുള്ള വാദങ്ങൾ നിരര്‍ത്ഥകമാകും ( മുണ്ടശ്ശേരിയുടെ നനയാതെ മീൻപിടിക്കാമോ എന്ന വിമർശന ഗ്രന്ഥത്തോട് കടപ്പാട്) മുണ്ടക്കയം 2017-04-12 09:12:38 പെട്ടെന്നൊരുത്തൻ അമേരിക്കയിൽ വന്നിറങ്ങി ഒറ്റക്ക് സാഹിത്യം പൊളിച്ചടുക്കാൻ കിട്ടിയവനെയൊക്കെ പിടിച്ചു തല്ലി പിടിച്ചുപ്പറ്റി ശ്രദ്ധ, പിന്നെഴുത്തുമായി പൊന്മുടി 2017-04-12 12:20:00 ഭേഷ്! കട്ടക്കയത്തിന് പറ്റിയ മുണ്ടക്കയം! ഇതൊക്കെ മലയാളത്തിന്റ വളര്ചയുടെ ഭാഗമാണ്. ഇപ്പോൾ കേരളത്തിലുള്ളവർക്കുപോലും ഇതുപോലെ ഉരുൾക്കുപ്പേരി പോലെ മറുപടി നൽകാൻ പറ്റില്ല. രണ്ടുപേരുകൂടി അങ്ങോട്ടും ഇങ്ങോട്ടും മൂപ്പിച്ചാൽ അമേരിക്കയിലുള്ള എലികളും പുലികളും എല്ലാം ഇളകാൻ സാദ്ധ്യതയുണ്ട് ജിജോയ് 2017-04-12 12:33:22 സാഹിത്യത്തിന്റെ നിറഭേദങ്ങൾ ചാലിച്ച മലയാള എഴുത്തുകാരെ പരിചയപ്പെടുത്തുന്ന ഒരു ആമുഖപാഠമാണ് ജോയ്‌സ് തോന്നിയമാലയുടെ ഈ ലേഖനം. കാലഘട്ടത്തിന്റെ പൊരുളുകൾ തേടിയ ആ എഴുത്തുകാർ അവരുടെ രചനകൾ അന്തരാത്മാവിന്റെ അനുഭവങ്ങളിൽ അലിഞ്ഞു ചേർന്നവയാണ്. ആശയഗരിമ തീർത്ത എഴുത്തുകൾ ഇവിടെ പരിചയപ്പെടുത്തുമ്പോൾ അത് ചെന്നെത്തുന്നത് നിർവികാരത തീർത്ത ഇടങ്ങളിലേക്കാണ്. അവിടെ ആ അനുഭവവിശേഷങ്ങൾ തീർക്കുന്ന അനുരണങ്ങൾ തിരിച്ചറിയുവാനെങ്കിലും സാധിക്കണം. പ്രതിലോമകരമായ ചിന്താധാരകളെ പോലും സ്ഥലകാലങ്ങളുടെ ഇടനാഴികളിൽ നിന്നും പുറത്തേക്കു വലിച്ചിടുമ്പോഴാണ് ജീവസ്സുറ്റ സൃഷ്ടിയായി മാറുന്നത്. അത് തന്നെയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരും ചെയ്തത്. അവിടെ നിന്നുകൊണ്ട് ആ എഴുത്തുകളെ പരിചയപ്പെടുത്തുമ്പോൾ അത് ഭാവനാപൂർണമായ സൃഷ്ടിപരതയാണ് വെളിപ്പെടുത്തുന്നത്. ആത്മനിഷ്ഠമായ കലാമൂല്യങ്ങൾ സാഹിത്യത്തിൻറെ ദിശാബോധങ്ങളെ തീർത്തുവെങ്കിൽ ആ ബോധതലങ്ങളുടെ ഒരു നേർചിത്രം സഹൃദയഹൃദയങ്ങളിലേക്ക് കൊണ്ടുവരുന്നതിൽ ഈ എഴുത്തുകാരനും വിജയിച്ചിട്ടുണ്ട്. പുലിവാല് 2017-04-12 12:40:39 എലികളെ പേടിച്ചു നീ ഇല്ലം ചുട്ടിടല്ലേ പുലികളെ കൂട്ടി നീ വിന്നിടല്ലേ എലികകളൊക്കെ ചാടിയോടും പുലികൾ നിന്നെ പിടിച്ചു തിന്നും വായനക്കരാൻ 2017-04-12 13:03:26 ഒരു മുൻവിധിയോടെയാണ് ജോയിസ് തോന്ന്യായമല എഴുത്തു തുടങ്ങിയത്. അതായത് അമേരിക്കയിൽ ഉള്ള മലയാളികൾക്ക് ശരിക്കും മലയാള ഭാഷയോ മലയാളത്തിലെ എഴുത്തുകാരെയോ അറിയില്ല. അതുകൊണ്ടു മലയാളത്തിലെ എഴുത്തുകാരെ ആദ്യം പരിചയപ്പെടുത്താം. ഒന്നുകിൽ അപക്വമായ ഒരു മനസ്സിന്റെ ഉടമ അല്ലെങ്കിൽ ഉദ്ധണ്ടന്റെ ചിലമ്പൽ.. ഈ ലേഖനങ്ങൾ എഴുതുന്ന ആളെ എഴുത്തുകാരൻ എന്ന് വിളിക്കില്ല ചരിതകാരൻ എന്ന് വിളിക്കാം. ഒരു എഴുത്തുകാരൻ എന്ന നിലക്ക് അദ്ദേഹം കൃതികൾ എഴുതുമ്പോൾ വായനക്കാരായ ഞങ്ങൾക്ക് അറിയാം കഴിയും അന്തരാത്മാവിൽ അലിഞ്ഞു ചേർന്ന അനുഭവങ്ങളിൽ ചാലിച്ച് ആത്മനിഷ്ടയോടെ എഴുതിയത്താണോ അല്ലിയോ എന്ന്. പിന്ന 'നിർവികാര ഇടങ്ങളിൽ ചെന്നു ചേരുന്നു' എന്നുള്ളത് ഒരു അശുഭദര്‍ശിയുടെ കാഴ്ചപ്പാടാണ്. വിദ്യാധരൻ 2017-04-12 13:10:31 "അമേരിക്കയിൽ മലയാളി അസോസിയേഷനുകളോട് ചേർന്ന് നിന്നാൽ മാത്രമേ ഒരു സാഹിത്യകാരന് തന്റെ രചനകൾ ആവിഷ്കരിക്കാൻ സാധിക്കുകയുള്ളൂ എന്ന മിഥ്യാ ധാരണ എനിക്ക് ഇല്ല." ഇത് മിഥ്യാ ധാരണമാതമല്ല തെറ്റായ ധാരണയുമാണ്. അപക്വമായ മനസ്സിന്റെ ആവേശവും. അമേരിക്കൻ മലയാളി അസോസിയേഷനും, സൊസൈറ്റികൾക്കും, ഫോറത്തിനും, വേദികൾക്കും, സാഹിത്യ അക്കാർഡമികളിലും ഒക്കെ കുറ്റങ്ങളും കുറവുകളും ഉണ്ട്. പക്ഷെ അതിനെ ഒക്കെ അടച്ചുപൂട്ടി ഞാനാണ് ശരിയെന്ന് വാദിക്കാൻ ഞാൻ തയാറല്ല. അത് ശരിയായ ഒരു 'വഴി' യുമല്ല. നിങ്ങളുടെയും നിങ്ങൾ പിന്താങ്ങുന്ന ആളുടെയും നിലപാടിനോട് ഒട്ടും യോജിക്കാൻ കഴിയില്ല. യേശു എന്ന ആചാര്യനെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്നും ഒന്ന് വളരെ ശ്രദ്ധേയമാണ്. അദ്ദേഹം പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കാൻ ശ്രമിച്ചത് സമൂഹത്തിനോട് ചേർന്ന് നിന്നുകൊണ്ടാണ്. ആ വഴികൾ നിങ്ങൾ ചെറുപ്പക്കാർക്ക് മാതൃക ആക്കി എടുക്കാം. മലയാളി അസോസിയേഷനിലും സൊസൈറ്റിയിലും വേദികളിലും, ലാന ഫൊക്കാന ഫോമ ഇവിടെയൊക്കെ ഒക്കെ കടന്നു ചെല്ലണം. എന്നിട്ടു നിങ്ങളുടെ ലേഖനങ്ങളൂം കവിതകളും ഒക്കെ അവതരിപ്പിക്കണം നല്ലത് കണ്ടാൽ തള്ളിക്കളയുന്ന സമൂഹം ഇതാണ് സാഹിത്യം ഇതായിരിക്കണം സാഹിത്യം എന്നൊക്കെ പറഞ്ഞാൽ ആരും വകവെച്ചു തന്നെന്നിരിക്കില്ല. ഞാൻ ചെന്ന് പറ്റാവുന്ന എല്ലാ മീറ്റിങ്ങുകളിലും എത്തിപിടിക്കും. എനിക്ക് അമേരിക്കയിലെ എല്ലാ എഴുത്തുകാരേം ഇഷ്ടമാണ്. അവരില്ലായെങ്കിൽ ഞാനില്ല. ഒറ്റയ്ക്ക് നില്ക്കാനായല്ല നമ്മെ ചിട്ടയിൽ സൃഷ്ടിച്ചത് ആരെന്നാലും നമ്മളും പ്രകൃതിയും എന്നുമെന്നും ഉൺമയിൽ വാണാൽ നല്ലതല്ലേ? ഒന്ന് വിശകലനം ചെയ്‌തു നോക്കിൽ ഒന്നാണ് നമ്മളും ചുറ്റുപാടും പഞ്ചഭൂതങ്ങൾ സർവ്വതിലും തഞ്ചത്തിൽ ചേർത്തു വച്ചിരിപ്പു എവിടെ ചിട്ടകൾ തെറ്റിടുമ്പോൾ അവിടെ അസ്വാസ്ഥ്യം ഉടലെടുക്കും മസിലിനാലെല്ലാം സാദ്ധ്യമല്ല Leave A Reply മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക Comment Name Email Submit അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല PATHRANGAL Malayala Manorama Mathrubhumi Kerala Kaumudi Deepika Deshabhimani Madhyamam Janmabhumi US WEBSITES Santhigram USA Kerala Express Joychen Puthukulam Fokana Fomaa Contact About Us Privacy Policy Copyright © 2022 emalayalee.com - All Rights Reserved. Webmastered by MIPL, Web Hosting Calicut Kerala
ടൈം മാഗസിൻ പ്രസിദ്ധീകരിച്ച 2022 ൽ ലോകത്ത് കണ്ടിരിക്കേണ്ട 50 മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും ഇടം നേടി. ഇന്ത്യയിൽ നിന്നുള്ള സ്ഥലങ്ങളുടെ ലിസ്റ്റിൽ അഹമ്മദാബാദും ഇടം നേടിയിട്ടുണ്ട്. കേരളത്തെ ഇക്കോ ടൂറിസം സ്പോട്ട് എന്നാണ് മാഗസിൻ വിശേഷിപ്പിച്ചിരിക്കുന്നത്. 50 സ്ഥലങ്ങളുടെ പട്ടികയിൽ ഒൻപതാം സ്ഥാനമാണ് കേരളം കരസ്ഥമാക്കിയത്. ഭംഗിയാർന്ന ബീച്ചുകളും കായലുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളുമുള്ള കേരളം ശരിയായ അർഥത്തിൽ ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ് ടൈം മാഗസിനിൽ പറയുന്നു. കേരളത്തിലെ ആയുർവേദ സൗകര്യങ്ങളെ കുറിച്ചും വിദേശികൾക്കായി തയാറാ‍ക്കിയ സേവനങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു. ഇന്ത്യയിലെ മോട്ടോർ ഹോം ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ വാഗമണിൽ ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്കിനെ കുറിച്ചും ടൈംസ് റിപ്പോർട്ടിൽ പറയുന്നു. രാജ്യാന്തര ട്രാവൽ ജേർണലിസ്റ്റുകളുടെ അഭിപ്രായങ്ങൾ ചേർത്തുകൊണ്ടാണ് ടൈം മാഗസിൻ പട്ടിക തയാറാക്കിയിരിക്കുന്നത്. Tags: Manorama Traveller LATEST ARTICLES ജനുവരിയിൽ ക്രിസ്മസ് ആഘോഷിക്കുന്ന നാടും ഏഴുവർഷം പിന്നിൽ ജീവിക്കുന്ന ജനതയും ഇന്റഗ്രേറ്റഡ് സിറ്റി പാസ് വരുന്നു, കൊൽക്കത്തയിൽ സഞ്ചാരികൾക്കിനി ക്യൂ ഒഴിവാക്കാം ആടുജീവിതം ഷൂട്ടിങ് കഴിഞ്ഞപ്പോൾ ആശുപത്രിയിലായി: മുഖം മറച്ച് ഒറ്റയ്ക്ക് വേളാങ്കണ്ണിയിലേക്ക് പോയി – ബ്ലസിയുടെ വെളിപ്പെടുത്തൽ ഇസ്താംബുളിൽ നിന്ന് ആരംഭിച്ച് ഡാർവിനിലേക്ക്; കാരവൻ സഞ്ചാരികൾ ആലപ്പുഴയിൽ ബിനാലെ ഒരുങ്ങുന്നു, കലയുടെ ലോകമേളയിലേക്ക് സ്വാഗതം RELATED STORIES ഇന്റഗ്രേറ്റഡ് സിറ്റി പാസ് വരുന്നു, കൊൽക്കത്തയിൽ സഞ്ചാരികൾക്കിനി ക്യൂ ഒഴിവാക്കാം ഷേക്ക് ഹാൻ‍ഡ് വിത്ത് ഒറാങ്, ബോർണിയോ വനത്തിലെ അപൂർവ അനുഭവം ഗലപഗോസ് ദ്വീപിൽ തുടങ്ങി ട്രാൻസ് ഇറാനിയൻ റെയിൽവേയിൽ എത്തി നിൽക്കുന്ന അഞ്ച് ദശകങ്ങൾ, അൻപതിന്റെ നിറവിൽ യുനെസ്കോ ലോകപൈതൃകം
ഫോണുകള്‍ സ്മാര്‍ട്ട്‌ ആയി വരുന്ന ഇക്കാലത്ത് എളുപ്പത്തില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കുന്ന ഒരു ആപ്പിന്റെ അഭാവം പ്രകടമായിരുന്നു. ഇന്നിതാ (കുറഞ്ഞ പക്ഷം ആന്‍ഡ്രോയ്ഡ് ഫോണുകളിലെങ്കിലും) ആ ഒരു കുറവ് ഇല്ലാതായിരിക്കുന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് ആണ് മലയാളത്തില്‍ ടൈപ്പ് ചെയ്യാവുന്ന ഇന്‍ഡിക് കീ ബോര്‍ഡ്‌ പ്ലേ സ്റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഈ കീ ബോര്‍ഡ്‌ ഉപയോഗിച്ചു ഏതു ആപ്പില്‍ വേണമെങ്കിലും നേരിട്ട് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കും. ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ഫോണ്‍ സെറ്റിംഗ്സിലെ ലാംഗ്വേജ് ടൂള്‍സ് വഴി ഇന്‍ഡിക് കീ ബോര്‍ഡ്‌ ആഡ് ചെയ്യണം. അതിനു ശേഷം ശേഷം ഇന്‍ഡിക് കീ ബോര്‍ഡ്‌ സെറ്റിംഗ്സ് എടുത്ത് മലയാളം സെലക്ട്‌ ചെയ്യുക (ചിത്രം നോക്കുക) ഇത്രയും ആയാല്‍ ഫോണ്‍ കീ ബോര്‍ഡ്‌ ഉപയോഗിക്കാന്‍ സജ്ജമായിക്കഴിഞ്ഞു. ടൈപ്പ് ചെയ്യുന്ന സമയത്ത് ഇന്‍ഡിക് കീ ബോര്‍ഡ്‌ സെലക്ട്‌ ചെയ്യാന്‍ നോട്ടിഫിക്കേഷന്‍ ഡ്രോയാറിലെ "കീബോര്‍ഡ്‌" ഐക്കണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ ഗൂഗിള്‍ കീ ബോര്‍ഡ്‌ ആണ് ഉപയോഗിക്കുന്നത് എങ്കില്‍ സ്പേസ് ബാര്‍ പ്രസ്‌ ചെയ്തു പിടിച്ചാലും ഇന്‍ഡിക് കീ ബോര്‍ഡ്‌ സെലക്ട്‌ ചെയ്യാവുന്നതാണ്. Indic Keyboard - Play Store Link By Ranjith Jayadevan at March 13, 2014 Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: സാങ്കേതികം No comments: Post a Comment Newer Post Older Post Home Subscribe to: Post Comments (Atom) തിരയാം.. ജനപ്രിയ പോസ്റ്റുകള്‍ ആരോഗ്യമന്ത്രിയുടെ പ്രിസ്ക്രിപ്ഷന്‍ ഒരു ആരോഗ്യമന്ത്രിക്ക് ഡോക്ടര്‍ നല്‍കിയ പ്രിസ്ക്രിപ്ഷന്‍ പഴംപൊരി (ചൂടോടെ) - ഒന്ന് വീതം മൂന്നു നേരം പരിപ്പുവട, കട്ടന്‍ ചായയോടൊപ്പം - ... തമോഗര്‍ത്തം (ഫോട്ടോഗ്രാഫ്‌) വീട്ടുമുറ്റത്തുനിന്നും കിട്ടിയത്‌... (വീണ്ടും) വളരുന്ന ഡിജിറ്റല്‍ പണമിടപാടുകള്‍ ഇന്ത്യന്‍ 'ഡിജിറ്റല്‍ പേമെന്റ്' ഇന്‍ഡസ്ട്ട്രിയെ സംബന്ധിച്ച് വളരെ സുപ്രധാനമായ ഒരു ആഴ്ചയാണ് കടന്നുപോയത്. ദൂരവ്യാപകഫലങ്ങള്‍ ഉണ്ടാക്... പിന്തുടര്‍ച്ച -------- -------- ട്വിട്ടര്‍ Tweets by @rjwarrier ഫേസ്ബുക്ക് ഇതുവരെ വന്നവര്‍ എന്നെപ്പറ്റി ഞാന്‍ ഒരു കഥാകാരനൊ, കവിയോ, തത്വചിന്തകനൊ അല്ല. പിന്നെ എന്റെ അഭിപ്രായങ്ങളും ഓര്‍മ്മകളും എനിക്കു തോന്നുന്ന പോലെ എഴുതുന്നു. ഒഴിവുസമയങ്ങളില്‍ കോറിയിടുന്ന, ചലിക്കുന്നതും, ചലിക്കാത്തതുമായ വരകള്‍ പോസ്റ്റുന്നു.
ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. മലയാളചലച്ചിത്രനടനും , ടെലിവിഷൻ അവതാരകരും , മിമിക്രി കലാകാരനുമാണ് കോട്ടയം നസീർ. മിമിക്രിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കറുകച്ചാൽ സ്വദേശിയാണിദ്ദേഹം. ചിത്രരചനയിലും മിമിക്രിയിലുമായിരുന്നു തുടക്കം. ചലച്ചിത്ര താരങ്ങളെയും പ്രമുഖ വ്യക്തികളെയും രൂപ ഭാവങ്ങളിലും ശബ്ദത്തിലും കൃത്യമായി അനുകരിച്ചുകൊണ്ടാണ് മിമിക്രി രംഗത്ത് കോട്ടയം നസീർ ശ്രദ്ധേയനായത്. മിമിക്സ് പരേഡിൽ മോർഫിംഗ് എന്ന വിദ്യ ആദ്യമായി അവതരിപ്പിച്ചതും നസീറാണ്[അവലംബം ആവശ്യമാണ്]. കോട്ടയം നസീർ മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. തുടർന്ന് വിവിധ ചിത്രങ്ങളിൽ അഭിനയിച്ചു. ഏഷ്യാനെറ്റിൽ കോമഡി ടൈം എന്ന പരിപാടിയുടെ അവതാരകനായിരുന്നു. കൈരളി ടി.വിയിൽ കോട്ടയം നസീർ ഷോ എന്ന ഹാസ്യപരിപാടി അവതരിപ്പിച്ചിരുന്നു. ഉള്ളടക്കം 1 ചിത്രങ്ങൾ 2 പുരസ്കാരങ്ങൾ 3 അവലംബം 4 അവലംബം ചിത്രങ്ങൾതിരുത്തുക മിമിക്സ് ആക്ഷൻ 500 (1995) കിടിലോൽക്കിടിലം (1995) മിസ്റ്റർ ക്ലീൻ ‍(1996) അരമനവീടും അഞ്ഞൂറേക്കറും (1996) മാട്ടുപ്പെട്ടി മച്ചാൻ (1998) ഉദയപുരം സുൽത്താൻ (1999) മൈ ഡിയർ കരടി (1999) മഴവില്ല് (1999) സുന്ദരപുരുഷൻ ‍(2001) ഫോർട്ട് കൊച്ചി (2001) ജഗതി ജഗദീഷ് ഇൻ ടൗൺ(2002) പട്ടാഭിഷേകം (2004) വാമനപുരം ബസ് റൂട്ട്(2004) ദ ക്യാമ്പസ് (2005) സൂര്യൻ (2007) കഥ പറയുമ്പോൾ (2007) സൈക്കിൾ (2008) ബുള്ളറ്റ് (2008) കലണ്ടർ (2009) മാണിക്യക്കല്ല് (2011) പുരസ്കാരങ്ങൾതിരുത്തുക മിമിക്രിക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം - 2010[1] അവലംബംതിരുത്തുക ↑ "മിമിക്രി, കോട്ടയം നസീർ". കേരള സംഗീത നാടക അക്കാദമി. 2013 ഓഗസ്റ്റ് 19. ശേഖരിച്ചത് 2013 ഓഗസ്റ്റ് 19. Check date values in: |accessdate= and |date= (help)
എടപ്പാൾ:മേൽപ്പാലത്തിന്റെ തൃശ്ശൂർ റോഡിലേയും കോഴിക്കോട് റോഡിലേയും ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പണികളാരംഭിക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ എടപ്പാൾ ടൗണിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ ടൗണിൽനിന്ന് തൃശ്ശൂർ റോഡിലേക്കും പൊന്നാനി റോഡിൽനിന്ന് പട്ടാമ്പി റോഡിലേക്കുമുള്ള ഗതാഗതവും പൂർണമായി തടസ്സപ്പെടും. തൃശ്ശൂർ-കോഴിക്കോട് റോഡുകളിലെ പണികളാണ് ഏറെക്കുറെ ഇപ്പോൾ പൂർത്തിയായി വരുന്നത്. ഗതാഗതം ഇതുവഴി പൊന്നാനിയിൽനിന്ന് പട്ടാമ്പി, തൃശ്ശൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ കുണ്ടുകടവിൽനിന്ന് അത്താണി റോഡിലേക്ക് തിരിഞ്ഞ് കരിങ്കല്ലത്താണി-സംസ്ഥാന പാതയിലെ നടുവട്ടത്തെത്തണം. പട്ടാമ്പി ഭാഗത്തേക്കുള്ളവർക്ക് ഇവിടെനിന്ന് ടിപ്പുസുൽത്താൻ റോഡ് വഴി പോകാം. ചെറിയ വാഹനങ്ങൾക്ക് എടപ്പാൾ അംശക്കച്ചേരിയിലെത്തി തലമുണ്ട-പൂക്കരത്തറ വഴി നടുവട്ടത്തെത്തിയും യാത്ര തുടരാം. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ നിലവിലുള്ളതുപോലെ കണ്ടനകത്തുനിന്ന് തിരിഞ്ഞ് വട്ടംകുളത്തെത്തി (നിലവിലുള്ളതുപോലെ എടപ്പാളിലേക്ക്‌ വരാതെ)വട്ടംകുളം പഞ്ചായത്ത് ഓഫീസ്-നെല്ലിശ്ശേരി വഴിയോ കുറ്റിപ്പാല വഴിയോ സംസ്ഥാനപാതയിലെ നടുവട്ടത്തെത്തണം Share FacebookTwitterGoogle+ReddItWhatsAppPinterestEmail Prev Post സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 38,696 സാമ്പിളുകൾ; 110 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് Next Post 75:കുടുംബാരോഗ്യകേന്ദ്രങ്ങള്‍ മുഖ്യമന്ത്രിനാടിന് ഇന്ന് സമര്‍പ്പിക്കും You might also like More from author malappuram 33-മത് മലപ്പുറം ജില്ലാ കലോത്സവത്തിന് തിരൂരില്‍ തുടക്കം cities ജില്ലാ കലോത്സവം; തിരൂരിൽ ഗതാഗത നിയന്ത്രണം festival ഇത്തവണ കലോത്സവ വേദികൾ വിരൽ തുമ്പിൽ; ലൊക്കേഷൻ ബാർകോഡ് സംവിധാനമൊരുക്കി സംഘാടക സമിതി malappuram ജില്ലാ കലോത്സത്തിന് തിങ്കളാഴ്ച തിരൂരിൽ തിരി തെളിയും ; മാസ്ക് നിർബന്ധമാക്കി ജില്ലാ… Prev Next Recent Posts മൂന്ന് കളികളും തോറ്റ് ആതിഥേയർ; ഖത്തറിന് മടക്കം മന്ത്രി വി. അബ്ദുറഹ്മാന് എതിരെയുള്ള ഫാദർ തിയോഡോഷ്യസ്‌ ഡിക്രൂസിന്റെ തീവ്രവാദി പരാമർശം; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഏതൊരു വിഷയത്തെ സംബന്ധിച്ചും പ്രാമാണികമായി അതില്‍ സ്ഥിരപ്പെട്ടുവന്ന കാര്യങ്ങളെക്കുറിച്ചും പ്രമാണത്തിന്‍റെ പിന്‍ബലമില്ലാത്ത കാര്യങ്ങളെക്കുറിച്ചും അറിയുക എന്നത് ഏറെ അനിവാര്യമാണ്. ശഅബാന്‍ മാസവുമായി ബന്ധപ്പെട്ട് നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്ന കാര്യങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് വന്ന പ്രമാണത്തിന്‍റെ പിന്‍ബലമില്ലാത്ത കാര്യങ്ങളെക്കുറിച്ചുമാണ് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്. പരമാവധി ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എല്ലാം ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചതുകൊണ്ട് ഒരല്പം ദൈര്‍ഘ്യം ഉണ്ടെങ്കില്‍ക്കൂടി വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് പൂര്‍ണമായി വായിക്കണം എന്ന് ആമുഖമായി അപേക്ഷിക്കുന്നു. www.fiqhussunna.com ഒന്നാമതായി: ശഅബാന്‍ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടുന്ന മാസമാണ്. അതുകൊണ്ടുതന്നെ റമളാന്‍ കഴിഞ്ഞാല്‍ റസൂല്‍ (സ) ഏറ്റവും കൂടുതല്‍ നോമ്പ് പിടിച്ചിരുന്നത് ശഅബാന്‍ മാസത്തിലാണ്. ഇത് സ്വഹീഹായ ഹദീസുകളില്‍ നമുക്ക് കാണാം: عن أسامة بن زيد قال: قلت يا رسول الله، لم أرك تصوم شهرا من الشهور ما تصوم من شعبان، قال: ذلك شهر يغفل الناس عنه بين رجب ورمضان ، وهو شهر ترفع فيه الأعمال إلى رب العالمين ، فأحب أن يرفع عملي وأنا صائم. ഉസാമ ബ്ന്‍ സൈദ്‌ പറഞ്ഞു: ഞാന്‍ റസൂല്‍ (സ) യോട് ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, (റമളാന്‍ കഴിഞ്ഞാല്‍പ്പിന്നെ) ശഅബാന്‍ മാസത്തില്‍ അങ്ങ് വ്രതമനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസത്തിലും അത്രയും വ്രതമെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ !. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "റജബിനും റമളാനിനും ഇടയില്‍ ആളുകള്‍ (പരിഗണിക്കാതെ) അശ്രദ്ധരായി വിടുന്ന ഒരു മാസമാണത്. അതാകട്ടെ അല്ലാഹുവിന്‍റെ പക്കലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന ഒരു മാസമാണ്. അതുകൊണ്ട് ഞാന്‍ നോമ്പുകാരനായിരിക്കെ എന്‍റെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു." - [നസാഇ: 2357, അല്‍ബാനി: ഹദീസ് ഹസന്‍]. عن عائشة أم المؤمنين رضي الله عنها أنها قالت : " كان رسول الله صلى الله عليه وسلم يصوم حتى نقول : لا يفطر ، ويفطر حتى نقول : لا يصوم ، وما رأيت رسول الله صلى الله عليه وسلم استكمل صيام شهر قط إلا رمضان وما رأيته في شهر أكثر منه صياما في شعبان " ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ (റ) യില്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു: "റസൂല്‍ (സ) ചിലപ്പോള്‍ തുടര്‍ച്ചയായി നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം ഒരിക്കലും നോമ്പ് ഒഴിവാക്കില്ല എന്ന് ഞങ്ങള്‍ പറയുമായിരുന്നു. അതുപോലെ അദ്ദേഹം നോമ്പ് നോല്‍ക്കാതിരിക്കാറുള്ള കാലവും ഉണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം നോമ്പ് എടുക്കില്ല എന്ന് ഞങ്ങള്‍ പറയുമാറ് അത് തുടരുമായിരുന്നു. റമളാനിലല്ലാതെ മറ്റൊരു മാസത്തിലും അല്ലാഹുവിന്‍റെ റസൂല്‍ പരിപൂര്‍ണമായി നോമ്പെടുത്തത് ഞാന്‍ കണ്ടിട്ടേയില്ല. അതുപോലെ (അതു കഴിഞ്ഞാല്‍ പിന്നെ) ശഅബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല." - [മുത്തഫഖുന്‍ അലൈഹി]. ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) പറയുന്നു: "ശഅബാന്‍ മാസത്തില്‍ വ്രതമെടുക്കുന്നത് പ്രത്യേകം ശ്രേഷ്ഠകാരമാണ് എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം". - [ഫത്ഹുല്‍ ബാരി: വോ: 4 പേജ്: 253]. ഇമാം സ്വന്‍ആനി (റഹിമഹുല്ല) പറയുന്നു: " (റമളാന്‍ കഴിഞ്ഞാല്‍) ശഅബാന്‍ മാസത്തില്‍ പ്രത്യേകമായി മറ്റു മാസങ്ങളെക്കാള്‍ കൂടുതല്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം" - [സുബുലുസ്സലാം: വോ: 2 പേജ്: 342]. അഥവാ ശഅബാന്‍ മാസത്തില്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ റസൂല്‍ (സ) നോമ്പ് ഒഴിവാക്കാറുണ്ടായിരുന്നുള്ളൂ എന്ന് നമുക്ക് ഹദീസുകളില്‍ കാണാം. ഉമ്മുല്‍ മുഅമിനീന്‍ ആഇശ (റ) യില്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ദരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: ولم أره صائما من شهر قط ، أكثر من صيامه من شعبان كان يصوم شعبان كله ، كان يصوم شعبان إلا قليلا "അദ്ദേഹം ശഅബാന്‍ മാസത്തില്‍ നോമ്പെടുക്കുന്നതിനേക്കാള്‍ മറ്റൊരു മാസത്തിലും നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ശഅബാന്‍ (ഏറെക്കുറെ) മുഴുവനും അദ്ദേഹം നോല്‍ക്കാറുണ്ടായിരുന്നു. വളരെ കുറഞ്ഞ ദിവസങ്ങളൊഴികെ ശഅബാന്‍ അദ്ദേഹം നോമ്പെടുത്തിരുന്നു." - [സ്വഹീഹ് മുസ്‌ലിം: 2029]. രണ്ടാമതായി: ഇവിടെ നാം മനസ്സിലാക്കേണ്ട മറ്റൊരു വിഷയം ശഅബാന്‍ പൂര്‍ണമായി നോമ്പ് നോല്‍ക്കാമോ എന്നതാണ്. ശഅബാന്‍ പൂര്‍ണമായി നബി (സ) നോമ്പെടുത്തു എന്ന് ചില റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെട്ടതു കൊണ്ടാണ് ഇങ്ങനെ ഒരു ചര്‍ച്ച ഉണ്ടായത്. عَنْ أُمِّ سَلَمَةَ رضي الله عنها قَالَتْ : مَا رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَامَ شَهْرَيْنِ مُتَتَابِعَيْنِ إِلا أَنَّهُ كَانَ يَصِلُ شَعْبَانَ بِرَمَضَانَ . ഉമ്മു സലമ (റ) നിവേദനം: അവര്‍ പറഞ്ഞു: " റസൂല്‍ (സ) റമളാനും ശഅബാനും പരസ്പരം ചേര്‍ത്ത് നോമ്പ് പിടിക്കാറുണ്ടായിരുന്നു എന്നതൊഴിച്ചാല്‍, രണ്ട് മാസങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല." - [അഹ്മദ്: 26022, അബൂദാവൂദ്: 2336, നസാഇ: 2175]. അതില്‍ത്തന്നെ അബൂ ദാവൂദ് ഉദ്ദരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഒന്നുകൂടി വ്യക്തമായി അത് പ്രതിപാദിക്കുന്നുണ്ട്: أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ يَصُومُ مِنْ السَّنَةِ شَهْرًا تَامًّا إِلا شَعْبَانَ يَصِلُهُ بِرَمَضَانَ "റസൂല്‍ (സ) ഒരു വര്‍ഷത്തില്‍ ഒരു മാസവും പൂര്‍ണമായി നോല്‍ക്കാറുണ്ടായിരുന്നില്ല. ശഅബാനല്ലാതെ. അതിനെ റമളാനുമായി ചേര്‍ത്ത് നോല്‍ക്കുമായിരുന്നു." - [അബൂ ദാവൂദ്: 2048, അല്‍ബാനി: സ്വഹീഹ്]. ഇതിന്‍റെ അടിസ്ഥാനത്തില്‍ ശഅബാനില്‍ മുഴുവന്‍ നോമ്പ് എടുക്കാം എന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല ഈ അഭിപ്രായക്കാരനാണ്. മറ്റൊരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത് അദ്ദേഹം ചിലപ്പോള്‍ അത് ഭാഗികമായും ചിലപ്പോള്‍ അത് പൂര്‍ണമായും നോമ്പെടുത്തിരുന്നിരിക്കാം എന്നതാണ്. എന്നാല്‍ ആഇശ (റ) യുടെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടതുപോലെ "ശഅബാന്‍ പൂര്‍ണമായി നോറ്റിരുന്നു. കുറച്ച് ദിവസമൊഴികെ" എന്നതു തന്നെയായിരിക്കാം ഒരുപക്ഷെ ഉമ്മു സലമ (റ) യുടെ ഹദീസിലും ശഅബാന്‍ മുഴുവനും നോറ്റിരുന്നു എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്. ഇത് ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) യും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അഥവാ റമളാന്‍ കഴിഞ്ഞാല്‍ മറ്റേത് മാസങ്ങളെക്കാളും കൂടുതല്‍ ശഅബാനില്‍ നോറ്റിരുന്നു എന്ന അര്‍ത്ഥത്തില്‍ ശഅബാന്‍ ഏറെക്കുറെ മുഴുവനും നോറ്റിരുന്നു എന്നായിരിക്കാം അതിന്‍റെ വിവക്ഷ. ഭാഷാപരമായി അപ്രകാരം പ്രയോഗിക്കുക എന്നത് അന്യമല്ലതാനും. ഇതാണ് മൂന്നാമത്തെ അഭിപ്രായം. ഇതാണ് കൂടുതല്‍ പ്രബലമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം റസൂല്‍ (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്ന മറ്റു ഹദീസുകള്‍ കൂടി കൂട്ടി വായിക്കുമ്പോള്‍ ഈ ആശയം ഒന്നുകൂടി ബലപ്പെടുന്നു: عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا صَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَهْرًا كَامِلا قَطُّ غَيْرَ رَمَضَانَ . ഇബ്നു അബ്ബാസ് (റ) പറഞ്ഞു: "നബി (സ) റമളാന്‍ ഒഴികെ മറ്റൊരു മാസവും പൂര്‍ണമായി നോമ്പ് നോറ്റിട്ടില്ല" - [متفق عليه]. അതുപോലെ ആഇശ (റ) യില്‍ നിന്നും വന്ന ഹദീസില്‍ ഇപ്രകാരം കാണാം: وَلا صَامَ شَهْرًا كَامِلا غَيْرَ رَمَضَانَ . "അദ്ദേഹം റമളാനല്ലാത്ത മറ്റൊരു മാസവും പൂര്‍ണമായി നോമ്പ് നോറ്റിട്ടില്ല." - [സ്വഹീഹ് മുസ്‌ലിം: 746]. അതുകൊണ്ടുതന്നെ ശഅബാന്‍ അധികദിവസവും നോമ്പ് നോറ്റു, എന്നാല്‍ മുഴുവനായും നോറ്റിട്ടില്ല എന്ന അഭിപ്രായമാണ് ശരിയായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. മൂന്നാമതായി: ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് വല്ല ഹദീസും സ്വഹീഹായി വന്നിട്ടുണ്ടോ ?. ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് വന്ന ഹദീസ് ഇപ്രകാരമാണ്: عَنْ معاذ بن جبل رضي الله عنه عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : " يطلع الله إلى خلقه في ليلة النصف من شعبان فيغفر لجميع خلقه إلا لمشرك أو مشاحن " മുആദ് ബ്ന്‍ ജബല്‍ (റ) വില്‍ നിന്നും നിവേദനം: റസൂല്‍ (സ) പറഞ്ഞു: "ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ അല്ലാഹു തന്‍റെ സൃഷ്ടികളിലേക്ക് നോക്കുകയും മുശ്രിക്കോ, തര്‍ക്കിക്കുന്നവനോ അല്ലാത്ത സകല സൃഷ്ടികള്‍ക്കും അവന്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും." - [ത്വബറാനി: 20/108, ഇബ്നു ഹിബ്ബാന്‍: 12/481]. ശൈഖ് അല്‍ബാനി റഹിമഹുല്ലാഹ് ഈ ഹദീസുകളുടെ വ്യത്യസ്ഥ സ്വഹാബിമാരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും, അതിന്‍റെ വ്യതസ്ഥമായ സനദുകളും അദ്ദേഹത്തിന്‍റെ (السلسلة الصحيحة) എന്ന ഗ്രന്ഥത്തില്‍ എടുത്ത് കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഗ്രന്ഥത്തിലെ വോ: 3 പേജ്: 135 മുതലുള്ള വിശദമായ ചര്‍ച്ച വായനക്കാര്‍ക്ക് പരിശോധിക്കാവുന്നതാണ്. ഈ ഹദീസിന്‍റെ വ്യത്യസ്ഥങ്ങളായ സനദുകള്‍ ചേര്‍ത്ത് വച്ചാല്‍ ഈ ഹദീസ് സ്വഹീഹാണ് എന്നതാണ് അദ്ദേഹം എത്തിയിട്ടുള്ള നിലപാട്. ഈ ഹദീസ് സംബന്ധിച്ച് അദ്ദേഹം പറയുന്നു: قال رحمه الله : حديث صحيح ، روي عن جماعة من الصحابة من طرق مختلفة يشد بعضها بعضا و هم معاذ ابن جبل و أبو ثعلبة الخشني و عبد الله بن عمرو و أبي موسى الأشعري و أبي هريرة و أبي بكر الصديق و عوف ابن مالك و عائشة . "ഈ ഹദീസ് സ്വഹീഹാണ്. വ്യത്യസ്ഥ പരമ്പരകളിലൂടെ ഒരു പറ്റം സ്വഹാബിമാരില്‍ നിന്നും ഇത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. ആ റിപ്പോര്‍ട്ടുകള്‍ പരസ്പരം മറ്റൊന്നിനെ ബലപ്പെടുത്തുന്നു. മുആദ് ബ്ന്‍ ജബല്‍ (റ), അബൂ സഅലബ (റ), അബ്ദല്ലാഹ് ബ്ന്‍ അംറുബ്നുല്‍ ആസ്വ് (റ), അബൂ മൂസ അല്‍അശ്അരി (റ), അബൂഹുറൈറ (റ), അബൂ ബക്കര്‍ സ്വിദ്ദീഖ് (റ), ഔഫ്‌ ബ്ന്‍ മാലിക്ക് (റ), ആഇശ (റ) സ്വഹാബിമാരില്‍ നിന്നാണ് അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്‌". - [السلسلة الصحيحة വോ: 3 പേജ്: 135]. ഈ ഹദീസിലെ (مشاحن) തര്‍ക്കിക്കുന്നവന്‍ എന്നതിന്‍റെ വിവക്ഷ മറ്റൊരു സത്യവിശ്വാസിയുമായി പരസ്പരം തെറ്റി നില്‍ക്കുകയോ, പകയും വിദ്വേശവും വെച്ചു പുലര്‍ത്തുകയോ ചെയ്യുന്നവന്‍ എന്നതാണ്. സത്യവിശ്വാസികള്‍ പരസ്പരം മൂന്ന്‍ ദിവസത്തില്‍ കൂടുതല്‍ തെറ്റി നില്‍ക്കാന്‍ പാടില്ല എന്ന് നമുക്കറിയാമല്ലോ. ശഅബാന്‍ മാസത്തിലാകട്ടെ പ്രത്യേകിച്ചും അതുണ്ടാകരുത്. കാരണം അത് പാപമോചനം തടയപ്പെടുന്നതിന് കാരണമാകും എന്ന് മേല്‍പറഞ്ഞ ഹദീസില്‍ നിന്നും മനസ്സിലാക്കാം. ഇനി ഇവിടെ വളരെ സുപ്രധാനമായി നാം മനസ്സിലാക്കേണ്ട വിഷയം, ശഅബാന്‍ പതിനഞ്ചിലെ രാവുമായി ബന്ധപ്പെട്ട് സ്വഹീഹായ ഈ ഹദീസ് വന്നിട്ടുണ്ട് എന്നതുകൊണ്ട്‌ ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് ചിലര്‍ കടത്തിക്കൂട്ടിയ അനാചാരങ്ങള്‍ ഒരിക്കലും സാധൂകരിക്കപ്പെടുകയില്ല. നാലാമതായി: ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് ചിലര്‍ കടത്തിക്കൂട്ടിയ അനാചാരങ്ങള്‍ എന്തെല്ലാം ?. ഒന്ന്: ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായുള്ള നോമ്പ്. ബറാഅത്ത് നോമ്പ് എന്ന പേരില്‍ പൊതുവേ ആളുകള്‍ പറഞ്ഞു വരാറുള്ള നോമ്പ് ആണിത്. ശഅബാന്‍ മാസത്തില്‍ പൊതുവേ നോമ്പ് പിടിക്കലും ശഅബാന്‍ മാസത്തിന്‍റെ പൂരിഭാഗം ദിവസങ്ങളും നോമ്പെടുക്കലും നബി (സ) യുടെ സുന്നത്താണ് എന്ന് നേരത്തെ ഹദീസുകള്‍ ഉദ്ദരിച്ച് നാം വിശദീകരിച്ചല്ലോ. അതുപോലെ എല്ലാ ഹിജ്റ മാസങ്ങളിലെയും 13, 14, 15 ദിവസങ്ങള്‍ അയ്യാമുല്‍ ബീളിന്‍റെ ദിവസങ്ങള്‍ എന്ന നിലക്ക് നോമ്പെടുക്കല്‍ സുന്നത്താണ് എന്നും നമുക്കറിയാം. അതുപോലെ ദാവൂദ് നബി (അ) യുടെ നോമ്പ് എന്ന് നബി (സ) പഠിപ്പിച്ച ഒന്നിടവിട്ട് നോമ്പെടുക്കുന്നതും സുന്നത്താണ്. ആ നിലക്കെല്ലാം ശഅബാന്‍ പതിനഞ്ചിന് ഒരാള്‍ നോമ്പെടുക്കുകയാണ് എങ്കില്‍ അത് നബി (സ) പഠിപ്പിച്ച പരിതിക്കുള്ളില്‍ വരുന്നതാണ്. എന്നാല്‍ അതല്ലാതെ ശഅബാന്‍ പതിനഞ്ചിന് മാത്രം പ്രത്യേകമായ നോമ്പുണ്ട് എന്ന് വാദിക്കുകയും, ബറാഅത്ത് നോമ്പ് എന്ന പേരില്‍ ആളുകളോട് ശഅബാന്‍ പതിനഞ്ച് നോമ്പെടുക്കണം എന്നാവശ്യപ്പെടുകയും ചെയ്യുന്നത് ചിലര്‍ കടത്തിക്കൂട്ടിയ ബിദ്അത്തുകളില്‍പ്പെട്ടതാണ്. അത് സാധൂകരിക്കാന്‍ അവര്‍ ഉദ്ദരിക്കാറുള്ള ഹദീസ് ഇപ്രകാരമാണ്: إذا كانت ليلة النصف من شعبان فقوموا ليلها وصوموا نهارها "ശഅബാന്‍ പാതിയായാല്‍ (അഥവാ പതിനഞ്ചായാല്‍) അതിന്‍റെ രാവ് നിങ്ങള്‍ നിന്ന് നമസ്കരിക്കുകയും, അതിന്‍റെ പകല്‍ നിങ്ങള്‍ നോമ്പെടുക്കുകയും ചെയ്യുക". ഇബ്നു മാജയാണ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പക്ഷെ ഈ ഹദീസ് موضوع ആയ ഹദീസ്, അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണ് എന്നാണ് മുഹദ്ദിസീങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല ശഅബാന്‍ പതിനഞ്ച് പ്രത്യേകമായി നോമ്പ് നോല്‍ക്കുന്നതോ, അതിന്‍റെ രാവ് പ്രത്യേകമായി നിന്ന് നമസ്കരിക്കുന്നതോ പരാമര്‍ശിക്കുന്നതായി വന്ന എല്ലാ റിപ്പോര്‍ട്ടുകളും ഒന്നുകില്‍ കെട്ടിച്ചമക്കപ്പെട്ട മൗളൂആയ ഹദീസുകളോ അതല്ലെങ്കില്‍ ദുര്‍ബലമായ ളഈഫായ ഹദീസുകളോ ആണ് എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇമാം ഇബ്നുല്‍ ജൗസി (റ) തന്‍റെ കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍ പരാമര്‍ശിക്കുന്ന (كتاب الموضوعات) എന്ന ഗ്രന്ഥത്തില്‍ പേജ് 440 മുതല്‍ 445 വരെയുള്ള ഭാഗത്തും, പേജ് 1010 മുതല്‍ 1014 വരെയുള്ള ഭാഗത്തും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ ബൈഹഖി തന്‍റെ (شعب الإيمان) എന്ന ഗ്രന്ഥത്തിലും (ഹദീസ് 3841) , ഇമാം അബുല്‍ഖത്താബ് ബ്ന്‍ ദഹിയ (أداء ما وجي) എന്ന ഗ്രന്ഥത്തിലും (പേജ് : 79- 80) , ഇമാം അബൂ ശാമ അശാഫിഇ (الباعث على إنكار البدع والحوادث) എന്ന ഗ്രന്ഥത്തിലും പേജ് : 124 - 137 ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായി നോമ്പ് അല്ലെങ്കില്‍ നമസ്കാരം എന്നിവ പറയുന്നതായി വന്ന ഹദീസുകള്‍ എല്ലാം കെട്ടിച്ചമക്കപ്പെട്ടതോ ദുര്‍ബലമായതോ ആയ ഹദീസുകള്‍ ആണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ച അയ്യാമുല്‍ ബീള് എന്ന നിലക്കോ, ശഅബാനിലെ ഏറിയ ഭാഗവും നോമ്പെടുക്കുക എന്നതിന്‍റെ ഭാഗമായോ നബി (സ) യുടെ സുന്നത്തനുസരിച്ച് ശഅബാന്‍ മാസത്തിലെ പതിനഞ്ച് അടക്കമുള്ള ദിനങ്ങളില്‍ നോമ്പ് സുന്നത്താണ് എന്നിരിക്കെ , നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ലാത്ത ഒരു പ്രത്യേക പ്രാധാന്യം പതിനഞ്ചിലെ നോമ്പിന് മാത്രം കല്പിച്ച് അന്ന് പ്രത്യേകമായി നോമ്പ് നോല്‍ക്കല്‍ ബിദ്അത്താണ്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. നമ്മുടെ ഉമ്മ മഹതി ആഇശ (റ) നബി (സ) യില്‍ നിന്നും ഉദ്ദരിച്ച പ്രസിദ്ധമായ ഹദീസില്‍ ഇപ്രകാരം കാണാം: من عمل عملا ليس عليه أمرنا فهو رد "നമ്മുടെ കല്പനയില്ലാത്ത ഒരു കാര്യം ഒരാള്‍ (മതത്തിന്‍റെ) പേരില്‍ അനുഷ്ടിച്ചാല്‍ അത് മടക്കപ്പെടുന്നതാണ്" - [متفق عليه]. അഥവാ അത് അസ്വീകാര്യമായിരിക്കും എന്നതോടൊപ്പം അതവന്‍റെ മേല്‍ ശിക്ഷയായി മടങ്ങുന്നതാണ്. രണ്ട്: ചില ആളുകള്‍ അനുഷ്ടിക്കുന്ന ശഅബാന്‍ പതിനഞ്ചിന്‍റെ രാവിലെ 'സ്വലാത്തുല്‍ അല്‍ഫിയ' എന്ന നമസ്കാരം യാതൊരു പ്രമാണവുമില്ലാത്ത മറ്റൊരു ബിദ്അത്താണ്. ശഅബാന്‍ പതിനഞ്ചിന് നൂറ് റകഅത്ത് നമസ്കരിക്കുകയും അതില്‍ ഓരോ റകഅത്തിലും 10 വീതം തവണ സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യുകയും ചെയ്യുന്ന പ്രത്യേക നമസ്കാരമാണ് അത്. അതിനെക്കുറിച്ച് ഇമാം നവവി (റ) പറയുന്നു: الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله " സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും മ്ലേച്ചവുമാണ്. 'ഖൂതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ." - [അല്‍മജ്മൂഅ് : 3/548]. മൂന്ന്: ശഅബാന്‍ പതിനഞ്ചാം രാവില്‍ പ്രത്യേകം എണ്ണം സൂറത്തു യാസീന്‍ പാരായണം ചെയ്യല്‍. ഇത് പ്രമാണബദ്ധമായി സ്ഥിരപ്പെടാത്ത ഒരു കാര്യമാണ്. യാതൊരുവിധ ഹദീസും ഇതുമായി ബന്ധപ്പെട്ട് സ്ഥിരപ്പെട്ട് വന്നിട്ടില്ല. അതുപോലെ ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ ഇശാ നമസ്കാരത്തിന് പ്രത്യേകമായി സൂറത്തുല്‍ യാസീന്‍ പാരായണം ചെയ്യല്‍. അങ്ങനെ ഇന്ന നമസ്കാരത്തിന് ഇന്ന സൂറത്ത് നിങ്ങള്‍ പ്രത്യേകമായി പാരായണം ചെയ്യണം എന്ന് പഠിപ്പിക്കേണ്ടത് അല്ലാഹുവിന്‍റെ റസൂലാണ്. റസൂല്‍ കരീം (സ) യില്‍ നിന്നും അങ്ങനെ യാതൊന്നും തന്നെ ഹദീസുകളില്‍ വന്നതായി കാണാന്‍ സാധിക്കില്ല. ചില ആളുകള്‍ ഇതോടൊപ്പം ആരൊക്കെയോ കെട്ടിയുണ്ടാക്കിയ മൗലിദ് കിതാബുകള്‍ ഏടുകള്‍ തുടങ്ങിയവയും പാരായണം ചെയ്യുന്നു. പലതിലും ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വമായി തൗഹീദിന് ഘടകവിരുദ്ധമായ വരികളും ഉള്‍ക്കൊള്ളുന്നു. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. അറിവില്ലായ്മ കൊണ്ടും തെറ്റിദ്ധാരണ കൊണ്ടും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ആളുകള്‍ക്ക് അല്ലാഹു ഹിദായത്ത് നല്‍കുമാറാകട്ടെ. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് അല്ലാഹുവിന്‍റെ അനുഗ്രഹവും രിസ്കും ഇറങ്ങുകയല്ല. മറിച്ച് അവന്‍റെ ശാപമാണ് ലഭിക്കുക. കാരണം അല്ലാഹുവിന്‍റെ മതത്തില്‍ അനാചാരങ്ങള്‍ കടത്തിക്കൂട്ടുക എന്നത് അത്യധികം ഗൗരവപരമായ പാതകമാണ്. നാല്: ശഅബാന്‍ പതിനഞ്ച് ആഘോഷിക്കല്‍ അനാചാരങ്ങളില്‍പ്പെട്ടതാണ്. നമ്മുടെ മാതൃകയായ റസൂല്‍ കരീം (സ) നമുക്ക് പഠിപ്പിച്ച് തന്നത് മൂന്ന്‍ ആഘോഷങ്ങളാണ്. ഈദുല്‍ അള്ഹാ , ഈദുല്‍ ഫിത്വര്‍ , അതുപോലെ വെള്ളിയാഴ്ച ദിവസം ഇതല്ലാത്ത മറ്റൊരു ഈദ് മതത്തിലില്ല. അതുകൊണ്ടുതന്നെ ശഅബാന്‍ പതിനഞ്ചാം രാവില്‍ മധുരം കൊടുത്തും പ്രത്യേകം ഭക്ഷണം പാകം ചെയ്തുമെല്ലാം ആഘോഷിക്കുന്നത് ബിദ്അത്താണ്. കാരണം അല്ലാഹുവിന്‍റെ റസൂലോ, സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി യാതൊരു തെളിവുമില്ല. മതത്തില്‍ പുത്തന്‍ ആചാരങ്ങള്‍ കടത്തിക്കൂട്ടുന്നതില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ലജ്നതുദ്ദാഇമയുടെ ഫത്വയില്‍ ഇപ്രകാരം കാണാം: " ലൈലത്തുല്‍ ഖദ്റോ അതുപോലുള്ള മറ്റു രാവുകളോ ആഘോഷിക്കരുത്. അതുപോലെ ഏതെങ്കിലും പ്രത്യേക അവസരങ്ങളില്‍ ഉദാ: ശഅബാന്‍ പതിനഞ്ചാം രാവ്, ഇസ്റാഅ് മിഅ്റാജ് , മൗലിദുന്നബവി തുടങ്ങിയ ആഘോഷങ്ങള്‍ നിഷിദ്ധമാണ്. കാരണം അല്ലാഹുവിന്‍റെ റസൂലോ (സ) സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ടിട്ടില്ല. "നമ്മുടെ മതത്തില്‍ ഇല്ലാത്ത ഒരു കാര്യത്തെ (മതത്തിന്‍റെ പേരില്‍) ആരെങ്കിലും കടത്തിക്കൂട്ടിയാല്‍ അത് മടക്കപ്പെടുന്നതാണ്" എന്ന് അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടുമുണ്ട്." - [ഫതാവ ലജ്നതുദ്ദാഇമ : 2/257-258]. അഞ്ച്: ആയുസ് വര്‍ദ്ധിക്കാനും, അപകടങ്ങള്‍ നീങ്ങാനും പ്രത്യേകമായി ശഅബാന്‍ പതിനഞ്ചാം രാവില്‍ ആറു റകഅത്തുകള്‍ നമസ്കരിക്കല്‍. ഇതും അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടില്ലാത്ത മറ്റാരോ കടത്തിക്കൂട്ടിയ ബിദ്അത്താണ്. ഇത്തരം പുത്തന്‍ ആചാരങ്ങള്‍ എല്ലാം വെടിഞ്ഞ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ജീവിതത്തില്‍ പകര്‍ത്തി ജീവിക്കാന്‍ ഓരോരുത്തരും പരിശ്രമിക്കുക. ഒരാള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ചെയ്യാന്‍ മാത്രം സുന്നത്തുകള്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) തന്നെ പഠിപ്പിച്ചിട്ടുണ്ട്. അതിലേക്ക് പുത്തന്‍ ആചാരങ്ങള്‍ കടത്തിക്കൂട്ടേണ്ടതില്ല. നിങ്ങള്‍ ആലോചിച്ച് നോക്ക് ഒരാള്‍ അമല്‍ വര്‍ദ്ധിപ്പിക്കാനും പ്രതിഫലം ആഗ്രഹിക്കാനും ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ ശഅബാന്‍ പൂരിഭാഗവും നോമ്പ് പിടിച്ചുകൊള്ളട്ടെ. അതാണ്‌ റസൂല്‍ (സ) ചര്യ. അത് ഒരു പതിനഞ്ചിന് മാത്രം പരിമിതപ്പെടുത്തുന്നത് എന്തിന്. ഇനി സാധിക്കില്ലയെങ്കില്‍ അയാള്‍ അയ്യാമുല്‍ ബീള് അതായത് 13, 14, 15 ദിനങ്ങള്‍ നോമ്പ് നോല്‍ക്കട്ടെ അതും റസൂല്‍ (സ) പഠിപ്പിച്ച സുന്നത്ത് ആണ്. മാത്രമല്ല ശഅബാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കുന്നതിനാണ് യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമാസങ്ങളില്‍ നോമ്പ് നോല്‍ക്കുന്നതിനേക്കാള്‍ ശ്രേഷ്ഠത. കാരണം അവയെക്കാള്‍ ശഅബാനില്‍ അല്ലാഹുവിന്‍റെ റസൂല്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. റജബിലെ നോമ്പിനാണ് കൂടുതല്‍ ശ്രേഷ്ഠത എന്ന് പ്രചരിപ്പിക്കുന്ന ചിലരുടെ അറിവില്ലായ്മ മനസ്സിലാക്കാന്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം. അതുപോലെ രാത്രി നമസ്കാരം എല്ലാ രാവിലും ഉണ്ട്. അത് ജീവിതത്തിന്‍റെ ഭാഗമാക്കട്ടെ. അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും ഇഷ്ടപ്പെടുന്ന ഒരാള്‍ അതല്ലേ ചെയ്യേണ്ടത്. നബി (സ) യുടെ മാതൃകയല്ലേ നാം പിന്‍പറ്റേണ്ടത്. അല്ലാഹുതൗഫീഖ് നല്‍കട്ടെ. അല്ലാഹു പറയുന്നത് നോക്കൂ: قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ "( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ" - [ആലുഇംറാന്‍:31]. അഞ്ചാമതായി: ഒരു വിഷയം കൂടി സൂചിപ്പിച്ചുകൊണ്ട് ശഅബാന്‍ മാസത്തെ സംബന്ധിച്ചുള്ള ഈ ലേഖനം അവസാനിപ്പിക്കുകയാണ്. ശഅബാന്‍ മാസത്തിന്‍റെ പാതി പിന്നിട്ടാല്‍ പിന്നെ നോമ്പ് നോല്‍ക്കരുത് എന്ന് ഹദീസ് ഉണ്ടോ ?. അതിന്‍റെ വിവക്ഷ എന്താണ് ?. ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നബി (സ) നോമ്പ് നോറ്റിരുന്നു എന്ന ഹദീസുകളും ഈ ഹദീസും തമ്മില്‍ എങ്ങനെ യോജിപ്പിച്ച് മനസ്സിലാക്കാം എന്നെല്ലാം ചിലര്‍ സംശയം ഉന്നയിക്കാറുണ്ട്. ആ ഹദീസ് ഇപ്രകാരമാണ്: عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : إذا بقي نصف من شعبان فلا تصوموه അബൂ ഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " ശഅബാനിലെ പകുതി മാത്രം ബാക്കിയായാല്‍ നിങ്ങള്‍ നോമ്പ് പിടിക്കരുത്" - [തിര്‍മിദി: 749. അല്‍ബാനി: സ്വഹീഹ്]. ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) പറയുന്നു: "അതിന്‍റെ പൊരുള്‍ ശഅബാന്‍ പാതിക്ക് വെച്ച് നോമ്പ് നോല്‍ക്കാന്‍ തുടങ്ങരുത് എന്നതാണ്. എന്നാല്‍ ഒരാള്‍ ശഅബാന്‍ പൂര്‍ണമായോ പൂരിഭാഗമോ നോമ്പെടുത്താല്‍ അവന്‍ അവന് ആ സുന്നത്ത് ലഭിച്ചിരിക്കുന്നു." - [മജ്മൂഉ ഫതാവ: വോ: 25]. അഥവാ ശഅബാന്‍ പാതിക്ക് വെച്ച് നോമ്പ് നോറ്റു തുടങ്ങരുത്. എന്നാല്‍ ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നോമ്പെടുക്കണം എന്ന ഉദ്ദേശത്തോടെ നേരത്തെ നോമ്പ് നോറ്റു തുടങ്ങിയവര്‍ക്ക് പാതി പിന്നിട്ട ശേഷവും നോമ്പ് തുടരുന്നത് കുഴപ്പമില്ല. ആ നിലക്ക് തന്നെ മറ്റു ഹദീസുകളുമായി ഈ ഹദീസിന് യാതൊരു വൈരുദ്ധ്യവുമില്ല എന്ന് മനസ്സിലാക്കാം. അതുപോലെ ശഅബാന്‍ മാസത്തിന്‍റെ അവസാനത്തില്‍ റമളാന് ഒന്നോ രണ്ടോ ദിവസം മുന്‍പായി നിങ്ങള്‍ നോമ്പ് നോല്‍ക്കരുത്. എന്നാല്‍ ആരെങ്കിലും സാധാരണയായി നോമ്പ് നോറ്റു വരുന്നയാള്‍ ആണെങ്കില്‍ ആ നോമ്പുമായി പൊരുത്തപ്പെട്ട് വന്നാല്‍ ഉദാ: തിങ്കള്‍, വ്യാഴം സ്ഥിരമായി നോല്‍ക്കുന്നവരെപ്പോലെ അവര്‍ക്ക് നോല്‍ക്കാവുന്നതാണ് എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. കാര്യങ്ങള്‍ വസ്തുനിഷ്ടമായി മനസ്സിലാക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും, നബി (സ) യുടെ ചര്യ പിന്‍പറ്റി ജീവിച്ച് നേര്‍മാര്‍ഗത്തില്‍ മരണമാടയാനും അല്ലാഹു നമുക്കേവര്‍ക്കും തൗഫീഖ് നല്‍കട്ടെ ... www.fiqhussunna.com Posted by Abdu Rahman Abdul Latheef at 4:58 AM Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Newer Post Older Post Home Total Pageviews Followers Search This Blog Popular Posts ഒരു റമദാനിലെ നോമ്പ് നോറ്റുവീട്ടാതെ മറ്റൊരു റമദാനിലേക്ക് വൈകിപ്പിച്ചാല്‍ എന്താണ് ചെയ്യേണ്ടത് ?. الحمد لله و الصلاة والسلام على رسول الله ، وعلى آله و صحبه ومن والاه، وبعد؛ നോമ്പ് നഷ്ടപ്പെട്ടവന്‍ ആ നോമ്പ് നോട്ടുവീട്ടണം എന്നത് പണ്... ഇല്മിന്‍റെ പ്രാധാന്യവും, ത്വാലിബുല്‍ ഇല്മ് അറിയേണ്ടതും !. الحمد لله وحده، والصلاة والسلام على من لا نبي بعده وعلى آله وصحبه ، أما بعد നമ്മെളെല്ലാവരും ആഗ്രഹിക്കുന്ന ആ വിവര്‍ണ്ണനാതീതമായ വിജയം കയ്... സകാത്തിൻ്റെ അവകാശികൾ. الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛ സകാത്തിൻ്റെ അവകാശികളെക്കുറിച്ചാണ് ഈ ലേഖനത്തിൽ നാം ചർച്... സകാത്ത് എളുപ്പത്തിൽ എങ്ങനെ കണക്കുകൂട്ടാം ?!. ശമ്പളം, കച്ചവടം, വാടക, നിക്ഷേപം തുടങ്ങി എല്ലാം എങ്ങനെ കണക്കുകൂട്ടാം ?! ചോദ്യം: ഒരാളുടെ സകാത്ത് എളുപ്പത്തില്‍ എങ്ങനെ കണക്കു കൂട്ടാം ?. www.fiqhussunna.com ഉത്തരം: الحمد لله والصلاة والسلام... ഉള്ഹിയ്യത്ത് അഥവാ ബലികർമ്മം - ലഘുലേഖ. ആവർത്തിച്ച് വരുന്ന ഒരു ആരാധനാ കർമ്മമായതിനാൽ എപ്പോഴും നാം അറിയാൻ ആഗ്രഹിക്കുന്ന ഒന്നാണ് ഉള്ഹിയ്യത്ത് നിയമങ്ങൾ. നേരത്തെ പലതവണ വിശദമായ ലേഖനങ്ങ... ഒരു നാട്ടിൽ നിന്നും, നേരം വൈകി മാസം കണ്ട വേറെ നാട്ടിലേക്ക് പോയാൽ നോമ്പ് 31 നോൽക്കണോ ? الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ ഒരാൾ നേരത്തെ മാസം കണ്ട ഒരു നാട്ടിൽ നിന്നും നേരം വൈകി മാസം കണ്ട നാട്ടി... ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്തുണ്ടോ ?. الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛ ഉപയോഗിക്കുന്ന ആഭാരണത്തിന്റെ സകാത്തിനെക്കുറിച്ച് സ... സ്വത്ത് ഓഹരിവെക്കുന്നതിന് മുന്‍പ് അവകാശി മരണപ്പെട്ടാല്‍ അത് അയാളുടെ അനന്തരാവകാശികള്‍ക്ക് ലഭിക്കുമോ ?. ചോദ്യം: ഒരാളുടെ ഉമ്മ ജീവിച്ചിരിക്കെ അയാള്‍ മരണപ്പെട്ടു. അപ്പോള്‍ ഉമ്മ അയാളുടെ അനന്തരാവകാശിയാണല്ലോ. എന്നാല്‍ അദ്ദേഹത്തിന്‍റെ സ്വത്ത് അന്ന്... അറഫാ ദിനം - മാസപ്പിറവിയിലെ വ്യത്യാസം, അഭിപ്രായ ഭിന്നതയും സമീപനവും. അറഫാ ദിനം - മാസപ്പിറവിയിലെ വ്യത്യാസം, അഭിപ്രായ ഭിന്നതയും സമീപനവും. അബ്ദുറഹ്മാൻ അബ്‌ദുല്ലത്തീഫ് പി. എൻ www.fiqhussunna.com ... മിഅറാജ് നോമ്പ് വസ്തുതയെന്ത് ?. ഇമാമീങ്ങൾ എന്ത് പറയുന്നു ?. الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛ ഈയിടെയായി ഒരുപാട് പേർ റജബ് 27 നെ കുറിച്ചും, മിഅറാജ് നോമ്പിനെ... Blog Archive ► 2022 (29) ► July (7) ► June (2) ► May (3) ► April (3) ► March (5) ► February (7) ► January (2) ► 2021 (37) ► December (3) ► October (1) ► August (2) ► July (8) ► June (3) ► May (7) ► April (11) ► February (2) ► 2020 (114) ► November (9) ► October (1) ► September (3) ► August (9) ► July (19) ► June (17) ► May (27) ► April (17) ► March (11) ► January (1) ► 2019 (44) ► December (3) ► November (1) ► August (8) ► July (11) ► June (2) ► May (11) ► April (5) ► March (1) ► February (1) ► January (1) ► 2018 (31) ► December (1) ► September (1) ► August (10) ► July (5) ► June (7) ► May (5) ► April (1) ► March (1) ► 2017 (36) ► November (2) ► October (3) ► September (2) ► August (6) ► July (1) ► June (10) ► May (3) ► April (3) ► March (2) ► February (2) ► January (2) ▼ 2016 (100) ► December (10) ► November (3) ► October (7) ► September (4) ► August (11) ► July (11) ► June (18) ▼ May (12) കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രോജക്റ്റില്‍ 5 ലക്ഷം നിക... കച്ചവടം നഷ്ടത്തിലാണ്, നാല് ലക്ഷം നിക്ഷേപം തിരികെ ല... ആസ്തമ രോഗികള്‍ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നത് നോമ്പ് മ... ശഅബാന്‍ മാസത്തിന്‍റെ പാതി പിന്നിട്ടാല്‍ പിന്നെ നോമ... ഒരു റമദാനില്‍ ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും ഒരുമിച്... ഫിക്സഡ് പ്രോഫിറ്റ് പാടുണ്ടോ ?. അത് നടപ്പാക്കുന്ന ക... P. F തുകക്ക് സകാത്ത് ബാധകമാണോ ?. എന്‍റെ സഹോദരിക്ക് കടം കൊടുത്ത സ്വര്‍ണ്ണത്തില്‍ സകാ... ശഅബാന്‍ പതിനഞ്ച് ഒരു വിശ്വാസി അറിയേണ്ടത്. ശഅബാന്‍ മാസത്തിന്‍റെ ശ്രേഷ്ഠത - ഉള്ളതും ഇല്ലാത്തതും. റജബ് മാസത്തിന്‍റെ ശ്രേഷ്ടത - ഉള്ളതും ഇല്ലാത്തതും ... സിവില്‍ എഞ്ചിനീയറായ എനിക്ക്, ഹൗസിംഗ് ലോണ്‍ എടുക്കു... ► April (5) ► March (12) ► February (7) ► 2015 (70) ► November (8) ► October (13) ► September (6) ► August (9) ► July (19) ► June (4) ► May (6) ► April (1) ► March (4) ► 2014 (44) ► November (6) ► October (5) ► September (10) ► August (4) ► July (11) ► June (2) ► February (1) ► January (5) ► 2013 (34) ► December (6) ► November (5) ► October (6) ► September (3) ► August (2) ► July (1) ► May (4) ► April (4) ► March (1) ► February (2) ► 2012 (6) ► December (6) Labels പ്രതികരണം ഹദീസ് നിഷേധം Hair Transplantation ആയിഷാ (റ) മാതൃഭൂമി മെഡിക്കല്‍ വിവാഹം Subscribe Fiqhussunna Youtube Channel Like Fiqhussunna On Facebook About Me Abdu Rahman Abdul Latheef View my complete profile MAIL ME HERE ! Name Email * Message * All rights reserved. These articles canno't be published without prior written permission of author. Powered by Blogger.
തിരുവനന്തപുരത്തും ഡൽഹിയിലും മാധ്യമങ്ങളെ കണ്ട ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പദവിയുടെ വലുപ്പം തിരിച്ചറിയാത്തവിധമാണ്‌ രാഷ്ട്രീയ പ്രസ്‌താവങ്ങൾ നടത്തിയത്‌. സംസ്ഥാന സർക്കാരുമായുണ്ടായ തെറ്റിദ്ധാരണ വിവാദമാക്കുകയുമാണ്‌. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളിലെ കേരളത്തിന്റെ പങ്കാളിത്തത്തിൽ ക്ഷുഭിതനായ ഖാൻ സംസ്ഥാനത്തിനെതിരെ കടുത്ത ഭാഷയിലാണ്‌ ഭീഷണി മുഴക്കുന്നതും. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കുപരി ഗവർണർ പ്രവർത്തിക്കേണ്ടത്‌ ഭരണഘടന വിഭാവനം ചെയ്യുംവിധമാണ്‌. രാഷ്ട്രീയ നിയമനമായ ഗവർണർ സ്ഥാനവും തെരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത്‌ താനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചുപോയി. മോഡി ഗവൺമെന്റ്‌ പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന്‌ സംസ്ഥാന സർക്കാർ ആവശ്യപ്പെടുക മാത്രമല്ല, നിയമപരമായും സമരമുഖം തുറന്നിരിക്കയാണ്‌. കേന്ദ്ര തീരുമാനത്തിന്റെ ഭരണഘടനാ സാധുതയെ അനുച്ഛേദം 131 അനുസരിച്ച്‌ ചോദ്യംചെയ്യാനും മുന്നിട്ടിറങ്ങി. അത്‌ തന്നോട്‌ ആലോചിക്കാതെയാണെന്ന വിമർശനമാണ്‌ ഗവർണർ പ്രകടിപ്പിച്ചത്‌. സംസ്ഥാനത്തിന് സ്വതന്ത്രമായ ഒരു അധികാരവുമില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങൾക്കുപോലും ഗവർണറുടെ അനുമതിക്ക്‌ കാത്തുനിൽക്കണം എന്നുമുള്ള കീഴ്‌വഴക്കം ഉറപ്പിക്കാനാണ്‌ ശ്രമം. ആരും ഭരണഘടനയ്‌ക്ക്‌ അതീതരല്ലെന്നാണ് ഗവർണർ ആവർത്തിക്കുന്നത്. കാരണമായി ചൂണ്ടുന്നത് ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയിൽ സ്യൂട്ട് നൽകിയതാണ്. സർക്കാരിന്റെ എല്ലാ തീരുമാനവും ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. അനുച്ഛേദം 167ൽ ഇക്കാര്യം വ്യക്തം. ഗവർണർക്ക് വിവരം നൽകുന്നതിൽ മുഖ്യമന്ത്രിയുടെ കർത്തവ്യങ്ങളാണ് അതിൽ വിശദീകരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കാനുള്ള ഭരണഘടനാ ബാധ്യത മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ. ദൈനംദിന തീരുമാനങ്ങൾ അറിയിക്കണമെന്ന് ഭരണഘടന നിഷ്‌കർഷിക്കുന്നില്ല. 2016 ജൂലൈ 13ലെ ജഗദീഷ്സിങ്‌ ഗേൽഹർ നേതൃത്വം നൽകിയ സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വിധി നിർണായകമാണ്‌. അരുണാചൽ എംഎൽഎമാരുടെ അയോഗ്യതയുമായി ബന്ധപ്പെട്ട കേസിലെ വിധികൂടി നോക്കണം. ഗവർണർക്ക് ഭരണഘടന നൽകുന്ന അധികാരങ്ങളേ ഉള്ളൂവെന്ന്‌ അതിൽ കൃത്യമായി പറഞ്ഞു. അതായത് ഗവർണർക്ക് സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനേ കഴിയില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സഭാപ്രമേയം നിയമപരമാണ്. ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും അനുസരിച്ചാണ് അത്‌ പാസാക്കിയതും. പ്രമേയം പാസാക്കുംമുമ്പ് ഗവർണറെ അറിയിക്കണമെന്നില്ല. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുവിഭജനം പുനർക്രമീകരിക്കാനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം ഗവർണറോട് ആവശ്യപ്പെട്ടത് ജനുവരി മൂന്നിനാണ്. സഭ ചേരാൻ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല. സഭ വിളിക്കുകയാണെങ്കിൽ ഗവർണറെ വിവരം അറിയിക്കും. അതിനുമുമ്പ്‌ സമ്മേളനം വരാനുണ്ടെന്ന് എങ്ങനെ പറയാനാകും. ഭരണഘടനയുടെ അനുച്ഛേദം 208 പ്രകാരം രൂപീകരിക്കപ്പെട്ട ചട്ടങ്ങൾക്ക് അനുസൃതമായാണ് സഭാ നടപടിക്രമങ്ങളും കാര്യനിർവഹണവും. അവയ്‌ക്ക്‌ ഗവർണറുടെ അനുമതിയോ അംഗീകാരമോ വേണ്ട. അതിൽ സഭയുടെ പൂർണാധികാരം ഭരണഘടന അംഗീകരിച്ചതാണ്. സഭാ നടപടികളുടെ സാധുത കോടതിയിൽപ്പോലും ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്നും അനുച്ഛേദം 212 അനുശാസിക്കുന്നു. നിയമസഭയുടെ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടങ്ങളിലെ അധ്യായം 16 ചട്ടം 121 പ്രകാരം അവതരിപ്പിക്കപ്പെടുന്ന പ്രമേയത്തിന്റെ സ്വീകാര്യ യോഗ്യത തീരുമാനിക്കേണ്ടത് സ്‌പീക്കറാണ്. നിയമ നിർമാണാധികാരവും പ്രമേയം പാസാക്കാനുള്ള അധികാരവും തികച്ചും വ്യത്യസ്‌തം. സ്പീക്കർ അവതരണാനുമതി നൽകുകയും സഭ ഏകകണ്ഠമായി പാസാക്കുകയും ചെയ്‌ത പ്രമേയത്തിന്റെ നിയമ ‐ ഭരണഘടനാ സാധുതകൾ സംബന്ധിച്ച പരാമർശങ്ങൾ ഗവർണറുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അനൗചിത്യവും. കേരള ജനതയുടെ വികാരം പ്രതിഫലിപ്പിക്കുന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാൻ സഭയോട് ഉത്തരവാദിത്തം പുലർത്തുന്ന സർക്കാരിന് ബാധ്യതയുണ്ട്. അത്‌ നിറവേറ്റുന്നതിനാണ് പാർലമെന്റ്‌ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അനുച്ഛേദം 131 അനുസരിച്ചുള്ള സ്യൂട്ട്‌ ഫയൽ ചെയ്‌തത്‌. അത്‌ ഗവർണറെ അറിയിച്ചില്ലെന്ന വിമർശനത്തിൽ കഴമ്പില്ല. ഭരണഘടനയുടെ അനുച്ഛേദം 167 മുഖ്യമന്ത്രി ഗവർണർക്കു നൽകേണ്ട വിവരങ്ങൾ പ്രതിപാദിക്കുന്നു. സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുന്ന കാര്യം അതിൽപ്പെടില്ല. ഇത്തരം കാര്യങ്ങൾ ഗവർണറെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്യുന്ന കീഴ്‌വഴക്കവുമില്ല. അന്തർസംസ്ഥാന നദീജല തർക്കങ്ങളിൽ ഉൾപ്പെടെ കേരളം അനുച്ഛേദം 131 പ്രകാരം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവർത്തിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് അനുച്ഛേദം 163 വ്യക്തമാക്കുന്നു. വിവേചനാധികാരം പ്രയോഗിക്കാൻ ഭരണഘടന ചുമതലപ്പെടുത്തുന്ന കാര്യങ്ങളിലേ വ്യതിചലിക്കാനാകൂ. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഷംസർസിങ്‌ കേസിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. രാമേശ്വർ പ്രസാദ് v/s യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീംകോടതി നടത്തിയ പരാമർശം ഇവിടെ പ്രസക്തം. കേന്ദ്രത്തിന്റെയും സംസ്ഥാന മന്ത്രിസഭയുടെയും ഉപദേശങ്ങൾ തമ്മിൽ വൈരുധ്യമുണ്ടെങ്കിൽ കേന്ദ്ര ഉപദേശം തള്ളി സംസ്ഥാന മന്ത്രിസഭയുടെ ഉപദേശാനുസരണം ഗവർണർ പ്രവർത്തിക്കണമെന്നാണ്‌ അതിന്റെ ഉള്ളടക്കം. മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് അഭ്യർഥിക്കുന്ന പ്രതിപക്ഷം ജനാധിപത്യമര്യാദകളും ഭരണഘടനാ കർത്തവ്യങ്ങളും അവഗണിക്കാൻ പ്രേരിപ്പിക്കുകയാണ്. സഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയം ജനങ്ങളുടെ ഉറച്ച അഭിപ്രായമായി കാണുന്നതിനു പകരം വിമർശിക്കുന്നതും തുടർനടപടികളെ ചോദ്യംചെയ്യുന്നതും സത്യപ്രതിജ്ഞാ ലംഘനമാണെന്നും പറയേണ്ടതുണ്ട്‌. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. Tags : arif mohammad khan ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പൗരത്വ ഭേദഗതി നിയമം മറ്റു വാർത്തകൾ ഗവർണറുടെ ദാനം ; വിവരങ്ങൾ ക്രോഡീകരിച്ച്‌ സൂക്ഷിച്ചിട്ടില്ലെന്ന്‌ വിവരാവകാശരേഖ ധൂർത്തിൽ പറന്ന്‌ ഗവർണർ ; വിമാനയാത്രയ്‌ക്ക്‌ ചെലവിട്ടത്‌ അനുവദിച്ചതിന്റെ ഒമ്പതിരട്ടി തമിഴ്‌നാട്ടിലെ ‘ഗെറ്റൗട്ട്‌ ഗവർണർ’ ക്യാമ്പയിനും ആരിഫ്‌ ഖാന്റെ കത്തും മൈതാനത്ത് ‘ധാർമികത’ അകത്ത്‌ ‘നെപ്പോട്ടിസം’ ജനങ്ങൾ ഭയപ്പെട്ട് ജീവിക്കേണ്ട രാജ്യം പൗരത്വനിയമം നടപ്പാക്കാന്‍ ബിജെപിയും യുഡിഎഫും തമ്മില്‍ രഹസ്യധാരണ; കെഎന്‍എ ഖാദറിന്റെ സഹായ വാഗ്ദാനത്തോടെ അമിത്ഷായുടെ ഉദ്ദേശ്യം വ്യക്തമായി: തോമസ് ഐസക് സിഎഎ ഭീഷണിയുമായി അമിത്‌ഷാ വീണ്ടും റിപ്പബ്ലിക് ദിനാഘോഷവും മുറിവേറ്റ ജനാധിപത്യവും VIDEO - ഏതു ടൈപ്പ് ഗവര്‍ണറായാലും കൊള്ളാം... ഇതു കേരളമാണ് ---- പ്രധാന വാർത്തകൾ വരുന്നു ടാലന്റ്‌, ഇന്നൊവേഷൻ കോറിഡോർ ; ഫിൻലൻഡുമായി ധാരണയായി കൊളീജിയത്തോട്‌ കളിക്കരുത്‌ ; കേന്ദ്രസർക്കാരിന്‌ സുപ്രീംകോടതിയുടെ താക്കീത്‌ വിഴിഞ്ഞം തുറമുഖ നിർമാണം പുനരാരംഭിച്ചു ; 40 ലോഡ് പാറയെത്തി കൊച്ചി വിമാനത്താവളം പുതിയ ഉയരത്തിൽ ; ബിസിനസ്‌ ജെറ്റ്‌ ടെർമിനൽ ഉദ്‌ഘാടനം നാളെ ന്യൂനപക്ഷവും ‘കൈ’വിട്ടു ; കോൺഗ്രസിനെ തൂത്തുവാരി ബിജെപിയുടെ തേർവാഴ്‌ച മുരളീധരനും സുരേന്ദ്രനും കണ്ണുരുട്ടി ; ആനന്ദബോസ്‌ പരിപാടികൾ റദ്ദാക്കി മടങ്ങി പെറുവിൽ അട്ടിമറി ; പെദ്രോ കാസ്‌തിയ്യോയെ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ നീക്കി , ആശങ്ക അറിയിച്ച്‌ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഹിമാചൽ പ്രദേശ് ബിജെപിക്കുള്ള മുന്നറിയിപ്പ്‌ ; ‘മോദി പ്രഭാവ’വും പണാധിപത്യവും കടപുഴകി കെടിയു താൽക്കാലിക വിസി നിയമനം യുജിസി ചട്ടത്തിന് എതിര് ; സിംഗിൾ ബെഞ്ച്‌ വിധിക്കെതിരെ സർക്കാർ അപ്പീൽ സിൽവർ ലൈനിന്‌ അനുമതി തന്നേതീരൂ , തള്ളിപ്പറയാൻ കേന്ദ്രത്തിനാകില്ല : മുഖ്യമന്ത്രി ----- -----  സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്.
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘ജനഗണമന’ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ന് മുതല്‍ ചിത്രം… Entertainment News ‘ജനഗണമന ആന്തം’; ബിഹൈന്‍ഡ് സീന്‍സ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍ By Webdesk April 24, 2022 0 പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ജനഗണമന. ഡിജോ ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈന്‍ഡ് സീനുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഗാനത്തിന്റെ രൂപത്തിലാണ്… Uncategorized അച്ഛനും അമ്മയും ചോദിക്കാത്തത് ആ കുഞ്ഞുപ്രായത്തിലേ അവള്‍ ചോദിച്ചു’; കൊച്ചുമകളുടെ പക്വത പറഞ്ഞ് മല്ലിക സുകുമാരന്‍ By Webdesk April 13, 2022 0 മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയുമെല്ലാം കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട് നടി മല്ലിക സുകുമാരന്‍. മക്കള്‍ക്കൊപ്പമല്ല താമസമെങ്കിലും ഇടയ്ക്ക് ഇന്ദ്രജിത്തിനും പൃഥ്വിരാജിനുമൊപ്പം വന്നു താമസിക്കാറുണ്ട് മല്ലിക. ഇപ്പോഴിതാ പൃഥ്വിരാജിന്റെ മകള്‍… Entertainment News ‘കറുത്തവനും ദളിതനുമായ വിനായകനോട് എന്തുമാകാം; നായരും വെളുത്തവനുമായ പൃഥ്വിരാജിനോട് പറ്റില്ല’; പ്രസ് മീറ്റിലെ ഇരട്ടത്താപ്പില്‍ ഹരീഷ് പേരടി By Webdesk April 4, 2022 0 പ്രമോഷന്‍ പ്രസ് മീറ്റില്‍ മാധ്യമപ്രവര്‍ത്തകരുടെ ഇരട്ടത്താപ്പില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദ്യവും ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട, നായരായ പൃഥിരാജിനോട്… Entertainment News ‘സിനിമ ചാനലില്‍ പ്രീമിയര്‍ ചെയ്യുന്ന കാലം വരും; അന്ന് പറയും ഇല്ല്യുമിനാറ്റി പൃഥ്വിരാജ് എന്ന്’: ഇത് പ്രവചനമല്ലെന്ന് പൃഥ്വിരാജ് By Webdesk April 1, 2022 0 തീയറ്ററിലും ഒടിടിയിലും ഒരുമിച്ച് സിനിമ റിലീസ് ചെയ്യുന്ന കാലമുണ്ടാകുമെന്ന് നടന്‍ പൃഥ്വിരാജ്. സിനിമ എവിടെ വച്ച് കാണണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. അവരുടെ തീരുമാനങ്ങള്‍ക്കനുസരിച്ച് വിട്ടേ മതിയാകൂ. ഒടിടിയില്‍… Entertainment News ‘ഒരിക്കല്‍ രജിഷ അടുത്ത് വന്ന് അയാളുടെ സമീപം ഇരിക്കാന്‍ ഇഷ്ടമില്ലെന്ന് പറഞ്ഞു; അതെനിക്ക് നല്‍കിയത് വലിയൊരു പാഠം’: സിദ്ദിഖ് പറയുന്നു By Webdesk March 31, 2022 0 നായകനായും വില്ലനായും സഹനടനായും ഹാസ്യനടനായുമെല്ലാം മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് സിദ്ദിഖ്. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ മലയാള സിനിമയിലെ യുവതലമുറയിലെ താരങ്ങള്‍ക്കൊപ്പം വരെ സിദ്ദിഖ്… Entertainment News പ്രഭാസിന്റെ സലാറില്‍ പൃഥ്വിരാജും By Webdesk March 8, 2022 0 പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം സലാറില്‍ പൃഥ്വിരാജും. ഫോറം റീല്‍സാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം പതിനാലിനാണ്… Entertainment News അത്ഭുതപ്പെടുത്തി; കെജിഎഫ് 2 പ്രിവ്യൂ കണ്ട് പൃഥ്വിരാജ് By Webdesk March 3, 2022 0 പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യൂ കണ്ട് പ്രതികരിച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ചിത്രം അത്ഭുതപ്പെടുത്തിയെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. കെജിഎഫ് 2വിലൂടെ… Entertainment News കെപിഎസി ലളിതയ്ക്ക് ആദരമര്‍പ്പിച്ച് പൃഥ്വിരാജ്; നിറകണ്ണുകളോടെ മല്ലിക സുകുമാരന്‍ By Webdesk February 23, 2022 0 അന്തരിച്ച മലയാളത്തിന്റെ മഹാനടി കെപിഎസി ലളിതയ്ക്ക് ആദരമര്‍പ്പിച്ച് നടന്‍ പൃഥ്വിരാജും മല്ലികാ സുകുമാരനും. പൊതുദര്‍ശനത്തിനുവച്ച തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തിലെത്തിയാണ് ഇരുവരും അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പ്രിയനടിക്ക് അന്ത്യമോപചാരമര്‍പ്പിച്ച്… Malayalam ‘വീട്ടില്‍ നൈറ്റി വേണ്ടെന്ന് പൃഥ്വി പറഞ്ഞു, അങ്ങനെ അടുക്കളയിലും സാറ്റിന്‍ സാരി’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ‘ബ്രോ ഡാഡി’ കോസ്റ്റ്യൂം ഡിസൈനര്‍ By Webdesk February 6, 2022 0 ലൂസിഫറിന് ശേഷം പൃഥ്വിരാജും മോഹന്‍ലാലും ഒന്നിച്ചെത്തിയ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജിന്റെ സംവിധാന സംരഭത്തിലെത്തിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കണ്ടത്. ചിലര്‍ മികച്ചതെന്നു പറഞ്ഞപ്പോള്‍ മറ്റു… Previous 1 2 3 4 Next Search for: Featured Release Recent Posts ഇതെന്തൊരു ട്യൂണാണ്, നിനക്കൊക്കെ വട്ടുണ്ടോ – മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ഹിറ്റ് പാട്ടിനെക്കുറിച്ച് ഒ എൻ വി ചോദിച്ചത് പങ്കുവെച്ച് ഷിബു ചക്രവർത്തി ‘കൊച്ചിയിൽ ഏഴ് സെന്റ് ഭൂമി വാങ്ങിയത് ഗോഡ്ഫാദർ ഹിറ്റ് ആയതുകൊണ്ട്’ – മനസു തുറന്ന് നടൻ സൗബിൻ ഷാഹിറിന്റെ പിതാവ് ലോകേഷ് യൂണിവേഴ്‌സിലേക്ക് വിജയ്‌യുടെ നായികയായി തൃഷയും..! ‘ദളപതി67’ പൂജ ചടങ്ങ് കഴിഞ്ഞു നേരം 2, പ്രേമം 2 എന്നല്ല ഗോൾഡ് എന്നാണ് ഞാൻ ഈ സിനിമക്ക് പേരിട്ടത്..! നെഗറ്റീവ് റിവ്യൂസിനെ കുറിച്ച് അൽഫോൻസ് പുത്രേൻ സൗദി വെള്ളക്കയിലെ ആയിഷുമ്മയ്ക്ക് പൂര്‍ണത നല്‍കി പോളി വത്സന്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ CinemaDaddy: Movie Reviews, Songs, Chat Shows Recent Updates ഇതെന്തൊരു ട്യൂണാണ്, നിനക്കൊക്കെ വട്ടുണ്ടോ – മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ഹിറ്റ് പാട്ടിനെക്കുറിച്ച് ഒ എൻ വി ചോദിച്ചത് പങ്കുവെച്ച് ഷിബു ചക്രവർത്തി ‘കൊച്ചിയിൽ ഏഴ് സെന്റ് ഭൂമി വാങ്ങിയത് ഗോഡ്ഫാദർ ഹിറ്റ് ആയതുകൊണ്ട്’ – മനസു തുറന്ന് നടൻ സൗബിൻ ഷാഹിറിന്റെ പിതാവ്
എബ്രായജനത ദൈവഹിതം അറിഞ്ഞിരുന്നത് മൂന്ന് മാർഗ്ഗങ്ങളിലൂടെയാണ്. സ്വപ്നങ്ങൾ, ദർശനങ്ങൾ, ഊറീമും തുമ്മീമും. മഹാപുരോഹിതൻ തന്റെ മാർപതക്കത്തിൽ ഊറീമും തുമ്മീമും ധരിച്ചിരുന്നു. (പുറ, 28:30). ഈ മാദ്ധ്യമങ്ങളിലൂടെ ആയിരുന്നു ദൈവാധിപത്യ വ്യവസ്ഥിതിയിൽ പ്രധാനകാര്യങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം എന്തെന്നു മനസ്സിലാക്കി മഹാപുരോഹിതൻ ജനത്തെയും അവരുടെ നേതാക്കന്മാരെയും അറിയിച്ചിരുന്നത്. (സംഖ്യാ, 27:21). രാജവാഴ്ചയുടെ അദ്യഘട്ടത്തിനുശേഷം പ്രവാസാനന്തര കാലംവരെ ഊറീമിനെയും തുമ്മീമിനെയും കുറിച്ചുള്ള പരാമർശം കാണുന്നില്ല. പ്രവാചകന്മാരിലൂടെയുള്ള വെളിപ്പാട് സുലഭമായിരുന്ന അക്കാലത്ത് ഈ മാധ്യമങ്ങൾ ആവശ്യമായിരുന്നില്ല. എന്നാൽ പ്രവാചകന്മാരുടെ യുഗം അവസാനിച്ചപ്പോൾ ഊറീമിന്റെയും തുമ്മീമിന്റെയും ഉപയോഗം പുനരുദ്ധരിക്കുവാൻ ആഗ്രഹിച്ചതായി കാണുന്നു. (എസ്രാ, 2:63; നെഹെ, 7:65). ഊറീമിനെയും തുമ്മീമിനെയും കുറിച്ചുള്ള ആദ്യപരാമർശം പുറപ്പാട് 28:30-ലാണ്. മഹാപുരോഹിതന്റെ മാർപതക്കത്തിലാണ് ഇവ പതിച്ചിരുന്നത്. യഹോവയുടെ സന്നിധിയിൽ പ്രവേശിക്കുമ്പോൾ അഹരോന്റെ ഹൃദയത്തിൽ ഇവ ഇരിക്കണം. (പുറ, 28:15-30). ഈ ഭാഗത്തു ഇവയെക്കുറിച്ച് ഒരു ചെറിയ വിവരണം പോലും നല്കിയിട്ടില്ല. അക്കാലത്തെ ജനങ്ങൾക്കും മോശെക്കും അവ സുപരിചിതങ്ങളായിരുന്നു. എന്നാൽ ജൊസീഫസ്, ഫിലോ എന്നിവർക്കു പോലും അവ എന്താണെന്നു വ്യക്തമാക്കുവാൻ കഴിഞ്ഞില്ല എന്നതാണു പരമാർത്ഥം. അഹരോനുശേഷം ഇവ മറ്റു പൗരോഹിത്യ ചിഹ്നങ്ങളോടൊപ്പം എലെയാസറിനു ലഭിച്ചു. (സംഖ്യാ, 20:28). അതിനുശേഷം രണ്ടു ഭാഗങ്ങളിൽ കൂടി ഊറീമും തുമ്മീമും പരാമർശിക്കപ്പെട്ടിട്ടുണ്ട്. (സംഖ്യാ, 27:21; ആവ, 33:8,9). ന്യായാധിപന്മാരുടെയും രാജാക്കന്മാരുടെയും കാലയളവിൽ ഒരു പ്രാവശ്യം മാത്രമേ ഊറീമിനെക്കുറിച്ചു പറഞ്ഞിട്ടുള്ളു. (1ശമൂ, 28:6). മഹാപുരോഹിതന്റെ മാറിൽ അണിയുന്ന പന്ത്രണ്ടു രത്നങ്ങൾക്കു സമാനമായി ചിലർ ഊറീമിനെയും തുമ്മീമിനെയും കരുതുന്നു. ജൊസീഫസിന്റെ അഭിപ്രായത്തിൽ ഏഫോദിന്റെ തോളിലുള്ള ഗോമേദകം ആണ്. പ്രശ്നം ചോദിച്ചുകഴിഞ്ഞാൽ ഈ രതത്തിന്റെ ദിവ്യമായ വെളിച്ചം പ്രകാശിക്കുമെന്നും അതനുസരിച്ച് ഉത്തരം നിശ്ചയിക്കാമെന്നും പറയുന്നു. ഒരു വിജയത്തിനുമുമ്പും യാഗം യഹോവയ്ക്ക് സ്വീകാര്യമാവുമ്പോഴും അതിനുതിളക്കം വർദ്ധിക്കുന്നു. ദുഃഖമോ വിപത്തോ ആസന്നമാണെങ്കിൽ രത്നത്തിന്റെ തിളക്കം മങ്ങുന്നു. മറ്റൊരഭിപ്രായമനുസരിച്ച് ഏഫോദിന്റെ മദ്ധ്യത്തിലോ മടക്കുകൾക്കുള്ളിലോ യഹോവയുടെ നാമംകൊത്തിയ കല്ലോ സ്വർണ്ണത്തകിടോ ആണിവ. മീഖായേലിസിന്റെ (Michaelis) അഭിപ്രായത്തിൽ ഊറീമും തുമ്മീമും മൂന്നു കല്ലുകളാണ്. ഒന്നിൽ അതേ എന്നും മറ്റൊന്നിൽ അല്ല എന്നും രേഖപ്പെടുത്തിയിരിക്കും. മൂന്നാമത്തേതു ശുന്യമാണ്. ദൈവഹിതം അറിയാനുള്ള ചീട്ടുകളായി അവയെ ഉപയോഗിച്ചിരുന്നു. രണ്ടിലും ഒരുവശത്തു ഊറീം എന്നും മറുവശത്തു് തുമ്മീം എന്നും എഴുതിയിരുന്നു എന്ന് എച്ച്.എച്ച്. റൌളി (H.H. Rowley) പറയുന്നു. രണ്ടും ഊറീംവശം കാട്ടിയാൽ ഉത്തരം നിഷേധാത്മകമാണ്. രണ്ടും തുമ്മീം വശം കാട്ടിയാൽ ‘അതേ’ എന്നത്രേ. ഒന്നു ഊറീമും മറ്റേത് തുമ്മിമും കാട്ടിയാൽ ഉത്തരമില്ല എന്നർത്ഥം. ഊറീമും തുമ്മീമും ഉപയോഗിച്ച് ഉത്തരമറിയുന്ന വിധം ശമുവേലിന്റെ പുസ്തകത്തിലുണ്ട്. (1ശമൂ, 23:9-12; 30:7,8). ദാവീദ് രാജാവ് അബ്യാഥാർ പുരോഹിതനോടു ഏഫോദ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഊറീമും തുമ്മീമും ഉള്ള മാർപതക്കം തുന്നിച്ചേർത്തിരുന്ന ഏഫോദ് ആണത്. ഏഫോദ് കൊണ്ടു വന്നശേഷം ദാവീദ് രണ്ടു ചോദ്യങ്ങൾ ദൈവത്തോടു ചോദിച്ചു. 1. താൻ കേട്ടതുപോലെ ശൗൽ രാജാവ് കെയീലയിലേക്കു വരുമോ? 2. കൈയീലാ നിവാസികൾ തന്നെയും തന്റെ ആൾക്കാരെയും ശൗലിന്റെ കയ്യിൽ ഏല്പിച്ചു കൊടുക്കുമോ? ഈ രണ്ടന്വേഷണങ്ങൾക്കും വിധായകമായ ഉത്തരമാണു കിട്ടിയത്. 1. അവൻ വരും, 2. അവർ ഏല്പിച്ചുകൊടുക്കും. ഈ ഉത്തരം ലഭിച്ചപ്പോൾ ദാവീദും ആൾക്കാരും അവിടം വിട്ടുപോയി. രണ്ടാമത്തെ പ്രാവശ്യം അബ്യാഥാർ ഏഫോദു കൊണ്ടുവന്നപ്പോൾ ദാവീദു: ഞാൻ ഇവരെ പിൻതുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്നു മറുപടി ലഭിച്ചു. (1ശമൂ, 30:8) നിഷേധ രൂപത്തിലുള്ള മറുപടി ലഭിച്ചതിനു വ്യക്തമായ ഉദാഹരണങ്ങളില്ല. മറുപടി നൽകുവാൻ വിസമ്മതിച്ച രണ്ടു സന്ദർഭങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. നിഷേധരൂപത്തിലുള്ള മറുപടിക്കു തുല്യമാണത്: “ഞാൻ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കൈയിൽ ഏല്പിക്കുമോ എന്നു അരുളപ്പാടു ചോദിച്ചു. എന്നാൽ അന്നു അവനു അരുളപ്പാടു ലഭിച്ചില്ല.” (1ശമൂ, 14:37). രണ്ടാമത്തെ സംഭവം ഫെലിസ്ത്യർ ശുനേമിൽ താവളമടിച്ചപ്പോഴാണ്. ഫെലിസ്ത്യരുടെ വലിയ സൈന്യം ശൗലിനെ ഭയപ്പെടുത്തി. ആശ്വാസപ്രദമായ ഒരു മറുപടി ലഭിക്കമെന്ന പ്രതീക്ഷയിൽ ശൗൽ യഹോവയോടു ചോദിച്ചു. എന്നാൽ, “ശൗൽ യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപനം കൊണ്ടാ ഊറിംകൊണ്ടോ പ്രവാചകന്മാരെ കൊണ്ടോ ഉത്തരം അരുളിയില്ല.” (1ശമൂ, 28:6). ചോദ്യം പുരോഹിതനായ എലെയാസരിനോടു ചോദിക്കുവാൻ യഹോവ യോശുവയോടു കല്പിച്ചു. പുരോഹിതൻ ഊറീം മുഖാന്തരം യഹോവയോടു അരുളപ്പാടു ചോദിക്കണം. അവനും യിസ്രായേൽ മക്കളുടെ സർവ്വസഭയും അവന്റെ വാക്കനുസരിച്ച് പോവുകയും വരികയും വേണം. (സംഖ്യാ, 27:21). ഊറീമും തുമ്മീമും പുരോഹിതനാണ് ഉപയോഗിക്കേണ്ടത്. പുറപ്പാട് 28:30; ലേവ്യർ 8:8 എന്നീ വാക്യങ്ങളനുസരിച്ച് മഹാപുരോഹിതനാണ് അവ ധരിച്ചിരുന്നത്. ലേവ്യഗോത്രത്തിലുള്ള എല്ലാവർക്കും ഇവ ഉപയോഗിക്കാമെന്ന് ഒരു സൂചന ആവർത്തനം 33:8-ൽ ഉള്ളതുപോലെ തോന്നുന്നു. ദേശീയ പ്രാധാന്യമുള്ള ഒരു തീരുമാനത്തിനു വേണ്ടി ജനനായകന്മാരും രാജാക്കന്മാരും സമീപിച്ചിരുന്നത് മഹാപുരോഹിതനെയാണ്. യോശുവ, ശൗൽ, ദാവീദ് എന്നിവർ അപ്രകാരം ചെയ്തതായി കാണുന്നു. പ്രത്യേക വ്യക്തികളുടെ കാര്യത്തിൽ ഊറീമും തുമ്മീമും പ്രയോജനപ്പെടുത്തിയിരുന്നുവോ എന്നത് വ്യക്തമല്ല. Post navigation Previous PostഉപമകൾNext Postഎതിർക്രിസ്തു Leave a Reply Cancel reply Your email address will not be published. Required fields are marked * Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ {{#message}}{{{message}}}{{/message}}{{^message}}Your submission failed. The server responded with {{status_text}} (code {{status_code}}). Please contact the developer of this form processor to improve this message. Learn More{{/message}} {{#message}}{{{message}}}{{/message}}{{^message}}It appears your submission was successful. Even though the server responded OK, it is possible the submission was not processed. Please contact the developer of this form processor to improve this message. Learn More{{/message}}
മറ്റ് അഭിനേതാക്കൾ അമല പോൾ,അമോൽ പാരശാർ ,ഇടവേള ബാബു,സനുഷ സന്തോഷ് ,ഷംന കാസിം,സിജ റോസ്,കാർത്തിക (പുതിയ),അഞ്ജലി അനീഷ്‌ ,ദേവി അജിത്,ബിന്ദുപണിക്കർ,റിയ സൈറ,വനിത കൃഷ്ണചന്ദ്രൻ ,പ്രവീണ,മീര അനിൽ,അഞ്ജു അരവിന്ദ്,ബേബി അമ്മു,പൂജപ്പുര രാധാകൃഷ്ണൻ,സംഗീത മോഹൻ,സൗമ്യ സദാനന്ദന്‍ സംഗീതം ഗോപി സുന്ദർ ,ഷാന്‍ റഹ്മാന്‍ ഗാനരചന ബി കെ ഹരിനാരായണന്‍ ഗായകര്‍ അഞ്ജന അനിൽ കുമാർ ,അനുരാഗ് ആർ നയൻ ,ആതിര വിനോദ് ,ഗോപി സുന്ദർ ,മിന്‍മിനി ,മൃദുല വാര്യർ ,നജീം അര്‍ഷാദ് ,നെവിൻ സി ഡെൽസണ്‍ ,പവിത്ര മേനോന്‍ ,ഷാന്‍ റഹ്മാന്‍ റിലീസ് തീയതി 23/01/2015 ഗാനങ്ങള്‍ 8 ഗാനങ്ങള്‍ ഗാനം സംഗീതം ഗാനരചന ഗായകര്‍ എങ്ങെങ്ങോ ഗോപി സുന്ദർ ബി കെ ഹരിനാരായണന്‍ ഗോപി സുന്ദർ കൺമണിയെ ഗോപി സുന്ദർ ബി കെ ഹരിനാരായണന്‍ മിന്‍മിനി കണ്മണിയെ ഗോപി സുന്ദർ ബി കെ ഹരിനാരായണന്‍ ഗോപി സുന്ദർ മഞ്ഞുപെയ്യൂമീ ഗോപി സുന്ദർ ബി കെ ഹരിനാരായണന്‍ നജീം അര്‍ഷാദ് ,മൃദുല വാര്യർ മൺപാത നീട്ടുന്ന മോഹങ്ങളെ ഷാന്‍ റഹ്മാന്‍ ബി കെ ഹരിനാരായണന്‍ ഷാന്‍ റഹ്മാന്‍ മിലി മിലി(F) ഗോപി സുന്ദർ ബി കെ ഹരിനാരായണന്‍ പവിത്ര മേനോന്‍ മിലി മിലി(M) ഗോപി സുന്ദർ ബി കെ ഹരിനാരായണന്‍ ഗോപി സുന്ദർ മിഴിയും മൊഴിയും(തീം സോങ്ങ്) ഗോപി സുന്ദർ ബി കെ ഹരിനാരായണന്‍ അഞ്ജന അനിൽ കുമാർ ,അനുരാഗ് ആർ നയൻ ,ആതിര വിനോദ് ,നെവിൻ സി ഡെൽസണ്‍ ഗാനാവലോകനം It feels good to hear Minmini’s voice after so long; the lady doesn’t sound her best, understandably, but it does take one back to the time when she used to, largely owing to the fact that Gopi Sunder’s tune and arrangement (both of which are simple and beautiful – loved the employment of veena in particular) of Kanmaniye carries a whiff of that time. BK Harinarayan‘s words too deserve a mention. The only problem with the title song is that the lyrics seem awkwardly force-fitted at times. High enjoyable song otherwise with an addictive guitar-led groove about it. The song comes in two versions, and the female version sung by Pavithra Menon rates higher for me, she proves to be a better singer than the composer. Manju Peyyumee has a distinct déjà vu feel about it, but there is too much sweetness in that melody and too much sincerity in Najeem Arshad and Mridula Warrier’s singing to have you quibbling much over that matter. The final song goes to guest composer Shaan Rahman. And while Gopi excels in creating simple, feel-good melodies in the soundtrack – something generally considered Shaan’s strong area – the man instead goes for an intense, angsty composition in Manpaatha. And not only does Shaan do a fab job of composing it (excellent use of harmonium, for one), he also gets behind the mic to pull off a commendable rendition.
റോഡിൽ എ ഐ ക്യാമറകൾ പ്രവർത്തിക്കുന്നില്ല എന്ന് കരുതി റോഡിലൂടെ നിയമലംഘനങ്ങൾ നടത്തിയവർക്ക് മുട്ടൻ പണി വരുന്നു .ജൂൺ മുതൽ നിയമ ലംഘനങ്ങൾ നടത്തിയവർക്ക് ആഗസ്റ്റ് മുതൽ നോട്ടീസ് നൽകിയേക്കും എന്നാണ് സൂചനകൾ .വകുപ്പ് മേധാവികളുടെ അനുമതികൂടി ലഭിച്ചുകഴിഞ്ഞാൽ നോട്ടീസ് അയച്ചു തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ .24 *7 എന്ന രീതിയിലാണ് ക്യാമറകൾ പ്രവർത്തിക്കുന്നത് .അതുകൊണ്ടു തന്നെ നിങ്ങൾ റോഡിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോൾ മോട്ടോർ വെഹിക്കിൾ നിയമ പ്രകാരം മാത്രമേ ഓടിക്കാവു .ഇല്ലെങ്കിൽ റോഡിലെ എ ഐ (artificial intelligence)ക്യാമറകൾ മുട്ടൻ പണി തരുന്നതായിരിക്കും . ഡ്രൈവിംഗ് ലൈസൻസ് ;ഈ ആപ്ലികേഷൻ ഒന്ന് അറിഞ്ഞിരിക്കണം ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർക്ക് ഇതാ ഒരു ആപ്ലികേഷൻ പരിചയപ്പെടുത്തുന്നു .mparivahan എന്ന ആപ്ലികേഷൻ ആണ് ഇത് .ഈ ആപ്ലികേഷനുകൾ ഇപ്പോൾ ഗൂഗിൾ പ്ലേ വഴി ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഈ ആപ്ലിക്കേഷനിൽ നിങ്ങൾക്ക് എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ് .RC വിവരങ്ങൾ അതുപോലെ തന്നെ ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങൾ എന്നിങ്ങനെ എല്ലാ വിവരങ്ങളും ലഭിക്കും . ഡൗൺലോഡ് ചെയ്ത ശേഷം ലോഗിൻ ചെയ്യുക .അതിനു ശേഷം mparivahan എന്ന ആപ്ലികേഷൻ തുറക്കുക .അവിടെ നിങ്ങൾക്ക് ഡാഷ് ബോർഡ് ,RC ഡാഷ് ബോർഡ് കൂടാതെ DL ഡാഷ് ബോർഡ് എന്നിങ്ങനെ മൂന്നു ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .നിങ്ങൾക്ക് ഇപ്പോൾ RC വിവരങ്ങൾ ആണ് അറിയേണ്ടത് എങ്കിൽ അവിടെയുള്ള RC ഡാഷ് ബോർഡ് എന്ന ഓപ്‌ഷനിൽ നിങ്ങൾ വിവരങ്ങൾ നൽകിയ ശേഷം സെർച്ച് ബട്ടണിൽ അമർത്തുക . നിങ്ങൾക്ക് നിങ്ങൾ നൽകിയ RC നമ്പറിന്റെ എല്ലാ വിവരങ്ങളും ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ അടുത്ത ഓപ്‌ഷൻ ആണ് DL ഡാഷ് ബോർഡ് .നിങ്ങൾ അതിൽ നിങ്ങളുടെ ലൈസൻസ് നമ്പറുകൾ നൽകിയാൽ നിങ്ങൾക്ക് മുഴുവൻ വിവരങ്ങളും അതിൽ ലഭിക്കുന്നതാണ് . അതുപോലെ തന്നെ ആപ്ലികേഷൻ മാത്രമല്ല ഇത്തരത്തിൽ വിവരങ്ങൾ അറിയുന്നതിന് https://parivahan.gov.in/parivahan//en/content/mparivahan ഒഫീഷ്യൽ സൈറ്റും സന്ദർശിക്കാവുന്നതാണ് . Share on Facebook Tweet it Anoop Krishnan Email Anoop Krishnan Follow Us About Me: Experienced Social Media And Content Marketing Specialist Read More Web Title: Kerala MVD Update Advertisements ട്രേഡിങ് ആർട്ടിക്കിൾ സെപ്റ്റംബറിൽ മാത്രം 26 ലക്ഷം അക്കൗണ്ടുകൾ ബാൻ ചെയ്തു;കാരണം ? ഇന്ത്യ vs ന്യൂസിലാൻഡ് ക്രിക്കറ്റ് മാച്ച് പ്രൈം വഴി കാണാം 1000 രൂപയുടെ ഓഫറിൽ SAMSUNG GALAXY F13 ഫോണുകൾ വാങ്ങിക്കാം ജിയോ നൽകുന്ന 1 വർഷത്തെ പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം ലോകത്തിലെ ഏറ്റവും വലിയ iPhone ഫാക്ടറിയിലെ CCTV തകർക്കുന്ന തൊഴിലാളികൾ; വീഡിയോ കാണുക Advertisements LATEST ARTICLES വ്യൂ ഓൾ സെപ്റ്റംബറിൽ മാത്രം 26 ലക്ഷം അക്കൗണ്ടുകൾ ബാൻ ചെയ്തു;കാരണം ? ഇന്ത്യ vs ന്യൂസിലാൻഡ് ക്രിക്കറ്റ് മാച്ച് പ്രൈം വഴി കാണാം 1000 രൂപയുടെ ഓഫറിൽ SAMSUNG GALAXY F13 ഫോണുകൾ വാങ്ങിക്കാം ജിയോ നൽകുന്ന 1 വർഷത്തെ പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം ലോകത്തിലെ ഏറ്റവും വലിയ iPhone ഫാക്ടറിയിലെ CCTV തകർക്കുന്ന തൊഴിലാളികൾ; വീഡിയോ കാണുക Advertisements ഉപയോഗ നിബന്ധനകൾ സ്വകാര്യതാ നയം ഞങ്ങളെക്കുറിച്ച് ഞങ്ങളിലൂടെ പരസ്യം നൽകുക ഞങ്ങളെ ബന്ധപ്പെടുക SiteMap Current / Past Issue Magazine Subscription Digit.in is one of the most trusted and popular technology media portals in India. At Digit it is our goal to help Indian technology users decide what tech products they should buy. We do this by testing thousands of products in our two test labs in Noida and Mumbai, to arrive at indepth and unbiased buying advice for millions of Indians. We are about leadership – the 9.9 kind Building a leading media company out of India. And, grooming new leaders for this promising industry. Copyright © 2007-22 9.9 Group Pvt.Ltd.All Rights Reserved. `;}); } var productTop10LinksEn = []; if(resuls.productTop10LinksEn && resuls.productTop10LinksEn.length>0){ resultsEn = resuls.productTop10LinksEn; toptenLinksEn = resultsEn.map(function(item){return `${item.title}`;}); } var productTop10LinksHi = []; if(resuls.productTop10LinksHi && resuls.productTop10LinksHi.length>0){ resultsHi = resuls.productTop10LinksHi; toptenLinksHi = resultsHi.map(function(item){return `${item.title}`;}); } $("#footer_prod_links").html(`New Mobiles `+prdLinks.join(' | ')); $("#footer_top10_en_links").html(`Top-10s `+toptenLinksEn.join(' | ')); $("#footer_top10_hi_links").html(`टॉप 10 `+toptenLinksHi.join(' | ')); } }); } prodLinkFlag = true; if(latestArticleFlag == false){ $.ajax({ url: "/engagement-cube/ajax?lang=ml", success: function (resuls) { // console.log(resuls); var ArticleLinks = []; if(resuls.latestArticleLinks && resuls.latestArticleLinks.length>0){ results = resuls.latestArticleLinks; ArticleLinks = results.map(function(item){return `${item.title}`;}); $("#footer_latest_article_links").show(); $("#footer_latest_article_links").html(`Latest Post
"ഏതായാലും തൃക്കാക്കരയിൽ പിള്ളേച്ചൻ പറഞ്ഞതുപോലെ തന്നെ സംഭവിച്ചല്ലോ. ഇത്ര കൃത്യമായി എങ്ങനെ ഇത് പ്രവചിച്ചു?" "എടോ ഞാൻ പറഞ്ഞില്ലേ തൃക്കാക്കരയിൽ ആരു ജയിക്കുമെന്നു പറയാൻ പ്രശ്‌നം വച്ചു നോക്കേണ്ട കാര്യമില്ലെന്ന്." "എന്നാലും ഇഞ്ചോടിച്ചു പോരാടിയ ഇത്ര കടുത്ത മത്സരം നടക്കുന്ന സമയത്തും പിള്ളേച്ചൻ പറഞ്ഞു തൃക്കാക്കരയിൽ ഉമാ തോമസ് വൻപിച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന്. അതെങ്ങനെയാണ് മനസ്സിലായത്?" "എടോ, ഞാൻ അതിന്റെ കൂടെ തന്നെ ഒരു കാര്യം കൂടി പറഞ്ഞിരുന്നു 'തൃക്കാക്കരയിലെ ജനങ്ങൾ വിദ്യാഭ്യാസമുള്ളവരും ചിന്തിക്കുന്നവരുമാണെ'ന്ന്." "എന്നാലും വികസനത്തിന്റെ തിയറി എന്താ പിള്ളേച്ചാ ഏശാതെ പോയത്?" “പറഞ്ഞാൽ മാത്രം പോരാ. എന്ത് വികസനമാണ് നടത്തിയതെന്ന് കാണിക്കണം. അതിനെന്തെങ്കിലും ഉണ്ടായോ?" "എന്നാലും തോൽവിക്ക് അത് മാത്രമല്ലല്ലോ കാരണം?" "എടോ, മതതരത്വ ഭാരതത്തിൽ മത പ്രീണനം വിവേകമുള്ള ആരും അംഗീകരിക്കില്ല." "അതിന് ആരാ പിള്ളേച്ചാ, ഇവിടെ മത പ്രീണനം നടത്തിയത്?" "മുഖ്യമന്ത്രിയും ഇരുപതിൽപരം മന്ത്രിമാരും ഏതാണ്ട് 65 എം എൽ എ മാരും വീടുകൾ കയറി നിരങ്ങിയത് കൃത്യമായും ജാതി മത അടിസ്ഥാനത്തിൽ തന്നെയാണ്. അതു ചെയ്തതോ ഇടതുപക്ഷവും! ജാതി മത വർഗ്ഗീയ അടിസ്ഥാനത്തിൽ ആപത്കരമായ ധ്രുവീകരണം നടക്കുന്ന ഈ അവസരത്തിൽ ഈ വർഗീയ പ്രീണനം വളരെ മോശമായ സന്ദേശമല്ലേ നൽകുന്നത്?" "അത് തന്നെയാണ് തൃക്കാക്കരയിലെ വോട്ടർമാർ പറഞ്ഞത്, 'ഈ പരിപ്പ് ഇവിടെ വേകില്ലെ'ന്ന്. പിന്നെ മുഖ്യമന്ത്രിയുടെ ധാർഷ്ട്യതയാണ് മുഖ്യമായും സമ്മതിദായകരെ വെറുപ്പിച്ചത്. ചെറിയ സംഗതിയാണോ? അഹങ്കാരത്തിനു കാലും കയ്യും വച്ചതുപോലെയല്ലേ അദ്ദേഹം സംസാരിക്കുന്നത്?" "അത് അദ്ദേഹത്തിന്റെ രീതിയെന്നേയുള്ളൂ. അതത്ര കാര്യമായി എടുക്കണോ?" "എന്ത് രീതി? അങ്ങനെയെങ്കിൽ അദ്ദേഹം അത് തിരുത്താൻ തയ്യാറാകണം." "ഇനിയിപ്പോൾ അതു വല്ലതും നടക്കുമോ പിള്ളേച്ചാ?" "നടക്കണം. 'പരനാറി'യും 'കുലംകുത്തി'യും 'നികൃഷ്ട ജീവി'യും 'കടക്കൂ പുറത്തും' ഒക്കെ പറഞ്ഞത് മറക്കാറായിട്ടില്ല. എന്നിട്ടിപ്പോൾ അദ്ദേഹം തന്നെ അക്ഷരാർഥത്തിൽ ക്യാപ്റ്റൻ ആയി നയിച്ച പോരാണിത്. അദ്ദേഹത്തിന്റെ താത്പര്യത്തിൽ കെട്ടിയിറക്കിയ സ്ഥാനാർഥിയും! എന്നിട്ടും എട്ടു നിലയിൽ പൊട്ടിയപ്പോൾ അദ്ദേഹം തിരുത്താൻ തയ്യാറാകണം." "എന്ത് തിരുത്താണാവശ്യം എന്നാ പിള്ളേച്ചൻ പറയുന്നത്?" "ഇപ്പോൾ 99 എം എൽ എ മാരുടെ പിന്തുണയുണ്ട് അദ്ദേഹത്തിന്. അതുകൊണ്ട് എന്തും ആകാം എന്നുള്ള ധാർഷ്ട്യത ആദ്യമേ ഉപേക്ഷിക്കണം. കോവിഡ് കാലത്തു കിറ്റ് കൊടുത്തത് കേന്ദ്രസർക്കാർ കൊടുത്ത പണമാണ്. പി ആർ വർക്ക് മാത്രമാണ് കേരള സർക്കാർ നടത്തിയത്. അതുപോലെ കോവിഡ് മരണങ്ങൾ മനപ്പൂർവം കുറച്ചുകാണിച്ചു കേരളത്തെ ഒരു മഹാസംഭവമാക്കി പുറംലോകത്തെ കാണിച്ചു." "അതിന്റെ കള്ളി വെളിച്ചത്താകുമെന്നു കരുതിയായിരിക്കാം ശൈലജ ടീച്ചറെ പിന്നെ മന്ത്രിസഭയിൽ എടുക്കാതിരുന്നത്." "അതുപോലെ തന്നെ പാവപ്പെട്ടവരുടെ പാർട്ടി എന്നാണറിയപ്പെടുന്നതെങ്കിലും നാട്ടിലെ സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ മെച്ചപ്പെട്ട സൗകര്യങ്ങൾ നോക്കി അദ്ദേഹം ബൂർഷ്വാ രാജ്യം എന്ന് എഴുനേരം വിളിച്ചുകൊണ്ടിരുന്ന അമേരിക്കയിലേക്ക് ചികിത്സിക്കാൻ പോയി. ഭീകരവാദികളോടു മൃദുസമീപനം കൈക്കൊണ്ടു ഭൂരിപക്ഷം വരുന്ന സമാധാന കാംക്ഷികളെ വെറുപ്പിച്ചു. സ്വജന പക്ഷപാതവും അഴിമതിയും മുഖമുദ്രയാക്കി. കെ എസ് ആർ ടി സി ക്കു ശമ്പളം പോലും കൊടുക്കാനാവാതെ പൂച്ച പെറ്റുകിടക്കുന്ന ട്രെഷറിയെ നോക്കി ധനമന്ത്രി കരയുമ്പോൾ ഒന്നരലക്ഷം കോടി കടമെടുത്ത് ആർക്കും വേണ്ടാത്ത കെ-റെയിൽ നിർബ്ബന്ധപൂർവ്വം നടപ്പാക്കാൻ ശ്രമിച്ചു. അങ്ങനെ ജനങ്ങൾക്ക് അപ്രിയമായ അനേകം കാര്യങ്ങൾ ഈ മന്ത്രിസഭ ചെയ്‌ത് ജനങ്ങളെ വെറുപ്പിച്ചു. ഇതിനൊക്കെ മാപ്പു പറയുകയാണ് വേണ്ടത്." "പിന്നെ, നിക്ഷേപക സൗഹൃദ സംസ്ഥാനം എന്നു ഗീർവാണം മുഴക്കുമ്പോഴും യഥാർത്ഥത്തിൽ ഒരു പെട്ടിക്കട പോലും തുടങ്ങാൻ ഇവിടെ സാധ്യമല്ല. നോക്കുകൂലി എന്ന വ്യാളിയുടെ പിടിയിൽ ജനങ്ങൾ ശ്വാസം മുട്ടുകയാണ്." "നോക്കുകൂലി കർശനമായി നിരോധിക്കാൻ ഈ സർക്കാർ ഇനിയെങ്കിലും അമാന്തിക്കരുത്. അതുപോലെ തന്നെ പി. എസ്. സി. ടെസ്റ്റ് പാസ്സായി നിൽക്കുന്നവരെ ലിസ്റ്റ് അനുസരിച്ചു മാത്രം നിയമിക്കുക. പാർട്ടി അണികളെ പുറം വാതിൽ വഴി കുത്തികയറ്റുന്ന പരിപാടി ഉപേക്ഷിക്കണം. അങ്ങനെ അർഹതയില്ലാത്ത പ്രവേശനം നേടിയവരെ പിരിച്ചുവിടാനും തയ്യാറാകണം. അങ്ങനെ ധൈര്യമായി നടപടി എടുക്കാൻ തയ്യാറായാൽ വീണ്ടും തുടർഭരണം എൽ.ഡി.എഫ്.നെ തേടിയെത്തും." "ഇല്ല പിള്ളേച്ചാ. ഇപ്പോൾ കോൺഗ്രസ് പുതിയ നേതൃത്വത്തിൽ സടകുടഞ്ഞെഴുന്നേറ്റിരിക്കയാണ്. അവർ അടുത്ത ഭരണം പിടിച്ചെടുക്കും." "ഹേയ്, അങ്ങനെയൊന്നും കരുതേണ്ട. കോൺഗ്രസ് തൃക്കാക്കരയിൽ കിട്ടിയ അപ്രതീക്ഷിത വിജയത്തിൽ ഇപ്പോൾ ആഹ്ളാദിക്കുന്നെന്നേയുള്ളൂ. താമസിയാതെ തന്നെ അവർ തമ്മിലടി തുടങ്ങിക്കൊള്ളും. അന്യോന്യം വിഴുപ്പലക്കുന്നതിൽ അവരെ വെല്ലാൻ ആരുമില്ല. അതു പിണറായിക്കു നല്ലതുപോലെ അറിയാം." "എന്തായാലും കെ.വി. തോമസിന്റെ കാര്യമാണ് കഷ്ടം. പിള്ളേച്ചൻ കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ അദ്ദേഹം ഇനി തീരുതയെ ചൂണ്ടയിടാൻ പോകട്ടെ." "അങ്ങനെയുള്ള മാലിന്യങ്ങളെ വാരിക്കളഞ്ഞു പാർട്ടിയെ ശുദ്ധീകരിച്ച്‌ ഐക്യത്തോടെ പുതിയ നേതൃത്വം മുൻപോട്ടു പോയാൽ അവർക്കു ഭാവിയുണ്ട്. ഇല്ലെങ്കിൽ ഇപ്പോഴുള്ളവർ തുടർഭരണം നടത്തിക്കൊണ്ടേയിരിക്കും." "അപ്പോൾ ബി.ജെ.പി ക്കു സ്കോപ്പില്ലേ?" "ഇപ്പോഴുള്ള അവരുടെ നേതൃത്വം മാറണം. ജനങ്ങളുടെയിടയിൽ സ്വാധീനമുള്ള യുവ നേതാക്കളുണ്ടാവണം. ഇപ്പോൾ തെരഞ്ഞെടുപ്പു കാലത്തു മാത്രമാണ് അവരെ ജനങ്ങൾ കാണുന്നത്. പിന്നെ ആരാണ് അവർക്കു വോട്ടു ചെയ്യുന്നത്?" "ജനങ്ങൾ തീരുമാനിക്കട്ടെ." "അതാണെടോ ശരി." "പിന്നെ കാണാം പിള്ളേച്ചാ." "അങ്ങനെയാവട്ടെ." Facebook Comments Comments Sudhir Panikkaveetil 2022-06-04 20:16:41 പാലം കടക്കുവോളം നാരായണ... തിരഞ്ഞെടുപ്പ് വിജയിച്ചു. പക്ഷെ കോൺഗ്രസിന്റെ വിജയത്തിൽ അതിജീവിതയുടെ പങ്ക് എല്ലാവരും മറന്നു. അവൾക്ക് നീതി എന്ന് പറഞ്ഞാണ് കൊണ്ഗ്രെസ്സ് സ്ഥാനാർഥി രംഗത്ത് വന്നത്. അതുകൊണ്ട് കുറെ വോട്ട് കിട്ടിയെന്ന സത്യം മറക്കരുത്. പക്ഷെ വിജയിച്ചപ്പോ ആരും ആ പാവത്തിനെ ഓർക്കുന്നില്ല. Leave A Reply മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക Comment Name Email Submit അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല PATHRANGAL Malayala Manorama Mathrubhumi Kerala Kaumudi Deepika Deshabhimani Madhyamam Janmabhumi US WEBSITES Santhigram USA Kerala Express Joychen Puthukulam Fokana Fomaa Contact About Us Privacy Policy Copyright © 2022 emalayalee.com - All Rights Reserved. Webmastered by MIPL, Web Hosting Calicut Kerala
ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍ ◆ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐ ◆ നിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചം ◆ സംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രം ◆ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ ◆ LAUNCHPAD ഓള്‍-ഇന്‍-വണ്‍ പ്ലാനുകളുമായി എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ Abhilaash Chaams June 2, 2022 10:27 am ന്യൂഡല്‍ഹി: വീട്ടിലെ ഇന്റര്‍നെറ്റില്‍ വിനോദത്തിന് എന്നത്തേക്കാളും ഏറെ ആവശ്യക്കാര്‍ ഉയര്‍ന്നതോടെ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) പുതിയ മൂന്ന് ഓള്‍-ഇന്‍-വണ്‍ പ്ലാനുകള്‍ അവതരിപ്പിച്ചു. 2020-21ല്‍ ഹോം ബ്രോഡ്ബാന്‍ഡ് വിപണി രണ്ടു മടങ്ങ് വളര്‍ന്നു. 2012ലെ ഒമ്പത് ഒടിടി 2021ല്‍ 40ലധികമായി ഉയര്‍ന്നു. ഇന്ത്യയിലെ വര്‍ധിച്ചു വരുന്ന വിനോദ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ പ്ലാനുകള്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും ഓഫറുകളുടെ കൂട്ടമായ ഈ പ്ലാനുകളിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവും ബഹുമുഖ ഡിജിറ്റല്‍ അനുഭവവും ലഭ്യമാക്കുകയാണെന്നും ഭാരതി എയര്‍ടെല്‍ ഹോംസ് സിഇഒ ഇന്ദര്‍ നാഥ് പറഞ്ഞു. ഇന്ത്യന്‍ വീടുകളില്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗം കൂടിയത് കുടുംബങ്ങളെ ടിവി സ്‌ക്രീനിലെ ഒടിടി ഉള്ളടക്കങ്ങളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പല സബ്‌സ്‌ക്രിപ്ഷനും ഉപകരണങ്ങളും ആശ്രയിക്കാന്‍ മടിക്കുന്നു. കുടുംബത്തിന് വേണ്ടതെല്ലാം ഉള്‍പ്പെടുന്നതാണ് എയര്‍ടെലിന്റെ പുതിയ പ്ലാനുകള്‍. 17 പ്രീമിയം ഒടിടി സബ്‌സ്‌ക്രിപ്ഷനൊപ്പം പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍, എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം (സോണി ലിവ്, ലയണ്‍സ്‌ഗേറ്റ്, ഹോയ്‌ചോയ്, കൂടാതെ 11 ഒടിടികളും) തുടങ്ങിയ ഇതില്‍ ഉള്‍പ്പെടുന്നു. 350ലധികം ടിവി ചാനലുകള്‍, എയര്‍ടെല്‍ 4കെ എക്‌സ്ട്രീം ടിവി ബോക്‌സിലൂടെ ഒടിടികളും ലീനിയര്‍ ടിവി ഉള്ളടക്കവും ഒറ്റ ഉപകരണത്തില്‍ ആസ്വാദിക്കാം. ആദ്യ മാസത്തെ വാടക സൗജന്യമാണ് ഇന്‍സ്റ്റലേഷന്‍ ചെലവ് ഇല്ല. മാസം 1599 രൂപയ്ക്ക് 300 എംബിപിഎസ് വേഗം, 1099 രൂപയ്ക്ക് 200 എംബിപിഎസ് വേഗം, 699 രൂപയ്ക്ക് 40 എംബിപിഎസ് വേഗം എന്നിങ്ങനെയാണ് പ്ലാന്‍. മൂന്നു പ്ലാനുകള്‍ക്കും ഡാറ്റാ പരിധിയില്ല. ആദ്യ പ്ലാനില്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ എന്നീ ഒടിടികള്‍ ലഭിക്കും. രണ്ടാമത്തെ പ്ലാനില്‍ ആമസോണ്‍ പ്രൈം, ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ എന്നീ ഒടിടികള്‍ ലഭിക്കും. മൂന്നാമത്തെ പ്ലാനില്‍ ഡിസ്‌നി+ഹോട്ട്‌സ്റ്റാറും ലഭിക്കും. മൂന്നു പ്ലാനുകള്‍ക്കും 14 ഒടിടികളടങ്ങിയ എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം ലഭിക്കും Tags : airtel home broadband netflix Prime Video Also read മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ സെമിനാർ ശനിയാഴ്ച രാജ്യത്ത് ആദ്യമായി എഐ അധിഷ്ഠിത മൾട്ടിപ്പിൾ ടീച്ചർ പഠന രീതി അവതരിപ്പിച്ച് വേദിക് ഇ സ്കൂൾ കേരളത്തെ “മീറ്റിങ് ഇൻഡസ്ട്രി” വേദിയാക്കാനുള്ള ശ്രമത്തിൽ സിയാല്‍ അഗാപ്പെയുടെ മിസ്പ i3 പ്രോട്ടീൻ അനലൈസറിന് പേറ്റന്റ് വിന്റർ സീസൺ: വിമാനങ്ങൾ പാട്ടത്തിനെടുക്കാൻ ഇൻഡിഗോ മെറ്റീരിയല്‍ നെക്സ്റ്റ് നാലാം പതിപ്പ് അവതരിപ്പിച്ച് ടാറ്റ സ്റ്റീല്‍ Latest news വെസ്റ്റ്‌ലൈഫ് ഫുഡ് വേള്‍ഡ് ഓഹരി സമാഹരിക്കാന്‍ നിര്‍ദ്ദേശം വരുന്നയാഴ്ച എക്‌സ് ഡേറ്റ് ട്രേഡ് ചെയ്യുന്ന ഓഹരികള്‍ മള്‍ട്ടിബാഗര്‍ ഐപിഒ: ഈ വര്‍ഷം ലിസ്റ്റ് ചെയ്ത ഓഹരിയില്‍ നിക്ഷേപം നടത്തി ഹിമാലയ ഫിനാന്‍സ് സ്‌പെഷ്യാലിറ്റി കെമിക്കല്‍ ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം വണ്‍ 97 ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി ഐസിഐസിഐ സെക്യൂരിറ്റീസ് LIVENEWAGE.COM is the digital face of NewAge, the first economic daily in any South Indian language. One of the most authentic and popular business news platforms, LIVENEWAGE.COM has played key role in empowering Malayalee readers across the globe, providing them with in-depth knowledge and valuable update, across multiple areas such as Economy, Finance, Entrepreneurship, Stock Market and so on. It's also one of the most visited Malayalam business news portals, which deliver content through all the major news aggregator platforms.
Pixel Survival Game 2 കൌബീൻസിൽ നിന്നുള്ള ഒരു ആക്ഷൻ ഗെയിമായ മോഡ് എപികെ, ശത്രുക്കൾ നിറഞ്ഞ ഇരുണ്ട ലോകത്ത് ഒരു പിക്സൽ ഹീറോയുടെ കഥയാണ്. നിങ്ങൾക്കായി അതിശയകരമായ കോമ്പിനേഷനുകൾ സൃഷ്ടിക്കാൻ നിങ്ങളുടെ ഭാവന ഉപയോഗിക്കുക. Pixel Survival Game 2 എന്നതിനെ കുറിച്ച് പരിചയപ്പെടുത്തുക പിക്സൽ ഹീറോ ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതൽ ശക്തമായ കോമ്പിനേഷനുകളുമായി മടങ്ങുന്നു പശ്ചാത്തലവും ദൗത്യവും Pixel Survival Game 2 മൊബൈലുകളിലും പിസികളിലും ജനപ്രിയ പിക്സൽ സർവൈവൽ ഗെയിമിന്റെ തുടർച്ചയാണ്. ഭാഗം 1 നീണ്ട രാത്രിയെ അതിജീവിക്കാൻ ഒരു വഴി കണ്ടെത്തുന്ന ഏകാന്ത ആയിരം മൈൽ പിക്സൽ ഹീറോയുടെ പോരാട്ടത്തെക്കുറിച്ചായിരുന്നു. ഇപ്പോൾ വലിയ പട്ടണത്തിലെ എല്ലാവരും രാക്ഷസന്മാരില്ലാത്തതിനാൽ കുറച്ച് സമയത്തിന് ശേഷം സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുന്നു. എന്നാൽ നാശത്തിന്റെ ഘടകങ്ങൾ ഇപ്പോഴും അവിടെയുണ്ട്. വര് ഷങ്ങള് ക്കു മുന് പുള്ളതുപോലെ, എഴുന്നേറ്റുനിന്ന് ആളുകളെ വീണ്ടും കടന്നുപോകാന് പ്രേരിപ്പിക്കുന്നത് നിങ്ങളായിരിക്കും. ഇത്തവണ കരകൗശലത്തിന്റെ തീവ്രതയും മെറ്റീരിയലുകളുടെ എണ്ണവും ഇരട്ടിയിലധികം ആണ്, കാരണം നിങ്ങൾക്ക് ചുറ്റുമുള്ള നിരവധി ആളുകളെ സംരക്ഷിക്കേണ്ടതുണ്ട്. ഗെയിം പ്ലേ Pixel Survival Game 2 എനിക്ക് ധാരാളം ക്യാരക്ടർ ഓപ്ഷനുകൾ നൽകുന്നു. സൂപ്പർ ബോയ്, സൂപ്പർ ഗേൾ, ബദ്മുൻ, കാവ്മൺ, സ്കോൾ നൈറ്റ്, ക്യാപ് വൺ, അയൺമുൻ, നിൻജ സ്കിൻ, ഹുക്ക്, റാക്കൂണി, സ്പൈ, സ്നോ നൈറ്റ്… കളിക്കുമ്പോൾ, ട്യൂട്ടോറിയൽ, ഇൻവെന്ററി, കോമ്പിനേഷൻ, ഇന്ററാക്റ്റ്, അഡ്വഞ്ചർ, ബോസ്സ് നുണയൻ എന്നിവ അവലോകനം ചെയ്യുന്നതിന് നിങ്ങൾക്ക് മെയിൻ മെനുവിൽ പോകാം… അനുബന്ധ എക്യുപ് മെന്റ് ബോക്സിലേക്ക് ഇൻവെന്ററി ഇനം വലിച്ചുകൊണ്ട് എക്യുപ് മെന്റ് സൃഷ്ടിക്കാൻ കഴിയും. സ്ക്രീനിന്റെ മുകളിൽ (വലത് മൂല) ബാഗുകളിൽ നിന്ന് ഇൻവെന്ററി ലഭിക്കും. എക്യുപ്മെന്റ് സ്ലോട്ടുകളുടെ ആദ്യ കോളം ഹോട്ട് കീ സ്ലോട്ടുകളാണ്, ഇത് നിങ്ങൾക്ക് യുദ്ധത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ആയുധങ്ങളും ചൂടുള്ള ഇനങ്ങളുമാണ്. സ്ക്രീനിന്റെ വലതുവശത്ത്, നിലവിൽ ലഭ്യമായ ആയുധങ്ങളുടെ പട്ടികയും ചാട്ടം, ചവിട്ടൽ പോലുള്ള യുദ്ധ പ്രവർത്തനങ്ങളും ചുവടെ … സാഹചര്യത്തെ ആശ്രയിച്ച്, നേരിട്ട് പോരാടാനോ അകലെ നിന്ന് പ്രതിരോധിക്കാനോ നിങ്ങൾ തിരഞ്ഞെടുക്കും. കോമ്പിനേഷനുകൾ സൃഷ്ടിക്കുന്നതിന്, മുകളിലെ മൂലയിലെ കമ്പൈൻ ബട്ടൺ ക്ലിക്കുചെയ്യുക (ഇൻവെന്ററി ബട്ടണിന് അടുത്തായി). തുടർന്ന് ഇനങ്ങൾ സംയോജിപ്പിക്കുന്നതിന് മൂന്ന് കോംബോ സ്ലോട്ടുകളിലേക്ക് വലിച്ചിടുക. സംയോജിപ്പിക്കുന്ന പ്രക്രിയയ്ക്ക് അപ്രതീക്ഷിതമായ നിരവധി സ്പീഷീസുകൾ സൃഷ്ടിക്കാൻ കഴിയും. കൂടുതൽ വ്യവസ്ഥാപിതമായി പര്യവേക്ഷണം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കോമ്പിനേഷൻ ബുക്കിൽ ലഭ്യമായ സൂത്രവാക്യങ്ങൾ കാണാനും പ്രയോഗിക്കാനും നിങ്ങൾക്ക് കഴിയും. ഗെയിം വേളയിൽ, ബബിൾ ഡയലോഗ് ബോക്സിലെ എൻപിസികളുമായോ വസ്തുക്കളുമായോ ആശയവിനിമയം നടത്തുന്നതിന് ഇന്ററാക്റ്റ് ബട്ടൺ (സ്ക്രീനിന്റെ കോണിൽ സ്ഥിതിചെയ്യുന്നതും) അമർത്തുക. Pixel Survival Game 2 ൽ, നിങ്ങൾക്ക് എല്ലാ വിഭവങ്ങളും ശേഖരിക്കുകയും പിന്നീട് അവയെ കരകൗശലത്തിലേക്ക് തിരികെ കൊണ്ടുവരികയും നിങ്ങളുടെ സ്വന്തം ജീവൻ സംരക്ഷിക്കാൻ ചുറ്റുമുള്ള വിശക്കുന്ന രാക്ഷസന്മാരുമായി പോരാടുകയും ചെയ്യുക എന്ന ദൗത്യമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, തീർച്ചയായും, ഉപകരണങ്ങൾ, ആയുധങ്ങൾ, പ്രതിരോധ മേഖലകൾ, കെണികൾ, ലൈറ്റ് ഫയർ, ആയുധങ്ങൾ തുടർച്ചയായി നവീകരിക്കാൻ കഴിയുന്നത്ര സാമഗ്രികൾ ശേഖരിക്കാൻ ശ്രമിക്കുക എന്നതാണ്. പല വിശദാംശങ്ങളിൽ നിന്നുള്ള ആകർഷണം ഇനി ഒരു ചെറിയ പട്ടണത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ, ഭൂപടം ഭാഗം 2 പല വിചിത്രമായ ലോകങ്ങളിലേക്കും വ്യാപിച്ചു: പുൽമേടുകൾ, ഡാർക്ക്ലാൻഡ്സ്, നരകം, ടുട്ട് ടുട്ടിന്റെ ഗുഹ, കാഴ്ചക്കാരുടെ ലായർ, അതിജീവന മേഖല, മാന്ത്രിക വന അരീന… ഓരോ സ്ഥലത്തും, ദൗത്യം ഒരുപോലെയാണ്, പക്ഷേ ലാൻഡ്സ്കേപ്പ്, പുരോഗതി, മിനി അന്വേഷണങ്ങളുടെ പരമ്പര എന്നിവ തികച്ചും വ്യത്യസ്തമായിരിക്കും. അവർ പര്യവേക്ഷണം, രാക്ഷസന്മാരെ വേട്ടയാടൽ, കൊള്ള ശേഖരിക്കൽ, തുടർന്ന് പുതിയ ആയുധങ്ങൾ സൃഷ്ടിക്കുന്നതിന് നിലവിലുള്ള വിഭവങ്ങളുമായി സംയോജിപ്പിക്കൽ എന്നിവയുടെ പ്രവർത്തനങ്ങളെക്കുറിച്ചാണ്. നിലവിലുള്ള ആയുധങ്ങൾ നവീകരിക്കുക, കെണികൾ സജ്ജമാക്കുക, രാക്ഷസ മുട്ടകൾ കണ്ടെത്തി നശിപ്പിക്കുക, വർദ്ധിച്ചുവരുന്ന അക്രമാസക്തരായ രാക്ഷസന്മാരുമായി പോരാടുക. പാർട്ട് 2 ഒരേ സമയം മൂന്ന് കളിക്കാർ വരെ മൾട്ടിപ്ലെയർ മോഡ് ഉപയോഗിച്ച് ആകർഷണം വർദ്ധിപ്പിക്കുന്നു. ഒരുമിച്ച് കളിക്കാനും വിഭവങ്ങൾ പങ്കിടാനും തന്ത്രങ്ങൾ ചർച്ച ചെയ്യാനും രാക്ഷസന്മാരെ കൊല്ലാനും സുഹൃത്തുക്കളെ ക്ഷണിക്കുക. നിങ്ങളുടെ ഉറ്റസുഹൃത്തുമൊത്തുള്ള ഗെയിമിംഗിന്റെ ഒരു വാരാന്ത്യത്തേക്കാൾ മികച്ചത് എന്താണ്? ഗെയിമിന്റെ ഷോപ്പ് വിഭാഗത്തിൽ, ആയുധങ്ങൾ, വസ്ത്രങ്ങൾ, പവർ-അപ്പുകൾ, നിരവധി മെച്ചപ്പെടുത്തിയ കഴിവുകൾ എന്നിവ പോലുള്ള നിരവധി പുതിയ ആക്സസറികൾ ഉപയോഗിച്ച് നിങ്ങളുടെ കഥാപാത്രത്തെ സജ്ജമാക്കാൻ കഴിയും. എല്ലാം ഇൻ-ഗെയിം കറൻസി ഉപയോഗിച്ചാണ് വാങ്ങുന്നത്. രാക്ഷസന്മാരെ തോൽപ്പിക്കുന്നതിൽ നിന്നോ വഴിയിൽ അന്വേഷണങ്ങൾ നടത്തുന്നതിൽ നിന്നോ പണം സമ്പാദിക്കാൻ കഴിയും. നിങ്ങൾക്ക് കൂടുതൽ രാക്ഷസൻമാരോട് പോരാടാൻ കഴിയും, നിങ്ങൾ ധനികനാകാൻ കൂടുതൽ അവസരങ്ങൾ നേടണം. അതിജീവനത്തിനായി കാര്യങ്ങൾ ക്രാഫ്റ്റ് ചെയ്യുക ഗെയിമിലെ ക്രാഫ്റ്റിംഗ് ഘട്ടവും യഥാർത്ഥ ജീവിതത്തിലെ യുക്തി ഉപയോഗിച്ച് വളരെ ശരിയായി ചെയ്യുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഒരു ടോർച്ച് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ കല്ലും തടിയും സംയോജിപ്പിക്കേണ്ടതുണ്ട്. രാക്ഷസന്മാരെ തടയാൻ നിങ്ങൾ ഒരു കെണി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് മരവും ഇരുമ്പും ആവശ്യമാണ് … രാക്ഷസന്മാരെ നശിപ്പിക്കുന്നതിനാൽ കെണികൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ മാത്രമേ നിലനിൽക്കുന്നുള്ളൂവെന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, അതിനാൽ നിങ്ങൾ നിരന്തരം പരിശോധിക്കുകയും പുതുക്കുകയും വേണം. രാക്ഷസ മുട്ടകൾ വിരിയിക്കുക! Pixel Survival Game 2 ന്റെ ഏറ്റവും മികച്ച ഭാഗം രാക്ഷസ മുട്ടകൾ കണ്ടെത്തുകയും അവയെ സംയോജിപ്പിച്ച് മനോഹരമായ വളർത്തുമൃഗങ്ങളായി ഇൻകുബേറ്റ് ചെയ്യുകയും ചെയ്യുന്ന “കേസ്” ആണ്. അവ വളർന്നുകഴിഞ്ഞാൽ, കൂടുതൽ കൂടുതൽ വിചിത്രവും മനോഹരവുമായ ഒരു പുതിയ സ്പീഷീസ് സൃഷ്ടിക്കാൻ അവയ്ക്ക് പരസ്പരം സംയോജിപ്പിക്കാൻ കഴിയും. കോമ്പിനേഷൻ ബുക്കിൽ നിന്ന് രസകരമായ നിരവധി കോമ്പിനേഷൻ പാചകക്കുറിപ്പുകൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. മാത്രമല്ല, ഫ്യൂഷൻ പ്രക്രിയ വളർത്തുമൃഗങ്ങൾക്ക് (രാക്ഷസന്മാരിൽ നിന്ന് ഉത്ഭവിക്കുന്നവ) മാത്രമല്ല, ആയുധങ്ങൾക്കും കരകൗശല വസ്തുക്കൾക്കും ബാധകമാണ്. പൊതുവായി, നിങ്ങൾ ആദ്യമായി കളിക്കാൻ തുടങ്ങുമ്പോൾ, ചില അടിസ്ഥാന അറിവുകൾക്കായി റഫറൻസ് പുസ്തകങ്ങൾ വായിക്കുന്നത് തുടരുക. പുസ്തകങ്ങളാണ് സിദ്ധാന്തത്തിന്റെ അടിസ്ഥാനം, പക്ഷേ പിന്നീട് നിങ്ങളുടെ സ്വന്തം ചിന്തകളിൽ നിന്ന് നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയും. നിധി പെട്ടികൾ അവഗണിക്കരുത്. സിൽവർ ചെസ്റ്റ് നിങ്ങൾക്ക് ധാരാളം നല്ലതും അപൂർവവുമായ ഇനങ്ങൾ കൊണ്ടുവരും. അതേസമയം, സ്വർണ്ണ പെട്ടികൾ നിങ്ങൾക്ക് കൂടുതൽ മികച്ചതും അപൂർവവുമായ ഇനങ്ങൾ കൊണ്ടുവരും. Pixel Survival Game 2 ന്റെ MOD APK പതിപ്പ് MOD ഫീച്ചർ പരിധിയില്ലാത്ത പണം കുറിപ്പ് നിങ്ങൾക്ക് വജ്രങ്ങൾ വഴി സാധനങ്ങൾ സൗജന്യമായി വാങ്ങാം. കളി പൊളിഞ്ഞോ? ഗെയിം തുറക്കുന്നതിന് മുമ്പ് നിങ്ങൾ ഇന്റർനെറ്റ് ഓഫ് ചെയ്യണം. മൾട്ടിപ്ലെയർ മോഡ് പ്ലേ ചെയ്യരുത്, അല്ലെങ്കിൽ നിങ്ങൾക്ക് നിരോധനം ഉണ്ടായേക്കാം. Android-നായി Pixel Survival Game 2 MOD APK ഡൗൺലോഡ് ചെയ്യുക ഈ പിക്സൽ ആക്ഷൻ ഗെയിം അനുഭവിക്കാൻ ധാരാളം ഉണ്ട്, പ്രത്യേകിച്ച് മികച്ച കോമ്പിനേഷൻ ഫീച്ചർ. നിങ്ങൾ ഒരു മന്ദഗതിയിലുള്ളതും മനോഹരവുമായ രാക്ഷസ യുദ്ധ ഗെയിം കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ഗെയിം തിരഞ്ഞെടുക്കുന്നത് ന്യായമാണ്. അഭിപ്രായങ്ങൾ തുറക്കുക Urban City Stories Unlocked All Size: 54 MB Rating: 4.6 Install: 35 Type: Game Mod Hell Driver Unlimited Money Size: 89 MB Rating: 4.6 Install: 35 Type: Game Mod Pirate War Size: 61 MB Rating: 4.7 Install: 14684 Type: Game Ori Petrichor: Time Attack Unlimited Ammo Size: 150 MB Rating: 4.7 Install: 4568 Type: Game Mod Townscaper Size: 44 MB Rating: 4.5 Install: 6977 Type: Game Ori Mission Zero Size: 1 GB Rating: 4.3 Install: 734 Type: Game Ori About ഏറ്റവും പുതിയ ആൻഡ്രോയിഡ് മോഡ് ആപ്പുകളും ഗെയിമുകളും പങ്കിടുന്ന ഒരു സൈറ്റാണ് Cecilywolfe.com. ഞങ്ങളുടെ APK ഫയലുകൾ വലുതും വേഗതയേറിയതുമായ സെർവറുകളിൽ വസിക്കുന്നു, അവയെ കൂടുതൽ ഗുണമേന്മയുള്ളതും സുരക്ഷിതവും മോടിയുള്ളതുമാക്കാൻ മൂന്നാം കക്ഷി സേവനങ്ങൾ ഉപയോഗിക്കുന്നു.
ആകർഷകമായ ലോഗോകളും പാറ്റേണുകളും രൂപകൽപ്പന ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന ഒരു പ്രൊഫഷണൽ ഗ്രാഫിക് ഡിസൈൻ ടീം ഞങ്ങൾക്കുണ്ട്. 20 വർഷത്തെ പാക്കേജിംഗ് പ്രൊഡക്ഷൻ അനുഭവം, ഏറ്റവും മനോഹരമായ പാക്കേജിംഗ് ബോക്‌സ് നിർമ്മിക്കാൻ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും. മനോഹരമായ പാക്കേജിംഗ് നിങ്ങളുടെ ഉൽപ്പന്നത്തെ കൂടുതൽ വിശിഷ്ടമായ ഉയർന്ന അന്തരീക്ഷമാക്കി മാറ്റാൻ കഴിയും.മനോഹരമായ ഒരു പാക്കേജിംഗ് ബോക്‌സിന് നിങ്ങളുടെ ഉൽപ്പന്നത്തിന്റെ ഗ്രേഡ് മെച്ചപ്പെടുത്താനും ഉൽപ്പന്നത്തിന്റെ പ്രത്യേകത പ്രതിഫലിപ്പിക്കാനും ഉൽപ്പന്നത്തിന്റെ അധിക മൂല്യം വർദ്ധിപ്പിക്കാനും കഴിയും.വിശിഷ്ടമായ രൂപം ഉപഭോക്താക്കളുടെ വാങ്ങാനുള്ള ആഗ്രഹത്തെ ഉത്തേജിപ്പിക്കാനും കമ്പനി സംസ്കാരം ആളുകൾക്ക് എളുപ്പമാക്കാനും നിങ്ങളുടെ കമ്പനിയെ മികച്ച രീതിയിൽ പ്രോത്സാഹിപ്പിക്കാനും സാധ്യതയുണ്ട്. കസ്റ്റം കോട്ടഡ് ഗ്ലോസി കാർഡ്ബോർഡ് പേപ്പർ പാക്കേജിംഗ് ബോക്സ് മടക്കാവുന്ന ബോക്സ് ഞങ്ങളെ സമീപിക്കുക ഉപഭോക്താക്കൾക്ക് മാനുഷികമായ സേവനം നൽകുന്നതിന്, SenYu യുടെ ശ്രമമാണ്. എന്റെ ബോക്സ് ഇഷ്ടാനുസൃതമാക്കുക ഉൽപ്പന്ന വിഭാഗം ബേസും ലിഡ് ബോക്സും പുസ്തകത്തിന്റെ ആകൃതിയിലുള്ള പെട്ടി കാർഡ് ബോക്സ് ഡ്രോയർ ബോക്സ് പേപ്പർ ബാഗ് പേപ്പർ ട്യൂബ് ബോക്സ് കമ്പനിയെ കുറിച്ച് ഞങ്ങളേക്കുറിച്ച് ഞങ്ങളെ സമീപിക്കുക ഉൽപ്പന്നങ്ങൾ ഞങ്ങളെ സമീപിക്കുക danny@senyupackage.com 86-0755-89728099 ബ്ലോക്ക് ടി 302, ഹെങ്‌യു സയൻസ് പാർക്ക്, നമ്പർ 1 റൂയിജി റോഡ്, ലിവു വില്ലേജ്, ലോങ്‌ഗാങ് സ്ട്രീറ്റ്, ലോങ്‌ഗാങ് ജില്ല, ഷെൻ‌ഷെൻ, PRC 518116 © പകർപ്പവകാശം - 2010-2022 : എല്ലാ അവകാശങ്ങളും നിക്ഷിപ്തം. ചൂടുള്ള ഉൽപ്പന്നങ്ങൾ സൈറ്റ്മാപ്പ് AMP മൊബൈൽ പേപ്പർ ബോക്സുകൾ അച്ചടിക്കുന്നു, ഒരു ഉൽപ്പന്ന ബോക്സ് ഉണ്ടാക്കുക, പേപ്പർ വൈറ്റ് ബോക്സുകൾ, ക്രാഫ്റ്റ് പേപ്പർ സിലിണ്ടർ ബോക്സുകൾ, ചോക്ലേറ്റ് പാക്കേജിംഗ് പേപ്പർ ബോക്സ്, റീസൈക്കിൾ ചെയ്ത ക്രാഫ്റ്റ് പേപ്പർ ബോക്സ്,
വിജയവാഡ: വിവാഹത്തിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വരനെ വിളിച്ചുവരുത്തി കഴുത്തറുത്ത് യുവതി. സര്‍പ്രൈസ് ഗിഫ്റ്റ് നൽകാനെന്ന പേരിൽ വിളിച്ചുവരുത്തി, കണ്ണടച്ച് നിൽക്കാൻ ആവശ്യപ്പെട്ട യുവതി കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് യുവാവിന്റെ കഴുത്തറുക്കുകയായിരുന്നു.[www.malabarflash.com] ആന്ധ്രാപ്രദേശിലെ ആനക്കപ്പള്ളി ജില്ലയിലെ കൊമ്മലപുഡി ഗ്രാത്തിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. പുഷ്പ എന്ന യുവതിയാണ് പ്രതിശ്രുത വരനായ രാമുനായിഡുവിനെ വിളിച്ചുവരുത്തി കഴുത്തറുത്തത്. ആന്ധ്രയിൽ ശാസ്ത്രജ്ഞനാണ് വിശാഖപട്ടണം സ്വദേശിയായ രാമുനായിഡു. ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റതെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്. എന്നാൽ പുഷ്പയാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പോലീസിന് മൊഴി നൽകി. ഇതോടെ താൻ ചെയ്തതാണെന്ന് യുവതി സമ്മതിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മെയ് 26നാണ് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. യുവതിയുടെ പെട്ടന്നുള്ള നടപടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. വിവാഹത്തിന് താത്പര്യമില്ലെന്ന് യുവതി നേരത്തേ തന്നെ കുടുംബത്തെ അറിയിച്ചതാണ്. എന്നാൽ ഇതുവകയ്ക്കാതെയാണ് വീട്ടുകാര്‍ രാമനായിഡുവുമായി പുഷ്പയുടെ വിവാഹം തീരുമാനിച്ചത്. ബന്ധുക്കളുടെ സമ്മര്‍ദ്ദത്തിൽ ഒടുവിൽ പുഷ്പ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. Tags: Attack National News Facebook Twitter Newer Older You may like these posts Post a Comment 0 Comments POPULAR NEWS ആറ് വയസുകാരിയോട് ലൈംഗികാതിക്രമം; മദ്രസ അധ്യാപകന് 62 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ December 01, 2022 പോളണ്ടിനെ പൊളിച്ചടുക്കി മെസ്സിയും കൂട്ടരും പ്രീ ക്വാര്‍ട്ടറില്‍ December 01, 2022 ബ്രസീലിനെ വിറപ്പിച്ച് കാമറൂൺ, ഒരു ഗോൾ വിജയം; പ്രീക്വാർട്ടർ കാണാതെ പുറത്ത് December 03, 2022 കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന കേസിലെ പ്രതി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം, കാമുകൻ വിഷം കഴിച്ചു December 01, 2022 Followers THE LOCAL NEWS PORTAL IN MALAYALAM | MALABAR NEWS I MALABAR LIVE NEWS I KASARAGOD I KANNUR I KOZHIKODE I MALAPPURM
യോനി എന്ന വാക്ക് അതിശ്രേഷ്ഠ സംസ്കൃതത്തിൽ നിന്ന് കടമെടുത്തത്. സാംസ്‌കാരിക മലയാളിക്കതത്ര നിഷിദ്ധവാക്കല്ല. മീശയിൽ നാടൻ പര്യായം ചേർത്തു കണ്ടപ്പോഴാണ് ഹാലിളക്കം. യോനിയോടെ പിറന്നവർ എഴുതുന്നത് പെണ്ണെഴുത്തെന്നു കരുതപ്പെടും കാലം ഇത്. സാറടീച്ചറുടെ പാപത്തറയ്ക്ക് ആമുഖമെഴുതി ചേർത്തപ്പോൾ കവി സച്ചിദാന്ദനാണ് ആ വാക്കെഴുതി ശ്രദ്ധേയമാക്കിയത്. ആണിനും പെണ്ണിനും സമമൂല്യം ജീവിതക്കളരിയിൽ. എഴുത്തിലും ഈ ചാപ്പകുത്തി വേർതിരിച്ചു പതിച്ചിട്ടേണ്ടതുണ്ടോ? പെണ്ണെഴുതിയാൽ ഉദാത്തമാവുമോ ചില ചിത്രങ്ങൾ ?? തികച്ചും പുരുഷ കേന്ദ്രീകൃതമായിരുന്ന കാലഘട്ടത്തിലായിരുന്നു കുമാരനാശാൻ സീതയെക്കൊണ്ടു ഭർതൃ വിചാരണ നടത്തുന്നത്. സീതയെ ചൂണ്ടി ‘പാവയോ ഇവൾ’ എന്ന് ഉത്തമപുരുഷൻ രാമനോടു ചോദിക്കാൻ ആശാൻ മാത്രമേ തുനിഞ്ഞുള്ളൂ. ‘കുറെ നാളായി എന്നിൽ ഒരുത്തിതൻ ജഡം അളിഞ്ഞു നാറുന്നു അറിവ് വെച്ചപ്പോൾ അവളുണ്ടെൻ കണ്ണിൽ ഒരു നൂലട്ടയായ്.. “ എന്ന് ആറ്റൂർ സംക്രമണം എന്ന കവിതയിൽ വരച്ചിട്ടതും സമൂഹത്തിലെ നേർച്ചിത്രം. പെണ്മനസ്സ് ഒരു സെല്ലുലോയ്ഡ് ചലനചിത്രം കണക്കേ സമ്മാനിച്ച് മലയാളി മനസ്സ് കീഴടക്കിയ വൈലോപ്പള്ളിയുടെ മാമ്പഴം, ഇടശ്ശേരിയുടെ പൂതപ്പാട്ട് തുടങ്ങിയ കവിതകളും മറക്കാനാവാത്ത ആസ്വാദക മനസ്സുകൾ. ” കനൽപ്പൊട്ട് ” എന്ന കവിതയിലൂടെ മുരുകൻ കാട്ടാക്കടയും കുറിച്ചിട്ടത് സമൂഹത്തിലെ പെണ്ണിന്റെ വില തന്നെ. പെണ്ണെഴുതിയതിനെക്കാൾ പത്തിരട്ടി സ്ത്രീയെ കുറിച്ചിട്ട രചനകൾ കാണാം നമ്മുടെ സാഹിത്യ ശാഖയിൽ. പെണ്ണിനെ മാറ്റിനിർത്തിയല്ല ഒപ്പം ചേർത്തി നിർത്തിയാണ് അവരൊക്കെ സ്ത്രീജീവിത ചിത്രങ്ങൾ വരച്ചിട്ടത്. പരന്നതും ആഴത്തിലുമുള്ള വായനയിലൂടെ കവിതയെന്തെന്ന് തിരിച്ചറിഞ്ഞ നവകവയിത്രി കളെയും കാണാനാവുന്നു. ബിംബങ്ങളുടെ കരുത്തുകൊണ്ടും ഭാഷയുടെ ലാളിത്യം കൊണ്ടും കുറിക്കുകൊള്ളേണ്ടത് ചുരുക്കിപ്പറഞ്ഞും ഹൃദ്യമായ വായനാനുഭവമാണ് പുതു തലമുറയിലെ അമിന ബഷീറിനേ പോലുള്ളവരുടെ കവിതകൾ നമുക്ക് സമ്മാനിക്കുന്നതും കാണാതെ പോവരുതല്ലോ . അമിനായുടെ ‘സദാചാരം’ എന്ന കവിതയിൽ വ്യക്തമാകുന്നു “മറ്റൊരാളുടെ കണ്ണുകളിലൂടെ ഞാനെന്നെ നോക്കി വളർന്നു മറ്റൊരാളുടെ ഇഷ്ടങ്ങളില്‍ ഞാനെന്റെയിഷ്ടങ്ങളെ കുടിയിരുത്തി മറ്റൊരാളുടെ വെറുപ്പിന്റെയഗ്നിയില്‍ ഞാനെന്നിൽ ചിതയൊരുക്കി.. “ “പുരുഷന്റെ വിരസതയുടെ ചതുപ്പു നിലങ്ങളില്‍ വേരൂന്നി വളരുന്ന കണ്ടല്‍ വനങ്ങളാണ് ഓരോ സ്ത്രീയും…” ഷൈലോക്കുമാർ ഇറങ്ങി ചെല്ലുന്നു ഇന്ന് നവമാധ്യമ ഇടങ്ങളിൽ. തപ്പാനയെപ്പോലെ, ശിഖണ്ഡിയെ പ്പോലെ, ഒരു പെൺനാമധാരിയെ മുന്നിൽ നിർത്തി. “നൂറ്റൊന്നു പെൺ കവിതകളും”, “അമ്പത് പെൺകഥകളുമൊക്കെ” പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നു. അതൊക്കെ പൊങ്ങച്ചധ്വനിയിൽ ഉയർത്തിക്കാട്ടി കേവല യോനീവാലി എന്ന് സ്വയം പ്രഖ്യാപിക്കേണ്ടതുണ്ടോ?? ഷൈലോക്ക് കച്ചവടസമവാക്യം കൊള്ളലാഭം കൊയ്യുന്നു. നൂറ്റൊന്നു പെൺകവിതകളിൽ ഒരാളിൽ നിന്ന് രജിസ്ട്രേഷൻ തുക കേവലം അഞ്ഞൂറ് വെച്ച് വാങ്ങിയാൽ അരലക്ഷത്തിൽ മീതെ പെട്ടിയിൽ. തീർന്നില്ല അവരോരുത്തരും നാലു കോപ്പികൾ വീതം മിനിമം വാങ്ങിയാൽ അരലക്ഷത്തിനടുത്ത് ആ വകയിലും സ്വന്തം. പ്രിന്റ് ഓൺ ഡിമാൻഡ് സൗകര്യമുള്ള കാലത്ത് അതിന്റെ നാലിലൊന്ന് തുകയ്ക്ക് സ്വന്തം കൃതി പുറത്തിറക്കാനാവുമ്പോഴാണ് ഈ കച്ചവടം. ലാഘവ ഫേസ്ബുക് രചനകളാണ് അത്തരം കോക്റ്റൈൽ സമാഹാരത്തിൽ നിറയുന്നത്. പ്രണയ, വിരഹ, വ്യഥിത കാമനകളും, കുറെ പുരുഷവിരോധവും കൊണ്ടു നിറഞ്ഞ കൃതി. പെണ്ണെഴുത്ത് എന്നത് ഈ വൃത്തത്തിൽ ഒതുക്കപ്പെടുന്നതെന്ന ധാരണ പുതു തലമുറയിൽ സൃഷ്ടിക്കപ്പെടുന്നു. തുല്യതയുടെ, നവോത്ഥാനത്തിന്റെ കാലത്ത് പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടി തൊഴിൽ ആർജ്ജിക്കും കാലം. അവർക്ക് കുറിച്ചിടാൻ നൂറായിരം വിഷയങ്ങൾ. പെണ്ണായി പിറന്നു എന്നതുകൊണ്ട് മാത്രം എഴുത്ത് അമ്മാതിരി വട്ടത്തിൽ ചുരുക്കി നിർത്തേണ്ടതുണ്ടോ? എഴുത്തു സഹോദരിമാർ ഇനിയെന്നിത് തിരിച്ചറിയും? വാസുദേവൻ കെ വി Post navigation പുസ്തകപരിചയം..ഒ കെ ശൈലജ (നിറച്ചാർത്തുകൾ)കവിതാ സമാഹാരം തലയിൽ മുണ്ടിട്ടു നടക്കൂ മലയാളീ By ivayana Related Post അവലോകനം കാൽസ്രായിയും മാർസ്രായിയും Dec 4, 2022 ivayana അവലോകനം നഗ്നമാക്കപ്പെടുന്ന കേരളീയ ഫെമിനിസം. Dec 3, 2022 ivayana അവലോകനം കാഴ്ചകൾ കാമനകൾ Dec 1, 2022 ivayana Video https://www.ivayana.com/wp-content/uploads/2022/12/10000000_2432266420207368_8054052883982712832_n.mp4 പുതിയവ യൗസേപ്പിന്റെയും, മറിയയുടെയും മകൻ. സ്വസ്തി. മൊബൈൽ അവളവളാകുമ്പോൾ ആണിനും പെണ്ണിനും സ്വത്തവകാശത്തിൽ ഇഷ്ടപ്പെട്ടവ ഇഷ്ടപ്പെട്ടവ Select Month December 2022 November 2022 October 2022 September 2022 August 2022 July 2022 June 2022 May 2022 April 2022 March 2022 February 2022 January 2022 December 2021 November 2021 October 2021 September 2021 August 2021 July 2021 June 2021 May 2021 April 2021 March 2021 February 2021 January 2021 December 2020 November 2020 October 2020 September 2020 August 2020 July 2020 June 2020 May 2020 April 2020 Top https://www.ivayana.com/wp-content/uploads/2021/09/Cheruppathil-Nammal-Randum-Super-song-from-Kappirithuruthu.mp3 5D മാഗസിൻ Notes കവിത ഡിജിറ്റ് @ivayana.com Comment Cartoon വിട്ടുപോയത് പ്രവാസി യൗസേപ്പിന്റെയും, മറിയയുടെയും മകൻ. Dec 4, 2022 ivayana കവിതകൾ സ്വസ്തി. Dec 4, 2022 ivayana കഥകൾ മൊബൈൽ Dec 4, 2022 ivayana സിനിമ അവളവളാകുമ്പോൾ Dec 4, 2022 ivayana https://www.youtube.com/watch?v=h3p_xYpC2Vs&ab_channel=SaregamaMalayalam Posts Slider പ്രവാസി യൗസേപ്പിന്റെയും, മറിയയുടെയും മകൻ. Dec 4, 2022 ivayana കവിതകൾ സ്വസ്തി. Dec 4, 2022 ivayana കഥകൾ മൊബൈൽ Dec 4, 2022 ivayana സിനിമ അവളവളാകുമ്പോൾ Dec 4, 2022 ivayana വൈറൽ ന്യൂസ് ആണിനും പെണ്ണിനും സ്വത്തവകാശത്തിൽ Dec 4, 2022 ivayana Facebook Messanger Ivayana www.ivayana.com Proudly powered by WordPress | Theme: Newsup by Themeansar. webmail: contact@ivayana.com This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Cookie settingsACCEPT Privacy & Cookies Policy Close Privacy Overview This website uses cookies to improve your experience while you navigate through the website. Out of these cookies, the cookies that are categorized as necessary are stored on your browser as they are essential for the working of basic functionalities of the website. We also use third-party cookies that help us analyze and understand how you use this website. These cookies will be stored in your browser only with your consent. You also have the option to opt-out of these cookies. But opting out of some of these cookies may have an effect on your browsing experience. Necessary Necessary Always Enabled Necessary cookies are absolutely essential for the website to function properly. This category only includes cookies that ensures basic functionalities and security features of the website. These cookies do not store any personal information. Non-necessary Non-necessary Any cookies that may not be particularly necessary for the website to function and is used specifically to collect user personal data via analytics, ads, other embedded contents are termed as non-necessary cookies. It is mandatory to procure user consent prior to running these cookies on your website.
ദുബൈ: അന്തരിച്ച പ്രവാസി വ്യവസായി അറ്റ്‍ലസ് രാമചന്ദ്രൻറെ സംസ്കാരം ദുബൈയിൽ നടന്നു. ജബലലി ക്രിമറ്റോറിയത്തിലായിരുന്നു സംസ്കാരചടങ്ങുകൾ. സഹോദരൻ രാമപ്രസാദ് ആണ് അന്ത്യകര്‍മങ്ങൾ ചെയ്തത്. കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാരചടങ്ങുകളിൽ പങ്കെടുത്തത്. അറ്റ്‍ലസ് രാമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആസ്റ്റര്‍ മന്‍ഖൂല്‍ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാത്രിയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ശനിയാഴ്ചയായിരുന്നു അറ്റ്‍ലസ് രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദു രാമചന്ദ്രൻ, മകള്‍ ഡോ. മഞ്ജു രാമചന്ദ്രൻ, പേരക്കുട്ടികളായ ചാന്ദിനി, അർജുൻ എന്നിവർ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. Read More: അന്തര്‍ധാരകള്‍ തിരിച്ചറിഞ്ഞില്ല, മാനേജര്‍മാര്‍ ചതിച്ചു; തകര്‍ച്ചയെക്കുറിച്ച് അറ്റ്‍ലസ് രാമചന്ദ്രന്‍ പറഞ്ഞത്... മലയാളികള്‍ക്ക് മറക്കാനാകാത്ത പേരാണ് അറ്റ്ലസ് രാമചന്ദ്രന്‍റേത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം അത്രമേല്‍ മലയാളികള്‍ ഹൃദയത്തിലേറ്റിയിരുന്നു. യുഎഇയിലെ ഏറ്റവും വലിയ സ്വര്‍ണ വ്യാപാരിയിലേക്കുള്ള രാമചന്ദ്രന്റെ വളർച്ച അതിവേഗമായിരുന്നു. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ 19 സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമായി 47 ജ്വല്ലറികളുണ്ടായിരുന്നു അദ്ദേഹത്തിന്. തൊട്ടതെല്ലാം പൊന്നാക്കിയ സ്വര്‍ണാഭരണ വ്യവസായി എന്ന നിലയിലും അദ്ദേഹം സുപ്രസിദ്ധനായി. നല്ല നിലയില്‍ ബിസിനസ് മുന്നോട്ട് പോവുന്നതിനിടയില്‍ സംഭവിച്ച കോടികളുടെ കടബാധ്യതയാണ് അറ്റ്ലസ് രാമചന്ദ്രനെ വലച്ചത്. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. അഞ്ച് കോടിയുടെ ചെക്കുകൾ മടങ്ങിയതോടെ ആദ്യ കേസ്, തുടർന്ന് സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ മറ്റുപല കേസുകളും. പണം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ അദ്ദേഹം വായ്പയെടുത്ത 15 ബാങ്കുകള്‍ ചേര്‍ന്ന് യുഎഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചു. ഒപ്പം പോലീസിൽ പരാതിപ്പെടുകയും ചെയ്തു. ദുബായിലെ റിഫ, നായിഫ്, ബര്‍ദുബായി തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ അദ്ദേഹത്തിനെതിരെ പരാതികൾ എത്തി. ഇത് അറ്റ്ലസ് രാമചന്ദ്രന്റെ അറസ്റ്റിലേക്ക് വഴിവെച്ചു. ദുബൈ കോടതി അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയിലെ നടപടികള്‍ക്ക് ശേഷം 2018ലാണ് ജയില്‍ മോചിതനായത്. Read also: ജയിൽ മോചിതൻ ആയിട്ടും ഇന്ത്യയിലേക്ക് മടങ്ങണം എന്ന സ്വപ്നം ബാക്കിയാക്കി അറ്റ്‍ലസ് രാമചന്ദ്രന്‍റെ മരണം ജയില്‍ മോചനത്തിന് ശേഷം അറ്റ്‍ലസ് ജ്വല്ലറി വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ബാധ്യതകള്‍ തീരാത്തതിനാല്‍ യുഎഇയില്‍ നിന്ന് പുറത്തുപോകുന്നതിനുള്ള വിലക്ക് നിലവിലുണ്ടായിരുന്നതിനാല്‍ നാട്ടിലെത്തണമെന്ന ആഗ്രഹവും പൂര്‍ത്തീകരിക്കാനായില്ല. Last Updated Oct 3, 2022, 8:34 PM IST Dubai Gulf News Atlas Ramachandran Follow Us: Download App: RELATED STORIES ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിന്റെ സൗദി സന്ദർശനത്തിന് തുടക്കം സൗദിയിൽ 67 പുരാവസ്തു കേന്ദ്രങ്ങൾ കൂടി ദേശീയ പൈതൃക രജിസ്റ്ററിൽ ഒമാനില്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സുല്‍ത്താന്റെ ഉത്തരവ്; സ്വകാര്യ മേഖലയ്ക്കും ബാധകം വീണ്ടുമൊരു മലയാളിക്ക് യുഎഇയില്‍ ഭാഗ്യ സമ്മാനം; വിമാനത്താവളത്തില്‍ വെച്ച് എടുത്ത ടിക്കറ്റിലൂടെ കൈവന്നത് 7 കോടി
വീട്ടിൽ കൺസൾട്ടേഷനെത്തിയ പെൺകുട്ടിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. വൈകീട്ട് കോടതിയിൽ ഹാജരാക്കും. Web Team First Published Oct 17, 2022, 6:29 PM IST കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ഡോക്ടർ അറസ്റ്റിൽ. കമ്പനിപ്പടി കാപ്പിക്കര വീട്ടിൽ ജോർജ് ജോണിനെ (46) ആണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ കൺസൾട്ടേഷനെത്തിയ പെൺകുട്ടിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. വൈകീട്ട് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം, കണ്ണൂര്‍ പരിയാരത്ത് പോക്‌സോ കേസില്‍ കായികാധ്യാപകനെ പൊലീസ് പിടികൂടിയിരുന്നു. ഓലയമ്പാടി സ്വദേശി കെ സി സജീഷിനെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങള്‍ അയച്ച് നല്‍കിയെന്നായിരുന്നു പരാതി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. വിദ്യാര്‍ത്ഥിനിയുടെ അമ്മയുടെ ഫോണിലേക്കാണ് കായിക അധ്യാപകനായ കെ സി സജീഷ് അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചത്. ഈ ഫോണ്‍ വിദ്യാര്‍ത്ഥിനിയാണ് ഉപയോഗിക്കുന്നത് മനസിലാക്കിയ ശേഷമായിരുന്നു അധ്യാപകന്‍ വാട്സ് ആപ്പിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. വിദ്യാര്‍ത്ഥിനി വിവരം വീട്ടില്‍ പറഞ്ഞതോടെ ബന്ധുക്കള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പാളിന് പരാതി നല്‍കി. പ്രിന്‍സിപ്പാള്‍ പരാതി പൊലീസിന് കൈമാറിയതോടെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. തനിക്കെതിരെ കേസ് എടുത്തത് അറിഞ്ഞ് സജീഷ് കിണറ്റിൽ ചാടി ആത്മഹത്യയ്ക്കും ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സജീവ സിപിഎം പ്രവര്‍ത്തകനായ ഇയാള്‍ അറിയപ്പെടുന്ന കെഎസ്ടിഎ ഭാരവാഹിയുമാണ്. നേരത്തെ ഇ പി ജയരാജന്‍ കായിക മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ഇയാളെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. കേസില്‍ നിന്ന് ഇയാളെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കേസെടുക്കേണ്ടി വന്നത്. Last Updated Oct 17, 2022, 6:43 PM IST pocso case pocso Follow Us: Download App: RELATED STORIES കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ കൂടി പിടിയിൽ 17കാരിയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി; സഹപാഠികളായ ആൺകുട്ടികൾ പിടിയിൽ ഫോർട്ട് കൊച്ചിയിൽ പേരമകളുടെ ഭർത്താവിൻ്റെ മർദനമേറ്റ് വൃദ്ധ മരിച്ചു; പ്രതി കസ്റ്റഡിയിൽ ഒന്‍പതു വയസുകാരിയെ രണ്ടാനമ്മ പെട്ടിയില്‍ പൂട്ടിയിട്ടു; ഗര്‍ഭിണിയായ യുവതിക്കെതിരെ വധശ്രമത്തിന് കേസ് ബംഗളുരുവിൽ മലയാളി പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത് പ്രതിയുടെ പെൺസുഹൃത്തിന്‍റെ വീട്ടിൽ വച്ച്, യുവതി പിടിയിൽ LATEST NEWS എൻഡിടിവി ഡയറക്ടര്‍ ബോർഡിൽ നിന്ന് പ്രണോയി റോയിയും രാധിക റോയിയും രാജിവച്ചു കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ കൂടി പിടിയിൽ Malayalam News Live : എയിംസ് സ‍‍ർവ‍ർ ഹാക്കിങ്: 2 സിസ്റ്റം അനലിസ്റ്റുമാർക്ക് സസ്പെൻഷൻ ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് നാളെ, പലയിടത്തും ബിജെപിക്കും കോൺഗ്രസിനും വെല്ലുവിളിയായി ആം ആദ്മി പാർട്ടി എയിംസ് സ‍‍ർവ‍ർ ഹാക്കിങ്: 2 സിസ്റ്റം അനലിസ്റ്റുമാർക്ക് സസ്പെൻഷൻ,ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേർന്നു
IOCL Notification 2022 : ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പൈപ്പ് ലൈൻ ഡിവിഷനിൽ നോൺ എക്സിക്യുട്ടീവിന്റെ 56 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലാണ് അവസരം. ഐ.ടി.ഐ.,ഡിപ്ലോമ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളിലാണ് ഒഴിവുകൾ ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓ തസ്തികയുടെ പേര് : എൻജിനീയറിങ് അസിസ്റ്റന്റ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ,ടി.ആൻഡ് ഐ, ഓപ്പറേഷൻസ് വിഭാഗങ്ങളിലാണ് അവസരം). യോഗ്യത – മെക്കാനിക്കൽ/ഓട്ടോ മൊബൈൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് പ്രോസസ് കൺട്രോൾ/കെമിക്കൽ ഇലക്ട്രോണിക്സ് ആൻഡ് റേഡിയോ കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ കൺട്രോൾ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ (ലാറ്ററൽ എൻട്രിയിലൂടെ എത്തിയവർക്ക് രണ്ട് വർഷം മതി). കുറഞ്ഞത് 55 ശതമാനം മാർക്കോടെയായിരിക്കണം വിജയം. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് പാസ്മാർക്ക് മതി. ശമ്പള സ്കെയിൽ : 25,000-1,05,000 രൂപ. തസ്തികയുടെ പേര് : ടെക്നിക്കൽ അറ്റൻഡന്റ് യോഗ്യത : പത്താം ക്ലാസ് വിജയവും ഐ.ടി.ഐ.യും. ഇലക്ട്രീഷ്യൻ,ഇലക്ട്രോണിക് മെക്കാനിക്,ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്(കെമിക്കൽ പ്ലാന്റ്), മെഷീനിസ്റ്റ്/മെഷീനിസ്റ്റ് (ഗ്രൈൻഡർ), മെക്കാനിക് കം ഓപ്പറേറ്റർ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം,ടർണർ, വയർമാൻ, ഡ്രോട്ട്സ്മാൻ (മെക്കാനിക്കൽ,മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇ.എസ്.എം, മെക്കാനിക് (റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനർ), മെക്കാനിക് (ഡീസൽ) എന്നീ ട്രേഡുകളിലായിരിക്കണം ഐ.ടി.ഐ. മെക്കാനിക് (ഡീസൽ) ട്രേഡിൽ ഒരു വർഷവും മറ്റുള്ള ട്രേഡുകളിൽ രണ്ടുവർഷവുമായിരിക്കണം ഐ.ടി.ഐ.കോഴ്സിന്റെ കുറഞ്ഞ ദൈർഘ്യം.
(വ്യാഖ്യാനങ്ങൾ)സംവാദംഉപയോക്താവ്ഉപയോക്താവിന്റെ സംവാദംവിക്കിചൊല്ലുകൾവിക്കിചൊല്ലുകൾ സംവാദംപ്രമാണംപ്രമാണത്തിന്റെ സംവാദംമീഡിയവിക്കിമീഡിയവിക്കി സംവാദംഫലകംഫലകത്തിന്റെ സംവാദംസഹായംസഹായത്തിന്റെ സംവാദംവർഗ്ഗംവർഗ്ഗത്തിന്റെ സംവാദംTimedTextTimedText talkഘടകംഘടകത്തിന്റെ സംവാദംGadgetGadget talkGadget definitionGadget definition talk തിരിച്ചുവിടലുകൾ മറയ്ക്കുക ഫലങ്ങളിൽ നിന്ന് പൂർവ്വപദം മറയ്ക്കുക പ്രദർശിപ്പിക്കുക "https://ml.wikiquote.org/wiki/പ്രത്യേകം:പൂർവ്വപദസൂചിക/ഫലകം:Geographic_location/" എന്ന താളിൽനിന്ന് ശേഖരിച്ചത്
ചില അമ്മമാര്‍ വേറെ ലെവലാണ്. അങ്ങനെയുള്ള ഒരു അമ്മയുടെ പോള്‍ ഡാന്‍സിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം. അലിസണ്‍ എന്ന പോള്‍ഡാന്‍സുകാരിയേ മാസങ്ങള്‍ക്ക് മുമ്പേ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്. ആറ് മാസങ്ങള്‍ക്കു മുമ്പ് നിറവയറുമായി പോള്‍ നൃത്തം ചെയ്യുന്ന അലിസണ്‍ സ്ലിപ്‌സ് എന്ന യുവതി ലോകത്തിന് മുഴുവന്‍ ഒരു അത്ഭുതക്കാഴ്ചയായിരുന്നു. പോള്‍ ഡാന്‍സുമായി അലിസണ്‍ വീണ്ടുമെത്തി. ഇത്തവണത്തെ അലിസണിന്റെ നൃത്തവും ഒരല്പം കൗതുകകരം തന്നെ. നിറവയറിന്റെ സ്ഥാനത്ത് ഒരു കുഞ്ഞുണ്ട് അലിസണിന്റെ വയറ്റത്ത്. കുഞ്ഞിനൊപ്പമാണ് അലിസണ്‍ പോള്‍ ഡാന്‍സ് കളിച്ചത്. ഡാന്‍സിന്റെ ചിത്രങ്ങള്‍ അലിസണ്‍ തന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. നിമിഷങ്ങള്‍ക്കൊണ്ടുതന്നെ കുഞ്ഞിനൊപ്പമുള്ള അലിസണിന്റെ പോള്‍ നൃത്തവും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു. ഗര്‍ഭിണിയായിരിക്കെ പോള്‍ നൃത്തം ചെയ്യുന്ന അലിസണിനെ നിരവധി പേര്‍ വിമര്‍സിച്ചിരുന്നു. കുഞ്ഞിനെ ഇത്തരം അഭ്യാസപ്രകടനങ്ങള്‍ നെഗറ്റീവായി ബാധിക്കുമെന്നായിരുന്നു മിക്കവരുടെയും കമന്റ്. ആറാം മാസത്തില്‍ അമിതഭാരമാണെന്ന ഡോക്ടര്‍ പറഞ്ഞപ്പോഴാണ് നിറവയറുമായി ഡാന്‍സ് ചെയ്യാന്‍ അലിസണ്‍ തയാറായത്. എന്നാല്‍ ഇത്തരം കമന്റുകള്‍ നല്‍കിയവര്‍ക്ക് ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് തന്റെ കുഞ്ഞിനൊപ്പമുള്ള പുതിയ പോള്‍ നൃത്തത്തിലൂടെ അലിസണ്‍. View this post on Instagram Before & After ? . . . . #5monthspostpartum #lotusfitnessstudio #flashbackfriday #pdlevitation #pole #polefitness #poledance #poletricks #polebaby #youcandomagic #magical #wingardiumleviosa #xpole #orlandopole #postpartumbody #postpartumfitness #pregnantpoledancer #postpartumworkout #poledancing #friday #friyay #weekendvibes #girlswholift #polemom #beforeandafter A post shared by Allison Sipes (@alliegatoruf) on Sep 7, 2018 at 11:43am PDT Read more on: alison | pole dance News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍
രാവിലെ തന്നെ മുറ്റത്തേക്കിറങ്ങി ... ഇന്നലെ സന്ധ്യക്ക് മഞ്ഞ റോസയില്‍ ഒരു മൊട്ട് വിരിയാറായി നില്‍ക്കുന്നുണ്ടായിരുന്നു. ഇപ്പോഴത് വിടര്‍ന്ന് പുലര്‍മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്നുണ്ടാവണം. പിന്നെ മുറ്റത്തിന്റെ അതിരിലെ ഒട്ടുമാവില്‍ നിറയെ മുല്ലപ്പൂക്കളും വിരിഞ്ഞ് നില്‍ക്കുന്നുണ്ടാവണം. ഇന്നലെ നട്ട ആ ശംഖുപുഷ്പം വാടിപ്പോയിട്ടുണ്ടാവുമോ എന്തോ? പണ്ട് മുതലേയുള്ള ശീലമാണ് അതിരാവിലെ തന്നെ ഉണരുക എന്നുള്ളത്. ഇപ്പോള്‍ പെന്‍ഷന്‍ ആയി വര്‍ഷങ്ങള്‍ ആയെങ്കിലും അതിന് മാറ്റമില്ല. അപ്പോഴേക്കും ചന്ദ്ര ചായയുമായി എത്തി. നെറ്റിയില്‍ പതിവുള്ള ഭസ്മക്കുറി. രാവിലെ തന്നെ കുളി കഴിഞ്ഞിരിക്കുന്നു. പെന്‍ഷനായെങ്കിലും അവളും പഴയ ടീച്ചറുടെ കൃത്യനിഷ്ടകള്‍ തുടരുന്നു. മുറ്റത്തിറങ്ങി ഈറന്‍ മാറാത്ത, അവിടവിടെ നര കയറിയ, അറ്റം കെട്ടിയ മുടിത്തുമ്പില്‍ അവള്‍ രണ്ട് തുളസിയിലകള്‍ പൊട്ടിച്ച് തിരുകി വച്ചു. പെന്‍ഷനായതില്‍ പിന്നെ രണ്ടാളും സമയം കളയാന്‍ കണ്ടുപിടിച്ച വഴിയാണ് പൂന്തോട്ട നിര്‍മാണവും പരിപാലനവും. വിശാലമായ മുറ്റത്തും, കല്‍പ്പടവുകള്‍ക്കരികിലും നിറയെ പല‍തരം ചെടികള്‍. പൂക്കളോടും ചെടികളോടും ഒപ്പം എത്ര നേരം ചിലവഴിക്കുന്നതും രണ്ട് പേര്‍ക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ്. നിശാഗന്ധി വിരിയുന്നത് കാണാനായി മാത്രം പാതിരാവ് വരെ ഉണര്‍ന്നിരുന്ന എത്ര ദിവസങ്ങള്‍! പെട്ടെന്ന് സന്തോഷത്തോടെ ചന്ദ്ര വിളിച്ചു, ‘ദേ നോക്കിയെ ഈ കിളിക്കുട്ടിലിരുന്ന മുട്ടകള്‍ വിരിഞ്ഞിരിക്കുന്നു’ ചെമ്പരത്തിച്ചില്ലകള്‍ക്കിടയിലെ കൂട്ടില്‍ കുഞ്ഞിച്ചുണ്ട് പിളര്‍ത്തി കരയുന്ന കുഞ്ഞുങ്ങള്‍. രണ്ടാളേയും ഒന്നിച്ച് കണ്ടതോടെ മുറ്റത്തിന്റെ മൂലക്കുള്ള കൂട്ടില്‍ നിന്നും ലവ് ബേര്‍ഡ്സ് കലപില കൂട്ടാന്‍ തുടങ്ങി. അവക്ക് തീറ്റ കൊടുത്ത് കഴിഞ്ഞതോടെ അടുത്ത കൂട്ടില്‍ നിന്നും തത്തമ്മയും വിളി‍ തുടങ്ങി. അപ്പോഴേക്കും പടിക്കെട്ടിന് താഴെ നിന്നും പത്രക്കാരന്റെ സൈക്കിള്‍ ബെല്‍... മുറ്റത്തേക്ക് വന്ന് വീണ പത്രങ്ങളുമെടുത്ത് സിറ്റൌട്ടിലെ ഈസിചെയറിലേക്ക് കിടന്നു. ഒരു വാരികയും തുറന്ന് ചന്ദ്രയും അടുത്ത് ഒരു കസേരയിലിരുന്നു. പത്രത്തില്‍ മുഖം പൂഴ്ത്തിയിരിക്കുമ്പോഴാണ് താഴെ ഇടവഴിയില്‍ കൂടി കലപില കൂട്ടി സ്കൂളില്‍ പോകുന്ന കുട്ടികളുടെ ബഹളം. ‘സാറമ്മേ, സാറച്ഛാ ... റ്റാ .. റ്റാ ...’ അടുത്ത വീട്ടിലെ കുട്ടിയാണ്. തിരിച്ച് കൈ വീശി ആ കുട്ടികളേയും നോക്കിയിരുന്ന‍പ്പോള്‍ മനസ്സ് ഒരുപാട് പിന്നിലേക്ക് പോയി. ഒറ്റ മകനായിരുന്നു കുട്ടന്‍. രാവിലെ മൂന്ന് പേരും കൂടിയാണ് വീട്ടില്‍ നിന്നിറങ്ങുക. കുട്ടന്‍ ഞാന്‍ പഠിപ്പിച്ചിരുന്ന സ്കൂളിലെ വിദ്യാര്‍ത്ഥി ആയിരുന്നു. അമ്പലക്കുളത്തിനടുത്തെത്തി വഴി പിരിയാന്‍ തുടങ്ങുമ്പോള്‍ ചന്ദ്ര ഓര്‍മ്മിപ്പിക്കും, ‘അച്ഛനും മോനും കൂടി കിന്നാരം പറഞ്ഞ് പറഞ്ഞ് സ്കൂളില്‍ എത്താന്‍ വൈകണ്ട കേട്ടോ’ പിന്നെ ഒരു കയ്യില്‍ മുണ്ടിന്റെ കോന്തല ഉയര്‍ത്തിപ്പിടിച്ച്, കക്ഷത്തില്‍ ബാഗും മറ്റേ കൈവിരല്‍ തുമ്പില്‍ കുട്ടനേയും പിടിച്ച് നടക്കുമ്പോള്‍ അവന് ഒരായിരം സംശയങ്ങളാണ്. വഴിയില്‍ കാണുന്ന പരിചയക്കാരോടൊക്കെ കുശലം പറഞ്ഞ് ഞാന്‍ നില്‍ക്കുമ്പോള്‍ കുട്ടന്‍ മരക്കൊമ്പത്ത് ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണന്മാരോട് കുശലം പറയുകയാകും. പിന്നെ കാവിലെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും കുയിലിന്റെ പാട്ട് കേള്‍ക്കുമ്പോള്‍ അവന്‍ ചോദിക്കും, ‘അച്ഛാ, ഞാനും കൂവട്ടേ?’ കുയിലിനൊപ്പം കുട്ടന്‍ മറുപാട്ട് പാടുമ്പോള്‍ അടുത്തെങ്ങും ആരുമില്ലെങ്കില്‍ ഞാനും അവന്റെ കൂടെ കൂടും! രാവിലേയും വൈകുന്നേരവും ഉളള നടത്തത്തിനിടയിലാണ് ഞാന്‍ കുട്ടന് കഥകളും കവിതയും ഒക്കെ പറഞ്ഞ് കൊടുക്കുക. കുട്ടന്റെ വളര്‍ച്ചയുടെ ഓരോ പടവുകളും സന്തോഷത്തോടെയാണ് ഞങ്ങള്‍ കണ്ട് നിന്നത്. പഠിത്തത്തിലും, കളിയിലും, സാഹിത്യത്തിലും ഒക്കെ മികവ് കാട്ടിയ അവന്‍ മറ്റുള്ളവരെ ബഹുമാനിക്കുന്നതിലും സ്‌നേഹിക്കുന്നതിലും മുന്നിലായിരുന്നു. കോളേജ് ക്ലാസ്സുകളിലെത്തി ഹോസ്റ്റലുകളിലൊക്കെ താമസിക്കേണ്ടി വന്നപ്പോഴും അവന്‍ എല്ലാ വിശേഷങ്ങളും പറഞ്ഞ് തുടര്‍ച്ചയായി കത്തുകള്‍ എഴുതുമായിരുന്നു. അവധിക്ക് വീട്ടിലെത്തുമ്പോഴൊക്കെ അടുക്കളയിലെത്തി അവിടെയുള്ള ‘അരിപ്പെട്ടിയുടെ’ മുകളിലിരുന്ന് അമ്മയോട് എല്ലാ വിശേഷങ്ങളും ഒരു കൊച്ച് കുട്ടിയേ പോലെ അവന്‍ പറയുമായിരുന്നു. ജോലി ചെയ്യുന്നതിനിടയില്‍ ചന്ദ്ര എല്ലാം മൂളിക്കേള്‍ക്കും. പിന്നെ കാമ്പസ് സെലക്ഷന്‍ കിട്ടി സ്കോളാര്‍ഷിപ്പോടെ അവന്‍ വിദേശത്ത് പോയപ്പോള്‍ അവന്റെ ഉയര്‍ച്ചയില്‍ സന്തോഷത്തെക്കാളേറെ അഭിമാനമായിരുന്നു. അവന്റെ പുതിയ പുതിയ സ്ഥാനലബ്ധികള്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷം തന്നു. പക്ഷെ അതോടെ കുട്ടന്റെ കത്തുകളുടെ എണ്ണം കുറയാന്‍ തുടങ്ങി, പിന്നെ അവ ഫോണ്‍കോളുകളായി. പലപ്പോഴും അവന്റെ തിരക്കുകള്‍ക്കിടയില്‍ അതിന്റെ എണ്ണവും കുറഞ്ഞു വന്നു. കുട്ടന്റെ വിവാഹം; ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നം. നല്ലൊരു പെണ്‍കുട്ടി അവന്റെ ഭാര്യയായി വന്നപ്പോള്‍ ഞങ്ങള്‍ക്ക് അവള്‍ മരുമകളല്ല, മോളായി. പക്ഷെ, സ്നേഹിച്ച് കൊതി തീരും മുമ്പ് അവള്‍ അവനോടൊപ്പം പോയപ്പോഴും‍ ഞങ്ങള്‍ ആശ്വസിച്ചു; അവര്‍ ഒന്നിച്ചാണല്ലോ കഴിയേണ്ടത്. പിന്നെ ഞങ്ങളുടെ സ്വപ്നങ്ങള്‍ കൊച്ചുമക്കളെ ചുറ്റിപ്പറ്റിയായി. കുട്ടന്‍ ഓടിക്കളിച്ച, മണ്ണപ്പം ചുട്ട് കളിച്ച, ഊഞ്ഞാലാടിയ, തുമ്പികളുടെ പിന്നാലെ ഓടിയ ഈ വീട്ടുമുറ്റത്ത് ഓടിക്കളിക്കാന്‍, ഞങ്ങളുടെ വിരല്‍ത്തുമ്പു പിടിച്ചു നടക്കാന്‍, അമ്പിളിമാമനെ കാട്ടിക്കൊടുക്കാനും, കഥ പറഞ്ഞ് ഉരുള ഉരുട്ടിക്കൊടുക്കാനുമൊക്കെ ഞങ്ങളുടെ കുഞ്ഞുമക്കള്‍, കുട്ടന്റെ മക്കള്‍. കൊച്ചുമക്കള്‍ അപ്പുവും, അമ്മുവും വര്‍ഷത്തില്‍ ഏതാനും ദിവസം മാത്രം വന്ന്, കണ്ട് കൊതിതീരും മുമ്പെ തിരിച്ചു പോകുമ്പോള്‍ ഞങ്ങളുടെ സ്വപ്നങ്ങളുടെ നിറം മങ്ങുന്നത് ഞങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങി. കഴിഞ്ഞ തവണ വന്ന് മടങ്ങിപ്പോകുമ്പോള്‍ അപ്പു കെട്ടിപ്പിടിച്ച് നിലവിളിച്ചു, ‘അപ്പൂപ്പാ ഞാന്‍ പോകുന്നില്ല, എനിക്കിവിടെ മതി ... അമ്മുമ്മേ ഞങ്ങളെ വിടണ്ടാ ...‘ ഒന്നും പറയനാവാതെ നിറകണ്ണുകളോടെ അവര്‍ പോകുന്നത് നോക്കി നിന്നപ്പോള്‍ നിറയുന്ന കുട്ടന്റെ കണ്ണുകളും‍ കണ്ടില്ല എന്ന് നടിച്ചു. ഞങ്ങള്‍ ആശ്വസിക്കാന്‍ ശ്രമിച്ചു; മക്കള്‍ വളര്‍ന്നാല്‍ പിന്നെ അവര്‍ക്ക് അവരുടെ ജീവിതം ആയി. എന്നും അച്ഛനമ്മമാരോടൊപ്പം അവര്‍ ഉണ്ടാകണം എന്ന് ശഠിക്കരുതല്ലോ. പുതിയ ഉയരങ്ങള്‍ തേടി, പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അവര്‍ പറക്കട്ടെ. ചിന്തകള്‍ക്ക് വിരാമമിട്ടു കൊണ്ട് ഫോണ്‍ ശബ്ദിച്ചു. ചന്ദ്രയാണ് ഫോണ്‍ ഏടുത്തത്. തിരിച്ച് വരുമ്പോള്‍ സെറ്റ്മുണ്ടിന്റെ കോന്തല കൊണ്ട് അവള്‍ കണ്ണ് തുടക്കുന്നുണ്ടായിരുന്നു! ‘കുട്ടനാണ്, ഇത്തവണ സ്‌കൂളടക്കുമ്പോള്‍ അവര്‍ക്ക് വരാന്‍ കഴിയില്ല എന്ന്’‘ കുഞ്ഞുമക്കള്‍ വരുന്ന ദിവസവും കണക്കു കൂട്ടിയിരുന്ന എനിക്കു അത് അമ്പരപ്പോടെ കേട്ടിരിക്കാനേ കഴിഞ്ഞൊള്ളു. ‘ഇപ്പോഴത്തെ അവസ്ഥയില്‍ അവന് ലീവ് കൊടുക്കില്ലെന്ന്. പിന്നെ മക്കള്‍ക്ക് വെക്കേഷന്‍ ക്ലാസ്സ് ഉണ്ടത്രെ’. ‘ഉം’ വെറുതെ മൂളാനേ എനിക്ക് കഴിഞ്ഞുള്ളൂ. കൊച്ചുമക്കള്‍ക്ക് കൊടുക്കാന്‍ അവര്‍ക്ക് ഇഷ്ടമുള്ള ഉണ്ണിയപ്പവും അവലോസുണ്ടയും ഒക്കെ ഉണ്ടാക്കി കാത്തിരിക്കുന്ന, കുട്ടന് ഇഷ്ടമുള്ള കാച്ചിലും, ചേമ്പും ഒക്കെ സൂക്ഷിച്ച് വച്ച് കാത്തിരിക്കുന്ന അവളോട് വേറെ എന്ത് പറയാന്‍! കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ കാലൊന്ന് ഇടറി. വീഴാന്‍ തുടങ്ങിയപ്പോള്‍ ചന്ദ്ര പെട്ടെന്നു പിടിച്ചു. ‘എന്ത് പറ്റി, കുട്ടികളെ ഓര്‍ത്തു, അല്ലേ?’ അവളുടെ തോളില്‍ പിടിച്ച് ആ കണ്ണുകളിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ചന്ദ്രയുടെ മനസ്സ് മന്ത്രിക്കുന്നത് പോലെ തൊന്നി, ‘എന്തിനാ വിഷമിക്കുന്നത്, ഇനിയീ അവസാനയാത്രയില്‍ പര‍സ്പരം ഊന്നുവടികളായി നമ്മളില്ലേ?’ 11 comments 11 Response to "ഊന്നുവടികള്‍ ..." അച്ചു says: March 20, 2010 at 6:28 PM ഇനിയുള്ള കാലങ്ങളിൽ എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെ ആയിരിക്കും... നന്നായി എഴുതി.... കൂതറHashimܓ says: March 20, 2010 at 6:37 PM ഇതു പോലെ ഒത്തിരി അച്ഛനമ്മമാര്‍ നമുക്കിടയില്‍ ജീവിക്കുന്നു നമുക്കും ലഭിച്ചേക്കാവുന്ന ............ Ranjith chemmad / ചെമ്മാടൻ says: March 20, 2010 at 7:46 PM touching.. Mohamedkutty മുഹമ്മദുകുട്ടി says: March 20, 2010 at 8:08 PM സാധാരണ ജീവിതം...കണ്ടതും കാണാനിരിക്കുന്നതും! കണ്ണനുണ്ണി says: March 21, 2010 at 9:47 AM എനിക്കുറപ്പാണ്... എന്റെ അച്ഛനും അമ്മയ്ക്കും അങ്ങനെ ചിന്തിക്കേണ്ടി വരില്ല ഒരിക്കലും... പക്ഷെ എന്റെ കാര്യം.. ആ .. അറിയില്ല... വളരെ ഇഷ്ടായി മാഷേ പട്ടേപ്പാടം റാംജി says: March 21, 2010 at 9:15 PM മാറ്റങ്ങള്‍ എല്ലായിടത്തും അതിന്റെ ഭീകരരൂപം പൂണ്ടുകഴിഞ്ഞു. ഇനിക്കിഷ്ടപ്പെട്ടു. Manoraj says: March 22, 2010 at 8:03 PM മാതാപിതാക്കളുടെ അവസ്ഥ ഇതൊക്കെ തന്നെ.. എല്ലായിടത്തും. .മറ്റൊരു മാതാവിന്റെ അവസ്ഥ ഇവിടെയുണ്ട്.. http://manorajkr.blogspot.com/2009/12/blog-post_06.html അനില്‍കുമാര്‍ . സി. പി. says: March 23, 2010 at 10:24 AM അച്ചു, ഹാഷിം: അറിയില്ലല്ലൊ എന്താണ് നമുക്കായി കാത്തുവെച്ചിരിക്കുന്നത് എന്ന്. രഞ്ജിത്: നന്ദി. ശ്രീ. മുഹമ്മദ്കുട്ടി: നന്ദി പ്രതികരണത്തിന്. കണ്ണനുണ്ണി: ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം. ശ്രീ. റാംജി: നല്ല വാക്കുകള്‍ക്ക് നന്ദി. മനോരാജ്: നല്ലത് മാത്രം പ്രതീക്ഷിക്കാം, ആഗ്രഹിക്കാം നമുക്ക്, അല്ലേ? ബൈജനം (ലിച്ചി)പിരിയുകയില്ല നാം says: March 27, 2010 at 2:15 PM എന്തിനാ വിഷമിക്കുന്നത്, ഇനിയീ അവസാനയാത്രയില്‍ പര‍സ്പരം ഊന്നുവടികളായി നമ്മളില്ലേ?’ correct annu anilchettaa........ സാബിബാവ says: March 28, 2010 at 3:28 AM ഞങ്ങളുടെ അവസ്ഥയും ഇതാണ് എന്ത് ചെയ്യാം നല്ല post Unknown says: March 28, 2010 at 2:03 PM ലിച്ചി, ഇവിടെയെത്തിയല്ലേ? സന്തോഷം:) സാബിറാജി: ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം. Post a Comment Newer Post Older Post Home Subscribe to: Post Comments (Atom) ഈ ബ്ലോഗ് ഡിസൈന്‍ ചെയ്ത് തന്ന കൂതറHashimܓ ന് നന്ദി ബൂലോകം ഓണ്‍ലൈന്‍ അവാര്‍ഡ്‌ 2010 - സൂപ്പര്‍ ബ്ലോഗ്ഗര്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് 'ഭാവന ദുബായ്' ചെറുകഥാ പുരസ്കാരം 2011' 'കാണാപ്പുറം' മാസിക ചെറുകഥാ പുരസ്കാരം 2012 'യുവകലാസാഹിതി, ദുബായ്‌' ചെറുകഥാ പുരസ്കാരം - 2012 ഞാന്‍ അനില്‍കുമാര്‍ . സി. പി. ദുബായ്, United Arab Emirates മനസ്സില്‍ ഇന്നലെകളുടെ ഇനിയും മരിക്കാത്ത ഓര്‍മകളും, ഇന്നിന്റെ വെയില്‍ ചാഞ്ഞു തുടങ്ങിയ സന്ധ്യകളും, ഇനിയും പിറക്കാത്ത നാളെകളും, പിന്നെയീ ഞാനും .... !!
ലിസ്യൂവിലെ വിശുദ്ധ കൊച്ചു ത്രേസ്യ, താന്‍ മരിക്കുമ്പോള്‍ ശുദ്ധീകരണസ്ഥലത്തെ അഗ്നിയില്‍ ശുദ്ധീകരിക്കപ്പെടേണ്ടതായി തന്നില്‍ ഒന്നും അവശേഷിച്ചിരിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. കര്‍ത്താവിനോടുള്ള അഗാധമായ സ്നേഹത്തിന്റേയും ത്യാഗത്തിന്റേതുമായ തന്റെ ജീവിതം ഒരു ദഹനബലിയായി തീരുന്നതിനാല്‍ ശുദ്ധീകരണസ്ഥലത്തിന്റെ ആവശ്യകത ഇല്ലാതാകുന്നുവെന്നാണ് അവള്‍ ഇതിലൂടെ ഉദ്ദേശിച്ചത്. എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക വിചിന്തനം: ശുദ്ധീകരണസ്ഥലം ഒഴിവാക്കുവാനായി വിവിധങ്ങളായ പ്രാര്‍ത്ഥനകളും, ത്യാഗ പ്രവര്‍ത്തികളും വഴിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ഇന്ന് തന്നെ നമ്മുക്ക് ആരംഭം കുറിക്കാം. പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. (വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.) 'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. Please Like us for more articles Pravachaka Sabdam Send to email address Your Name [ Only letters and whitespaces are allowed ] Your email address Submit Related Articles » ശുദ്ധീകരണാത്മാക്കള്‍ വിശുദ്ധ കൊച്ചു ത്രേസ്യയ്ക്കു നല്കിയ സഹായം More Readings » ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ഇരുപത്തിയൊമ്പതാം തീയതി ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ മോചനത്തിന്നായുള്ള അദ്ധ്വാനം മറ്റുള്ളവരിലും പരത്തുവാന്‍... വിശുദ്ധ സാറ്റര്‍ണിനൂസ്‌ ടൌലോസിലെ മെത്രാനായിരുന്ന വിശുദ്ധ സാറ്റര്‍ണിനൂസ്‌ A.D. 257 നവംബര്‍ 29-നാണ് രക്തസാക്ഷിത്വം വരിച്ചത്‌.... ക്രിസ്തുവിന്റെ ആഗമനത്തിന്റെ അര്‍ത്ഥം "ജറുസലെമില്‍ വസിക്കുന്ന സീയോന്‍ ജനമേ, ഇനിമേല്‍ നീ കരയുകയില്ല; നിന്റെ വിലാപസ്വരം കേട്ട് അവിടുന്ന്... ആത്മാവിനു വേണ്ടി നിധി കണ്ടെത്തുന്നവര്‍ “മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍... മൂന്നു മാസം മുന്‍പ് പാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ ഘാന കര്‍ദ്ദിനാള്‍ റിച്ചാർഡ് കുയിയ വിടവാങ്ങി
ഷെൻ‌ഷെൻ വി‌കെ‌എസ് ലൈറ്റിംഗ് കോ., ലിമിറ്റഡ്.എൽഇഡി ലൈറ്റിംഗ് വ്യവസായത്തിൽ 15 വർഷത്തിലധികം നിർമ്മാണ പരിചയമുണ്ട്, ഗവേഷണ-വികസനവും രൂപകൽപ്പനയും ഉൽപ്പാദനവും വിൽപ്പനയും സേവനവും സമന്വയിപ്പിക്കുന്ന ഒരു ആധുനിക ഹൈടെക് സംരംഭമാണ്. ഉയർന്ന ദക്ഷത, കുറഞ്ഞ പ്രകാശ ക്ഷയം, കുറഞ്ഞ തിളക്കം, സ്ട്രോബ് ഇല്ലാത്ത ഹൈ-എൻഡ് സ്പോർട്സ് സ്റ്റേഡിയം ലൈറ്റിംഗ്, ലെഡ് ഫ്ലഡ് ലൈറ്റുകൾ, ലെഡ് ടണൽ ലൈറ്റുകൾ, ലെഡ് മൈനിംഗ് ലൈറ്റുകൾ, ലെഡ് സ്ട്രീറ്റ് ലൈറ്റുകൾ, സോളാർ എൽഇഡി ഗാർഡൻ ലൈറ്റുകൾ, സോളാർ ലെഡ് ഫ്ലഡ് ഗാർഡൻ ലൈറ്റുകൾ എന്നിവയുൾപ്പെടെയുള്ള സോളാർ ലൈറ്റിംഗ് ഉൽപ്പന്നങ്ങളിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ലൈറ്റുകൾ, സോളാർ ലെഡ് ലോൺ ലൈറ്റുകൾ.ശൈലി പുതുമയുള്ളതും വൈവിധ്യപൂർണ്ണവുമാണ്. ഫാക്ടറികൾ, വെയർഹൗസുകൾ, സ്റ്റേഷനുകൾ, സ്ക്വയറുകൾ, റോഡുകൾ, പാർക്കുകൾ, പാർക്കിംഗ് സ്ഥലങ്ങൾ, സ്റ്റേഡിയങ്ങൾ, എയർപോർട്ടുകൾ, തുറമുഖങ്ങൾ, തുറമുഖങ്ങൾ, ഗോൾഫ് കോഴ്സുകൾ, സബ്വേകൾ, സ്കൂളുകൾ, മുനിസിപ്പൽ പ്രോജക്ടുകൾ, മറ്റ് ഹൈ-എൻഡ് ലൈറ്റിംഗ് പ്രോജക്ടുകൾ എന്നിവയിൽ ഉൽപ്പന്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു.ഞങ്ങളുടെ ഉപഭോക്താക്കൾക്കായി ഞങ്ങൾ ഇഷ്ടാനുസൃതവും വ്യക്തിഗതമാക്കിയതുമായ സേവനങ്ങൾ നൽകുന്നു. ഈ വർഷങ്ങളിൽ, VKS ഇതിനകം തന്നെ സർക്കാരുകളുടെയും എഞ്ചിനീയറിംഗ് കരാറുകാരുടെയും മൊത്തക്കച്ചവടക്കാരുടെയും വിതരണക്കാരുടെയും ഏറ്റവും വിശ്വസനീയമായ പങ്കാളികളായി മാറി. കമ്പനി സംസ്കാരം വികെഎസ് സ്ഥാപനം മുതൽ ഇന്നുവരെ, ഞങ്ങളുടെ ടീം ഒരു ചെറിയ ഗ്രൂപ്പിൽ നിന്ന് 100 ആയി വളർന്നു, പ്ലാന്റ് 3000 ചതുരശ്ര മീറ്ററായി വികസിപ്പിച്ചു, ഇപ്പോൾ ഞങ്ങൾ സ്ഥിരമായ വളർച്ചാ പാതയും അഭിനിവേശവുമുള്ള ഒരു കമ്പനിയായി മാറിയിരിക്കുന്നു, അത് ഞങ്ങളുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. കമ്പനിയുടെ കോർപ്പറേറ്റ് സംസ്കാരം. മൂല്യങ്ങൾ കൃതജ്ഞത, സമഗ്രത, വിജയം-വിജയം, ആശയവിനിമയം, കാര്യക്ഷമത, നവീകരണം ദൗത്യം ആളുകളുടെ ജീവിതത്തിൽ ആരോഗ്യകരവും സുഖപ്രദവുമായ വെളിച്ചം കൊണ്ടുവരാൻ. ദർശനം ജീവനക്കാർ, ഉപഭോക്താക്കൾ, ഓഹരി ഉടമകൾ, ബിസിനസ് പങ്കാളികൾ എന്നിവർക്കിടയിൽ ഏറ്റവും യോജിപ്പുള്ള വിൻ-വിൻ ബന്ധം സൃഷ്ടിക്കുന്നതിന്. ടീമുകൾ വികെഎസ് ടിeam അംഗങ്ങൾ കമ്പനിയുടെ സമ്പത്താണ്.VKS-ലെ ഓരോ അംഗത്തിനും തൊഴിലിനോടുള്ള സമർപ്പണത്തിന്റെ മൂല്യമുണ്ട്, ഓരോ ഉൽപ്പന്നത്തിന്റെയും ഉത്പാദനം, ഓരോ പ്രോജക്റ്റിന്റെയും പ്രവർത്തനം, ഓരോ ഉൽപ്പന്ന വികസനത്തിന്റെയും നവീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കൂടാതെ ഉപഭോക്താക്കൾക്ക് ഫലപ്രദവും പ്രൊഫഷണലായതുമായ രീതിയിൽ പരിഹാരങ്ങളും സേവനങ്ങളും നൽകാൻ പ്രതിജ്ഞാബദ്ധരാണ്. . കമ്പനിയുടെ ആവശ്യാനുസരണം കൃത്യസമയത്ത് സ്റ്റാഫ് നൈപുണ്യ പരിശീലനവും ജോലി യോഗ്യതാ പരിശീലനവും ഞങ്ങൾ നടത്തും;ടീമിന്റെ മാനസിക നിലവാരം, ജോലി മനോഭാവം, ജോലി ശീലങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിന് ജീവനക്കാരുടെ വിവിധ ജോലി ഘട്ടങ്ങൾക്കനുസൃതമായി ഗുണനിലവാരമുള്ള പരിശീലനം.അതേ സമയം, ഞങ്ങൾ ജോലിയും ഒഴിവുസമയവും സംയോജിപ്പിക്കുകയും സമ്പന്നമായ കായിക വിനോദ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. മാർക്കറ്റിംഗ് വകുപ്പ്, മാർക്കറ്റിംഗ് വകുപ്പ്, ടെക്‌നിക്കൽ എഞ്ചിനീയർ വകുപ്പ്, പ്രൊഡക്ഷൻ ഡിപ്പാർട്ട്‌മെന്റ്, ക്വാളിറ്റി കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് മുതലായവയുടെ ഒരു ഇൻക്ലൂസീവ് കോമ്പിനേഷൻ ഞങ്ങൾക്കുണ്ട്. ഷെൻ‌ഷെൻ വി‌കെ‌എസ് ലൈറ്റിംഗ് കോ., ലിമിറ്റഡ് ടെലിഫോൺ:+86 0755-81784030 E-mail: vks@vkslighting.com വീട് ഉൽപ്പന്നങ്ങൾ പരിഹാരം ഞങ്ങളേക്കുറിച്ച് വാർത്ത ഞങ്ങളെ സമീപിക്കുക ഉൽപ്പന്നം LED സ്റ്റേഡിയം & സ്പോർട്സ് ലൈറ്റ് ഹൈമാസ്റ്റ് ലൈറ്റ് LED ഫ്ലഡ് ലൈറ്റ് LED ഹൈ ബേ ലൈറ്റ് എൽഇഡി ഗാർഡൻ ലൈറ്റ് LED സ്ട്രീറ്റ് ലൈറ്റ് ബന്ധപ്പെടാനുള്ള വിവരങ്ങൾ വിലാസം: ബിൽഡിംഗ് സി, രണ്ടാം മിംഗ്ജിൻഹായ് ഇൻഡസ്ട്രിയൽ പാർക്ക്, ഷൗഷി റോഡ്, ഷിയാൻ ടൗൺ, ബാവോൻ ഡിസ്ട്രിക്റ്റ്, ഷെൻഷെൻ സിറ്റി 518108, ചൈന വിലാസം: NA വിലാസം: ബിൽഡിംഗ് സി, ദ 2nd Mingjinhai Industrial Park, Zhoushi Road, Shiyan Town, Bao'an District, Shenzhen City 518108, ചൈന © പകർപ്പവകാശം - 2010-2022 : എല്ലാ അവകാശങ്ങളും നിക്ഷിപ്തം. ചൂടുള്ള ഉൽപ്പന്നങ്ങൾ - സൈറ്റ്മാപ്പ് ലെഡ് ലൈറ്റുകൾ ഔട്ട്ഡോർ ഫ്ലഡ്, ഫ്ലഡ് ലൈറ്റ് ഔട്ട്ഡോർ ഫിക്സ്ചർ, ഫ്ലഡ് ലൈറ്റുകൾ നേതൃത്വം നൽകി, ഔട്ട്‌ഡോർ ലെഡ് ഫ്ലഡ് ലൈറ്റുകൾ, ഔട്ട്‌ഡോർ ഫ്ലഡ് ലൈറ്റ് ബൾബുകൾ, ഫ്ലഡ് ലൈറ്റിംഗ് ഫിക്സ്ചർ,
കൂടെ ഉള്ള പടം നോക്കൂ . നമ്മൾ മനുഷ്യ ആണുങ്ങളുടെ വൃഷണങ്ങൾ താരതമ്യേന ചെറുതാണ് . ഗൊറില്ലയുടേത് തീരെ ചെറുതും(ശരീരം വച്ച് നോക്കിയാൽ പ്രത്യേകിച്ചും). എന്നാൽ ചിമ്പാൻസിക്ക് അതി ഭയങ്കരം ആയ വൃഷ്ണങ്ങൾ ആണുള്ളത് . ഓരോന്നും ഒരു വലിയ മാങ്ങയുടെ അത്രേം വരും. എന്ത് കൊണ്ടാണത്? ഇരുപത്തിനാല് മണിക്കൂറും സെക്സ് – അതാണ് ചിമ്പാൻസി ജീവിതം . ഒരു പെൺ ചിമ്പാൻസി അണ്ഡോത്പാദന സമയത്ത് മാത്രമേ സെക്‌സിന് സമ്മതിക്കു . അപ്പോൾ , ആ ഗോത്രത്തിൽ ഉള്ള ഒരു മാതിരി എല്ലാ ആണുങ്ങളും ഈ പെണ്ണുമായി ബന്ധപ്പെടും . ഉദ്പാദിപ്പിക്കുന്ന സ്‌പെർമുകൾ തമ്മിൽ ആണ് മത്സരം . ലിറ്റർ കണക്കിന് ഉണ്ടാക്കാനാണ് ഈ വലിയ , ഗംഭീര വൃഷണങ്ങൾ . എന്നാൽ , ഒരൊറ്റ ആണും പല പെണ്ണുങ്ങളും കൂടിയതാണ് , ഗൊറില്ല കുടുംബം . മറ്റുള്ള ആണുങ്ങളെ എല്ലാം ശരീര ശക്തി കൊണ്ട് ഗൃഹനാഥൻ അടുപ്പിക്കാതെ നിർത്തും . ഫലമോ – ചെറിയ നെല്ലിക്കാ വൃഷണങ്ങൾ . നമ്മുടെ വൃഷ്ണങ്ങളും അത്ര വലുതല്ല . കാരണം ? മോണോഗാമി . ഒരു ആൺ ഒരു പെണ്ണുമായി ചേർന്ന് ദീർഘകാലം കഴിക്കുന്ന സ്ഥിതി . ഗോമ്പറ്റീഷൻ ഉണ്ടാവാം . എന്നാൽ ചിമ്പാന്സിയുടെ അത്രേം ഇല്ല . എന്നാൽ ഗോറില്ലെടെ അത്രേം നമുക്ക് റിലാസ്ക് ചെയ്യാനും പറ്റില്ല . എന്നാൽ ശരിക്കും എപ്പോഴും , മുഴു വിശ്വസ്തതയോടെ മോണോഗാമി കാണിക്കുന്ന , അതായത് , ജീവിതം മൊത്തം ഒരേ ഇണ ഉളള ഗിബൺ , മാർമോസെറ്റ് കുരങ് , ചില ചെന്നായ്ക്കൾ എന്നിവയെ വച്ച് നോക്കുമ്പോൾ , നമ്മുടെ മോണോഗാമിക്ക് എന്തോ കുഴപ്പം ഉള്ളത് പോലെ തോന്നും . ഒരു ആണ് , പല പെണ്ണുങ്ങളെ വച്ച് കൊണ്ടിരിക്കുന്ന ഗൊറില്ല , വാൽറസ് എന്നിവക്കൊക്കെ ഒരു പ്രത്യേകത ഉണ്ട് . ആണുങ്ങൾ ഭയങ്കരന്മാർ ആയിരിക്കും . പെണ്ണിന്റെ ഇരട്ടി വലുപ്പം . പതിന്മടങ്ങ് ശക്തി . കൊമ്പ് , പീലി മുതലായ ഗംഭീര വ്യത്യാസങ്ങൾ . എന്നാൽ , ജീവിതകാലം മൊത്തം , ആണും പെണ്ണും വിശ്വസ്തതയോടെ കഴിയുന്ന ജീവികളിൽ , ആണിനേയും പെണ്ണിനേയും തിരിച്ചറിയാനേ പറ്റില്ല! എന്നാൽ മനുഷ്യനെ നോക്ക് . ഗൊറില്ലയുടെ പോലെ അല്ലെങ്കിലും , വ്യത്യാസങ്ങൾ ഉണ്ട് . ഇല്ല എന്ന് പറയല്ലേ – ഉണ്ട് . പിന്നെ ഇപ്പോഴത്തെ പോപുലേഷൻ ജനറ്റിക്‌സ് എന്ന ശാസ്ത്ര സങ്കേതം ഉപയോഗിച്ച്, മൈറ്റോകോൺഡ്രിയൽ , വൈ ക്രോമോസോമിൽ ഡി ൻ എ ഒക്കെ നോക്കിയാൽ നമുക്ക് പെണ്ണുങ്ങൾ ആയ പൂർവികർ കൂടുതൽ ആണെന്ന് കാണാം . അതായത് , പരിണാമ വഴികളിൽ , കുറെ ആണുങ്ങൾ ഒന്നിൽ കൂടുതൽ പെണ്ണുങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ ഉണ്ടായിട്ടുണ്ട് . ചില ആണുങ്ങൾ ഒന്നും നടക്കാതെ ചത്തൊടുങ്ങി . എന്നാൽ , ഒരു മാതിരി എല്ലാ പെണ്ണുങ്ങൾക്കും , രമിക്കാൻ ആണുങ്ങളെ കിട്ടിയിട്ടുണ്ട് . ഇപ്പോഴത്തെ ഗോത്ര സമൂഹങ്ങൾ നോക്കിയാലും ഇത് കാണാം . എൺപത് ശതമാനം മോണോഗാമി തന്നെ ആണ് . എന്നാൽ , ഇരുപത് ശതമാനത്തോളം ആണുങ്ങൾ – വളരെ പ്രബലർ ആയവർ , ഒന്നിൽ കൂടുതൽ പെണ്ണുങ്ങളെ വച്ച് കൊണ്ടിരിക്കുന്ന ഒരു സ്ഥിതി വിശേഷം ഉണ്ട് . ചുരുക്കം പറഞ്ഞാൽ , മറ്റുള്ള ആണുങ്ങളെ പേടിപ്പിച്ച് , ആധിപത്യം സ്ഥാപിക്കാൻ ആണുങ്ങൾക്ക് പരിണാമ വഴിയേ ഒരു വാഞ്ഛ ഉണ്ടായിരിക്കാൻ സാധ്യത ഉണ്ടെന്നർത്ഥം . സ്റ്റാറ്റസ്‌ കൂടുതൽ ഉള്ള ആണുങ്ങളുടെ പുറകെ പോകാൻ പെണ്ണുങ്ങൾക്ക് ഒരു ചെറിയ ആശ ഉണ്ടാവാനും സാധ്യത ഉണ്ട് . പ്ലീസ് നോട്ട് – പരിണാമ വഴികളാൽ ഉണ്ടാവുന്ന സ്വഭാവ പ്രത്യേകതകൾ ഒന്നിനെയും ന്യായീകരിക്കുന്നില്ല . പ്രകൃത്യാ ഉണ്ടാവുന്ന ചോദനകൾ നിയന്ത്രിക്കേണ്ടതാണെങ്കിൽ, അത് ചെയ്യുന്നതിൽ ആണ് ഇന്ന് മനുഷ്യന്റെ മിടുക്ക് . ഇനി കാര്യത്തിലേക്ക് വരാം . വൃഷണം വിടു . ലിംഗത്തിലേക്ക് നോക്ക് . പടം നോക്ക് . മനുഷ്യ ലിംഗം ഒരു അതി ഭയങ്കര സാധനം ആണ് ! ഗൊറില്ലയുടെ ഒക്കെ ഇരട്ടി ഉണ്ട് . വലിപ്പത്തിൽ ഗൊറില്ല നമ്മുടെ ഇരട്ടി ഉണ്ടെന്നോർക്കണം . എന്താണ് ഈ എമണ്ടൻ ലിംഗത്തിന്റെ ഉദ്ദേശം ? ഒന്നും മനസിലാകുന്നില്ല . ഇതരുണത്തിൽ പരിണാമ ശാസ്ത്രജ്ഞന്മാർ ഇറക്കുന്ന ഒരു സാധനം ഉണ്ട് – സെക്സുഅൽ സെലെക്ഷൻ . അതായത് , വലിയ ലിംഗം ഉള്ള ആണുങ്ങളെ ആണ് പെണ്ണുങ്ങൾക്ക് ഇഷ്ടം . അങ്ങനെ തലമുറകൾ തോറും , ആൺ ലിംഗം വലുതായി , വലുതായി വരുന്നു ! എന്നാൽ , പെണ്ണുങ്ങളോടുള്ള ചോദ്യ സർവേകളിൽ ഈ സാധനം പ്രതിഫലിക്കുന്നില്ല ! പെണ്ണുങ്ങൾക്ക് സാദാ ലിംഗവലിപ്പം കഴിഞ്ഞുള്ള ഭീമാകാര ലിംഗങ്ങളിൽ വലിയ താല്പര്യം ഇല്ലത്രെ ! അപ്പൊ . മനുഷ്യന്റെ ഈ ലിംഗ വലിപ്പത്തിന്റെ കാരണം എന്താണ് ? ഒന്നുകിൽ പെണ്ണുങ്ങൾ ഒക്കെ നുണ പറയുന്നു . അല്ലെങ്കിൽ , ഈ ലിംഗവലിപ്പം പെണ്ണുങ്ങളെ കാണിക്കാൻ ഉള്ളതല്ല – ആണുങ്ങളെ കാണിക്കാൻ ഉള്ളതാണ് ! ഞാൻ വ്യക്തമാക്കാം . ഒത്തിരി സസ്തനികളിൽ ഉള്ളതാണ് ആണുങ്ങൾ തമ്മിൽ ഉള്ള യുദ്ധങ്ങൾ . സ്ക്വീറൽ കുരങ്ങന്മാർ ഉൾപ്പെടെ പലതിലും , പരസ്പരം ഉദ്ധരിച്ച ലിംഗങ്ങൾ കാണിക്കുന്നത് ആണ് യുദ്ധത്തിന്റെ ഒരു പ്രധാന ഭാഗം . ചെറുത് ഉള്ളവൻ , വാലും മടക്കി , പിൻവാങ്ങും . ഇതേ സംഭവം മനുഷ്യരിൽ ഉണ്ടായിരുന്നിരിക്കാം എന്ന് ചിലർ എങ്കിലും പറയുന്നു . ഇപ്പോഴും നമ്മുടെ നാട്ടിൻ പുറങ്ങളിൽ , പരസ്പരമുള്ള തെറി വിളികൾ മുണ്ട് പോക്കലിൽ അവസാനിക്കാറുണ്ട് എന്നത് മറക്കരുത് . ഇപ്പോൾ , ഇത് പോലുള്ള പൊക്കലുകൾ കാണുന്നത് സോഷ്യൽ മീഡിയയിൽ ആണ് . എന്റെ പല പോസ്റ്റിന്റെയും താഴെ , ലിങ്കുകൾ പൊക്കി ആളുകൾ അവരുടെ വിയോജിപ്പ് അറിയിക്കാറുണ്ട് . നല്ലത് തന്നെ . പണ്ട് ഞങ്ങടെ നാട്ടിൽ , ഇങ്ങനെ ഒരു തെറി വിളിയുടെ മൂർദ്ധന്യത്തിൽ , ഒരുത്തൻ മുണ്ട് പൊക്കി കാണിക്കുകയുണ്ടായി . പക്ഷെ എതിരാളി പാന്റ് ആണ് ഇട്ടിരുന്നത് . എന്നാൽ ബുദ്ധിമാനായ അയാൾ , അടുത്തുള്ള ആളുടെ മുണ്ട് പൊക്കി കാണിച്ച് മാനം കാത്തു എന്നതാണ് കഥ . ഇത് പോലാണ് നമ്മുടെ ഫേസ് ബുക്കിൽ ഉള്ള ലിങ്ക് പൊക്കി കാണിക്കൽ . നമ്മുടെ ലിങ്ക് അല്ലല്ലോ കാണിക്കുന്നത് . ചിലപ്പോൾ യാതൊരു , മൂല്യവും , ദശയും , ചോരയും നീരും ഇല്ലാത്ത ലിങ്കുകൾ ആവും പലതും . ഇനി മുതൽ , ലിങ്കിന്റെ വലിപ്പം , സൗന്ദര്യം , ആധികാരികത , പ്രകൃത്യാ ഉള്ളതാണോ അല്ലയോ , ശരിയായി വർക്ക് ചെയ്യുന്നതാണോ , എന്നൊക്കെ നോക്കി ഉയർത്തി കാട്ടാൻ സ്നേഹപുരസ്സരം അഭ്യര്ത്ഥിച്ചു കൊള്ളുന്നു ; അപേക്ഷിച്ചു കൊള്ളുന്നു . (ജിമ്മി മാത്യു ) Related Posts: പെണ്ണുങ്ങൾ വിചാരിച്ചാൽ ആണുങ്ങൾ നന്നാവും ! ആയുർവേദം ശാസ്ത്രമല്ല - സോറി ട്ടോ . പുട്ടിൻ പാവാടാ??- സോറി- അല്ലാട്ടാ. അമേരിക്കൻ രാഷ്ട്രീയം; ആഴത്തിൽ കുഴിക്കുമ്പോൾ : ശാസ്ത്രം എന്താണ് ? ശാസ്ത്രം എന്തല്ല ? ലവ് ജിഹാദ് ഉണ്ട് ! ഉണ്ട് ! Dr Jimmy I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി . Post navigation The Battle of Ramprasad- and how Modern Medicine lost. ഈശോയെ കൊന്നത് യഹൂദരല്ല !- പഠിക്കാനുള്ള പാഠങ്ങൾ : I am a Plastic and Reconstructive Microsurgeon and Professor at Amrita Institute of Medical Sciences. I am a founder member of the Info- clinic, an organisation of writer-doctors, dedicated to provide evidence based health information to the public in a palatable form.
അന്താരാഷ്ട്ര സൈനികർ അഫ്ഗാനിസ്ഥാനിൽ നിന്നും പോയതിനുശേഷം 2021 ഓഗസ്റ്റ് 20 ആയിരുന്നു താലിബാൻ കാബൂൾ പിടിച്ചെടുത്തത്. മരിയ ജോസ് റോഡ്രിഗസ് ബെസെഡ എന്ന അഭിഭാഷക അപ്പോൾ മാഡ്രിഡിൽ ആയിരുന്നു. ഭീഷണി നേരിടുന്ന രണ്ട് അഫ്ഗാൻ സ്ത്രീകൾക്ക് സഹായം അഭ്യർത്ഥിച്ചുവന്ന വാട്സാപ്പ് സന്ദേശം ലഭിച്ചതിന് ശേഷം താലിബാനിൽ ബുദ്ധിമുട്ടിൽ കഴിയുന്ന സ്ത്രീകളെ രക്ഷപെടാൻ സഹായിക്കുക എന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു ഈ അഭിഭാഷക. ഇന്ന് 40 കുടുംബങ്ങളെയാണ് മരിയ അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെടുത്തിയിരിക്കുന്നത്. “ഞാൻ ഒരു സുഹൃത്ത് വഴി ഡിഫൻസ് സ്റ്റാഫുമായി ബന്ധപ്പെട്ടു. അവർ രണ്ട് ചെറുപ്പക്കാരായ അവിവാഹിതരായ പെൺകുട്ടികളാണെന്ന് കണ്ട് അവരെ രക്ഷപ്പെടുത്തുവാൻ ഉള്ളവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. നയതന്ത്ര ഉദ്യോഗസ്ഥരും അവരോടൊപ്പം ജോലി ചെയ്യുന്നവരും അവരുടെ കുടുംബങ്ങളും ആയിരുന്നതിനാൽ ഇത് സങ്കീർണ്ണമായ ഒഴിപ്പിക്കലുകളായിരുന്നു.” -മരിയ പറയുന്നു. അഫ്ഗാനിസ്ഥാനുമായി യാതൊരുവിധ ബന്ധവും ഇല്ലായിരുന്ന മരിയ മാഡ്രിഡിൽ നിന്നും ആ രണ്ട് സ്ത്രീകളുടെ ജീവൻ രക്ഷപ്പെടുത്തുവാൻ പരിശ്രമിക്കുകയായിരുന്നു. അതൊരു തുടക്കമായിരുന്നു. അവളുടെ പ്രയത്നത്തിലൂടെ വിജയം കണ്ട നിരവധി എൻജിഒകൾ അവളെ സഹായത്തിനായി വിളിക്കാൻ തുടങ്ങി. കഴിഞ്ഞ വർഷം, 40 സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടുത്തുവാൻ മരിയ ജോസിന് കഴിഞ്ഞു. കൂടാതെ, മറ്റ് സുഹൃത്തുക്കളുമായും സഹകാരികളുമായും ചേർന്ന് സ്ഥാപിച്ച ‘നെറ്റ്‌വുമണിംഗ്’ എന്ന ഒരു അസോസിയേഷനിലൂടെ മരിയ 80 കുടുംബങ്ങളെ കൂടി സഹായിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് സഹായം ആവശ്യപ്പെടുന്നവരുമായും മറ്റ് എംബസികളിലേക്ക് ഒഴിപ്പിച്ച മറ്റുള്ളവരുമായും മരിയ ഇന്നും ബന്ധം പുലത്തുന്നുണ്ട്. അവർ അവരുടെ സാഹചര്യം വാട്ട്‌സ്ആപ്പ് വഴി അറിയിക്കുന്നു. പീഡിപ്പിക്കപ്പെട്ട സ്ത്രീകൾ മരിയ പ്രധാനമായും ശ്രദ്ധകൊടുക്കുന്നത് സ്ത്രീകളുടെ അതിജീവനത്തിനാണ്. അവർക്ക് അഫ്ഗാനിസ്ഥാനിൽ യാതൊരുവിധ അവകാശവുമില്ല. പൊതുസ്ഥാനങ്ങൾ വഹിച്ചവർപോലും പീഡിപ്പിക്കപ്പെടുന്നു. അവരുടെ ജീവൻ അപകടത്തിലാണ്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ‘മാസ് ഡെമോക്രാസിയ’ എന്ന സംഘടനയുമായി സഹകരിച്ചാണ് മരിയയുടെ പ്രവർത്തനങ്ങൾ. അതിനാൽ തന്നെ അധ്യാപകർ, തൊഴിലാളികൾ, അഭിഭാഷകർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ എന്നിവരിൽ നിന്ന് അവൾക്ക് നിരവധി സഹായ അഭ്യർത്ഥനകൾ ലഭിക്കുന്നു. താലിബാനാൽ പീഡിപ്പിക്കപ്പെട്ടവരുടെ രോധനമാണത്. വിവാഹിതരാകാൻ നിർബന്ധിതരായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ, കുട്ടികളുടെ സംരക്ഷണ പ്രശ്നങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, വിവാഹമോചനങ്ങൾ എന്നീ പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ അവരുടെ നിലവിളി കേൾക്കാതിരിക്കാൻ മരിയക്ക് കഴിഞ്ഞില്ല. ഒരു വർഷം മുമ്പ് താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയത് മുതൽ, ഈ സ്ത്രീകൾക്കെതിരെയും തീവ്രവാദത്തിനെതിരെ പോരാടിയ എല്ലാ ആളുകൾക്കെതിരെയും പീഡനങ്ങൾ നടത്തുവാൻ താലിബാൻ മുന്നിട്ടിറങ്ങി. പ്രചോദനമായത് ക്രൈസ്തവ വിശ്വാസം ഈ നിസ്വാർത്ഥ സഹായത്തിന് കത്തോലിക്കാ വിശ്വാസവുമായി വളരെയധികം ബന്ധമുണ്ട് എന്നാണ് മരിയ പറയുന്നത്. “ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സഹായിക്കാനും എനിക്ക് കഴിയുന്നവരെ സഹായിക്കാനും ഞാൻ പ്രചോദിത ആയത് എന്റെ വിശ്വാസത്തിൽ നിന്നാണ്. എനിക്ക് അവരെ അറിയില്ലെങ്കിലും അവരെ സഹായിക്കണം എന്ന ശക്തമായ പ്രചോദനമുണ്ടായിരുന്നു. കൂടാതെ തീർത്തും മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്ന ആളുകളുടെ അതിജീവനം വളരെ ആവശ്യമായിരുന്നു. ഇത് 21-ാം നൂറ്റാണ്ടിലെ വംശഹത്യയാണ്.” -മരിയ വെളിപ്പെടുത്തുന്നു മരിയ ജോസ് തനിക്കു എന്തെങ്കിലും പ്രത്യേകതകൾ ഉള്ളതായി സ്വയം വിശ്വസിക്കുന്നില്ല; ലോജിസ്റ്റിക്‌സ്, പേപ്പർവർക്കുകൾ, ഓർഗനൈസേഷൻ എന്നിവയിൽ സഹായിക്കുന്നതിലൂടെ മറ്റൊരു രാജ്യത്ത് നിന്ന് ആർക്കും അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സഹായിക്കാൻ കഴിയുമെന്ന് അവൾ വിശ്വസിക്കുന്നു. അറിവിന്റെ ആവശ്യമില്ലാതെ, എന്നാൽ സ്ഥിരോത്സാഹത്തോടെ മികച്ച ഫലങ്ങൾ നേടാനാകും. അവൾ ചെയ്യുന്ന അതേ കാര്യങ്ങൾ ഇതിനകം ആറ് സംഘടനകൾ ചെയ്യുന്നു. അഫ്ഗാനികളും അവരുടെ കുടുംബങ്ങളും സ്പെയിനിൽ എത്തുമ്പോഴും മരിയ ജോസ് അവരെ കൈവിടുന്നില്ല. ഈ അഭയാർത്ഥികളെ സ്വീകരിക്കുന്നതിന് ചുമതലയുള്ള എൻ‌ജി‌ഒകളെ കണ്ടെത്തി അവർക്ക് സഹായമെത്തിക്കുന്നു. താലിബാൻ അധികാരം ഏറ്റെടുത്ത് ഒരു വർഷം പിന്നിടുമ്പോൾ അഫ്ഗാനിസ്ഥാൻ വിടാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്. അതിനാൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. മരിയ കൂട്ടിച്ചേർത്തു. സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ Share this: Click to share on Facebook (Opens in new window) Click to share on WhatsApp (Opens in new window) Click to share on Telegram (Opens in new window) വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.
മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം &nbspമുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം &nbspമുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം &nbspമുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം &nbspമുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം &nbspമുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം &nbspമുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം &nbspമുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം &nbspമുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം &nbspമുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം Home About Sahithyavedi Book Store Contact Us Mumbai Blogs Category D വി. ടി. ഗോപാലകൃഷ്ണന്‍ വി.ടി. ഗോപാലകൃഷ്ണന്റെ ഓര്‍മ്മകളിലൂടെ.... (വി.ടി. സ്മാരക സമിതി 2003-ല്‍ പുറത്തിറക്കിയ സ്മരണികയില്‍ നിന്ന്) വി. ടീ.. ഞങ്ങള്‍ ഒര്‍ക്കുന്നു - പ്രോഫ. പി.എ. വാസുദേവന്‍ എഴുപതുകളുടെ പകുതി പിന്നിട്ട കാലം. ഒരു ദിവസം പാലക്കാട്ടെ എന്റെ ലോഡ്ജില്‍ ഒരാള്‍ വന്നു പരിചയപ്പെട്ടു. വി. ടി. ഗോപാലകൃഷ്ണന്‍. ഞാന്‍ വിക്ടോറിയകോളജില്‍ ലക്ചററായി ചേര്‍ന്ന് അധികമായില്ല. ഇവിടുത്തെ സാഹിത്യ രംഗം ഞങ്ങള്‍ കുറച്ചുപേര്‍ ഒന്നു ചൂടാക്കിയിരുന്നു. മുണ്ടൂര്‍കാരായ കൃഷ്ണന്‍കുട്ടിയും സേതുവും, ശത്രുഘ്‌നനും, കാളിദാസ് പുതുമനയും ഒത്തുകൂടിയ കാലം. അവധിയില്‍ വരുമ്പോള്‍ വി.ടി.യും കൂട്ടത്തില്‍ ചേര്‍ന്നു. വൈകുന്നേരമായാല്‍ വി.ടി. മുറിയിലെത്തും. പിന്നെ നടത്തം, സാഹിത്യ ചര്‍ച്ച. വളരെ 'ഷാര്‍പ്' ആയ നിരീക്ഷണങ്ങള്‍ നടത്തുന്ന ഇദ്ദേഹത്തെ ഞാന്‍ പെട്ടെന്നു ശ്രദ്ധിച്ചു. 'പ്രസാദ'വും 'മാംസനിബദ്ധമല്ല രാഗവും' ഞാന്‍ വായിച്ചു. ദുരൂഹവും അപ്രിയവുമായ പ്രയോഗങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. എന്നെ ആകര്‍ഷിച്ചത് നരീക്ഷണങ്ങളിലെ പുതുമയും യുക്തിയുമായിരുന്നു. വി.ടി. യുടെ സാഹിത്യവിചാരങ്ങള്‍ എന്തുകൊണ്ടോ കേരളം ഏറ്റുവാങ്ങിയില്ല. നമ്മുടെ 'കണ്‍സര്‍വേറ്റീവ്' അനുശീലനത്തിന് വി.ടി. ശല്യമായിരുന്നു. ഇലയ്ക്കും മുള്ളിനും കേടുപറ്റാത്ത, സങ്കീര്‍ത്തനങ്ങള്‍ മാത്രം നടത്തുന്ന നിരൂപണത്തിന്, 'മാംസ നിബദ്ധമല്ല രാഗം' എന്ന കൃതിയോ, 'പ്രസാദ'മോ ഒരു 'ഹെററ്റിക്കി'ന്റെ വിഭ്രാമക വിചിന്തനങ്ങളായതില്‍ അത്ഭുതമില്ല. ആരേയും വല്ലാതെ തൊട്ടുകൂടാ- ആശാനായാലും, ശ്രീരാമചന്ദ്രനായാലും, കടമ്മനിട്ടയായാലും. വി.ടി. അതേ ചെയ്യൂ. രാജപാതകളേക്കാള്‍ ഊടുവഴികളുടെ പുതുമയിലും ലഹരിയിലുമായിരുന്നു വി.ടി.ഗോപാലകൃഷ്ണന്‍, നമ്മള്‍ അങ്ങനെ വി.ടി.യെ അവഗണിച്ചു. എതിര്‍ത്താല്‍ മറുപടി പറയണം. അതിനുള്ള വൈഭവമില്ലെങ്കില്‍ നല്ലത് അവഗണന തന്നെ. തന്ത്രശാലികളായ നാമത് ചെയ്തു. വി.ടി. ഒരു ചര്‍ച്ചയ്ക്കുപോലും വിധേയനാവാതിരുന്നതിന് മറ്റെന്തു പറയാന്‍? ഇതൊരു സാഹിത്യ പഠനമാക്കാനുദ്ദേശിക്കുന്നില്ല. ഞങ്ങള്‍ നിരന്തരം നീണ്ട കത്തുകളിലൂടെ ബന്ധപ്പെട്ടു. അവധികളില്‍ സംസാരിച്ചു കൂട്ടി. നീണ്ട സായാഹ്ന നടത്തങ്ങളില്‍ മനസ്സു തുറന്നു. പ്രമേഹം തന്നെ എന്നോ കടന്നു പിടിച്ച കഥകളും അദ്ദേഹം പറയുമായിരുന്നു. അതിനിടയില്‍ കത്തുകള്‍ കുറേ മുറിഞ്ഞു. എന്നാലും ബന്ധം അങ്ങിനെ ഇടയ്ക്കിടെ പുതുക്കി. പലതവണ അദ്ദേഹം ക്ഷണിച്ചെങ്കിലും ബോംബെയില്‍ പോവാന്‍ പറ്റിയില്ല. വടക്കന്തറയിലെ വീട്ടില്‍ പോയി. പിന്നെ ഒരിക്കല്‍ വി.ടി. മരിച്ച വിവരം വന്നു. എന്തോ വല്ലായ്മ തോന്നി. ശാന്തനും വാശിക്കാരനുമായിരുന്ന സുഹൃത്തിനോട് മനസാ യാത്ര പറഞ്ഞു. പിന്നെയും കുറെ കഴിഞ്ഞാണ് വി.ടി. അവാര്‍ഡ് അനിയന്മാരായ വാസുദേവന്റെയും, ദാമുവിന്റെയും താല്പര്യത്തില്‍ നിലവില്‍ വന്നത്. അതിന്റെ പിന്നില്‍ നില്‍ക്കാന്‍ കഴിഞ്ഞതിലെ സന്തോഷം ഏറെയാണ്. ഒന്നാം പുരസ്‌ക്കാരദാനത്തിന് ബോംബെയിലെ അവരുടെ വീടിനു മുന്നില്‍ ചെന്നു നിന്നപ്പോള്‍ വാതിലില്‍ കണ്ട പേരില്‍ കുറേനേരം നോക്കി നിന്നു - വി.ടി. ഗോപാലകൃഷ്ണന്‍. മനസ്സില്‍ പറഞ്ഞു 'വി.ടി. ഇന്നാണിവിടെ വരാന്‍ നേരമായത്. മരണത്തിലും ഞങ്ങള്‍ താങ്കളുടെ കൂടെയുണ്ട്.' വി.ടി. ചിരിച്ചിട്ടുണ്ടാവും. എന്തിനും പുതിയൊരര്‍ത്ഥം കാണാന്‍ ശ്രമിച്ച വ്യക്തിയായിരുന്നല്ലോ. പുറം പോലെ ഉള്ളും - മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പ്രോഫ. വാസുദേവനും ഞാനും ബോംബെയ്ക്ക് പുറപ്പെടുന്നു. ഒരു വൈകുന്നേരമാണ് പുറപ്പാട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ്. രണ്ടു വിധത്തില്‍ ഞാന്‍ ആ യാത്രയില്‍ തൃപ്തനായിരുന്നു. ഒന്ന് നമ്മോട് യാത്രപറഞ്ഞ് പിരിഞ്ഞ വി.ടി. ഗോപാലകൃഷ്ണന്റെ ഓര്‍മ്മ പുതുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് പോകുന്നത്. രണ്ട്, ഗോപാലകൃഷ്ണന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം കഥാകാരി മാനസിക്ക് നല്‍കാന്‍ എന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഗോപാലകൃഷ്ണന്‍ വീക്ഷണത്തില്‍ തെളിമയുള്ള ആളായിരുന്നു. തെളിമയെന്നു പറഞ്ഞാല്‍ പോര തീക്ഷ്ണമായ തെളിമയെന്നുതന്നെ പറയണം. മാനസി മറ്റാരും പറയാത്തവിധം കഥ പറഞ്ഞ് നമ്മുടെ ഉള്ളിലേയ്ക്ക് ഇറങ്ങി വന്ന ആളായിരുന്നു. തീവണ്ടിയില്‍ ഇരിയ്ക്കുമ്പോള്‍ ഗോപാലകൃഷ്ണന്‍ എന്ന സുഹൃത്തുമായി പങ്കിട്ട സന്ദര്‍ഭങ്ങളില്‍ നിന്ന് മനസ്സിനെ അടര്‍ത്തിമാറ്റാന്‍ കഴിയുന്നില്ല. മെയ് അഞ്ചിന് കുഞ്ചന്‍ദിനം. കിള്ളിക്കുറിശ്ശി മംഗലത്ത് കലക്കത്ത് ഭവനത്തില്‍ കുഞ്ചന്‍ ദിനം. അന്ന് വി.ടി. ലീവില്‍ നാട്ടിലുണ്ടായിരുന്നു. വി. ടി. നമ്മുക്കൊന്ന് കലക്കത്തുവരെ പോയാലോ, എന്റെ ചോദ്യത്തിന് സന്തോഷത്തോടെ ചങ്ങാതി സമ്മതം മൂളി. ലക്കിടി കൂട്ടുപാതയില്‍ ബസ്സിറങ്ങുമ്പോള്‍ അതുവരെ ലാഘവത്തേടെ വര്‍ത്തമാനം പറഞ്ഞിരുന്ന സുഹൃത്തിനെയല്ല കണ്ടത്. ആകെ അസ്വസ്ഥനായിരുന്നു വി.ടി. എന്താ വി.ടി. ? നമുക്ക് ആ ചായ പീടികയിലേയ്ക്ക് പോകാം. വി.ടി. പറഞ്ഞു. എന്നിട്ട് ഒരു നേന്ത്രപ്പഴം പറിച്ചെടുത്തു തിന്നു തുടങ്ങി. പിന്നെ ചായയും കഴിച്ചുകൊണ്ട് ഇരുന്നു. അങ്ങനെ എന്റെ പരിഭ്രമം കുറച്ചുകൊണ്ട്, കുറച്ചു കഴിഞ്ഞതോടെ വി.ടി. പഴയ വി.ടി. യായി. രക്തത്തിലെ പഞ്ചസാരയുടെ തോത് പെട്ടെന്ന് ഇടിഞ്ഞു പോയതായിരുന്നു ആ അസ്വസ്ഥതയ്ക്ക് കാരണം. എന്റെ പരിഭ്രമം പക്ഷേ വി.ടിയ്ക്കുണ്ടായിരുന്നില്ല. വിഹിതം കിട്ടിയ ജീവിതത്തോട് സമരസപ്പെടാന്‍ അയാള്‍ നേരത്തെ ശീലിച്ചിരുന്നു. പ്രമേഹം വല്ലാതെ അലട്ടുമ്പോഴും വി.ടി., തോറ്റുകൊടുത്തില്ല. ജയിച്ചു നിന്നതേയുള്ളു. ഒരു വിവാഹം ചെയ്തുകൂടേ എന്ന അന്വേഷണത്തിന് ഒരു നിരാശന്റെ മറുപടിയല്ല കിട്ടിയത്. ചിരിച്ചുകൊണ്ട് വി.ടി പറഞ്ഞു. 'ഒരു പെണ്ണിന് ഈ ആണ് ബാധ്യതയായിക്കൂടാ. പിന്നെ എപ്പോഴെങ്കിലും സെക്‌സ് ചെയ്യണമെന്നു തോന്നിയാല്‍ അതിന് സൗകര്യവുമുണ്ട്. പോരെ ?' ഒതുങ്ങിയ മദ്യപാനം അയാള്‍ക്ക് നിഷിദ്ധമായിരുന്നില്ല. കൂട്ടുകാര്‍ ഒതുക്കത്തോടെ കഴിയ്ക്കുന്നവരാവണം എന്നേയുള്ളു. ഒരിക്കല്‍ സാന്ദര്‍ഭികമായി വി.ടി. പറഞ്ഞത് ഓര്‍മ്മവരുന്നു. 'കഴിക്കുമ്പോള്‍ രസം കൂട്ടാന്‍ കുറച്ച് പരദൂഷണം നല്ലതാണ്. അതുകൊണ്ട് നമുക്ക് പരദൂഷണം തുടങ്ങാം.' നല്ല വായനക്കാരനായിരുന്ന വി.ടി.ക്ക് മിക്കവാറും കാര്യങ്ങളില്‍ സ്വന്തമായ അഭിപ്രായമുണ്ടായിരുന്നു. ആ അഭിപ്രായം തുറന്നു പറയാന്‍ ഒരിയ്ക്കലും മടിച്ചിരുന്നില്ല. തൃശ്ശൂരില്‍ നിന്നും നല്ല നിലയില്‍ ഇറങ്ങിയിരുന്ന എക്‌സ്പ്രസ്സ് ദിനപത്രത്തില്‍ വി.ടി. സ്ഥിരമായി എഴുതിയിരുന്നു. പലര്‍ക്കും തീരെ രുചിയ്ക്കാത്ത കാര്യങ്ങല്‍ അയാള്‍ വെട്ടിത്തുറന്ന് പറഞ്ഞു. ഭാരതപ്പുഴയുടെ വടക്കേ സാഹിത്യം ഉള്ളു. തെക്ക് അത് കഷ്ടിയാണ്. എന്ന് വി.ടി ഒരിക്കല്‍ എഴുതിയത് ആക്ഷേപമായി. അപ്പോഴും വി.ടി. കുലുങ്ങിയില്ല. പാലക്കാട്ടു വരുമ്പോള്‍ വി.ടിക്ക് ഞങ്ങള്‍ നാലോ അഞ്ചോ പേരോടേ അടുപ്പം ഉണ്ടായിരുന്നുള്ളു. ഞങ്ങളുമായി ഒത്തുചേരും. പതിഞ്ഞ സ്വരത്തില്‍ സൗമ്യമായി സംസാരിച്ചുകൊണ്ടിരിയ്ക്കും മറ്റുള്ളവരെ മുഷിപ്പിയ്ക്കാതിരിയ്ക്കാന്‍ വേണ്ടി അപ്പോഴും തന്റെ അഭിപ്രായങ്ങള്‍ മൂടിവയ്ക്കുകയില്ല. മുഷിഞ്ഞാല്‍ മുഷിഞ്ഞോട്ടെ എന്ന ഭാവമായിരുന്നു വി.ടി.ക്ക്. അതുകൊണ്ട് പുറം പോലെതന്നെ വി.ടി.യുടെ ഉള്ളും ഒരു തുറന്ന പുസ്തകമായിരുന്നു. വി.ടി. യുടെ പല അഭിപ്രായങ്ങളോടും എനിക്ക് വിയോജിപ്പുണ്ടായിട്ടുണ്ട്. അത്തരം വിയോജിപ്പുകളില്‍ നിന്നുകൊണ്ട് ഞങ്ങള്‍ ധാരാളം സംസാരിക്കുകയും ചെയ്യുമായിരുന്നു. പലപ്പോഴും വി.ടി. കടും പിടുത്തക്കാരനാണെന്ന് തോന്നിയിട്ടുമുണ്ട്. പക്ഷേ ഇതൊന്നും ഞങ്ങളുടെ സൗഹൃദത്തിന്റെ കനം കുറയ്ക്കാന്‍ കാരണമായിട്ടില്ല. കനം കൂടുകയേ ചെയ്തിട്ടുള്ളു. അതിനുള്ള കാരണം വി.ടി. എപ്പോഴും ഒറ്റ മനുഷ്യനായിരുന്നു, രണ്ടു മനുഷ്യനായിരുന്നില്ല. വണ്ടിയിലിരുന്ന് പി.എ. വാസുദേവനും ഞാനും വി.ടി. എന്ന നഷ്ടത്തെക്കുറിച്ച് സങ്കടപ്പെട്ടു. തനിക്ക് കിട്ടിയ ജീവിതം ഇങ്ങനെയൊക്കെയാണെന്ന് അറിയിക്കുകയും ആ ജീവിതത്തെ കുലുക്കപ്പെടാതെ സ്വീകരിക്കുകയും ചെയ്ത ഞങ്ങളുടെ ചങ്ങാതിയുടെ ഓര്‍മ്മയിലേക്ക് തീവണ്ടി ഞങ്ങളെ അടുപ്പിച്ചുകൊണ്ടേയിരുന്നു. 'വീട്ടി' ബാക്കിയാക്കിയ അനന്യമാതൃക - സി. രാധാകൃഷ്ണന്‍ വീട്ടി എന്നാല്‍ ഏറെ ഉറപ്പുള്ള മരം. രണ്ടാമതൊരു വീട്ടി മലയാളക്കരയില്‍ ഉണ്ടായത് വി.ടി. ഭട്ടതിരിപ്പാട്. അദ്ദേഹത്തിനും കരിവീട്ടിയുടെ നിറവും ഉറപ്പും. മൂന്നാമതൊരു വീട്ടിയെ എനിക്കു കണ്ടുകിട്ടിയത് വി.ടി. ഗോപാലകൃഷ്ണനിലാണ്. ഉറപ്പിന് ഒരു കുറവുമില്ലാത്ത ജനുസ്സ്. കണ്ടാലോ, ഏത് ഉളിക്കും എളുപ്പം വഴങ്ങുമെന്ന് വൃഥാ തോന്നിക്കുന്ന മിനുപ്പും സൗമ്യതയും. കൊത്തിനോക്കിയാലേ കടുപ്പമറിയൂ. ഈ ചെറിയ ആയുഷ്‌ക്കാലത്ത് എനിക്ക് വീണുകിട്ടിയ സുഹൃത്തുക്കളില്‍ ഞാന്‍ എന്നും ഒരു തവണയെങ്കിലും ഓര്‍ക്കാറുള്ള ചുരുക്കം ചലരില്‍ ഓരാളാണ് ഈ വീട്ടി. ആ തുറന്ന ചിരി വെറുതെ മുന്നില്‍ വന്നു നില്‍ക്കും. ആലീസിന്റെ അത്ഭുതലോകത്തിലെ ചെഷയര്‍ പൂച്ചയുടെ ചിരിപോലെ. ആ ചിരി അറിവിന്റെ ചിരിയാണ്. അതിന്റെ കൂടെ കണ്‍മണികളില്‍ സവിശേഷമായ ഒരു തിളക്കവും ഉണ്ടാവും. തിരിച്ചറിവിന്റെ തിളക്കം. തിളക്കം നര്‍മ്മത്തിന്റെ പൂവ്. അതിന്റെ വേരുകള്‍ അന്വേഷിച്ചാല്‍ ഒട്ടേറെ ആഴത്തില്‍ ചെല്ലും. അവിടെ ഒരുപാട് വേദനകളുടെ വളം കണ്ടെത്താം. തന്റെ എല്ലാ വേദനകളേയും തന്റെ ചിരിക്ക് വളമാക്കിയ അപൂര്‍വ്വം തത്ത്വദര്‍ശികളില്‍ ഒരാള്‍കൂടിയാണ് വീട്ടി. പ്രമേഹം എന്ന മാറാവ്യാധി നന്നേ ചെറുപ്പത്തിലേ പിടിപെട്ടതിന്റെ സങ്കടം ആ കുട്ടി ആരോട് പറഞ്ഞിരിക്കും? സ്വാഭാവികമായും തന്നോടുതന്നെ. മരണം ജനനം മുതല്‍ ഏവരുടേയും കൂടെ ഉണ്ടെന്ന് പറയാറുണ്ടെന്നാലും, തിരിച്ചറിയാവുന്ന ഒരു നിഴലായി അതിനെ മുന്‍നിര്‍ത്തിയുള്ള നടപ്പ് ഒട്ടും സുഖകരമല്ല, തീര്‍ച്ച. ജീവിച്ചിരിക്കുക എന്നതുതന്നെ ഒരു വലിയ വെല്ലുവിളിയായിത്തീര്‍ന്നപ്പോള്‍ സ്വാഭാവികമായും മരണം, പുനര്‍ജന്മം, നീതി, ദൈവപക്ഷം എന്നിവയെക്കുറിച്ചൊക്കെ വീട്ടി ആലോചിച്ചിരിക്കും. ആ ആലോചനയില്‍നിന്ന് ഉയിര്‍ത്ത കൂര്‍ത്തുമൂര്‍ത്ത എല്ലാ ചോദ്യങ്ങള്‍ക്കും സ്വയം ഉത്തരം കണ്ടെത്തേണ്ട ഗതികേടിലായിരിക്കണം വീട്ടി കുട്ടിക്കാലം പിന്നിട്ടത്. ഓടിച്ചാടി കളിക്കുന്ന കൂട്ടുകാരുടെ കൂടെ കൂടാന്‍ വയ്യ. ശരീരത്തില്‍ എവിടെയെങ്കിലും ചെറുതായി തോലരങ്ങിയാല്‍ സംഭവിക്കാവുന്ന അത്യാപത്ത് നിത്യശത്രു. ഇഷ്ടപ്പടി ഭക്ഷണം കഴിക്കാന്‍ വയ്യ. അവിടേയും ഭീതിതടയിടുന്നു. വളര്‍ന്ന് വലുതായാല്‍ ഒരു നല്ല ജോലി കിട്ടാന്‍ പഴുതില്ല. നിത്യ രോഗിക്ക് ജോലിയോ! വൈദ്യപരിശോധന കടന്നു കിട്ടണ്ടെ?. യുവാവായതോടെ ഈ സങ്കടങ്ങളുടെ പട്ടിക ഒന്നുകൂടി പെരുകി. ജീവിക്കാന്‍ വേണ്ട പഠിത്തവും ജോലിയും ആയാല്‍ത്തന്നെ മറ്റുള്ളവരെപ്പോലെ കഴിയാന്‍ തനിക്ക് സാധിക്കില്ല. കുട്ടികളുണ്ടായാല്‍ അവര്‍ക്കും ഈ അസുഖം വരാനുള്ള സാദ്ധ്യത വളരെ ഉയര്‍ന്നത്. തനിക്ക് കിട്ടിയ ദുരിതം ഇനി മറ്റൊരാള്‍ക്കുമുണ്ടാകരുത് എന്നല്ലെ കരുതാനാവൂ? ആങ്ങനെ, കൗമാരത്തിന്റെ സ്വാഭാവിക കൂട്ടുകാരായ ലൗകിക സങ്കല്പങ്ങള്‍ വിടരാതെ പുഴുതിന്നു പോയി. എന്നാലോ തനിക്കു ധാരാളം സഹോദരങ്ങള്‍. അവര്‍ക്കൊന്നും ആവശ്യമായ പരിരക്ഷയൊ സൗകര്യങ്ങളൊ ഇല്ല. അച്ഛന്‍ നേരത്തെ മരിക്കുകകൂടി ആയതോടെ ജീവിതം ഇടതടവില്ലാത്ത കമ്പിവേലിതന്നെ ആയി. എല്ലാ കടപ്പാടും സ്‌നേഹവും അമ്മയില്‍ കുറ്റിയടിച്ചു കെട്ടി. തന്റെ ഒരു ചിന്തയും വികാരവും പുറത്തു കാട്ടാതെ ജീവിക്കാന്‍ അഭ്യസിച്ചു. വേദനകള്‍ സദാനേരവും നേരിപ്പോടിലുരുക്കി പുഞ്ചിരി വാര്‍ത്ത് മുഖത്തണിഞ്ഞു. കുട്ടിത്തം കുസൃതിയായി മൊട്ടിട്ടു. പ്രായോഗികഫലിതങ്ങള്‍ ജീവിതരീതിയായി. നാറാണത്ത് ഭ്രാന്തനും ഇതേ മൂശയിലായിരിക്കാം വാര്‍ക്കപ്പെട്ടത്. സാഹിത്യത്തിലും ജീവിതത്തിലും കുസൃതിക്ക് ആവിഷ്‌കാരം കണ്ടെത്താനാണ് വീട്ടി ശ്രമിച്ചത്. പൊയ്മുഖങ്ങള്‍ തിരിച്ചറിയാന്‍ വീട്ടിക്ക് അസാമാന്യമായ കഴിവുണ്ടായിരുന്നു. അത്രത്തോളം തന്നെ ഉണ്ടായിരുന്നു, ഏത് പൊയ്മുഖവും വലിച്ചു ചീന്താനുള്ള വാശിയും. ചിരിച്ചുകൊണ്ടാണ് അത് ചെയ്യുകയെന്നാലും ആ ചെയ്തത് ആടിമുടി അരിയുന്ന തരത്തിലാവും. വീട്ടിയുടെ ഏറ്റവും വലിയ ബന്ധുവും ശത്രുവും മരണമായിരുന്നു. അതൊരു സ്‌നേഹ-വിദ്വേഷ ബന്ധമായിരുന്നു. ജീവിതവും മരണവും തമ്മിലുള്ള യഥാര്‍ത്ഥ അന്തരം കണ്ടെത്താന്‍ വീട്ടി പല തരം പരീക്ഷണങ്ങളും രഹസ്യമായി നടത്തി. ജോലിസ്ഥലത്തു നിന്ന് പൊട്ടാസ്യം സൈയനൈഡ് കൊണ്ടുവന്ന് പക്ഷികളിലും പട്ടികളിലും പൂച്ചകളിലും പ്രയോഗിച്ച് മരിക്കാനുള്ള ഏറ്റവും കുറഞ്ഞ സമയം കണ്ടെത്തി. തന്നെ ഒരു അവശനായി കിടത്താന്‍ തന്റെ സന്തതസഹചാരിയായ രോഗം എപ്പോഴെങ്കിലും തുനിഞ്ഞാല്‍ ഉപയോഗിക്കാനുള്ള മരുന്നും അറിവുമാണ് അങ്ങനെ നേടി കൈവശം വെച്ചുപോന്നത്. കുശാഗ്ര ബുദ്ധിയായിരുന്നു. സയന്‍സില്‍ ഉറച്ച നില്പും നേടിയിരുന്നു. പക്ഷേ, ജന്മവാസന കാരണമാകാം, സാഹിത്യമാണ് നിത്യ ജീവിതത്തില്‍ ഐശ്ചികമായി തെരഞ്ഞെടുത്തത്. പരന്ന വായന അതിന് ആധാരമാക്കി. നിലവിലുള്ള വിമര്‍ശനധാരണകള്‍ മലയാളസാഹിത്യത്തെ ശരിയായ കാഴ്ചപ്പാടിലല്ല ആവതരിപ്പിക്കുന്നതെന്ന് വീട്ടി കണ്ടെത്തി. അത് തിരുത്താന്‍ തന്നാലാവത് നിര്‍ഭയം ശ്രമിക്കയും ചെയ്തു. ഉപജീവനത്തിന് മഹാനഗരത്തിലെത്തിയ വീട്ടിക്ക് തന്റെ ജോലി എന്ന കെട്ടുകുറ്റിയും മഹാനഗരവും വിടാതെ വേണമായിരുന്നു സാഹിത്യോപാസന ചെയ്യാന്‍. അന്നത്തെ മഹാനഗരം വ്യത്യസ്തമായിരുന്നു. സാഹിത്യകാരന്മാരുടെ പുതുതലമുറ ഡെല്‍ഹിയില്‍ ചേക്കേറിയ കാലം. ബോംബെ പ്രായേണ ശുഷ്‌കമായിരുന്നു, സൃഷ്ടിപരതയില്‍. നഗരത്തിന്റെ പരപ്പ് പരസ്പരം ബന്ധപ്പെടാന്‍ തടസ്സവുമായിരുന്നു. എന്നിട്ടും വീട്ടി അന്ന് നഗരത്തിലുണ്ടായിരുന്ന എഴുത്തുകാലുമായി അടുത്ത ബന്ധം സ്ഥാപിച്ചു. അക്ഷരം ചര്‍ച്ച ചെയ്യപ്പെടുന്നേടത്തെല്ലാം ചെന്നു. മുഖം നോക്കാതെ അഭിപ്രയങ്ങള്‍ പറഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ തമ്മില്‍ വീണ്ടും കണ്ടുമുട്ടുന്നത്. വീണ്ടും എന്നു പറയുമ്പോള്‍ അതിനു മുമ്പ് ഒരു തവണ കണ്ടു എന്നു വരുന്നുണ്ട്. ഉവ്വ്. അതൊരു പ്രത്യേകതരം പരിചയപ്പെടലായിരുന്നു. അണുഗവേഷണ കേന്ദ്രത്തില്‍ അഭിമുഖത്തിനായി വന്നതായിരുന്നു ഞാന്‍. സിലക്ഷന്‍ കിട്ടിയാല്‍ ഉടന്‍ മെഡിക്കല്‍ ചെക്കപ്പും അഡ്മിഷനും എന്നായിരുന്നു അവിടെ അന്നത്തെ മുറ. പരിശോധനക്കായി നല്‍കുന്നതിന് മൂത്രമെടുക്കാന്‍ പാത്രവുമായി ബാത്ത്‌റൂമിലെത്തിയ എന്നോട് ഒരു അപരിചിതന്‍, അതുപോലൊരു പാത്രം നീട്ടി, അല്പം മൂത്രം ആവശ്യപ്പെട്ടു. തമാശയാണെന്നേ ആദ്യം തോന്നിയുള്ളു. ആ ചിരി അന്നാണ് ഞാന്‍ ആദ്യമായി കാണുന്നത്. ആ സമവയസ്‌കന്‍ പറഞ്ഞു, 'മൊറാര്‍ജി ദേശായിയുടെ പരിപാടിക്കുവേണ്ടി ഒന്നും അല്ല. ഒരു ജീവന്‍ മരണപ്രശ്‌നം പരിഹരിക്കാനാണ്. മൂത്രം തരികയും, അത് തന്ന കാര്യം ഇവിടെയെങ്ങും ആരോടും പറയാതിരിക്കയും, രണ്ടും വേണം'. പിന്നെ മടിച്ച എന്നെ, 'തമാശയല്ല, പഌസ്...' എന്ന അപേക്ഷ വിധേയനാക്കി. എന്റെ യൂറിന്‍ സാമ്പിളുമായി പോയ വീട്ടി അതിന്റെ ബലത്തില്‍ മെഡിക്കലി ഫിറ്റായി ജോലിക്കു ചേര്‍ന്നു. പിറ്റേന്നു തന്നെ സിക്കായി തന്റെ രോഗത്തിനുള്ള ചികിത്സ സര്‍ക്കാറിന്റെ ബാദ്ധ്യതയാക്കി മാറ്റി. ഇന്‍സുലിന്‍ ഇറക്കുമതി ചെയ്യേണ്ടിയിരുന്ന ആ കാലത്ത് ചെലവേറിയതായിരുന്നു ആ ചികില്‍സ. അതിനൊരു അത്താണി കണ്ടെത്താനാണ് സര്‍ക്കാര്‍ ജോലിയെ മുഖ്യമായും ആശ്രയിച്ചത്. ജീവന്‍മരണപ്രശ്‌നം തന്നെ. ഇക്കഥയൊന്നും പക്ഷേ ഞാന്‍ നാലഞ്ചു വര്‍ഷത്തേക്ക് അറിഞ്ഞില്ല. മഹാനഗരത്തില്‍ കിട്ടിയ ജോലി സ്വീകരിക്കാതെ ഞാന്‍ തുടര്‍ന്നു പഠിക്കാന്‍ പോയി. പിന്നെ കൊടൈക്കനാലിലും പുനെയിലും രണ്ടും മൂന്നും വീതം വര്‍ഷം കഴിച്ച് ടൈസ് ഓഫ് ഇന്ത്യയില്‍ സയന്‍സ് ടുഡെ മാസികയുടെ പണിക്ക് ചേര്‍ന്ന് ഏറെ കവിയും മുന്‍പ് ഒരു രാവിലെ വീട്ടി എന്റെ ഓഫീസില്‍ പ്രത്യക്ഷപ്പെട്ടു. അതിനിടെ 1962-ല്‍ കേരളസാഹിത്യ അക്കാദമിയുടെ ആവാര്‍ഡിന് ഞാന്‍ അര്‍ഹനായതിനാല്‍ വീട്ടി എന്റെ പടം പത്രത്തില്‍ കണ്ട് തിരിച്ചറിയുകയും ടൈസില്‍ വന്ന പുതുമാസികയുടെ പരസ്യങ്ങളില്‍ നിന്ന് എന്റെ നഗരപ്രവേശത്തെപ്പറ്റി മനസ്സിലാക്കുകയും ചെയ്തിരുന്നു. ഒറ്റ നോട്ടത്തില്‍ ആ ചിരി തിരിച്ചറിയാന്‍ സാധിച്ചതിനാല്‍ രണ്ടാമതൊരു പരിചയപ്പെടുത്തല്‍ വേണ്ടുവന്നില്ല. താനെഴുതിയ കുറേ ലേഖനങ്ങളുമായാണ് വീട്ടി വന്നത്. പ്രസിദ്ധീകരിച്ചതും അല്ലാത്തതും അതില്‍ ഉണ്ടായിരുന്നു. കരിവീട്ടിത്തടിയുടെ ഉറപ്പുള്ള മലയാളഗദ്യശൈലി ഞാന്‍ അവയില്‍ കണ്ടു. മൗലികമായ ആലോചനയുടെ തിളക്കം കണ്ടു, നിര്‍ഭീകരതയുടെ നില്പും കണ്ടു. അന്നു തുടങ്ങിയ പരസ്പരസ്‌നേഹവും വിശ്വാസവും ആജീവനാന്തം നീളാനുള്ളതായി. സാഹിത്യ ചര്‍ച്ചകള്‍ക്കായി ഒരു വേദി വേണമെന്ന ആശയം വീട്ടിയാണ് എന്റെ മുന്നില്‍ വെച്ചത്. ഉള്ള വേദികളിലൊക്കെ സ്ഥാനമാനങ്ങള്‍ക്കായി പിടിവലി നടക്കുന്നതിനാല്‍ സ്ഥാനമാനങ്ങള്‍ ഇല്ലാത്ത ഒരു വേദി ആയാലെന്തെന്ന് ഞാന്‍ ചോദിച്ചു. പ്രസിഡണ്ടും സെക്രട്ടറിയും ഒന്നും ഇല്ലാത്ത ഒരു പ്രസ്ഥാനം. എവിടെയെങ്കിലും ഒത്തുകൂടുക, കൂട്ടത്തില്‍ പ്രായക്കൂടുതലുള്ള ആളെ അദ്ധ്യക്ഷനാക്കുക. സൃഷ്ടികള്‍ ചര്‍ച്ച ചെയ്യുക. അടുത്ത യോഗത്തിന്റെ സ്ഥലവും തീയതിയും അപ്പോഴേ നിശ്ചയിക്കുക. ശുഭം. മംഗളം!. ബോംബെ കേരളീയ സമാജം അവരുടെ ആസ്ഥാനമന്ദിരത്തില്‍ ഒരു മുറി മാസത്തിലൊരിക്കല്‍ സൗജന്യമായി വിട്ടുതരാമെന്ന് ദയാപുരസ്സരം സമ്മതിച്ചു. യോഗത്തിന് ചായ നല്‍കണമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കൈകാശെടുത്ത് അങ്ങനെ ചെയ്യാം. പക്ഷെ, ചായ തന്ന ആളുടെ സൃഷ്ടിയെ വിമര്‍ശിക്കുമ്പോള്‍ ഉപകാരസ്മരണ ഉണ്ടായിരിക്കുന്നതല്ല! ഭാരവാഹികളായിരിക്കാനുള്ള ചാന്‍സൊ കൈകാര്യം ചെയ്യാന്‍ ആസ്തിയൊ ഇല്ലാത്തതിനാലാവാം, ആ വേദി, അതായത് ബോംബെ സാഹിത്യ വേദി, ഇപ്പോഴും നിലനില്‍ക്കുന്നു. അതിന്റെ സംവിധാനത്തില്‍ വലിയ അന്തരം വന്നിട്ടില്ലെന്നു തോന്നുന്നു. തനിക്കു പറയാനുള്ളതൊക്കെ പറഞ്ഞ്, എഴുതാനുള്ളതൊക്കെ എഴുതി, തന്റെ കുടുംബത്തോടും ഭാഷയോടും കടം വീട്ടി, അവസാനം തന്റെ കാലശേഷം പെന്‍ഷന്‍ തുക അമ്മയ്ക്ക് കിട്ടാനുള്ള കടലാസ്സുകള്‍ വരെ തയ്യാറാക്കി വീട്ടി ഈ ലോകത്തോട് യാത്ര പറഞ്ഞു. പൂ കൊഴിയുന്നപോലെ ഒരു പിരിഞ്ഞുപോക്കായിരുന്നു അത്. താനിനി തനിക്കും ലോകത്തിനും ഭാരമേ ആകൂ എന്നു തോന്നിയിരിക്കാം. 'ഞാനൊരു പ്രമേഹ രോഗിയാണ്, ഇന്‍സുലിന്‍ കുത്തിവെച്ചിട്ടുണ്ട്, അബോധാവസ്ഥയില്‍ എന്നെ കണ്ടാല്‍ ദയവായി എന്റെ പോക്കറ്റിലെ പഞ്ചസാരക്കെട്ടുകള്‍ എടുത്ത് എന്റെ വായില്‍ ബലമായി ഇടുക' എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും മറാഠിയിലും എഴുതിയ കാര്‍ഡ് പോക്കറ്റിലുമായി ഇത്രയുമൊക്കെ നഗരപരിക്രമണം മതി എന്നു നിശ്ചയിച്ചതാവാം. നാം നമുക്കായി നിര്‍മ്മിക്കുന്ന മായയാണ് അനുഭൂതിയും എന്ന് വീട്ടി പറയുമായിരുന്നു. ഒരിക്കലിത് തെളിയിക്കുകയും ചെയ്തു. ലോഡ്ജില്‍ പുതുതായി വന്ന ഒരു ശേഷാമണിക്ക് മദ്യപാനം എന്തെന്ന് അറിയണം. വീട്ടി അതിന്റെ ചുമതല ഏറ്റെടുത്തു. ഒരു ഞായാറാഴ്ച അതിനായി നിശ്ചയിക്കയും അന്ന് രാവിലെ മുതല്‍ വ്യാപകമായ ഒരുക്കം തുടങ്ങുകയും ചെയ്തു. ബോധം കെടും, കുറച്ചേ കഴിക്കാവൂ എന്നൊക്കെ ശേഷാമണിയെ കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചു. നഗരത്തില്‍ മദ്യനിരോധനമുള്ള കാലം. അഞ്ചാറാളുകള്‍ വൈകുന്നേരം ശേഷാമണിയുടെ മുറിയില്‍ വട്ടമിട്ടിരുന്നു. ഗോപ്യമായി സൂക്ഷിച്ച കുപ്പി വീട്ടി പുറത്തെടുത്ത് ഗ്ലാസ്സുകളില്‍ കുറേശ്ശെ പകര്‍ന്നു. സോഡ ചേര്‍ത്ത് ചിയേഴ്‌സ് പറഞ്ഞ് പാര്‍ട്ടി തുടങ്ങി. രണ്ട് റൗണ്ട് കഴിഞ്ഞതും ഓരോരുത്തര്‍ ബോധമില്ലായ്മയിലായി. ശേഷാമണിയും ബോധമില്ലായ്മയിലായി. ഒരു വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. ബ്രാന്റിക്കുപ്പിയില്‍ ഉണ്ടായിരുന്നത് ബ്രാന്റിയല്ല, ഇഞ്ചിനീര് ചേര്‍ത്ത കടുകട്ടന്‍ ചായ! ബാക്കിയെല്ലാരും ബോധക്കേട് അഭിനയിക്കുകയായിരുന്നു, പക്ഷെ, ശേഷാമണി ശരിക്കും അബോധാവസ്ഥയിലായിരുന്നു! അകാരണമായുണ്ടായ, നാം സ്വയം നമുക്കായി ഉണ്ടാക്കുന്ന, മായ മാത്രമാണ് ഈ ജീവിതം എന്നു തന്നെയായിരുന്നു വീട്ടിയുടെ നിലപാട്. മരണത്തെ അനുഗമിച്ചു ജീവിച്ച വീട്ടി നചികേതസ്സിനെപ്പോലെ ജ്ഞാനിയും സ്ഥിത പ്രജ്ഞനും ആയിരുന്നു. ആ ആഴത്തില്‍ നിന്നാണ് ആ ചിരി ഉറവെടുത്തത്. അതിനാല്‍ ഒരു കാര്യം തീര്‍ച്ചയാണ്. വീട്ടി മരിച്ചിട്ടില്ല. അത്തരമൊരാള്‍ക്ക് മരണമില്ലല്ലൊ. മലയാള ഗദ്യത്തിന്റെ നാള്‍വഴി നാളെ കുറിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും വീട്ടിയുടെ അനന്യമാതൃക അടയാളപ്പെടുത്തപ്പെടും. അതിലൂടെ ഈ മായാപ്രപഞ്ചത്തില്‍ത്തന്നെ ചിരഞ്ജീവിയായിരിക്കയും ചെയ്യും. Home Subscribe to: Posts (Atom) Facebook Badge Sahithyavedi Mumbai | Create Your Badge Followers Home സാഹിത്യവേദി വി. ടി. ഗോപാലകൃഷ്ണന്‍ വി. ടി. സ്മാരക പുരസ്കാരം ബുക്ക് സ്‌റ്റോര്‍ മുംബൈ ബ്ളോഗ്ഗുകള്‍ Contact us ഇപ്പോള്‍ നിങ്ങളോടൊപ്പം Online Users Counter Blog Archive ▼ 2020 (1) ▼ January (1) ഫെബ്രുവരി മാസ സാഹിത്യ ചർച്ച ► 2019 (10) ► December (1) ► November (1) ► September (1) ► August (1) ► July (2) ► May (2) ► March (1) ► January (1) ► 2018 (15) ► December (1) ► November (1) ► October (1) ► August (1) ► July (3) ► June (1) ► May (2) ► April (1) ► March (2) ► January (2) ► 2017 (10) ► November (1) ► October (1) ► August (2) ► June (2) ► May (1) ► March (2) ► January (1) ► 2016 (14) ► December (1) ► November (2) ► September (1) ► August (1) ► June (2) ► May (1) ► April (1) ► March (4) ► February (1) ► 2015 (26) ► December (4) ► November (1) ► October (1) ► September (1) ► August (1) ► July (4) ► June (5) ► April (1) ► March (1) ► February (5) ► January (2) ► 2014 (20) ► December (6) ► November (1) ► October (2) ► September (3) ► July (3) ► May (1) ► April (2) ► February (1) ► January (1) ► 2013 (13) ► December (1) ► November (1) ► October (1) ► September (1) ► August (1) ► July (2) ► May (1) ► April (1) ► March (1) ► February (1) ► January (2) ► 2012 (14) ► November (1) ► October (2) ► September (1) ► August (2) ► July (1) ► June (1) ► May (1) ► April (1) ► March (2) ► February (1) ► January (1) ► 2011 (22) ► December (3) ► November (5) ► September (1) ► August (2) ► June (1) ► May (1) ► April (1) ► March (2) ► February (6) ► 2010 (22) ► December (2) ► November (3) ► September (1) ► August (4) ► July (2) ► June (2) ► May (1) ► April (2) ► March (2) ► February (2) ► January (1) ► 2009 (7) ► December (1) ► November (1) ► October (2) ► July (2) ► June (1) Popular Posts ഉന്നതങ്ങളെ ചുംബിക്കുന്ന കല - സജി എബ്രഹാം. പതിമൂന്നാമത് വി.ടി. ഗോപാലകൃഷ്ണന്‍ പുരസ്‌കാരത്തിന് ശ്രീ സജി എബ്രഹാമിനെ അര്‍ഹമാക്കിയ ലേഖനം 'ഉന്നതങ്ങളെ ചുംബിക്കുന്ന കല'. സാഹിത്യവേദിയു... ഫെബ്രുവരി മാസ സാഹിത്യ ചർച്ച അഘോര്‍ ശിവപാണന്‍ - ഗോവിന്ദനുണ്ണി പ കുതിപോലും എഴുതിതീരാത്ത റിപ്പോര്‍ട്ടുകള്‍ നിറഞ്ഞ ഡസ്ക്കില്‍ നോക്കി ശിവപാണന്‍ നെടുവീര്‍പ്പിട്ടു ... ഫെബ്രുവരി മാസ സാഹിത്യ ചർച്ച മൂത്താര്‍ സാഹിത്യം കെ . ആര്‍ . നാരായണന്‍ “ കുഞ്ചന്ശേഷം സംഭവിച്ച മഹാത്ഭുതം” എന്നു ... ഉള്ളിലെ രാധ; പുറത്തെ സീതയും - ജി. വിശ്വനാഥന്‍ (മുംബൈ സാഹിത്യവേദിയുടെ മാട്ടുംഗയില്‍ വെച്ചു നടന്ന പ്രതിമാസ ചര്‍ച്ചയില്‍ ‘മലയാളകവിതയിലെ രാധാമാധവസങ്കല്‍പം’ എന്ന വിഷയത്തെ അധികരിച്ച് യുവസാഹിത്... വളരണം, ഒരു സമാന്തര മാധ്യമ സംസ്‌കാരം! - പ്രൊഫ. പി. കെ. മുരളീകൃഷ്ണന്‍ പ്രൊഫ. പി. കെ. മുരളീകൃഷ്ണന്‍ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ഡിസംബര്‍മാസ ചര്‍ച്ചയ വായിക്കാനുള്ള പ്രബന്ധം വേദിയില്‍ വരുന്നവര്‍ക്കും ബ... കവിത എനിക്ക് മനുഷ്യനിലെത്താനുള്ള വഴി കവയത്രിയും സാഹിത്യവേദിയുടെ ഈ വര്‍ഷത്തെ പുരസ്‌കാര ജേതാവും ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ഗവേഷണ വിദ്യാര്‍ത്ഥിനിയുമായ ക... മിനി എസ്. അടൂര്‍ സാഹിത്യവേദിയില്‍ പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ, മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ ജനുവരി മാസം ആദ്യഞായറാഴ്ച (06/01/2013) ശ്രീമതി മിനി എസ്. അടൂര്‍ ത... മെയ് മാസ സാഹിത്യ ചർച്ച പി.കെ. സുരേന്ദ്രന്‍ സാഹിത്യവേദിയില്‍ പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ, മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ മെയ് മാസം ആദ്യഞായറാഴ്ച (05/05/2013) സിനിമാ നിരൂപകന്‍ പി. കെ. സുര... (no title) Mumbai Blogs ആത്മാവിഷ്കാരങ്ങള്‍ ചിത്രപതംഗം 3 hours ago Jyothirmayam കണ്ണനുറങ്ങാൻ താരാട്ടിനീണം 4 years ago സന്തോഷ്‌ പല്ലശ്ശന രണ്ടു കുട്ടികള്‍ 5 years ago !!!.........തോന്ന്യാക്ഷരങ്ങള്‍ ..........!!! അച്ചടി 8 years ago Copy right ഈ ബ്ലോഗിലെ എല്ലാ സൃഷ്ടികളുടേയും അവകാശം അതാത് രചനകളുടെ എഴുത്തുകാര്‍ക്കും സാഹിത്യവേദിയിലും നിക്ഷിപ്തമാണ്. വേദിയുടേയൊ സൃഷ്ടികളുടെ ഉടമകളുടേയൊ അറിവൊ അനുവാദമൊ കൂടാതെ ഇതിലെ ഉള്ളടക്കം പൂര്‍ണ്ണമായൊ ഭാഗികമായൊ ഒരു രീതിയിലും ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. അങ്ങിനെ ചെയ്യുന്നപക്ഷം അവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുന്നതാണ് എന്ന് വിനീതമായി അറിയിക്കുന്നു. About This Blog മുംബൈ സാഹിത്യ വേദി കഴിഞ്ഞ 43 വര്‍ഷമായി എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച്ച മുംബൈ കേരളീയ സമാജത്തില്‍ സാഹിത്യ ചര്‍ച്ച സംഘടിപ്പിച്ചു വരുന്നു. ഇതു വരെ ഒരിക്കല്‍ പോലും മുടങ്ങാതെ ഈ സംരഭം ഇങ്ങിനെ തുടരുന്നതിനു പിന്നില്‍ അക്ഷര സ്നേഹികളായ ഒരുപാടു സുമനസ്സുകളുടെ പരിശ്രമമാണ്‌ എന്നു പ്രത്യേകം പറഞ്ഞുകൊള്ളട്ടെ. അതാതു മാസങ്ങളില്‍ നടക്കുന്ന സാഹിത്യ ചര്‍ച്ചയ്ക്കുള്ള കൃതികള്‍ ഈ ബ്ളോഗ്ഗില്‍ മുന്‍കൂട്ടി പോസ്റ്റു ചെയ്യപ്പെടും. ഇതുകൊണ്ടുള്ള ഒരു പ്രധാന ഗുണം; വേദിയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനായി എത്തുന്നവര്‍ക്ക്‌ കൃതികള്‍ കൂറേ ദിവസം മുന്‍പുതന്നെ കിട്ടുന്നു, ഇതു ചര്‍ച്ചയില്‍ കൂടുതല്‍ സജീവമായി പങ്കെടുക്കാന്‍ അവരെ പ്രാപ്തരാക്കും. മറ്റൊന്ന്‌ ഈ ബ്ളോഗ്ഗിലെ കമന്‍റു വാളിലൂടെ ലോകത്തിലെ ഏതൊരു ഭാഗത്തുമുള്ള സഹൃദയര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാനാവും എന്നത്‌ ഒരു വലിയകാര്യമായി ഞങ്ങള്‍ കാണുന്നു. കമന്‍റു വാളിലെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സാഹിത്യ വേദി ചര്‍ച്ചയില്‍ പ്രത്യേകം വായിക്കപ്പെടുകയും അതിനുള്ള മറുപടികള്‍ ചര്‍ച്ചയ്ക്കു ശേഷമുള്ള വിശദമായ റിപ്പോര്‍ട്ടായി ഇതേബ്ളോഗ്ഗില്‍ പോസ്റ്റു ചെയ്യുന്നതുമായിരിക്കും. അതുകൊണ്ട്‌ ഇവിടെ പോസ്റ്റു ചെയ്യുന്ന കൃതികളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രയങ്ങള്‍ തുറന്നെഴുതുക. ആശംസകള്‍ Visitors Dicks Sporting Goods Coupons Feedjit Live Blog Stats Be a friend in facebook Powered by Blogger. Labels Debate (2) അവാര്‍ഡ്‌ (2) ആശിഷ് എബ്രഹാം (1) ഉഴവൂര്‍ ശശി (1) കഥ (19) കവിത (15) കവിത ചര്‍ച്ച (6) കവിതകള്‍ (6) കെ. പി. ചിത്ര (1) കെ.വി.ജെ ആശാരി (1) ചേപ്പാട് സോമനാഥന്‍ (1) ജ്യോതിര്‍മയം (1) ജ്യോതിര്‍മയി ശങ്കരന്‍ (2) പി. എസ്. സുമേഷ്‌ (1) പി. കെ. സുരേന്ദ്രന്‍ (1) പി.കെ. മുരളീകൃഷ്ണന്‍ (1) പി.കെ. സുരേന്ദ്രന്‍ (1) പ്രതികരണം (1) മനോജ് മേനോന്‍ (2) മാനസി (1) മിനി എസ്. അടൂര്‍ (1) മിനിക്കഥ (1) മുംബൈ (1) ലേഖനം (15) വാര്‍ത്ത (35) വി.ടി. ഗോപാലകൃഷ്ണന്‍ പുരസ്കാരം (2) വിജയാ മേനോന്‍ (1) വിശ്വനാഥന്‍ (1) വൈക്കം ഉണ്ണി (1) സന്തോഷ് പല്ലശ്ശന (4) സാഹിത്യം (6) സാഹിത്യ വേദി (4) സാഹിത്യവേദി (13) സിനിമ (1) സുധീര്‍ മുഹമ്മദ് (1) ഹന്‍ല്ലലത്ത്‌ (2) റിപ്പോര്‍ട്ട്‌ (3) റിപ്പോറ്‍ട്ട്‌ (2) റിയാസ് റഫീഖ്‌ (1) റോസിലി ജോയ് (1) About Me View my complete profile Copyright © 2011 സാഹിത്യവേദി മുംബൈ. All Rights Reserved. Designed by Free Blogger Templates and Blogger Teacher - Berita Selebriti - friable vs non-friable asbestos
മലപ്പുറം: സ്വർണക്കടത്ത് വിവാദത്തിൽ സംസ്ഥാനത്തുടനീളം മന്ത്രി ജലീലിനെതിരെ പ്രതിഷേധം തെരുവ് യുദ്ധമായി മാറുമ്പോൾ, ഇതൊന്നും കൂസാതെ മന്ത്രി ചോറൂണ്‍ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്തുവരുന്നത്. സിപിഎം പ്രവര്‍ത്തകനായ രഞ്ജിത്ത് പി.കെ യുടെ മകന്റെ ചോറൂണ്‍ കര്‍മമാണ് മന്ത്രി ജലീല്‍ നടത്തിക്കൊടുത്തത്. രഞ്ജിത്ത് തന്നെയാണ് ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങളും വീഡിയോയും ഷെയര്‍ ചെയ്തിരിക്കുന്നത്. ക്രൈസ്തവചിന്തയില്‍ നിന്നും തത്സമയ വാര്‍ത്തകള്‍ ലഭിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ShareTweet Post navigation ‘അവിടെ തെരുവ് യുദ്ധം…. ഇവിടെ ചോറൂണ്‍…’ കേരളത്തിൽ രോഗനില മാറ്റമില്ലാതെ തുടരുന്നു; ഇന്ന് 2,885 പേർക്ക് കോവിഡ് Check this too ഏകീകൃത സിവില്‍ കോഡ്, ലോകത്തെ ഏറ്റവും വലിയ ശ്രീകൃഷ്ണ പ്രതിമ… ഗുജറാത്തില്‍ ബി.ജെ.പിയുടെ പ്രകടന പത്രിക November 26, 2022 November 26, 2022 വീട് വിട്ടൊഴിയണമെന്ന് മുൻ എം എൽ എ യോട് റവന്യൂ വകുപ്പ്. November 26, 2022 November 26, 2022 സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറെ നിയമിക്കാന്‍ പേരു നിര്‍ദേശിച്ചത് ആരെന്നു ഗവര്‍ണറോട് ഹൈക്കോടതി November 26, 2022 November 26, 2022 ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. Leave a Reply Cancel reply Your email address will not be published. Required fields are marked * Comment * Name * Email * Website Recent Posts ഏകീകൃത സിവില്‍ കോഡ്, ലോകത്തെ ഏറ്റവും വലിയ ശ്രീകൃഷ്ണ പ്രതിമ… ഗുജറാത്തില്‍ ബി.ജെ.പിയുടെ പ്രകടന പത്രിക വീട് വിട്ടൊഴിയണമെന്ന് മുൻ എം എൽ എ യോട് റവന്യൂ വകുപ്പ്. പാസ്റ്റർ കെ.കെ.ബാബു നിത്യതയിൽ സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറെ നിയമിക്കാന്‍ പേരു നിര്‍ദേശിച്ചത് ആരെന്നു ഗവര്‍ണറോട് ഹൈക്കോടതി FROM GOD’S OWN COUNTRY TO THE LAND OF MILK AND HONEY; The Journey of our Life and faith Books Archives Archives Select Month November 2022 October 2022 September 2022 August 2022 July 2022 June 2022 May 2022 April 2022 March 2022 February 2022 January 2022 December 2021 November 2021 October 2021 September 2021 August 2021 July 2021 June 2021 May 2021 April 2021 March 2021 February 2021 January 2021 December 2020 November 2020 October 2020 September 2020 August 2020 July 2020 June 2020 May 2020 April 2020 March 2020 February 2020 December 2019 October 2019 September 2019 August 2019 July 2019 June 2019 May 2019 February 2019 November 2018 Matrimony About Us Bride Bridegroom comments Contact MATRIMONY UR FURNACE ഇന്ന് രോഗമുക്തി നേടിയവർ പ്രതിദിനരോഗികളെക്കാൾ കൂടുതൽ 20,846; മരണം 83; ഇപ്പോഴും 1,78,462 പേർ ചികിത്സയിൽ
ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന് മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍. ബംഗ്ലാദേശിനെ 330 റൺസിന് ഓള്‍ഔട്ട് ആക്കിയ പാക്കിസ്ഥാന്‍ 145/0 എന്ന നിലയിലാണ്. ലിറ്റൺ ദാസ്(114), മുഷ്ഫിക്കുര്‍ റഹിം(91) എന്നിവര്‍ക്ക് പുറമെ മെഹ്ദി ഹസന്‍ 38 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ബംഗ്ലാദേശ് 114.4 ഓവറിൽ 330 റൺസാണ് നേടിയത്. പാക്കിസ്ഥാന് വേണ്ടി ഹസന്‍ അലി അഞ്ച് വിക്കറ്റും ഷഹീന്‍ അഫ്രീദി, ഫഹീം അഷ്റഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ആബിദ് അലി അബ്ദുള്ള ഷഫീക്ക് കൂട്ടുകെട്ടാണ് പാക്കിസ്ഥാന് മിന്നും തുടക്കം നല്‍കിയത്. ആബിദ് അലി 93 റൺസും ഷഫീക്ക് 52 റൺസും നേടിയാണ് ക്രീസിൽ നില്‍ക്കുന്നത്. Abdullah ShafiqueAbid AliPakistan Share WhatsAppFacebookTwitterTelegramEmail Sports Correspondent Prev Post അക്സര്‍ പട്ടേലിന് അഞ്ച് വിക്കറ്റ്, ഇന്ത്യയ്ക്ക് 49 റൺസ് ലീഡ് Next Post രണ്ടാം ഇന്നിംഗ്സിൽ ശുഭ്മന്‍ ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടം, ന്യൂസിലാണ്ടിനായി വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റ് നേടുന്ന താരമായി ജാമിസൺ
മലയാളിക്ക് ഒഴിച്ചുകൂടാത്ത വിഭവമാണ് പാവയ്ക്ക അല്ലെങ്കില്‍ കയ്പക്ക. തീയലും മെഴുക്കുപുരട്ടിയും തോരനും കൊണ്ടാട്ടവുമായൊക്കെയായി അത് തീന്‍മേശയില്‍ എപ്പോഴും ഉണ്ടാകും. വലിയ വിലകൊടുത്താണ് പാവയ്ക്കപോലുള്ള പച്ചക്കറികള്‍ പലരും വിപണിയില്‍ നിന്ന് വാങ്ങുന്നത്. അതാണെങ്കിലോ വിഷപൂരിതവും ആയിരിക്കും. കുറച്ചു സമയം കൃഷിക്കുവേണ്ടി മാറ്റിവച്ചാല്‍ വിഷരഹിതമായ പച്ചക്കറികള്‍ വീട്ടില്‍ തന്നെ വിളയിച്ചെടുക്കാം. ഇന്ന് നമുക്ക് പാവല്‍ കൃഷിചെയ്യുന്നത് എങ്ങനെയൊന്ന് നോക്കാം. കൃഷിരീതി പ്രധാനവിത്തിനങ്ങള്‍ : പ്രിയ -നീണ്ട പച്ചനിറത്തിലുള്ള കായ്കൾ.കായുടെ അഗ്രഭാഗത്തിന് വെള്ളനിറമായിരിക്കും. പ്രിയങ്ക – വെളുത്ത വലിപ്പമുള്ളതും പരന്നമുള്ളുകളും ആയിരിക്കും പ്രീതി – ഇടത്തരം നീളമുള്ളതും മുള്ളുകൾ ഉള്ളതുമായ ഇവയുടെ നിറം വെള്ളയാണ് . പാവലിന് ഒരു സെന്‍റിലാണ് കൃഷിയെങ്കില്‍ 20-25 ഗ്രാം വിത്ത് മതിയാകും.നടുന്നതിന് തലേ ദിവസം നനഞ്ഞ കോട്ടൻ തുണിയിൽ പൊതിഞ്ഞു വച്ചിരുന്നാൽ പെട്ടന്ന് മുള പൊട്ടും. തേക്കിലയിലോ വട്ടയിലയിലോ കുമ്പിള്‍ കുത്തി മണ്ണ് നിറച്ചു നട്ടുമുളപ്പിച്ചതിന് ശേഷം ഇലയോടുകൂടി നടാനുദ്ദെശിക്കുന്ന സ്ഥലത്ത് നടാം.ഇങ്ങനെ ചെയ്‌താൽ സാധാരണ പ്ലാസ്റ്റിക്‌ കവറുകളിൽ മുളപ്പിച്ചു മാറ്റി നടുമ്പോൾ വേരുകൾക്ക് സംഭവിക്കുന്ന ക്ഷതം കുറവായിരിക്കും.നടുന്നതിന് മുൻപ് തടത്തിൽ ഓരോ പിടി എല്ലുപൊടിയും ചാണക പ്പൊടിയും ഇട്ടു മണ്ണ് നല്ലതുപോലെ ഇളക്കണം . വള്ളി വരുമ്പോള്‍ ആഴ്ചയിൽ ഒരിക്കൽ വേപ്പെണ്ണ ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുന്നത് നീരൂറ്റി കുടിക്കുന്ന പ്രധാനപെട്ട കീടങ്ങളായ പച്ചത്തുള്ളൻ മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകൾ എന്നിവയിൽ നിന്നും ചെടികളെ സംരക്ഷിക്കാം . പൂ പിടിക്കാൻ തുടങ്ങുമ്പോൾ തന്നെ പേപ്പർ കൊണ്ട് കവർ ചെയ്യുന്നത് കായ്കളെ ആക്രമിക്കുന്ന കായീച്ചകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.ആഴ്ചയിലൊരിക്കൽ ജൈവ സ്ലറി ഒഴിച്ചുകൊടുക്കുനത് ധാരാളം കായ്കലുണ്ടാവാൻ സഹായിക്കും. ജൈവ സ്ലറി തയ്യാറാക്കുന്ന വിധം. 100 ഗ്രാം വീതം കപ്പലണ്ടി പിന്നാക്ക് ,വേപ്പിൻ പിന്നാക്ക് ,പച്ചചാണകം 200 ഗ്രാം എല്ലുപൊടി ഒരുപിടി ചാരം എന്നിവ ഒരു ബക്കറ്റിൽ 10 ലിറ്റർ വെള്ളമൊഴിച്ച് 4-5 ദിവസം വരെ പുളിക്കുവാൻ അനുവദിക്കുക .ദിവസവും ഇളക്കണം .ഇതിന്റെ തെളിവെള്ളം നാലിരട്ടി വെള്ളവും ചേർത്ത് ഒരു താദത്തിനു ഒരു ലിറ്റർ എന്ന തോതിൽ ആഴ്ച്ചയില്ൽ ഒരു പ്രാവശ്യം ഒഴിച്ച് കൊടുക്കണം. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തയാറാക്കുന്ന വിധം. 80 മില്ലി വേപ്പെണ്ണയും 20 മില്ലി ആവണക്കെണ്ണയും നല്ലത് പോലെ മിക്സ്‌ ചെയ്യുക .ഇതിലേക്ക് 6ഗ്രാം ബാർസോപ്പ് കുറച്ചു ചെറിയ ചൂടുവെള്ളത്തിൽ നന്നായി അലിയിച്ചതിനു ശേഷം ഒഴിച്ച് നന്നായി ഇളക്കുക.ശ്രെദ്ധിക്കുക എണ്ണയിലോട്ട് വേണം സോപ്പ് ലായനി ഒഴിക്കാൻ തിരിച്ചാവരുത് .തിരിച്ചായാൽ എണ്ണ മുകളിൽ പാടപോലെ കിടക്കുകയെ ഉള്ളു.ഇങ്ങനെ തയ്യാറാക്കിയ ലായനിയിൽ ആറിരട്ടി വെള്ളം ചേർത്ത് നേർപ്പിക്കുക .ഒരു 100 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ച് അരിച്ചു തയാറാക്കിയ ലായനിയിൽ ചേർത്ത് സ്പ്രി ചെയ്യാൻ ഉപയോഗിക്കാം .കഴിയുന്നതും രാവിലെയോ വൈകുന്നെരങ്ങളിലോ വേണം സ്പ്രേ ചെയ്യണ്ടത്. 1254 SHARES Share on Facebook Tweet Follow us Share Share Share Share Share ← ദു:ഖത്തിലാഴ്ത്തിയ 200 ദിവസങ്ങൾ; വൈകാരികമായ ഷാജിപട്ടിക്കരുടെ എഫ്ബി കുറിപ്പ് എ പി അബ്ദുള്ളക്കുട്ടി ദേശീയഉപാധ്യക്ഷന്‍ → You May Also Like ഹൈഡ്രോപോണിക് കൃഷിയില്‍ വിജയം കൊയ്ത് ഹരിഹരൻ നാണു 10 July 2022 10 July 2022 Super Admin 0 വെള്ള പൊക്കം : കർഷകർക്കു കൈതാങ്ങായി ക്ഷീര വികസന വകുപ്പ് 13 August 2020 13 August 2020 Krishna R 0 എഗ്ഗ് പ്ലാന്റ്, ബ്രിഞ് ജാൾ, ഓബർജിൻ എല്ലാം ഒരാളാണെ നമ്മുടെ വഴുതന: പേരിനു പിന്നിലെ രസകരമായ കാര്യങ്ങൾ 7 January 2022 7 January 2022 Krishna R 0 Leave a Reply Cancel reply Your email address will not be published. Required fields are marked * Comment Name * Email * Website Save my name, email, and website in this browser for the next time I comment. Δ Join Our WhatsApp Group Click Here Behind the News ആയുർ ആരോഗ്യം ചമയം വാർത്തയ്ക്കപ്പുറം കേശസംരക്ഷണത്തിന് ആയുര്‍വേദം 3 December 2022 3 December 2022 Krishna R 0 ഡോ. അനുപ്രീയ ലതീഷ് മുടിയുടെ അകാരണമായി കൊഴിയുമ്പോഴാണ് പലപ്പോഴും കേശസംരക്ഷണത്തെ കുറിച്ച് ഗാഢമായി ചിന്തിക്കുന്നത്. ഇപ്പോഴത്തെ ഈ ഫാസ്റ്റ് ലൈഫില്‍ മുടി സംരക്ഷണം അല്‍പ്പം ബുദ്ധിമുട്ടാണ്. അതുകൊണ്ട് കാർഷികം വാർത്തയ്ക്കപ്പുറം ഡിസംബർ മാസം കൃഷിയിറക്കുന്ന വിളകള്‍ ഇവയാണ്?… 3 December 2022 3 December 2022 Krishna R 0 പൈതൃകം ആഗ്രഹസാഫല്യത്തിന് ശബരിമല ഭസ്മകുളത്തിലെ സ്നാനം 23 November 2022 23 November 2022 Krishna R 0 കൗതുകവാർത്തകൾ പറവ പൈതൃകം നിഗൂഢതകള്‍ ഒളിപ്പിച്ച പേച്ചിപ്പാറ ഗുഹാക്ഷേത്രം 16 November 2022 16 November 2022 Krishna R 0 Trending Video https://www.youtube.com/watch?v=Mp5bXVp2dxo Beauty ആയുർ ആരോഗ്യം ചമയം കാബേജ് ,ചുരയ്ക്ക ജ്യൂസിന്റെ ആരോഗ്യഗുണങ്ങള്‍ 8 December 2022 8 December 2022 Krishna R 0 ആഹാരക്രമത്തിലെ മാറ്റം, വ്യായാമക്കുറവ്, പാരിസ്ഥിതിക ഘടകങ്ങൾ, ജനിതകപരമായ ഘടകങ്ങൾ തുടങ്ങിയവയാണ് തുടങ്ങിയവയാണ് പൊണ്ണത്തടിക്ക് പ്രധാനകാരണമായി ആരോഗ്യവിദഗദര്‍ ചൂണ്ടിക്കാട്ടുന്നത്. വയറിനടിയിൽ അടിഞ്ഞ് കൂടിയ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഏതാനും ആയുർ ആരോഗ്യം ചമയം വാർത്തയ്ക്കപ്പുറം കേശസംരക്ഷണത്തിന് ആയുര്‍വേദം 3 December 2022 3 December 2022 Krishna R 0 ചമയം യൂത്ത് സോൺ കല്യാണദിനത്തിലെ അടിപൊളി മേക്കോവറിനായി 28 November 2022 28 November 2022 Krishna R 0 Koottukari Newsletter Get new posts by email About Us 'കഥ കൂട്ടിന്‍റെ മേമ്പൊടി ഇല്ലാതെ യാഥാർഥ്യ ജീവിതങ്ങളെ തുറന്നു കാട്ടാൻ ഒരിടം, 'കൂട്ടുകാരി'. പൊരുതി നേടാനുള്ളതല്ല, തുല്യത. ഉള്ളിലെ കഴിവിന്‍റെ അഗ്നികണങ്ങളെ തിരിച്ചറിയുക.ഈ ചൂടിൽ ആത്മസാക്ഷാത്കാരമായി ആഗ്രഹങ്ങൾ പൊട്ടി മുളയ്ക്കട്ടെ. നിങ്ങളുടെ കഴിവിന്‍റെ പുതിയ നാമ്പുകൾ പടർന്നു പന്തലിക്കാൻ കൂട്ടുകാരി ഒരുക്കുന്നു ഓൺലൈൻ പോർട്ടൽ. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചുകൊണ്ട് എന്നും കൂടെയുണ്ടാകുമെന്ന ഉറപ്പോടെ കൂട്ടുകാരി ആദ്യ ചുവട് മുന്നോട്ട് വെക്കുന്നു.'
വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ ഉയര്‍ന്ന നിലയില്‍ ◆ കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി: സ്ഥലമെടുപ്പിന്റെ 90% ഫെബ്രുവരിക്കുള്ളിൽ പൂർത്തിയാക്കും ◆ 8 ബില്യണ്‍ ഡോളര്‍ വിപണിയില്‍ നിന്നും വാങ്ങി ആര്‍ബിഐ ◆ നവംബര്‍ മാസത്തില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് വാഹന വില്‍പന ◆ വികസിത രാഷ്ട്രങ്ങളുമായി തര്‍ക്കം: ആഭ്യന്തര റെഗുലേറ്റര്‍മാരെ പിന്തുണച്ച് ആര്‍ബിഐ ഗവര്‍ണര്‍ ◆ LAUNCHPAD ശാഖ ശൃംഖല വർധിപ്പിക്കാൻ പദ്ധതിയിട്ട് എച്ച്‌ഡിഎഫ്‌സി ബാങ്ക് livenewage May 28, 2022 8:59 am മുംബൈ: മൂന്ന് വർഷത്തിനുള്ളിൽ ശാഖകളുടെ എണ്ണം ഇരട്ടിയാക്കാൻ പദ്ധതിയിട്ട് എച്ച്‌ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 4,500-6,000 ശാഖകൾ തുറക്കാനാണ് ബാങ്ക് ഇപ്പോൾ പദ്ധതിയിടുന്നതെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ശ്രീനിവാസൻ വൈദ്യനാഥൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. തങ്ങളുടെ വിതരണം വർധിപ്പിക്കുകയാണെന്നും, കഴിഞ്ഞ വർഷം 730 ശാഖകൾ തുറന്നതായും, അടുത്ത മൂന്ന് വർഷത്തേക്ക് ഓരോ വർഷവും ഏകദേശം 1,500-2,000 ശാഖകൾ വീതം തുറക്കാനുള്ള കാഴ്ചപ്പാട് തങ്ങൾക്കുണ്ടെന്ന് വൈദ്യനാഥൻ പറഞ്ഞു. ഫിസിക്കൽ, ഡിജിറ്റൽ സാന്നിധ്യം സംയുക്തമായുള്ള തന്ത്രത്തെയാണ് ബാങ്ക് ആശ്രയിക്കുന്നതെന്ന് വൈദ്യനാഥൻ പറഞ്ഞു. എന്നാൽ ഈ പദ്ധതിക്ക് കീഴിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് തുറക്കുന്ന ശാഖകളിൽ ഭൂരിഭാഗവും ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകളായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എച്ച്‌ഡിഎഫ്‌സി ബാങ്ക് മാർച്ച് പാദത്തിൽ ഏകദേശം 563 ശാഖകൾ കൂട്ടിച്ചേർത്തതായും, ഇതോടെ മൊത്തം ശാഖകളുടെ എണ്ണം 6,342 ആയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ബാങ്കിന്റെ മൊത്തം നിക്ഷേപം 15.6 ട്രില്യൺ രൂപയാണ്. Tags : corporate hdfc bank launchpad news Also read സെൻ്റ് ജോർജസ്, പോൾ ജോർജ് ഗ്ലോബൽ സ്ക്കൂളുകൾക്ക് ദേശിയ പുരസ്ക്കാരം ഇന്‍-ബില്‍റ്റ് സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് ടൂള്‍ പുറത്തിറക്കി മൈക്രോസോഫ്റ്റ് ലോകത്തിലെ ശക്തയായ സ്ത്രീ: നാലാം തവണയും ഫോബ്‌സ് പട്ടികയില്‍ കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ ലോകത്തെ 184 രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ ഒറ്റ പാക്ക് ‘വേള്‍ഡ് പാസുമായി’ എയര്‍ടെല്‍ 800 കോടിയുടെ വ്യവസായ പാർക്ക് പ്രഖ്യാപിച്ച് എടയാർ സിങ്ക് നബാർഡിന്റെ തലപ്പത്ത് മലയാളിത്തിളക്കം Latest news ദീർഘകാല വാഹന ഇൻഷുറൻസിന് ഐആർഡിഎഐ നിർദേശം സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി അനുവദിച്ചു സ്വര്‍ണ്ണ ഡിസ്‌ക്കൗണ്ട് 9 മാസത്തെ ഉയരത്തില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും കൂടുതല്‍ നേട്ടം നല്‍കിയ രണ്ട് ഓഹരികളും അദാനി ഗ്രൂപ്പിന്റേത് വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ ഉയര്‍ന്ന നിലയില്‍ LIVENEWAGE.COM is the digital face of NewAge, the first economic daily in any South Indian language. One of the most authentic and popular business news platforms, LIVENEWAGE.COM has played key role in empowering Malayalee readers across the globe, providing them with in-depth knowledge and valuable update, across multiple areas such as Economy, Finance, Entrepreneurship, Stock Market and so on. It's also one of the most visited Malayalam business news portals, which deliver content through all the major news aggregator platforms.
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ബുക്കിഷ് പതിപ്പിന്റെ ജനകീയ പ്രകാശനം – Pravasa Lokam ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ബുക്കിഷ് പതിപ്പിന്റെ ജനകീയ പ്രകാശനം – Pravasa Lokam Pravasa Lokam breaking news New 3:14 pm ബ്ലേഡ് മാഫിയയുടെ ഭീഷണി; കെട്ടിട നിർമാണത്തൊഴിലാളി ജീവനൊടുക്കി. 12:11 pm പിണറായി ഭരണത്തില്‍ കേരളത്തില്‍ ഭയത്തിന്‍റെ അന്തരീക്ഷമാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. 8:49 am വിരമിച്ചവർക്കുള്ള യു.എ.ഇ റെസിഡൻസി വിസ: ആർക്കാണ് യോഗ്യത? 8:20 am നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി 5:41 pm ഇ.കെ ദിനേശന്റെ ധ്യാനപ്രവാസം പ്രകാശനം ചെയ്തു. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ബുക്കിഷ് പതിപ്പിന്റെ ജനകീയ പ്രകാശനം November 12, 2021 by admin 0 387 Share Post Share on Facebook Share on Twitter ഷാർജ– ഷാർജ രാജ്യാന്തര പുസ്തകമേളയു‌ടെ 40 വർഷത്തെ ചരിത്രത്തിൽ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ജനകീയ പ്രകാശനവുമായി ബുക്കിഷ് സാഹിത്യ ബുള്ളറ്റിൻ. റൈറ്റേഴ്സ് ഫോറത്തിൽ എഴുത്തുകാരും വായനക്കാരും സന്ദർശകരുമടക്കമുള്ളവർ തിങ്ങി നിറഞ്ഞ വേദിയിൽ വെച്ചാണ് ബുക്കിഷ് പ്രകാശനം നിർവഹിച്ചത്. ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടീവ് മോഹന്‍കുമാർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് ഇ.പി.ജോൺസൺ, മലയാള മനോരമ ദുബായ് ചീഫ് റിപോർട്ടർ രാജു മാത്യു, എഴുത്തുകാരായ ശ്രീകണ്ഠൻ കരിക്കകം, മുരളി മംഗലത്ത്, ഇസ്മായീൽ മേലടി, ബഷീർ തിക്കോടി, ഷാബു കിളിത്തട്ടിൽ, ഷാജി ഹനീഫ്, വെള്ളിയോടൻ, ബുക്കിഷ് ടീം അംഗങ്ങളായ സലീം അയ്യനത്ത്, രാഗേഷ് വെങ്കിലാട്, മഹേഷ് പൗലോസ്, സാദിഖ് കാവിൽ, മറ്റു പ്രമുഖ എഴുത്തുകാർ, വായനക്കാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ കഴിഞ്ഞ ഏഴ് വർഷമായി പ്രസിദ്ധീകരിച്ച് സൗജന്യമായി വിതരണം ചെയ്യുന്ന ബുക്കിഷ് മേളയുടെ നാഡീസ്പന്ദനമായി മാറിയെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു. എട്ട് പേജിൽ നൂറോളം പേരുടെ മിനിക്കഥകളും കവിതകളും കുറിപ്പുകളുമായി ആരംഭിച്ച ബുക്കിഷ് ഏഴാം പതിപ്പായ ഇപ്രാവശ്യം 20 പേജിൽ 250ലേറെ പേർ അണിനിരത്തി. ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിൽ നിന്നടക്കം ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും മലയാളികൾ അയച്ചുതന്ന തങ്ങളുടെ രചനകൾ വെളിച്ചം കാണിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ബുക്കിഷ് ടീം അംഗങ്ങൾ പറഞ്ഞു. വായനയെ പ്രചോദിപ്പിക്കുകയാണ് ബുക്കിഷിൻ്റെ ഏറ്റവും വലിയ ദൗത്യം. വനിതകളടക്കം ഒട്ടേറെ പേരുടെ ആദ്യ രചനകൾക്ക് അച്ചടി മഷി പുരണ്ടത് ബുക്കിഷിലൂടെയാണ്. ഇവരിൽ പിന്നീട് പലരും മികച്ച വായനക്കാരും എഴുത്തുകാരുമായി മാറിയെന്നും പറഞ്ഞു. തമിഴ് എഴുത്തുകാരനായ സുബ്രഭാരതി മണിയൻ, ബുക്കിഷ് വിതരണത്തിന് നേതൃത്വം നൽകുന്ന വി.പി.സിറാജ് കീഴ്മാടം, റൈറ്റേഴ്സ് ഫോറത്തിൽ സേവനം ചെയ്യുന്ന ഷാർജ ബുക്ക് അതോറിറ്റിയുടെ ജീവനക്കാരൻ ഹമീദ് മുഹമ്മദ് കുട്ടി, ഗോപിക തുടങ്ങിയവരെ ആദരിച്ചു.
അതിരാവിലെ തന്നെ എഴുന്നേറ്റു ആരാധനയ്ക്കു പോകാൻ ജോസ് അച്ചായനും അമ്മാമ്മയും തയ്യാറായി നിൽക്കുമ്പോൾ ആണ് “ഇന്ന് ഞാൻ വരുന്നില്ല ” എന്ന മകൻ ജിതിൻ പറയുന്നത് കേട്ടത്. എന്താ കാരണമെന്നു അന്വേഷിച്ചപ്പോൾ പല ഒഴികഴിവുകൾ ആണ് ജിതിൻ പറയുന്നത്. ഒരു കണക്കിന് ജിതിനെയും കൊണ്ട് ആരാധനയ്ക്കു പോകാൻ അവർക്കു കഴിഞ്ഞു. ആരാധന തുടങ്ങി …നല്ല പ്രാർത്ഥന …നല്ല പ്രസംഗം…അവസാനം കമ്മിറ്റി മീറ്റിംഗിന്റെ കാര്യം പറയാൻ സെക്രട്ടറി അച്ചായൻ മുൻപോട്ടു വരുന്നു..അച്ചായൻ മുൻപോട്ടു നടന്നു വരുമ്പോൾ തന്നെ ബാക്ക്ഗ്രൗണ്ടിൽ ആരൊക്കെയോ മുറുമുറുക്കുന്നതിന്റെ ശബ്ദം കേൾക്കാമായിരുന്നു.. സെക്രട്ടറിച്ചായൻ വിഷയങ്ങൾ എല്ലാം അവതരിപ്പിച്ചതും ചർച്ച തുടങ്ങി…. പിന്നെ വാഗ്‌വാദം ആയി , ബഹളം ആയി …നല്ല പാട്ടോടു കൂടി ആരംഭിച്ച പ്രാർത്ഥന അവസാനിച്ചത് ചിലരുടെ ഇറങ്ങി പോക്കിലൂടെ ആയിരുന്നു.ഒരു തരത്തിൽ മീറ്റിംഗ് പാസ്റ്റർ അവസാനിപ്പിച്ചതും ജോസ് അച്ചായനും അമ്മാമ്മയും ജിതിനും അവിടെ നിന്ന് ഇറങ്ങി .അവർ കാറിൽ കയറി തിരികെ പോകാൻ തുടങ്ങുമ്പോഴും ആരാധന ഹാളിന്റെ ഉള്ളിൽ നിന്ന് പക്ഷം ചേർന്ന് നിന്നവരുടെ വാഗ്‌വാദങ്ങൾ കേൾക്കാമായിരുന്നു . “പപ്പാ , ഞാൻ വരുന്നില്ല എന്ന് രാവിലെ പറഞ്ഞതല്ലേ “- കാർ സ്റ്റാർട്ട് ചെയ്തതും ജിതിൻ ഇങ്ങനെ ചോദിച്ചതും ഒരുമിച്ചായിരുന്നു…….ജോസിന് ഒന്നും പറയാൻ ഇല്ല..മോനെ , എല്ലാ സ്ഥലത്തും ഇങ്ങനെ ഒക്കെ തന്നെയാ….പള്ളികളിലും അടി ഇല്ലേ ….അതെ പോലെ കണ്ടാൽ മതി … ഒരാഴ്ചയ്ക്ക് ശേഷം ……………………………….. “പപ്പാ , ഇന്ന് ഞാൻ എന്റെ ഫ്രണ്ട് റിജോ പോകുന്ന ഒരു ഫെല്ലോഷിപ്പിലാണ് പോകുന്നത്..നമ്മുടെ സഭയിൽ ഉള്ളത് പോലെ പ്രത്യേകിച്ച് നിബന്ധനകൾ ഒന്നുമില്ല… ചെന്നാൽ മതി…. പപ്പാ വരുന്നോ ? ” ഇങ്ങനെ ഉള്ള പുത്തൻ സഭകളെ കുറിച്ച് ജോസ് കേട്ടിട്ടുണ്ടെങ്കിലും അധികം അറിവ് ഇല്ലാത്തതിനാൽ അവിടെ ഒന്ന് പോയി നോക്കാം എന്ന് കരുതി…. അവിടെ എത്തിയപ്പോൾ തന്നെ അവരെ എതിരേറ്റത് മലയാളം പാട്ടുകൾ ഇംഗ്ലീഷവൽക്കരിച്ചു എങ്ങനെ ഒക്കെ ആ പാട്ടുകളെ മോശമാക്കാമോ അങ്ങനെ ഒക്കെ മോശമാക്കി പാടുന്നതാണ് ജോസ് കേട്ടത്…അത് കേട്ടപ്പോൾ തന്നെ ജോസിന് ആകെ ഒരു വല്ലായിമ തോന്നി… പ്രസംഗം ആണെങ്കിൽ വിടുതലിനെ കുറിച്ചും ഭൗതിക നന്മയെ കുറിച്ച് മാത്രവും… എന്ന് മാത്രമല്ല , നിങ്ങൾ വിത്ത് വിതയ്ക്കുക , പ്രതിഫലം ഉണ്ടാകും എന്ന് പാസ്റ്റർ പറഞ്ഞതും കൂടിയിരുന്നവർ വളരെ വലിയ എമൗണ്ട് കൊടുക്കുകയും ചെയ്യുന്നു…. ജോസ് പോകുന്ന സഭയിൽ നിന്ന് തീർത്തും വ്യത്യസ്തമായ രീതിയും ശൈലിയും….ചെറുപ്പക്കാരെ ആകർഷിക്കുന്ന തരത്തിൽ പാട്ടുകളിൽ വ്യത്യാസം വരുത്തി ഇംഗ്ലീഷവൽക്കരിച്ചു പാടുന്നു. വിശുദ്ധിയെ കുറിച്ചോ വേർപാടിന്റെ കുറിച്ചോ പറയുന്നില്ല…നിത്യജീവനെ കുറിച്ച് പ്രസംഗിക്കുന്നില്ല… മീറ്റിംഗ് കഴിഞ്ഞു ഇറങ്ങിയപ്പോൾ ഇനി മേലിൽ ഇങ്ങനത്തെ മീറ്റിംഗിന് പോകരുത് എന്ന് ജോസ് ജിതിനോട് പറഞ്ഞു..നമ്മൾ ഇങ്ങനെ ഉള്ളവരുടെ പ്രാർത്ഥനയ്ക്ക് ഒന്നും പോകരുത്..വചനം പ്രസംഗിക്കുന്ന സ്ഥലമല്ല.. നമ്മുടെ സഭകളിൽ ഒന്നുമല്ലെങ്കിലും വചനം പ്രസംഗിക്കുന്നുണ്ട് , വിശുദ്ധിയെ കുറിച്ച് പ്രസംഗിക്കുന്നുണ്ട് , വേർപാടിന്റെ കുറിച്ച് പ്രസംഗിക്കുന്നുണ്ട് … അതിനാൽ ഇനി ഇങ്ങനത്തെ വചനം പ്രസംഗിക്കാത്ത ഇടങ്ങളിൽ പോകരുത് എന്ന് പറഞ്ഞു വിലക്കി… “അതെന്താ പപ്പാ അങ്ങനെ…നമ്മൾ പോകുന്ന സ്ഥലത്തു വചനം ഉണ്ട്..പാസ്റ്റർ വചനം പ്രസംഗിക്കുന്നുണ്ട്…എന്നാൽ എത്ര പേര് അതിൻപ്രകാരം ജീവിക്കുന്നു… കഴിഞ്ഞ ആഴ്ച സഭയിൽ നടന്ന അടി പപ്പയ്ക്ക് ഓർമ്മ ഇല്ലേ..കഴിഞ്ഞ ആഴ്ച്ച മാത്രമോ??? മിക്കവാറും ഇത് തന്നെ അല്ലെ? എന്തിനെ ഏറെ? നമ്മുടെ സഭ മാത്രമല്ല , പൊതുവിൽ നോക്കിയാലോ ??അധികാരവടംവലി , അധികാരമോഹം ഇതൊക്കെ അല്ലെ നമ്മുടെ സഭകളിൽ ഉള്ളത്… ജോസിന്റെ ശക്തിയേറിയ ശാസനയിൽ തുടർന്ന് പറയാൻ ജിതിന് കഴിഞ്ഞില്ല… അന്ന് വൈകിട്ട് ………………………. ജോസിനെ സ്നാനപ്പെടുത്തിയ അവറാച്ചൻ ഉപദേശി വീട്ടി വന്നിരിക്കുന്നു….ബഹുമാനത്തോട് കൂടി അദ്ദേഹത്തെ ജോസ് സ്വീകരിച്ചു…തന്റെ കാലഘട്ടത്തിലെ സുവിശേഷ പ്രവർത്തങ്ങളെ കുറിച്ചും വിശ്വാസികളുടെ ആത്മാർത്ഥ സ്നേഹത്തെ കുറിച്ചുമൊക്കെ താൻ പറയുമ്പോൾ അറിയാതെ ഇന്നത്തെ സഭ അന്തരീക്ഷത്തെ കുറിച്ച് ജോസ് ഓർത്തു പോയി…തന്റെ മകനും താനും അന്ന് പകൽ ഒരു ഫെല്ലോഷിപ്പിൽ പോയതും ശേഷം തന്റെ മകൻ തന്നോട് പറഞ്ഞതുമൊക്കെ അവറാച്ചൻ ഉപദേശിയോട് ജോസ് പറഞ്ഞു…ഇത് കേട്ട് നിന്ന ജിതിനും അവറാച്ചൻ ഉപദേശിയുടെ പ്രതികരണത്തിനായി കാതോർത്തു… “മോനെ, അപ്പച്ചൻ പറയുന്നത് ശ്രദ്ധയോടു കൂടി കേൾക്കണം …ഒരു തെറ്റിനെ വേറൊരു തെറ്റ് കൊണ്ട് ന്യായീകരിക്കാൻ ശ്രമിക്കരുത്…നീ ചെയ്തതും അത് തന്നെയാണ്..നമ്മുടെ സഭകളിൽ ഒരിക്കലും നടക്കാൻ പാടില്ലാത്തതും , തെറ്റായതുമായ കാര്യങ്ങളെ എടുത്തു കാട്ടി വചനവും വിശുദ്ധിയും വേർപാടും ഒന്നുമില്ലാത്ത തെറ്റായ രീതികളെ ന്യായീകരിക്കാൻ ആണ് നീ ശ്രമിച്ചത്..” ജിതിന്റെ മറുപടി ഉടനടി തന്നെ ആയിരുന്നു.. “അപ്പച്ചാ , പപ്പയും ചെയ്യുന്നത് അത് തന്നെ അല്ലെ ? നമ്മുടെ സഭയിൽ വചനം പ്രസംഗിക്കുന്നുണ്ട്, വിശുദ്ധിയും വേർപാടും പ്രസംഗിക്കുന്നുണ്ട് എന്നൊക്കെയാണ് പപ്പാ പറയുന്നത്..എന്നാൽ കേട്ട വചനത്തിനു അനുസരിച്ചു ആരെങ്കിലും ജീവിക്കുന്നുണ്ടോ ? വേർപാട് ആരെങ്കിലും പാലിക്കുന്നുണ്ടോ ? ഈ കപടത മാറട്ടെ …പ്രസംഗിക്കുന്നതല്ലാതെ ജീവിതത്തിൽ ഇതൊന്നുമില്ലല്ലോ.. മാത്രമല്ല , കഴിഞ്ഞ ആഴ്ച്ച സഭയിൽ നടന്ന അടിയേ കുറിച്ച് പപ്പാ പറഞ്ഞത് എന്താണ് എന്ന് അറിയാമോ ? എല്ലാ സ്ഥലത്തും അടി ഉണ്ട്..പള്ളികളിലും അടി ഉണ്ട്..അതെ പോലെ കണ്ടാൽ മതി എന്ന്. അപ്പോൾ ഒരു തെറ്റിനെ വേറൊരു തെറ്റ് കൊണ്ട് ന്യായീകരിക്കുകയല്ലേ പപ്പയും ചെയ്യുന്നത് ?” “ശരിയാണ് മോനെ….രണ്ടും ഒരേ പോലെ തെറ്റാണു….വചനവും വിശുദ്ധിയും വേർപാടും പ്രസംഗിക്കാത്ത , പ്രാധാന്യം നൽകാത്ത രീതിയും തെറ്റാണ്…എന്നാൽ ഇതെല്ലാം പ്രസംഗിച്ചിട്ടും ജീവിതത്തിൽ അതൊന്നും പ്രവർത്തികമാക്കാത്തതും ഒരേ പോലെ തെറ്റാണു ” വാൽക്കഷ്ണം : സ്നേഹിതാ , നമ്മളും അറിഞ്ഞോ അറിയാതെയോ ഈ രണ്ടു രീതികളിൽ ഒരു രീതിയെ പിന്തുടരുന്നു….ശരിയല്ലേ ???നമ്മൾ ഏതു രീതി പിന്തുടരുന്നവർ ആണ് ?…നാം സ്വയം ചിന്തിക്കുക.. ഇന്നിന്റെ പുത്തൻ സുവിശേഷത്തിന്റെ പുറകിൽ ആണോ ??? അതോ വചനം പ്രസംഗിച്ചിട്ടും ജീവിതത്തിൽ പ്രവർത്തികമാക്കാത്തവരുടെ കൂട്ടത്തിൽ ആണോ ? രണ്ടിൽ ഏതെങ്കിലും ഒന്നാണ് എങ്കിലും ഒന്ന് മടങ്ങി വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…. Share to WhatsApp Dr. Aju Thomas 4,046 Share WhatsAppFacebookTwitterGoogle+EmailPrintFacebook MessengerTelegram -ADVERTISEMENT- Prev Post പി.വൈ.പി.എ വി ബി എസ് ജൂലൈ 16 മുതൽ Next Post ലേഖനം:പൂർണ്ണതയുള്ള ദൈവഹിതം തിരിച്ചറിയുന്നതിന് | അലക്സ് പൊൻവേലിൽ,ബെംഗളൂരു You might also like BHAVANA ഭാവന: ഒരുക്കം | സനിൽ എബ്രഹാം, വേങ്ങൂർ BHAVANA ഭാവന: ഹാഷ് ടാഗ് #ഏശാവിനൊപ്പം | ജിബി ഐസക് തോമസ്, ബഹറിൻ BHAVANA ഭാവന: ഇതാകുന്നു രക്ഷാദിവസം | പ്രൈസണ്‍ മാത്യു BHAVANA ഭാവന: പരാക്രമശാലി | ബെന്നി ജി. മണലി Prev Next Kraisthava Ezhuthuputa App Stay With Us FacebookLikes Like our page 87Followers Follow Us YoutubeSubscribers Subscribe LATEST NEWS Obituary വർഗ്ഗീസ് എബ്രഹാം (രാജു) (64) അക്കരെ നാട്ടിൽ Dec 9, 2022 975 0 0 Kerala റ്റി.പി.എം പള്ളിപ്പാട്: വാർഷിക കൺവൻഷൻ ഡിസംബർ 15 മുതൽ Dec 9, 2022 177 0 0 Obituary തോമസ് മത്തായി (74) അക്കരെ നാട്ടിൽ Dec 9, 2022 484 0 0 Kerala അണക്കര മ്യുസിക് ഫെസ്റ്റും ക്രിസ്തുമസ്സ് സന്ദേശവും Dec 9, 2022 232 0 0 India ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ഗവേഷണ സ്കോളർഷിപ്പും കേന്ദ്രം… Dec 9, 2022 444 0 0 OBITUARY Obituary ലീലാമ്മ ഏലിയാസ് (83) അക്കരെ നാട്ടിൽ Dec 8, 2022 485 0 0 ബെംഗളൂരു: ഐ.പി.സി. കമനഹള്ളി ശാലോം വർഷിപ്പ് സെന്റർ സഭാംഗവും സ്ഥാപക അംഗങ്ങളിലൊരാളുമായ എബനേസർ കോട്ടേജിൽ പരേതനായ എൻ. എ.… Obituary ജോർജ് ഏബ്രഹാം (71) അക്കരെ നാട്ടിൽ Obituary ആദിക് ജോൺ എബി (13) നിര്യാതനായി Obituary കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു Obituary വാഹനാപകടത്തിൽ പാസ്റ്റർ ഷാജി മാത്യു മരണപ്പെട്ടു Prev Next 1 of 357 PRAYER REQUESTS Prayer Requests അടിയന്തര പ്രാർത്ഥനക്ക് Dec 7, 2022 384 Prayer Requests അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും Nov 23, 2022 265 Prayer Requests പ്രത്യേക പ്രാർത്ഥനയ്ക്ക് Nov 21, 2022 605 Prayer Requests പാസ്റ്റർ ഭക്തവത്സലന് വേണ്ടി ദൈവമക്കൾ പ്രാർത്ഥിക്കുക Nov 13, 2022 1,953 Prev Next 1 of 2 TRENDING. DAILY THOUGHTS ഇന്നത്തെ ചിന്ത : ഭ്രാന്ത്‌ | ജെ. പി വെണ്ണിക്കുളം Dec 9, 2022 445 0 0 സഭാപ്രസംഗി 9:3 എല്ലാവർക്കും ഒരേഗതി വരുന്നു എന്നുള്ളതു സൂര്യന്റെ കീഴിൽ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ;… Kerala മല്ലപ്പള്ളി യു പി എഫ് കുടുംബസംഗമം Kerala 92-ാമത് ദൈവസഭ ജനറൽ കൺവെൻഷൻ ഡിസംബർ 22 മുതൽ DAILY THOUGHTS ഇന്നത്തെ ചിന്ത : ദോഷം ചെയ്യുവാൻ ധൈര്യപ്പെടുന്നു | ജെ. പി വെണ്ണിക്കുളം Kerala നൂറനാട് ചാമവിളയിൽ കൺവെൻഷൻ Prev Next 1 of 2,645 ARTICLES കവിത: കിളിക്കൊരു കൂട്ട് | ലിറ്റി സാം, കുവൈറ്റ് Dec 7, 2022 ലേഖനം: കാലചക്രം തിരിയുമ്പോൾ | രാജൻ പെണ്ണുക്കര Dec 7, 2022 ലേഖനം: നാടകവും സിനിമയും ഇനി കാണാമല്ലോ! അതോ…? | റോയി ഇ. ജോയി,… Dec 7, 2022 ഇന്നത്തെ ചിന്ത : ഇവ കരുതിക്കൊള്ളേണം | ജെ. പി വെണ്ണിക്കുളം Dec 7, 2022 Prev Next 1 of 745 More Stories ഭാവന: വെള്ള ധരിച്ച ഞാൻ | ദീന ജെയിംസ്, ആഗ്ര Jul 5, 2022 ഭാവന: വിധവയുടെ എണ്ണ | ബെന്നി ജി മണലി, കുവൈറ്റ് Jun 13, 2022 ഭാവന: അമ്മമാർക്കൊരു സന്ദേശം | ദീന ജെയിംസ് ആഗ്ര May 20, 2022 ഭാവന: ഒരമ്മയുടെ രോദനം | ദീന ജെയിംസ് ആഗ്ര Mar 25, 2022 Prev Next 1 of 32 - Advertisement - Facebook Join us on Facebook Twitter Join us on Twitter Youtube Join us on Youtube RSS Subscribe our RSS Kraisthava Ezhuthupura Kraisthava Ezhuthupura is licenced under a Creative Commons Attribution-NonCommercial-NoDerivatives 4.0 international License. Kraisthava Ezhuthuputa App Disclaimer The views expresses here are those of the individual authors and do not necessarily represent or reflect the views of Kraisthava Ezhuthupura. KE Editorial board. Kraisthava Ezhuthuputa App For online News & Article Submission Email: epurapathram@gmail.com kraisthavaEzhuthupura@gmail.com Certified by (COMODO)- SECTIGO SSL Comodo SSL HOME ARTICLES EDITORIAL MEDIA NEWS VIDEOS WEBMAIL © 2022. KE™ is owned and operated by Kraisthava Ezhuthupura Ministries Intl. and Charitable Trust. Website powered by: Revive India Kraisthava Ezhuthupura | ക്രൈസ്തവ എഴുത്തുപുര‎™ is licensed under a Creative Commons Attribution-NonCommercial-NoDerivatives 4.0 International License.
Marooned MOD APK നിങ്ങളെ ഒരു അപരിചിതമായ ദേശത്തേക്ക് കൊണ്ടുവരും, അവിടെ നിങ്ങളുടെ കയ്യിൽ ഒന്നുമില്ല, ഒരു കഷണം വസ്ത്രം പോലുമില്ല. അതിജീവന യാത്ര ഇവിടെ തുടങ്ങുന്നു. നിങ്ങൾ വിചാരിക്കുന്നതുപോലെ ഇത് ഒരിക്കലും ലളിതമായിരിക്കില്ല. Marooned എന്നതിനെ കുറിച്ച് പരിചയപ്പെടുത്തുക നമ്മള് ജനിച്ചത് കഷ്ടപ്പെടാന് വേണ്ടിയാണ്… പശ്ചാത്തലം പ്രധാന കഥാപാത്രം ഈ ദുരിതാവസ്ഥയിലായതിന്റെ വ്യക്തമായ കഥയോ കാരണമോ ഇല്ല. വസ്ത്രമോ ഉപകരണങ്ങളോ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത വിജനമായ ഒരു സ്ഥലത്ത് നഷ്ടപ്പെട്ട, നിങ്ങൾ എഡ് ആണെന്ന് മാത്രമേ നിങ്ങൾക്കറിയൂ. നിങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നു, എന്തുകൊണ്ടാണെന്ന് ചോദിക്കാനുള്ള സമയമല്ല ഇപ്പോൾ. നിങ്ങൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ സ്ഥലത്ത് എങ്ങനെ അതിജീവിക്കാം എന്നതാണ്. നിങ്ങൾക്ക് അതിനെ മറികടക്കാൻ കഴിയുമോ? ജീവിച്ചിരിക്കുക എന്നാൽ എല്ലാം ഉണ്ടായിരിക്കുക എന്നതാണ് ഈ ലളിതമായ അതിജീവന ഗെയിം എല്ലാ വൈകാരികവും നിഗൂഢവുമായ ഘടകങ്ങളെ അവഗണിക്കുന്നു. ഒരു പ്രേതശക്തിയാലും അന്യഗ്രഹജീവികളാലും നിങ്ങളെ ഭീഷണിപ്പെടുത്താൻ കഴിയില്ല, ഏകാന്തതയാൽ പീഡിപ്പിക്കപ്പെടുന്നതിനാൽ നിങ്ങളെ നിരുത്സാഹപ്പെടുത്താനും കഴിയില്ല. നിങ്ങൾക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ: എല്ലാ അർത്ഥത്തിലും അതിജീവിക്കുക. നിങ്ങളുടെ ജീവിതം നിലനിർത്തുന്നതിനുള്ള ഒരേയൊരു മാർഗം ആവശ്യമായ ഇനങ്ങൾ നിർമ്മിക്കുന്നതിന് ലഭ്യമായ മെറ്റീരിയലുകൾ കണ്ടെത്തുക എന്നതാണ്. ചുറ്റുമുള്ള ഇലകളിൽ നിന്ന് വസ്ത്രങ്ങൾ നിർമ്മിച്ച് നിങ്ങൾ ഗെയിം ആരംഭിക്കും, തുടർന്ന് കല്ലുകൾ, മുള ഫോർക്കുകൾ, വില്ലുകളും അമ്പുകളും, സ്ലിംഗ്ഷോട്ടുകൾ എന്നിവയുൾപ്പെടെയുള്ള വേട്ടയാടൽ ഉപകരണങ്ങൾ നിർമ്മിക്കും… കൂടുതൽ വിദഗ്ദ്ധമായി, അടുത്തുള്ള മൃഗങ്ങളെയോ നദിയിലെ മത്സ്യങ്ങളെയോ വേട്ടയാടാൻ ലളിതമായവ മുതൽ സങ്കീർണ്ണമായവ വരെ നിങ്ങൾക്ക് കെണികൾ ഉണ്ടാക്കാൻ കഴിയും. ഭക്ഷണം പരിഹരിച്ചു. പാനീയം മറക്കരുത്. സംഭരണത്തിനായി മഴവെള്ളം ശേഖരിക്കാൻ റോഡിൽ കാണപ്പെടുന്ന ചെറുതും വലുതുമായ കണ്ടെയ്നറുകൾ നിങ്ങൾ ഉപയോഗിക്കണം. കൂടാതെ, രാത്രിയിൽ ഊഷ്മളവും സുരക്ഷിതവുമായി നിലനിർത്താൻ ഒരു തീ നിർമ്മിക്കാൻ ഉണങ്ങിയ വിറക് എടുക്കാൻ മറക്കരുത്. നിങ്ങൾക്ക് ഒരു ഷെൽട്ടർ ആവശ്യമാണ്, അത് ഉറപ്പുള്ള ഒരു കൂടാരമാണ്, അവിടെ നിങ്ങൾ സുരക്ഷിതരും പ്രവചനാതീതമായ കാലാവസ്ഥയുടെ അപകടസാധ്യതയിൽ നിന്ന് അകലെയുമാണ്. നിങ്ങളുടെ ജീവിതത്തെ ബലമായി ഭീഷണിപ്പെടുത്താൻ കഴിയുന്ന ഒരേയൊരു കാര്യം വന്യമൃഗങ്ങളാണ്. അവർ ചെന്നായ്ക്കളും കഴുതപ്പുലികളും മുതലകളും ആകാം. അവയെ അഭിമുഖീകരിക്കുന്നതിനുമുമ്പ്, നിങ്ങൾ പൂർണ്ണ ആയുധങ്ങളും നന്നായി ഭക്ഷണം കഴിക്കുകയും നന്നായി ഉറങ്ങുകയും ചെയ്യുന്നതിലൂടെ നല്ല ആരോഗ്യവും ഉപയോഗിച്ച് സ്വയം സജ്ജമാക്കണം. അത്തരം നല്ല തയ്യാറെടുപ്പിലൂടെ മാത്രമേ നിങ്ങൾക്ക് തിരിച്ചടിക്കാൻ കഴിയൂ. അല്ലാത്തപക്ഷം, എഡിനെ ഒരൊറ്റ കടികൊണ്ട് തോൽപ്പിക്കാൻ കഴിയും. എന്നാൽ ഒരു സ്ഥലത്ത് നഷ്ടപ്പെടുക മാത്രമല്ല, എഡ് നിരന്തരം വിജനമായ സ്ഥലങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നു [എക്സ്] ലെ ഓരോ ലെവലും ദരിദ്ര എഡ് വ്യത്യസ്തമായ കഠിനമായ അന്തരീക്ഷത്തിലേക്ക് വലിച്ചെറിയുന്നു. ചിലപ്പോൾ ഇത് ആഫ്രിക്കയിലെ കാടാണ്, ചിലപ്പോൾ ഇത് ഫിലിപ്പീൻസിലെ മരുഭൂമി ദ്വീപാണ് അല്ലെങ്കിൽ കത്തുന്ന പുല്ലുകളുടെ ഉണങ്ങിയ വയലാണ്. അത് എവിടെയായിരുന്നാലും, അതിന്റെ വിസ്തീർണ്ണം വളരെ വലുതാണ്. നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാം, പര്യവേക്ഷണം ചെയ്യാം, നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് വിഹരിക്കാൻ കഴിയും. എന്നാൽ വെറും യാത്രകൾ ധാരാളം ഊർജ്ജം ഉപയോഗിക്കുമെന്നും നിങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാൻ നിങ്ങൾ കൂടുതൽ ഭക്ഷണം കഴിക്കേണ്ടിവരുമെന്നും ഓർക്കുക. ഓരോ രംഗത്തിലും രണ്ട് രഹസ്യ ദൗത്യങ്ങളുണ്ട്. ആദ്യകാല രംഗങ്ങളിൽ, അത് നിങ്ങളുടെ മുന്നിൽ തന്നെയാകാം. എന്നാൽ പിന്നീടുള്ള രംഗങ്ങളിൽ, നിങ്ങൾ സ്വയം അത് കണ്ടെത്തുകയും തുടർന്ന് അത് പൂർത്തിയാക്കുകയും വേണം. അവസാനമായി, നിങ്ങൾക്ക് വളരെ സവിശേഷവും ഉദാരവുമായ സമ്മാനങ്ങൾ ലഭിക്കും. ഈ ബോണസുകൾ നിങ്ങളെ വളരെയധികം സഹായിക്കും. ചാതുര്യവും സങ്കീർണ്ണതയും എഡിന്റെ അതിജീവനം ദീർഘിപ്പിക്കാൻ നിങ്ങളെ സഹായിക്കും ഈ കളി എളുപ്പമാണോ അതോ ബുദ്ധിമുട്ടാണോ? രണ്ടും അല്ല. എന്തുകൊണ്ടാണെന്ന് ഞാൻ പറയാം. ഗെയിമിലെ എല്ലാം വളരെ വ്യക്തമായതിനാൽ ഇത് ബുദ്ധിമുട്ടുള്ള കാര്യമല്ല. നിങ്ങളുടെ പക്കലുള്ള ഫർണിച്ചറുകളുടെ അളവ് ട്രാക്കുചെയ്യുന്നതിലൂടെയും ആരോഗ്യ സൂചികകൾ നിരീക്ഷിക്കുന്നതിലൂടെയും, ഒന്നും മറഞ്ഞിരിക്കുന്നില്ല എന്നതിനാൽ അടുത്തതായി എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്ക് ഉടൻ തന്നെ മനസ്സിലാകും. ഇത് എളുപ്പമല്ല, കാരണം എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് നിങ്ങൾ എങ്ങനെയെങ്കിലും കണക്കുകൂട്ടണം. ഉദാഹരണത്തിന്, വേട്ടയാടൽ ഭക്ഷണ ഉറവിടത്തിന്റെ കാതൽ ആണെന്ന് നിങ്ങൾക്കറിയാം. എന്നാൽ ഓരോ വ്യത്യസ്ത മൃഗങ്ങളിലും, നിങ്ങൾ ശരിയായ ആയുധം തിരഞ്ഞെടുക്കണം. മുയലുകൾക്ക്, നിങ്ങൾക്ക് പിടിക്കാൻ വില്ലും അമ്പും മാത്രമേ ഉപയോഗിക്കാൻ കഴിയൂ, അതേസമയം കോഴികൾക്ക്, നിങ്ങൾക്ക് കല്ലുകൾ ഉപയോഗിക്കാം, മത്സ്യങ്ങൾക്ക്, കുത്താൻ നിങ്ങൾക്ക് ഒരു ഫോർക്ക് ആവശ്യമാണ്. പിന്നീട്, ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഏത് സമയത്തും നിങ്ങളെ ആക്രമിക്കാനും തിന്നാനും കഴിയുന്ന എല്ലാത്തരം മൃഗങ്ങളെയും നിങ്ങൾ കണ്ടുമുട്ടും. നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ടാകും. ആദ്യത്തേത് നിങ്ങളുടെ നിലവിലുള്ള ആയുധങ്ങൾ ഉപയോഗിച്ച് അവയെ ആക്രമിക്കുക, അവ നിങ്ങൾക്കുള്ള ഭക്ഷണമാക്കി മാറ്റുക എന്നതാണ്. രണ്ടാമത്തേത് വളരെ വൈകുന്നതിനുമുമ്പ് വേഗത്തിൽ ഓടിപ്പോകുക എന്നതാണ്. നിങ്ങൾ എന്ത് തിരഞ്ഞെടുക്കും? ഗ്രാഫിക്സും ശബ്ദവും Maroonedന്റെ 3D ഗ്രാഫിക്സ് വളരെ ലളിതമാണ്, ഒരു നൊസ്റ്റാൾജിക് കളർ പശ്ചാത്തലത്തിൽ മിനിമലിസ്റ്റ്. നിങ്ങൾക്ക് ഇത് അൽപ്പം വിരസവും അല്പം വിഷാദവും കണ്ടെത്താൻ കഴിയും, പക്ഷേ ഇത് ഗെയിമിലെ പാവപ്പെട്ട ആളായ എഡിന്റെ മാനസികാവസ്ഥയാണ്. എന്നാൽ അതിന് നന്ദി, നിങ്ങൾക്ക് വളരെയധികം ആവേശം ലഭിക്കുന്നതിന് പ്ലേയിംഗ് പ്രക്രിയയിൽ നിങ്ങൾ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് ഒരു തിരക്കിൽ ആരംഭിക്കുന്നില്ല, പക്ഷേ സാവധാനം വരുന്നു, നിങ്ങളുടെ മനസ്സിൽ അൽപ്പം ആഴ്ന്നിറങ്ങുന്നു. പിന്നീട്, അവസാനം, ഓരോ രംഗത്തിലൂടെയും അതിജീവിക്കാൻ എഡിനെ സഹായിക്കുമ്പോൾ നിങ്ങൾ ഒരു അത്ഭുതം നേടിയതുപോലെ നിങ്ങൾ ആശ്വാസത്തിന്റെ ഒരു നെടുവീർപ്പ് ശ്വസിക്കും. തീർച്ചയായും, കഠിനവും കഠിനവുമായ നിലകൾ നിങ്ങളെ മുന്നോട്ട് സ്വാഗതം ചെയ്യും, പക്ഷേ സാരമില്ല! എന്നിരുന്നാലും, ഗെയിമിലെ ദൃശ്യങ്ങൾ വളരെ വിശദമായതാണ്. എല്ലായിടത്തും ചിതറിക്കിടക്കുന്ന ഓരോ ഇനവും നിങ്ങൾക്ക് വ്യക്തമായി കാണാൻ കഴിയും. ഒരേയൊരു കഥാപാത്രമായ എഡ് ഒരു തുറസ്സായ സ്ഥലത്തെന്നപോലെ സുഗമമായി, സുഖമായി നീങ്ങുന്നു. വസ്തുക്കളുമായും മൃഗങ്ങളുമായും അദ്ദേഹത്തിന്റെ ഇടപെടലും കൃത്യവും വ്യക്തവുമാണ്. Marooned ന്റെ MOD APK പതിപ്പ് MOD ഫീച്ചർ പരിധിയില്ലാത്ത പണം Android-നായി Marooned MOD APK ഡൗൺലോഡ് ചെയ്യുക 3D അതിജീവന ഗെയിമിന് ഒരു ലളിതമായ ഘടനയുണ്ട്. അതിന്റെ ജോലി ലളിതമായി തോന്നുന്നു, പക്ഷേ അത് ചെയ്യാൻ എളുപ്പമല്ല. നിങ്ങൾക്ക് ശുഭാശംസകൾ, പാവം എഡിന് വേണ്ടി ജീവിക്കാനുള്ള ഏറ്റവും നല്ല മാർഗം നിങ്ങൾ എല്ലായ്പ്പോഴും കണ്ടെത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ, നിങ്ങൾ എന്തിനാണ് കാത്തിരിക്കുന്നത്? ഗെയിം ഡൗൺലോഡ് ചെയ്ത് ഇപ്പോൾ തന്നെ കളിക്കുക! അഭിപ്രായങ്ങൾ തുറക്കുക Pawn Shop Master Unlimited Money, No Ads Size: 112 MB Rating: 4.9 Install: 130 Type: Game Mod Dark Nemesis Size: 930 MB Rating: 4.9 Install: 7572 Type: Game Ori PAKO Caravan Size: 40 MB Rating: 4.6 Install: 35 Type: Game Ori Do Not Feed The Monkeys Size: 276 MB Rating: 4.6 Install: 35 Type: Game Ori Brothers in Arms 3 VIP, Free Shopping Size: 47 MB Rating: 4.5 Install: 1540 Type: Game Mod Age of War Unlimited Coins Size: 40 MB Rating: 4.6 Install: 35 Type: Game Mod About ഏറ്റവും പുതിയ ആൻഡ്രോയിഡ് മോഡ് ആപ്പുകളും ഗെയിമുകളും പങ്കിടുന്ന ഒരു സൈറ്റാണ് Cecilywolfe.com. ഞങ്ങളുടെ APK ഫയലുകൾ വലുതും വേഗതയേറിയതുമായ സെർവറുകളിൽ വസിക്കുന്നു, അവയെ കൂടുതൽ ഗുണമേന്മയുള്ളതും സുരക്ഷിതവും മോടിയുള്ളതുമാക്കാൻ മൂന്നാം കക്ഷി സേവനങ്ങൾ ഉപയോഗിക്കുന്നു.
ലോക്ക്ഡൗൺ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യം 16 ലെ മന്ത്രി സഭാ യോഗം തീരുമാനിക്കും’ പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് ശേഷം നാളെ 15ന് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്ര മാർഗ്ഗ നിർദ്ദേശം ഇറങ്ങാനിരിക്കെ മന്ത്രിസഭാ യോഗം 16 ലേക്ക് മാറ്റി. കോവിഡ് 19 നിയന്ത്രണത്തിൽ സംസ്ഥാനം മെച്ചപ്പെട്ട അവസ്ഥയിലാണ്. ചില മേഖലകളിൽ ഇപ്പോൾ തന്നെ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യുമെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിനായി മെയ് 3 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. നാളെ മുതൽ ഒരാഴ്ച്ച രാജ്യത്ത് കർശനനിയന്ത്രണം ഏർപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. രോഗം കുറയുന്ന ഇടങ്ങളിൽ ഏപ്രിൽ 20 മുതൽ ഇളവുകളുണ്ടാകും. സ്ഥിതി മോശമായാൽ വീണ്ടും കർശന നിയന്ത്രണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. Share Prev Post പണിതീരാത്ത വീട്ടിൽ ആളനക്കം. പോലീസെത്തി പരിശോധിച്ചപ്പോൾ ചാരായ വാറ്റ് Next Post വിഷു ദിനത്തിൽ എം എൽ എ താമരശ്ശേരി താലൂക്ക് ഓഫീസ് സന്ദർശിക്കാനെത്തി You might also like More from author Kerala ഓൾ കേരള ഡ്രൈവിംഗ് സ്ക്കൂൾ വർക്കേഴ്സ് യൂണിയൻ CITU കൊടുങ്ങല്ലൂർ പ്രവർത്തക കൺവൻഷൻ Kerala സ്‌റ്റുഡന്റ് പൊലിസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് Kerala യോദ്ധാവാവാൻ കുടുംബ സംഗമം Kerala കിറ്റ് വിതരണം റിട്ട. ജഡ്ജി അബ്ദുൽ സത്താർ പള്ളിപ്പാട്ടിൽ ഉദ്ഘാടനം ചെയ്തു Prev Next Comments are closed. About Us Meddling clusters is an initiative by a group of media proffessionals looking to make effective interventions in various social subjects and issues. Meddling Media- The News Web Portal is under Meddling Clusters pvt ltd. We are swimming against the flow in an era of planted news and paid news. We cannot go along the ways of corporate media propaganda. We firmly believe that journalism is something for the people and for the land we live. We are destined to go along that path and are dedicated to hold the right of the readers sky high. But we will take sides, the side of ethics or the side of humanity of any issue. We will take sides against the world of corruption, and against the influences of superstitions. We will spread science awareness, and not pseudo sciences. Our ultimate aim is to be the personification of the desire of any journalist who wish to be on the path of truth and ethics.
മറവി ഒരു അനുഗ്രഹമാണ്. ചിലപ്പോള്‍ ആപത്തും. ഒരു ശാപം തന്നെയാണ് മറവിയെന്നതിന് അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ദുരിതം പേറുന്നവരുടെ ജീവിതം സാക്ഷി. സ്വന്തം പേര് തൊട്ട് ജീവിക്കുന്ന ചുറ്റുപാട് വരെ ഇവര്‍ മറന്നു പോകുന്നു. വര്‍ഷങ്ങളുടെ ഓര്‍മകള്‍ നഷ്ടമാകുന്നതിലൂടെ രോഗിയുടെ ജീവിതത്തിന്റെ താളവും തെറ്റും. അല്‍ഷിമേഴ്‌സ് ഡിമന്‍ഷ്യ അഥവാ മേധാക്ഷയം എന്ന ഈ രോഗാവസ്ഥ മറവിരോഗം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഓരോ ഏഴ് സെക്കന്‍ഡിലും ഓരോ അല്‍ഷിമേഴ്‌സ് രോഗി ഉണ്ടാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഭാരത ജനസംഖ്യയില്‍ 3.7 കോടി ജനങ്ങളാണ് അല്‍ഷിമേഴ്‌സ് ബാധിതര്‍ 2030 ആകുമ്പോള്‍ രോഗബാധിതര്‍ 7.6 കോടിയാകുമെന്നും പഠനങ്ങള്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായി ഏകദേശം പത്ത് വര്‍ഷത്തിനുള്ളില്‍ അല്‍ഷിമര്‍ രോഗി മരണത്തിന് കീഴടങ്ങുമെന്നും പഠനങ്ങള്‍ പറയുന്നു. 1906 ലാണ് ഈ രോഗത്തെക്കുറിച്ച് ആദ്യമായി കൃത്യമായ പഠനം നടക്കുന്നത്. മാനസിക രോഗ ശാസ്ത്രജ്ഞന്‍, ന്യൂറോ പാത്തോളജിസ്റ്റ് എന്നീ മേഖലകളില്‍ പ്രശസ്തനായ ജര്‍മന്‍ കാരനായ അലിയോസ് അല്‍ഷിമറാണ് ഈ പഠനം നടത്തിയത്. അതുകൊണ്ടാണ് ഓര്‍മ നശിക്കുന്ന ഈ രോഗത്തിന് അല്‍ഷിമേഴ്‌സ് എന്ന പേരു നല്‍കിയത്. തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോഗത്തിലുണ്ടാകുന്നത്. ഇതോടൊപ്പം തലച്ചോറിന്റെ വലിപ്പം ചുരുങ്ങിവരുന്നതായും കാണപ്പെടുന്നു. നാഡീകോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ അവയെ പുനര്‍ജീവിപ്പിക്കുക അസാധ്യമായതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സാവിധികള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. 65 വയസ്സിനു മുകളിലുള്ളവരില്‍ 15 പേരില്‍ ഒരാള്‍ക്ക് അല്‍ഷിമേഴ്‌സ് ഉണ്ട്. ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും രോഗമുണ്ടാകാനുള്ള സാധ്യത വര്‍ധിച്ചുവരുന്നതായി കാണാം. 85 നു മുകളില്‍ പ്രായമുള്ളവരില്‍ പകുതിപ്പേര്‍ക്കും അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യതയുണ്ട്. ചില കുടുംബങ്ങളില്‍ രോഗസാധ്യത ഉണ്ടാക്കുന്ന ജീനുകള്‍ തലമുറകളിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിലാണ് അല്‍ഷിമേഴ്‌സ് ബാധിതര്‍ കൂടുതലുള്ളത്. ഓര്‍മ നഷ്ടപ്പെട്ടു പോകുന്നതാണ് ഈ രോഗത്തിന്റെ പ്രാഥമിക ലക്ഷണം. ഭൂതകാലത്തില്‍ നടന്ന കാര്യങ്ങള്‍ ഓര്‍മിക്കാന്‍ കഴിയുമ്പോഴും വളരെ അടുത്തായി കണ്ട ദൃശ്യമോ വായിച്ച കാര്യങ്ങളോ പൂര്‍ണമായും ഈ രോഗമുള്ളയാള്‍ മറന്നു പോകും. സംസാരിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, ദിനചര്യകള്‍ സ്വന്തമായി ചെയ്യാന്‍ സാധിക്കാതിരിക്കുക, സ്ഥലകാലങ്ങള്‍ മറന്നു പോകുക, ഉദാസീനത, പെരുമാറ്റ വൈകല്യം, തുടങ്ങിയവയും രോഗത്തിന്റെ ലക്ഷണങ്ങളാണ്. നാളെ സെപ്റ്റംബര്‍ 21, ലോക അല്‍ഷിമേഴ്‌സ് ദിനമായി ആചരിക്കുന്ന ദിവസമാണ്. മാരകമായ ഈ രോഗത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ലോക അല്‍ഷിമേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ഓരോ വര്‍ഷവും ലോക അല്‍ഷിമേഴ്‌സ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. TAGS dementia ലോക അല്‍ഷിമേഴ്‌സ് ദിനം September 21 alzheimer's disease O P E N ADVERTISEMENT ADVERTISEMENT ADVERTISEMENT ADVERTISEMENT ADVERTISEMENT ADVERTISEMENT ADVERTISEMENT ADVERTISEMENT മലയാളം വാരിക ADVERTISEMENT ജീവിതം കൊത്താൻ പാഞ്ഞടുത്ത് ഉ​ഗ്ര വിഷമുള്ള പാമ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പാമ്പുപിടിത്തക്കാരൻ 'പ്രായം വെറും നമ്പറിന്റെ കളി'; സൈക്കിളില്‍ വയോധികന്റെ അഭ്യാസ പ്രകടനം - വീഡിയോ ബംഗാളി സ്‌റ്റൈല്‍ പറാത്ത വീട്ടിലുണ്ടാക്കാം; സിംപിള്‍ റെസിപ്പി മക്‌ഡൊണാൾഡ്‌സിന്റെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; കുഞ്ഞിന് പേര് ലിറ്റിൽ നഗറ്റ് 'റിഫ്‌ളക്‌സ് ആക്ഷന്‍'; മുതലയുടെ വായില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാന്‍- വീഡിയോ arrow ഏറ്റവും പുതിയ കൊത്താൻ പാഞ്ഞടുത്ത് ഉ​ഗ്ര വിഷമുള്ള പാമ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പാമ്പുപിടിത്തക്കാരൻ 'പ്രായം വെറും നമ്പറിന്റെ കളി'; സൈക്കിളില്‍ വയോധികന്റെ അഭ്യാസ പ്രകടനം - വീഡിയോ ബംഗാളി സ്‌റ്റൈല്‍ പറാത്ത വീട്ടിലുണ്ടാക്കാം; സിംപിള്‍ റെസിപ്പി മക്‌ഡൊണാൾഡ്‌സിന്റെ ശുചിമുറിയിൽ യുവതി പ്രസവിച്ചു; കുഞ്ഞിന് പേര് ലിറ്റിൽ നഗറ്റ് 'റിഫ്‌ളക്‌സ് ആക്ഷന്‍'; മുതലയുടെ വായില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാന്‍- വീഡിയോ arrow ADVERTISEMENT  FOLLOW US Copyright - samakalikamalayalam.com 2022 The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress
The Briquette Vendée Griffon is a typical French hunting dog that was bred in the west of the country in the Vendée department. Small dogs were needed mainly for hunting small game. The word “briquette” in the name of the breed is just an indication of the average size of its representatives. During World War II, the Vendée Briquette Griffon virtually disappeared. True fans of dogs restored the livestock, for this they used large Vendée griffons . Today it is still not so easy to meet the Vendée Briquette Griffon – the breed is considered rare. Smart and playful, the Briquette Vendée Griffon is famous for its character. This pet is human oriented. Affectionate with all family members, he especially highlights children. His patience is amazing: a pet can fiddle with kids for a long time, and watching this from the side is a real pleasure. The Briquette Griffon’s sociability makes him not the best guardian of property. He is ready to make friends even with strangers! But you should not be afraid: at the moment of danger, the griffon will not let you down. These are brave and determined animals. ബ്രിക്വെറ്റ് ഗ്രിഫൺ വെൻഡീൻ പെരുമാറ്റം Like all dogs, he needs education . A bored pet often becomes uncontrollable and naughty. To prevent this, you need to start practicing with him at an early age. The Briquette Vendée Griffon is a hunting breed, and these dogs always worked in a pack. So the Griffon has no problems with communication skills, he easily finds a common language with relatives. If you’re looking for a puppy in a home that already has a dog, a Griffon brick might be a good choice. As for other animals, there may be problems. The same hunting nature and instincts of the Griffon are to blame for everything. Experts do not advise having such a pet in a family where a rabbit, ferret or rodent lives. However, of course, much depends on the upbringing of the dog. കെയർ The Briquette Vendée Griffon is the owner of a thick coat, which consists of slightly curly hair. Dogs of this breed are not sheared, regular brushing and combing is enough . Every week, the pet should be combed out with a stiff brush. If the animal is involved in hunting or is in free range, it is necessary to inspect it after each walk, remove thorns, grass and dirt from the wool. It is also important to monitor the condition of the ears , teeth and eyes of the pet, inspect and clean them in time. തടങ്കലിൽ വയ്ക്കാനുള്ള വ്യവസ്ഥകൾ The Vendée Briquette Griffon feels great in a city apartment if it gets enough exercise. Breeders recommend walking the dog, changing modes: switching from walking to running and vice versa, and letting the pet off the leash in the park or in the forest. The Vendée Briquette Griffon is incredibly hardy, so a potential owner should be prepared for this. You will have to play a lot. Briquet Griffon Vendéen – Video Briquet Griffon Vendéen - TOP 10 Interesting Facts ഈ വീഡിയോ YouTube- ൽ കാണുക ഇടത്തരം വലിപ്പമുള്ള നായ ഇനങ്ങൾ By ഷാർപെഅഡ്മിൻ 0 അഭിപ്രായങ്ങള് നിങ്ങൾക്ക് ഇതും ഇഷ്ടപ്പെടുമായിരിക്കും ലാപിൻപോറോകോയിറ 08.10.2022 ടുവിനിയൻ ഷെപ്പേർഡ് 13.10.2022 സ്കൈ ടെറിയർ 12.10.2022 നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക മറുപടി റദ്ദാക്കുക പേര് * അടുത്ത തവണ ഞാൻ അഭിപ്രായമിടുമ്പോൾ എന്റെ പേര്, ഇമെയിൽ, വെബ്സൈറ്റ് എന്നിവ ഈ ബ്ര browser സറിൽ സംരക്ഷിക്കുക. അഭിപ്രായം നായ്ക്കുട്ടിയെ കുറിച്ച് എല്ലാം അവർ വളരെ സുന്ദരിയാണ്, അവർക്ക് ശരിയായ പരിചരണം ആവശ്യമാണ്. സമീപകാല വിഷയങ്ങൾ എന്ത് പ്രതിരോധ കുത്തിവയ്പ്പുകൾ, എപ്പോൾ പൂച്ചയ്ക്ക് നൽകണം? By ആദ്യത്തേത് 1 മാസം മുമ്പ് പൂച്ചക്കുട്ടിയെ കുറിച്ച് എല്ലാം അവർ വളരെ സുന്ദരിയാണ്, അവർക്ക് ശരിയായ പരിചരണം ആവശ്യമാണ്. Tags കഷണ്ടി പൂച്ച ഇനങ്ങൾ ചുരുണ്ട നായ പ്രജനനങ്ങൾ നായ്ക്കളുടെ വംശങ്ങൾക്കെതിരെ പോരാടുന്നു ഗാർഡ് ഡോഗ് ബ്രീഡുകൾ രോമമില്ലാത്ത നായ പ്രജനനം വേട്ട നായയുടെ പ്രജനനം വേട്ടയാടുന്ന നായയുടെ ഇനങ്ങൾ ഇൻഡോർ ഡോഗ് ബ്രീഡുകൾ വലിയ നായ ഇനങ്ങൾ നീളമുള്ള പൂച്ചകളുടെ ഇനങ്ങൾ ഇടത്തരം വലിപ്പമുള്ള നായ ഇനങ്ങൾ പോയിന്റർ ഡോഗ് ബ്രീഡുകൾ അർദ്ധ-നീളമുള്ള പൂച്ചകൾ സർവീസ് ഡോഗ് ബ്രീഡുകൾ ഷെപ്പേർഡ് ഡോഗ് ബ്രീഡുകൾ ഷോർട്ട്ഹെയർ ക്യാറ്റ് ബ്രീഡുകൾ ചെറിയ നായ ഇനങ്ങൾ മികച്ച 10 മൃഗങ്ങൾ സമീപകാല പോസ്റ്റുകൾ വളർത്തു എലികളുടെ ഇനങ്ങൾ, ഇനങ്ങൾ, നിറങ്ങൾ, ഫോട്ടോകൾ, പേരുകൾ എലികളിൽ ഗിനിയ പന്നികൾക്കുള്ള മികച്ച ഭക്ഷണം: ഘടന, വിവരണം, റേറ്റിംഗ് എലികളിൽ റോസറ്റ് ഗിനിയ പന്നി (റോസറ്റ്, അബിസീനിയൻ) - ഫോട്ടോകളുള്ള ബ്രീഡ് വിവരണം എലികളിൽ ഗിനിയ പന്നികൾക്ക് ടാംഗറിൻ, ഓറഞ്ച്, നാരങ്ങ എന്നിവ കഴിക്കാമോ? എലികളിൽ എന്തുകൊണ്ടാണ് ഗിനിയ പന്നികൾ അവരുടെ ലിറ്റർ തിന്നുന്നത്: എലി പൂപ്പ് എലികളിൽ ഗിനിയ പന്നികൾക്ക് ആപ്രിക്കോട്ട്, പീച്ച്, നെക്റ്ററൈൻ എന്നിവ കഴിക്കാമോ? എലികളിൽ ഗിനിയ പന്നികൾക്കായി ഒരു കൂട്ട് തിരഞ്ഞെടുക്കുന്നു: ശരിയായ വലുപ്പങ്ങൾ, നിർമ്മാണ സാമഗ്രികൾ, ജനപ്രിയ ബ്രാൻഡുകളുടെ ഒരു അവലോകനം
(ലോകമെമ്പാടുമുള്ള മലയാളിയുടെ മധുരിക്കും ഓര്‍മ്മകള്‍ തട്ടിയുണര്‍ത്തിക്കൊണ്ട് കവിയും ആക്്ടിവിസ്റ്റുമായ സുജ സൂസന്‍ ജോര്‍ജ് 'ഇ മലയാളി' ക്കു വേണ്ടി എഴുതിയ ഓണ സമ്മാനം 'എന്റെ ഗ്രാമം' 2 ഖണ്ഡങ്ങളായി പ്രസിദ്ധീകരിക്കുന്നു. See below: പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയോടു മത്സരിച്ച അയല്‍ക്കാരി സുജയുമായി കുര്യന്‍ പാമ്പാടി നടത്തിയ അഭിമുഖം-മലയാളത്തിന്റെ അപര്‍ണ്ണ : ഒരിക്കലും തോല്‍ക്കാത്ത കാവ്യകൗതുകം.) ഗ്രാമത്തെ പകുത്തൊഴുകുന്ന അച്ചന്‍കോവിലാറ്‌. ആറ്റിലേക്ക്‌ ചാഞ്ഞുനില്‍ക്കുന്ന വഞ്ചിമരങ്ങള്‍. അവയില്‍നിന്നുതിരുന്ന മഞ്ഞപൂപ്പന്തുകള്‍. ആറ്റിന്‍തീരത്തെ തണുപ്പും തണലും. മരങ്ങള്‍, വള്ളിച്ചെടികള്‍, കുറ്റിച്ചെടികള്‍, മുളങ്കുട്ടങ്ങള്‍... ആറ്റുതീരം ഏതു നട്ടുച്ചയ്‌ക്കും പാതി ഇരുണ്ടുകിടന്നു. കിളികളും പാമ്പും കീരിയും ഭയപ്പാടശേഷം ഇല്ലാതെ മിണ്ടിയും പറഞ്ഞും പാഞ്ഞു നടന്നു. എന്റെ കൊച്ചു ഗ്രാമം. പത്തനംതിട്ട ജില്ലയില്‍ പന്തളം തെക്കേക്കരയിലാണ്‌ തുമ്പമണ്‍. ഓര്‍മ്മകളുടെ പശ്ചാത്തലത്തില്‍ എപ്പോഴും അച്ചന്‍കോവിലാറ്‌ മധുരമനോജ്ഞ ദീപ്‌തബീഭത്സഭാവങ്ങളില്‍ ഒഴുകിക്കൊണ്ടിരുന്നു. ആണ്ടില്‍ രണ്ടു വെള്ളപ്പൊക്കങ്ങള്‍. തുലാവര്‍ഷത്തിലെ വെള്ളപ്പൊക്കം പൊടുന്നനെയാണ്‌. മൂന്നുനാല്‌ ദിവസത്തെ മഴകൊണ്ട്‌ തന്നെ വെള്ളം കലങ്ങിമറിഞ്ഞ്‌ അലറിക്കുതിച്ചിങ്ങെത്തും. ഇടവഴികളിലേക്ക്‌ തള്ളിക്കുതിക്കും. അത്രടംവരേയുള്ളു. അപ്പോഴേയ്‌ക്കും മഴയുടെ താളം മന്ത്രസ്ഥായിലായി പതിയെ പതിയെ നിശബ്‌ദമാകും. എന്നാല്‍ ഇടവപ്പാതിയില്‍ ആറ്‌ പെരുകിപ്പെരുകി ഇടവഴി കയറി, പെരുവഴി താണ്ടി, കണ്ടവും അയ്യവും നിറഞ്ഞ്‌ എന്റെ വീടിനു ചുറ്റും നിശ്ശബ്‌ദം നിരന്നു നിറയും. പുതിയപുതിയ ശബ്‌ദങ്ങള്‍ വിരുന്നുവരും. തവളകള്‍ പതിവു ശബ്‌ദം വെടിഞ്ഞ്‌ ഒരു നിലവിളിയോളം പോരുന്ന ഒച്ചയില്‍ കരയും. ചീവിടുകള്‍ കാലുകള്‍ ഉരസിയുരസി കൈകള്‍ ഉയര്‍ത്തി ഉച്ചത്തില്‍ ഉച്ചത്തില്‍ പാടും. വെള്ളംകയറിയ വീടുകളില്‍നിന്നും എരുത്തിലുകളില്‍നിന്നും മനുഷ്യരും കന്നുകാലികളും പൊക്കത്തിലുള്ള വീടുകളിലേക്കും അയ്യങ്ങളിലേക്കും ചേക്കേറും. ആ യാത്രയില്‍ ആടും പശുവും കിടാങ്ങളും പരിഭ്രമിച്ച്‌ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു. അക്കരെനിന്നോ ഇക്കരെനിന്നെന്നോ വ്യവച്ഛേദിക്കാനാകാതെ കൂക്കലും മറുകൂക്കലും മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു. ഒച്ചയും അനക്കവുമില്ലാതെ ഒരു കറുത്ത കടല്‍പോലെ പരന്നുകിടക്കുന്ന രാത്രിയിലൂടെ ചെറുതും വലുതുമായ വള്ളങ്ങള്‍ തുഴയെറിയുന്ന ശബ്‌ദം ഒരു നിശ്വാസംപോലെ കേട്ടുകൊണ്ടിരുന്നു. വള്ളങ്ങളില്‍ മുനിഞ്ഞുകത്തുന്ന റാന്തല്‍വിളക്കുകള്‍ പ്രതീക്ഷയുടെ കൈത്തിരികളായി എരിഞ്ഞുനിന്നു. ഒരാഴ്‌ചയെങ്കിലും പള്ളിക്കൂടങ്ങള്‍ അടഞ്ഞുകിടക്കും. പിള്ളാര്‌ ആഹ്ലാദാരവത്തോടെയാണ്‌ വെള്ളപ്പൊക്കത്തെ എതിരേല്‌ക്കുന്നത്‌. അമ്പലത്തിന്റെ പടിക്കെലെത്തിയോ, കണ്ടം കവിഞ്ഞൊഴുകിയോ, വടക്കേലെ പൂവണ്ണിന്റെ ചോടു മുങ്ങിയോ... ഇങ്ങനെ കണ്ണും കാതും വെള്ളത്തിന്റെ വഴിയേ ആയിരിക്കും എപ്പോഴും. ഓരോ ചുവടും കമ്പുകുത്തി അടയാളമിട്ടാണ്‌ ആ വരവേല്‌പ്പ്‌. കുളി കളിയായും കളി കുളിയായും ഏതു നേരവും വെള്ളത്തില്‍ തന്നെ. വെള്ളത്തിലെ കളിക്ക്‌ ഒരു വായ്‌ത്താരിയുണ്ട്‌. ``മുങ്ങാങ്കുഴി ഏതേതോ കായങ്കുളത്തിന്‌ തെക്കേത്‌ ഞാനിട്ടാല്‍ ആരെടുക്കും ഞാനെടുക്കും ഞാനെടുക്കും.'' ആറ്‌ വിരുന്നു ചെല്ലാത്ത കൂട്ടുകാര്‍ വെള്ളപ്പൊക്കം കാണാന്‍ എത്തും. വാഴപ്പിണ്ടി വെട്ടിയിട്ട്‌ നീന്തല്‍ പഠിക്കുന്നതും ഈ സമയത്താണ്‌. മുറ്റത്തോ വഴിയിലോ പറമ്പിലോ ഒക്കെ നീന്താം. ആരകനും വരാലും പുളവനും കാലില്‍ ഇക്കിളിയാക്കി തൊട്ടുഴിഞ്ഞുപോകും. ഉറുമ്പുപന്തുകള്‍ ഒഴുകി വരും. മാളങ്ങളില്‍ വെള്ളം കയറുമ്പോള്‍ കുഞ്ഞുങ്ങളെ ഉള്ളില്‍ വെച്ച്‌ ഉറുമ്പുകള്‍ പരസ്‌പരം കടിച്ചുകടിച്ച്‌ പന്തായി ഉരുണ്ടു വെള്ളത്തില്‍ പൊങ്ങിക്കിടക്കും. തൊടാതിരുന്നാല്‍ അവര്‍ അവരുടെ വഴിക്ക്‌ പൊയ്‌ക്കോള്ളും. അല്ലെങ്കില്‍ കടിച്ചു കുടഞ്ഞതുതന്നെ. കിണറ്റിലെ വെള്ളം കൈകൊണ്ട്‌ തൊടാറാകും. ചാലിലെ നെയ്യാമ്പലും വെള്ളയാമ്പലും ചുവന്നാമ്പലും വെള്ളത്തിനുമീതെ നിരന്നുനിന്ന്‌ മീന്‍കുഞ്ഞുങ്ങള്‍ക്ക്‌ കുടപിടിച്ചുകൊടുക്കും. `വയലില്‍ തുവ' കതിരുമായി വെള്ളത്തിനു മുകളില്‍ തല ഉയര്‍ത്തിപ്പിടിക്കും. ഏത്‌ വെള്ളപ്പൊക്കത്തിലും അക്കരെനിന്ന്‌ ഇക്കരയ്‌ക്ക്‌ പാല്‍കുപ്പിയുമായി നീന്തിവരുന്ന എന്റെ കൂട്ടുകാരി ശാന്തകുമാരിയുടെ അച്ഛന്‍ പപ്പുപിള്ളകൊച്ചാട്ടന്‍ ഞങ്ങള്‍ക്കെന്നും അദ്‌ഭുതമായിരുന്നു. ദൂരെനിന്ന്‌ നോക്കിയാല്‍ പാല്‍കുപ്പി നീന്തിവരുന്നതുപോലെയേ തോന്നൂ. മലയില്‍നിന്ന്‌ ഒഴുകി വരുന്ന മരങ്ങള്‍ പിടിക്കുന്നത്‌ ചെറുപ്പക്കാര്‍ക്കൊരു ഹരമാണ്‌. കറക്കിചുഴറ്റി അങ്ങാഴങ്ങളിലേക്ക്‌ വലിച്ചെടുക്കുന്ന ചുഴികളെയും പുറത്തേയ്‌ക്ക്‌ തട്ടിയെറിയുന്ന മലരികളെയും മറികടന്ന്‌ ആറിന്റെ നടുവിലേക്കു നീന്തിച്ചെന്ന്‌ മരംപിടിക്കുന്ന സാഹസികരായിരുന്നു അവര്‍. ഒരു വര്‍ഷത്തേയ്‌ക്കുള്ള വിറകുശേഖരണമാണത്‌. ചിലപ്പോള്‍ ചെത്തിയൊരുക്കിയ തേക്കുമരങ്ങളും ഒഴുകിവരാറുണ്ട്‌. ചന്ദനവും ആനക്കൊമ്പുമൊക്കെ കിട്ടിയിട്ടുണ്ടെന്നാണ്‌ നാട്ടിലെ പറച്ചില്‍! ചത്തതും ജീവനുള്ളതുമായ ചെറു ജന്തുക്കള്‍, മലമ്പാമ്പുകള്‍... അപൂര്‍വ്വം മനുഷ്യശവങ്ങള്‍ തന്നെ ഒഴുകിവന്നിട്ടുണ്ട്‌. മഴയെ കാറ്റെടുത്ത്‌ മന്ദം മന്ദം അങ്ങകലേക്ക്‌ കൊണ്ടുപോകുമ്പോള്‍ വെള്ളം പടിയിറങ്ങി പതിവുചാലില്‍ ഒഴുകിത്തുടങ്ങും. വെള്ളപ്പൊക്കത്തില്‍ വിരുന്നുവന്ന മലമ്പാമ്പുകള്‍ കോഴിക്കൂട്ടിലും എരുത്തിലുമൊക്കെയായി പതുങ്ങിക്കിടക്കും. നാട്ടുകാരുടെ കൈയില്‍കിട്ടിയാല്‍ പിടിച്ചുകെട്ടിയിട്ട്‌ കൊന്ന്‌ നെയ്യെടുക്കും. സര്‍വ്വരോഗസംഹാരിയാണ്‌ പെരുമ്പാമ്പിന്‍ നെയ്യ്‌ എന്നാണ്‌ വിശ്വാസം. വെള്ളം വലിഞ്ഞ വരമ്പിലൂടെ രാത്രിയില്‍ തവളപിടുത്തക്കാര്‍ ഒറ്റാലും റാന്തലുമായി പോകുന്നത്‌ കാണാം. വെള്ളപൊക്കം കഴിഞ്ഞ്‌ വലിയ വലിയ പച്ചത്തവളകള്‍ കണ്ടത്തില്‍ പതുങ്ങിയിരിക്കും. ഓരോ വെള്ളപ്പൊക്കവും തീരത്തും അയ്യത്തും പുതുപുതുവിത്തുകള്‍ നട്ടുനനച്ചിട്ടാണ്‌ പോകുന്നത്‌. അടുത്തകൊല്ലം വിരുന്നുവരുമ്പോള്‍ തൊട്ടുതഴുകാന്‍.... ഗ്രാമത്തില്‍ എല്ലാവര്‍ക്കും എല്ലാവരെയും അറിയാമായിരുന്നു. ഒരു ഹൈസ്‌ക്കൂള്‍ രണ്ട്‌ യു. പി. സ്‌കൂളുകള്‍ ഒരു പ്രൈമറി സ്‌കൂള്‍, ഒരു നേഴ്‌സറി സ്‌കൂള്‍... ഇത്രയുമായിരുന്നു തുമ്പമണ്ണിലുണ്ടായിരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍. എല്ലാം വിളിച്ചാല്‍ കേള്‍ക്കാവുന്നത്ര അകലത്തില്‍. ജാതിമതവ്യത്യാസമില്ലാതെയും ദരിദ്രസമ്പന്നഭേദമില്ലാതെയും ഗ്രാമത്തിലെ മിക്ക കുട്ടികളും അവിടെത്തന്നെ പഠിച്ചു. സ്‌കൂള്‍ജീവിതം കഴിഞ്ഞാല്‍ പന്തളം എന്‍.എസ്‌.എസ്‌. കോളേജിലും പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജിലും തട്ട പോളിടെക്‌നിക്കിലും ആയിരുന്നു ഭൂരിപക്ഷംപേരുടെയും ഉപരിപഠനം. കലാസാഹിത്യരംഗത്തും പൊതുരഗംത്തും അക്കാഡമി രംഗത്തും എണ്ണംപറഞ്ഞ സംഭാവനകള്‍ എന്റെ ഗ്രാമത്തില്‍നിന്നുണ്ടായിട്ടുണ്ടോ? തീര്‍ച്ചയായും നിരവധി പേരുണ്ടായിട്ടുണ്ട്‌. എന്നാല്‍ കുഞ്ഞുനാളിലെ ഉള്ളില്‍ ചേക്കേറിയത്‌ എന്റെ അയല്‍ക്കാരുകൂടിയായിരുന്ന സാക്ഷാല്‍ പന്തളം കെ. പി. യും ഭാര്യയുമായിരുന്നു. കൊച്ചുക്ലാസ്‌ പഠനത്തില്‍ ഇടയിലെന്നോ ഒരു സ്വാതന്ത്ര്യദിനാഘോഷത്തിന്‌ പന്തളം കെ. പി.യും ഭാര്യയും സ്‌കൂളില്‍ അതിഥികളായി വന്നു. സ്വാതന്ത്ര്യസമരത്തെക്കുറിച്ച്‌ അവരുടെ ജയില്‍വാസത്തെക്കുറിച്ചും വിസ്‌തരിച്ചു പറഞ്ഞു. കൈക്കുഞ്ഞുമായി ജയില്‍ കഴിഞ്ഞ കഠിനദിവസങ്ങള്‍! അവരെ ഓര്‍ത്ത്‌ എന്റെ മനസ്സ്‌ നീറി. അഭിമാനത്താല്‍ ശിരസ്സുയര്‍ന്നു. അതിനുശേഷമാണ്‌ എന്റെ സ്‌കൂളില്‍ പന്തളം കെ.പി. രചിച്ച ``അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി...'' എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാഗാനം പതിവായി ചൊല്ലിത്തുടങ്ങിയത്‌. മിക്കവാറും വീടുകളില്‍നിന്ന്‌ പട്ടാളക്കാരായും ബോംബെ, കല്‍ക്കത്ത നഗരങ്ങളിലെ ക്ലാര്‍ക്കുമാരായും ജോലി നോക്കുന്നവര്‍ ധാരാളമായി ഉണ്ടായിരുന്നുവെങ്കിലും ചുരുക്കമായി ഗള്‍ഫിലേക്ക്‌ ആളുകള്‍ പോയിത്തുടങ്ങിയിരുന്നുവെങ്കിലും കൃഷിയായിരുന്നു ഗ്രാമത്തിന്റെ പ്രധാനതൊഴില്‍മേഖലയും വരുമാനമാര്‍ഗ്ഗവും ആഴ്‌ചതോറുമുള്ള പറക്കോട്ടെ ചന്തയിലേക്കും വര്‍ഷത്തിലൊരിക്കല്‍ വരുന്ന ഓമല്ലൂര്‍ വയല്‍വാണിഭത്തിലേക്കും ചാമക്കാവിലെ വിഷുചന്തയിലേക്കും ഞങ്ങളുടെ ഗ്രാമത്തില്‍നിന്ന്‌ വിഭവങ്ങള്‍ പൊയ്‌ക്കൊണ്ടേയിരിക്കുന്നു. ഞങ്ങളുടെ കരക്കൃഷിയും കണ്ടംകൃഷിയും ഒന്നിനൊന്ന്‌ കിടപിടിക്കുമായിരുന്നു. ഓരോ കരയോടും ചേര്‍ന്ന്‌ ചെറുചെറു കണ്ടങ്ങള്‍. അതായിരുന്നു അന്നാട്ടിലെ ഭൂപ്രകൃതി. മിക്ക കണ്ടങ്ങളിലും ഒരു പൂ നെല്‍കൃഷിയേ ഉണ്ടാകൂ. പിന്നെ എള്ളോ നിലക്കടലയോ നടും. കണ്ടത്തിനും കരയ്‌ക്കുമിടയ്‌ക്കുള്ള ഭാഗത്ത്‌ കരിമ്പും. കരിമ്പിന്‍പൂക്കള്‍ കാറ്റിലാടുമ്പോള്‍ ഒരു പാല്‍ക്കടല്‍ ഒഴുകിവരുംമ്പോലെ തോന്നും. കരിമ്പ്‌ അവിടത്തെന്നെ ചക്കിലാട്ടി ശര്‍ക്കരയെടുക്കുകയാണ്‌ പതിവ്‌. ചുക്കും ജീരകവും ഏലയ്‌ക്കായും പൊടിച്ചിട്ട്‌ പ്രത്യേകമുണ്ടാക്കുന്ന ശര്‍ക്കരയുണ്ടകള്‍! അതാണ്‌ ഏറ്റവും വിലപ്പെട്ട മധുരപലഹാരമായി ഞങ്ങള്‍ ഉപയോഗിച്ചിരുന്നത്‌. എന്റെ വീടിനു പിന്നാമ്പുറത്തുകൂടെ അച്ചന്‍കോവിലാറ്‌ ഒഴുകുന്നു. മുന്നില്‍ റോഡിനപ്പുറത്ത്‌ കണ്ടവും. എത്ര വെള്ളം പൊങ്ങിയാലും അതിനു മുകളില്‍ തലയുയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്ന `വയലില്‍ തൂവ' എന്ന നെല്ലിനമായിരുന്നു അവിടെ കൃഷി. മിക്കവാറും എല്ലാവീട്ടിലും ആടും പശുവും ഉണ്ടാകും. പള്ളിക്കുടം വിട്ടുവന്നാല്‍ ഇവയ്‌ക്കൊക്കെ തീറ്റിയുണ്ടാക്കല്‍ കുട്ടികളുടെ ജോലിയാണ്‌. പശുവിനെയും ആടിനെയുമൊക്കെ മേയാന്‍വിട്ട്‌ കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളില്‍ ഞങ്ങള്‍ പലതരം കളികളില്‍ മുഴുകും. അല്ലെങ്കില്‍ പതുപതുത്ത പുല്ലില്‍ മലര്‍ന്നുകിടന്ന്‌ മേഘരൂപങ്ങളെ കണ്ണുമിഴിച്ച്‌ നോക്കിക്കാണും. വേനല്‍ എത്ര കടുത്താലും ചാലില്‍ വെള്ളമുണ്ടാകും. അവിടെ നെയ്യാമ്പലും വെള്ളാമ്പലും ചുവന്നാമ്പലും വിരിയും. കാരിയും മുശിയും വരാലും ചെളിയില്‍ പൂണ്ടുകിടക്കും. മാനത്തുകണ്ണികള്‍ തെളിനീരില്‍ തത്തിക്കളിക്കും. പുളവന്മാര്‍ പുളച്ചു മദിക്കും. നൂറ്‌നൂറ്‌ തുമ്പികള്‍ വെള്ളത്തിന്‌ മുകളില്‍ നൃത്തം ചെയ്യും. പാടത്തിനു ഇരുവശവും നിരന്നുനില്‍ക്കുന്ന തെങ്ങുകളിലും കവുങ്ങുകളിലും ഓരോ വര്‍ഷവും തൂക്കണാംകുരുവികള്‍ കൂടുകൂട്ടും. കൂടുവിട്ട്‌ കുരുവികള്‍ പോയാല്‍ ഞങ്ങള്‍ ആ കൂടുകള്‍ എടുത്ത്‌ വീട്ടില്‍ കൊണ്ടുവരും. അതിനുള്ളില്‍ `കുരിച്ചില്‍' ഉണ്ടാകും. കുരുവികുഞ്ഞുങ്ങള്‍ക്ക്‌ വെളിച്ചം പകരാന്‍, തള്ളക്കുരിവികള്‍ മിന്നാമിന്നുങ്ങിനെ ഒട്ടിച്ചുവയ്‌ക്കുന്നത്‌ ഈ കുരിച്ചിലിലാണെന്ന്‌ ഞങ്ങള്‍ വിശ്വസിച്ചു. നാളെ: പച്ചനിറത്തിനെത്ര പച്ചകളുണ്ട്‌? (മണര്‍കാട്‌ സെന്റ്‌ മേരീസ്‌ കോളജിലെ മലയാളം അസോസിയേറ്റ്‌ പ്രൊഫസ്സറാണ്‌ സുജ) See also: മലയാളത്തിന്റെ അപര്‍ണ്ണ - ഒരിക്കലും തോല്‍ക്കാത്ത കാവ്യകൗതുകം Facebook Comments Leave A Reply മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക Comment Name Email Submit അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല PATHRANGAL Malayala Manorama Mathrubhumi Kerala Kaumudi Deepika Deshabhimani Madhyamam Janmabhumi US WEBSITES Santhigram USA Kerala Express Joychen Puthukulam Fokana Fomaa Contact About Us Privacy Policy Copyright © 2022 emalayalee.com - All Rights Reserved. Webmastered by MIPL, Web Hosting Calicut Kerala
ദോഹ (www.mediavisionnews.in): സൗദിയുടെയും യു.എ.ഇയുടെയും ശക്തമായ ഉപരോധത്തെ തകര്‍ത്തെറിഞ്ഞ് മുന്നോട്ട് പോകുന്ന ഖത്തര്‍ അടുത്ത ലോക കപ്പോടെ അറബ് രാഷ്ട്രങ്ങളിലെ നായക സ്ഥാനത്ത് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അറബ് രാഷ്ട്രങ്ങളെ നിയന്ത്രിക്കുന്ന സൗദി അറേബ്യന്‍ പുതിയ കിരീട അവകാശി മുഹമ്മദ് ബില്‍ സല്‍മാന്റെ പുത്തന്‍ പരിഷ്‌ക്കാരങ്ങള്‍ യാഥാസ്ഥികരായ ജനങ്ങള്‍ക്കിടയിലും സേനകള്‍ക്കിടയിലും കടുത്ത അതൃപ്തിക്ക് കാരണമായതിനാല്‍ അധികം താമസിയാതെ തന്നെ ആഭ്യന്തര സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമെന്ന ആശങ്ക അറബ് ലോകത്തുണ്ട്. രാജകുടുംബത്തില്‍പ്പെട്ടവരെ അടക്കം ജയിലിലാക്കി കിരീടാവകാശി പ്രകടിപ്പിച്ച ‘കരുത്തിന് ‘ തിരിച്ചടി നല്‍കാന്‍ അഴിക്കുള്ളിലായവരുടെ ബന്ധുക്കളും അവസരം കാത്തിരിക്കുകയാണ്. ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ ശിക്ഷ നല്‍കുന്ന സൗദിയുടെ നയമാണ് കടുത്ത ഭിന്നത ഉണ്ടായിട്ടും അത് പുറത്ത് പ്രകടിപ്പിക്കാതെ തല്‍ക്കാലം ‘സഹിക്കാന്‍ ‘ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ സൗദിയുടെ കടുത്ത ശത്രുവായ ഖത്തര്‍ ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാക്കുന്ന അടുത്ത ബന്ധങ്ങള്‍ സൗദിയിലെ വിമതര്‍ക്ക് പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്. സൗദിയുടെ അടുത്ത സുഹൃത്തായ അമേരിക്കന്‍ സൈനിക താവളം ഖത്തറില്‍ നിന്നും മാറ്റി റഷ്യയുമായുള്ള സഹകരണമാണ് ഖത്തര്‍ ഭരണാധികാരി അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി ലക്ഷ്യമിടുന്നത്. ഇതിനായി ഇപ്പോള്‍ തന്നെ ചില നീക്കങ്ങള്‍ ഖത്തറിന്റെ ഭാഗത്ത് നിന്നും ഉണ്ടായി തുടങ്ങിയിട്ടുണ്ട്. റഷ്യന്‍ ആയുധങ്ങളും യുദ്ധവിമാനങ്ങളും വാങ്ങാനുള്ള തീരുമാനവും ഭാവി വെല്ലുവിളി മുന്നില്‍ കണ്ടാണ്. ഇന്ത്യയുടെ അടുത്ത സുഹൃത്തുകൂടിയായ ഇറാനും പിന്നെ തുര്‍ക്കിയും ആണ് ഇപ്പോള്‍ പരസ്യമായി ഖത്തറിന് ഏറ്റവും അധികം പിന്തുണ നല്‍കി ഉറച്ചു നില്‍ക്കുന്നത്. ഇറാനുമായുള്ള ബന്ധം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയാവാം എന്ന സൗദി നിലപാട് ഖത്തര്‍ അമീന്‍ തള്ളിക്കളഞ്ഞത് ഇറാനെ സംബന്ധിച്ച് ഉത്തരവാദിത്യം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ബ്രിട്ടന്‍ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും ഖത്തര്‍ അനുകൂല നിലപാട് സ്വീകരിച്ചത് അമേരിക്കയെയും ഞെട്ടിച്ചിരുന്നു. 2022ലെ ലോകകകപ്പ് വേദി ഖത്തര്‍ ആവാതിരിക്കാന്‍ വലിയ ഇടപെടല്‍ സൗദിയും അമേരിക്കയും നടത്തിയിരുന്നുവെങ്കിലും ഭൂരിപക്ഷ വോട്ടുകള്‍ ഖത്തറിന് അനുകൂലമായതോടെ ‘പണിപാളി’. ലോകം മുഴുവന്‍ ആവേശത്തോടെ ഉറ്റുനോക്കുന്ന ലോകകപ്പിന് ഖത്തറില്‍ തിരി തെളിയുന്നതോടെ അറബ് രാഷ്ട്രങ്ങളില്‍ ഇപ്പോള്‍ തങ്ങള്‍ക്ക് കിട്ടുന്ന ‘നായക’ സ്ഥാനം കൈവിട്ടു പോകുമോ എന്ന ഭയത്തിലാണ് സൗദി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ലോകത്തെ ഏറ്റവും വലിയ ‘കലവറ’യായ ഖത്തറിനെ കൈവിട്ട ഒരു കളിക്കും തങ്ങളില്ലന്ന് ഇന്ത്യയും നിലപാട് വ്യക്തമാക്കി കഴിഞ്ഞു. സൗദിയുടെ സൈനിക ഭീഷണിയെ ചെറുക്കാന്‍ റഷ്യയുമായുള്ള ഖത്തറിന്റെ അടുത്ത ബന്ധം മുലം ഇതിനകം കഴിഞ്ഞിട്ടുണ്ട്. അമേരിക്കന്‍ സഖ്യകക്ഷികള്‍ക്ക് പോലും ഖത്തറിനോട് താല്‍പ്പര്യം ഉള്ളതും സൗദിയുടെ താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടിയാണ്. വെല്ലുവിളികള്‍ക്കിടയിലും ലോകകപ്പിനായി ഖത്തര്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ രാജ്യത്തിന്റെ ‘ഭാവി’ കൂടി മുന്‍ നിര്‍ത്തിയാണെന്നത് അവരുടെ തയ്യാറെടുപ്പുകളില്‍ നിന്നും തന്നെ വ്യക്തമാണ്. ഉദ്ഘാടന മത്സരവും ഫൈനലും നടക്കുന്നത് ഭാവി നഗരമായ ‘ലൂസെയില്‍’ ആണ്. ദോഹയില്‍ നിന്നും 20 കി.മീ. തെക്കോട്ട് മാറി തീരത്തോട് ചേര്‍ന്നു കിടക്കുന്ന സ്ഥലത്താണ് ഈ നഗരം ഇപ്പോള്‍ വികസിപ്പിക്കുന്നത്. ആധുനിക നഗരമെന്ന ആശയത്തിനും അപ്പുറമാണ് ഈ ലോകകപ്പ് വേദി. ഏറ്റവും മികച്ച രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന 22 ഹോട്ടലുകളാണ് ലൂസെയില്‍ നഗരത്തിന്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. പ്രധാന സ്റ്റേഡിയത്തിനു പുറമെ ഫിഫയുടെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അഞ്ചു പരിശീലന മൈതാനങ്ങളും ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. ഖത്തറിലെ ആദ്യത്തെ സുസ്ഥിര നഗരമാണ് ലൂസെയില്‍. ബിച്ച്, ദ്വീപ് റിസോര്‍ട്ടുകള്‍, വാണിജ്യകേന്ദ്രങ്ങള്‍, ആഢംബര ഷോപ്പിങ് മാളുകള്‍, ആശുപത്രി, താമസ മേഖലകള്‍, വിനോദ കേന്ദ്രങ്ങള്‍, മനുഷ്യ നിര്‍മ്മിത ദ്വീപുകള്‍ . . തുടങ്ങി നമുക്ക് സങ്കല്‍പ്പിക്കാന്‍ പറ്റാത്തതിനും അപ്പുറമാണ് ഈ വിസ്മയ നഗരത്തില്‍ ഉള്ളത്. ലോകകപ്പ് മുന്‍ നിര്‍ത്തി ഗതാഗതത്തിനായുള്ള ലൂസെയില്‍ ട്രാം പരീക്ഷണ ഓട്ടം ആരംഭിച്ചു കഴിഞ്ഞു. 38 ചതുരശ്ര കി.മീ വിസ്തീര്‍ണ്ണമുള്ള നഗരത്തില്‍ നാലു ദ്വീപുകളാണുള്ളത്. പൂര്‍ണ സജ്ജമാകുന്നതോടെ 4.50 ലക്ഷം ജനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടാകും. 80,000 കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് ലൂസെയില്‍ സ്റ്റേഡിയത്തിനുള്ളത്.75% നിര്‍മ്മാണവും ഇവിടെ പൂര്‍ത്തിയായി കഴിഞ്ഞു. നാലു വര്‍ഷം ബാക്കി ഉണ്ടായിട്ടും ശരവേഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഫിഫയേയും ഞെട്ടിച്ചിരിക്കുകയാണ് ഖത്തര്‍. Facebook Twitter WhatsApp Telegram Copy URL Previous articleഫുട്‌ബോള്‍ വമ്പന്മാര്‍ കേരളത്തിലേക്ക്; കേരളാ ഫാന്‍സിന്റെ ശക്തി ലോകം കാണട്ടേ; സ്റ്റഡിയം ആര്‍ത്തിരമ്പട്ടെ, ഇത് കളി വേറെ; പ്രീ സീസണ്‍ ടൂര്‍ണമെന്റിലേക്ക് ആരാധകരെ ക്ഷണിച്ച് സി.കെ വിനീത് Next articleപോക്‌സോ കേസുകളില്‍ വര്‍ധന; തിരുവനന്തപുരവും മലപ്പുറവും മുന്നില്‍;ഏറ്റവും കുറവ് കാസര്‍കോട്​
Which do not belong to the geographical Section of Kerala?(കേരളത്തിന്റെ ഭൂപ്രകൃതി വിഭാഗത്തിൽ പെടാത്തത് ഏത്?) 800px-Pajarito_Plateau.jpg 800px-Pajarito_Plateau.jpg Post navigation Which do not belong to the geographical Section of Kerala?(കേരളത്തിന്റെ ഭൂപ്രകൃതി വിഭാഗത്തിൽ പെടാത്തത് ഏത്?)
തുഴച്ചില്‍ക്കാര്‍ക്ക് ഉള്‍പ്പടെയാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ കുണ്ടറ സ്വദേശിയായ തുഴച്ചില്‍ക്കാരനെ മെഡിക്കല്‍ കോളജാശുപ്രതിയില്‍ പ്രവേശിപ്പിച്ചു. Web Team First Published Nov 14, 2022, 12:10 PM IST കായംകുളം: ജലോത്സവം കഴിഞ്ഞ് കാണികളില്‍ ചിലരും തുഴച്ചില്‍ക്കാരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) സീസൺ II ന്‍റെ പത്താം റൗണ്ട് മത്സരങ്ങള്‍ നടന്ന കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സംഘട്ടനത്തെ തുടര്‍ന്ന് 6 പേര്‍ക്ക് പരിക്കേറ്റു. തുഴച്ചില്‍ക്കാര്‍ക്ക് ഉള്‍പ്പടെയാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ കുണ്ടറ സ്വദേശിയായ തുഴച്ചില്‍ക്കാരനെ മെഡിക്കല്‍ കോളജാശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ആലപ്പുഴ കായംകുളത്ത് നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) സീസൺ II ന്‍റെ പത്താം റൗണ്ടിൽ എൻസിഡിസി ബോട്ട് ക്ലബ് (മൈറ്റി ഓർസ്) തുഴഞ്ഞ നടുഭാഗം ചുണ്ടൻ ജേതാക്കളായി. 5:03.46 മിനിറ്റിൽ മൈറ്റി ഓർസ് മത്സരം പൂർത്തിയാക്കി. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും വിജയിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ് (ട്രോപ്പിക്കൽ ടൈറ്റൻസ്) തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ രണ്ടാം സ്ഥാനത്തെത്തി. കേരള പോലീസ് ബോട്ട് ക്ലബ് (റേജിംഗ് റോവേഴ്സ്) തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിവാഹം ക്ഷണിക്കാത്തതിന് വധുവിന്‍റെ പിതാവിനെ മര്‍ദ്ദിച്ചു: തിരുവനന്തപുരത്ത് വിവാഹസത്കാരത്തിനിടെ കൂട്ടയടി തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി. കല്യാണം വിളിക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. വിഴിഞ്ഞത്ത് നിന്നെത്തിയ ഒരാള്‍ കല്യാണം വിളിച്ചില്ലെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അച്ഛനുമായി വാക്കേറ്റമുണ്ടാക്കി തല്ലിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ബന്ധുക്കളും നാട്ടുകാരുടം കൂടി ഇതിൽ ഇടപെട്ടതോടെ സംഭവം കൂട്ടത്തല്ലായി മാറി. സംഘര്‍ഷത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടേയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെല്ലാം സമീപപ്രദേശങ്ങളിലെ ആശുപത്രികളിലെത്തി ചികിത്സ തേടി. ഓഡിറ്റോറിയത്തിൽ വിവാഹ സത്കാരം പുരോഗമിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം. കൂടുതല്‍ വായനയ്ക്ക്: കല്ല്യാണത്തല്ലില്‍ വന്‍ ട്വിസ്റ്റ്; ക്ഷണിക്കപ്പെടാത്തയാള്‍ 200 രൂപ കൊടുത്ത് മടങ്ങി, പിന്നാലെ അടിയോടടി Last Updated Nov 14, 2022, 3:42 PM IST CBL Champions Boat League Kayamkulam boat race conflict at Kayamkulam boat race Follow Us: Download App: RELATED STORIES 'നാല് ദിവസമായി കബാലിയെത്തിയില്ല', അതിരപ്പിള്ളി - മലക്കപ്പാറ യാത്രാ നിരോധനത്തിൽ നിയന്ത്രണങ്ങളോടെ ഇളവ് 'ഒരു ലിറ്റര്‍ കള്ളുകുടിക്കണം'; പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് മുങ്ങിയത് ഷാപ്പിലേക്ക് ഏറെ മോഹിച്ച് വാങ്ങിയ സൈക്കിള്‍ മോഷണം പോയി; പ്ലസ് വൺ വിദ്യാര്‍ത്ഥിയുടെ അപേക്ഷ വൈറല്‍ കോതിയിലെ മാലിന്യ പ്ലാന്‍റ് : കോർപറേഷൻ വളഞ്ഞ് സമരം,പിന്തുണ നൽകി യുഡിഎഫ് പാലക്കാട് ആമയൂരിൽ വീട് കത്തിനശിച്ചു LATEST NEWS സുവര്‍ണ തലമുറയ്ക്കൊപ്പം സൂപ്പര്‍ കോച്ചിനും പടിയിറക്കം; സ്ഥാനമൊഴിഞ്ഞ് ബെല്‍ജിയം പരിശീലകന്‍ യെല്ലോ സല്‍വാറില്‍ സുന്ദരിയായി സോനം കപൂര്‍; കമന്‍റുമായി അച്ഛന്‍ അനില്‍ കപൂര്‍ 'കാട്ടിറച്ചി കടത്തി'; ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാൽ ഉത്തരവ്
ചിക്കൻ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമല്ലേ. ഇഷ്ടമല്ലേ എന്ന് ചോദിക്കേണ്ട കാര്യം തന്നെ ഇല്ലാല്ലേ. കാരണം എല്ലാവർക്കും ഇഷ്ടാണ്. പക്ഷെ നല്ല രുചിയിൽ ഉണ്ടാക്കിയാലെ കഴിക്കാൻ ഒരു മനസ് വരുള്ളൂ അല്ലേ. നല്ല രുചിയുള്ള ചിക്കന്റെ മണം വരുന്നത് കാണാൻ തന്നെ ഒരു പ്രത്യേക രസമാണ്. നല്ലൊരു ചിക്കൻ വിഭവമാണ് ചിക്കൻ ലോലിപോപ്പ്. ഇതുണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങളാണ് താഴെ പറയുന്നത്. ചിക്കൻ ലെഗ്‌സ്- 4 എണ്ണം , മുളകുപൊടി- 2 ടീസ്പൂൺ, മഞ്ഞൾപൊടി- 1 ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന്, മൈദപൊടി- 200 ഗ്രാം, അപ്പകാരം- 1 ടീസ്പൂൺ, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്- 1ടീസ്പൂൺ, വെളിച്ചെണ്ണ. തയ്യാറാക്കാം അല്ലേ. ആദ്യം നല്ലണം കഴുകിയ ചിക്കൻ ലെഗ്‌സ് എടുത്തു മഞ്ഞൾ പൊടിയും മുളകുപൊടിയും ഉപ്പും നന്നായി ചേർത്ത് അൽപനേരം വെക്കുക. മൈദ പൊടിയും ഉപ്പും കുറച്ചു മഞ്ഞൾ പൊടിയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. വെളുത്തുള്ളി – ഇഞ്ചി പേസ്റ്റും ചേർത്ത് അല്പം വെള്ളം മാത്രം ചേർത്ത് കുഴമ്പു രൂപത്തിലാക്കണം. നേരത്തെ എടുത്ത് വെച്ച ചിക്കൻ ഇതിലേക്ക് ഇട്ട് നന്നായി തേച്ചു പിടിപ്പിക്കണം. ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോ ഇത് ചേർക്കണം. നന്നായി മൊരിഞ്ഞു വരുമ്പോ വറുത്തു കോരണം. ഇത്രയേ ഉള്ളൂ. റെഡി ആയല്ലോ. നല്ല രുചിയും ആണ്. ഇനി എപ്പോഴും ഇങ്ങനെ തന്നെ ഉണ്ടാക്കും. എല്ലാർക്കും ഒരു പോലെ ഇഷ്ടമാകും. ചിക്കൻ കഴിക്കാത്തവർ പോലും ചിലപ്പോ കഴിച്ചു നോക്കും. അത്രയും രുചിയും ആണ്. കാണാനും നല്ല ഭംഗിയാണ്. കുറച്ച് മയോണൈസും, ടൊമാറ്റോ സോസും കൂടെ ഉണ്ടെങ്കിൽ പിന്നെ പ്ലേറ്റ് കാലിയാവുന്നതേ അറിയില്ല . നാവിൽ വെള്ളമൂറും. Taggedചിക്കൻ ലോലിപോപ്പ് Post navigation Previous Post Previous post: നല്ല രുചികരമായതും സോഫ്റ്റായതുമായ ഒരു ടീ കേക്കാണ് ഇത്. നമുക്ക് വീട്ടിൽ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം. Next Post Next post: വളരെ എളുപ്പത്തിൽ ആർക്കും തയ്യാറാക്കി എടുക്കാവുന്ന തക്കാളി ചോർ. ഒരു പാട് ഇഷ്ടപ്പെടും. ട്രൈ ചെയ്തു നോക്കൂ. അഞ്ജലി രവീന്ദ്രൻ View all posts by അഞ്ജലി രവീന്ദ്രൻ → You might also like കൂൺ കുറുമ നല്ല സ്വാദോടെ ഉണ്ടാക്കാം. ഇത് ചൂടോടെ കഴിക്കുക July 20, 2020 July 20, 2020 പച്ചക്കറികൾ ഉപയോഗിച്ച് രസകരമായ ഒരു വെജിറ്റബിൾ മോമോസ് ഉണ്ടാക്കാം June 21, 2020 July 19, 2020 ഉരുളക്കിഴങ്ങ് ഹാഷ് ബ്രൗൺസ്. കേട്ടിട്ടുണ്ടോ ഇങ്ങനെ ഒന്ന്? അധികം ആരും ഉണ്ടാക്കാത്ത സ്നാക്സാണിത് June 9, 2020 July 23, 2020 Leave a Reply Your email address will not be published. Required fields are marked * Comment * Name Email Website Copyright Notice Except as permitted by the copyright law applicable to you, you may not copy or reproduce any of the content on this website, including files downloadable from this website, without the permission of the copyright owner. Recent Posts വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു വെറൈറ്റി ടേസ്റ്റി പായസം.. ഇങ്ങനെ ഒന്ന് നിങ്ങൾ കുടിച്ചിട്ടുണ്ടാവുകയില്ല നാടൻ രുചിയിൽ കേരളാ സ്റ്റൈൽ കക്ക ഇറച്ചി ഉലർത്തിയത്. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട !! ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇവാൻ മതി !! നല്ല ഒന്നാന്തരം ചൂര മീൻ അച്ചാർ. തനി നാടൻ മീൻ അച്ചാർ ഉണ്ടാക്കാം.. നിങ്ങൾ പല ചട്നികൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ഈ ചട്നി നിങ്ങൾ കഴിച്ചു കാണില്ല ! സ്വാദ് ഓർത്തിരിക്കും എന്നും..
ലോകമെമ്പാടുമുള്ള നക്ഷത്ര കോട്ടകൾ എന്നും ലോകത്തിന് മുന്നിൽ വിസ്മയമായി മാറാറുണ്ട്. സാധാരണ കോട്ടകളിൽ നിന്നും വ്യത്യസ്തമായി നക്ഷത്രാകൃതിയിലുള്ള കോട്ടയുടെ നിർമാണത്തിന് പിന്നിൽ ശത്രുക്കളിൽ നിന്നും കൂടുതൽ സംരക്ഷണം ലഭിക്കുമെന്ന കാരണമായിരുന്നു. പീരങ്കിയിൽ നിന്നുള്ള പ്രത്യാഘാതങ്ങൾക്കെതിരായ പ്രതിരോധം സൃഷ്ടിക്കാനും കോട്ടയ്ക്കകത്തുള്ളവർക്ക് മികച്ച സംരക്ഷണവും യുദ്ധക്കളത്തിന്റെ മികച്ച കാഴ്ചകളും നക്ഷത്ര കോട്ടകളുടെ പ്രത്യേകതയായിരുന്നു. ഒരു നക്ഷത്ര കോട്ടയുടെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന ഉദാഹരണങ്ങളിലൊന്നാണ് ഫോർട്ട് ബോർട്ടാഞ്ചെ. നെതർലണ്ടിൽ സ്ഥിതി ചെയ്യുന്ന കോട്ട 1593 ലാണ് നിർമ്മിച്ചത്. 1851 ൽ ഇത് ഒരു കോട്ടയിൽ നിന്നും ഗ്രാമത്തിലേക്ക് വളർന്നു.പതിനഞ്ചാം നൂറ്റാണ്ടിൽ ഇറ്റലിയിൽ നിന്ന് വന്ന ആക്രമണകാരികളുടെ കാഴ്ച കാവൽക്കാർക്ക് നൽകുന്നതിന് രൂപകൽപ്പന ചെയ്തതാണ് അഞ്ചു വശങ്ങളുള്ള ഈ കോട്ട. ചരിത്രപ്രാധാന്യമുള്ള പള്ളികൾ, കോബ്ലെസ്റ്റോൺ തെരുവുകൾ, കാറ്റാടി മില്ലുകൾ, അതിശയകരമായ പാലങ്ങൾ, 11 ഏക്കർ പെന്റഗണിൽ പരന്നുകിടക്കുന്ന പഴയ സൈനിക ബാരക്കുകൾ എന്നിവകൊണ്ട് കോട്ട പൂർണമായും സംരക്ഷിക്കപ്പെടുന്നു. എൺപതുവർഷത്തെ യുദ്ധ ചരിത്രത്തിൽ ഡച്ചുകാരെ സഹായിക്കാനായി വില്യം സൈലന്റ് ആദ്യം നിർമ്മിച്ച ബർട്ടാഞ്ചെ കോട്ട ചതുപ്പുനിലമുള്ള ഒരു കായലിനാൽ ചുറ്റപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ശത്രുക്കൾക്ക് നേരിട്ട് പ്രവേശിക്കാനും സാധ്യമല്ലായിരുന്നു. Read Also: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് 1851 ആയപ്പോഴേക്കും ഇവിടം ഒരു സൈനികേതര ഗ്രാമമായി മാറി. അവിടെ ഏകദേശം 100 വർഷത്തോളം ആളുകൾ ജീവിച്ചിരുന്നു. എന്നാൽ 1950 കളിലും 60 കളിലും, തൊഴിൽ പ്രതിസന്ധി എത്തിയതോടെ ബോർട്ടാഞ്ചെ ഒരു ഓപ്പൺ എയർ ചരിത്ര മേഖലയായി പ്രഖ്യാപിക്കപ്പെട്ടു. ഇപ്പോഴും ഇവിടെ പഴയ യുദ്ധകാലത്തിന്റെ ഓർമ്മകൾ നിലനിൽക്കുന്നു. എല്ലാ ജൂണിലും ഒരു യുദ്ധം കോട്ടയിൽ പുനരവതരിപ്പിക്കും. മരംകൊണ്ടുള്ള കുതിരയുൾപ്പെടെ ഒട്ടേറെ പഴയ യുദ്ധകാല സാമഗ്രികൾ ഈ യുദ്ധത്തിൽ അണിനിരക്കും. Story highlights- Fort Bourtange Read more on: gallery | social media viral News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍ Trending എണ്ണക്കപ്പലിന്റെ അടിഭാഗത്ത് കഴിച്ചു കൂട്ടിയത് 11 ദിവസങ്ങൾ; ഇത് സിനിമയെ വെല്ലുന്ന ജീവിതകഥ ലോകകപ്പ് കാണാനെത്തി; മലയാളിക്ക് അടിച്ചത് രണ്ട് കോടിയുടെ ലോട്ടറി “ഇഷ്ഖ് ദാരിയ..”; പൂർണമായും ഐഫോണിൽ ഷൂട്ട് ചെയ്‌ത അതിമനോഹരമായ മ്യൂസിക് വിഡിയോ ശ്രദ്ധേയമാവുന്നു Related Stories എണ്ണക്കപ്പലിന്റെ അടിഭാഗത്ത് കഴിച്ചു കൂട്ടിയത് 11 ദിവസങ്ങൾ; ഇത് സിനിമയെ വെല്ലുന്ന ജീവിതകഥ “മാടപ്രാവേ വാ..”; വിധികർത്താക്കളെ ആവേശത്തിലാക്കിയ ദേവനാരായണന്റെ ആലാപനം പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!
മുടി മുകളിൽ ഇരുന്നു താഴോട്ടു ഒരേ അളവിൽ വളരും കഷണ്ടിയിൽ കൊഴിഞ്ഞ മുടി വീണ്ടും വളരാനും ഒരാഴ്ചയിൽ – Fallen hair grows back in a week പനനൊങ്ക്‌ എന്തിനൊക്കെ വേണ്ടി കഴിക്കണം അറിയുമോ ? എല്ലാവരും മനസിലാക്കണം – Benefits of Pananonk ഒരു മണിക്കൂറില്‍ മുളങ്കാൽ വേദന ശരീര വേദന വീക്കം ഒറ്റ ശ്വാസത്തിൽ കാണാതെ പോകും – Home Remedies for Body Pain Benefits of Eating Strawberry – Must know this Articles ചർമ്മത്തിലെ എല്ലാ പാടുകളും ചുളിവുകളും മാറ്റി നിങ്ങൾ വെളുത്തു തുടിക്കും . ഇതിന്റെ മണം കിട്ടിയാൽ തന്നെ മുടി ഉള്ളോട് കൂടെ തഴച്ചു വളരും . വെറും 7 ദിവസം കൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചാൽ മതി . തൈര് ഇങ്ങനെ ഉപയോഗിച്ചാൽ 3 ദിവസം കൊണ്ട് മുഖത്തെ ചുളിവുകൾ മാറും . കഷണ്ടിയിൽ വരെ മുടി വളർത്തുന്ന അത്ഭുത വിത്ത് . Privacy Policy Terms and Conditions About Us News രാവിലെ ചായ ഇങ്ങനെ കുടിക്കൂ. ശരീരത്തിലെ നീർക്കെട്ടും പ്രമേഹവും ഗ്യാസ്ട്രബിളും മാറുന്നത് അറിയില്ല . Published 2 months ago on October 20,2022 2:00 pm By sanjay രാവിലെ ചായ ഇങ്ങനെ കുടിക്കൂ. ശരീരത്തിലെ നീർക്കെട്ടും പ്രമേഹവും ഗ്യാസ്ട്രബിളും മാറുന്നത് അറിയില്ല .. പല ആളുകളിലും കണ്ടു വരുന്ന ആരോഗ്യ പ്രശ്നമാണ് ഷുഗർ . ഈ അസുഖം നമ്മുടെ നിത്യ ജീവിതത്തെ വളരെ വലിയ തോതിൽ ബാധിക്കുന്നു . മധ്യ വയസിൽ കണ്ടു വന്നിരുന്ന ഈ പ്രശ്നം ഇപ്പോൾ പല ചെറുപ്പക്കാരിലും കണ്ടു വരുന്നു . മാത്രമായി ധാരാളം ആരോഗ്യ പ്രശ്നമുണ്ടാക്കാൻ ഷുഗർ കാരണമാകുന്നു . അതുപോലെ തന്നെ നീർക്കെട്ടും ഗ്യാസ്ട്രബിൾ എന്നിങ്ങനെ ഉള്ള പ്രശ്നങ്ങൾ നമ്മളിൽ വരാതെയിരിക്കാനും നമ്മളിൽ നിന്ന് ഷുഗർ വിട്ടു പോകാനും വളരെ അധികം ഫലപ്രദമായ ഒരുചായ ഉണ്ടാക്കാൻ പഠിച്ചാലോ . എങ്ങനെയെന്നാൽ , ഒരു മഞ്ചട്ടി ചൂടാക്കി എടുക്കുക . ശേഷം അതിലേക്ക് പച്ചമല്ലി മൂന്ന് സ്പൂൺ ഇടുക . ശേഷം അതിലേക് ഒന്നര സോൺ ഉലുവ ഇടുക . ഒന്നര അളവിൽ തന്നെ പേരും ജീരകവും അയമോദകവും ഇട്ടു കൊടുക്കുക . കൂടാതെ കരിംജീരവും ഒന്നര സ്പൂൺ ഇട്ട് വറത്തെടുക്കുക . എന്നിട്ട് ഒരു പാത്രത്തിലേക്ക് എടുത്തു വക്കുക . ശേഷം ഒരു പാത്രത്തിൽ രണ്ടു ഗ്ലാസ് വെള്ളം ഒഴിച്ച് കൽക്കണ്ടം ഇട്ട് തിളച്ചു വരുമ്പോൾ അതിലേക് വറത്തു വെച്ച പൊടി ഉ കൊടുത്തു ചായലയും ഇട്ട് തിളപ്പിച്ചു എടുക്കുക . ശേഷം അരിച്ചെടുത്ത കുടിയ്ക്കാം. ഇങ്ങനെ സ്ഥിരമായി കാലത്തു കുടിച്ചാൽ ശരീരത്തിലെ നീർക്കെട്ടും പ്രമേഹവും ഗ്യാസ്ട്രബിളും മാറുന്നതാണ് .https://youtu.be/kstwks6WtmI Related Topics: Up Next സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട/ വൈറ്റമിൻ ഇ ക്യാപ്സൂൾ ദോഷവശങ്ങൾ . Don't Miss ഉപ്പ് ഉണ്ടൊ വീട്ടിൽ?തലവേദന വേരോടെ ഇല്ലാതാക്കും.. sanjay You may like Click to comment Leave a Reply Cancel reply Your email address will not be published. Required fields are marked * Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Latest Now ചർമ്മത്തിലെ എല്ലാ പാടുകളും ചുളിവുകളും മാറ്റി നിങ്ങൾ വെളുത്തു തുടിക്കും . ചർമ്മത്തിലെ എല്ലാ പാടുകളും ചുളിവുകളും മാറ്റി നിങ്ങൾ വെളുത്തു തുടിക്കും . ഇന്ന് മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും പലരും അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത്... ഇതിന്റെ മണം കിട്ടിയാൽ തന്നെ മുടി ഉള്ളോട് കൂടെ തഴച്ചു വളരും . ഇതിന്റെ മണം കിട്ടിയാൽ തന്നെ മുടി ഉള്ളോട് കൂടെ തഴച്ചു വളരും . ഇന്ന് നമ്മളിൽ ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ . ഇന്ന്... വെറും 7 ദിവസം കൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചാൽ മതി . വെറും 7 ദിവസം കൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചാൽ മതി . പലരിലും അധികമായും കണ്ടു വരുന്ന ഒരു പ്രശ്നമാണ് കണ്ണിന്റെ... തൈര് ഇങ്ങനെ ഉപയോഗിച്ചാൽ 3 ദിവസം കൊണ്ട് മുഖത്തെ ചുളിവുകൾ മാറും . തൈര് ഇങ്ങനെ ഉപയോഗിച്ചാൽ 3 ദിവസം കൊണ്ട് മുഖത്തെ ചുളിവുകൾ മാറും . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും മുഖത്തു ചുളിവുകളും കാണപ്പെടുന്നു .... കഷണ്ടിയിൽ വരെ മുടി വളർത്തുന്ന അത്ഭുത വിത്ത് . കഷണ്ടിയിൽ വരെ മുടി വളർത്തുന്ന അത്ഭുത വിത്ത് . നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം...
അറ്റുവീഴാറായനിലയില്‍ തൊലിയില്‍ തൂങ്ങിനില്‍കുന്ന വലതു കൈപ്പത്തി. അറ്റുപോയ ഇടതു കൈപ്പത്തിയിലെ പെരുവിരല്‍. തലയോട്ടിയോളം തുളച്ചുകയറിയ ബോംബിന്റെ അവശിഷ്ടം. വലതു തോളെല്ലിനും വലതു കാല്‍പാദത്തിലും നട്ടെല്ലിനുമേറ്റ പരിക്ക്. എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ പ്ളാസ്റ്റിക് ആന്‍ഡ് മൈക്രോവാസ്കുലര്‍ വിഭാഗം മേധാവി ഡോ. ജയകുമാര്‍ തലശേരി സെഷന്‍സ് കോടതിമുമ്പാകെ സമര്‍പ്പിച്ച പി ജയരാജന്റെ പരിക്കുസംബന്ധിച്ച മൊഴി ആരെയും നടുക്കുന്നതാണ്. 140 പേജുള്ള വിധിന്യായത്തില്‍ കേസിലെ പന്ത്രണ്ടാം സാക്ഷിയായ ഡോക്ടറുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1999 ആഗസ്ത് 25ന്റെ തിരുവോണനാളില്‍ സന്ധ്യയോടെ തലശേരി സഹകരണ ആശുപത്രിയില്‍ പി ജയരാജനെ എത്തിക്കുമ്പോള്‍ അര്‍ധപ്രാണന്‍ മാത്രമായിരുന്നു ബാക്കി. പരിശോധിച്ച ഡോ. എം ഡി ജോര്‍ജ് മരണമൊഴിയടക്കം രേഖപ്പെടുത്തി. മരിക്കുമെന്ന് വൈദ്യശാസ്ത്രം കരുതുന്ന ഘട്ടത്തില്‍ രേഖപ്പെടുത്തുന്ന മൊഴി. ആര്‍എസ്എസ്സുകാര്‍ വെട്ടി തുണ്ടമാക്കിയ ആ ശരീരത്തിനുമുന്നില്‍ നില്‍കുമ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ ആരും കരുതിയതല്ല. ഒരു നിമിഷംപോലും പാഴാക്കാതെ അറ്റുവീഴാറായ വലതു കൈപ്പത്തിയുമായി നേരെ എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്കുള്ള കുതിപ്പ്. 26ന് പുലര്‍ച്ചെ ഒന്നേമുക്കാലിന് അവിടെയെത്തുമ്പോഴേക്കും രക്തംനല്‍കാന്‍ തയാറായി കാത്തുനിന്ന തൊഴിലാളികള്‍. ശസ്ത്രക്രിയക്കായി കാത്തുനിന്ന ഡോക്ടര്‍മാരും ആശുപത്രി അധികൃതരും. പതിനേഴ് മാരക മുറിവുകളുണ്ടായിട്ടും അതിവേഗത്തിലുള്ള വിദഗ്ധ ചികിത്സയിലൂടെ പി ജയരാജന്‍ ജീവിതത്തിലേക്ക് പതുക്കെ പിച്ചവച്ചപ്പോള്‍ നിരാശരായത് കണ്ണൂരിലെ ആര്‍എസ്എസ് നേതൃത്വമായിരുന്നു. പി ജയരാജനെ വധിക്കാന്‍ ബോംബും കൊടുവാളുമായെത്തിയ ആറ് ആര്‍എസ്എസ്സുകാര്‍ക്ക് വിവിധ വകുപ്പുകള്‍ പ്രകാരം തലശേരി ജില്ലാ സെഷന്‍സ് കോടതി വിധിച്ചത് നാല്‍പ്പത്തേഴര വര്‍ഷത്തെ തടവും ഓരോ ലക്ഷം രൂപവീതം പിഴയും. പിഴയടച്ചാല്‍ പി ജയരാജന് നല്‍കാനും അടച്ചില്ലെങ്കില്‍ അഞ്ച്വര്‍ഷംകൂടി തടവ് അനുഭവിക്കാനുമാണ് കോടതി 2007 ജൂണ്‍ 29ന് വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143, 147, 148, 452, 436, 326, 307, സ്ഫോടകവസ്തു നിയമത്തിലെ 3, 5 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് പ്രസ്താവിച്ചതിനാല്‍ പത്ത് വര്‍ഷം തടവ് മതിയാകും. വിധിക്കെതിരായ അപ്പീല്‍ ഇപ്പോള്‍ ഹൈക്കോടതിയിലാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകര ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ പി ജയരാജന്‍ തിരുവോണത്തിന് വീട്ടിലെത്തി സദ്യയും കഴിച്ച് വിശ്രമിക്കുമ്പോഴാണ് ബോംബ് സ്ഫോടന ശബ്ദം കേട്ടത്. വാതില്‍ തുറന്ന് പുറത്തുവരുമ്പോഴേക്കും അയല്‍വീട്ടുകാരി നിലവിളിച്ചുകൊണ്ട് ഓടിവരുന്നു. വാളും ബോംബും മറ്റു മാരകായുധങ്ങളുമായി വരുന്ന സംഘത്തെ കണ്ടപ്പോള്‍ വാതിലടയ്ക്കാന്‍ ശ്രമിച്ചു. അക്രമികള്‍ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നു. ശരീരമാസകലം വെട്ടിനുറുക്കി, അവന്‍ ചത്തെന്ന് പറഞ്ഞ് മടങ്ങി. ജീവിതത്തിലേക്ക് ഫിനിക്സ്പക്ഷിയെപ്പോലെ ഉയിര്‍ത്തെണീറ്റപ്പോഴും ആര്‍എസ്എസ് അക്രമം നല്‍കിയ ശാരീരിക വിഷമതകള്‍ വിട്ടൊഴിയുന്നില്ല. ഷര്‍ട്ട് ധരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള പി ജയരാജന്റെ ബുദ്ധിമുട്ട് കാണുമ്പോള്‍ ആരുടെയും കണ്ണുനിറയും. വെട്ടേറ്റുതൂങ്ങിയ വലതുകൈ തുന്നിച്ചേര്‍ത്തെങ്കിലും പഴയതുപോലെ ഒന്നിനും വയ്യ. വലതുകൈ ഇന്ന് പ്രവര്‍ത്തനക്ഷമമല്ല. ഇടതുകൈയിലെ നാലു വിരലില്‍ സ്പൂണ്‍ പിടിപ്പിച്ചാണ് ഭക്ഷണം കഴിക്കുന്നത്. എഴുത്തും ഇടതുകൈകൊണ്ടുതന്നെ. ശാരീരിക വിഷമതകള്‍ വശംകെടുത്തുമ്പോഴും കണ്ണൂരിന്റെ ഈ ചുവന്ന സൂര്യന്‍ തളര്‍ന്നുപോകുന്നില്ല. സദാസമയവും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് എല്ലാ വേദനയും മറക്കുന്നു. എനിക്കാരോടും വിരോധമില്ല, എന്നെ കൊല്ലാന്‍ ആയുധങ്ങളുമായി വന്നവരോട് പോലും–ഇത് പറയാന്‍ പി ജയരാജന് മാത്രമേ സാധിക്കൂ. രാഷ്ട്രീയമായി അതിശക്തമായി എതിര്‍ക്കുമ്പോള്‍പോലും വ്യക്തിബന്ധം അണയാതെ സൂക്ഷിക്കുന്ന കമ്യൂണിസ്റ്റ്. കൊല്ലാനെത്തിയ സംഘത്തിലുണ്ടായിരുന്ന ആര്‍എസ്എസ് വിഭാഗ് കാര്യവാഹക് വി ശശിധരനുമായി സമാധാനയോഗത്തില്‍ ഒന്നിച്ചിരിക്കാനും സംസാരിക്കാനും ഒരിക്കലും അദ്ദേഹം മടിച്ചില്ല. ജില്ലയുടെ സമാധാനത്തിനായി ഒന്നിലേറെ തവണ ഒന്നിച്ചിരുന്ന് സംസാരിച്ചു. അതാണ് പി ജയരാജന്റെ മഹത്വം. 2014 ജനുവരി 28ന്റെ സായാഹ്നത്തില്‍ പാനൂര്‍ മൈതാനത്ത് ചെങ്കൊടികള്‍ക്കുകീഴെ ആ സ്നേഹത്തണല്‍തേടി സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും ഒഴുകിയെത്തിയ മുഹൂര്‍ത്തം വിസ്മരിക്കാനാവില്ല. ബിജെപി മുന്‍ ദേശീയസമിതി അംഗം ഒ കെ വാസുവും മുന്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ അശോകനും ഉള്‍പ്പെടെയുള്ളവര്‍ ചെങ്കൊടിയേന്തിയപ്പോള്‍ ഇരമ്പിമറിഞ്ഞ ജനസാഗരം. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ രാഷ്ട്രീയ ഇടപെടലിന്റെകൂടി ഭാഗമായാണ് ആയിരങ്ങള്‍ അന്ന് ചെങ്കൊടിത്തണല്‍ തേടിയെത്തിയത്. കൊലക്കത്തിയില്‍നിന്ന് രക്ഷപ്പെട്ട പി ജയരാജനോടുള്ള ആര്‍എസ്എസിന്റെ ശത്രുത ആളിക്കത്തിച്ചതായിരുന്നു ആ സംഭവം. തിരുവോണത്തെ ചോരയില്‍മുക്കിയ ആര്‍എസ്എസ് അന്ന് മുതല്‍ പി ജയരാജന് പിറകെയുണ്ട്. മനോജ് വധക്കേസും ആര്‍എസ്എസ് ഗൂഢാലോചനയും തലശേരി > കതിരൂര്‍ മനോജ് കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം പുറത്തുവന്ന ആര്‍എസ്എസ് ജില്ലാ കാര്യകാരിയുടെ പ്രസ്താവനയുണ്ട്്്്. പൊലീസ് അന്വേഷണം ആരംഭിക്കുംമുമ്പേ ഇറക്കിയ പ്രസ്താവനയില്‍ ഗൂഢാലോചന തെളിഞ്ഞിരുന്നു.”'കഴിഞ്ഞ ദിവസം കണ്ണൂരില്‍ അഞ്ഞൂറോളം സിപിഐ എം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അണികളെ ഭയപ്പെടുത്തി കൊഴിഞ്ഞുപോക്ക് തടയുകയാണ് സിപിഐ എം ലക്ഷ്യം. പി ജയരാജന്റെ വീട്ടില്‍ നടന്ന ഗൂഢാലോചനയിലാണ് മനോജ് കൊല്ലപ്പെട്ടത്' –ഇതായിരുന്നു സിബിഐ വേദവാക്യമായി സ്വീകരിച്ച ആ പ്രസ്താവന. രസകരമായ കാര്യം, സിബിഐ തലശേരി ജില്ലാ സെഷന്‍സ്കോടതിമുമ്പാകെ പി ജയരാജനെ പ്രതിചേര്‍ത്ത് ജനുവരി 21ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് പ്രസ്താവനയിലെ അതേ വാക്കുകളും പ്രയോഗവും വള്ളിപുള്ളിവിടാതെയുണ്ടെന്നതാണ്. ആര്‍എസ്എസ് എഴുതിനല്‍കിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ട പണിമാത്രമായിരുന്നു സിബിഐക്ക്. പ്രതിയല്ലെന്ന് സിബിഐ നീതിപീഠത്തിന് മുമ്പാകെ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും പ്രതിചേര്‍ക്കാനുള്ള രാഷ്ട്രീയ വ്യഗ്രതയും താല്‍പര്യവുമാണ് സംഘപരിവാര്‍ പ്രകടിപ്പിച്ചത്. ആര്‍എസ്എസ് പ്രസ്താവന അതേരൂപത്തില്‍ അന്വേഷക സംഘം കുറ്റപത്രത്തില്‍ ചേര്‍ക്കുന്നതുവരെയുള്ള മനോജ് കേസിന്റെ നാള്‍വഴിയില്‍ പി ജയരാജനെതിരായ വേട്ടയാടലിന്റെ ഭീകരസ്വരൂപം ഒളിഞ്ഞിരിപ്പുണ്ട്. പ്രതിചേര്‍ക്കാന്‍ തെളിവെവിടെയെന്ന് ചോദിക്കുമ്പോള്‍ കോടതിയില്‍ സിബിഐക്ക് കൈമലര്‍ത്തേണ്ടിവരുന്നത് ആര്‍എസ്എസ് തയ്യാറാക്കിയ തിരക്കഥമാത്രം കൈയിലുള്ളതുകൊണ്ടാണ്. കേസ്ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യംചെയ്ത് കൂടുതല്‍ തെളിവ് ശേഖരിക്കട്ടെയെന്ന് പറയുന്നു. ഇത്ര ഗതികെട്ട അവസ്ഥയില്‍ സിബിഐക്ക് ഒരു കോടതിയിലും നില്‍ക്കേണ്ടിവന്നിട്ടുണ്ടാവില്ല. കണ്ണൂരും സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനും എന്തുകൊണ്ട് ലക്ഷ്യമാക്കപ്പെടുന്നുവെന്നതിന്റെ കാരണങ്ങള്‍ പലതാണ്്. സംഘപരിവാറിന് സമീപകാലത്തുണ്ടായ തിരിച്ചടി തന്നെയാണ് അതില്‍ മുഖ്യം. ശാഖകളുടെ എണ്ണംകുറയുന്നു, പ്രചാരകന്മാര്‍പോലും അകലുന്നു, നേതാക്കള്‍ ബിജെപിവിട്ട് സിപിഐ എമ്മില്‍ചേരുന്നു...അങ്ങനെ കാര്യകാരിമാരെ അസ്വസ്ഥമാക്കുന്ന ഘടകങ്ങള്‍ ഏറെ. കമ്യൂണിസ്റ്റ്പാര്‍ടി പ്രവര്‍ത്തനം ആരംഭിച്ച അതേകാലത്തു തന്നെ തിരുവങ്ങാട് കേന്ദ്രമായി ശാഖതുടങ്ങിയതാണ് ആര്‍എസ്എസ്സും. കൈയിലിരിപ്പ്കൊണ്ട് ഉപ്പിട്ടകലംപോലെ ക്ഷയിക്കുന്നു, ദുര്‍ബലമാകുന്നു. സിപിഐ എം ജനങ്ങളുടെ നാനാവിധ പ്രശ്നങ്ങളില്‍ ഇടപെട്ടും സമരങ്ങള്‍ നയിച്ചും ആശ്വാസംപകര്‍ന്നുമാണ് ജില്ലയുടെ ജനമനസില്‍ ഇടംനേടിയത്. സുഖത്തിലും ദുഃഖത്തിലും ആശ്വാസവും പ്രതീക്ഷയും തേടി ജനം ചെങ്കൊടിയുടെ തണല്‍തേടിയെത്തി. കൊലക്കേസുകള്‍ ഉപയോഗിച്ചുള്ള രാഷ്ട്രീയവേട്ട അരങ്ങുതകര്‍ത്തിട്ടും ഇക്കഴിഞ്ഞ തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം എല്‍ഡിഎഫ് നേടിയതിന്റെ കാരണം മറ്റൊന്നല്ല. കൊന്നും ആക്രമിച്ചും ഇല്ലാതാക്കാന്‍ നോക്കിയിട്ടും കരുത്തോടെ ജില്ലയില്‍ വിപ്ളവപ്രസ്ഥാനവും അതിനെ നയിക്കുന്ന പി ജയരാജനും നിലകൊള്ളുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തലയും ഗൂഢാലോചന നടത്തിയാണ് മനോജ്വധം രാഷ്ട്രീയ ആയുധമാക്കാനുള്ള തിരക്കഥ രൂപപ്പെടുത്തിയത്. ആര്‍എസ്എസ് പ്രാന്തകാര്യവാഹക് പി ഗോപാലന്‍കുട്ടി, ബിജെപിനേതാക്കളായ വി മുരളീധരന്‍, പി കെ കൃഷ്ണദാസ് എന്നിവര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിയാലോചനയിലാണ് കേസില്‍ യുഎപിഎ ചുമത്താനും സിബിഐക്ക് വിടാനും തീരുമാനിച്ചത്. പി ജയരാജനെ കൊല്ലാന്‍ നോക്കിയിട്ടും കഴിയാത്തതിന്റെ പക തീര്‍ക്കാന്‍ അവസരം പാര്‍ത്തുകഴിഞ്ഞ ആര്‍എസ്എസിന് വീണുകിട്ടിയ അവസരമായിരുന്നു കതിരൂര്‍ മനോജ് വധം. കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത് എന്നിവരെല്ലാം ഈ കേസില്‍ വഴിവിട്ട നീക്കത്തിനായി ഇടപെട്ടു. 1999ല്‍ പി ജയരാജനെ വധിക്കാന്‍ ആര്‍എസ്എസ് തീരുമാനിക്കുന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളില്‍ അദ്ദേഹത്തെ അക്രമിയായി ചിത്രീകരിക്കുന്ന വാര്‍ത്തകള്‍, പരമ്പരകള്‍, നോട്ടീസുകള്‍ എന്നിവ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ബിജെപി മുഖപത്രത്തില്‍ അക്കാലത്ത് പ്രചരിപ്പിച്ച ഗീബല്‍സിയന്‍ നുണകള്‍ക്ക് കണക്കില്ല. ഇപ്പോള്‍ പ്രതിചേര്‍ക്കുമ്പോഴും പുതിയരൂപത്തില്‍ കഥകള്‍ ആവര്‍ത്തിക്കുന്നു. സാധാരണ സാധാരണകൊലക്കേസില്‍ ഭീകരവിരുദ്ധ നിയമം ചുമത്തിയതോടെ തുടങ്ങുന്നു മനോജ്വധത്തിലെ രാഷ്ട്രീയഗൂഢാലോചന. രാഷ്ട്രീയ വേട്ടക്കായി യുഎപിഎ തലശേരി > രാജ്യത്തിന്റെ അഖണ്ഡതക്കും പരമാധികാരത്തിനും വെല്ലുവിളിയുയര്‍ത്തുന്ന ഭീകരരെ നേരിടാന്‍ കൊണ്ടുവന്ന നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം അഥവാ യുഎപിഎ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ പ്രയോഗിക്കുന്നതിനാണ് കണ്ണൂര്‍ സാക്ഷ്യംവഹിക്കുന്നത്. ഭീകരവാദികളെ കൈകാര്യംചെയ്യുന്നതിന് ആവിഷ്കരിച്ച നിയമം കതിരൂര്‍ മനോജ്കേസില്‍ എങ്ങനെ ചേര്‍ത്തുവെന്നത് നിയമവൃത്തങ്ങളിലും പൊതുസമൂഹത്തിലും ഉയരുന്ന സുപ്രധാന ചോദ്യമാണ്. യുഎപിഎ ചുമത്താനുള്ള ഒരുസാഹചര്യവും കേസിലുണ്ടായിരുന്നില്ല. എന്നിട്ടും രാഷ്ട്രീയ വേട്ടക്കായി കോണ്‍ഗ്രസും ആര്‍എസ്എസ്സും കൈകോര്‍ത്തു. യുഎപിഎയുടെ നഗ്നമായ ദുരുപയോഗമാണ് കതിരൂര്‍കേസില്‍ കാണുന്നത്. ഒരു തെളിവുംവേണ്ട ആരെയും പ്രതിയാക്കാമെന്ന സമീപനം. ആര്‍എസ്എസ് വിഭാഗ് കാര്യവാഹക് വി ശശിധരന്റെ പരാതിപ്രകാരം കതിരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ രാജ്യത്തിന്റെ പരമാധികാരത്തിനോ അഖണ്ഡതക്കോ ഹാനിവരുത്തുന്ന എന്തെങ്കിലും ആരെങ്കിലും ചെയ്തെന്ന സൂചനപോലുമില്ല. എന്നിട്ടും യുഡിഎഫ് സര്‍ക്കാരും ആര്‍എസ്എസ് നേതൃത്വവും തമ്മിലുള്ള ധാരണ പ്രകാരം യുഎപിഎയിലെ 13(എ) വകുപ്പ് 2014 സെപ്തംബര്‍ ഏഴിന് ചേര്‍ത്തു. സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും ഭീകരവിരുദ്ധനിയമത്തില്‍ ഉള്‍പ്പെടുത്തി ജയിലിലടക്കുകയായിരുന്നു ലക്ഷ്യം. കൊലക്കേസ് അന്വേഷിക്കാന്‍ ക്രിമിനല്‍നിയമങ്ങളും നടപടിക്രമങ്ങളും രാജ്യത്തുണ്ട്. അതിനൊപ്പം യുഎപിഎ കൂടി തിരുകിക്കയറ്റിയത് 180 ദിവസമെങ്കിലും ജാമ്യം ലഭിക്കാതെ ജയിലിലടക്കാമെന്ന ദുഷ്ടലാക്കോടെയാണ്. ഇപ്പോള്‍ നിരപരാധിയായ പി ജയരാജനെതിരെയാണെങ്കില്‍ നാളെ ആര്‍ക്കെതിരെയും നിയമം ദുരുപയോഗിക്കപ്പെടാം. ആര്‍എസ്എസ് സമ്മര്‍ദത്തിന് വഴങ്ങി ഗൂഢാലോചനക്കുറ്റം ആരോപിച്ച് പ്രതിചേര്‍ക്കപ്പെട്ട സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ മുന്‍എംഎല്‍എ കൂടിയാണ്. അദ്ദേഹത്തോട് ആര്‍എസ്എസ്സിനുള്ള വിദ്വേഷം മനസിലാക്കാം. ആ പകയും വിരോധവും തീര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാരും കേന്ദ്രകുറ്റാന്വേഷണ ഏജന്‍സിയുമെല്ലാം ഒത്താശചെയ്യുന്നുവെന്നത് അത്ര നിസ്സാരമല്ല. കിഴക്കെകതിരൂരില്‍ ജനിച്ച് കതിരൂര്‍ ഹൈസ്കൂളിലും ബ്രണ്ണന്‍കോളേജിലും പഠിച്ച് വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ സഹനപാത താണ്ടിയാണ് സമരനായകനായി പി ജയരാജന്‍ വളര്‍ന്നത്. ഫാസിസ്റ്റുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു എന്നും. അടിയന്തരാവസ്ഥക്കെതിരായ ചെറുത്തുനില്‍പ്, തലശേരി കലാപകാലത്ത് നടത്തിയ സമാധാന ശ്രമങ്ങള്‍, എണ്ണമറ്റ സമരങ്ങള്‍, എംഎല്‍എയെന്ന നിലയിലുള്ള പ്രവര്‍ത്തനം–അങ്ങനെയാണ് ജനമനസില്‍ സ്നേഹത്തണലായി പി ജയരാജന്‍ വളര്‍ന്നത്. ഈയൊരു ജനസമ്മതിയെയും അതിലുപരി കമ്യൂണിസ്റ്റ്പ്രസ്ഥാനത്തെയും തകര്‍ക്കുന്നതിനാണ് ആര്‍എസ്എസ്സും കോണ്‍ഗ്രസും കണ്ണൂരില്‍ കൈകോര്‍ത്തത്. പലവിധ പരീക്ഷണങ്ങളും നേരിട്ട് വളര്‍ന്നതാണ് കണ്ണൂരിലെ കമ്യൂണിസ്റ്റ്പ്രസ്ഥാനം. കള്ളക്കേസുകളും കടന്നാക്രമണങ്ങളുമുണ്ടായി. അതിനെയെല്ലാം ജീവന്‍നല്‍കി ചെറുത്തും പൊരുതിയുമാണ് സിപിഐ എം മഹാപ്രസ്ഥാനമായി മാറിയത്. ആര്‍എസ്എസ്സും കോണ്‍ഗ്രസും സിബിഐയും ചേര്‍ന്ന് കതിരൂര്‍ കേസിനെ ഉപയോഗിച്ച് നടത്തുന്ന നെറികെട്ട രാഷ്ട്രീയവേട്ടയും കണ്ണൂരിലെ പ്രബുദ്ധ ജനത തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുമെന്ന് ഉറപ്പ്. ഭീകരവിരുദ്ധനിയമം ഭീകരനിയമമാകുന്നുവോ? തലശേരി > കതിരൂര്‍ കേസില്‍ യുഎപിഎ ചുമത്തിയുള്ള രാഷ്ട്രീയവേട്ടയെ നിയമവിദഗ്ധരും ചോദ്യംചെയ്യുകയാണ്. നീതിനിഷേധമാണിതെന്ന അഭിപ്രായമാണ് ഉയരുന്നത്. ഭീകരവിരുദ്ധനിയമം ഭീകരനിയമമായി മാറിയതിന്റെ ഉദാഹരണമാണ് യുഎപിഎയെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. കൊലപാതകമുള്‍പ്പെടെ ഏതു കുറ്റവും പൌരന്റെ മേല്‍ ആരോപിക്കേണ്ടതും തെളിയിക്കേണ്ടതും ഭരണഘടനയ്ക്ക് വിധേയമായി നിലവിലുള്ള ക്രിമിനല്‍ നിയമം അനുസരിച്ചാണ്. ഭീകരവിരുദ്ധനിയമം ഭീകരര്‍ക്കെതിരെ പ്രയോഗിക്കണം. നിര്‍ഭാഗ്യവശാല്‍ ഭീകരതയ്ക്ക് കൃത്യമായ നിര്‍വചനമില്ല. അതുകൊണ്ട് അത് രാഷ്ട്രീയമായി പ്രയോഗിക്കപ്പെടുന്നു. യുഎപിഎയുടെ പ്രയോഗം ന്യായീകരിക്കത്തക്കതാണോ എന്ന പരിശോധന കോടതികള്‍ ഉചിത സമയത്ത് നടത്താതിരിക്കുന്നതും പ്രശ്നമാണ്. പ്രതികളുടെ ജാമ്യം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ ഇല്ലാതാകരുത്. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ദുരുപയോഗിക്കാനുള്ളതല്ല യുഎപിഎയെന്നും സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു. രാജ്യദ്രോഹക്കുറ്റംചെയ്യുന്നവര്‍ക്കെതിരെ പ്രയോഗിക്കേണ്ട നിയമം, സാധാരണ കൊലപാതകങ്ങളില്‍ ചുമത്തുന്നത് നിയമപരമായി ശരിയല്ലെന്ന് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് പറഞ്ഞു. നിയമത്തിന്റെ ദുരുപയോഗമാണിവിടെ സംഭവിക്കുന്നത്. വസ്തുതകള്‍ പരിശോധിച്ചാവണം യുഎപിഎ പ്രയോഗിക്കേണ്ടതെന്നും കതിരൂര്‍ മനോജ്കേസില്‍ അതുണ്ടായില്ലെന്നും അഡ്വ. കെ വിശ്വന്‍ പറഞ്ഞു. അന്വേഷണത്തിന്റെ തുടക്കത്തില്‍ കേസില്‍ യുഎപിഎ ചുമത്തി. രാഷ്ട്രീയവേട്ടക്കുള്ള ആയുധമാക്കി കേസിനെ ദുരുപയോഗിക്കുകയാണ്. രാഷ്ട്രീയഎതിരാളികളെ വേട്ടയാടാന്‍ നിയമം ദുരുപയോഗിക്കുന്ന പ്രവണത വര്‍ധിക്കുന്നുവെന്ന സുപ്രീംകോടതിയുടെ 2011ലെ വിധി ഇവിടെ പ്രസക്തമാണെന്നും വിശ്വന്‍ പറഞ്ഞു. പി ദിനേശന്‍ Posted by ജനശക്തി at 11:34 AM No comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: കണ്ണൂര്‍, സംഘപരിവാര്‍ Newer Posts Older Posts Home Subscribe to: Posts (Atom) ഫേസ്‌ബുക്ക് ഫേസ്‌ബുക്ക് പേജ് ഈ ബ്ലോഗില്‍ തിരയൂ About ജനശക്തി ഇടതുപക്ഷ ചിന്തകള്‍ക്കായി ഒരല്പം സ്ഥലം. ആശയങ്ങള്‍ പൂഴ്ത്തിവെക്കാനുള്ളവയല്ല; പ്രചരിപ്പിക്കാനുള്ളവയാണ്. View my complete profile Followers Subscribe Now: standardSmall Subscribe in a reader Popular Posts മൗ സെ ദൊങ്: വിപ്ലവദർശനത്തിന്റെ സർഗാത്മകത - സുനിൽ പി ഇളയിടം എഴുതുന്നു മൗ സെ ദൊങ്ങിന്റെ പല ജീവിതചരിത്രങ്ങളിലും കാണുന്ന കൗതുകകരമായ ഒരു വസ്തുതയുണ്ട്: കൗമാരം പിന്നിടാറായ കാലത്താണ് മൗ ആദ്യമായി ഒരു പത്രം കാണുന്നതത്രേ... തൊഴിലന്വേഷകർ കുപ്രചരണങ്ങളിൽ വഞ്ചിതരാകരുത് ‌ ഡോ.തോമസ് ഐസക്ക് എഴുതുന്നു പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്തതിൽ ലയ രാജേഷിനെപ്പോലെ സങ്കടവും നിരാശയും ഉണ്ടാവുന്ന അനേകം പേരുണ്ടാകും. അത് പ്രകടി... സഹകരണ മന്ത്രാലയം; ‘ഹിന്ദു ബാങ്കി’ന്‌ നിലമൊരുക്കൽ തിരുവനന്തപുരം > കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌‌ ഷായുടെ ചുമതലയിൽ സഹകരണമന്ത്രാലയം രൂപീകരിക്കുന്നതിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്‌ കേരളത്തിൽ ബി... രക്തസാക്ഷികള്‍ മരിക്കുന്നില്ല കൂത്തുപറമ്പ് കേവലമൊരു സ്ഥലനാമമല്ല. വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരെ 1994 നവമ്പര്‍ 25ന് നടന്ന പോരാട്ടത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ... മനുഷ്യന്‍ - എത്ര മനോഹരമായ പദം! ''മനുഷ്യന്‍ ഹാ, എത്ര മനോഹരമായ പദം'' എന്നു പറഞ്ഞത് മാക്‌സിം ഗോര്‍ക്കിയാണ്. എത്ര തവണ കേട്ടാലും പറഞ്ഞാലും ആ വാചകത്തിന്റെ മനോഹാര... പരവന്‍ സമുദായത്തെ പട്ടികജാതിയില്‍നിന്ന് നീക്കാന്‍ യുഡിഎഫ് ശ്രമം പരമ്പരാഗതമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പരവന്‍ സമുദായത്തെ ആ വിഭാഗത്തില്‍ നിന്നും നീക്കി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ യുഡി... Blog List Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍ 8 months ago Seek truth from facts ഇന്ത്യയുടെ പാളി പോകുന്ന വാക്‌സിൻ പ്രതിരോധം 1 year ago OpenHouse ഓപ്പണ്‍‌ഹൗസ് അടക്കാതെ പോയ കല്ലറ! 2 years ago Vivara Vicharam തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം 2 years ago രാജീവ്‌ ചേലനാട്ട്‌ മനുഷ്യർക്കും സഹജീവികൾക്കുമിടയിൽ 3 years ago കാറ്റ് :: The Breeze ഭക്തിയോ ഭരണഘടനയോ ? ഏതാണ് മുകളിൽ നിൽക്കേണ്ടത് ? 4 years ago പൊളിച്ചെഴുത്ത് ഉരുളരുത് സുജിത് നായരേ... ഉരുളരുത്... 7 years ago P M MANOJ | പി എം മനോജ് യുഡിഎഫിന്റെ ആത്മാഭിമാനം 7 years ago ഉള്ളത് പറഞ്ഞാല്‍ Manoj Murder; RSS workers post death Death threat on Facebook- Special E... 8 years ago കാണാമറയത്ത് ടോം ജോസഫും വോളിബോൾ കാലങ്ങളും.... 8 years ago വര്‍ക്കേഴ്സ് ഫോറം അട്ടിമറിക്കപ്പെടുന്ന ഏകജാലക പ്രവേശനം 8 years ago കണ്ടന്‍ തടിക്കു മുണ്ടന്‍ തടി ഗജേന്ദ്രമോഷണ്‍ 9 years ago BLACK N WHITE മര്‍മ്മം അറിയുന്ന ഗാഡ്ഗില്‍ 9 years ago ആത്മാലാപം തെരെഞ്ഞെടുപ്പിനു മുൻപും പിൻപും 11 years ago DYFI Save Earth HOME 11 years ago dyfi HOME 11 years ago കേള്‍ക്കാത്ത വാര്‍ത്തകള്‍ ഒഞ്ചിയത്തെ മാര്‍കിസ്റ്റ് പാര്‍ട്ടി 12 years ago ബീഫ് ഫ്രൈ || b33f fry നിലവിലുള്ള വിവിധ പ്രതിപക്ഷപാര്‍ട്ടികളോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ നിലപാട് || Position of the Communists in Relation to the Various Existing Opposition Parties 12 years ago മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ രണ്ടു പെണ്‍കുട്ടികള്‍ 12 years ago പീട്ടിയുടെ വര്‍ത്തമാനം പി.ടി കുഞ്ഞിമുഹമ്മദ് - അഭിമുഖം 12 years ago കൊഴണാശ്ശേരിക്കാരന്‍ ഇ എം എസ്സും കാലികോകേന്ദ്രിതന്റെ നുണകളും 12 years ago രാഷ്‌ട്രീയം ഏറ്റവും പുതിയ അറിയിപ്പ് 12 years ago ജനമൊഴി L D F നെ വിജയിപ്പിക്കൂ.കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ 13 years ago ലോക് സഭാ ഇലക്ഷന്‍ 2009 ഇടതുപക്ഷത്തെ വിജയിപ്പിക്കുക, നമ്മുടെ നാടിന് വേണ്ടി 13 years ago ഒരു ചെറുവിരലനക്കം.. Show 10 Show All Blog Archive ► 2021 (534) ► August (8) ► July (17) ► June (56) ► May (97) ► April (9) ► March (37) ► February (114) ► January (196) ► 2020 (997) ► December (115) ► November (171) ► October (289) ► September (229) ► August (138) ► July (37) ► April (18) ► 2019 (30) ► July (3) ► March (26) ► January (1) ► 2018 (70) ► November (68) ► October (2) ► 2017 (29) ► July (1) ► April (2) ► February (24) ► January (2) ▼ 2016 (43) ► November (3) ► October (4) ► July (11) ► June (1) ► May (13) ► March (3) ► February (7) ▼ January (1) സഹനവും സമരവും ഇഴചേര്‍ത്ത ജീവിതം ► 2015 (55) ► October (2) ► September (31) ► August (6) ► April (16) ► 2014 (1726) ► November (4) ► June (7) ► May (305) ► April (319) ► March (469) ► February (307) ► January (315) ► 2013 (4569) ► December (294) ► November (394) ► October (541) ► September (348) ► August (16) ► July (336) ► June (393) ► May (305) ► April (614) ► March (423) ► February (437) ► January (468) ► 2012 (5387) ► December (325) ► November (207) ► October (253) ► September (520) ► August (482) ► July (478) ► June (315) ► May (439) ► April (485) ► March (652) ► February (624) ► January (607) ► 2011 (5272) ► December (566) ► November (488) ► October (554) ► September (401) ► August (495) ► July (549) ► June (473) ► May (328) ► April (371) ► March (468) ► February (310) ► January (269) ► 2010 (1615) ► December (318) ► November (206) ► October (201) ► September (167) ► August (125) ► July (114) ► June (122) ► May (102) ► April (96) ► March (59) ► February (46) ► January (59) ► 2009 (411) ► December (65) ► November (64) ► October (51) ► September (44) ► August (48) ► July (35) ► June (31) ► May (18) ► April (30) ► March (25) Labels ചെങ്ങറ വാര്‍ത്ത .ഇടതു സര്‍ക്കാര്‍ (1) .കെ സുധാകരൻ (2) 'തിരിച്ചുവിളിക്കല്‍' പ്രസ്ഥാനം (1) 100 years of communist party (22) 100 ദിവസത്തിൽ 100 പദ്ധതി (8) 2011 (5) 2012 (2) 2013 (1) BEFI (2) Budget 2016 (4) CC Communique (22) Currency Ban (4) goso (1) JNU (3) keralalooksahead (1) ldfkeralam (1) Party Congress 2015 (16) PB Communique (89) Pinarayi Vijayan (2) Sprinklr (17) അഗ്നിവേശ് (3) അടിയന്തരാവസ്ഥ (23) അധികാരവികേന്ദ്രീകരണം (44) അധിനിവേശം (19) അനുസ്‌മരണം (24) അന്ധവിശ്വാസം (29) അന്റോണിയോ ഗ്രാംഷി (1) അംബേദ്കര്‍ (3) അഭയ കേസ് (5) അഭിമാനഹത്യ (2) അഭിമുഖം (5) അമരാവതി (1) അമേരിക്ക (306) അമ്പനാട് എസ്റ്റേറ്റ് സമരം (2) അയിത്തം (31) അയ്യങ്കാളി (1) അലൻഡെ (1) അലിഗഢ് കേന്ദ്രം (8) അശ്ലീലം (22) അസംബ്ലി ഇലക്ഷന്‍ (1) അഴിക്കോടന്‍ രാഘവന്‍ (6) അഴിമതി (1870) അഴിമതിനിയമനക്കേസ് (2) ആണവ കരാര്‍ (31) ആണവബാധ്യതാനിയമം (37) ആത്മകഥ (4) ആദരാഞ്ജലി (180) ആദിവാസി (2) ആദിവാസി ഭൂ നിയമം (51) ആധാര്‍ (14) ആധാർ (13) ആനന്ദ് (1) ആംനസ്റ്റി ഇന്റർനാഷണൽ (3) ആന്തൂർ നഗരസഭ (3) ആയുധക്കച്ചവടം (18) ആരോഗ്യം (71) ആരോഗ്യരംഗം (478) ആലപ്പുഴ ബൈപാസ് (4) ആസിയാന്‍ കരാര്‍ (35) ആള്‍ദൈവങ്ങള്‍ (21) ഇ എം എസ് ഭവനപദ്ധതി (21) ഇ-മെയില്‍ ചോര്‍ത്തല്‍ (14) ഇ.എം.എസ് (42) ഇ.യു.കരാര്‍ (2) ഇടതു ഏകോപനസമിതി (8) ഇടതു സര്‍ക്കാര്‍ (688) ഇടതുപക്ഷം (664) ഇടപ്പള്ളി (2) ഇടമലയാര്‍ (24) ഇടുക്കി (233) ഇന്‍ഷുറന്‍സ് (4) ഇപ്റ്റ (1) ഇഫ്ളു (1) ഇരട്ടനഗരം പദ്ധതി (1) ഇരട്ടവോട്ട് (2) ഇസ്രയേല്‍ ഭീകരത (23) ഇറാഖ് (8) ഇറാന്‍ വാതകപദ്ധതി (9) ഇറോം ശര്‍മിള (4) ഉപതെരഞ്ഞെടുപ്പ് (17) ഉപരോധസമരം (1) ഉമ്മൻ‌ചാണ്ടി (4) ഉമ്മൻ‌ചാണ്ടി സർക്കാർ (31) ഊരാളുങ്കൽ (6) ഊർജ്ജസംരക്ഷണം (1) എ കെ ആന്റണി (2) എം.എഫ്.ഹുസൈന്‍ (6) എ.കെ.ജി (31) എന്‍.ശ്രീധരന്‍ (1) എന്‍.സി.ശേഖര്‍ (1) എൻഡോസൾഫാൻ (20) എന്‍പിആര്‍ഡി (1) എമര്‍ജിങ് കേരള (75) എയർ കേരള (1) എരുമമുണ്ട (1) എസ്.എഫ്.ഐ (230) ഏറനാട് (4) ഐ.ടി. (87) ഐസ്ക്രീം (1) ഒകിനാവ (1) ഒബാമ (6) ഒറീസ്സ (6) ഓഞ്ചിയം (494) ഓട്ടിസം (1) ഓര്‍മ്മ (119) കടയ്ക്കല്‍ (1) കണ്ടല്‍ (9) കണ്ടള ലഹള (2) കണ്ഡമല്‍ (1) കണ്ണൂര്‍ (265) കണ്‍സള്‍ട്ടന്‍സി (1) കൺസൾട്ടൻസി (2) കനു സന്യാല്‍ (1) കപ്പല്‍പ്പാത (1) കമ്യൂണിസ്റ്റ് സമ്മേളനം (12) കയര്‍ (19) കയ്യൂര്‍ (10) കരാർ പണി (2) കരിപ്പൂർ വിമാനാപകടം (3) കരിവെള്ളൂര് (1) കല (57) കല്‍ക്കരി ലേല ഇടപാട് (87) കല്പിതസര്‍വകലാശാല (1) കവനന്റ് (1) കശുവണ്ടി (12) കശ്മീര്‍ (39) കള്ളപ്പണം (67) കറന്‍സി (2) കായല്‍ സമ്മേളനം (1) കായികം (70) കാര്‍ട്ടൂണ്‍ (44) കാര്‍ഷികം (252) കാർഷികം (111) കാവേരി നദീജലം (1) കിനാലൂര്‍ (20) കിഫ‌്ബി (47) കിസാൻസഭ (7) കിള്ളി (1) കിറ്റെക്സ് (5) കീഴ്‌വെണ്മണി (1) കുടിയേറ്റ തൊഴിലാളി (4) കുടുംബശ്രീ (83) കുട്ടംകുളം സമരം (2) കുട്ടനാട് പാക്കേജ് (17) കുട്ടിമാക്കൂൽ (1) കുണ്ടറ വിളംബരം (1) കുമ്പിടിസമരം (1) കുഴൽപണം (12) കൂടങ്കുളം (52) കെ എസ് യു (1) കെ സുധാകരന്‍ (3) കെ-ഫോൺ (13) കെ-റെയിൽ (1) കെ.ആര്‍.ഗൗരിയമ്മ (14) കെ.എം.എം.എല്‍ (5) കെ.എന്‍.രാജ് (1) കെല്‍ട്രോണ്‍ (1) കേന്ദ്രബജറ്റ്‌ 2021 (9) കേരളം (620) കേരള കോണ്‍ഗ്രസ് (120) കേരള പഠന കോണ്‍ഗ്രസ് (14) കേരള ഫീഡ്‌സ് (1) കേരള ബാങ്ക് (4) കേരള യാത്ര (2) കേരളരക്ഷാ മാര്‍ച്ച് (41) കേല്‍ക്കര്‍ കമ്മിറ്റി (1) കേശവാനന്ദ ഭാരതി കേസ് (1) കൈരളി ചാനല്‍ (2) കൊക്കോണിക്സ് (1) കൊച്ചി ഐപിഎല്‍ (12) കൊച്ചി മെട്രോ (8) കൊച്ചി ഷിപ്പ് യാര്‍ഡ് (27) കൊടിക്കുന്നേല്‍ (2) കൊണ്ടോട്ടി (1) കൊറിയ (7) കോംഗോ (1) കോടതി (626) കോണ്‍ഗ്രസ് (1173) കോൺഗ്രസ് (328) കോമണ്‍‌വെല്‍ത്ത് ഗെയിംസ് (52) കോര്‍പ്പറേറ്റിസം (132) കോലീബി (5) കോവളം കൊട്ടാരം (2) കോവിഡ് (63) കോവിലന്‍ (1) കോൾഗേറ്റ് (1) ക്യൂബ (31) ക്രമസമാധാനം (33) ക്രിക്കറ്റ് (4) ക്ഷീരമേഖല (21) ഖനി മാഫിയ (7) ഖാദി (4) ഖുറാൻ വിവാദം (28) ഗവർണ്ണർ (3) ഗാന്ധിജി (3) ഗാര്‍ (1) ഗാസ (2) ഗുരുവായൂർ സത്യാഗ്രഹം (1) ഗൂഗിള്‍ മാപ്പിങ്ങ് (1) ഗെയിൽ (5) ഗോക്രി (1) ഗോവ (4) ഗ്രന്ഥശാലാ പ്രസ്ഥാനം (18) ഗ്രാമം (2) ഗ്രാമീണ സേവനം (1) ചക്കിട്ടപാറ (8) ചരിത്രം (351) ചലച്ചിത്രമേള (1) ചികിത്സാരംഗം (8) ചിലി (5) ചില്ലറവില്‍പന (6) ചിറ്റഗോങ് (1) ചീമേനി (6) ചെങ്ങറ (15) ചെത്തുതൊഴിലാളി സമരം (2) ചെസ് (5) ചെറുകല്ലായി (1) ചെറുകിട വ്യാപാര മേഖല (86) ചേരി നിര്‍മാര്‍ജ്ജനം (1) ചൈന (59) ജനകീയാസൂത്രണം (1) ജനിതകപരിവര്‍ത്തനം (24) ജപ്പാന്‍ (6) ജയിന്‍ ഹവാല കേസ് (1) ജലജീവൻ മിഷൻ (1) ജലനിധി (3) ജലപാത (1) ജലീൽ (3) ജാതി (76) ജി 20 (3) ജോമോ ക്വാമെ (1) ജോലി തട്ടിപ്പ് (7) ജ്വല്ലറി തട്ടിപ്പ് (12) ടൂറിസം (9) ടെക്നോപാർക്ക് (1) ടെസില്‍ അഴിമതി (1) ടൈറ്റാനിയം (36) ട്രാൻസ്ജെൻഡർ (1) ട്രേഡ് യൂണിയന്‍ (353) ഡല്‍ഹി ഭീകരാക്രമണം (1) ഡി.വൈ.എഫ്.ഐ (296) ഡേവിസ് തെക്കേക്കര (1) ഡോ.ഹനീഫ് (1) ഡ്രോണ്‍ അഴിമതി (2) തണ്ണീര്‍മുക്കം ബണ്ട് (1) തദ്ദേശ തെരഞ്ഞെടുപ്പ് (129) തപാല്‍ മേഖല (31) തലശേരി കലാപം (2) താന്ന്യം മിച്ചഭൂമിസമരം (1) തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (2) തീപിടുത്തം (10) തുഞ്ചന്‍ ഉത്സവം (2) തെരഞ്ഞെടുപ്പ് 2011 (428) തെരഞ്ഞെടുപ്പ് 2013 (17) തെരഞ്ഞെടുപ്പ് 2014 (521) തെരഞ്ഞെടുപ്പ് 2016 (2) തെരഞ്ഞെടുപ്പ് 2019 (24) തെരഞ്ഞെടുപ്പ് പരിഷ്കരണം (10) തെലുങ്കാന (18) തേഭാഗ (1) തൊഴിയൂര്‍ (1) തൊഴിലുറപ്പ് പദ്ധതി (56) തൊഴില്‍മേഖല (305) ത്രിപുര (30) ദിനേശ് (2) ദേവസ്വം ബില്‍ (9) ദേവസ്വം ബോർഡ് (2) ദേശാഭിമാനി (86) ദേശീയ പണിമുടക്ക് (8) ധർമ്മടം (1) ധവളപത്രം 2016 (2) ധാതുമണല്‍ (1) നദീസംയോജന പദ്ധതി (9) നബാര്‍ഡ് (11) നയപ്രഖ്യാപനം (3) നര്‍മ്മം (92) നർമ്മം (11) നവമാധ്യമം (13) നവവത്സരാശംസകള്‍ (1) നവോത്ഥാനം (55) നാടകം (16) നായനാര്‍ (7) നാറ്റോ (1) നിക്കരാഗ്വ (1) നിയമം (9) നിയമനക്കേസ് (10) നിയമസഭ (195) നിയമസഭ തെരഞ്ഞെടുപ്പ് 2021 (19) നിയമസഭാ മണ്ഡലങ്ങള്‍ (58) നിർഭയ ഹോം (1) നീര്‍മറി പദ്ധതി (2) നുണപ്രചരണം (850) നെന്മേനി സമരം (1) നെയ്യാറ്റിന്‍കര (58) നെല്ലങ്കര സമരം (1) നേതാജി (1) നേത്രദാനം (1) നൊബേല്‍ സമ്മാനം (14) നോം ചോംസ്കി (3) ന്യൂനപക്ഷസംരക്ഷണം (1) പഞ്ചവത്സര പദ്ധതി (1) പട്ടയം (1) പത്മനാഭസ്വാമി ക്ഷേത്രം (24) പത്മഭൂഷണ്‍ (1) പയ്യപ്പിള്ളി ബാലന് (1) പരിയാരം സമരം (4) പരിസ്ഥിതി (375) പലസ്തീന്‍ (59) പശുഗ്രാം പദ്ധതി (1) പശുമല വെടിവെയ്പ് (1) പാപ്പ ഉമാനാഥ് (1) പാമൊലിൻ (9) പാമോയില്‍ കേസ് (93) പാരീസ് കമ്മ്യൂൺ (1) പാര്‍ട്ടി കോണ്‍ഗ്രസ് (362) പാലാരിവട്ടം അഴിമതി (12) പാലിയം സമരം (2) പാലേരി മാണിക്യം (2) പാല്‍ (1) പാല്‍ഘര്‍ (1) പാറപ്രം (6) പി.എഫ്. (6) പി.ടി.തോമസ് (9) പിടിപ്പുകേട് (3) പിണറായി സർക്കാർ (399) പിള്ള (1) പിറവം (92) പീടികത്തൊഴിലാളി ക്ഷേമനിധി (1) പു.ക.സ (31) പുതുവർഷ ചിന്തകൾ (2) പുനർഗേഹം (1) പുന്നപ്ര വയലാർ (1) പുസ്തകം (43) പൂക്കോട്ടൂര്‍ കലാപം (1) പൂനെ സ്ഫോടനം (1) പെട്രോനെറ്റ് (2) പെന്‍ഷന്‍ (81) പെരിയ കേസ് (1) പെരുമാറ്റച്ചട്ടം (1) പെറു (3) പൊതുകടം (1) പൊതുഗതാഗതം (200) പൊതുമേഖല (217) പൊതുവിതരണം (219) പോരാട്ടം (753) പോലീസ് (377) പോലീസ് ബില്‍ (5) പൗരത്വ നിയമ ഭേദഗതി (8) പ്രകടനപത്രിക (2) പ്രതിരോധനയം (26) പ്രത്യയശാസ്ത്രം (28) പ്രവാസി (75) പ്ലാച്ചിമട (17) പ്ലീനം (28) ഫാഷിസം (7) ഫിലിം ഫെസ്റ്റിവല്‍ (4) ഫുട്ബോള്‍ ലോകകപ്പ് (6) ഫെഡറലിസം (28) ഫോണ്‍ ചോര്‍ത്തല്‍ (5) ഫ്രാന്‍സ് (1) ബംഗാള്‍ (350) ബജറ്റ് (146) ബജറ്റ് 2016 (4) ബജറ്റ് 2017 (3) ബജറ്റ് 2021 (43) ബദല്‍ (11) ബയോ ടെക്നോളജി (1) ബസു (8) ബാങ്കിംഗ് (227) ബാബ രാംദേവ് (15) ബാബറി മസ്ജിദ് (39) ബാബ്‌ളി പദ്ധതി (1) ബാർ കോഴ (3) ബി.ജെ.പി (369) ബിഎസ്ആര്‍ബി (6) ബിജെപി (36) ബീം (1) ബീഫ് (1) ബീഹാര്‍ (5) ബെഫി (34) ബൊളീവിയ (1) ബ്രസീല്‍ (4) ബ്രിസ്ക് (1) ബ്രെക്സിറ്റ് (1) ബ്ലോഗ് (1) ഭക്ര-നംഗല്‍ (1) ഭക്ഷ്യസുരക്ഷ (28) ഭരണകൂടം (8) ഭരണഘടന (2) ഭാഗ്യക്കുറി (2) ഭാഷ (29) ഭീകരത (81) ഭീകരാക്രമണം (1) ഭീമ കൊറേഗാവ് (1) ഭൂപരിഷ്കരണം (3) ഭൂമി ഏറ്റെടുക്കല്‍ ബില്‍ (1) ഭോപ്പാല്‍ (26) മഅ്ദനി (7) മംഗളൂരു വിമാന ദുരന്തം (3) മട്ടാഞ്ചേരി (2) മണല്‍ ക്ഷാമം (1) മണി ചെയിന്‍ തട്ടിപ്പ് (1) മണിപ്പുര്‍ (2) മണ്ടേല (2) മണ്ണഞ്ചേരി (1) മണ്ണിന്റെ മക്കള്‍ വാദം (5) മതം (166) മത്സ്യകൃഷി (32) മത്സ്യബന്ധന നിയന്ത്രണ ബിൽ (1) മദ്യാസക്തി (7) മദ്രസ വിദ്യാഭ്യാസം (1) മനുഷ്യച്ചങ്ങല (8) മനുഷ്യന്‍ (2) മലബാർ (1) മലബാര്‍ സമരം (4) മൽസ്യമേഖല (12) മാതൃഭൂമി ഓഹരിവില്പന (3) മാധ്യമം (559) മാധ്യമനുണകൾക്കെതിരെ കൂട്ടായ്മ (14) മാനിഫെസ്റ്റോ (2) മാരാരിക്കുളം (1) മാര്‍ക്സിസം (23) മാർക്സിസം (2) മാവോയിസ്റ്റ് (58) മാറഡോണ (4) മിൽമ (1) മുഖപ്രസംഗം (27) മുടവന്‍‌മുഗള്‍ (3) മുണ്ടൂര്‍ (5) മുത്തലിക്ക് (1) മുംബൈ ഭീകരാക്രമണം (16) മുല്ലപ്പെരിയാര്‍ (164) മുസ്ലീം ലീഗ് (586) മേനാശേരി (1) മൈക്കേല്‍ ജാക്സണ്‍ (1) മൈക്രോ ഫിനാന്‍സ് (14) മൊബൈല്‍ ഫോണ്‍ (1) മൊസാദ് (1) മൊറാഴ (1) മോഡി സര്‍ക്കാര്‍ (114) മോസ്കോമൊക്ക് (1) യാത്രയയപ്പ് (1) യുവകലാസാഹിതി (4) യൂണിവേഴ്സിറ്റി കോളേജ് (1) രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് (5) രാജന്‍ ഗുരുക്കള്‍ (1) രാഷിരുങ് (1) രാഷ്ട്രീയം (5418) രാഷ്‌ട്രീയ കൊലപാതകങ്ങൾ (43) ലക്ഷദ്വീപ് (17) ലാവലിന്‍ (128) ലിംഗനീതി (1) ലിബർഹാൻ കമീഷൻ (1) ലിബിയ (18) ലീകോബി (4) ലെനിൻ (1) ലെഫ്റ്റ് വേഡ് (3) ലെബനന്‍ (1) ലേഖനം (39) ലൈംഗിക ന്യൂനപക്ഷങ്ങള്‍ (2) ലൈഫ്‌ മിഷൻ പദ്ധതി (41) ലോ അക്കാദമി (4) ലോകയുവജനസമ്മേളനം (1) ലോകസഭ (2) ലോകസഭാ തെരഞ്ഞെടുപ്പ് (56) വഖഫ് ബോര്‍ഡ് (4) വടവാതൂര്‍ (1) വയനാട് (253) വയോമിത്രം (1) വരുണ്‍ ഗാന്ധി (3) വര്‍ഗീയത (101) വർഗീയത (8) വലതു സര്‍ക്കാര്‍ (3748) വംശീയാധിക്ഷേപങ്ങള്‍ (1) വാഗണ്‍ ട്രാജഡി (1) വാഗ്ഭടാനന്ദൻ (1) വാതുവെപ്പ് (1) വാര്‍ത്ത (5072) വാർത്ത (3550) വാര്‍ഷികപദ്ധതി (11) വാളയാർ കേസ് (4) വികസനം (160) വികസന മുന്നേറ്റ ജാഥ (6) വികസനംവൈദ്യുതി (8) വിക്കിപീഡിയ (9) വിക്കിലീക്ക്സ് (82) വിജിലൻസ് (3) വിത്തുബില്‍ (1) വിദ്യാഭ്യാസം (760) വിദ്യാഭ്യാസ പരിഷ്കാരം (185) വിദ്യാര്‍ഥി സംഘടന (171) വിമാനത്താവളം (10) വിമോചന സമരം (15) വിമോചനയാത്ര (18) വിയറ്റ്നാം (6) വിലക്കയറ്റം (302) വിവരാ‍വകാശം (28) വിശകലനം (3) വിശ്വനാഥന്‍ ആനന്ദ് (2) വിഷക്കള്ള് ദുരന്തം (3) വിഷന്‍ 2030 (1) വിഴിഞ്ഞം (32) വെനസ്വേല (48) വൈദ്യുതി (265) വൈമാക്സ് (1) വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് (1) വൈറ്റില പാലം (4) വ്യാപാര കരാര്‍ (1) ശനി ശിംഗ്നപുർ (1) ശബരി പാത (1) ശബരിമല (71) ശബരിമലവിധി (66) ശശി തരൂര്‍ (51) ശാരദാമിത്ര (1) ശാസ്ത്രം (14) ശാസ്ത്രസാഹിത്യപരിഷത്ത് (45) ശൂരനാട് (4) ശ്രവൺ (1) ശ്രീനാരായണ ഗുരു (5) ശ്രീരാമസേന (9) ശ്രീലങ്ക (9) സക്കറിയ (1) സംഗീതം (3) സംഘടന (2) സംഘപരിവാര്‍ (751) സംഘപരിവാർ (23) സതി (1) സത്യവാങ്ങ്മൂലം (1) സന്നദ്ധസംഘടന (2) സഫ്ദർ ഹശ്മി (1) സമത (1) സമസ്ത (1) സമൂഹം (377) സമ്പദ്‌രംഗം (112) സര്‍ക്കോസി (5) സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ (2) സര്‍വകലാശാല നിയമനം (2) സംവരണം (53) സഹകരണ മേഖല (137) സാക്ഷരത (8) സാങ്കേതികവിദ്യ (15) സാന്ത്വനം (4) സാമ്പത്തികം (67) സാമ്രാജ്യത്വം (21) സാംസ്കാരികം (22) സാഹിത്യം (43) സി (1) സി കെ ശ്രീധരന്‍ (1) സി പി ഐ എം (10) സി. (1) സി.ഐ.ടി.യു (167) സി.പി.ഐ (70) സി.പി.ഐ (എം) (100) സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി (16) സി.ബി.ഐ (24) സിഖ് കൂട്ടക്കൊല (2) സിനിമ (89) സിപിസി (1) സിബിഐ (86) സിംല (3) സിറിയ (5) സുനിൽ പി ഇളയിടം (3) സുന്ദരയ്യ (3) സൂകി (8) സെന്‍സസ് (6) സേലം വെടിവെപ്പ് (1) സൈന്‍ ബോര്‍ഡ് അഴിമതി (1) സോഷ്യലിസം (1) സോളാർ കേസ് (4) സൗരോര്‍ജ പദ്ധതി (1) സ്ത്രീ (377) സ്ത്രീസംഘടന (83) സ്ഥാനാര്‍ത്ഥികള്‍ (34) സ്പെക്ട്രം (242) സ്‌പ്രിങ്ക്‌ളർ (17) സ്മരണ (2) സ്മാർട്ട് സിറ്റി (1) സ്വകാര്യവല്‍ക്കരണം (111) സ്വതന്ത്രവ്യാപാരകരാര്‍ (2) സ്വത്ത് ബില്‍ (1) സ്വദേശാഭിമാനി (3) സ്വര്‍ണ്ണക്കടത്ത് (96) സ്വാതന്ത്ര്യദിനം (9) സ്വിസ് ബാങ്ക് (12) ഹജ്ജ് (9) ഹര്‍ത്താല്‍ (1) ഹാഗിയ സോഫിയ (1) ഹാഥ്‌രാസ് (14) ഹിന്ദുബാങ്ക് (1) ഹെയ്ത്തി (1) റഫേൽ (3) റാ‍ഗിങ്ങ് (4) റെയില്‍‌വേ (293) റോസാ ലക്സംബർഗ് (1)
മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്കു കീഴില്‍ കോട്ടയം സി. എം. എസ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക മലയാള ഗവേഷണകേന്ദ്രത്തിലെ ഗവേഷണവിദ്യാര്‍ത്ഥിയാണ്. കോഴിക്കോട് സര്‍വ്വകലാശാല സംസ്കൃതവിഭാഗം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രൊഫസര്‍ പി. സി. വാസുദേവന്‍ ഇളയത് എന്‍ഡോവ്മെന്റ് പുരസ്കാരം 2019 ല്‍ ലഭിച്ചു. 'എസ്. കെ. പൊറ്റക്കാട്ട്: സാഹിത്യലോകത്തെ സഞ്ചാരി' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് (ലിപി പബ്ലിക്കേഷന്‍, കോഴിക്കോട്, 2018). വിവിധ ദേശീയ-അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സംസ്കാരപഠനം, ചലച്ചിത്രം, ഫോക് ലോര്‍ എന്നിവയാണ് പ്രധാന പഠനമേഖലകള്‍. KeralaSportsBall games കളികളും വിനോദങ്ങളുമെല്ലാം തന്നെ അതിജീവനത്തിനായി സമൂഹം ക്രമപ്പെടുത്തിയതും പ്രാദേശിക സവിശേഷതകള്‍ ഉള്‍ച്ചേരുന്നതുമാണ്. അനുദിന ജീവിതസാഹചര്യങ്ങളില്‍ നേരിടേണ്ടതായി വരുന്ന പ്രതിസന്ധികളെ മറികടക്കുന്നതിനും പ്രതിരോധിക്കുന്നതിനും വ്യക്തിയെ പ്രാപ്തനാക്കുന്നതില്‍ കളിയും വിനോദങ്ങളും മുഖ്യപങ്കുവഹിക്കുന്നു. ശാരീരികമായും മാനസികമായും വ്യക്തിയെ ദൃഢപ്പെടുത്തുന്നതിന് ഇത്തരം വിനോദങ്ങള്‍ ഉപകരിക്കും. കൊളോണിയല്‍ കാലഘട്ടത്തിനു മുമ്പുവരെ സ്ഥലകാല ഭേദങ്ങള്‍ക്കനുസരിച്ചുള്ള പ്രാദേശിക വിനോദങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. ഭാഷ, ഭക്ഷണം, വസ്ത്രധാരണം, ഗൃഹനിര്‍മ്മാണം തുടങ്ങിയവയെപ്പോലെ വൈവിദ്ധ്യം നിറഞ്ഞതായിരുന്നു കളികളും വിനോദങ്ങളും. കോളനിവത്ക്കരണത്തിന്റെ തുടര്‍ച്ചയില്‍ സകല പ്രാദേശിക കലാവിനോദങ്ങള്‍ക്കും മേലേ സിനിമയെന്ന സമ്മിശ്രകലാരൂപം കടന്നുവന്നു. ഇതേ സമയത്ത് തന്നെ കൊളോണിയല്‍ വിനോദങ്ങളായ ക്രിക്കറ്റും ഫുട്‌ബോളും അധിനിവേശിത സമൂഹങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു. സാര്‍വ്വലൗകികമായ മുതലാളിത്ത ഉത്പാദന വ്യവസ്ഥ, ദേശ്യഭേദങ്ങളോടുകൂടി കാലാകാലങ്ങളായി നിലനിന്നുപോകുന്ന ഉത്പാദനക്രമത്തെ അട്ടിമറിച്ചു. യൂറോ കേന്ദ്രിതമായ വിശ്വമാനവനെയും വിശ്വസാഹിത്യത്തെയും വിശ്വഭാഷയേയും സൃഷ്ടിക്കാന്‍ ഒരുമ്പെട്ട ബ്രിട്ടന്‍ വിശ്വവിനോദം/കലയായി സിനിമയേയും വിശ്വക്രീഡയായി ക്രിക്കറ്റിനേയും ഫുട്‌ബോളിനേയും അടയാളപ്പെടുത്തുവാന്‍ പരിശ്രമിച്ചു. ഒട്ടൊക്കെ വിജയിക്കുകയും ചെയ്തു. 1980കളില്‍ ഇന്ത്യയില്‍ ടെലിവിഷന്‍ വ്യാപിച്ചത് ഈ പ്രവണതകളെ ത്വരിതപ്പെടുത്തി. കൂടുതല്‍ പരസ്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നതും വിപണിയോട് ചേര്‍ന്നുനില്‍ക്കുന്നവയുമായിരുന്നു ക്രിക്കറ്റും സിനിമയും. ടെലിവിഷന്റെ വ്യാപനം പ്രാദേശികകൂട്ടായ്മകളെ അസ്ഥിരപ്പെടുത്തി. അധിനിവേശ ചിന്താധാരകള്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലെ കളികളും വിനോദങ്ങളും അധമമാണെന്നും പാശ്ചാത്യ കളികളും വിനോദങ്ങളും ശ്രേഷ്ഠമാണെന്നുമുള്ള ബോധം രൂപപ്പെടുത്തിയെടുത്തു. ഇതിന്റെ തുടര്‍ച്ചയില്‍ കൂട്ടായ്മകള്‍ക്ക് അവസരമൊരുക്കിയിരുന്ന ഗ്രാമ്യവിനോദങ്ങളും, കളികളും ക്രിക്കറ്റിനും ഫുട്‌ബോളിനും വീഡിയോ ഗെയിമിനും മറ്റും വഴിമാറിക്കൊടുത്തു. ശക്തമായ അടിയൊഴുക്കിനെ അതിജീവിച്ച വിനോദങ്ങള്‍ വളരെ കുറച്ചേയുണ്ടായിരുന്നുള്ളൂ. ഇതിനിടയില്‍ കൂട്ടുകുടുംബത്തില്‍ നിന്നും അണു കുടുംബത്തിലേയ്ക്ക് മലയാളി മാറ്റപ്പെട്ടു. കൂട്ടായ്മയെക്കാള്‍ സ്വകാര്യത ഇഷ്ടപ്പെടുന്ന പുതുതലമുറയുടെ ഇടയില്‍ ടെലിവിഷന്റെയും ഇന്റര്‍നെറ്റിന്റെയും വീഡിയോ ഗെയിമുകളുടെയും സ്വീകാര്യത കുത്തനെ ഉയര്‍ന്നു. കേരളത്തില്‍ അക്കാലത്ത് ഗ്രാമീണ വായനശാലകള്‍, ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്, ഫിലിം സൊസൈറ്റികള്‍ തുടങ്ങിയവ ഗ്രാമീണകൂട്ടായ്മകളെ രൂപപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു. എണ്‍പതുകളില്‍ യുവാക്കള്‍ ജോലി തേടി കൂട്ടത്തോടെ പുറം നാടുകളിലേയ്ക്ക് ചേക്കേറി. ഇതോടെ യുവാക്കളാള്‍ രൂപീകരിച്ച ക്ലബുകളുടെയും മറ്റും പ്രവര്‍ത്തനം മന്ദീഭവിച്ചു. തൊണ്ണൂറുകളുടെ അവസാനത്തോടെ കൗമാരപ്രായക്കാര്‍ ഉപരിപഠനാര്‍ത്ഥം കേരളം വിട്ടതോടെ കളികള്‍ കളിക്കളം വിട്ടു. ഇത്തരത്തില്‍ പ്രവാസജീവിതം നയിച്ചവരുടെ മടക്കയാത്രയിലാണ് പില്‍ക്കാലത്ത് മൈതാനങ്ങള്‍ക്ക് ജീവന്‍ വെച്ചത്. തങ്ങളുടെ ഗൃഹാതുരസ്മരണയില്‍ മൊട്ടിട്ടുനിന്നതിനെയൊക്കെ വീണ്ടെടുക്കുവാനുള്ള ശ്രമങ്ങള്‍ പലകോണുകളില്‍ നിന്നും ഉണ്ടായി. മറവിയിലേയ്ക്കു പോയ പല വിനോദങ്ങളും കളികളും ആഘോഷങ്ങളും പൊടിതട്ടി ഉണര്‍ന്നെഴുന്നേറ്റു. ഇവയുടെയെല്ലാം മുഖ്യമൂലധനം പ്രവാസജീവിതം നയിച്ച് തിരികെ എത്തിയവരുടെതായിരുന്നു. ക്ലബുകളും മറ്റ് കൂട്ടായ്മകളും സജീവതയിലേയ്ക്ക് നീങ്ങി. ഈ സന്ദര്‍ഭത്തില്‍ ചില നാടന്‍കളികളും വിനോദങ്ങളും ഉണര്‍വിന്റെ പാതയിലെത്തി. ജനസമൂഹത്തിന്റെ കളിവ്യവഹാരങ്ങളില്‍ പന്തുകളിയ്ക്ക് സവിശേഷമായ സ്ഥാനമുണ്ട്. പല നാടുകളില്‍ പലരീതിയില്‍ പന്തുകളിക്കപ്പെടുന്നു. ഒട്ടുമിക്ക രാജ്യങ്ങളുടേയും ദേശീയവിനോദമായി പരിഗണിച്ചു പോരുന്നത് പന്തുകൊണ്ടുള്ള ഏതെങ്കിലും കളിയായിരിക്കും. മനുഷ്യന്റെ ജന്മവാസനയുമായി പന്തുകളിക്ക് അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ടാണ് നമ്മുടെ കൺമുമ്പില്‍പ്പെടുന്ന ഉരുളിമയുള്ള അചേതന വസ്തുക്കളെ നാം അറിയാതെ കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുകയോ കൈകൊണ്ട് ഉയര്‍ത്തിയെറിയുകയോ ചെയ്യുന്നത്. ഒരുകാലത്ത് ഭൂമിയുടെ പല കോണുകളില്‍ പ്രാദേശിക നാടന്‍ വിനോദങ്ങളായിരുന്ന ഫുട്‌ബോള്‍, ക്രിക്കറ്റ്, ഹോക്കി, ബാസ്‌ക്കറ്റ്‌ബോള്‍ തുടങ്ങിയ നിരവധി വിനോദങ്ങള്‍ മധ്യവര്‍ഗ്ഗത്തിന്റേതിന്‍റെ നിന്നുയര്‍ന്ന് ഉപരിവര്‍ഗ്ഗത്തിന്റേതായി പരിണമിച്ചു. കാലക്രമത്തില്‍ പരിണമിച്ച് അധികാരത്തിന്റെ ബലത്തില്‍ ദേശീയ-അന്തര്‍ദേശീയ വിനോദങ്ങളും ആയിത്തീര്‍ന്നു. നാടന്‍കളികളും, വിനോദങ്ങളും സമൂഹത്തിന്റെ സംസ്‌കാരമാപിനിയാണ് എന്ന തിരിച്ചറിവ് രൂപപ്പെട്ടിട്ടുണ്ട്. കേരളത്തിലെ തനത് പന്തുകളികളുടെ നാടോടിവഴികള്‍ നാടന്‍ കളികളില്‍ പന്തുപയോഗിച്ചുളള കളികള്‍ കേരളത്തില്‍ ഏറെയുണ്ട്. അവ കുട്ടികളുടെയും, മുതിര്‍ന്നവരുടേയും, സ്ത്രീകളുടേയുമായ വിനോദങ്ങളായി പടര്‍ന്നുകിടക്കുന്നു. കളിക്കുന്നവരില്‍ മാത്രമല്ല, കളിക്കുന്ന രീതികളിലും വൈവിദ്ധ്യം പുലര്‍ത്തുന്നവയാണ് ഇവയോരോന്നും. കാരകളി (കാരത്തല്ല്) ഓണാഘോഷത്തോടനുബന്ധിച്ചു നാട്ടിന്‍പുറങ്ങളില്‍ നടക്കാറുള ഒരുതരം പന്തുകളിയാണ് കാരത്തല്ല് (കാരകളി). കാരമണികള്‍ തട്ടിക്കളിക്കുന്നതിനാല്‍ ഈ കളിക്ക് കാരത്തട്ട്, കാരവെട്ട് എന്നീ പേരുകളുമുണ്ട്. പാടശേഖരങ്ങളിലാണ് സാധാരണയായി കളി നടക്കുന്നത്. കല്ലന്‍മുളയുടെ ഉണങ്ങിയ കൂമ്പ് പാറയിലിട്ടുരച്ച് ഉരുട്ടിയെടുത്തതും, മുക്കാല്‍ മീറ്ററോളം നീളമുള്ള അറ്റം വളഞ്ഞതുമായ മുളവടിയുമാണ് കളിയുപകരണങ്ങള്‍. രണ്ടായി പകുത്ത കളിസ്ഥലത്തിന്റെ ഓരോ പകുതിയിലും ഓരോ ചേരിക്കാര്‍ നില്‍ക്കുന്നു. രണ്ടു ഭാഗത്തുമുള്ള കളിക്കാരുടെ എണ്ണം ഏകദേശം തുല്ല്യമായിരിക്കണമെന്നല്ലാതെ എണ്ണത്തില്‍ നിബന്ധനകളൊന്നുമില്ല. കളിസ്ഥലത്തിനു നടുവില്‍ വച്ചിരിക്കുന്ന കാരമണി കളിയുപകരണമായ മുളവടികൊണ്ടു എതിരാളിയുടെ കളത്തിന്റെ അതിര്‍ത്തി കടത്തിവിടുന്നവര്‍ക്ക് ഒരു പോയിന്റ് ലഭിക്കും. നിശ്ചിത സമയത്തിനുളളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവരാണ് വിജയിക്കുക. ഉത്തരമലബാറിലാണ് ഇതിനു കൂടുതല്‍ പ്രചാരം. കാരത്തല്ലുകളിയില്‍ കുട്ടികളും യുവാക്കളും പങ്കെടുക്കുന്നു. ഹോക്കികളിയോട് സാമ്യം പുലര്‍ത്തുന്ന ഒരു നാടന്‍ വിനോദമാണ് കാരകളി. കുറ്റിപ്പന്തുകളി പ്രധാനമായും ആണ്‍കുട്ടികളാണു കുറ്റിപ്പന്ത് കളിക്കുന്നത്. പുല്ല്, വൈക്കോല്‍ മുതലായവകൊണ്ടുണ്ടാക്കുന്ന പന്തുകളാണ് കളിസാമഗ്രികള്‍. ഒരു മരക്കുറ്റി കുഴിച്ചിടും, അതിനു ചുറ്റും പന്തുകള്‍ കൂട്ടിവെയ്ക്കുന്നു. കുറ്റിയില്‍ ഒരു ചരട് കെട്ടിയിടും. ചരടിന്റെ തുമ്പ് പിടിച്ചുകൊണ്ട് ഒരു കുട്ടി വട്ടത്തില്‍ കറങ്ങുന്നു. ആ കുട്ടിയുടെ കൈയിലുള്ള തോര്‍ത്തോ തൂപ്പോ കൊണ്ടു വീശിക്കൊണ്ടായിരിക്കും കറങ്ങുക. മറ്റുളളവര്‍ ചുറ്റും നിന്ന് 'പന്തും വളളിയും കൈയേറ്റോ' എന്നു ചോദിക്കും. കൈയേറ്റു എന്നു പറഞ്ഞാല്‍ കുറ്റിയുടെ അടുത്തുള്ള പന്തെടുക്കാന്‍ മറ്റു കുട്ടികള്‍ ശ്രമിക്കും. കയറിന്റെ അറ്റം പിടിച്ചു കറങ്ങുന്ന കുട്ടിയുടെ വീശല്‍ ഏല്ക്കാതെ പന്തുകള്‍ തട്ടിത്തെറിപ്പിക്കണം. അതിനിടയില്‍ വട്ടത്തിനുളളില്‍ നിന്നും ആര്‍ക്കെങ്കിലും അടിയേറ്റാല്‍ ആ കുട്ടിയാണു പിന്നീട് തൂപ്പും വളളിയും പിടിക്കേണ്ടതും പന്ത് കാക്കേണ്ടതും. കുറ്റിയുടെ ചുവട്ടില്‍ ഒരു പന്തോ അല്ലെങ്കില്‍ പന്തുകളൊന്നും തന്നെ ഇല്ലാതെയോ വന്നാല്‍ കയറുപിടിച്ച് കറങ്ങിയിരുന്ന കുട്ടിയെ അമ്മച്ചിപ്ലാവില്‍ തൊടുന്നതുവരെ മറ്റു കുട്ടികള്‍ പന്തുമായി പിന്തുടര്‍ന്ന് എറിയും. ചെണ്ടടിച്ചു കളി ചെറിയ പന്ത് തുടര്‍ച്ചയായി അടിച്ച് കളിക്കുന്ന ഒരു വിനോദമാണ് ചെണ്ടടിച്ചുകളി. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും വിനോദമാണിത്. അടിക്കുന്ന പന്തിന്റെ ചലനഗതി അനുസരിച്ചു കളിക്കുന്ന ആളും നീങ്ങുന്നു. ചെണ്ട് തുടര്‍ച്ചയായി അടിക്കാതെ വന്നാല്‍ കളി തോല്‍ക്കും. പന്തടിക്കുമ്പോള്‍ 'ഒരു കുട്ടി രണ്ടു കുട്ടി' എന്നിങ്ങനെ എണ്ണണം. നിശ്ചിത പ്രാവശ്യം പന്തടിച്ചുകഴിഞ്ഞാല്‍ കളിക്കുന്നതിനിടയില്‍ ഇടയ്ക്കിടെ പെട്ടെന്നു വട്ടം കറങ്ങും. പത്തോ ഇരുപതോ പ്രാവശ്യം അടിച്ചതിനുശേഷമാണു വട്ടം കറങ്ങുന്നത്. പന്തടിച്ചു കളിക്കുമ്പോള്‍ സ്ത്രീകള്‍ ചിന്തുപാട്ടുകളും പാടാറുണ്ട്. പന്തുതട്ടിക്കളി സ്ത്രീ-പുരുഷഭേദമെന്യേ എല്ലാവരും കളിക്കുന്ന ഒരു കളിയാണ് പന്തുതട്ടുകളി. രണ്ടു സംഘമായി തിരിഞ്ഞാണ് ഇതു കളിക്കുക. ഓലകൊണ്ട് പന്തുണ്ടാക്കി നേര്‍ക്കുനേര്‍ നിന്ന് തട്ടിക്കളിക്കും. ആരുടെ കൈയില്‍ നിന്നാണോ പന്ത് താഴെവീഴുന്നത് ആ ആള്‍ കളിയില്‍ നിന്നും പുറത്താവും. കളിയില്‍ തോല്‍ക്കുന്ന കൂട്ടര്‍ ജയിച്ചവര്‍ പറയുന്ന ശിക്ഷാവിധി അനുസരിക്കണം. അപ്പച്ചെണ്ടുകളി/ഏറുപന്തുകളി/പുറത്തേറുകളി കുട്ടികളുടെ വിനോദമാണ് അപ്പച്ചെണ്ടുകളി. കുറെ ആളുകള്‍ കൂടി നില്‍ക്കുമ്പോള്‍ ഒരാള്‍ പന്തുവെച്ച് അവരെ എറിയും. ആര്‍ക്കാണോ ഏറുകിട്ടുന്നത് അവര്‍ മറ്റുളളവരെ എറിയണം. ഏറുകൊളളാതിരിക്കാന്‍ എല്ലാവരും ഓടിമാറുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അപ്പച്ചെണ്ടുകളിയോട് സാമ്യമുള്ള കളിയാണ് പുറത്തേറുകളി. ഉത്തര കേരളത്തിലാണ് ഈ കളി സാധാരണയായി കണ്ടുവരുന്നത്. ഇതിന് സാധാരണ ഉപയോഗിക്കുന്നത് ഓലപ്പന്താണ്. മദ്ധ്യതിരുവിതാംകൂര്‍ ഭാഗത്തെ കുട്ടികളുടെ ഒരു വിനോദമാണ് ഏറുപന്തുകളി. പുറത്തേറു കളിയോടും അപ്പച്ചെണ്ടുകളിയോടും അടുത്ത സാമ്യം പുലര്‍ത്തുന്നുണ്ട് ഈ കളി. തുണികൊണ്ടുണ്ടാക്കിയ പന്താണ് ഉപയോഗിക്കുന്നത്. തുണിപ്പന്ത് മേല്‍പ്പോട്ട് ഉയര്‍ത്തിയെറിയുന്നു. ഈ പന്തിനെ കൈയ്യിലാക്കുന്നവര്‍ അവിടെ നിന്നുകൊണ്ട് മറ്റുളളവരെ എറിയുന്നു. ഏറുകൊളളുന്ന ആള്‍ പന്തിനെ പിടിച്ചെടുത്ത് തിരിച്ചെറിയും. ഇങ്ങനെ കളി തുടര്‍ന്നു പോകുന്നു. സമസംഘങ്ങളാണ് സാധാരണ ഈ കളിയില്‍ ഏര്‍പ്പെടുന്നത്. ഗ്രൂപ്പ് തിരിഞ്ഞും ഒറ്റതിരിഞ്ഞും ഏറുപന്ത് കളിക്കാറുണ്ട്. ചേരി തിരിഞ്ഞ് കളിക്കുമ്പോള്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പരം പന്ത് കൈമാറി എതരാളിയെ ഏറ് കൊളളിക്കും. ഇത് കുഴിപ്പന്തുകളിയുടെ ഒരു കളിഭേദമാണ് (Fig. 1). Fig. 1. ഏറുപന്തുകളി: മധ്യതിരുവിതാംകൂറിലെ കുട്ടികളുടെ പഴയകാല വിനോദമാണ് ഏറുപന്തുകളി.( ചിത്രീകരണം : വിദു മോന്‍ ) കുഴിപ്പന്തുകളി പന്തെറിഞ്ഞുള്ള കളിയാണ് കുഴിപ്പന്തുകളി. കുഴിപ്പന്തുകളിക്കാര്‍ ഓലയോ, വാഴനാരോ വൈക്കോലോ കൊണ്ടുണ്ടാക്കുന്ന പന്ത്' ആണ് ഉപയോഗിക്കുന്നത്. കളിക്കാനുള്ള കുട്ടികള്‍ കളിസ്ഥലത്ത് ഓരോ ചെറിയ കുഴി കുഴിക്കുന്നു. ഓരോ കുഴിയും കുഴിച്ചവര്‍ക്ക് അവകാശപ്പെട്ടതാണ്. ഒരു കുട്ടി കുറച്ചകലെ മാറി നിന്ന് പന്ത് കുഴിയിലേയ്ക്ക് എറിയുന്നു. ആ പന്ത് ഏതു കുട്ടിക്ക് അവകാശപ്പെട്ട കുഴിയിലാണോ വീഴുന്നത് അവര്‍ ആ പന്തെടുത്ത് അവിടെ നിന്നുകൊണ്ട് മറ്റുളളവരെ എറിയണം. ഏറ് ദേഹത്തുകൊണ്ടയാള്‍ ഏറ് കൊണ്ടവന് അവകാശപ്പെട്ട കുഴിയില്‍ ഒരു കല്ലിടും. ഇങ്ങനെ കൂടുതല്‍ കല്ലുകള്‍ ആരുടെ കുഴിയിലാണോ കിടക്കുന്നത് ആ കുട്ടി കളിയില്‍ തോല്‍ക്കും. മറ്റു കളിക്കാര്‍ അവരുടെ കുഴിക്കു സമീപം നിന്നുകൊണ്ട് തോറ്റകുട്ടിയെ പന്തുകൊണ്ട് എറിയുന്നു. പന്ത് കാല്‍മുട്ടിനു താഴെ മാത്രമേ എറിയാന്‍ പാടുളളൂവെന്ന നിയമവുമുണ്ട് ഈ കളിയില്‍. കൊതിയന്‍കളി ഒരുതരം പന്തെറിഞ്ഞുകളിയാണ് കൊതിയന്‍കളി. കളിസ്ഥലത്തു നടുക്ക് ഒരു വട്ടം വരയ്ക്കും. അതിനുളളില്‍ ഒരു കളിക്കാരn നില്‍ക്കണം. കൊതിയന്‍ എന്നാണ് വട്ടത്തിനുളളില്‍ നില്‍ക്കുന്ന കളിക്കാരനു പറയുന്ന പേര്. മറ്റു കുട്ടികള്‍ അവന്റെ അടുത്തുകൂടെ പന്ത് പലവിധത്തില്‍ എറിയുകയും ഉരുട്ടുകയും ചെയ്യും. കൊതിയന്‍ തന്റെ വട്ടത്തില്‍ നിന്നും പുറത്തു കടക്കാതെ പന്ത് പിടിച്ചെടുക്കണം. പന്ത് പിടിച്ചാല്‍ ആ പന്ത് എറിഞ്ഞ കുട്ടി അടുത്ത കളിയില്‍ കൊതിയനായി നില്‍ക്കേണ്ടിവരും. ഇതാണ് കൊതിയന്‍കളി. തുണിപ്പന്തും റബര്‍പ്പന്തും ഉപയോഗിച്ചാണ് കൊതിയന്‍ കളിക്കുന്നത്. തട്ടുപന്തുകളി ഒരു അതിര്‍ത്തി നിശ്ചയിച്ച് അതിന് ഇരുപുറവും നിശ്ചിത അകലങ്ങളില്‍ അതിര്‍ത്തി രേഖപ്പെടുത്തിയ കളിക്കളത്തിലാണ് തട്ടുപന്ത് കളിക്കുന്നത്. തട്ടുപന്തുകളി തലപ്പന്തുകളിയുടെ വകഭേദമാണ്. മറുപക്ഷത്തിനു പിടിക്കാന്‍ കഴിയാതെ അടിക്കുന്ന പന്ത് താഴെ വീണശേഷം അനക്കം നിലയ്ക്കുന്നതിനു മുമ്പ് തട്ടി അതിര്‍ത്തിക്കുളളിലൂടെ തിരിച്ചുപായിച്ചാല്‍ ആദ്യപക്ഷക്കാരന്റെ കളി തീരും. ഇങ്ങനെ തട്ടുമ്പോല്‍ ആദ്യപക്ഷത്തിനു തിരിച്ചുതട്ടാം. പന്തിന്റെ അനക്കം നില്‍ക്കുംമുമ്പ് തട്ടണമെന്നുമാത്രം. തട്ടുമ്പോള്‍ ഉയര്‍ന്നുവരുന്ന പന്തുപിടിച്ചാലും ആദ്യം പന്തടിച്ചയാള്‍ പുറത്താകും. ലതികളി/ചട്ടികളി/ഡപ്പകളി കുട്ടികളുടെ ഒരു വിനോദമാണു ലതികളി. കാസര്‍ഗോഡ് ജില്ലയിലാണ് ഈ കളി പ്രധാനമായും കാണുന്നത്. രണ്ടുചേരിയായിട്ടാണ് കളിക്കുന്നത്. ഒരു ചിരട്ടയുടെ മുകളില്‍ പത്ത് പന്ത്രണ്ട് ചിരട്ട അട്ടിയായി വയ്ക്കും. ആദ്യത്തെ ചേരിയിലെ ആരെങ്കിലും ഓലപ്പന്തുകൊണ്ട് ഈ അട്ടിയെറിഞ്ഞു വീഴ്ത്തുന്നു. അട്ടിയെ ലഷ്യമാക്കി എറിഞ്ഞ പന്ത് അട്ടിയില്‍ കൊള്ളാതെ പിറകോട്ട് പോകുമ്പോല്‍ അട്ടിയുടെ പിറകില്‍ നില്‍ക്കുന്ന എതിര്‍പക്ഷക്കാര്‍ പന്ത് പിടിക്കുന്നതോടെ പന്ത് എറിഞ്ഞ ആളുടെ അവസരം നഷ്ടമാകും. എന്നാല്‍ ഒരാള്‍ക്ക് മൂന്ന് തവണ എറിയാനുള്ള അവസരമുണ്ട്. താഴെ വീണ ചിരട്ടകള്‍ എതിര്‍ചേരി പൂര്‍വ്വസ്ഥിതിയില്‍ വയ്ക്കുന്നതിനു മുമ്പേ തന്നെ കക്ഷികള്‍ വീണ്ടും എറിയും. ഏറുകൊണ്ടാല്‍ ആ ചേരിക്കു വീണ്ടും കടമായി. ഏതു ചേരിയാണോ ജയിച്ചത് അവര്‍ വീണ്ടും ചിരട്ട പൂര്‍വ്വസ്ഥിതിയിലാക്കുന്നു. എതിര്‍കക്ഷികള്‍ വീണ്ടും എറിഞ്ഞുകൊള്ളിച്ചാല്‍ കടം വീട്ടാം. ഈ രീതിയില്‍ കളി ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ലതികളിക്കു സമാനമായ ഒരു ഗ്രാമീണ വിനോദമാണ് ചട്ടികളി. ചിലയിടങ്ങളില്‍ ഡപ്പ എന്ന പേരിലാണ് ഈ കളി അറിയപ്പെടുന്നത്. എണ്ണം തുല്യമായ രണ്ടു വിഭാഗമായിട്ടാണ് കളിയില്‍ ഏര്‍പ്പെടുന്നത്. ലതികളിയില്‍ അട്ടിയിട്ടുവയ്ക്കുന്നത് ചിരട്ടയാണെങ്കില്‍ ചട്ടികളിയിലും ഡപ്പകളിയിലും അട്ടിയിടുന്നത് വൃത്താകൃതിയിലുള്ള ഏഴ് ഓടിന്‍ക്കഷ്ണങ്ങളാണ്. കളിക്കുന്ന സംഘത്തിലെ ഒരാള്‍ നിശ്ചിത അകലത്തില്‍ നിന്ന് അവയെ പന്തുകൊണ്ട് എറിഞ്ഞു വീഴ്ത്താന്‍ ശ്രമിക്കുന്നു. ഡപ്പകളിയും ചട്ടികളിയും പ്രധാനമായും കാണുന്നത് വടക്കന്‍കേരളത്തിലെ ഗ്രാമങ്ങളിലാണ് (Fig.2). Fig. 2. ലതികളി: കാസര്‍ഗോഡ് ജില്ലയിലെ കുട്ടികളുടെ നാടന്‍ വിനോദമാണ് ലതികളി. (ചിത്രീകരണം: വിദു മോന്‍ ) ആട്ടകളി ആണ്‍കുട്ടികളുടെ കളിയാണ് ആട്ടകളി. കുട്ടികള്‍ രണ്ടു സംഘമായി നിന്നാണ് ഇത് കളിക്കുന്നത്. രണ്ടു സംഘത്തിലും കുട്ടികളുടെ എണ്ണം തുല്യമായിരിക്കും. കളിസ്ഥലത്തിന്റെ ഒരറ്റത്ത് നാട്ടിയിരിക്കുന്ന മരക്കുറ്റിയുടേയോ കല്ലിന്റെയോ മുന്നില്‍ നിന്നാണ് ആട്ടകളിക്കുന്നത്. ഓരോരുത്തരായി പന്തുത്തട്ടിയാണ് കളിക്കേണ്ടത്. തെങ്ങിന്റെ പച്ചോലകൊണ്ട് മെടഞ്ഞുണ്ടാക്കിയ പന്താണ് ഉപയോഗിക്കുന്നത്. എതിര്‍ഭാഗത്തു നിന്ന് എറിയുന്ന പന്ത് പിടിക്കുകയോ അല്ലെങ്കില്‍ പന്ത് വീണിടത്തുനിന്നെടുത്തു മരക്കുറ്റിയിലോ കല്ലിലോ തൊടുവിക്കുകയോ ചെയ്താല്‍ കളിക്കുന്നയാള്‍ പുറത്താകും. പന്തുതട്ടികളിക്കുമ്പോള്‍ (സെര്‍വ് ചെയ്യുമ്പോള്‍) ഉയര്‍ന്നു വരുന്ന പന്ത് എതിര്‍ ടീമിന് കൈയില്‍ ഒതുക്കാന്‍ കഴിയാതിരിക്കുകയും, പന്ത് കളിക്കാരെ കബളിപ്പിച്ച് കളിക്കളത്തിന്റെ മറ്റേ അറ്റത്തിന് പുറത്തേക്ക് പോയാല്‍ ഒരു എണ്ണം കിട്ടും. അതേ സമയം തട്ടിക്കളിക്കുന്ന പന്ത് കളിക്കളം കവിഞ്ഞ് പോകാതെയിരുന്നാല്‍ എതിര്‍ ടീമിന് പന്ത് നാട്ടിയിരിക്കുന്ന കുറ്റിയിലോ കല്ലിലോ നേരിട്ട് എറിഞ്ഞ് കൊള്ളിച്ചാല്‍ സെര്‍വ് ചെയ്ത ആളുടെ അവസരം നഷ്ടമാകും . ഇങ്ങനെ എറിയുന്ന പന്ത് കുറ്റിയില്‍ കൊള്ളാത്ത പക്ഷം സെര്‍വ് ചെയ്ത ടീമിന് ഒരു എണ്ണം കൂടി കിട്ടും. ഒരു ടീമിലെ മുഴുവന്‍ കളിച്ചശേഷമാണ് അടുത്ത ടീം കളിക്കുക. ഇരുകൂട്ടരുടേയും കളി ഒരു വട്ടം പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ എണ്ണം കിട്ടിയ ടീം വിജയിക്കും. തലപ്പന്തുകളി ആണ്‍കുട്ടികളുടെ ഒരു വിനോദമാണു തലപ്പന്തുകളി. ഓലകൊണ്ട് മെടഞ്ഞുണ്ടാക്കിയ പന്താണ് തലപ്പന്തുകളിയില്‍ ഉപയോഗിക്കുന്നത്. ഒരു മരത്തിന്റെ കുറ്റിയോ കല്ലോ നിലത്ത് ഉറപ്പിച്ചിരിക്കും. കളിയില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ചേരിയായി തിരിഞ്ഞാണ് കളിക്കുന്നത്. കളി തുടങ്ങേണ്ടത് ആരെന്ന് നാണയം കറക്കിയോ നറുക്കെടുത്തോ തീരുമാനിക്കുന്നു. കളി തുടങ്ങുന്നവര്‍ കുറ്റിയുടെ അടുത്തും മറ്റുകൂട്ടര്‍ കുറച്ചകലെയായി എതിര്‍ഭാഗത്തും നില്‍ക്കുന്നു. പന്ത് വെറുതേ എറിഞ്ഞാല്‍പ്പോരാ തലമ, ഒറ്റ, ഇരട്ട, തുടമ, കിളി, അച്ച്, മുറുക്കി, കാമ എന്നിങ്ങനെ വൈവിധ്യവും വൈചിത്ര്യവുമാര്‍ന്ന വിശേഷരീതികളുണ്ട് പന്തടിക്കുവാന്‍. കാമ എന്ന കളി നാലു തവണവീതവും കാമയൊഴികെയുള്ളവ മൂന്നു തവണ വീതവും കളിക്കും. ഇങ്ങനെ അടിക്കുന്ന പന്ത് എതിര്‍ചേരിയില്‍പ്പെട്ടവര്‍ പിടിച്ചാല്‍ അടിക്കുന്ന ആളുടെ കളി (അവസരം) നഷ്ടപ്പെടും. അടിക്കുന്ന പന്ത് നിലത്തുവീണശേഷം അവര്‍ക്ക് ആ പന്തെടുത്തു കല്ലിനെ നോക്കിയെറിഞ്ഞു കൊളളിക്കാനായാലും പന്തടികാരന്റെ കളി പോകും. കളിക്കാരന്റെ (പന്തടികാരന്റെ) ഒപ്പം നില്‍ക്കുന്ന കുട്ടികള്‍ക്ക് എറിഞ്ഞുകൊളളിക്കുന്നത് തടുക്കാനുള്ള അവകാശമുണ്ട്. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണം എടുക്കുന്നവര്‍ വിജയിക്കും. മുറുക്കിക്കഴിഞ്ഞാല്‍ കൈകൊണ്ടു കുറ്റിതൊട്ട് മറുചേരിയിലുള്ളവരോട് അഞ്ചോ, മൂന്നോ, രണ്ടോ, ഒന്നോ എന്ന് ചോദിക്കുന്നു. അടുത്ത കളിയായ കാമ (കാല്പന്ത്) കഴിഞ്ഞാല്‍ എത്ര അടി അടിക്കണമെന്ന കണക്കാണിത്. കാല്പന്ത് ജയിച്ചാല്‍ എതിര്‍ കളിക്കാരന്‍ പറഞ്ഞ അത്രയും തവണ പന്ത് അടിക്കുന്നു. ആദ്യ കല്ലിനരികേ നിന്ന് അടിക്കുകയും തുടര്‍ന്ന് പന്ത് വീണ സ്ഥലത്തുനിന്നു വീണ്ടും അടിക്കുകയും ചെയ്യുന്നതാണിതിന്റെ രീതി. ഒടുവില്‍ പന്ത് വീണ സ്ഥാനത്തു നിന്ന് എതിര്‍പക്ഷത്തുള്ള ഒരാള്‍ പന്തെടുത്ത് കൈയില്‍ വെച്ച് ശ്വാസം വിടാതെ കളിയിലെ വാക്യം പറഞ്ഞുകൊണ്ട് ഓടിച്ചെന്നു കല്ലിന്റെ അരികിലെത്തണം. ഇതോടെ തലപ്പന്തുകളി അവസാനിക്കുന്നു. (Fig. 3) Fig. 3. തലപ്പന്തുകളി: കേരളത്തില്‍ ആകമാനം പ്രചാരത്തിലുണ്ടായിരുന്ന പഴയകാല വിനോദമാണ് തലപ്പന്തുകളി. (ചിത്രീകരണം: വിദു മോന്‍) ഇവയെല്ലാമാണ് കേരളത്തില്‍ പന്തുപയോഗിച്ച് കളിക്കുന്ന നാടന്‍ വിനോദങ്ങള്‍. ഈ കളികളിലെയെല്ലാം കളിയുപകരണമായ പന്ത്, കേരളത്തില്‍ സമൃദ്ധമായി ലഭിക്കുന്ന ഓല കൊണ്ട് മെടഞ്ഞെടുക്കുന്നതാണ്. വാഴയില ഉപയോഗിച്ചും തുണി ഉപയോഗിച്ചുമുള്ള പന്തുകളും ഇത്തരം കളികളില്‍ ഉപയോഗിക്കാറുണ്ട്. ഇരുചേരിയായി തിരിഞ്ഞാണ് നാടന്‍കളികള്‍ മിക്കവയും കളിക്കാറുള്ളത്. കാലത്തിനൊത്ത പരിണാമം നാടന്‍കളിയിലും സംഭവിച്ചിട്ടുണ്ട്. ഓലപ്പന്ത്, ഇലപ്പന്ത് എന്നിവയില്‍ നിന്നു തുണിപ്പന്തിലേയ്ക്കും അതില്‍നിന്നും മറ്റ് പന്തിനങ്ങളിലേയ്ക്കും കളിപ്പന്തുകള്‍ മാറി വന്നു. അമ്പലമുറ്റങ്ങളിലും പളളിപ്പറമ്പുകളിലും വീടിനോടുചേര്‍ന്നുള്ള തൊടികളിലും കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളിലുമാണ് ആദ്യകാലത്ത് കളികള്‍ അരങ്ങേറിയിരുന്നെങ്കില്‍ അത് പിന്നീട് സ്‌കൂള്‍ മൈതാനങ്ങള്‍ അടക്കമുള്ള ഇടങ്ങളിലേയ്ക്കു മാറ്റപ്പെട്ടു. മുന്‍കാലത്ത് സ്ഥല ലഭ്യതയാണ് അതിര്‍ത്തികളെയും ഘടനയേയും നിശ്ചയിച്ചിരുന്നത് എങ്കിലിന്ന് അല്‍പംകൂടി കൃത്യമായ ചട്ടക്കൂടുകള്‍ ഉളളവയാണ് നാടന്‍കളികള്‍. ലാളിത്യം നാടന്‍കളിയുടെ മുഖമുദ്ര തന്നെയാണ്. ഒരു പന്തും അല്പം സ്ഥലവും ഉണ്ടെങ്കില്‍ പന്തുകളി തുടങ്ങാം. നാടന്‍കളികള്‍ക്കും വിനോദങ്ങള്‍ക്കും സംഭവിക്കുന്ന മാറ്റങ്ങള്‍ അനിവാര്യം തന്നെ. സ്ഥലം, കാലം, വര്‍ഗ്ഗം, ലിംഗം എന്നിവകൊണ്ടൊക്കെ നാടന്‍കളികള്‍ക്ക് വ്യത്യസ്ത പാഠങ്ങള്‍ ഉണ്ടാകുന്നു. പാഠഭേദങ്ങളുടെ രീതിഭേദങ്ങളും മറ്റും ഒഴിവാക്കി കണിശതയുടെ മൂശയില്‍ വാര്‍ത്തെടുക്കാന്‍ ശ്രമിച്ചാല്‍ നാടന്‍കളികളുടെ ഫോക് അംശം നഷ്ടമാകും. ഇത്തരത്തില്‍ ഫോക് അംശം നഷ്ടമാവുന്നത് വഴി നാടന്‍കളികളില്‍ നിന്നും വിനോദങ്ങളില്‍ നിന്നും സമൂഹമനസ്സ് ഒഴിഞ്ഞുപോകും. കളിഭേദം (പാഠഭേദം) മാണ് നാടന്‍കളിയുടെ പ്രധാന സവിശേഷത. സ്ഥലകാലങ്ങള്‍ മാറുന്നതിനനുസരിച്ച് നാടന്‍കളികളുടെ കളിഭേദങ്ങള്‍ കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ നമുക്ക് കാണാനാവും. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുകൊണ്ടിരിക്കുന്ന ഇത്തരം വിനോദങ്ങളെ സംസ്‌കാരപഠനത്തിന്റെയും ഫോക് ലോര്‍ പഠനത്തിന്റെയും വിശകലനോപാധികള്‍ ഉപയോഗിച്ച് പഠനവിധേയമാക്കുകവഴി സംഘബോധത്തിന്റെയും സാമൂഹികജീവിതത്തിന്റെയും ഇന്നലെകളിലേക്ക് വെട്ടം വീഴ്ത്താനാകും. More from Sahapedia Image Gallery Approaching the Divine: Temple Rituals in Tamil… Practices and Rituals Image Gallery Travelling with God: A Day in the Life of a… Practices and Rituals Image Gallery Celebration of Faith: Play, Performance and… Performing ArtsPractices and Rituals Interview Oral Histories: Baba Arphalkar on the Origins of… Practices and RitualsHistoriesPeople Module The Practice of Pilgrimage: The Pandharpur Wari… Practices and Rituals Video The Pandharpur Wari Performing ArtsPractices and Rituals Video Metal Mirror Marvel of Aranmula Visual and Material Arts Interview V.D. Selvaraj in Conversation with Dr M.S.… Knowledge TraditionsPeople Interview V.D. Selvaraj in Conversation with Dr M.S.… Knowledge TraditionsPeople Interview V.D. Selvaraj in Conversation with Dr M.S.… Knowledge TraditionsPeople Image Gallery Breaking the Race Barrier: Sports Culture among… People Image Gallery Wrestling the Pole: The Art of Mallakhamb Training Performing Arts Sahapedia Important link About Sahapedia Contact Us Content Partners Funding Partners Team Donate Terms of use Privacy Policy By using this site, you agree to our Terms of Use and Privacy Policy. Unless otherwise specified, all content is made available under the CC-BY-NC-SA 4.0 Licence, though additional terms may apply. Sahapedia® is a registered trademark of Sahapedia, a non-profit organisation registered under the Societies Registration Act of 1860. For any queries, comments, or feedback, please contact Sahapedia at contact@sahapedia.org
ബോയ്ഫ്രണ്ട് ആയിട്ടുള്ള കാർ യാത്രയിൽ ഹൈവേയിൽ വെച്ച് കാസര് കേടാകുന്നു. മെക്കാനിക്ക് വരുന്നു. തുടർന്ന് സംഭവിച്ച അവിശ്വസനീയമായ ഒരു പങ്കാളി സ്വാപ്പിങ് സെക്സ്. Categories ദമ്പതികള്‍, യാത്രക്കിടയില്‍ Tags girlfriend, swapping, കുണ്ണ ഊമ്പൽ, പൂർ നക്കൽ, രതിമൂര്‍ച്ഛ, വെടി Leave a comment മമ്മി സ്വാപ്പിങ് – 1 by Jackie 27-04-2022 40,339 ഫ്രണ്ട്സ് ആയ ലീനയും ലില്ലിയും കൂടെ മക്കൾ പീറ്ററിനെയും മാത്തൻ്റെയും കുണ്ണയിൽ കേറി സുഖിക്കുന്ന ഒരു അത്യുഗ്രൻ മല്ലു സ്വാപ്പിങ് സെക്സ് കമ്പികഥയാണ് വിവരിക്കുന്നത്. Categories നിഷിദ്ധസംഗമം Tags swapping, ആന്റി, കമ്പി, പൂർ, സാരി Leave a comment കമിതാക്കളുടെ കുണ്ണ പൂറ് ഷൂട്ട്‌ കമ്പി കഥ – 3 by gopuaju 18-09-2021 6,034 ഞങ്ങളുടെ പോൺ വീഡിയോ കണ്ടിട്ട് ഒരു കമ്പനിയിലേക്ക് ക്ഷണം വരുന്നതും അവിടുത്തെ ബോസ്സും ചരക്ക് ഭാര്യയുമായി ഒരു അടിപൊളി സെക്സ് അനുഭവം ഉണ്ടായതിൻ്റെയും കഥ. Categories സംഘം ചേർന്ന് Tags malayalam sex, swapping, മുലകൾ, വിരൽ ഇടൽ Leave a comment നിലാവിൻ്റെ മറവിൽ ഒരു കുണ്ണയടി by gopuaju 31-08-2021 6,317 ഞാനും എൻ്റെ കാമുകനും അവൻ്റെ ഒരു കൂട്ടുകാരനും കൂട്ടുകാരൻ്റെ കാമുകിയും കൂടി ഗോവയിൽ ഒരു ട്രിപ്പ്‌ പോയി നിലാവത്ത് പാർട്ണർ സ്വാപ്പ് ചെയ്ത് കളിച്ച കമ്പികഥ വായിക്കാം. Categories പ്രണയവർണ്ണങ്ങൾ Tags swapping, കാമം, കുണ്ണ ഊമ്പൽ, രതിമൂര്‍ച്ഛ, വിരൽ ഇടൽ Leave a comment വൈഫ് സ്വാപ്പിങ് – ഭാഗം 1 by Jackie 01-10-2020 9,989 വലിയ സിറ്റിയിലെ പണക്കാരുടെ കാമകേളികൾ. കഥാനായകൻ രാജീവ് പണിക്കർ പണക്കാരുടെ ക്ലബ്ബിലെ വൈഫ് സ്വാപ്പിംഗിൽ കിട്ടിയ ആറ്റൻ ചരക്കു മിൽഫ് ആയ സ്വർണ്ണലത മേനോനെ പണിഞ്ഞ കഥ. Categories ദമ്പതികള്‍ Tags swapping, കുണ്ണ ഊമ്പൽ, ഭാര്യ, വലിയ മുലകൾ Leave a comment ഭാര്യമാരെ മാറി കളിച്ച കഥ – 1 by Jackie 23-04-2020 18-09-2018 12,240 പരസ്പ്പരം ഭാര്യമാരെ മാറി കളിക്കുന്ന വൈഫ് സ്വാപ്പിങ് അനുഭവത്തിന്റെ കമ്പിക്കുട്ടൻ കഥ. കൂട്ടുകാരിയുടെ ഭർത്താവിന്റെ മുഴുത്ത കുണ്ണ കയറ്റി സുഖിക്കുന്ന കൂട്ടുകാരി. Categories ദമ്പതികള്‍ Tags kambikuttan, swapping, കൂട്ടുകാരി, കൂട്ടുകാരിയുടെ ഭർത്താവു, മുല പിടുത്തം 1 Comment ഡോട്ടർ സ്വാപ്പിങ് – ഭാഗം 1 by Jackie 06-09-2018 8,208 സ്വന്തം മകളുടെയും സുഹൃത്തിന്റെ മകളുടെയും സീൽ പൊട്ടിച്ചു കളിക്കുന്ന പീറ്റർ. മകളുടെ ഓമനപ്പൂറ്റിൽ കുണ്ണപ്പാല് നിറച്ചൊഴിച്ചു നിർവൃതിയടയുന്ന അച്ഛൻ. അച്ഛന്റെ കുണ്ണ കൊണ്ട് ആദ്യ കളി നടത്തുന്ന മകൾ. Categories നിഷിദ്ധസംഗമം Tags kambi katha, kambikuttan, swapping, മകളുടെ കൂട്ടുകാരി, മകൾ, സീൽ പൊട്ടിക്കൽ എന്റെ ഭാര്യയുടെ ആഗ്രഹം by M 14-01-2017 04-05-2015 7,074 എന്റെ ഭാര്യയുടെ വയറിനു നേർക്കാണ് അപ്പോൾ അയാളുടെ മുഖം. സുമ കൈകൾ പൊന്തിച്ചതും, സാരി തെന്നി മാറി അവളുടെ നഗ്നമായ വയറും, പൊക്കിൾ ചുഴിയും അയാൾക്ക് മുന്നിൽ അനാവൃതമായി. Categories പ്രണയവർണ്ണങ്ങൾ Tags housewife, old Man, servant, swapping എന്റെ കഥ by M 14-01-2017 08-04-2015 4,622 മുണ്ടിനുള്ളിൽ അയാൾ ജെട്ടി ധരിച്ചിട്ടില്ല എന്ന് എനിക്ക് മനസ്സിലായി. മുണ്ടിനു മുകളിലൂടെ അയാളുടെ സാധനത്തിൽ ഞാൻ പതുക്കെ പിടിച്ചു. അയാൾ ഒന്ന് ഞെട്ടി.. Categories പ്രണയവർണ്ണങ്ങൾ Tags housewife, swapping എന്റെ വീട്ടിൽ വന്ന കൂട്ടുകാരൻ – ഭാഗം I by M 14-01-2017 27-03-2015 6,500 റീന പെട്ടെന്ന് അവളുടെ നൈറ്റി അഴിച്ചുമാറ്റി. അവിശ്വാസത്തോടെ സജീവ്‌ എന്റെ ഭാര്യയെ നോക്കി. റീന അവന്റെ മുന്നിൽ മുട്ട് കുത്തി നിന്നു, എന്നിട്ട് അവന്റെ പാന്റ് അഴിക്കാൻ തുടങ്ങി. Categories ദമ്പതികള്‍, പ്രണയവർണ്ണങ്ങൾ Tags housewife, husband's friend, swapping Older posts Page1 Page2 Next → തിരയുക തിരയുക Categories Kambi Call കമ്പി കാർട്ടൂൺ ജോലിസ്ഥലം / അദ്ധ്യാപകർ ദമ്പതികള്‍ നിഷിദ്ധസംഗമം പ്രണയവർണ്ണങ്ങൾ മംഗ്ലീഷ് മികച്ച കമ്പി കഥകൾ യാത്രക്കിടയില്‍ ലൈംഗിക വിജ്ഞാനം വേലക്കാരി സംഘം ചേർന്ന് സ്വവർഗ്ഗാനുരാഗം സ്വവർഗ്ഗാനുരാഗിണി Malayalam Kambi Novels Malayalam sex videos 🔥ഹോട്ട് കമ്പികഥകൾ കമ്പി കഥകൾ സമർപ്പിക്കുക ബന്ധപ്പെടുക പരസ്യം ചെയ്യുക Work with us Privacy Policy Cookie Policy About Us Read the best Malayalam sex stories on the internet. New Malayalam Kambikathakal and kambikuttan stories published daily under various kambi kadha categories. Also download kambikatha in PDF and read the kambikadhakal offline. Kerala sex anubhavangalude valiya shekaram.
പുല്ലൂർ: സർവീസ് സഹകരണ ബാങ്കിൻറെ ഗ്രീൻ പുല്ലൂർ കർഷക സേവന കേന്ദ്രത്തിൽ കാം കോ ഡീലർഷിപ്പ് കേന്ദ്രവും കേന്ദ്രത്തിൻറെ പ്രവർത്തനവും ആരംഭിച്ചു .ഉൽഘാടനത്തിന്റെ ഭാഗമായി അഗ്രോ മീറ്റും... അരിപ്പാലം ഇന്ത്യൻ ആർമിയിലെയും എയർ ഇന്ത്യയിലെയും റിട്ട. ഉദ്യോഗസ്ഥൻ മൂഞ്ഞേലി ജോസ്(82) അന്തരിച്ചു September 11, 2020 അരിപ്പാലം ഇന്ത്യൻ ആർമിയിലെയും എയർ ഇന്ത്യയിലെയും റിട്ട. ഉദ്യോഗസ്ഥൻ മൂഞ്ഞേലി ജോസ്(82) അന്തരിച്ചു. സംസ്കാരം ഇന്ന് (12–09–2020) ശനിയാഴ്ച രാവിലെ 10.30ന് അരിപ്പാലം ഒൗവർ ലേഡി ഒാഫ് കാർമൽ പള്ളിയിൽ. ഭാര്യ: കുറ്റിക്കാട്ട് അക്കരക്കാരൻ... പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ One Rupee Challenge – ലൂടെ സമാഹരിച്ച... September 11, 2020 പുല്ലൂർ:നമ്മളിൽ എല്ലാവർക്കും വലിയ കാര്യങ്ങൾ ചെയ്യാനാവില്ല, എന്നാൽ വലിയ സ്നേഹത്തോടെ ചെറിയ കാര്യങ്ങൾ ചെയ്യാനാകും. നമ്മുടെ കരുണകൊണ്ട് അനേകരുടെ വേദന കുറക്കാൻ വലിയ സ്നേഹത്തോടെ നൽകൂ ഒരു രൂപ.എന്ന... തൃശൂർ ജില്ലയിൽ 184 പേർക്ക് കൂടി കോവിഡ് 105 പേർക്ക് രോഗമുക്തി September 11, 2020 തൃശൂർ ജില്ലയിൽ വെളളിയാഴ്ച (സെപ്റ്റംബർ 11) 184 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 105 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1992 ആണ്. തൃശൂർ സ്വദേശികളായ... സംസ്ഥാനത്ത് ഇന്ന് (SEP 11 ) 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു September 11, 2020 സംസ്ഥാനത്ത് ഇന്ന് (SEP 11 ) 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256,... “വയോക്ഷേമ”-കാൾസെന്ററിൻെറ ഉത്ഘാടനം ജില്ലാകളക്ടർ എസ്.ഷാനവാസ് . ഐ .എ .എസ് നിർവഹിച്ചു September 11, 2020 തൃശൂർ : ഗ്രാൻഡ് കെയർ പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലയിൽ നടപ്പിലാക്കുന്ന "വയോക്ഷേമ -കാൾ സെന്ററിൻെറ ഉത്ഘാടനം ജില്ലാകളക്ടർ എസ്.ഷാനവാസ് . ഐ .എ .എസ് നിർവഹിച്ചു. അയ്യന്തോൾ ഗവണ്മെന്റ്... കണക്കശ്ശേരി കാർത്തികേയ മേനോന്റെ ഭാര്യ ഓമന അമ്മ (68) നിര്യാതയായി September 11, 2020 പടിയൂർ : പടിയൂര്‍ സ്വദേശിയായ വയോധിക കോവീഡ് ബാധിച്ച് മരിച്ചു. കണക്കശ്ശേരി കാർത്തികേയ മേനോന്റെ ഭാര്യ ഓമന അമ്മ (68) നിര്യാതയായി. മക്കൾ: കവിത (അധ്യാപിക, നളന്ദ ഹയർ... കാട്ടൂര്‍‍ സര്‍വ്വീസ് സഹകരണബാങ്കില്‍ നീതി ഹൈടെക് ലാബ് ഉദ്ഘാടനം September 11, 2020 കാട്ടൂര്‍: ബാങ്കിന് കീഴില്‍ആരംഭിച്ച നീതി ഹൈടെക് ലാബിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ടൗണ്‍ സഹകരണബാങ്ക് ചെയര്‍മാനും സഹകരണആശുപത്രി പ്രസിഡന്റുമായ എം.പി.ജാക്‌സന്‍ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ്... 75,647FansLike 3,427FollowersFollow 186FollowersFollow 2,350SubscribersSubscribe NEWS മേജോ ജോൺസൺ ജെ.സി.ഐ. പ്രസിഡന്റ് November 29, 2022 NEWS ജൂനിയർ റെഡ്ക്രോസ് കാഡറ്റ് സാന്ത്വനം ആരംഭിച്ചു November 29, 2022 NEWS ഫുട് ബോൾ ലോകകപ്പ്, ആവേശമാക്കി വേളൂക്കര ഗ്രാമപഞ്ചായത്ത് November 29, 2022 NEWS തൃശ്ശൂർ ജില്ലാ ചെസ് ഇൻ സ്കൂൾ ടീം ചാമ്പ്യൻഷിപ് November 29, 2022 NEWS ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിൽ ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെൻറ് നിർമാർജനത്തെപ്പറ്റി സെമിനാർ സംഘടിപ്പിച്ചു November 29, 2022 NEWS ലാസ്യലാവണ്യ സമ്പന്നമായി മോഹിനിയാട്ട വേദി November 25, 2022 NEWS ജെ.സി.ഐ. മുപ്പത് ലക്ഷം രൂപയുടെ അശരണർക്ക് കൈതാങ്ങ് പദ്ധതി യുടെ സമാപനവും ക്രൈസ്റ്റ് കോളേജിന് മംഗള പത്ര സമർപ്പണവും
നിങ്ങൾക്ക് ഫെയ്‌സ്‌ലിഫ്റ്റ് ആവശ്യമുള്ള ഒരു സോഫയോ ചാരുകസേരയോ ഉണ്ടെങ്കിൽ, ടെക്‌നിക് ഉപയോഗിച്ച് നിങ്ങൾക്കാവശ്യമുള്ള നിറങ്ങളും രൂപങ്ങളും ഉപയോഗിച്ച് അത് വീണ്ടും അപ്‌ഹോൾസ്റ്റർ ചെയ്യുന്നതിനുള്ള ഒരു ട്യൂട്ടോറിയൽ ഇതാ. പാച്ച്വേര്ഡ്. പഴയ തുണി നീക്കം ചെയ്യുക മുമ്പ് അപ്ഹോൾസ്റ്ററിംഗ് ആരംഭിക്കുക, കസേരയിൽ നിന്ന് തുണി നീക്കം ചെയ്യുന്നതാണ് ഉചിതം. വിശേഷിച്ചും ഇതിനകം പഴയതോ അൽപ്പം ധരിക്കുന്നതോ ആയ ഒന്ന് വരുമ്പോൾ. ഇത് ചെയ്യുന്നതിന്, നിങ്ങൾക്ക് ക്ഷമയോടെ സ്വയം ആയുധമാക്കാം, കാരണം ഇത് എല്ലായ്പ്പോഴും കുറച്ച് സമയമെടുക്കുന്ന ഒരു ജോലിയല്ല, മറിച്ച് വിപരീതമാണ്. ചാരുകസേരയുടെയോ കസേരയുടെയോ ഘടനയ്ക്ക് കേടുപാടുകൾ വരുത്താതിരിക്കാൻ ഞങ്ങൾ കുറച്ചുകൂടി പോകണം. സീറ്റ് നുര ചില വസ്ത്രങ്ങൾ ഉള്ള ഫർണിച്ചറുകളാണെങ്കിൽ, ഒരുപക്ഷേ സീറ്റ് ഭാഗം, അത് മാറ്റിസ്ഥാപിക്കേണ്ടതായി വന്നേക്കാം. ഇത് ചെയ്യുന്നതിന്, ഒരു സോഫയാണെങ്കിൽ നമുക്ക് നുരയെ അല്ലെങ്കിൽ പാഡിംഗ് രൂപത്തിൽ ഒരു പുതിയ അടിത്തറ സൃഷ്ടിക്കാൻ കഴിയും. ഈ രീതിയിൽ, ഞങ്ങളുടെ അന്തിമ ഫലം പാച്ച് വർക്ക് കസേര അല്ലെങ്കിൽ ചാരുകസേര അത് ഉറപ്പുനൽകുന്നതിനേക്കാൾ കൂടുതലാണ്. ഫില്ലിംഗുകൾക്കിടയിൽ നിങ്ങൾക്ക് താഴേക്ക് അല്ലെങ്കിൽ നുരയെ റബ്ബർ തിരഞ്ഞെടുക്കാം. അപ്ഹോൾസ്റ്ററി തിരഞ്ഞെടുക്കുക കൂടെ വരാൻ സമയമായി തുണിത്തരങ്ങൾ. നമ്മൾ ഒരു പാച്ച് വർക്ക് സോഫയെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിലും, ഈ ഘട്ടത്തിൽ ഞങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല. ഇതിനായി, ഞങ്ങൾ ഒരു ഉണ്ടാക്കണം സ്ക്രാപ്പുകളുടെ ശേഖരം. നിറങ്ങളിലോ പാറ്റേണുകളിലോ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ടവ ഇവിടെ തിരഞ്ഞെടുക്കാം. ചാരുകസേരകൾക്കോ ​​കസേരകൾക്കോ ​​രണ്ടോ മൂന്നോ മീറ്റർ തുണികൾ ആവശ്യമായി വന്നേക്കാം, അതേസമയം കസേരകൾക്ക് ഒന്ന് മാത്രം. അതിനാൽ, ഇതിൽ നിന്ന് ആരംഭിച്ച്, നമുക്ക് അത്രയും തുണിത്തരങ്ങൾ ഉണ്ടാക്കേണ്ടിവരും. ഇത് ചെയ്യുന്നതിന്, ഞങ്ങൾ മുറിച്ചതോ ചതുരങ്ങളിലോ ദീർഘചതുരങ്ങളിലോ ഉള്ള അവശിഷ്ടങ്ങൾ തുന്നിച്ചേർക്കേണ്ടിവരും. ആദ്യം നമ്മൾ രണ്ടായി രണ്ടെണ്ണം തുന്നിച്ചേർക്കുന്നു, തുടർന്ന് ഞങ്ങൾ സ്ട്രിപ്പുകൾ ഉപയോഗിച്ച് ചേരുന്നു. ഫാബ്രിക്കിന്റെ പിൻഭാഗം, സീമുകളിൽ തന്നെ, അവരെ അകത്തേക്ക് കടക്കാൻ സഹായിക്കുക. ചാരുകസേരയ്ക്കായി പൂർണ്ണമായ ഒരു തുണി ലഭിക്കുന്നതുവരെ നിങ്ങൾ ക്രമേണ സ്ട്രിപ്പ് ബൈ സ്ട്രിപ്പ് തയ്യ്ക്കും. അപ്ഹോൾസ്റ്ററി സ്ഥാപിക്കുക ഞങ്ങൾ ഇതിനകം ഫാബ്രിക് തയ്യാറാക്കുകയും പാഡിംഗ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, പ്രക്രിയ പൂർത്തിയാക്കുക മാത്രമാണ് അവശേഷിക്കുന്നത്. ഇതിനായി, ഞങ്ങൾക്ക് ഒരു ഇലക്ട്രിക് സ്റ്റാപ്ലർ ആവശ്യമാണ്. അവളായിരിക്കുമോ സീറ്റിലേക്ക് തുണി നന്നായി ശരിയാക്കുക. എന്നാൽ അത് മാത്രമല്ല, നിങ്ങൾ തുണികൊണ്ട് ഇറുകിയിരിക്കണം. ഈ ഘട്ടം വേഗത്തിലാക്കാൻ സഹായം ആവശ്യപ്പെടുന്നത് മൂല്യവത്താണ്. ഒരാൾ തുണി വലിക്കുമ്പോൾ മറ്റൊന്ന് സ്റ്റേപ്പിൾസ്! തുണി നീട്ടിയാൽ, ഫലം വലുതായിരിക്കും. കോണുകൾക്കായി, ഫാബ്രിക് മടക്കിക്കളയുക, നിങ്ങൾ പൂർത്തിയാക്കി. കസേരയുടെ ഭാഗങ്ങൾ കസേരയിൽ അതിന്റെ അടിത്തറയും പിൻഭാഗവും ആംറെസ്റ്റും അടങ്ങിയിരിക്കും. ശരി, ഈ ഭാഗങ്ങൾ ഓരോന്നും വ്യത്യസ്ത തുണികൊണ്ട് മൂടുക എന്നതാണ് മറ്റൊരു ആശയം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മുഴുവൻ കസേരയ്ക്കും ഒരൊറ്റ തുണി ഉണ്ടാക്കുന്നതിനുപകരം, നിങ്ങൾക്ക് അത് ഭാഗങ്ങളായും വ്യത്യസ്ത തുണിത്തരങ്ങളുമായും അപ്ഹോൾസ്റ്റർ ചെയ്യാം. ഇത് ഇതിനകം എല്ലാവരുടെയും അഭിരുചിക്കനുസരിച്ചാണ്. പഴയ തുണിത്തരങ്ങൾ ഉപയോഗിക്കാൻ എപ്പോഴും ഓർക്കുക. ഈ സാഹചര്യത്തിൽ, ഞങ്ങൾ അത് ഉപയോഗിക്കും രക്ഷാധികാരി. ഞങ്ങൾ അത് നീക്കം ചെയ്‌തുകഴിഞ്ഞാൽ, പുതിയ ഫാബ്രിക് അളക്കാനും നമുക്ക് എത്രത്തോളം ആവശ്യമുണ്ടെന്നും അതിന്റെ ആകൃതിയും അറിയാനും ഇത് ഞങ്ങളെ സഹായിക്കും. അതിനാൽ, പഴയ കസേരയിൽ നിന്ന് തുണി നീക്കം ചെയ്യുമ്പോൾ കുറച്ച് പോകേണ്ടത് ആവശ്യമാണ്. നിങ്ങൾ അപ്ഹോൾസ്റ്ററിംഗ് ആരംഭിക്കുമ്പോൾ, നിങ്ങൾ നീക്കം ചെയ്ത അവസാന ഭാഗം ഉപയോഗിച്ച് ആരംഭിക്കുക. ഞങ്ങൾ എല്ലായ്പ്പോഴും വിപരീത ക്രമം ഉപയോഗിക്കുന്നു. ഈ രീതിയിൽ, ഞങ്ങൾ മികച്ച ഫലം ഉറപ്പാക്കുന്നു. ഞങ്ങളുടെ പാച്ച് വർക്ക് സോഫ ഉള്ളപ്പോൾ, ഞങ്ങൾ അത് ചെയ്യണം ആഴ്ചയിൽ ഒരിക്കൽ വാക്വം. നമ്മൾ അപ്ഹോൾസ്റ്റേർ ചെയ്തിരിക്കുന്ന ഫാബ്രിക് വളരെ അതിലോലമായതാണെങ്കിലും, ഒരു ഡസ്റ്റർ ആവശ്യത്തിലധികം വരും. നമ്മൾ ആഗ്രഹിക്കുന്നതുപോലെ അത് സൂക്ഷിക്കുക എന്നതാണ് കാര്യം. പാച്ച് വർക്ക് ആംചെയർ ഗാലറി നിങ്ങൾക്ക് ആശയങ്ങൾ ലഭിക്കുന്നതിനായി പാച്ച് വർക്ക് ചാരുകസേരകളുടെയും സോഫകളുടെയും വിപുലമായ ഗാലറി ചുവടെയുണ്ട്. നിങ്ങൾ താഴെ കാണുന്നതെല്ലാം നിങ്ങൾക്ക് അവ ഇവിടെ വാങ്ങാം അതിനാൽ നിങ്ങൾക്ക് ഒരെണ്ണം ശരിക്കും ഇഷ്‌ടമാണെങ്കിൽ, നിങ്ങൾക്ക് എല്ലായ്പ്പോഴും അത് ഇതിനകം നിർമ്മിച്ചത് വാങ്ങാനും അപ്‌ഹോൾസ്റ്ററിംഗ് പ്രക്രിയ ഒഴിവാക്കാനും തിരഞ്ഞെടുക്കാം. ഞങ്ങൾ നിങ്ങൾക്ക് കാണിച്ചുതന്ന മോഡലുകളൊന്നും നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, ഞങ്ങൾക്ക് ഒരു അഭിപ്രായം ഇടുക, തിരയലിൽ ഞങ്ങൾ നിങ്ങളെ സഹായിക്കും. പാച്ച് വർക്ക് കസേരകൾ എവിടെ നിന്ന് വാങ്ങാം അപ്ഹോൾസ്റ്റർ എ ചെറുതും വ്യക്തിഗതവുമായ ചാരുകസേര അല്ലെങ്കിൽ കസേരകൾ അത് അത്ര സങ്കീർണ്ണമല്ല. എന്നാൽ വലിയ കാര്യത്തിന് പ്രൊഫഷണലുകൾ ഉണ്ടായിരിക്കുന്നതാണ് നല്ലത് എന്നതാണ് സത്യം. എന്നിട്ടും, നിങ്ങൾക്ക് സ്വയം ബുദ്ധിമുട്ടിക്കാൻ താൽപ്പര്യമില്ലെങ്കിൽ, റെഡിമെയ്ഡ് പാച്ച് വർക്ക് കസേരകൾ വാങ്ങുന്നത് പോലെ ഒന്നുമില്ല. ഇത് തികഞ്ഞ ആശയമാണ് ഞങ്ങളുടെ വീടിന്റെ മൂലകൾ അലങ്കരിക്കുക. ഒരു വശത്ത്, ഭൂരിഭാഗം ഫിസിക്കൽ ഫർണിച്ചർ സ്റ്റോറുകളിലും നിങ്ങൾക്ക് അവ കണ്ടെത്താനാകും. നിങ്ങളുടെ അലങ്കാരത്തിന്റെ ബാക്കി ഭാഗങ്ങൾ സംയോജിപ്പിക്കാൻ കഴിയുന്ന വ്യത്യസ്ത ഷേഡുകളിൽ എല്ലായ്പ്പോഴും ചില ഓപ്ഷനുകൾ ഉണ്ടാകും. കാരണം അവ സ്വീകരണമുറിക്കും കിടപ്പുമുറികൾക്കും അതിഥി മുറികൾക്കും അനുയോജ്യമായ ഫർണിച്ചറുകളാണ്. അതും സത്യമാണ് ഓൺലൈൻ ഫർണിച്ചർ സ്റ്റോറുകൾ പുതിയ മോഡലുകൾ ആസ്വദിക്കാൻ ഞങ്ങളെ അനുവദിക്കുക. ചാരുകസേരകളിലും വ്യക്തിഗത സോഫകളിലും അല്ലെങ്കിൽ വലിയ കസേരകളിലും. പാച്ച് വർക്ക് ശൈലിക്ക് നന്ദി, നിറത്തിന്റെയും മൗലികതയുടെയും ലോകം മുഴുവൻ. എന്നാൽ നിങ്ങൾക്ക് ഒരു നിശ്ചിത ഷോട്ടിനായി പോകണമെങ്കിൽ, ആമസോണിലും നിങ്ങൾക്ക് മികച്ച ആശയങ്ങൾ ഉണ്ടാകും. വ്യത്യസ്‌ത മോഡലുകളും വലുപ്പങ്ങളും ശൈലികളും എന്നാൽ എപ്പോഴും പാച്ച്‌വർക്ക് നൽകുന്ന യഥാർത്ഥ ടച്ച്. വാങ്ങാൻ - പാച്ച് വർക്ക് കസേരകൾ ഗൈഡ് വാങ്ങുന്നു ഒരു പാച്ച് വർക്ക് ചാരുകസേര എങ്ങനെ അപ്ഹോൾസ്റ്റർ ചെയ്യാം പഴയ തുണി നീക്കം ചെയ്യുക സീറ്റ് നുര അപ്ഹോൾസ്റ്ററി തിരഞ്ഞെടുക്കുക അപ്ഹോൾസ്റ്ററി സ്ഥാപിക്കുക കസേരയുടെ ഭാഗങ്ങൾ പാച്ച് വർക്ക് ആംചെയർ ഗാലറി പാച്ച് വർക്ക് കസേരകൾ എവിടെ നിന്ന് വാങ്ങാം നിങ്ങൾ എത്രമാത്രം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു? നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷൻ കണ്ടെത്താൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു 200 € * വിലയിൽ വ്യത്യാസം വരുത്താൻ സ്ലൈഡർ നീക്കുക തയ്യൽ മെഷീനുകൾ » പാച്ച് വർക്ക് ചാരുകസേര ഒരു അഭിപ്രായം ഇടൂ മറുപടി റദ്ദാക്കുക അഭിപ്രായം പേര് * ഇമെയിൽ * അടുത്ത തവണ ഞാൻ അഭിപ്രായമിടുമ്പോൾ ഈ ബ്ര browser സറിൽ എന്റെ പേരും ഇമെയിലും വെബ്‌സൈറ്റും സംരക്ഷിക്കുക. വെബ് ഞാൻ അംഗീകരിക്കുന്നു സ്വകാര്യത നിബന്ധനകൾ * ഡാറ്റയുടെ ഉത്തരവാദിത്തം: എബി ഇന്റർനെറ്റ് ഡാറ്റ ഉദ്ദേശ്യം: സ്പാമിന്റെ നിയന്ത്രണം, അഭിപ്രായങ്ങളുടെ മാനേജ്മെന്റ്. നിയമസാധുത: നിങ്ങളുടെ സമ്മതം ഡാറ്റയുടെ ആശയവിനിമയം: നിയമപരമായ ബാധ്യതയല്ലാതെ ഡാറ്റ മൂന്നാം കക്ഷികളെ അറിയിക്കില്ല. ഡാറ്റയുടെ സംഭരണം: Occentus Networks (EU) ഹോസ്റ്റ് ചെയ്ത ഡാറ്റാബേസ് അവകാശങ്ങൾ: നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ വിവരങ്ങൾ പരിമിതപ്പെടുത്താനും വീണ്ടെടുക്കാനും ഇല്ലാതാക്കാനും കഴിയും. ബ്രാൻഡുകൾ ലിഡ് തയ്യൽ മെഷീൻ ആൽഫ തയ്യൽ മെഷീനുകൾ സഹോദരൻ തയ്യൽ മെഷീനുകൾ ഗായകൻ തയ്യൽ മെഷീനുകൾ ടൊയോട്ട തയ്യൽ മെഷീനുകൾ തരങ്ങൾ പഴയ തയ്യൽ മെഷീനുകൾ സെക്കൻഡ് ഹാൻഡ് ഓവർലോക്ക് പാച്ച്വേര്ഡ് വില കുറച്ചു പ്രൈം ഡേ തയ്യൽ മെഷീനുകൾ കറുത്ത വെള്ളിയാഴ്ച തയ്യൽ മെഷീനുകൾ സൈബർ തിങ്കളാഴ്ച തയ്യൽ മെഷീനുകൾ Contacto ഞങ്ങൾക്ക് ഒരു സന്ദേശം എഴുതുക Spanish Afrikaans Albanian Amharic Arabic Armenian Azerbaijani Basque Belarusian Bengali Bosnian Bulgarian Catalan Cebuano Chichewa Chinese (Simplified) Chinese (Traditional) Corsican Croatian Czech Danish Dutch English Esperanto Estonian Filipino Finnish French Frisian Galician Georgian German Greek Gujarati Haitian Creole Hausa Hawaiian Hebrew Hindi Hmong Hungarian Icelandic Igbo Indonesian Irish Italian Japanese Javanese Kannada Kazakh Khmer Korean Kurdish (Kurmanji) Kyrgyz Lao Latin Latvian Lithuanian Luxembourgish Macedonian Malagasy Malay Malayalam Maltese Maori Marathi Mongolian Myanmar (Burmese) Nepali Norwegian Pashto Persian Polish Portuguese Punjabi Romanian Russian Samoan Scottish Gaelic Serbian Sesotho Shona Sindhi Sinhala Slovak Slovenian Somali Spanish Sudanese Swahili Swedish Tajik Tamil Telugu Thai Turkish Ukrainian Urdu Uzbek Vietnamese Welsh Xhosa Yiddish Yoruba Zulu
കേരളത്തിലെ ആധികാരിക മതപണ്ഡിത സഭ സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ രൂപീകരിക്കപ്പെട്ട് 95 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 1926 ജൂണ്‍ 26 ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ചാണ് സമസ്തക്ക് രൂപം നല്‍കപ്പെടുന്നത്. സയ്യിദ് ഹാശിം ചെറു കുഞ്ഞിക്കോയ തങ്ങളുടെ അദ്യക്ഷതയില്‍ വരക്കല്‍ മുല്ലക്കോയ തങ്ങളടക്കം കേരളത്തിലെ അത്യുന്നതരായ സാദാത്തീങ്ങളും മഹാരഥന്മാരായ പണ്ഡിതരും പങ്കെടുത്ത സംഗമത്തിലാണ് സുന്നത്ത് ജമാഅത്തിന്‍റെ തനതായ രീതികള്‍ക്കെതിരെ രംഗത്ത് വരികയും വികലമായ ആശയങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിക്കുകയും ചെയ്ത പുത്തന്‍ വാദക്കാര്‍ക്ക് ശക്തമായ പ്രതിരോധം സൃഷ്ടിച്ച് കൊണ്ട് സമസ്ത പിറവിയെടുക്കുന്നത്. ഐക്യ സംഘം കൊടുങ്ങല്ലൂരില്‍ വെച്ചാണ് വികലമായ ആശയങ്ങളുടെ ആരംഭം കുറിക്കപ്പെടുന്നത്. മലബാര്‍ കലാപത്തില്‍ പങ്കുണ്ടെന്ന പേരില്‍ അറസ്റ്റ് വാറന്‍റുണ്ടായിരുന്ന മൂന്ന് പ്രധാന മതപണ്ഡിതരായിരുന്നു നെല്ലിക്കുത്ത് ആലി മുസ്ലിയാരും പാങ്ങില്‍ അഹ്മദ് മുസ്ലിയാരും തയ്യില്‍ മുഹമ്മദ് കുട്ടി മുസ്ലിയാര്‍ എന്ന കെ.എം മൗലവിയും. അറസ്റ്റ് ഭയന്ന കെ.എം മൗലവി എം.സി.സി മൗലവിയുടെ ക്ഷണ പ്രകാരം നാട്ടുരാജ്യമായ കൊടുങ്ങല്ലൂരിലേക്ക് മാറിത്താമസിച്ചു. ഇ.കെ മൗലവിയും ഇക്കാലത്ത് കൊടുങ്ങല്ലൂരില്‍ തന്നെയായിരുന്നു താമസിച്ചത്. മുസ്ലിംകള്‍ക്കിടയില്‍ കുടുംബ വഴക്ക് ഏറെ നിലനിന്ന പ്രദേശമായിരുന്നു കൊടുങ്ങല്ലൂര്‍. ഇവ പരിഹരിക്കാനും മുസ്ലിംകള്‍ക്കിടയില്‍ ഐക്യം ഊട്ടിയുറപ്പിക്കാനുമെന്ന ലക്ഷ്യത്തില്‍ 1922 ല്‍ മൗലവിമാര്‍ ഒരു സമ്മേളനം സംഘടിപ്പിച്ചു. ഈ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി ഒരു സ്ഥിരമായ നിക്ഷപക്ഷ സംഘം രൂപീകരിക്കപ്പെട്ടു. ഇവര്‍ മൂന്ന് പേരും സംഘത്തിലെ പ്രധാനികളായിരുന്നു. ഈ സംഘമാണ് പിന്നീട് കേരള മുസ്ലിം ഐക്യ സംഘം എന്ന പേരില്‍ രൂപം നല്‍കപ്പട്ട സംഘടന. മണപ്പാട്ട് കുഞ്ഞി മുഹമ്മദ്, സീതി സാഹിബ്, അദ്ദേഹത്തിന്‍റെ പിതാവ് സീതി മുഹമ്മദ്, കെ.എം മൗലവി, ഇ.കെ മൗലവി, വക്കം മൗലവി, എം.സി.സി മൗലവി, ടി.കെ മുഹമ്മദ് മൗലവി എന്നിവരായിരുന്നു പ്രധാന നേതാക്കള്‍. ഈജിപ്തില്‍ വഹാബിസം പ്രചരിപ്പിക്കുന്നതില്‍ പ്രധാനിയായിരുന്ന റശീദ് റിളായുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയിരുന്ന അല്‍ മനാറിന്‍റെ സ്ഥിര വായനക്കാരനായിരുന്ന വക്കം മൗലവി അതേ ആയങ്ങള്‍ ഐക്യ സംഘം വഴി കേരളത്തില്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ടു. 1923 ല്‍ നടന്ന ഐക്യസംഘത്തിന്‍റെ പ്രഥമ വാര്‍ഷിക സമ്മേളനത്തില്‍ വഹാബിസത്തിന്‍റെ ആശയങ്ങള്‍ പ്രസംഗങ്ങളിലൂടെയും പ്രമേയങ്ങളിലൂടെയും അവതരിപ്പിക്കപ്പെട്ടു. 'മുസ്ലിം ഐക്യം' , 'അല്‍ ഇര്‍ശാദ് ' എന്നീ രണ്ട് പ്രസിദ്ധീകരണങ്ങളിലൂടെയും ഈ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. അതോടെ പണ്ഡിതരില്‍ നിന്നും ശക്തമായ എതിര്‍പ്പുയര്‍ന്നു. 1924 ല്‍ പൊതുജനങ്ങളുടെ പിന്തുണ നേടിയെടുക്കാനും പണ്ഡിതരുടെ എതിര്‍പ്പുകള്‍ ഒഴിവാക്കാനും കേരളത്തിലെ പണ്ഡിതരില്‍ പലരുടെയും ഗുരുവര്യനും വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് പ്രിന്‍സിപ്പലുമായ അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്തിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും ആലുവയില്‍ വെച്ച് രണ്ടാം വാര്‍ഷികം സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഹസ്രത്തിന്‍റെ സാന്നിധ്യം ചൂണ്ടിക്കാണിച്ച് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അവര്‍ വലിയ പ്രചാരണം നടത്തുകയും ചെയ്തു. ആലുവയില്‍ പരിപാടി സംഘടിപ്പിച്ചതോടെ പരമ്പരാഗത പണ്ഡിതര്‍ അപകടം മണക്കുകയും ഇവര്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കുകയും ചെയ്തു. ഐക്യസംഘം മലബാറിലേക്ക് 1925 ല്‍ ഐക്യസംഘത്തിന്‍റെ മൂന്നാം വാര്‍ഷികം കോഴിക്കോട്ട് ഹിമായതില്‍ വെച്ച് നടത്താനായിരുന്നു പദ്ധതി. ഇതോടെ പണ്ഡിതര്‍ ഐക്യസംഘത്തിനെതിരെ ശക്തമായി രംഗത്തിറങ്ങി. അഹ്മദ് കോയ ശാലിയാത്തി, പാങ്ങില്‍ അഹ്മദ് മുസ്ലിയാര്‍, അച്ചിപ്ര കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, പള്ളിപ്പുറം അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ തുടങ്ങിയ മഹാ പണ്ഡിതന്മാരായിരുന്നു ഇതിനായി മുന്നിട്ടിറങ്ങിയത്. ഇവര്‍ കോഴിക്കോട്ടെ പരിപാടിയുടെ സ്വാഗത സംഘം നേതാക്കളെയും ഹിമായതിന്‍റെ ഭാരവാഹികളെയും ചെന്ന് കണ്ട് ഐക്യക്കാരുടെ തനിരൂപത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. ജനങ്ങളെയും ഇത് സംബന്ധമായി ബോധവത്കരിച്ചു. അതേ സമയം ഐക്യക്കാരെ പ്രതിരോധിക്കാനുള്ള അജണ്ടകള്‍ക്ക് രൂപം നല്‍കുകയെന്ന ലക്ഷ്യത്തോടെ പണ്ഡിതര്‍ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ വസതിയില്‍ ഒരുമിച്ച് കൂടുകയും ചെയ്തു. പണ്ഡിതനും ബഹുഭാഷാ പണ്ഡിതനുമായിരുന്ന തങ്ങള്‍ക്ക് സമൂഹത്തിലും ഭരണാധികാരികളുടെ അടുത്തും വലിയ സ്ഥാനമാണുണ്ടായിരുന്നത്. അങ്ങനെ കോഴിക്കോട് ജുമുഅത് പള്ളിയില്‍ ഒരു പണ്ഡിത സംഗമം സംഘടിപ്പിക്കപ്പെട്ടു. പ്രസ്തുത സംഗമത്തില്‍ കെ.പി മുഹമ്മദ് മീറാന്‍ മൗലവി പ്രസിഡന്‍റായും പാറോല്‍ ഹുസൈന്‍ മൗലവി സെക്രട്ടറിയായുമുള്ള ഒരു പണ്ഡിത സംഘത്തിന് രൂപം നല്‍കി. ഐക്യ സംഘത്തിന്‍റെ വികല ആശയങ്ങളെ തുറന്ന് കാണിക്കാനും സുന്നത്ത് ജമാഅതിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികള്‍ നടത്താന്‍ സംഘം തീരുമാനിക്കുകയും അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. കോഴിക്കോട് ടൗണ്‍ഹാളില്‍ പണ്ഡിതന്മാരുടെ ഒരു മഹാ സംഗമം നടത്താനും തീരുമാനിച്ചതോടെ അതിനായി പണ്ഡിതരെ ക്ഷണിക്കാനും തുടങ്ങി. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാരായിരുന്നു ഇതിന്‍റെ മുന്‍നിരയിലുണ്ടായിരുന്നത്. ആദ്യമായി അദ്ദേഹം സന്ദര്‍ശിച്ചത് തന്‍റെ ഖാദിരീ ത്വരീഖ ശൈഖായ വാളക്കുളം കോയാമുട്ടി മുസ്ലിയാരെയായിരുന്നു. സംഘടന രൂപീകരണത്തിന് പൂര്‍ണ്ണമായ ആശീര്‍വാദം നല്‍കിയ മഹാനവര്‍കള്‍ പ്രായാധിക്യം മൂലം വരാനാവില്ലെന്നും പകരം മകന്‍ വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാരെ കൂടെക്കൂട്ടിക്കോളൂ എന്നും അറിയിച്ചു. അതോടെ അബ്ദുല്‍ ബാരി മുസ്ലിയാര്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ക്കൊപ്പം പൂര്‍ണ്ണമായും പ്രവര്‍ത്തന മണ്ഡലത്തിലേക്കിറങ്ങി. കേരളത്തിലെ പ്രതാപമുള്ള ദര്‍സുകളിലെല്ലാം സന്ദര്‍ശനം നടത്തി അവരെയെല്ലാം പരിപാടിയിലേക്ക് ക്ഷണിച്ചു. പാനായിക്കുളം പുതിയാപ്പിള അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, മുഹമ്മദ് മീറാന്‍ മുസ്ലിയാര്‍ തുടങ്ങിയവരായിരുന്നു ഇതിന് നേതൃത്വം നല്‍കിയിരുന്നത്. പല പണ്ഡിതരും പൊതു ഇടങ്ങളിലേക്ക് ഇറങ്ങി വരാന്‍ മടിക്കുന്നവരായിരുന്നു. അവരെയെല്ലാം സാഹചര്യത്തിന്‍റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ ഇവര്‍ കിണഞ്ഞ് ശ്രമിച്ചു. രണ്ട് തരം എതിര്‍പ്പുകള്‍ ഇവര്‍ക്ക് നേരിടേണ്ടി വന്നു. സംഘടന പോലും വേണ്ടെന്ന് പറയുന്ന എല്ലാ പുരോഗമന ശ്രമങ്ങളെയും അന്ധമായി എതിര്‍ക്കുന്നവരായിരുന്നു ഒരു വിഭാഗം. പുരോഗമനം അധികമായി യാഥാസ്ഥിക നിലപാടുകളോട് പുഛഭാവത്തില്‍ പെരുമാറിയവരായിരുന്നു രണ്ടാം വിഭാഗം. പണ്ഡിതന്മാരുടെ അവിശ്രമ പരിശ്രമത്തില്‍ ഈ സന്ദേശം ഒരുപാട് പ്രദേശങ്ങളില്‍ എത്തിക്കാന്‍ സാധിച്ചു. സമസ്ത രൂപീകരണം ഒടുവില്‍ 1926 ജൂണ്‍ 26 ന് ചരിത്ര സംഗമത്തിന് അരങ്ങൊരുങ്ങി. സാദാത്തുക്കളും ഉലമാക്കളും വിദൂര പ്രദേശങ്ങളില്‍ നിന്ന് പോലും കോഴിക്കോട്ടെത്തി. മഹാപണ്ഡിതരുടെ സാന്നിധ്യം കൊണ്ട് പ്രൗഢമായ സദസ്സോടെ പരിപാടിക്ക് ആരംഭം കുറിക്കപ്പെട്ടു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മാതുലനായ സയ്യിദ് ഹാശിം ചെറുകുഞ്ഞി കോയ തങ്ങളായിരുന്നു പ്രസ്തുത പരിപാടിക്ക് അദ്യക്ഷത വഹിച്ചിരുന്നത്. കേരളത്തില്‍ വിഷലിപ്തമായ പുത്തനാശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്നില്‍ നിര്‍ത്തി സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ എന്ന മഹത്തായ സംഘടന യോഗത്തില്‍ രൂപീകരിക്കപ്പെട്ടു. സയ്യിദ് ബാഅലവി വരക്കല്‍ മുല്ലക്കോയ തങ്ങള്‍ പ്രസിഡന്‍റും എ.പി അഹ്മദ് കുട്ടി മുസ്ലിയാര്‍, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍, വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാര്‍, കെ.പി മുഹമ്മദ് മീറാന്‍ മുസ്ലിയാര്‍ തിരുവാലി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരായും തെരഞ്ഞെടുക്കപ്പെട്ടു. പള്ളി വീട്ടില്‍ മുഹമ്മദ് മുസ്ലിയാര്‍ കോഴിക്കോട് സെക്രട്ടറിയും വി.കെ മുഹമ്മദ് മൗലവി, ജര്‍മന്‍ അഹ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ജോയന്‍റ് സെക്രട്ടറിമാരുമായിരുന്നു. മഹാരഥന്മാരായ പണ്ഡിതരുടെ നേതൃത്വത്തില്‍ രൂപീകൃതമായ സംഘടന ആദര്‍ശ പോരാട്ട രംഗത്ത് ശക്തമായി നിലയുറപ്പിച്ചു. സംവാദങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും എഴുത്തുകളിലൂടെയും സമസ്ത പുത്തന്‍ വാദക്കാരെ നിരന്തരമായി എതിരിട്ട് ജനങ്ങളെ ബോധവത്കരിച്ചു. ഒരു നൂറ്റാണ്ടോടുക്കാറായിട്ടും കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന് വലിയ സ്വീകാര്യത നേടാന്‍ സാധിക്കാതിരുന്നത് സമസ്തയുടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. 1926 ല്‍ രൂപീകരിക്കപ്പെട്ട സംഘടന 1934 ല്‍ ഭരണഘടന രൂപീകരിച്ചു. പരിശുദ്ധ ഇസ്ലാം മതത്തിന്‍റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ യഥാര്‍ഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക' എന്നതാണ് ഭരണഘടനയില്‍ സംഘടനയുടെ 'ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്ന എ വകുപ്പില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. സമസ്തയുടെ ബാനറില്‍ കേരളത്തില്‍ മഹാരഥന്മാരായ നിരവധി പണ്ഡിതര്‍ പ്രവര്‍ത്തന ഗോഥയിലിറങ്ങി സമൂഹത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ട് വന്നു. കണ്ണിയ്യത്ത് അഹ്മദ് മുസ്ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്ലിയാര്‍, പാറോല്‍ ഹുസൈന്‍ മുസ്ലിയാര്‍, റശീദുദ്ദീന്‍ മൂസ മുസ്ലിയാര്‍, ശംസുല്‍ ഉലമാ അബൂബക്കര്‍ മുസ്ലിയാര്‍, ഇ.കെ ഹസന്‍ മുസ്ലിയാര്‍, പറവണ്ണ മുഹ് യുദ്ദീന്‍ കുട്ടി മുസ്ലിയാര്‍, സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, കാടേരി മുഹമ്മദ് മുസ്ലിയാര്‍, ഒ.അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, അരിപ്ര മൊയ്തീന്‍ ഹാജി, അയിനിക്കാട് ഇബ്രാഹിം മുസ്ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്രത്ത്, ബശീര്‍ മുസ്ലിയാര്‍, സി.എച്ച് ഐദറൂസ് മുസ്ലിയാര്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, അണ്ടോണ അബ്ദുല്ല മുസ്ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്ലിയാര്‍, അമാനത്ത് കോയുണ്ണി മുസ്ലിയാര്‍, ടി.കെ.എം ബാവ മുസ്ലിയാര്‍, കെ.ടി മാനു മുസ്ലിയാര്‍, ഉമറില് ശിഹാബ് തങ്ങള്‍, സി.എം അബ്ദുല്ല മുസ്ലിയാര്‍, കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍, സി. കോയക്കുട്ടി മുസ്ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, കോട്ടുമല ബാപ്പു മുസ്ലിയാര്‍ എന്നിവര്‍ അവരില്‍ പ്രധാനികളാണ്. 1967 മുതല്‍ 1993 വരെ സമസ്തയുടെ പ്രസിഡണ്ടായിരുന്ന റഈസുല്‍ മുഹഖിഖീന്‍ കണ്ണിയ്യത്ത് അഹ്മദ് മുസ്ലിയാരും 1957 മുതല്‍ 1996 വരെ ജനറല്‍ സെക്രട്ടറിയായിരുന്ന ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാരാണ് ഏറ്റവും കൂടുതല്‍ കാലം സമസ്തയുടെ കേന്ദ്ര നേതൃത്വസ്ഥാനം അലങ്കരിച്ച പണ്ഡിതര്‍. 1926 ല്‍ രൂപീകരിക്കപ്പെട്ട സമസ്ത 2019 ലെത്തി നില്‍ക്കുമ്പോള്‍ സമൂഹത്തില്‍ അവിസ്മരണീയമായ നിരവധി മാറ്റങ്ങള്‍ സൃഷ്ടിച്ചു. 92 വര്‍ഷങ്ങളുടെ ഈ യാത്രയില്‍ ഉപസംഘടനകള്‍ പലതും രൂപീകരിക്കപ്പെട്ടു. 1951 ന് വാളക്കുളത്ത് ചേര്‍ന്ന സമ്മേളനത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കപ്പെട്ടു. ദര്‍സ് മദ്റസകള്‍ അഭിവൃത്തിപ്പെടുത്തുകയെന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. കെ.പി എ മുഹ് യുദ്ദീന്‍ മുസ്ലിയാര്‍ പറവണ്ണയായിരുന്നു ആദ്യ പ്രസഡണ്ട്. കെ.പി ഉസ്മാന്‍ സാഹിബായിരുന്നു ജനറല്‍ സെക്രട്ടറി. 1954 ലെ കാര്യവട്ടം സമ്മേളനത്തില്‍ സുന്നി യുവജന സംഘം (എസ.വൈ.എസ്), 1958 ല്‍ ജംഇയ്യതുല്‍ മുഅല്ലിമീന്‍ എന്നീ ഉപസംഘടനകളും രൂപീകൃതമായി. 1973 ല്‍ വിദ്യാര്‍ഥി സംഘടനയായ എസ,്എസ്.എഫും പിന്നീട് ഈ സംഘടന സമസ്ത നേതാക്കള്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ എസ്.കെ.എസ്.എസ്.എഫും രൂപീകരിച്ചു. സമസ്ത സമസ്ത കേരള ജംഇയ്യതുല്‍ ഉലമ Web desk Sep 16, 2011 ഹദീസ്: ഒരു ലഘു വിവരണം Web desk Sep 18, 2011 ഏഴു ഖിറാഅതുകള്‍ Leave A Comment Comment * Name * Email * Post Comment 1 Comments muhammed fahiz A 25 days ago this is very usefull messaage to all muslims in kerala Related Posts Organizations Web desk Jan 7, 2013 ഇസ്‌ലാമിയ്യ ലൈബ്രറി: തമിഴുമക്കള്‍ക്ക് ഇസ്‌ലാം പഠിക്കാനായി... Organizations Web desk Jun 25, 2012 ഡി-8 Organizations Web desk Jun 25, 2012 ഇന്റര്‍നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട് Organizations Web desk Jun 25, 2012 അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ Organizations ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് ... Feb 27, 2022 സമന്വിത വിദ്യാഭ്യാസത്തിന്റെ ദാറുല്‍ഹുദാ മോഡല്‍ Organizations അബ്ദുല്‍ ഹകീം കെ.കെ Jun 9, 2013 ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോബോഡ് ASK YOUR QUESTION ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക. ASK RECENT QUESTIONS Asked: Kareem Nov 14, 2022 തുപ്പുനീര് നജസാണോ ? Asked: SWALIH M Nov 14, 2022 ബർത്ത്ഡേ ആഘോഷിക്കാമോ Asked: നിഹാദ് Nov 14, 2022 മയ്യിത്ത് നിസ്കാരത്തിൽ ഇമാം നിൽക്കാൻ അർഹതപ്പെട്ടവർ ആരൊക്കെയാണ്? മയ്യത്തിന്റെ മകനാണോ പള്ളിയിലെ ഇമാമാണോ? Asked: Shoukath ali Nov 13, 2022 ജംഉം കസ്റും എന്താണെന്ന് വിശദമായി വിശദീകരിക്കുമോ ? Asked: Ajmal Nov 13, 2022 മൂക്ക് കുത്തുന്നതിന്റെ ഇസ്‌ലാമിക വിധി? Asked: swalih m Nov 8, 2022 ഇമാം ശാഫിയുടെ ഇൽമീ യാത്രകളെ ക്കുറിച്ച് പറഞ്ഞ് തരുമോ? Asked: swalih m Nov 8, 2022 സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് നിസ്കാരത്തിൽ ഒാതൽ സുന്നത്തുള്ള സൂറത്തുകൾ ഏതെല്ലാമാണ് ? Asked: AHAMMED KABEER VADAKKAN Nov 8, 2022 ഫുട്ബോൾ ടീമിന്റെ ഫ്ളക്സ് വെക്കുന്നതിന്റെ ഇസ്ലാമിക വിധി എന്ത് ? സ്റ്റാറ്റസ് വെക്കുന്നതും ഒരു പോലെ യാണോ... Asked: thoufeer Nov 7, 2022 ഒട്ടേറെ സൂഫിയാക്കളും ഔലിയാക്കളും കടന്നുപോയിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് മുഹ്യദ്ധീൻ ശൈഖ് ഇത്രയധികം... Asked: Abdul jabbar Nov 6, 2022 ഓതിന്റെ സുജൂദിൽ ഓർമ്മക്കുറവ് മൂലം രണ്ട് പ്രാവശ്യം സുജൂദ് ചെയ്യുന്നതിൽ തെറ്റുണ്ടോ ? Editorial Web desk Sep 5, 2022 അധ്യാപകരിലാണ് പ്രതീക്ഷ.. Voting Poll മദ്റസ അധ്യാപകരെക്കുറിച്ചു ഉയർന്നു വരുന്ന പീഢന ആരോപണങ്ങളെ നിങ്ങൾ എങ്ങനെ കാണുന്നു? കുപ്രചരണങ്ങളാണ്. തള്ളിക്കളയണം. 9.8% സ്വാഭാവികമാണ്. പ്രാദേശികമായി നടപടികൾ എടുക്കണം. 6.1% ഗുരുതരമാണ്. മദ്റസ വിദ്യഭാസ ബോർഡുകൾ പരിഹാര നടപടികൾ സ്വീകരിക്കണം. 84.1% Vote Please select an option! You already voted this poll before. Infographics Cartoons Daily Messages Seasonal Explainer Photos Dua Series Friday Khuthbas Get Newsletter Subscribe to our newsletter to get latest news, popular news and exclusive updates. Subscribe Contact Us info@islamonweb.net Usefull Links Support Us About us Privacy Policy Contact Details Donation policy © 2020 Mission Soft Foundation. All rights reserved Terms & Conditions Donate × ASK A QUESTION YOUR NAME YOUR EMAIL SUBJECT CATEGORY Select category Hajj Others Quran Parenting and Family Counselling About Islam Fatwa Bank Aqeeda & Ahlussunna Fiqh Financial Seerah Select Sub Category QUESTION submit നിർദ്ദേശങ്ങൾ ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക. മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ചോദ്യത്തോട് യോജിച്ച കാറ്റഗറി തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കര്‍മശാസ്ത്രം, വിശ്വാസം, കുടുംബ – രക്ഷാകര്‍തൃ പ്രശ്നങ്ങള്‍, ഇസ്‌ലാമുമായി ബന്ധപ്പെട്ട സംശയങ്ങള്‍, വിദ്യാഭ്യാസപരമായ പ്രശ്നങ്ങള്‍ തുടങ്ങിയവാണ് ഈ വിഭാഗത്തിലൂടെ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സാധാരണഗതിയില്‍ മറ്റു വഴികളിലൂടെ കണ്ടെത്താന്‍ കഴിയുന്ന കുട്ടികളുടെ പേരിന്റെ അര്‍ത്ഥങ്ങള്‍, സാധാരണ പ്രശ്നോത്തരികളില്‍ ചോദിക്കാപ്പെടാറുള്ള ചോദ്യങ്ങള്‍, സംഘടനാപരമായ സംശയങ്ങള്‍ തുടങ്ങിയവയ്ക്ക് വേണ്ടി ഇത് ഉപയോഗിക്കരുത്‌. ഒട്ടനവധി ചോദ്യങ്ങള്‍ ദിനേന ഞങ്ങള്‍ക്ക്‌ ലഭിക്കുന്ന. അതിനാല്‍ മറുപടി വൈകുന്നപക്ഷം ഞങ്ങളോട് ക്ഷമിക്കുക്ക. സൈറ്റില്‍ മറുപടി പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ നല്‍കിയ ഇമെയില്‍ വിലാസത്തില്‍ അത് സംബന്ധിച്ച വിവരം ലഭിക്കും. "; // }, // image: { verticalFit: true }, // gallery: { enabled: false, navigateByImgClick: true, preload: [0, 1] }, // removalDelay: 100, // fixedContentPos: true, // }); // }); $(document).on("click", "#btn_subscribe_footer", function() { var a = $("#newsletter_email_footer").val(); $("#newsletter_email_modal").val(a); $("#modal_newsletter").modal("show"); }); $("#language").on("click", "a", function(e) { e.preventDefault(); var $this = $(this).parent(); var lang = $this.data("value"); var goto = ""; if (lang == 'kn') { goto = "https://kannada.islamonweb.net"; } else if (lang == 'tg') { goto = "https://telugu.islamonweb.net"; } else if (lang == 'ud') { goto = "https://urdu.islamonweb.net"; } else if (lang == 'bg') { goto = "https://bangla.islamonweb.net"; } else if (lang == 'ml') { goto = "https://islamonweb.net"; } else if (lang == 'en') { goto = "https://en.islamonweb.net"; } else { } window.location = goto; }); $("input[name='amount']").on("click", function(e) { if ($(this).val() == "c") { $("#custom_amt_div").show(); } else { $("#custom_amt_div").hide(); } }); // $(document).ready(function(){ // $("#myModal").modal('show'); // }); // $(document).ready(function() { // if(localStorage.getItem('popState3') != 'shown'){ // $("#myModal").modal('show'); // localStorage.setItem('popState3','shown') // } // $('#popup-close, #popup').click(function() // You are clicking the close button // { // $('#popup').fadeOut(); // Now the pop up is hidden. // }); // }); function get_country_code(code, iso) { $('#country_code').val(code); $('#country_iso').val(iso); } function wp_get_country_code(code, iso) { $('#wp_country_code').val(code); $('#wp_country_iso').val(iso); } function set_whatsapp_no(val) { if ($('#mobile_whatsapp_same').is(':checked')) { var country_code_ = $("#country_code").val(); var phone_ = $("#phone").val(); if (phone_ != "") { $("#w_mobile_").val(country_code_ + phone_); $("#w_mobile_").prop("readonly", true); } else { alert("Please enter mobile number"); $("#mobile_whatsapp_same").prop("checked", false); } } else { $("#w_mobile_").val(""); $("#w_mobile_").prop("readonly", false); } }
നവാഗതനായ ഡോ.ജിസ് തോമസ് സംവിധാനം ചെയ്ത് ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ എന്നിവരെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ട്രോജൻ സിനിമയിലെ ആദ്യ ഗാനം ‘കുപ്പി പാട്ട്’ പുറത്തിറങ്ങി. ശബരീഷ് വർമ്മ തന്നെ രചന നിർവഹിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും സേജോ ജോൺ ആണ്. ഇരുപത്തിരണ്ട് ലക്ഷത്തിൽ പരം മെമ്പർമാർ ഉള്ള കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ സൗഹൃദ കൂട്ടായ്മയായ ‘ജി എൻ പി സി’യുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ഗാനം ഓൺലൈനിൽ പുറത്തിറക്കിയത്. മനോരമ മ്യൂസിക്ക് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഔദ്യോഗിക അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സിൽവർ ബ്ലൈസ് മൂവി ഹൗസിൻ്റെ ബാനറിൽ ഡോ. പി.സി.എ ഹമീദ്, ഷീജോ കുര്യൻ ചേർന്ന് നിർമ്മിച്ച്, സംവിധായകൻ ജിസ് തോമസ് തന്നെ കഥയും, തിരക്കഥയും, സംഭാഷണവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം തന്നെ പുറത്തിറങ്ങുകയും പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു. ശബരീഷ് വർമ്മക്ക് പുറമെ ഷീലു എബ്രഹാം, ദേവൻ, ജൂഡ് ആന്റണി, മനോജ്‌ ഗിന്നസ്, നോബി, ബാലാജി ശർമ്മ, കെ.ടി.എസ് പടന്നയിൽ, ഉല്ലാസ് പന്തളം, ജെയിംസ് പാറക്കൻ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹകൻ്റെയും ക്രീയേറ്റീവ് സംവിധായകൻ്റെയും ചുമതല നിർവഹിച്ചിരിക്കുന്നത് മഹേഷ്‌ മാധവ് ആണ്. കേരളത്തിൽ സിനിമ റിലീസിനെത്തിക്കുന്നത് ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയും, ആശിഷ് ഫിലിം കമ്പനിയും ചേർന്ന് കൊണ്ടാണ്. ചിത്രം മെയ്‌ 20 ന് തീയേറ്ററുകളിൽ എത്തും. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: കൃഷ്ണൻ നമ്പൂതിരി,ജോസഫ് തോമസ് പെരുനിലത്തു, ലിറ്റിഷ് ടി തോമസ്, കളറിസ്റ്റ്: ശ്രീകുമാർ നായർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, എഡിറ്റിംഗ്: അഖിൽ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, ഡി ഐ: സിനിമ സലൂൺ, സ്റ്റുഡിയോ: വാക്മാൻ സ്റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ: മഹേഷ്‌ കൃഷ്ണ, കല സംവിധാനം: സുഭാഷ് കരൺ, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ Post Pagination Previous PostPrevious Next PostNext Like it? Share with your friends! 219 23.3Kshares Facebook Twitter 23.3k shares, 219 points Posted by Editor 0 Comments Cancel reply Your email address will not be published. Required fields are marked * Save my name, email, and website in this browser for the next time I comment. Previous Post 'കുപ്പി പാട്ട്'; ട്രോജൻ സിനിമയിലെ വ്യത്യസ്തത നിറഞ്ഞൊരു അടിപൊളി ഗാനം പുറത്തിറങ്ങി by Editor Next Post പാൻ ഇന്ത്യൻ ബഹുഭാഷ ഹൊറർ ചിത്രം 'അന്ത്' സിനിമയുടെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി by Editor You may also like 219 Songs ‘കുപ്പി പാട്ട്’; ട്രോജൻ സിനിമയിലെ വ്യത്യസ്തത നിറഞ്ഞൊരു അടിപൊളി ഗാനം പുറത്തിറങ്ങി by Editor More From: Songs Trending 496 Film News, Songs പ്ലാൻ ജെ സിനിമ സി എൻ സി എന്നിവർ ചേർന്ന് നിർമിച്ച ജോമോൻ ടി ജോൺ അവതരിപ്പിക്കുന്ന വിശുദ്ധ മെജോയിലെ കണ്ണ് എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി.ജസ്റ്റിൻ വർഗീസിന്റെ മാജിക്കൽ മ്യൂസിക് അനുഭവം
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വണ്‍ ഡൗണായി ഇറങ്ങിയ സെഞ്ചുറിയുമായി ഇന്ത്യക്ക് മികച്ച സ്കോര്‍ ഉറപ്പാക്കിയത് സൂര്യകുമാറായിരുന്നു. 51 പന്തില്‍ 111 റണ്‍സുമായി സൂര്യകുമാര്‍ പുറത്താകാതെ നിന്നപ്പോള്‍ ഇന്ത്യയുടെ മറ്റ് ബാറ്റര്‍മാരെല്ലാം ചേര്‍ന്ന് നേടിയത് 69 പന്തില്‍ 69 റണ്‍സ് മാത്രം. ഈ വര്‍ഷം ടി20യില്‍ രണ്ടാം സെ‌ഞ്ചുറിയാണ് സൂര്യകുമാര്‍ നേടുന്നത്. ആദ്യ സെഞ്ചുറി ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടിലായിരുന്നു. Gopala krishnan First Published Nov 20, 2022, 3:10 PM IST ദില്ലി: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിനെ വാഴ്ത്തി വിരാട് കോലി. അവനെപ്പോല്ലെ മറ്റൊരാളില്ല, അതുകൊണ്ടാണ് അവന്‍ ലോകത്തിലെ ഏറ്റവും മികച്ചവനാകുന്നത്. കളി കാണാന്‍ കഴിഞ്ഞില്ല, പക്ഷെ എങ്കിലും എനിക്കറിയാം, ഇതും അവന്‍റെ മറ്റൊരു വീഡിയോ ഗെയിം ഇന്നിംഗ്സായിരിക്കുമെന്ന് എന്നായിരുന്നു കോലി ട്വിറ്റററില്‍ കുറിച്ചത്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വണ്‍ ഡൗണായി ഇറങ്ങിയ സെഞ്ചുറിയുമായി ഇന്ത്യക്ക് മികച്ച സ്കോര്‍ ഉറപ്പാക്കിയത് സൂര്യകുമാറായിരുന്നു. 51 പന്തില്‍ 111 റണ്‍സുമായി സൂര്യകുമാര്‍ പുറത്താകാതെ നിന്നപ്പോള്‍ ഇന്ത്യയുടെ മറ്റ് ബാറ്റര്‍മാരെല്ലാം ചേര്‍ന്ന് നേടിയത് 69 പന്തില്‍ 69 റണ്‍സ് മാത്രം. ഈ വര്‍ഷം ടി20യില്‍ രണ്ടാം സെ‌ഞ്ചുറിയാണ് സൂര്യകുമാര്‍ നേടുന്നത്. ആദ്യ സെഞ്ചുറി ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടിലായിരുന്നു. സൂര്യക്ക് ഏത് ഗ്രഹത്തിലും ബാറ്റ് ചെയ്യാനാവും എന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ കുറിച്ചത്. മുന്‍ ഇന്ത്യന്‍ ഓപ്പണ്‍ വസീം ജാഫറും രസകരമായ വീഡിയോയിലൂടെ സൂര്യയുടെ ഇന്നിംഗ്സിനെ വാഴ്ത്തി. സൂര്യന്‍റെ ഇമോജിയും ബാറ്റുമിട്ടായിരുന്നു ഗൗതം ഗംഭീര്‍ പ്രതികരിച്ചത്. ഈ സമയങ്ങളില്‍ ആകാശത്തിന് തീപിടിക്കും, അയാള്‍ അയാളുടേതായ ലീഗിലാണ് എന്നായിരുന്നു വീരേന്ദരര്‍ സെവാഗിന്‍റെ പ്രതികരണം. രാത്രിയും ആകാശത്തെ തീപിടിപ്പിക്കുന്ന സൂര്യ, എന്തൊരു പ്രകടനം എന്നായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രതികരണം. Last Updated Nov 20, 2022, 3:28 PM IST India v New Zealand Surakumar Yadav Virat Kohli Follow Us: Download App: RELATED STORIES ക്യാച്ച് എടുക്കുന്നതിനിടെ പന്ത് മുഖത്ത് വീണു, ലങ്കന്‍ താരത്തിന്‍റെ നാല് പല്ലുകള്‍ പോയി വരുന്നു കങ്കാരുക്കള്‍ ഇന്ത്യയിലേക്ക്; ടെസ്റ്റ്, ഏകദിന മത്സരക്രമം പ്രഖ്യാപിച്ചു നായകനായി ഷാക്കിബ്, ടസ്കിന്‍ തിരിച്ചെത്തി, ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ബാറ്റുമായി ലബുഷെയ്‌നിന്‍റെ പടയോട്ടം തുടരുന്നു, ഹെഡിനും സെഞ്ചുറി; വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓസീസിന് മേല്‍ക്കൈ
ഇന്നലെ നടന്ന ബ്രസീൽ-സെർബിയ ഫുട്ബാൾ ഫുട്ബാൾ ആരാധകർക്ക് ഒരുങ്ങിയ അക്ഷരാർത്ഥത്തിൽ ഒരു ദൃശ്യ വിസ്മയം തന്നെയായിരുന്നു. ലാറ്റിൻ അമേരിക്കൻ ഫുട്ബോൾ സൗന്ദര്യവുമായി കളിച്ച ബ്രസീൽ 2 – 0 നു സെർബിയയെ തോല്പിച്ചത് കേരളത്തിലും ബ്രസീലാരാധകരുടെ ആഹ്ലാദത്തിനു കാരണമായി. റിച്ചാർലിസൻ ആണ് രണ്ടു ഗോളുകളും നേടിയത്. അതിലൊരു ഗോൾ അതിമനോഹരമായ കാഴ്ചയായിരുന്നു. ആദ്യഗോളിന്‍റെ ആരവം കെട്ടടങ്ങും മുന്‍പേ വിനിഷ്യൂസിന്‍റെ പാസില്‍ ബോക്സിനകത്തുനിന്ന് റിച്ചാര്‍ലിസന്‍റെ അതിമനോഹരമായ ബൈസിക്കിള്‍ കിക്ക്. ഖത്തര്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന്. എത്ര കണ്ടാലും മതിവരാത്ത ഗോൾ. ഇതൊക്കെ തന്നെയാണ് ഫുട്ബാളിന്റെ സൗന്ദര്യം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇതൊനോട് ചേർത്ത് പ്രചരിക്കുന്നൊരു ട്രോൾ, മഹാസമുദ്രം എന്ന ഫുട്ബാൾ പ്രമേയമാക്കിയ സിനിമയിൽ നിന്നുള്ളതാണ്. എസ്. ജനാർദ്ദനന്റെ സംവിധാനത്തിൽ മോഹൻലാൽ, റഹ്‌മാൻ, ഇന്നസെന്റ്, ലൈല എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006 സെപ്റ്റംബർ 1-ന് പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് മഹാസമുദ്രം. കടലിന്റെ പശ്ചാത്തലത്തിൽ ഫുട്ബോൾ കളിയുടെ ആവേശവും അനിശ്ചിതത്ത്വവും കഥയോട് ഇഴചേർത്ത് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ ജി. നിർമ്മാണം ചെയ്ത ഈ ചിത്രം സെവൻ ആർട്സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും എസ്. ജനാർദ്ദനനാണ്. മഹാസമുദ്രം സിനിമയിൽ മോഹൻലാൽ എതിരാളികളുടെ വല ചലിപ്പിച്ചൊരു ഗോളാണ് ട്രോളിനു വിഷയമായത്. റിച്ചാർലിസന്റേതിനു സമാനമായ ബൈസിക്കിള്‍ കിക്ക് ആയിരുന്നു അതും. പോയെങ്കിലും ബ്രസീലിന്റേതിന് സമയണമായ മഞ്ഞക്കുപ്പായം. പോരെ ട്രോളുകാർ ആഘോഷം തുടങ്ങാൻ. സിനിമയിൽ താരങ്ങൾ പുതുവെ ഇത്തരം സീനുകൾ ചെയുന്നത് റോപ്പിന്റെ സഹായത്തോടെയാണ്. അതുകൊണ്ടുതന്നെ ഈ സീൻ സിനിമയിൽ സാമാന്യം നല്ല കൂവലിനും കാരണമായിരുന്നു. 2006 ഓണക്കാലത്തു പ്രദർശനത്തിന് ഉണ്ടായിരുന്ന ഈ ചിത്രം ശരാശരി വിജയം നേടിയാണ് തിയേറ്റർ വിട്ടത്. PrevPrevious Article“എലിസബത്ത് എന്നേക്കും എന്റേതാണ്”, സന്തോഷം കൂടണഞ്ഞ സന്തോഷത്തിൽ എലിസബത്തിനൊപ്പം ഡാൻസ് ചെയ്ത് ബാല Nextബിപാഷ ബസു ഉൾപ്പെടെ ക്രിസ്ത്യാനോ റോണാൾഡോയുടെ ‘പെണ്ണുപിടി’ യുടെ ചരിത്രകാണ്ഡംNext Leave a Reply Cancel reply Your email address will not be published. Required fields are marked * Comment * Name * Email * Website Save my name, email, and website in this browser for the next time I comment. LATEST ഫോറൻസിക്ക് സർജനായി ധ്യാൻ ശ്രീനിവാസൻ! പോലീസ് വേഷത്തിൽ ഷീലു എബ്രഹാം , വീകം ട്രൈലെർ ഫോറൻസിക്ക് സർജനായി ധ്യാൻ ശ്രീനിവാസൻ! പോലീസ് വേഷത്തിൽ ഷീലു എബ്രഹാം , വീകം എന്നും തവളയായി തന്നെ ജീവിക്കണോ? അതോ തേളായി മാറണോ ? Muhammed Sageer Pandarathil ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ആലിയ ഭട്ടിന്റെ നിര്‍മ്മാണ തെന്നിന്ത്യൻ കിടിലങ്ങൾക്കപ്പം പൃഥ്വിരാജ്, എന്തോ വലുത് സംഭവിക്കാൻ പോകുന്നുവെന്ന് ആരാധകർ 2002 സെപ്റ്റംബർ 13 ന് റിലീസ് ആയ രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച് ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.
കളിക്കളത്തിനകത്തും പുറത്തും വിവാദങ്ങളുടെ തൊഴാനായിരുന്നു ഹോസെ മൗറിഞ്ഞോ എന്ന പോർച്ചുഗീസ് പരിശീലകൻ. പോർട്ടോ, ഇന്റെർമിലാൻ, ചെൽസി റയൽ മാഡ്രിഡ് തുടങ്ങി വമ്പൻ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള മൗറിഞ്ഞോ ലോകത്തെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ്. പരിശീലകനെന്ന നിലയിൽ നിരവധി റെക്കോർഡുകൾ സ്വന്തമായുണ്ടെങ്കിലും ടീമിലെ താരങ്ങളുമായുള്ള മോശം പെരുമാറ്റത്തിന്റെ പേരിൽ നിരന്തരം വാർത്തകളിൽ നിറഞ്ഞു നിന്ന പരിശീലകൻ എന്ന ദുഷ്പേരും മൗറിഞ്ഞോക്ക് സ്വന്തമാണ്. താരങ്ങളുമായുള്ള തർക്കങ്ങൾക്ക് ഇപ്പോഴും ഒരു കുറവുമില്ലെന്നാണ് മൗറിഞ്ഞോ പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്‌ഫീൽഡർ പോൾ പോഗ്ബയുമായാണ് ഹോസെ മൗറിഞ്ഞോ ഒടുവിൽ കൊമ്പുകോർത്തിരിക്കുന്നത്. 2016 ൽ റെക്കോർഡ് തുകയായ 89 മില്യൺ യൂറോക്ക് ഇന്റർമിലനിൽ നിന്നും യൂണൈറ്റഡിലെത്തിയ പോഗ്ബയ്ക്ക് ആദ്യ ഇലവനിൽ അവസരം നൽകാത്തതാണ് താരവും പരിശീലകനും തമ്മിലുള്ള പിണക്കത്തിന് വഴിവെച്ചത്. യുണൈറ്റഡിൽ തുടരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച പോഗ്ബ ക്ലബ് വിടുന്നതിനെക്കുറിച്ച് താരത്തിന്റെ മാനേജരുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. 53 മില്യൺ യൂറോക്ക് പഴയ ടീമായ ഇന്റർ മിലാൻ തന്നെ പോഗ്ബയെ സ്വന്തമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.എന്നാൽ ഇംഗ്ലണ്ടിലെ തന്നെ മറ്റു പ്രമുഖ ക്ലബ്ബുകളിലേക്കോ സ്പാനിഷ് ലീഗിലേക്കോ കൂടുമാറാനാണ് പോഗ്ബയുടെ താല്പര്യം. മുൻപ് റയൽ മാഡ്രിഡ് പരിശീലകനായിരിക്കെ സെർജിയോ റാമോസ് ,ഇക്കർ കാസിയസ് പെപെ തുടങ്ങിയവരുമായി നിരന്തരം തർക്കങ്ങളുണ്ടായിരുന്ന മൗറിഞ്ഞോ ചെൽസിയിലെത്തിയപ്പോൾ വില്യം ഗാലാസ് ഡേവിഡ് ലൂയിസ് സാമുവൽ ഏറ്റു തുടങ്ങിയ താരങ്ങളുമായും ഉടക്കിയിരുന്നു. News 27-ാമത് ഐഎഫ്എഫ്കെയ്ക്ക് തുടക്കമായി; ഇനി തലസ്ഥാന നഗരിയിൽ ചലച്ചിത്രോത്സവത്തിന്റെ നാളുകൾ ഐഎഫ്എഫ്കെയ്ക്ക് നാളെ തിരി തെളിയുന്നു; ചലച്ചിത്ര മേളയ്ക്കായി ഒരുങ്ങി തലസ്ഥാന നഗരി പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത Trending പരീക്ഷ തോറ്റതിന് കാരണം യൂട്യൂബ്; 75 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് സുപ്രീം കോടതിയുടെ പിഴയും ശാസനയും
തൃശൂർ: കര്‍ക്കിടകത്തില്‍ രുചിക്കാം ഔഷധ കഞ്ഞിയും പത്തില കറിയും. തൃശൂർ കലക്ട്രേറ്റ് അങ്കണത്തിലാണ് ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി നാടന്‍ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കേരള തനിമയും നാടന്‍ രുചിയും നിലനിര്‍ത്തുന്ന പരമ്പരാഗത ഭക്ഷ്യോല്‍പന്നങ്ങളാണ് ഏഴ് ദിവസം നീണ്ട മേളയുടെ മുഖ്യ ആകര്‍ഷണം. കുടുംബശ്രീ സംരംഭകരുടെ നേതൃത്വത്തില്‍ വിവിധതരം ഔഷധ കഞ്ഞിയും പത്തില കറികളും ഉള്‍പ്പെടുത്തിയാണ് അമൃതം കര്‍ക്കിടകം എന്ന പേരില്‍ മേള നടത്തുന്നത്. മരുന്ന് കഞ്ഞി, ആയുര്‍വേദ കഞ്ഞി,Continue Reading ഉണക്കമുന്തിരി കഴിക്കൂ; ഈ രോഗങ്ങളെ അകറ്റൂ 2019-02-20 By: News Editor On: February 20, 2019 In: HEALTH, LIFE STYLE ഉണക്കമുന്തിരി എല്ലാവര്‍ക്കും ഇഷ്ടം ആണെങ്കിലും അവ ചോദിച്ചു വാങ്ങി കഴിക്കുന്നത് വളരെ കുറവാണ്. പായസത്തിലോ ബിരിയാണിയിലോ മറ്റ് ഭക്ഷണത്തിലോ ഭംഗിക്ക് വേണ്ടി ഇടുന്നതിനായി മാത്രമാണ് പലരും ഉണക്ക മുന്തിരി വാങ്ങുന്നത്. ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാത്തതുകൊണ്ടാണ്. പല രോഗങ്ങള്‍ തടയാനും പല പ്രശ്നങ്ങള്‍ക്കും ഉണക്ക മുന്തിരി ഒരു പ്രതിവിധിയാണ്. ക്യാന്‍സര്‍ മുതല്‍ പ്രമേഹം വരെ ഇവ തടയുന്നു. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനുംContinue Reading ‘ജനിച്ചാലും ഈ കുട്ടി അരമണിക്കൂര്‍ മാത്രമാണ് ജീവിക്കുകയെന്ന് ഡോക്ടര്‍’; കുഞ്ഞിനെ മാസം തികഞ്ഞ് പ്രസവിച്ച്‌ അവയവങ്ങള്‍ ദാനം ചെയ്ത് അമ്മ 2019-02-20 By: News Editor On: February 20, 2019 In: EDITORIAL, LIFE STYLE ഏഴാം മാസത്തില്‍ പരിശോധനയ്ക്ക് ചെന്ന ദമ്ബതികളോട് ഡോക്ടര്‍ പറഞ്ഞു, ‘നിങ്ങളുടെ കുഞ്ഞ് അത്യാസന്ന നിലയിലാണ്, ജനിച്ച്‌ മുപ്പത് മിനുട്ടുകള്‍ പോലും കുഞ്ഞ് ജീവിച്ചിരിക്കില്ല. മാസങ്ങള്‍ പൂര്‍ത്തിയാക്കി പ്രസവം നടത്തുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല. കുഞ്ഞിനെ ജീവനോടെ ലഭിക്കണമെന്നുതന്നെയില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ ഓപ്പറേഷന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കാവുന്നതാണ്.’ 23 വയസ്സ് മാത്രം പ്രായമുള്ള യുവതിയോടാണ് ഗര്‍ഭസ്ഥ ശിശുവിനെക്കുറിച്ച്‌ ഡോക്ടര്‍ ഇങ്ങനെ പറഞ്ഞത്. തലച്ചോറും തലയോട്ടിയും ഭാഗികമായി ഇല്ലാതെ പിറക്കുന്ന അവസ്ഥയായ അനെന്‍സിഫാലിContinue Reading Search 205 കോടിയുടെ പ്രളയ സഹായം കേരളം കേന്ദ്രത്തിന് തിരികെനല്‍കും; മുഖ്യമന്ത്രി നിര്‍ദേശം നല്‍കി On: November 26, 2022 തിരുവനന്തപുരം: മഹാപ്രളയകാലത്ത് അനുവദിച്ച അരിയുടെ വില തിരികെ നല്‍കണമെന്ന കേന്ദ്രത്തിന്റെ അന്ത്യശാസനത്തിന് വഴങ്ങി സംസ്ഥാനസര്‍ക്കാര്‍. എഫ്.സി.ഐ. വഴി നല്‍കിയ അരിയുടെ വിലയായ 205.81 കോടി രൂപ അടിയന്തരമായി തിരിച്ചടച്ചില്ലെങ്കില്‍ അടുത്തകൊല്ലത്തെ ദുരന്ത ലഘൂകരണ ഫണ്ടില്‍നിന്നോ ഭക്ഷ്യ സബ്സിഡിയില്‍നിന്നോ കുറവുചെയ്യുമെന്നായിരുന്നു കേന്ദ്രത്തിന്റെ അന്ത്യശാസനം. സമ്മര്‍ദം മുറുകിയതോടെ പണം അടയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. 2018 ഓഗസ്റ്റിലെ പ്രളയകാലത്ത് സൗജന്യ വിതരണത്തിന് 89,540 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. ഇതിന്റെ തുകയാണ് കേന്ദ്രം
കാറളം: ഉള്‍നാടന്‍ മത്സ്യ തൊഴിലാളികള്‍ കാറളം പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി.ചെമ്മണ്ട പലത്തിന് ഇതുവശത്തുമുള്ള പൊതു സ്ഥലമായ കാപ്പുകളില്‍ സ്വകാര്യ ലോബി വല കെട്ടി മത്സ്യം വളര്‍ത്തുന്നതിന്റെ ഭാഗമായി ആ പ്രദേശത്തെ ഇരുപത്താനാലു കഴകളാണ്... സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; ഡിജിറ്റല്‍ പേ ചുവടുമായി ഗേള്‍സ് സ്‌കൂള്‍ September 25, 2019 ഇരിങ്ങാലക്കുട:സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഡിജിറ്റല്‍ രീതിയില്‍ നടത്തിയത് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കേണ്ട വിദ്യാര്‍ത്ഥിനികള്‍ക്ക് ഇതൊരു വോട്ടിങ്ങ് പരിശീലനകളരിയായി മാറി.പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്... ക്ഷീര കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ബ്ലോക്ക് തല സെമിനാര്‍ സംഘടിപ്പിച്ചു September 25, 2019 പടിയൂര്‍:ക്ഷീര കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ബ്ലോക്ക് തല സെമിനാര്‍ പടിയൂര്‍ മൃഗാശുപത്രിയില്‍ വച്ച് നടന്നു .പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി .എസ് സുധന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് വെള്ളാങ്ങല്ലുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ... ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ് കോളേജില്‍ ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു September 25, 2019 ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ് കോളേജില്‍ കംമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ബിഗ്ഡാറ്റ അനലെറ്റിക്സ്ഫോര്‍ ഇന്‍ടസ്ട്രീ 4.0 എന്ന പേരില്‍ ദേശീയ കോണ്‍ഫറന്‍സ് സെപ്തംബര്‍ 27-ാം തിയ്യതി കോളേജ് സെമിനാര്‍ ഹാളില്‍ വച്ച് 9.30 മുതല്‍ 4.30... ഇ സോണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജ് ജേതാക്കള്‍ September 25, 2019 ഇരിങ്ങാലക്കുട: കേരള സാങ്കേതിക സര്‍വകലാശാല വനിതാ വിഭാഗം ഇ സോണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജ് ജേതാക്കള്‍. പാലക്കാട് എന്‍ എസ് എസ് കോളേജില്‍ വച്ച് നടന്ന ടൂര്‍ണമെന്റില്‍ ജോവാന്‍... കാറളം ഗ്രാമപഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു September 25, 2019 കാറളം:കാറളം ഗ്രാമപഞ്ചായത്തിലെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു .കാറളം കമ്മ്യൂണിറ്റിഹാളില്‍ വെച്ച് നടന്ന പരിപാടി കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു .വൈസ് പ്രസിഡന്റ് സുനിത... ‘ഇന്ന് നീ നാളെ ഞാന്‍’: കഥാസമാഹാരപ്രകാശനം September 25, 2019 ഇരിങ്ങാലക്കുട: കഥാകൃത്തും മുന്‍കാല സംഗീത സംവിധായകനുമായ പ്രതാപ്‌സിംഗിന്റെ പതിനൊന്നാമത് പുസ്തകമായ ഇന്ന് നീ നാളെ ഞാന്‍ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം സെപ്തംബര്‍ 29 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാക്കുട മുന്‍സിപ്പല്‍ ടൗണ്‍... ഞങ്ങള്‍ക്കും പറയാനുണ്ട് September 25, 2019 ഇരിങ്ങാലക്കുട : തീര്‍ച്ചയായും ഞങ്ങളും കഴിവുള്ളവരാണ് എന്ന് തെളിയിച്ചുകൊണ്ട് 25 ല്‍ പരം ഭിന്നശേഷിക്കാരായ കുട്ടികള്‍ അവതരിപ്പിച്ച കലാവിരുന്നില്‍ കുട്ടികളും രക്ഷിതാക്കളുമടങ്ങുന്ന വലിയ സദസ്സ് വിസ്മയഭരിതരായി. 'വി സ്‌മൈലിന്റെ' ആഭിമുഖ്യത്തില്‍ 'ഞങ്ങള്‍ക്കും പറയാനുണ്ട്'... ഹിന്ദി ഏക ഭാഷയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രധാനമന്ത്രിക്ക് മാതൃഭാഷയില്‍ കത്തയച്ച് പ്രതിഷേധിച്ചു. September 25, 2019 ഇരിങ്ങാലക്കുട : ഹിന്ദി ഏക ഭാഷയാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖലാ കേന്ദ്രങ്ങളില്‍ പോസ്റ്റാഫീസിലേക്ക് മാര്‍ച്ച് നടത്തിയും മലയാള അക്ഷരമാല എഴുതിയും പ്രധാനമന്ത്രിക്ക് മാതൃഭാഷയില്‍ കത്തയച്ചും... പ്രളയ നിവാരണത്തിന് സ്വമേധയ സംഘടിച്ച് നാട്ടുക്കാര്‍ September 25, 2019 ഇരിങ്ങാലക്കുട : നാടിനെയാകെ ദുരിതപൂര്‍ണമാക്കി പെയ്‌തൊഴിഞ്ഞ പ്രളയത്തെ അതിജീവിക്കാന്‍ സ്വമേധയാ സംഘടിച്ച് മാതൃക തീര്‍ക്കുകയാണ് മൂര്‍ക്കനാട് - കാറളം പ്രദേശത്തെ നിവാസികള്‍.. മനുഷ്യന്റെ പരിസ്ഥിതി ചൂഷ്ണത്തിന്റെ പരിണതഫലമെന്നോണം ഏറ്റുവാങ്ങിയ ദുരിതങ്ങള്‍ക്ക് അറുതി വരുത്താനും... ക്രൈസ്റ്റ് വിദ്യാനികേതനില്‍ ഓണാഘോഷം സംഘടിപ്പിച്ചു September 25, 2019 ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോയ വസന്തത്തിന്റെ മധുരസ്മരണകളുണര്‍ത്തിയ ക്രൈസ്റ്റ് വിദ്യാനികേതന്‍ ഓണാഘോഷം 2019 പ്രമുഖ കഥാകാരനും തിരകഥാകൃത്തുമായ അശോകന്‍ ചെരുവില്‍ ഉദ്ഘാടനം ചെയ്തു. പ്രളയവും അവധിദിനങ്ങളും മൂലം മാറ്റിവെയ്ക്കപ്പെട്ട ആഘോഷങ്ങളുടെ മാറ്റ് ഒട്ടും... പുല്ലൂര്‍ ഊരകം ചിറ്റിലപ്പിള്ളി തൊമ്മാന ലോനപ്പന്‍ മകള്‍ മേരി (78) നിര്യാതയായി September 25, 2019 പുല്ലൂര്‍ ഊരകം ചിറ്റിലപ്പിള്ളി തൊമ്മാന ലോനപ്പന്‍ മകള്‍ മേരി (78) നിര്യാതയായി. സംസ്‌കാരം സെപ്തംബര്‍ 26 വ്യാഴാഴ്ച കാലത്ത് 11 മണിക്ക് ഊരകം സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍. സഹോദരങ്ങള്‍ ജോസ്, പൗലോസ്,... ജോസ് സാറിന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ പിറന്നാള്‍ ആശംസകള്‍ September 25, 2019 ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ജോസ് സാറിന് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ പിറന്നാള്‍ ആശംസകള്‍ 75,647FansLike 3,427FollowersFollow 186FollowersFollow 2,350SubscribersSubscribe NEWS സെന്റ് ജോസഫ്സിന് ഇ ലേണിംഗിനുള്ള സംസ്ഥാനതല ഇ ഗവേണൻസ് പുരസ്കാരം December 3, 2022 NEWS ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ മികച്ച കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ്ന് December 3, 2022 NEWS കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്ക്കാര ജേതാക്കളായ സദനം കൃഷ്കുട്ടി ആശാൻ, നിർമ്മലപണിക്കർ എന്നിവരെ പുരോഗമന കലാസാഹിതൃ സംഘം ആദരിച്ചു December 3, 2022 NEWS യൂഫോറിയ 2022 ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു December 3, 2022 NEWS കൂട്ടായ പ്രയത്നം കൊണ്ട് മാത്രമെ മികച്ച സംരംഭം കെട്ടിപ്പടുക്കാൻ ആകു – ടൈറ്റസ് അർണോൾഡ് December 2, 2022 NEWS തൃശൂർ റൂറൽ ജില്ലയിൽ അത്യാധുനിക ക്യാമറ കണ്ണുകൾ നിരീക്ഷണത്തിന് തയ്യാർ December 2, 2022 NEWS ഗുണഭോക്താക്കൾക്ക് ഉത്പാദനക്ഷമത കൂടിയ കുറിയ ഇനം തെങ്ങിൻ തൈകൾ വിതരണം ചെയ്തു December 2, 2022 NEWS സാങ്കേതിക സര്‍വ്വകലാശാല ഇ സോണ്‍ ഫുട്‌ബോള്‍ സഹൃദയയില്‍ സമാപിച്ചു December 1, 2022 NEWS നഗരസഭ തെരുവ് കച്ചവട സമിതി തെരഞ്ഞെടുപ്പിൽ സി ഐ ടി യു പാനലിനു വൻ വിജയം December 1, 2022 NEWS ‘സിസ്കോം ‘ നിത്യോപയോഗവസ്തുക്കളുടെ നിർമ്മാണ പരിശീലനത്തിന് തുടക്കമിട്ട് സെന്റ്. ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗവും എൻ. എസ്. എസ് യൂണിറ്റും December 1, 2022 Latest posts സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂനിയര്‍ റെഡ്‌ക്രോസ് സംഘടനയുടെ ക്യാപ്പിങ്ങ് സെറിമണി നടന്നു
HomeCovid-19ഉറവിടമറിയാത്ത കേസുകള്‍ കൂടുന്നു; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ അതീവ ജാഗ്രത ഉറവിടമറിയാത്ത കേസുകള്‍ കൂടുന്നു; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ അതീവ ജാഗ്രത Admin Saturday, July 04, 2020 തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മൂന്ന് നഗരങ്ങളിൽ കർശന ജാഗ്രത. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഉറവിടമറിയാത്ത കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ജാഗ്രത കർശനമാക്കുന്നത്. സമൂഹവ്യാപന ആശങ്കയിൽ തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. എആർ ക്യാമ്പിലെ ഒരു പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റും എ.ആർ. ക്യാമ്പും അണുവിമുക്തമാക്കി. സെക്രട്ടറിയേറ്റിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. പാളയം മാർക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിട്ടു. നഗരത്തിലെ ആറ് വാർഡുകൾ ഏഴ് ദിവസം കൂടി കണ്ടെയിൻമെന്റ് സോണായി തുടരും. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകില്ല, ആൾക്കൂട്ടം, അനാവശ്യ യാത്രകൾ തുടങ്ങിയവ നിയന്ത്രിക്കുമെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. തിരുവനന്തപുരത്ത് ഇതുവരെ 258 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എറണാകുളത്ത് സമൂഹവ്യാപനഭീതി നിലനിൽക്കുകയാണ്. 191 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ചമ്പക്കര മാർക്കറ്റ് നാളെ അടയ്ക്കും. വിദേശത്ത് നിന്നെത്തിയ എല്ലാവരിലും ആന്റിജൻ ടെസ്റ്റ് നടത്തും. ചെല്ലാനം ഹാർബറിലെ മത്സ്യത്തൊഴിലാളിയുടെ ഭാര്യ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചെല്ലാനം ഹാർബർ അടച്ചിട്ടുണ്ട്. ഇവിടെ പരിശോധന വർധിപ്പിക്കും. എറണാകുളം മാർക്കറ്റ് അടച്ചു. നഗരസഭാ പരിധിയിൽ കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിക്കുകയും എറണാകുളം മാർക്കറ്റ് അടയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ സമൂഹ വ്യാപനം മുന്നിൽ കണ്ട് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ അറിയിച്ചു. ജനങ്ങൾ തിങ്ങിക്കൂടുന്ന പൊതു പരിപാടികളും സമര പരിപാടികളുമുൾപ്പെടെയുള്ളവ കോവിഡിന്റെ വ്യാപനം കണക്കിലെടുത്ത് രണ്ടാഴ്ചത്തേക്കെങ്കിലും മാറ്റിവെക്കണമെന്ന് രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക സംഘടനകളോട് ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലയിൽ ഉറവിടമറിയാത്ത കോവിഡ് കേസുകളുടെ എണ്ണം മൂന്നായി. ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. വെള്ളയിൽ ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരനും കല്ലായി സ്വദേശിയായ ഗർഭിണിക്കും കൊളത്തറ സ്വദേശിക്കും രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് വ്യക്തമായിട്ടില്ല. കോഴിക്കോട് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത 40 കടകളുടെ ലൈസൻസ് റദ്ദാക്കും. കൊളത്തറ സ്വദേശിയുടെ പിതാവിന്റെ വ്യാപാര സ്ഥാപനമുള്ള വലിയങ്ങാടിയിൽ പരിശോധന ശക്തിപ്പെടുത്തി. കോഴിക്കോട്ട് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 297 ആയി. Tags: Covid-19 Facebook Twitter You may like these posts Post a Comment 0 Comments Facebook Social Plugin Popular News ജില്ലയിൽ നാളെ (6-May-2019,തിങ്കൾ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ Sunday, May 05, 2019 ബി ഫാം കോഴ്‌സ് : 23, 24 തീയതികളില്‍ സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും Tuesday, March 23, 2021 പൊലിമ നഷ്ടമാകുന്ന ഗുജറാത്തി സ്ട്രീറ്റ് Sunday, December 02, 2018 വിഷു പടക്ക വിൽപന; കൂടുതൽ നിർദേശങ്ങളുമായി അഗ്നിശമനസേന Thursday, April 12, 2018 സംസ്ഥാന സ്‌കൂള്‍ കലോത്സവം: ലോഗോ ക്ഷണിച്ചു Sunday, November 04, 2018 INFO Kozhikode District-ന്റെ അപ്ഡേറ്റുകൾ നഷ്ട്ടമാകാതിരിക്കാൻ Facebook Group-ൽ Join ചെയ്യൂ... FB.com/groups/thecalicut
കൊ​ച്ചി: നാ​രു​ക​ളാ​ൽ സ​ന്പു​ഷ്ട​മാ​യ പു​തി​യ മ​ൾ​ട്ടി​ഗ്രെ​യ്ൻ ഓ​ട്സു​മാ​യി ക്വാ​ക്ക​ർ വി​പ​ണി​യി​ൽ. ഓ​ട്സി​നൊ​പ്പം ഗോ​ത​ന്പ്, ബാ​ർ​ളി, റാ​ഗി, ഫ്ളാ​ക്സ് സീ​ഡ എ​ന്നി​വ അ​ട​ങ്ങി​യ പ​വ​ർ ഓ​ഫ് ഫൈ​വ് എ​ന്ന പു​തി​യ മ​ൾ​ട്ടി​ഗ്രെ​യി​ൻ ഓ​ട്സ് ക്വാ​ക്ക​ർ വി​പ​ണി​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. നാ​രു​ക​ൾ അ​ട​ങ്ങി​യി​ട്ടു​ള്ള​തു​കൊ​ണ്ട് ദ​ഹ​ന പ്ര​ക്രി​യ​ക്ക് സ​ഹാ​യി​ക്കു​ന്ന​തും പ്രോ​ട്ടീ​ൻ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്ന​തു​മാ​ണ് പു​തി​യ ഉ​ൽ​പ്പ​ന്നം. പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ൽ ക്വെ​യ്ക്ക​ർ ഓ​ട്സ് ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു ദി​വ​സം തു​ട​ങ്ങു​ന്ന​തി​ന് ഏ​റെ സ​ഹാ​യ​ക​ര​മാ​ണ്. നാ​രു​ക​ളാ​ൽ സ​ന്പു​ഷ്ട​വും പാ​ച​കം ചെ​യ്യാ​ൻ എ​ളു​പ്പ​മു​ള്ള​തു​മാ​യ പു​തി​യ ഉ​ൽ​പ്പ​ന്നം കൊ​ണ്ടു​വ​രു​ന്ന​തി​ൽ ഞ​ങ്ങ​ൾ സ​ന്തു​ഷ്ട​രാ​ണെ​ന്ന് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റും ക്വാ​ക്ക​ർ പോ​ർ​ട്ട് ഫോ​ളി​യോ കാ​റ്റ​ഗ​റി ഹെ​ഡും ആ​യ സോ​നം ബി​ക്രം വി​ജ് പ​റ​ഞ്ഞു. രു​ചി​യി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ മു​തി​ർ​ന്ന​വ​ർ​ക്കും ചെ​റു​പ്പ​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും എ​ന്ന​താ​ണ് മ​ൾ​ട്ടി​ഗ്രെ​യി​ൻ ഓ​ട്സി​ന്‍റെ പ്ര​ത്യേ​ക​ത. 300 ഗ്രാ​മി​ന് 89 രൂ​പ​യും 600 ഗ്രാ​മി​ന് 175 രൂ​പ​യും വി​ല വ​രു​ന്ന ഉ​ൽ​പ്പ​ന്നം പ്ര​മു​ഖ റീ​ട്ടെ​യി​ൽ ഷോ​പ്പു​ക​ളി​ലും ഓ​ണ്‍​ലൈ​ൻ ഇ ​കൊ​മേ​ഴ്സ് പ്ലാ​റ്റ് ഫോ​മു​ക​ളി​ലും ല​ഭ്യ​മാ​ണ്. സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 10 ല​ക്ഷം രൂ​പ​യു​ടെ മ​രു​ന്നു​ക​ൾ ന​ൽ​കി മും​ബൈ: സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 10 ല​ക്ഷം രൂ​പ​യു​ടെ മ​രു​ന്നു സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സ​വി​ശേ​ഷ സേ​വിം​ഗ്സ് അ​ക്കൗ​ണ്ട് കൊ​ച്ചി: കു​ട്ടി​ക​ളി​ൽ സ​ന്പാ​ദ്യ ശീ​ലം പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും അ​വ​രെ സാ​ന്പ​ത്തി​ക സാ​ക്ഷ​ര​രാ​ക്കു​ന്ന​തി​ "റെമിറ്റ് മണി എബ്രോഡ്’ സംവിധാനം അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് കൊച്ചി: വിദേശ പണമിടപാട് നടത്തുന്ന ഉപഭോക്താക്കൾക്കായി സൗത്ത് ഇന്ത്യൻ ബാങ്ക് മൊബൈൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ എസ്ഐബി മിറർ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് 223.10 കോ​ടി രൂ​പ അ​റ്റാ​ദാ​യം കൊ​ച്ചി: 2022-23 സാ​ന്പ​ത്തി​ക വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് 223.10 കോ​ടി രൂ​പ അ​റ്റാ​ദാ​യം നേ​ പു​തി​യ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച് നി​സാ​ൻ കൊ​ച്ചി : ആ​ഗോ​ള വാ​ഹ​ന വി​പ​ണി​യി​ലെ, ത​ങ്ങ​ളു​ടെ ഏ​റ്റ​വും പ്ര​സി​ദ്ധ​മാ​യ വാ​ഹ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലും അ​വ​ത​രി​പ്പി വികെസി പ്രൈഡിന് ബ്രാൻഡ് ഓഫ് ദി ഡിക്കേഡ് പുരസ്കാരം കോഴിക്കോട്: ഇന്ത്യയിലെ മുൻനിര പി.യു ഫൂട്ട് വെയർ ഉൽപ്പാദകരായ വികെസി പ്രൈഡിന് ബ്രാൻഡ് ഓഫ് ദി ഡിക്കേഡ് പുരസ്കാരം. ബാർക്ക് നോ​ക്കി​യ സി21 ​പ്ല​സ് അ​വ​ത​രി​പ്പി​ച്ചു കൊ​ച്ചി: നോ​ക്കി​യ ഫോ​ണു​ക​ളു​ടെ കേ​ന്ദ്ര​മാ​യ എ​ച്ച്എം​ഡി ഗ്ലോ​ബ​ൽ ജ​ന​പ്രി​യ സി ​സീ​രീ​സ് സ്മാ​ർ​ട്ട്ഫോ​ണ്‍ വി​ഭാ സിട്രോൺ സി3 എത്തി; വില 5.70 ലക്ഷം രൂപ മുതൽ കൊച്ചി: ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ ഇന്ത്യൻ വിപണിയിലിറക്കുന്ന രണ്ടാമത്തെ കാറായ സിട്രോൺ സി3 നിരത്തിലിറങ്ങി. 5.70 ഫെഡറൽ ബാങ്ക് വഴി ഓണ്‍ലൈനായി ടാക്സ് അടക്കാനുള്ള സംവിധാനം നിലവിൽ കൊച്ചി: സാന്പത്തികവർഷം 2022-23 ലെ ശക്തമായ ഒന്നാംപാദ ഫലങ്ങളുടെ പിൻബലത്തിൽ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സുമായി സഹകരിച് സി​ട്രോ​ണ്‍ സി 3 ​കൊ​ച്ചി​യി​ൽ അ​വ​ത​രി​പ്പി​ച്ചു; പ്രി ​ബു​ക്കിം​ഗി​നു തു​ട​ക്കം കൊ​ച്ചി: ഫ്ര​ഞ്ച് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ സി​ട്രോ​ണ്‍ ഇ​ന്ത്യ​യി​ൽ വി​പ​ണി​യി​ലി​റ​ക്കു​ന്ന ര​ണ്ടാ​മ​ത് കാ​റാ​യ സി​ ഫെ​ഡ​റ​ൽ ബാ​ങ്കി​ന് കേ​ന്ദ്ര നി​കു​തി വ​കു​പ്പി​ന്‍റെ ആ​ദ​രം കൊ​ച്ചി: ദേ​ശീ​യ ഖ​ജ​നാ​വി​ലേ​ക്ക് മി​ക​ച്ച നി​കു​തി വ​രു​മാ​നം സം​ഭാ​വ​ന ചെ​യ്ത​തി​ന് ഫെ​ഡ​റ​ൽ ബാ​ങ്കി​ന് അം​ഗീ​കാ​രം. ഒ​രേ​ദി​വ​സം പു​തി​യ 10 ശാ​ഖ​ക​ൾ തു​റ​ന്ന് ഫെ​ഡ​റ​ൽ ബാ​ങ്ക് കൊ​ച്ചി: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഫെ​ഡ​റ​ൽ ബാ​ങ്ക് ഇ​ന്ന് പു​തി​യ 10 ശാ​ഖ​ക​ൾ തു​റ​ന്നു. ത​മി സോ​ൾ​സ്മാ​ർ​ട് ഓ​ണ്‍ ഗ്രി​ഡ് സോ​ളാ​ർ ഇ​ൻ​വെ​ർ​ട്ട​റു​മാ​യി വി-​ഗാ​ർ​ഡ് കൊ​ച്ചി: റൂ​ഫ്ടോ​പ് സൗ​രോ​ർ​ജ പ്ലാ​ന്‍റു​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ മി​ക​ച്ച സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി സോ​ൾ​സ്മാ​ സൗത്ത് ഇന്ത്യന്‍ ബാങ്കിനു ലീഗല്‍ ഇറ പുരസ്‌കാരം കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ നിയമ വിഭാഗത്തിനു ദേശീയ തലത്തില്‍ നേട്ടം. 11-ാമത് ലീഗല്‍ ഇറ-ഇന്ത്യന്‍ ലീഗല്‍ അവാര്‍ എല്‍ഐസി ഓഹരി ലിസ്റ്റ് ചെയ്തു; ആദ്യ ദിനം ക്ലോസ് ചെയ്തത് 875.45 രൂപയില്‍ കൊച്ചി: പൊതുമേഖലാ ലൈഫ് ഇന്‍ഷ്വറൻസ് കമ്പനിയായ ലൈഫ് ഇന്‍ഷ്വറൻസ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എൽഐസി) ഓഹരികള്‍ എന്‍എസ്ഇയിലു മുത്തൂറ്റ് മിനി കടപ്പത്ര വിതരണം തുടങ്ങി; വാര്‍ഷിക ആദായം 10 ശതമാനം വരെ കൊച്ചി: മുന്‍നിര ബാങ്കിതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് കടപ്പത്ര വില്‍പ്പന തുടങ്ങി. ഓഹരിയാക്കി മാറ് വരുണ്‍ ധവാനും രശ്മിക മന്ദാനയും കിംഗ്ഫിഷറിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാർ കൊച്ചി : യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് ബ്രാന്‍ഡായ കിംഗ്ഫിഷറിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍മാരായി രശ്മിക മന്ദാനയും വരുണ് ഒ​പ്പോ എ​ഫ്21 പ്രോ ​എ​പ്രി​ൽ 15 മു​ത​ൽ വി​പ​ണി​യി​ൽ കൊ​ച്ചി: പ്ര​മു​ഖ ആ​ഗോ​ള സ്മാ​ർ​ട്ട് ഉ​പ​ക​ര​ണ ബ്രാ​ൻ​ഡാ​യ ഒ​പ്പോ, എ​ഫ്21 പ്രോ, ​എ​ഫ്21 പ്രോ 5​ജി സ്മാ​ർ​ട്ട്ഫോ​ണു എ​ഫ്21 പ്രോ ​ശ്രേ​ണി​യി​ൽ പു​തി​യ സ്മാ​ർ​ട്ട്ഫോ​ണു​ക​ളു​മാ​യി ഒ​പ്പോ കൊ​ച്ചി: പ്ര​മു​ഖ ആ​ഗോ​ള സ്മാ​ർ​ട്ട് ഉ​പ​ക​ര​ണ ബ്രാ​ൻ​ഡാ​യ ഒ​പ്പോ പു​തി​യ എ​ഫ്21 പ്രോ, ​എ​ഫ്21 പ്രോ 5​ജി സ്മാ​ർ​ട്ട രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കാന്‍ വി കൊച്ചി: രാജ്യത്തെ യുവാക്കളുടെ തൊഴില്‍-ശേഷി വികസന രംഗങ്ങളില്‍ ശക്തമായ പിന്തുണ നല്‍കാന്‍ ടെലികോം സേവന ദാതാവായ വി തൊഴിൽ സേ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 10 ല​ക്ഷം രൂ​പ​യു​ടെ മ​രു​ന്നു​ക​ൾ ന​ൽ​കി മും​ബൈ: സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 10 ല​ക്ഷം രൂ​പ​യു​ടെ മ​രു​ന്നു സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സ​വി​ശേ​ഷ സേ​വിം​ഗ്സ് അ​ക്കൗ​ണ്ട് കൊ​ച്ചി: കു​ട്ടി​ക​ളി​ൽ സ​ന്പാ​ദ്യ ശീ​ലം പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും അ​വ​രെ സാ​ന്പ​ത്തി​ക സാ​ക്ഷ​ര​രാ​ക്കു​ന്ന​തി​ "റെമിറ്റ് മണി എബ്രോഡ്’ സംവിധാനം അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് കൊച്ചി: വിദേശ പണമിടപാട് നടത്തുന്ന ഉപഭോക്താക്കൾക്കായി സൗത്ത് ഇന്ത്യൻ ബാങ്ക് മൊബൈൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ എസ്ഐബി മിറർ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് 223.10 കോ​ടി രൂ​പ അ​റ്റാ​ദാ​യം കൊ​ച്ചി: 2022-23 സാ​ന്പ​ത്തി​ക വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് 223.10 കോ​ടി രൂ​പ അ​റ്റാ​ദാ​യം നേ​ പു​തി​യ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച് നി​സാ​ൻ കൊ​ച്ചി : ആ​ഗോ​ള വാ​ഹ​ന വി​പ​ണി​യി​ലെ, ത​ങ്ങ​ളു​ടെ ഏ​റ്റ​വും പ്ര​സി​ദ്ധ​മാ​യ വാ​ഹ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലും അ​വ​ത​രി​പ്പി വികെസി പ്രൈഡിന് ബ്രാൻഡ് ഓഫ് ദി ഡിക്കേഡ് പുരസ്കാരം കോഴിക്കോട്: ഇന്ത്യയിലെ മുൻനിര പി.യു ഫൂട്ട് വെയർ ഉൽപ്പാദകരായ വികെസി പ്രൈഡിന് ബ്രാൻഡ് ഓഫ് ദി ഡിക്കേഡ് പുരസ്കാരം. ബാർക്ക് നോ​ക്കി​യ സി21 ​പ്ല​സ് അ​വ​ത​രി​പ്പി​ച്ചു കൊ​ച്ചി: നോ​ക്കി​യ ഫോ​ണു​ക​ളു​ടെ കേ​ന്ദ്ര​മാ​യ എ​ച്ച്എം​ഡി ഗ്ലോ​ബ​ൽ ജ​ന​പ്രി​യ സി ​സീ​രീ​സ് സ്മാ​ർ​ട്ട്ഫോ​ണ്‍ വി​ഭാ സിട്രോൺ സി3 എത്തി; വില 5.70 ലക്ഷം രൂപ മുതൽ കൊച്ചി: ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ ഇന്ത്യൻ വിപണിയിലിറക്കുന്ന രണ്ടാമത്തെ കാറായ സിട്രോൺ സി3 നിരത്തിലിറങ്ങി. 5.70 ഫെഡറൽ ബാങ്ക് വഴി ഓണ്‍ലൈനായി ടാക്സ് അടക്കാനുള്ള സംവിധാനം നിലവിൽ കൊച്ചി: സാന്പത്തികവർഷം 2022-23 ലെ ശക്തമായ ഒന്നാംപാദ ഫലങ്ങളുടെ പിൻബലത്തിൽ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സുമായി സഹകരിച് സി​ട്രോ​ണ്‍ സി 3 ​കൊ​ച്ചി​യി​ൽ അ​വ​ത​രി​പ്പി​ച്ചു; പ്രി ​ബു​ക്കിം​ഗി​നു തു​ട​ക്കം കൊ​ച്ചി: ഫ്ര​ഞ്ച് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ സി​ട്രോ​ണ്‍ ഇ​ന്ത്യ​യി​ൽ വി​പ​ണി​യി​ലി​റ​ക്കു​ന്ന ര​ണ്ടാ​മ​ത് കാ​റാ​യ സി​ ഫെ​ഡ​റ​ൽ ബാ​ങ്കി​ന് കേ​ന്ദ്ര നി​കു​തി വ​കു​പ്പി​ന്‍റെ ആ​ദ​രം കൊ​ച്ചി: ദേ​ശീ​യ ഖ​ജ​നാ​വി​ലേ​ക്ക് മി​ക​ച്ച നി​കു​തി വ​രു​മാ​നം സം​ഭാ​വ​ന ചെ​യ്ത​തി​ന് ഫെ​ഡ​റ​ൽ ബാ​ങ്കി​ന് അം​ഗീ​കാ​രം. ഒ​രേ​ദി​വ​സം പു​തി​യ 10 ശാ​ഖ​ക​ൾ തു​റ​ന്ന് ഫെ​ഡ​റ​ൽ ബാ​ങ്ക് കൊ​ച്ചി: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഫെ​ഡ​റ​ൽ ബാ​ങ്ക് ഇ​ന്ന് പു​തി​യ 10 ശാ​ഖ​ക​ൾ തു​റ​ന്നു. ത​മി സോ​ൾ​സ്മാ​ർ​ട് ഓ​ണ്‍ ഗ്രി​ഡ് സോ​ളാ​ർ ഇ​ൻ​വെ​ർ​ട്ട​റു​മാ​യി വി-​ഗാ​ർ​ഡ് കൊ​ച്ചി: റൂ​ഫ്ടോ​പ് സൗ​രോ​ർ​ജ പ്ലാ​ന്‍റു​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ മി​ക​ച്ച സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി സോ​ൾ​സ്മാ​ സൗത്ത് ഇന്ത്യന്‍ ബാങ്കിനു ലീഗല്‍ ഇറ പുരസ്‌കാരം കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ നിയമ വിഭാഗത്തിനു ദേശീയ തലത്തില്‍ നേട്ടം. 11-ാമത് ലീഗല്‍ ഇറ-ഇന്ത്യന്‍ ലീഗല്‍ അവാര്‍ എല്‍ഐസി ഓഹരി ലിസ്റ്റ് ചെയ്തു; ആദ്യ ദിനം ക്ലോസ് ചെയ്തത് 875.45 രൂപയില്‍ കൊച്ചി: പൊതുമേഖലാ ലൈഫ് ഇന്‍ഷ്വറൻസ് കമ്പനിയായ ലൈഫ് ഇന്‍ഷ്വറൻസ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എൽഐസി) ഓഹരികള്‍ എന്‍എസ്ഇയിലു മുത്തൂറ്റ് മിനി കടപ്പത്ര വിതരണം തുടങ്ങി; വാര്‍ഷിക ആദായം 10 ശതമാനം വരെ കൊച്ചി: മുന്‍നിര ബാങ്കിതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് കടപ്പത്ര വില്‍പ്പന തുടങ്ങി. ഓഹരിയാക്കി മാറ് വരുണ്‍ ധവാനും രശ്മിക മന്ദാനയും കിംഗ്ഫിഷറിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാർ കൊച്ചി : യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് ബ്രാന്‍ഡായ കിംഗ്ഫിഷറിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍മാരായി രശ്മിക മന്ദാനയും വരുണ് ഒ​പ്പോ എ​ഫ്21 പ്രോ ​എ​പ്രി​ൽ 15 മു​ത​ൽ വി​പ​ണി​യി​ൽ കൊ​ച്ചി: പ്ര​മു​ഖ ആ​ഗോ​ള സ്മാ​ർ​ട്ട് ഉ​പ​ക​ര​ണ ബ്രാ​ൻ​ഡാ​യ ഒ​പ്പോ, എ​ഫ്21 പ്രോ, ​എ​ഫ്21 പ്രോ 5​ജി സ്മാ​ർ​ട്ട്ഫോ​ണു എ​ഫ്21 പ്രോ ​ശ്രേ​ണി​യി​ൽ പു​തി​യ സ്മാ​ർ​ട്ട്ഫോ​ണു​ക​ളു​മാ​യി ഒ​പ്പോ കൊ​ച്ചി: പ്ര​മു​ഖ ആ​ഗോ​ള സ്മാ​ർ​ട്ട് ഉ​പ​ക​ര​ണ ബ്രാ​ൻ​ഡാ​യ ഒ​പ്പോ പു​തി​യ എ​ഫ്21 പ്രോ, ​എ​ഫ്21 പ്രോ 5​ജി സ്മാ​ർ​ട്ട രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കാന്‍ വി കൊച്ചി: രാജ്യത്തെ യുവാക്കളുടെ തൊഴില്‍-ശേഷി വികസന രംഗങ്ങളില്‍ ശക്തമായ പിന്തുണ നല്‍കാന്‍ ടെലികോം സേവന ദാതാവായ വി തൊഴിൽ സേ നോ​ക്കി​യ സി 01 ​പ്ല​സ് 2+32 മോ​ഡ​ൽ വി​പ​ണി​യി​ൽ കൊ​ച്ചി: എ​ച്ച്ഡി​എം ഗ്ലോ​ബ​ൽ ജ​ന​പ്രി​യ സ്മാ​ർ​ട്ട്ഫോ​ണ്‍ മോ​ഡ​ലാ​യ നോ​ക്കി​യ സി ​ശ്രേ​ണി​യു​ടെ പു​തി​യ വ​ക​ഭേ​ദം ബൈജൂസ്‌ "ഫിഫ വേൾഡ് കപ്പ് ഖത്തർ 2022" ന്‍റെ ഔദ്യോഗിക സ്പോൺസർ കൊച്ചി: എഡ് ടെക്ക് കമ്പനിയായ ബൈജൂസ്‌, ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ന്‍റെ ഔദ്യോഗിക സ്പോൺസറാകും. നവംബർ 21 മുതൽ ഡിസംബർ 18 വ കയറ്റുമതിയില്‍ 30 ലക്ഷം യൂണിറ്റ് പിന്നിട്ട് ഹോണ്ട ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, 30 ലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത് പുതിയ നാഴികക്കല്ല് കുറിച്ചു. ഹോ​ണ്ട 2022 ആ​ഫ്രി​ക്ക ട്വി​ൻ അ​ഡ്വെ​ഞ്ച്വ​ർ സ്പോ​ർ​ട്ട്സ് ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു കൊ​ച്ചി: സാ​ഹ​സി​ക റൈ​ഡിം​ഗ് സ​മൂ​ഹ​ത്തെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി ഹോ​ണ്ട മോ​ട്ടോ​ർ​സൈ​ക്കി​ൾ ആ​ൻ​ഡ് സ്കൂ​ട്ട​ർ ഇ​ന്ത്യ വി ​ഗെ​യിം​സു​മാ​യി വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ കൊ​ച്ചി: മു​ന്നി​ര ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ളാ​യ വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ ലി​മി​റ്റ​ഡ് (വി) ​ഇ​ന്ത്യ​യി​ലെ ഗെ​യി​മിം​ഗ് ഡിജിറ്റല്‍ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ആക്സിസ് ബാങ്കും എയര്‍ടെലും കൈകോർക്കുന്നു കൊച്ചി: സാമ്പത്തിക രംഗത്ത് നിരവധി പദ്ധതികള്‍ അവതരിപ്പിച്ച് ഇന്ത്യയിലെ ഡിജിറ്റല്‍ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കാന്‍ രാജ് സ്റ്റാര്‍ വിമെൻ കെയര്‍ ഇന്‍ഷ്വറൻസ് പോളിസിയുമായി സ്റ്റാര്‍ ഹെല്‍ത്ത് കൊച്ചി: വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റാര്‍ ഹെല്‍ത്ത് ആൻഡ് അലൈഡ് ഇൻഷ്വറൻസ് കന്പനി വനിതകള്‍ക്കായുള്ള സമഗ്ര ആരോഗ്യ പരിരക മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സിഎസ് സി ഗ്രാമീണ്‍ ഇ-സ്റ്റോറുമായി കൈകോർക്കുന്നു കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് സിഎസ്‌സി ഗ്രാമീണ്‍ ഇ-സ്റ്റോറുമായി കൈകോര്‍ക്കുന്നു. ഈ കൂട്ടുപങ്കാളിത്തത്തിന്‍റ റീ​ട്ടെ​യി​ൽ ഔ​ട്ട്ലെ​റ്റു​ക​ളി​ൽ ബാ​റ്റ​റി സ്വാ​പ്പിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ ഹോ​ണ്ട-​എ​ച്ച്പി​സി​എ​ൽ പ​ങ്കാ​ളി​ത്തം കൊ​ച്ചി: ബാ​റ്റ​റി സ്വാ​പ്പിം​ഗ് സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഹോ​ണ്ട മോ​ട്ടോ​ർ കോ​ർ​പ​റേ​ഷ​ന്‍റെ പു​തി​യ ഉ​പ​സ്ഥാ​പ​ന​മ സൗത്ത് ഇന്ത്യന്‍ ബാങ്കും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറൻസും സഹകരണത്തിന് കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇന്ത്യയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷ്വറൻസ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷ്വറ Latest News മം​ഗ​ളൂ​രു സ്ഫോ​ട​ന​ക്കേ​സ് എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്തു വേദനിപ്പിച്ചെങ്കിൽ മാപ്പ്, എന്നാൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു: നാ​ദ​വ് ല​പീ​ദ് സു​പ്രീം കോ​ട​തി​യി​ൽ അ​പൂ​ർ​വ​മാ​യി സ​ന്പൂ​ർ​ണ വ​നി​താ ബെ​ഞ്ച് കോ​ഴി​ക്കോ​ട് പി​എ​ൻ​ബി ത​ട്ടി​പ്പി​ന്‍റെ വ്യാ​പ്തി കൂ​ടു​ന്നു; ന​ഷ്ട​മാ​യ​ത് എ​ട്ട് കോ​ടി വി​ഴി​ഞ്ഞം: തീ​വ്ര​സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​ക​ളു​ടെ ഇ​ട​പെ​ട​ൽ പ​രി​ശോ​ധി​ക്കു​മെ​ന്ന് ഡി​ജി​പി Latest News മം​ഗ​ളൂ​രു സ്ഫോ​ട​ന​ക്കേ​സ് എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്തു വേദനിപ്പിച്ചെങ്കിൽ മാപ്പ്, എന്നാൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു: നാ​ദ​വ് ല​പീ​ദ് സു​പ്രീം കോ​ട​തി​യി​ൽ അ​പൂ​ർ​വ​മാ​യി സ​ന്പൂ​ർ​ണ വ​നി​താ ബെ​ഞ്ച് കോ​ഴി​ക്കോ​ട് പി​എ​ൻ​ബി ത​ട്ടി​പ്പി​ന്‍റെ വ്യാ​പ്തി കൂ​ടു​ന്നു; ന​ഷ്ട​മാ​യ​ത് എ​ട്ട് കോ​ടി വി​ഴി​ഞ്ഞം: തീ​വ്ര​സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​ക​ളു​ടെ ഇ​ട​പെ​ട​ൽ പ​രി​ശോ​ധി​ക്കു​മെ​ന്ന് ഡി​ജി​പി Deepika Daily dpathram Rashtra Deepika Movies Sthreedhanam Sunday Deepika Business Deepika Karshakan Kuttikalude Deepika Childrens Digest Chocolate Career Deepika Youth Special [email protected] Auto Spot Home | Editorial | Leader Page | Local News | Kerala | National | International | Business | Sports | NRI News | Movies | Auto Spot | Health Remembrances | Today's news | Youth Special | Cartoons | Jeevithavijayam | Matrimonial | Classifieds | Deepika Newspaper | Rashtra Deepika | Chocolate Sunday Deepika | Business Deepika | Karshakan | Kuttikalude Deepika | Career Deepika | Sthreedhanam | Children's Digest | English | About Us Rashtra Deepika LTD Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil Copyright © 2022 , RDL. All rights reserved To access reprinting rights, please contact [email protected]
ലിംഗത്തിന്‍റെ വലുപ്പം കൂട്ടാൻ ഇത്തരത്തിലുള്ള അശാസ്ത്രീയമായതും വിചിത്രമായതുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ജീവന് തന്നെ ഭീഷണിയായി ഉയരാം. എന്നാല്‍ പലപ്പോഴും ഇതെക്കുറിച്ച് ചിന്തിക്കാതെയാണ് ആളുകള്‍ അപകടത്തില്‍ പെടുന്നതെന്നാണ് ഇത്തരം വാര്‍ത്തകള്‍ തെളിയിക്കുന്നത്. Web Team First Published Oct 5, 2022, 11:03 PM IST തീര്‍ത്തും വ്യത്യസ്തമായ, നമ്മെ അമ്പരപ്പിക്കുന്ന എന്തെല്ലാം വാര്‍ത്തകളാണ് ഓരോ ദിവസവും ലോകത്തിന്‍റെ പലയിടങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇവയില്‍ പലതും അക്ഷരാര്‍ത്ഥത്തില്‍ അവിശ്വസനീയമായി തോന്നുന്നത് തന്നെയാകാറുണ്ട്. അത്തരമൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. തായ്‍ലാൻഡില്‍ ഒരു യുവാവ് തന്‍റെ ലിംഗ് വലുതാക്കുന്നതിനായി ചെയ്ത കാര്യം ഒടുവില്‍ ജീവന് തന്നെ ഭീഷണിയാകും വിധത്തിലേക്ക് മാറിയെന്നതാണ് വാര്‍ത്ത. ലിംഗത്തില്‍ മെറ്റല്‍ റിംഗ് (ഇരുമ്പ് വളയം) ധരിച്ചാണ് ഇദ്ദേഹം ലിംഗം വലുതാക്കാനായി ശ്രമിച്ചത്. എന്നാല്‍ ലിംഗത്തില്‍ രക്തയോട്ടം നിലച്ച് അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ക്രംഗ്തായ് ജനറല്‍ ആശുപത്രിയിലാണ് അസാധാരണമായ പ്രശ്നവുമായി രോഗിയെത്തിയത്. ആദ്യം രോഗിക്ക് എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലായതേ ഇല്ല. എന്നാല്‍ രോഗി തന്നെയാണ് പിന്നീട് മെറ്റല്‍ വളയം താൻ ധരിച്ചതാണെന്ന് വ്യക്തമാക്കിയത്. നാല് മാസമായി ഇതേ റിംഗ് ധരിച്ചിട്ടുണ്ടത്രേ. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇദ്ദേഹം ഇത് പതിവായി ചെയ്യുന്നുണ്ടത്രേ. എന്നാലിത് വരെ മറ്റ് പ്രശ്നങ്ങളൊന്നും സംഭവിക്കാതിരുന്നതിനാല്‍ ഇത് തുടരുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷവും ഡോക്ടര്‍മാര്‍ക്ക് ഇത് നീക്കം ചെയ്യാൻ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ച് അവിടെ നിന്ന് രക്ഷാപ്രവര്‍ത്തകരെത്തി റിംഗ് മുറിച്ച് നീക്കം ചെയ്യുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം ഇന്തൊനേഷ്യയില്‍ നിന്നും സമാനമായൊരു സംഭവം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ലിംഗം വലുതാകാനായി ഒരാള്‍ ധരിച്ച മെറ്റല്‍ റിംഗ് ഗ്രൈൻഡര്‍ വച്ച് മുറിച്ചെടുത്തു എന്നതായിരുന്നു വാര്‍ത്ത. ലിംഗത്തിന്‍റെ വലുപ്പം കൂട്ടാൻ ഇത്തരത്തിലുള്ള അശാസ്ത്രീയമായതും വിചിത്രമായതുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ജീവന് തന്നെ ഭീഷണിയായി ഉയരാം. എന്നാല്‍ പലപ്പോഴും ഇതെക്കുറിച്ച് ചിന്തിക്കാതെയാണ് ആളുകള്‍ അപകടത്തില്‍ പെടുന്നതെന്നാണ് ഇത്തരം വാര്‍ത്തകള്‍ തെളിയിക്കുന്നത്. Also Read:- മകന്‍റെ ലിംഗത്തിന്‍റെ ഫോട്ടോകള്‍ ഡോക്ടര്‍ക്ക് അയച്ചു; അച്ഛന് വിലക്കും പൊലീസ് കേസും Last Updated Oct 5, 2022, 11:03 PM IST Health Bizarre Incident Follow Us: Download App: RELATED STORIES കഴുത്തിലെ ഇരുണ്ട നിറം അകറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍... പിങ്ക് ഗൗണില്‍ സ്റ്റൈലിഷായി പ്രിയങ്ക ചോപ്ര; വൈറലായി ചിത്രങ്ങള്‍ ഇങ്ങനെയും സര്‍പ്രൈസ് ചെയ്യാം; അച്ഛന്‍റെ സമ്മാനം കണ്ട മകളുടെ സന്തോഷം; വൈറലായി വീഡിയോ പ്രസവശേഷം വീണ്ടും ഫിറ്റ്നസിലേയ്ക്ക് മടങ്ങാൻ ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍ 'ഒരുമ്മയ്ക്ക് വേണ്ടിയാണോ?'; പട്ടിക്കുഞ്ഞിന്‍റെ 'ക്യൂട്ട്' വീഡിയോ... LATEST NEWS എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവം: അഞ്ച്‌ വിദ്യാർത്ഥികളെ പുറത്താക്കാൻ തീരുമാനം യുഎഇയിലെ സ്വദേശിവത്കരണം; സമയപരിധി 31ന് അവസാനിക്കും, ജനുവരി ഒന്ന് മുതല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന 'പറഞ്ഞത് അനുസരിച്ചില്ല, പിരിവും കൊടുത്തില്ല'; സര്‍ക്കാര്‍ ജീവനക്കാരന് ബിജെപി കൌണ്‍സിലറുടെ മര്‍ദ്ദമെന്ന് പരാതി
ഞങ്ങൾക്ക് ഒരു ഇമെയിൽ അയയ്‌ക്കാൻ അടുത്തത് ക്ലിക്കുചെയ്യുക, ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ നിങ്ങളെ സേവിക്കും ഇപ്പോൾ അന്വേഷണം നമ്പർ 55 കെട്ടിടം, ഷാങ്‌കെംഗ് ഇൻഡസ്ട്രിയൽ പാർക്ക്, മിൻ‌ഷി, ലോങ്‌ഹുവ ഡിസ്ട്രിക്റ്റ്, ഷെൻ‌ഷെൻ, ഗുവാങ്‌ഡോംഗ് പ്രവിശ്യ, ചൈന 24 Hours WhatsApp/Skype/Wechat/Mobile: +86 13027915290 sales@qualfiber.com ഞങ്ങളെ പിന്തുടരുക ഹോട്ട് ഉൽപ്പന്നങ്ങൾ - സൈറ്റ്മാപ്പ് Wifi Ax, Fiber Patch Cord Price, Fiber Distribution Hub (Fdh), G/Epon Onu, Gepon Onu 1ge, Fdh 144 Fibers Optical Cross Connection, - എഎംപി മൊബൈൽ
Breaking News: വള്ളംകളിക്ക് അമിത്ഷായെ മാത്രമല്ല, ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്; വിശദീകരണവുമായി സർക്കാർ ◆ വടക്കൻ ജില്ലകളിൽ മഴ ശക്തം; ഉരുൾപൊട്ടൽ ◆ അനാരോഗ്യം കാരണം കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുന്നു? സിപിഎം അടിയന്തര നേതൃയോഗം നാളെ ആരംഭിക്കും ◆ സിപിഎം ഓഫീസ് ആക്രമണം; അക്രമികളുടെ മുഖം തിരിച്ചറിയുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു ◆ ഒരു വാർഡ് തെരഞ്ഞെടുപ്പിനെ നേരിടാൻ ശേഷിയില്ലാത്തവരാണ് പാർട്ടിയെക്കുറിച്ച് സംസാരിക്കുന്നത്: മനീഷ് തിവാരി ◆ ടൗണിൽ പട്രോളിങ് നടത്തുന്നതിനിടെ പട്ടാമ്പി എസ്ഐക്ക് വെട്ടേറ്റു ◆ വലതുപക്ഷത്തേക്കാൾ ശരിയായ കാര്യത്തിന് വേണ്ടി നിലകൊള്ളുന്നത് കാണുന്നതിൽ അഭിമാനിക്കുന്നു; ഖുശ്ബുവിനെ പുകഴ്ത്തി ശശി തരൂർ ◆ മേഘാലയയിൽ അഡോൾഫ് ഹിറ്റ്‌ലർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു ◆ മതപരമായ ചടങ്ങിൽ നിന്നും ലഭിച്ച പ്രസാദം കഴിച്ചു; അസമിൽ കുട്ടികളടക്കം 70 ഗ്രാമവാസികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ◆ രാഹുൽ ഗാന്ധി യഥാർത്ഥത്തിൽ ബിജെപിക്ക് അനുഗ്രഹമാണ്: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ◆ Topic: Divorce ഭർത്താവിന്റെ ആവർത്തിച്ചുള്ള പരിഹാസങ്ങളും മറ്റ് സ്ത്രീകളുമായുള്ള താരതമ്യവും മാനസികമായ ക്രൂരത: കേരള ഹൈക്കോടതി ഭർത്താവിന്റെ ആവർത്തിച്ചുള്ള പരിഹാസങ്ങളും മറ്റ് സ്ത്രീകളുമായുള്ള താരതമ്യവും മാനസികമായ ക്രൂരതയാണ് എന്ന് കേരള ഹൈക്കോടതി. മുംബൈയിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങള്‍ക്കും കാരണം ട്രാഫിക് ജാം: അമൃത ഫഡ്‌നാവിസ് അവര്‍ക്ക് സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സാധിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത് വേർപിരിയാനുള്ളത് പരസ്പരം ചർച്ച ചെയ്തെടുത്ത തീരുമാനം; ധനുഷിനെയും ഐശ്വര്യയെയും ഭാവിയിൽ ഒരുമിച്ച് ഒരേവേദിയിൽ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല കുടുംബത്തിൽ ഐശ്വര്യയുമായി എന്തെങ്കിലും രീതിയിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ധനുഷ് ഉടനെ പുതിയ സിനിമയുടെ കരാർ ഒപ്പുവയ്ക്കുമെന്ന് ഇദ്ദേഹം പറയുന്നു ശരിയാവില്ലെന്ന് മനസിലായി; വിവാഹമോചന വാര്‍ത്തകള്‍ സ്ഥിരീകരിച്ച്‌ ഗായിക വൈക്കം വിജയലക്ഷ്മി പലപ്പോഴും പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല, സംഗീതം തന്നെയാണ് നല്ലത്. ഇതുപോലെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് മുകേഷ് ഒരു നല്ല ഭർത്താവായിരുന്നു എന്ന് ഞാൻ പറയുന്നില്ല, വളരെ പക്വമതിയായ മനുഷ്യനായിരുന്നില്ല: മേതില്‍ ദേവിക വക്കീൽ നോട്ടീസിൽ പങ്കാളിയുമായി തുട‍ർന്ന് ജീവിക്കാനുള്ള വിശ്വാസം നഷ്ടമായി എന്നുണ്ട്. അതിനെ എങ്ങനെയൊക്കെ വ്യാഖ്യാനിച്ചെടുക്കും എന്നറിയില്ല. വിവാഹം ഞാൻ എടുത്ത തീരുമാനം; ഡിവോഴ്സ് പൊരുതി നേടിയത്: സാധിക വേണുഗോപാൽ കരിയറിൽ പീക്കിൽ എത്തി നിന്ന സമയത്താണ് വിവാഹം നടക്കുന്നത്. അതിനുശേഷം അവസരം വന്നെങ്കിലും എല്ലാം ഒഴിവാക്കി ജീവിതത്തിനു വേണ്ടി നിന്ന സ്വയം നഷ്ടമാവുന്ന ഘട്ടം എത്തിയപ്പോള്‍ വിവാഹമോചനം ആവശ്യപ്പെട്ടത് ഞാനാണ്: സാധിക ഭര്‍ത്താവിനോട് എപ്പോഴും പറഞ്ഞിരുന്ന കാര്യം, ഞാന്‍ വളരെ ഇന്റിപെന്റന്റ് ആയി നടന്നിട്ടുള്ള കുട്ടിയാണ്. എന്നാലും വിവാഹ ശേഷം ഒതുങ്ങി ജീവിയ്ക്കാന്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതില്‍ തോന്നിയത് സന്തോഷവും ആവേശവും: ശ്രുതി ഹാസന്‍ ഇപ്പോള്‍ പോലും താന്‍ അച്ഛനോട് കൂടുതല്‍ ആത്മബന്ധം കാത്തു സൂക്ഷിക്കുന്നു. നടി ആൻ അഗസ്റ്റിനും ജോമോൻ ടി ജോണും വേര്‍പിരിയുന്നു മലയാളത്തിലെ പ്രമുഖ ചാനലിന് നൽകിയ പ്രതികരണത്തിനാണ് ജോമോൻ ഈ വിവരം തുറന്നു പറഞ്ഞത്. തെരഞ്ഞെടുപ്പ് തോല്‍വി: ട്രംപും മെലാനിയയും വിവാഹമോചനം തേടുമെന്ന്​ ‌റിപ്പോര്‍ട്ടുകള്‍ ട്രംപില്‍ നിന്നും വിവാഹമോചനം നേടാന്‍ വളരെക്കാലമായി മെലാനിയ ആഗ്രഹിച്ചിരുന്നു. പക്ഷെ അധികാരത്തില്‍ ഇരിക്കുമ്പോള്‍ അങ്ങനെ ചെയ്താല്‍ പ്രതികാര നടപടികളുണ്ടാകുമോയെന്ന ഭയം Page 1 of 21 2 Next Top Stories പശുക്കളുമായും വളർത്തുനായ്ക്കളുമായും പ്രകൃതിവിരുദ്ധ ലൈംഗികബന്ധം; വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ Evartha Desk August 24, 2022 August 24, 2022 മധ്യപ്രദേശിൽ ചമ്പൽ നദിയിൽ കാൽ വഴുതി വീണ യുവാവിനെ മുതല തിന്നു Evartha Desk August 24, 2022 August 24, 2022 ‘ന്യായം നോക്കിയേ ഇടപെടൂ’; സ്റ്റേഷനിലേക്ക് വിളിച്ച മന്ത്രി ജിആർ അനിലിനോട് തര്‍ക്കിച്ച സിഐയെ സ്ഥലം മാറ്റി Evartha Desk August 23, 2022 August 23, 2022 പതഞ്ജലിയുടെ നെയ്യിൽ മായം കലർന്നതായി കണ്ടെത്തി; നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ് Evartha Desk August 21, 2022 August 21, 2022 ജനസംഖ്യ കുറയുന്നു; പത്തോ അതിലധികമോ കുട്ടികളുള്ള സ്ത്രീകൾക്ക് ഹീറോ മെഡലും 16,000 ഡോളറും; വാഗ്ദാനം ചെയ്ത് റഷ്യ Evartha Desk August 20, 2022 August 20, 2022 ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിൽ എവിടെ ഇറക്കണം; സ്ഥലങ്ങൾ കണ്ടെത്തി നാസ Evartha Desk August 20, 2022 August 20, 2022 ഇന്ത്യൻ മഹാസമുദ്ര മേഖലയെ പൂർണ്ണ നിരീക്ഷണത്തിലാക്കി ചൈനയുടെ ആഫ്രിക്കയിലെ നാവിക താവളം Evartha Desk August 18, 2022 August 18, 2022 പ്രതിരോധ സേന, ആര്‍ ബി ഐ, ഇന്ത്യന്‍ പ്രധാനമന്ത്രി; രാജ്യത്തെ ഏറ്റവും വിശ്വസ്തമായവയുടെ പട്ടിക പുറത്തുവിട്ട് ഇപ്‌സോസ് ഇന്ത്യ
സഭാപതിപിള്ളയുടെ ബന്ധുവായ ഗുരുനാഥപിള്ളയുടെ ഭവനം ഉദയമാർത്താണ്ഡന്റെ അരമനയിൽനിന്നു ഒന്നരനാഴിക ദൂരത്തായിരുന്നു. ആ ദൂരം നടന്നു തീരുന്നതിലകത്തു കൊലക്കേസ്സിനെപ്പറ്റി അതുവരെ തുമ്പുണ്ടായ സംഗതികളേയും അതുകളിൽനിന്നുള്ള അനുമാനങ്ങളേയും തിട്ടപ്പെടുത്തി പിറ്റെ ദിവസം പ്രഭാതം മുതൽ പ്രവൃത്തിക്കേണ്ട വഴി നിർണ്ണയിക്കാമെന്നു വിചാരിച്ചുകൊണ്ടു പുറത്തിറങ്ങി തലതാഴ്ത്തി കയ്യും പിന്നിൽ കെട്ടി, വഴിയോരംപറ്റി നടന്നുതുടങ്ങി. പിള്ളയുടെ മനസ്സു കേസ്സിന്റെ സമാധിയിൽ പ്രവൃത്തിച്ചിരുന്നിട്ടും ചരണങ്ങൾക്കു് വൃത്തിവിസ്മരണം വരാഞ്ഞതു് എന്തുകൊണ്ടാണെന്നു വിദ്വാന്മാർ തീർച്ചയാക്കേണ്ടതാണു്. ഭൂമണ്ഡലം മുഴുവൻ കുലുക്കി നിറച്ചപോലിരുന്ന അന്നത്തെ ഇരുട്ടിൽ വിളക്കില്ലാതെ വഴി നടക്കാൻ കള്ളനും ഈ പിള്ളയുമല്ലാതെ അത്രവേഗം ആരും വിചാരിക്കില്ല. വഴി തെറ്റാതേയും വല്ല നാഴികക്കല്ലിലോ മറ്റൊ ഇരടി വീഴാതേയും ഇദ്ദേഹം ഉദ്ദേശിച്ച സ്ഥലത്തുചെന്നു ചേർന്നതു കുറ്റക്കാരുടെ നിർഭാഗ്യം. ഇൻസ്പെക്ടറുടെ കാലുകൾ മുന്നോട്ടു നടന്നേടത്തോളം ബുദ്ധിയും കേസ്സിലെ സംഗതികളിൽ പ്രവേശിച്ചിട്ടുണ്ടായിരുന്നു എന്നു് അദ്ദേഹത്തിന്റെ നോട്ടുപുസ്തകത്തിലെ കുറിപ്പുകൊണ്ടു കാണാം. ഇതാണു് കുറിപ്പു്. ‘ക്ഷൗരത്തിൽ രോമം പോയതിന്റെ അതൃത്തിയിലാണു് കത്തികൊണ്ടു മുറി വീണിട്ടുള്ളതു്. ശബ്ദം കേട്ടിട്ടുള്ളതും വാസ്തവം. ഞെട്ടി എന്നു പറയുന്നതും സംഭവിച്ചിരിക്കാം. എന്നാൽ ക്ഷൗരത്തിന്നു സാധാരണ കത്തിപിടിക്കുന്ന സമ്പ്രദായവും മുറിയുടെ ആഴവും കൂട്ടി നോക്കുമ്പോൾ അബദ്ധത്തിൽ ഇങ്ങിനെ ഒരു മുറി വീഴാൻ സംഗതിയില്ല എന്നു മാത്രമല്ല ആത്മരക്ഷയ്ക്കു ജാഗ്രതയോടുകൂടി പെട്ടെന്നു പ്രവൃത്തിക്കുന്ന പ്രകൃതിചാപല്യം, കഴുത്തിൽ കത്തിയുണ്ടെന്നുള്ള പ്രജ്ഞ വിട്ടു കത്തിയുള്ള ഭാഗത്തേക്കു കഴുത്തിനെ തിരിക്കില്ല. പഴക്കമുള്ള ക്ഷൗരക്കാരൻ ഞെട്ടിയാൽ കത്തി പിൻവലിക്കാനാണു് സംഗതിയുള്ളതു്. അതുകൊണ്ടു ക്ഷൗരക്കാരൻ ഇതിൽനിന്നു ചാടിപ്പോകില്ല. വളപ്പിൽ രണ്ടുവിധം കാലടികൾ കണ്ടതുകൊണ്ടു രണ്ടാളെങ്കിലും കൂട്ടുകാരുണ്ടെന്നുള്ളതിന്നു സംശയമില്ല. ആ രണ്ടാളുകളും നിന്നിരുന്ന ദിക്കിൽനിന്നു ക്ഷൗരക്കാരൻ ജനലിന്നു സമീപത്തു നിന്നാൽ കാണാം. ക്ഷൗരക്കാരൻ താടിയിൽ കൈകൊടുത്തുനിന്നതു ക്ഷൗരം ഇന്ന ദിക്കിലായി എന്നു് ഇവർക്കു് അറിവു കൊടുക്കാനായിരിക്കാം. അല്ലെങ്കിൽ ജഗന്മോഹിനി വന്നപ്പോൾ ക്ഷൗരക്കാരൻ അറയുടെ ഒരു മൂക്കിലേക്കു മാറിയാൽ മതിയായിരുന്നുവല്ലോ. തകിടുംകൂടും വല്ല നിധിയെപ്പറ്റി അറിവു കൊടുക്കുന്നതായിരിക്കാം. ഒരു സമയം ആ വിവരം അറിയാൻവേണ്ടി കൊല ചെയ്തതായിരിക്കാം. അതെടുത്തു് വളപ്പിലേക്കു എറിഞ്ഞു കൊടുത്തതായിരിക്കാൻ വഴിയില്ല. ഏറുപടക്കം പൊട്ടിയ ഉടനെ ആരെങ്കിലും കാണാതിരിക്കാൻ വളപ്പിൽ നിന്നിരുന്നവർ തലതാഴ്ത്തി ഓടിയിരിക്കാൻ സംഗതിയുള്ളതുകൊണ്ടു ക്ഷൗരക്കാരൻ തകിടുംകൂടും എടുത്തു് എറിയുന്നതുവരെ നിന്നിരിക്കില്ല. അങ്ങിനെയാണെങ്കിൽ അരമനക്കകത്തു ആരോ ഒരാൾ കൂടി ഈ കൃത്യത്തിൽ ചേർന്നു കാണണം. തകാമണിയല്ല. ജഗന്മോഹിനിയുമല്ല. ശേവുകനുമല്ല. ശേവുകനാണെങ്കിൽ നിലവിളികൂട്ടാതിരിക്കാനാണല്ലോ സംഗതി. അപ്പോൾ, താഴത്തുണ്ടായിരുന്നവരിൽ ആരെങ്കിലുമായിരിക്കണം. ആ കൂട്ടുകാരൻ മുകളിലെ ജനലിന്നു നേരെ താഴത്തുനിന്നാൽ തകിടും കൂടും ആരും കാണാതെ കയ്ക്കലാക്കാം. ഒരു കുടുംബത്തിലെ ഒരു ക്ഷൗരക്കാരൻ ഇങ്ങിനെ ചതിച്ചു എന്നു ജനശ്രുതിയുണ്ടായാൽ പിന്നെ ആ കുടുംബത്തിലുള്ളവരെ ആരേയും നാട്ടുകാർ വിശ്വസിക്കയില്ല. പിന്നെ ക്ഷൗരംകൊണ്ടുപജീവിക്കാൻ നോക്കേണ്ട. ഇനിയുള്ള കാലം ആ കുടുംബം ഈ പ്രവൃത്തി കൂടാതെ കഴിക്കാൻ തക്കവണ്ണം പണം കൂട്ടാതെ ഒരുവൻ കൊലപാതകത്തിന്നു തുനിയില്ല. കയ്യിൽ കൂട്ടാതെകഴുത്തറക്കാൻ കൈ വരില്ല. അപ്പോൾ—അത്ര സംഖ്യ കൊടുക്കാൻ തക്ക ധനമുള്ള ഒരുവൻകൂടി ഈ കൃത്യത്തിൽ ചേർന്നിരിക്കാം. അതുകൊണ്ടു ക്ഷൗരക്കാരന്റെ വീടു് ഒന്നു പരിശോധിക്കണം. അതു് ഒരു ചെറ്റപ്പുരയായതുകൊണ്ടു വല്ല ദിക്കിലും കുഴിച്ചിട്ടിരിക്കാനാണു് എളുപ്പം. ഇവനെ തൂക്കിക്കൊന്നാലും കുടുംബം അനുഭവിക്കണമെന്ന വിചാരത്തിൽ കുടുംബത്തിലുള്ള വല്ലവരേയും ആ സംഗതി അറിയിച്ചിരിക്കാനും എളുപ്പമുണ്ടു്. അവനേയും ആ പണത്തിനേയും കണ്ടുപിടിക്കാൻ വല്ല വിദ്യയും പ്രയോഗിക്കണം. കൊലക്കേസ്സിൽനിന്നു വിട്ടുപോരുന്നതിന്ന വളരെ ബുദ്ധി ഉപയോഗിച്ചു കാണുന്നതുകൊണ്ടു് ക്രിമിനാൽ വ്യവഹാരശീലമുള്ളവരുടെ ആലോചനയുണ്ടെന്നൂഹിക്കാം.’ സഭാപതിപിള്ള ഗുരുനാഥപിള്ളയുടെ വീടെത്തിയ ഉടനെ കുളിച്ചു ഭക്ഷണം കഴിച്ചു അന്നുരാത്രി തന്നെ ക്ഷൗരക്കാരന്റെ വീട്ടിൽ ആരും അറിയാതെ ചെന്നു് അതിനുള്ളിലുള്ളവർ സംഭാഷണം ചെയ്യുന്നതിനെ കേൾക്കുകയും കാവലുള്ളതു് എവിടെയാണെന്നു് നോക്കുകയും ചെയ്യേണമെന്നു് വിചാരിച്ചു് ഗുരുനാഥപിള്ളയുടെ ഇറയത്തു് കിടക്കാൻ വട്ടംകൂട്ടി. അന്നു രാത്രി തനിച്ചു് പോകുന്നതിൽ വല്ല അപകടവും നേരിട്ടേക്കാമെന്നും മറ്റും ഗുരുനാഥപിള്ള മുടക്കം പറഞ്ഞുകൊണ്ടിരിക്കുന്ന മദ്ധ്യേ ഉന്മറത്തു് ഒരു വിളി കേട്ടു. ചെന്നു നോക്കിയപ്പോൾ മണിരാമന്റെ ആളാണു്. ഒരെഴുത്തുണ്ടെന്നു പറഞ്ഞു് സഭാപതിപിള്ളയുടെ കയ്യിൽ കൊടുത്തു. ഇതാണു് എഴുത്തിലെ വാചകം. ‘ഇന്നു രാത്രി ഇവിടെ കഴിച്ചുകൂട്ടാൻ ഞങ്ങൾക്കു വളരെ ഭയമായിരിക്കുന്നു. ബുദ്ധിമുട്ടാണെന്നു വിചാരിക്കാതെ ദയവുചെയ്തു ഇങ്ങോട്ടുതന്നെ വന്നാൽകൊള്ളാം. നിങ്ങൾക്കു വേണ്ടി ഏല്പിച്ചിരുന്ന വണ്ടി നിങ്ങൾ പോയ ഉടനെ വന്നു. അതുതന്നെ അങ്ങോട്ടയക്കുന്നു. എന്തുകൊണ്ടും നിങ്ങൾ ഇവിടെത്തന്നെ ഇരിക്കുന്നതല്ലെ നല്ലതു്. നിങ്ങൾ ഇല്ലാത്ത പക്ഷം രണ്ടു പോലീസുകാരെ കാവലിന്നയക്കേണമെന്നു് തകാമണി അപേക്ഷിക്കുന്നു. വരാതിരിക്കരുതെ.’ എഴുത്തിലെ വർത്തമാനം ഗുരുനാഥപിള്ളയോടു പറഞ്ഞു. അതനുസരിച്ചുപോകുന്നതു ഗുരുനാഥപിള്ളക്കു് അത്ര ബോദ്ധ്യമായില്ല. എന്തായാലും തന്നെ പോകുന്നതു യുക്തമല്ലെന്നു പറഞ്ഞു കൈത്തോക്കും കയ്യിലെടുത്തു ഗുരുനാഥപിള്ളയും കൂടെ പുറപ്പെട്ടു. ഒരു പോലീസ്സുസൈന്യം മുഴുവനും കീഴിലിരിക്കുമ്പോൾ ഗുരുനാഥപിള്ളയെ ബുദ്ധിമുട്ടിക്കേണ്ടാവശ്യമില്ലെന്നും വല്ല സഹായവും വേണമെന്നു നിർബന്ധിക്കുന്നപക്ഷം കൈത്തോക്കിന്റെ സഹായം മാത്രം മതി എന്നും പറഞ്ഞ് അതു വാങ്ങി സഭാപതിപിള്ള തനിച്ചു വണ്ടിയിൽ കയറി അരമനയിലേക്കു തിരിയെ വന്നു. മണിരാമനും തകാമണിയും ദാസിമാരും തകാമണിയുടെ കെട്ടിടത്തിന്റെ മുകളിൽ പിള്ളയുടെ വരവു കാത്തിരിക്കയായിരുന്നു. പിള്ള കയറിച്ചെന്ന ഉടനെ സല്ക്കരിച്ചു മുകളിൽതന്നെ കിടക്ക വിരിച്ചുകൊടുത്തു സ്ത്രീകളെല്ലാം അറയിലും മണിരാമനും സഭാപതി പിള്ളയും തളത്തിലുമാണു് കിടന്നതു്. സ. പി.: വല്ല നിധിയും ഇവിടെ ഉള്ളതായിട്ടു കേൾവിയുണ്ടൊ? മ. രാ: കേട്ടിട്ടില്ല. പക്ഷേ, ഇല്ലെന്നു വിചാരിക്കാനും പാടില്ല. സ. പി.: ആ തകിടും കൂടും അങ്ങിനെ വല്ല അറിവും കൊടുക്കുന്നതായിരിക്കാമെന്നു് എനിക്കു തോന്നുന്നു. എന്താ അങ്ങടെ അഭിപ്രായം? മ. രാ: ഇങ്ങിനെയുള്ള കാര്യത്തിൽ എന്നെപ്പോലെ ഉള്ളവരുടെ അഭിപ്രായം കാശിനു വിലയില്ല. നിങ്ങളുടെ ഊഹങ്ങൾ പിഴച്ചു കണ്ടിട്ടുമില്ല. സ. പി.: അഭിപ്രായത്തിന്നു വിലയുണ്ടൊ ഇല്ലയൊ എന്നു മറ്റുള്ളവരല്ലെ തീർച്ചയാക്കേണ്ടതു്? അതിനെപ്പറ്റി നിങ്ങൾ വല്ലതും ആലോചിച്ചിട്ടുണ്ടെങ്കിൽ അതെന്തെന്നറിവാൻ ആഗ്രഹമുണ്ടു്. മ. രാ: തകിടുംകൂടും എന്തിന്നുള്ളതായിരിക്കുമെന്നു ഞാൻ ആലോചിച്ചില്ല. നിങ്ങൾ പറഞ്ഞേടംകൊണ്ടു നിങ്ങടെ ഊഹം ശരിയായിരിക്കുമെന്നു തോന്നുന്നു. സ. പി.: ഇവിടെ ചിലവു കഴിച്ചു കൊല്ലത്തിൽ എന്താദായമുണ്ടെന്നറിയാമോ? മ. രാ: നിശ്ചയമില്ല. സ. പി.: സുമാറായിട്ടറിഞ്ഞാൽ മതി. മ. രാ: കണക്കു നോക്കിയാൽ തിട്ടമായിട്ടുതന്നെ അറിയാമല്ലോ. സ. പി.: കണക്കു് ആരുടെ കൈവശത്തിലാണെന്നറിയാമോ? മ. രാ: താക്കോലുകളെല്ലാം ജഗന്മോഹിനി അമ്മാൾ കൊണ്ടുപോയിരിക്കുന്നു. ഈ സംഭാഷണത്തിന്നു ശേഷം രണ്ടു പേരും മിണ്ടാതെ കിടന്നു. നേരം പുലർന്നപ്പോൾ രണ്ടാളും താഴത്തിറങ്ങി. ജഗന്മോഹിനി അമ്മാളെ വിട്ടയക്കാൻ ഒരാളെ സ്റ്റേഷനിലേക്കയച്ചു. അതിന്നു ശേഷം രണ്ടാളുംകൂടി തേക്കിൻകാട്ടിലേക്കു ചെന്നു് തലേദിവസം അടയാളംവെച്ച ദിക്കിൽനിന്നു കാലടികളെ പിന്തുടർന്നു തുടങ്ങി. പത്തുപതിനഞ്ചടി തെക്കോട്ടു പോയപ്പോൾ അവിടെവെച്ചു്, പിരിഞ്ഞപോലെ ഒരുത്തന്റെ കാലടികൾ കിഴക്കോട്ടു പോയതായി കണ്ടു. സ. പി.: ഞാൻ എടത്തു കയ്യന്റെ പിന്നാലെ പോയിട്ടു വരട്ടെ. അങ്ങ് വലത്തു കയ്യനെ കാത്തുനില്ക്കും. മ. രാ: എടത്തു കയ്യനാണെന്നു് എങ്ങിനെ അറിഞ്ഞു? സ. പി.: കിഴക്കെ വളപ്പിൽനിന്നു തെക്കോട്ടു നോക്കീട്ടാണു് അരമനയുടെ കിഴക്കെ ചുമരിലേക്കു് എറിഞ്ഞിട്ടുള്ളതു് എന്ന അവന്റെ വലത്തെ കാലടി അധികം ഊന്നിക്കണ്ടതുകൊണ്ടറിഞ്ഞു. അങ്ങിനെ എറിയേണമെങ്കിൽ എടത്തു കയ്യനായിരിക്കണം. മ. രാ: നിങ്ങൾ വല്ലാത്ത മനുഷ്യൻ. ഞാൻ കാത്തു നില്ക്കുന്നവന്റെ അടയാളം വല്ലതും ഊഹിച്ചിട്ടുണ്ടോ? സ. പി.: അതും ഉണ്ടു്. മ. രാ: പോയി പിടിച്ചുകൊണ്ടു വരൂ. (സഭാപതിപിള്ള എടത്തു കയ്യനെ പിന്തുടർന്നു പോയി. മണിരാമൻ തെക്കോട്ടു പോയ കാലടികളെ നോക്കുന്ന മദ്ധ്യേ ഒരു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ സഭാപതിപിള്ള ഒരു കുഴിയിൽ! മണിരാമൻ ഓടിച്ചെന്നു നോക്കിയപ്പോൾ വളപ്പിലെ കഴുങ്ങിൻ തൈക്കൾ നനക്കേണ്ടതിന്ന വെള്ളം നിറെപ്പാൻ ഭൂമിയിൽ കുഴിച്ചിട്ടിരുന്ന ഒരു മൺതൊട്ടിയുടെ അടിയിൽ ഒരു തടിച്ച കടലാസ്സിൽ മുന മേല്പോട്ടാക്കി തറച്ചു വെച്ചിരുന്ന മൊട്ടുസൂചികൾ സഭാപതിപിള്ളയുടെ കാലിൽ കയറിയിരിക്കുന്നു. തൊട്ടിയുടെ മുകളിൽ ചുള്ളിക്കൊമ്പുകൾ നിരത്തി മേലെ മണ്ണിട്ടിരുന്നതുകൊണ്ടു് സഭാപതിപിള്ള ചതി അറിഞ്ഞില്ല. കാലിൽ കയറിയിരുന്ന മൊട്ടുസൂചികൾ ഒരു വിധം വലിച്ചടുത്തു. രക്തം ഒഴുകിക്കൊണ്ടിരുന്ന കാൽനോക്കാതെ സഭാപതിപിള്ള സൂചികളേയും കടലാസ്സിനേയും സൂക്ഷിച്ചു നോക്കുന്നതു് മണിരാമൻ കണ്ടപ്പോൾ, മ. രാ: എന്താ ഹേ, നിങ്ങടെ കാൽ സ്വന്തം കാലോ ആരാന്റെ കാലോ? സ. പി.: സൂചിയിൽ വിഷമുണ്ടോ എന്നു നോക്കുകയാണു് ചെയ്തതു്. അതോടുകൂടി കടലാസ്സു് എവിടുന്നു് വന്നതാണെന്നറിയാൻ തരമുണ്ടോ എന്നു നോക്കി. കള്ളൻ എന്നെ പറ്റിച്ചു എങ്കിലും അവനെ ഞാൻ പിടിക്കും. കുറെ തുണി കൊണ്ടുവരീച്ചു് കാലിൽ കെട്ടി. പിന്നെയും അടികളെ പിന്തുടർന്നു. തീവണ്ടി ആപ്പീസിലേക്കുള്ള വഴിയിൽ എടത്തു കയ്യൻ ചെന്നു ചേർന്നിട്ടുണ്ടെന്നു കണ്ടപ്പോൾ സഭാപതിപിള്ള അവിടുന്ന തിരിച്ചു സമീപത്തുള്ള ഒരു ഷാപ്പിൽ കയറി. ആ ഷാപ്പിൽനിന്നു തലേന്നു രാത്രി മൊട്ടുസൂചികൾ വിറ്റിട്ടുണ്ടെന്നറിഞ്ഞപ്പോൾ ഷാപ്പുകാരനോടു ചോദിച്ചു് സൂചിയും തടിച്ച കടലാസ്സും വാങ്ങിയവൻ ഒരു തമിഴനാണെന്നും ഭാഷകൊണ്ടു് മദ്രാശിക്കാരനാണെന്നും മനസ്സിലാക്കി. ഉടനെ തീവണ്ടി ആപ്പീസ്സിൽ ചെന്നു ചില കമ്പികൾ കൊടുത്തു. സഭാപതിപിള്ള അരമനയിലേക്കു തന്നെ മടങ്ങി. സഭാപതിപിള്ള മടങ്ങി എത്തിയതിന്നു് അല്പം മുമ്പു ജഗന്മോഹിനിയെ പോലീസ് സ്റ്റേഷനിൽനിന്നു് കൂട്ടിക്കൊണ്ടു് വന്നിട്ടുണ്ടായിരുന്നു. സഭാപതിപിള്ള വന്നവരവേ കണക്കുകൾ എടുത്തു നോക്കി മണിരാമനേയും ജഗന്മോഹിനിയേയും കൂട്ടി നിർത്തി പണവും വിലപിടിച്ച സാധനങ്ങളും സൂക്ഷിക്കുന്ന അറ തുറക്കാൻ പറഞ്ഞു. ഉദയമാർത്താണ്ഡൻ അല്ലാതെ വേറെ ആരും ആ പൂട്ടു തുറക്കാൻ പാടില്ലെന്നും തുറന്നാൽ വലിയ അപകടമുണ്ടാവുമെന്നും അദ്ദേഹം പണ്ടൊരിക്കൽ പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടു തനിക്കു തുറക്കാൻ ധൈര്യമില്ലെന്നും പറഞ്ഞു ജഗന്മോഹിനി താക്കോൽ സഭാപതിപിള്ളയുടെ കയ്യിൽ കൊടുത്തു. അദ്ദേഹം താക്കോൽ വാങ്ങി അറയുടെ വാതിൽ പരിശോധിച്ചപ്പോൾ അസാധാരണയായി യാതൊന്നും കണ്ടില്ല. വാതിൽ തുറന്നു് ഉള്ളിൽ കടന്നു. നിലം മുതൽ സാമാന്യം തട്ടുവരെ ഉയരമുള്ളതും അഞ്ചുവശം സമചതുരമുള്ളതുമായ ഒരു ഇരിമ്പു പെട്ടിയായിരുന്നു അതിന്നകത്തു്. കാലിൽ ഉണ്ടായിരുന്ന ചുളുചൂളെക്കുത്തു് തനിക്കു് കാലത്തു പിണഞ്ഞതിനെ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നതുകൊണ്ടു് ആ ഇരുമ്പു പെട്ടിയുടെ സമീപത്തു് ആലോചിച്ചുകൊണ്ടു വളരെ നേരംനിന്ന ശേഷമാണു് അതിനെ തൊട്ടിട്ടുള്ളതു്. ഇരിമ്പു പെട്ടിയുടെ അകത്തേക്കു കടക്കാനുള്ള വാതിൽ ഒന്നരച്ചാൺ അകത്തോട്ടു തള്ളീട്ടായിരുന്നു. വാതിൽ ഒരു പലകയല്ലെന്നും ഒപ്പം വലിപ്പത്തിലുള്ള ആറു പലകകൾ നിർത്തി നിരന്നിട്ടാണെന്നും സഭാപതിപിള്ള നോക്കി മനസ്സിലാക്കി. കൈകൾ സമീപത്തു കൊണ്ടുവരാതെ തുറന്നാൽ വലിയ അപകടം വരാൻ മാർഗ്ഗമില്ലെന്നു സൂക്ഷ്മമായി അനുമാനിച്ചു ഒരു കുരുവാനെക്കൊണ്ടു വന്നു നീളമുള്ള ഒരു കൊടിൽകൊണ്ടു തക്കോൽ പിടിച്ചു കഴിയുന്നതും ദൂരത്തും നേർ മാർഗ്ഗം ഒഴിച്ചും നിന്നു തുറക്കാൻ പറഞ്ഞു. അവൻ തുറന്നപ്പോൾ ഇരുപുറത്തുനിന്നും രണ്ടിരിമ്പു പലകകൾ അതിശക്തിയോടുകൂടി വന്നു ചേർന്നു കൊടിൽ പിടിച്ചു അങ്ങുമിങ്ങും ഇളകി നോക്കിയപ്പോൾ ഒരിത്തിരിപോലും അനങ്ങുന്നില്ല. പുറത്തുവന്നു് ഈ പെട്ടി ഉണ്ടാക്കിയ കാലം ചോദിച്ചറിഞ്ഞു ആ കൊല്ലത്തെ കണക്കു പരിശോധിച്ചു പെട്ടി ഉണ്ടാക്കിയവന്റെ പേർ അറിഞ്ഞു. പെട്ടിയുടെ സമീപത്തു് അടിച്ചുവാരാത്തപോലെ മണ്ണു് അധികം കണ്ടു ചില സംശയങ്ങൾ ഉണ്ടായതിനാൽ ഒന്നും പരിശോധിക്കാനല്ലെന്നുള്ള ഭാവത്തോടുകൂടി അരമനയുടെ മിറ്റത്തു നടന്നു പെട്ടി തുറക്കുന്നതിന്നു് അതുണ്ടാക്കിയവനെത്തെന്നെ കൂട്ടിക്കൊണ്ടു വരാൻ താൻ പോകുന്നു എന്നു പറഞ്ഞു തീവണ്ടി ആപ്പീസ്സിലേക്കു ചെന്നു. വഴിയാക്കാനാണെന്നു പറഞ്ഞു മണിരാമനും കൂടെച്ചെന്നു. സ്റ്റേഷൻമാസ്റ്ററും സഭാപതിപിള്ളയും കൂടി കുറെനേരം സ്വകാര്യം പറഞ്ഞതിന്നുശേഷം ഇൻസ്പെക്ടർ മദ്രാശിക്കു ശീട്ടുവാങ്ങി. വണ്ടിയിൽ കയറി വണ്ടി നീങ്ങി. മണിരാമൻ സലാം പറഞ്ഞു പിരിഞ്ഞു. രസികരഞ്ജിനി പുസ്തകം 5 ലക്കം 2. രസികരഞ്ജിനി ഭാഷാപോഷണത്തിനു് മാതൃകാപരമായ ഒരു ആനുകാലിക പ്രസിദ്ധീകരണം ആവശ്യമാണെന്നു കണ്ടു് രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണു് രസികരഞ്ജിനി. 1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ അതിന്റെ ആദ്യലക്കം പുറത്തുവന്നു. വിഷയവൈവിധ്യത്തിലും ആശയപുഷ്ടിയിലും ശൈലീവൈചിത്ര്യത്തിലും ഭാഷാശുദ്ധിയിലും നിർബന്ധമുണ്ടായിരുന്നതിനാൽ രസികരഞ്ജിനി സമാനപ്രസിദ്ധീകരണങ്ങൾക്കു് ഒരു മാതൃകയായിത്തീർന്നു. രസികരഞ്ജിനി ഭാഷാസാഹിത്യത്തിനു ചെയ്തിട്ടുള്ള സേവനങ്ങൾ അമൂല്യമാണു്. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടതു് ഈ മാസികയിലൂടെയാണു്. എന്നാൽ സാമ്പത്തികക്ലേശം മൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു. ചിത്രീകരണം: വി. പി. സുനിൽകുമാർ Colophon Title: Oru Katha (ml: ഒരു കഥ). Author(s): Karatta Achuthamenon. First publication details: Rasikaranjini; Kerala; Book 5, No. 2; Deafult language: ml, Malayalam. Keywords: short story, Karatta Achuthamenon, Oru Katha, കാരാട്ട അച്ചുതമേനോൻ, ഒരു കഥ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML. Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India. Date: September 24, 2022. Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms. Cover: Portrait de Pierre Beuchey, a painting by . The image is taken from Wikimedia Commons and is gratefully acknowledged. Production history: Data entry: JS Aswathy; Illustration: VP Sunil; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana. Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan. Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.
1.ചെടികളുടെ പുഷ്പ്പിക്കലിന് സഹായിക്കുന്ന ഹോർമോൺ ഏതാണ്ഫ്ലോറിജൻ 2.അന്തർദേശീയ ജൈവവൈവിധ്യ കേന്ദ്രത്തിന്റെ ആസ്ഥാനം എവിടെറോം 3.ഏത് ലോഹത്തിന്റെ അയിരാണ് ഗലീനലെഡ് 4.രസതന്ത്രത്തിൽ അളവുതൂക്ക സമ്പ്രദായം ആവിഷ്കരിച്ചത് ആരായിരുന്നുലാവോസിയ 5.ജൈവവർഗ്ഗീകരണത്തിന്റെ ഉപജ്ഞാതാവ് ആരാണ്കാൾ ലിനേയസ് 6.രോഗ പ്രതിരോധ... Comments closed arts questions for keralapsc Posts tagged as “arts questions for keralapsc” ARTS GK FOR KERALA PSC ARTS GK FOR KERALA PSC By KeralaPscGk on May 16, 2021 1.മഹാഭാരതം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ആരായിരുന്നുകൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ 2.അഞ്ചാം വേദം എന്നറിയപ്പെടുന്നത് എന്താണ്മഹാഭാരതം 3.മനുസ്‌മൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്‌ ആരായിരുന്നുവില്യം ജോൺസ് 4.ഏത് വേദത്തിന്റെ ഉപവേദമാണ് ആയുർവേദംഅഥർവ്വവേദം 5.ഭാരതീയ തർക്കശാസ്ത്രം എന്നറിയപ്പെടുന്നത് എന്താണ്ന്യായവാദം…
വാഗമണ്‍: സാഹസിക വിനോദസഞ്ചാര കേന്ദ്രമായ വാഗമണില്‍ റോപ് വേ (ബര്‍മ ബ്രി ഡ്ജ്) പൊട്ടിവീണ് അപകടം.പതിനഞ്ചോളം പേര്‍ക്ക് പരിക്ക്.ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു.അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍നിന്നെത്തിയ സണ്‍ഡേ സ്‌കൂളിലെ സംഘമാണ് അപകടത്തില്‍പെട്ടത്.വൈദികനും കന്യാസ്ത്രീയും അടക്കമുള്ള സണ്‍ഡേ സ്‌കൂള്‍ അധ്യാപകരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.സിസ്റ്റര്‍ ജ്യോതിസ്,ജോ യ്‌സി വര്‍ഗീസ്,ബിനി തോമസ്,ജിസ്മി പൗലോസ്,അല്‍ഫോന്‍സാ മാത്യു,ഷിബി വര്‍ഗീ സ്, സി.അനുഷ,മേഴ്‌സി ജോയി,റിയ ചെറിയാന്‍,സൗമ്യ വിപിന്‍,കിരണ്‍ ബാബു എന്നി വര്‍ക്കാണു പരിക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു. പലരുടെയും കാലിനും കൈക്കും പൊട്ടലുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെയാണു വാഗമണ്‍ കോലാഹലമേടിനു സമീപത്തെ ആത്മ ഹത്യ മുനന്പിനു സമീപത്തുള്ള റോപ് വേ പൊട്ടിവീണത്.പ്ലാസ്റ്റിക് കയര്‍ നെയ്താണ് പാലം തീര്‍ത്തിരിക്കുന്നത്.കയര്‍പാലം ബന്ധിപ്പിച്ചിരിക്കുന്ന ഉരുക്കുവടമാണ് പൊട്ടി പ്പോയത്.അപകട സമയത്ത് 30 പേര്‍ പാലത്തില്‍ ഉണ്ടായിരുന്നതായി പറയുന്നു. പരി ധിയിലും കൂടുതല്‍ ആളുകള്‍ ഒരേസമയം പാലത്തില്‍ കയറിയതാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. ഒരാഴ്ച മുന്പാണ് ഇവിടെ റോപ് വേ ഉദ്ഘാ ടനംചെയ്തത്. നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവ ര്‍ത്തനം നടത്തിയത്.സ്വകാര്യ വ്യക്തിക്കു ഡിടിപിസി റോപ് വേ നടത്തിപ്പിനായി വാട കയ്ക്കു കൊടുത്തിരിക്കുന്ന സ്ഥലമാണ്.സുരക്ഷ വീഴ്ചയാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.ഒരു വശത്തെ ഉരുക്കുവടം മാത്രം പൊട്ടിയതിനാല്‍ ഉയര ത്തില്‍നിന്നുള്ള വീഴ്ചയുടെ ആഘാതം കുറഞ്ഞതാണ് വന്‍ദുരന്തം ഒഴിവാക്കിയത്. പാറക്കെട്ടുകള്‍ നിറഞ്ഞ വാഗമണിലെ ആത്മഹത്യ മുനന്പിലെ മൊട്ടക്കുന്നുകള്‍ക്കു സ മീപത്താണ് റോപ് വേ. രണ്ടു ചെറിയ കുന്നുകളെ ബന്ധിപ്പിച്ചുകൊണ്ട് ഇടയിലാണ് പ്ലാ സ്റ്റിക് റോപ് കൊണ്ട് പാലം നിര്‍മിച്ചിരിക്കുന്നത്. ഇരു കുന്നുകളിലുമായി ഉരുക്കു വട ത്തില്‍ വലിച്ചുകെട്ടിയിരിക്കുന്ന കയര്‍പാലത്തിനു കയര്‍ പാകി നിര്‍മിച്ച കൈവരിയാ ണുള്ളത്. അപകടം കണക്കിലെടുത്ത് വാഗമണില്‍ നിലവിലുള്ള ഇത്തരം സാഹസിക പരിപാടികള്‍ നിര്‍ത്തിവച്ചതായി ഡിടിപിസി അധികൃതര്‍ അറിയിച്ചു. പി.സി. ജോര്‍ജ് എംഎല്‍എ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. സുരക്ഷാ വീഴ്ചയെന്ന് നാട്ടുകാര്‍; മുന്നറിയിപ്പു നല്‍കിയെന്നു ഡിടിപിസി വാഗമണ്‍:വാഗമണ്‍ റോപ് വേ അപകടം സുരക്ഷാ വീഴ്ചമൂലമെന്നു നാട്ടുകാര്‍. അതേ സമയം, മുന്നറിയിപ്പ് നല്‍കിയിരുന്നത് അവഗണിച്ചതാണ് അപകട കാരണമെന്നു ഡിടി പിസി അവകാശപ്പെട്ടു.അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ ഒരേസമയം പാല ത്തില്‍ കയറിയതാണ് അപകടത്തിനു കാരണമെന്നാണ് ഡിടിപിസിയുടെ വിശദീകരണം. സ്വകാര്യ വ്യക്തികള്‍ക്കു ടൂറിസം പരിപാടികള്‍ സംഘടിപ്പിക്കാനായി കരാര്‍ അടിസ്ഥാ നത്തിലാണ് ഇവിടെ സ്ഥലം നല്‍കിയിരിക്കുന്നത്. കോണ്‍ട്രാക്ടര്‍മാര്‍ പണികള്‍ പൂര്‍ ണമായും പൂര്‍ത്തീകരിച്ചിട്ടില്ല.തൂക്കുപാലത്തിന്റെ പണികള്‍ താത്കാലികമായി പൂര്‍ ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ട്രയല്‍ റണ്‍ സമയത്ത് നാലു പേര്‍ മാത്രം ഒരേ സമയം കയറാവുന്ന റോപ്പ് വേയില്‍ ഇരുപതിലധികം ആളുകള്‍ ഒരുമിച്ചു കയറി യതിനാലാണ് അപകടമുണ്ടായത്. ആരും മുന്നറിയിപ്പ് നല്‍കിയില്ലെന്ന് അപകടത്തില്‍പ്പെട്ടവര്‍ പീരുമേട്: റോപ് വേ യില്‍ കയറുന്നതിനു സഞ്ചാരികള്‍ക്ക് ഒരു തരത്തിലുമുള്ള മുന്നറി യിപ്പും ലഭിച്ചിട്ടില്ലെന്ന് അപകടത്തില്‍പ്പെട്ട വിനോദ സഞ്ചാരികള്‍. മുന്നറിയിപ്പു തരാന്‍ ആരും റോപ് വേയ്ക്കു സമീപം ഉണ്ടായിരുന്നില്ലെന്നു സംഘത്തിലുണ്ടായിരുന്ന ഫാ. വ ക്കച്ചന്‍ കൂന്പയില്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അങ്കമാലി മഞ്ഞപ്ര ചു ള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍നിന്നെത്തിയ വേദപാഠ അധ്യാപകരുടെ സംഘമാണ് അ പകടത്തില്‍പെട്ടത്. ടിക്കറ്റ് എടുക്കുന്ന കൗണ്ടറില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് ആ ത്മഹത്യാ മുനന്പിനു സമീപത്തുള്ള തൂക്കുപാലം. കൗണ്ടറില്‍ മാത്രമാണ് സുരക്ഷാ ജീ വനക്കാര്‍ ഉണ്ടായിരുന്നത്. പാലത്തിനു സമീപം മുന്നറിപ്പ് സൂചിക ബോര്‍ഡുകളോ ഇല്ല. മറ്റു സഞ്ചാരികള്‍ പാലത്തില്‍ കയറുന്നതു കണ്ടിട്ടാണ് തങ്ങളും കയറിയതെന്നു യാത്രാ സംഘ ത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു TAGS tookkupalam vagamon vagamon Facebook Twitter Pinterest WhatsApp Previous articleസഹപാഠിക്ക് വീടൊരുക്കി എ.കെ.ജെ.എം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ Next articleകർഷകർ മനസില്ലാമനസോടെ മരങ്ങൾ മുറിച്ചു : കേരളപ്പാറക്ക് റോഡായി kanjirappallyreporters RELATED ARTICLESMORE FROM AUTHOR നാട്ടുവിശേഷം ക്രിസ്മസ്-പുതുവത്സര ബംപർ : 16 കോടി രൂപ ഒന്നാം സമ്മാനം നാട്ടുവിശേഷം ഫാ. മാത്യു വടക്കേമുറിയില്‍ മെമ്മോറിയല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു വീഡിയോസ് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഗർഭിണിയടക്കം അഞ്ചുപേർക്ക് പരിക്ക് LEAVE A REPLY Log in to leave a comment RECENT NEWS പഞ്ചായത്ത് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം... നാട്ടുവിശേഷം ക്രിസ്മസ്-പുതുവത്സര ബംപർ : 16... കലാലയം എസ്എസ്എൽസി പരീക്ഷ മാര്‍ച്ച് 9... പഞ്ചായത്ത് റേഷൻ വ്യാപാരിസംഘടനകളുടെ സംയുക്ത യോഗം MOST POPULAR ബസും ടവേര ജീപ്പും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശികളായ അഞ്ച് പേര്‍ മരിച്ചു October 7, 2016 ഇതാനടാ എസ്.ഐ കാഞ്ഞിരപ്പള്ളി എസ്.ഐ March 24, 2017 എസ്.ഐ അന്‍സല്‍ വിവാഹിതനാകുന്നു; വധു പൊന്‍കുന്നം സ്വദേശി നിമിഷ April 13, 2017 പ്രിയ സുഹൃത്ത് അഡ്വ.അനസ് നമ്മെ വിട്ടുപിരിഞ്ഞു. August 15, 2016 Load more Search Search Latest News അയ്യപ്പഭക്തരുടെ വാഹനം ഇടിച്ച് പരിക്കേറ്റ മുട്ടപ്പള്ളി സ്വദേശി മരിച്ചു kanjirappallyreporters - November 23, 2022 0 നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഒമാനില്‍ നിര്യാതയായി kanjirappallyreporters - September 30, 2022 0 POPULAR CATEGORIES Leading3222 നാട്ടുവിശേഷം2102 പഞ്ചായത്ത്1217 രാഷ്ട്രീയം1185 വീഡിയോസ്816 അപകടം597 ABOUT US Kanjirappally Reporters is one of the prominent news portals that brings quality news from every nook and corner of the country.
സിൽവർലൈൻ പദ്ധതിയുടെ സർവേ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. പരാതിക്കാരുടെ ഭൂമിയിലെ സർവ്വേ തടഞ്ഞ ഇടക്കാല ഉത്തരവാണ് റദ്ദാക്കിയത്. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഉത്തരവ്.[www.malabarflash.com] ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവാണ് ഡിവിഷൻ ബെഞ്ച് തടഞ്ഞത്. ഇതോടെ സർവേ നടപടികളുമായി സർക്കാരിനു മുന്നോട്ടു പോകുന്നതിനു തടസമുണ്ടാവില്ല. സാമൂഹികാഘാത പഠനത്തിന്‍റെ ഭാഗമായി സർവേ ആൻഡ് ബൗണ്ടറി ആക്ട് പ്രകാരം സർവേ നടത്തുന്നതിൽ തെറ്റെന്താണെന്ന് ഡിവിഷൻ ബെഞ്ച് നേരത്തെ ചോദിച്ചിരുന്നു. നിലവിലെ അലൈൻമെന്റിനു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കാനുള്ള നടപടി നിർത്തി വെക്കുന്നതാണ് ഉചിതമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പദ്ധതിയുടെ ഡിപിആറിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും ഡിപിആർ സംബന്ധിച്ച്​ സംസ്ഥാന സർക്കാരിൽ നിന്നു കൂടുതൽ വിശദീകരണം തേടിയിട്ടുണ്ടെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. Tags: High Court K Rail Kerala News Facebook Twitter Newer Older You may like these posts Post a Comment 0 Comments POPULAR NEWS മകൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു; വിവരമറിഞ്ഞ മാതാവ് കുഴഞ്ഞുവീണ് മരിച്ചു December 07, 2022 ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍ December 04, 2022 സമസ്തക്കെതിരെ വ്യാജപ്രചരണം; രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ് December 04, 2022 പ്രസവ വേദന അഭിനയിച്ച് അന്താരാഷ്ട്ര വിമാനം നിലത്തിറക്കി; ഓടി രക്ഷപ്പെട്ട് 27 പേര്‍, യുവതിക്കെതിരെ കേസ് December 08, 2022 Followers THE LOCAL NEWS PORTAL IN MALAYALAM | MALABAR NEWS I MALABAR LIVE NEWS I KASARAGOD I KANNUR I KOZHIKODE I MALAPPURM
ഈ വർഷം മുംബൈ നഗരത്തിൽ എത്തിയ ഫ്ലമിംഗോകളുടെ എണ്ണത്തിൽ 25 ശതമാനം വർധനവുണ്ടായെന്നാണ് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ കണക്കുകൾ Written by Renoir Pananghatt Updated: May 29, 2020 5:50:07 pm Follow Us flamingos at Nerul crick in Navi Mumbai this year after lockdown forming an endless sea of pink Express Photo by Narendra Vaskar,mumbai 20/05/2020 Flamingo Migration to Mumbai, Photo Gallery and Explainer: മുംബൈ: കോവിഡ്-19 രോഗവ്യാപനത്തെത്തുടർന്ന് മറ്റെല്ലാ നഗരങ്ങളെയും പോലെ തിരക്ക് കുറഞ്ഞുപോയ നഗരമാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന മുംബൈ. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള നഗരവും മുംബൈയാണ്. മേയ് 29വരെയുള്ള കണക്കുകൾ പ്രകാരം 35,000ൽ അധികം ആളുകൾക്ക് മുംബൈയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരിൽ അഞ്ചിൽ ഒരാൾ ഈ നഗരത്തിലാണ്. തിരക്കേറിയ ഗേറ്റ് വേ ഓഫ് ഇന്ത്യയും, സിഎസ്ടി റെയിൽവേ സ്റ്റേഷനും, മറൈൻ ഡ്രൈവും, ജുഹു, വെർസോവ ബീച്ചുകളുമെല്ലാം മഹാമാരിക്കാലത്ത് ആൾത്തിരക്കൊഴിഞ്ഞ് ശൂന്യമായി. നഗരത്തിന്റെ ജീവനാഡിയായിരുന്ന സബര്‍ബന്‍ ട്രെയിനുകൾ നിശ്ചലമായി. ആൾത്തിരക്കിനും വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും അപ്പുറം പച്ചപ്പിന്റേതായ ചില തുരുത്തുകൾ കൂടി ഉൾപ്പെടുന്ന മഹാ നഗരമാണ് മുംബൈ. ലോക്ക്ഡൗണിൽപെട്ടുപോവാത്ത മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റു ജീവികളുടെയുമെല്ലാം ഒരു ലോകം ആ പച്ചത്തുരുത്തുകളിൽ കാണാം. ഫോട്ടോ: അമിത് ചക്രവർത്തി സ്വദേശികളും മറ്റു നാടുകളിൽ നിന്ന് വിരുന്നെത്തുന്നവരുമായ പക്ഷികളെ സ്വാഗതം ചെയ്യുന്ന ആ തുരുത്തുകൾ കഴിഞ്ഞ രണ്ടുമാസത്തോളമായി കയ്യേറിയിരിക്കുന്നത് ഒരു പറ്റം ഫ്ലമിംഗോകളാണ്. പത്തും നൂറുമല്ല, ആയിരക്കണക്കിന് ഫ്ലമിംഗോകളാണ് മുംബൈ നഗരത്തിന്റെ ഭാഗമായ തണ്ണീർത്തടങ്ങളിൽ കോവിഡ് കാലം ചിലവഴിക്കുന്നത്. മുംബൈ നഗരത്തിലെ റോഡുകളിലും ഫ്ലാറ്റുകളിലും ആളുകൾ സാമൂഹിക അകലം പാലിക്കുമ്പോൾ ആ നിയന്ത്രണങ്ങളൊന്നും ബാധിക്കാതെ കൂട്ടം ചേർന്നിരിക്കുകയാണ് നവി മുംബൈയിലെയും, താനെയിലെയും തണ്ണീർത്തടങ്ങളിൽ വിരുന്നെത്തിയ ഫ്ലമിംഗോകൾ. വലിയൊരു പൂന്തോട്ടത്തിൽ കൂട്ടമായി വിരിയുന്ന പൂക്കളെപ്പോലെ നിറങ്ങൾ കൊണ്ട് വസന്തം തീർക്കുകയാണ് ചിറകടിച്ചെത്തുന്ന ഫ്ലമിംഗോകൾ. പിങ്ക് നിറമുള്ള കടലുകളാക്കി മാറ്റുകയായിരുന്നു ഫ്ലമിംഗോകൾ ഈ മഹാനഗരത്തിലെ ചെറു ജലാശയങ്ങളെ. ഈ വർഷം ഏപ്രിൽ മാസത്തിലെ ആദ്യ വാരങ്ങളിൽ തന്നെ ഫ്ലമിംഗൊകൾ താനെയിലെയും, നവി മുംബൈയിലെയും ചെറിയ ജലാശയങ്ങളിലും തണ്ണീർത്തടങ്ങളിലും എത്തിച്ചേരാൻ ആരംഭിച്ചിരുന്നു. കഴിഞ്ഞ മാസം അവസാനത്തോടെ വലിയ ഫ്ലമിംഗോ പക്ഷിക്കൂട്ടങ്ങൾ നഗരത്തിലെ സ്ഥിരം കാഴ്ചയായി മാറി. മെയ് മാസത്തിലും അവരുടെ പ്രവാഹം തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ വർഷം 25 ശതമാനം വർധനവ് എല്ലാ വർഷവും ദേശാടനത്തിന്റെ ഭാഗമായി ഫ്ലമിംഗോകൾ മുംബൈ നഗരത്തിലെ തണ്ണീർത്തടങ്ങളിൽ എത്തിച്ചേരാറുണ്ട്. എന്നാൽ ഈ വർഷം മുംബൈയിൽ വിരുന്നെത്തിയ ഫ്ലമിംഗോകളുടെ എണ്ണത്തിൽ 25 ശതമാനം വർധനവുണ്ടായതായതായാണ് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ (ബിഎൻഎച്ച്എസ്) കണക്കുകൾ. ഏപ്രിൽ അവസാനം ലഭ്യമായ കണക്കുകൾ പ്രകാരം ഒന്നര ലക്ഷം ഫ്ലമിംഗോകളാണ് ഈ സീസണിൽ മുംബൈയിലെത്തിയത്. 10 വർഷം ദൈർഘ്യമുള്ള പാരിസ്ഥിതിക പഠനത്തിന്റെ ഭാഗമായാണ് ബിഎൻഎച്ച്എസ്, ഫ്ലമിംഗോകളുടെ കണക്കെടുക്കുന്നത്. 2018 മേയിൽ ആരംഭിച്ച പഠനത്തിന്റെ ഭാഗമായി നഗരത്തിലെ സസ്യ ജന്തു ജാലങ്ങളുടെ എണ്ണം സംബന്ധിച്ച പ്രതിമാസ കണക്കുകൾ ബിഎൻഎച്ച്എസ് രണ്ടുവർഷത്തോളമായി ശേഖരിച്ചു വരുന്നു.  രണ്ട് തരം ഫ്ലമിംഗോകളാണ് മുംബൈയിലെത്തുന്നത്. ലെസ്സർ ഫ്ലമിംഗോകളും ഗ്രേറ്റർ ഫ്ലമിംഗോകളും. ഉയരം കൂടിയ ഇനമായ ലെസ്സർ ഫ്ലമിംഗോകൾ ആൽഗകളെയും ചെറിയ ജീവികളെയും ആഹാരമാക്കുന്നു. വലിപ്പം കുറഞ്ഞ ലെസ്സർ ഫ്ലമിംഗോകൾ ആൽഗകളെ മാത്രം ഭക്ഷണത്തിന് ആശ്രയിക്കുന്നു. 2019 വരെയുള്ള സീസണുകളിൽ ലെസ്സർ ഫ്ലമിംഗോകളുടെ മുംബൈയിലേക്കുള്ള വരവ് കുറഞ്ഞിരുന്നു. എന്നാൽ ഗ്രേറ്റർ ഫ്ലമിംഗോകൾ ആ സീസണിൽ കൂടുതലായി എത്തിച്ചേരുകയും ചെയ്തു. ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയായി മലിനീകരണവും നീർത്തടം നികത്തലും നഗരത്തിലെ മലിനീകരണമാണ് മുൻ വർഷങ്ങളിൽ ലെസ്സർ ഫ്ലമിംഗോകളുടെ എണ്ണം കുറഞ്ഞതിനുള്ള കാരണമായി നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ചൂണ്ടിക്കാട്ടുന്നത്. ജലത്തിലെ സൂക്ഷ്മജീവികളെയും ആൽഗകളെയും മാത്രം ഭക്ഷണത്തിനായി ആശ്രയിച്ചിരുന്ന ലെസ്സർ ഫ്ലമിംഗോകളെയായിരുന്നു തണ്ണീർത്തടങ്ങളിലെ മലിനീകരണം കൂടുതലായി ബാധിച്ചിരുന്നത്. തണ്ണീർത്തടങ്ങളിലെ മലിനീകരണം വർധിക്കുന്നത് ആൽഗകളുടെ നാശത്തിന് കാരണമാവും. ഇതോടെ ആഹാരം ലഭിക്കാതായ ലെസ്സർ ഫ്ലമിംഗോകൾക്ക് മറ്റിടങ്ങൾ ആശ്രയിക്കേണ്ടി വന്നു. ചെറിയ ജീവികളെയും മത്സ്യങ്ങളെയും ആഹാരമാക്കുന്ന ഗ്രേറ്റർ ഫ്ലമിംഗോകളെ ഈ പ്രശ്നം കാര്യമായി ബാധിച്ചിരുന്നില്ല. മലിന ജലം മാത്രമല്ല മുംബൈ നഗരത്തിലെത്തുന്ന ഫ്ലമിംഗോകളുടെ ആവാസ വ്യവസ്ഥയെ ബാധിച്ചത്. തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നത് വർധിച്ചത് നഗരത്തിലെത്തുന്ന ഫ്ലമിംഗോകളുടെ എണ്ണം കുറയാൻ കാരണമായിരുന്നു. ഇക്കാര്യത്തിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിക്കുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചേരുകയും ചെയ്തു. തണ്ണീർത്തടം നികത്തുന്നത് ചോദ്യം ചെയ്ത് ഒരു പരിസ്ഥിതി സംഘടന സമർപിച്ച ഹരജി പരിഗണിക്കവേ ഈ വർഷം ഫെബ്രുവരിയിലാണ് ഫ്ലമിംഗോകളുടെ വിഷയത്തിൽ സുപ്രിം കോടതിയുടെ ഇടപെടലുണ്ടായത്. ഇതു സംബന്ധിച്ച് വിശദ പഠനം നടത്തി റിപോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയും ഫ്ലമിംഗോകളുടെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണി ഉയർത്തിയിരുന്നു. താനെയിലെ ഫ്ലമിംഗോ സങ്കേതത്തിന്റെ 3.27 ഹെക്ടർ ഭൂമി മുംബൈ-അഹമ്മദാബാദ് അതിവേഗ ട്രെയിൻ പദ്ധതിക്കായി തരം മാറ്റി ഉപയോഗിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹർഷ് വർധന്റെ അധ്യക്ഷതയിലുള്ള സമിതി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അനുമതി നൽകിയിരുന്നു. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പുറമെ, നവി മുംബൈ വിമാനത്താവള പദ്ധതി അടക്കമുള്ള മറ്റ് നിർമാണ പ്രവർത്തനങ്ങൾക്കായി കണ്ടെത്തിയ പ്രദേശങ്ങളിലും തണ്ണീർത്തടങ്ങൾ ഉൾപ്പെടുന്നുണ്ട്. ഏറ്റവും കൂടുതൽ ഫ്ലമിംഗോകൾ എത്തിച്ചേരുന്ന സംസ്ഥാനം രാജ്യത്ത് ഏറ്റവും കൂടുതൽ ഫ്ലമിംഗോകൾ എത്തിച്ചേരുന്ന സംസ്ഥാനമാണ് മഹാരാഷ്ട്രയെന്ന് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കർണാടകയും ഗുജറാത്തുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കഴിഞ്ഞ വർഷം ഫെബ്രുവരി 23, 24 തീയതികളിലായി നടത്തിയ ഒരു സർവേയിൽ മഹാരാഷ്ട്രയിൽ 19,832 ഗ്രേറ്റർ ഫ്ലമിംഗോകളെയും 83,364 ലെസ്സർ ഫ്ലമിംഗോകളെയും കണ്ടെത്തിയിരുന്നു. പത്ത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് കഴിഞ്ഞ വർഷം ഫ്ലമിംഗോ സർവേ നടത്തിയത്. രാജ്യത്ത് ആകെ 88,906 ഗ്രേറ്റർ ഫ്ലമിംഗോകളെയും 51,655 ലെസ്സർ ഫ്ലമിംഗോകളെയുമാണ് ബിഎൻഎച്ച്എസ് സർവേയിൽ കണ്ടെത്തിയത്. ഇന്ത്യയിലെത്തുന്ന ലെസ്സർ ഫ്ലമിംഗോകളിൽ ഭൂരിഭാഗവും കാണപ്പെടുന്നത് മഹാരാഷ്ട്രയിലാണെന്ന് സർവേ ഫലം വ്യക്തമാക്കുന്നു. ഗ്രേറ്റർ ഫ്ലമിംഗോകളുടെ എണ്ണത്തിൽ കർണാടാകയും ഗുജറാത്തുമാണ് മഹാരാഷ്ട്രയക്ക് പിറകിൽ രണ്ട് മൂന്ന് സ്ഥാനങ്ങളിൽ. കർണാടകയിൽ 11,673ഉം ഗുജറാത്തിൽ 7078ഉം ഗ്രേറ്റർ ഫ്ലമിംഗോകളെയാണ് ബിഎൻഎച്ച്എസ് സർവേയിൽ കണ്ടെത്തിയത്. രാജ്യത്ത് ഫ്ലമിംഗോകളെ കണ്ടെത്തുന്ന 113 പ്രദേശങ്ങളുടെ ചുരുക്ക പട്ടികയും ബിഎൻഎച്ച്എസ് തയ്യാറാക്കിയിരുന്നു. വിശാല മുംബൈ നഗരത്തിന്റെ ഭാഗമായ ശിവ്ടി, വാഷി, ഐറോലി, നവി മുംബെ, താനെ എന്നിവിടങ്ങളിൽ ഫ്ലമിംഗോകൾ എത്തിച്ചേരുന്നു. പൂനെ- സോളാപൂർ അതിർത്തിയിലെ ഭിഗ്വാൻ പക്ഷി സങ്കേതം, റായ്ഗഡിലെ ഉറാൻ, ഷോലപൂരിലെ ഉജാനി അണക്കെട്ട്, ഹിപാർഗ, ലത്തൂരിലെ ഹാതി തടാകം, അഹമ്മദ് നഗറിലെ നാഥ് സാഗർപൈതാൻ, ധുലെയിലെ നകാനെ തടാകം എന്നിവയാണ് മഹാരാഷ്ട്രയിൽ ഫ്ലമിംഗോകളെ കണ്ടെത്താൻ കഴിയുന്ന മറ്റ് ഇടങ്ങൾ.  ഫ്ലമിംഗോകൾക്ക് പുറമേ, ദേശാടനപ്പക്ഷികളടക്കം 200 സ്പീഷിസുകളിൽപെടുന്ന പക്ഷികൾ താനെ, നവി മുംബൈ മേഖലകളിലെ തണ്ണീർത്തടങ്ങളിലുണ്ട്. സീ ഹോക്ക് അഥവാ താലിപ്പരുന്ത്, ഗ്രേറ്റർ സ്പോട്ടഡ് ഈഗിൾ അഥവാ വലിയ പുള്ളിപ്പരുന്ത് തുടങ്ങിയ അപൂർവ പക്ഷി ഇനങ്ങളും ഇതിലുൾപ്പെടുന്നു. ഫെബ്രുവരി മാസത്തിൽ മാത്രം 26 സ്പീഷിസുകളിലുള്ള പക്ഷികളെ പ്രദേശത്ത് കണ്ടെത്താറുണ്ടെന്ന് പക്ഷിനിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ‘ഇ ബേർഡ്’ (ebird.org) മൊബൈൽ ആപ്പ് വഴി ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു. ഫ്ലമിംഗോകൾ വിരുന്നെത്തുന്ന സ്ഥലങ്ങൾ ആന്ധ്രപ്രദേശ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, കേരളം, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, യുപി എന്നിവിടങ്ങളിലായിരുന്നു ബിഎൻഎച്ച്എസ് ഫ്ലമിംഗോ സർവേ നടത്തിയത്. കേരളത്തിൽ നിന്ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട് മാത്രം പട്ടികയിൽ ഇടം പിടിച്ചു. ഗ്രേറ്റർ ഫ്ലമിംഗോകളാണ് കുട്ടനാട്ടിൽ എത്തിച്ചേരാറുള്ളത്. മുൻപ് തൃശൂർ ജില്ലയിലെ കോൾനിലങ്ങളിലും ഇവയെ കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിൽ കന്യാകുമാരിയിലെ മന്നാർക്കുടി അഴിമുഖവും ചെന്നൈയിലെ ആർകെ നഗർ നീർത്തടവും അടക്കം 10 ജില്ലകളിലെ 23 പ്രദേശങ്ങളിൽ ഫ്ലമിംഗോകൾ എത്തിച്ചേരുന്നു. മന്നാർകുടി അഴിമുഖത്തിന് പുറമെ പുത്തലം ഉപ്പളമാണ് കന്യാകുമാരിയിലെ മറ്റൊരു ഫ്ലമിംഗോ സ്പോട്ട്. തിരുനെൽവേലിയിലെ കൂന്താകുളം പക്ഷി സങ്കേതം, തൂത്തുക്കുടിയിലെ പട്ടണമരുതൂർ, അറുമുഗനേരി ഉപ്പളം, പെരുകുളം തടാകം, ഹേയ്ർ ഐലൻഡ്, വിരുദ നഗറിലെ കുള്ളൂർ സാണ്ടൈ, രാമനാഥപുരം ജില്ലയിലെ ധനുഷ്കോടി തീരം, രാമനാഥപുരം തടാകം, പുള്ളിമാടൻ ലഗൂൺ, വാലിനോക്കം, നാഗപട്ടണത്തെ പോയിന്റ് കാലിമേർ വന്യജീവി സങ്കേതവും ഗ്രേറ്റ് വേദനയനം കണ്ടൽക്കാടും, വിഴുപ്പുരത്തെ കലിവേലി തടാകം, കാഞ്ചീപുരത്തെ ചെമ്പരമ്പാക്കം തടാകം, പെരുമ്പാക്കം ചതുപ്പ്, പള്ളിക്കണരൈ തണ്ണീർത്തടം, മുദലിയാർക്കുപ്പം കായൽ/ഒഡിയൂർ തടാകം എന്നിവയാണ് തമിഴ്നാട്ടിലെ മറ്റ് ഫ്ലമിംഗോ സ്പോട്ടുകൾ. മറ്റു സംസ്ഥാനങ്ങളിലെ ഫ്ലമിംഗോ ഹോട്ട്സ്പോട്ടുകൾ: കർണാടക കരാഞ്ച റിസർവോയിർ, ബിദർ. മഞ്ചലാപൂർ തടാകം, റായ്ചൂർ. ഭട്നൽ കേരെ, ബിജാപൂർ. കോപ്പലിലെ തുംഗഭദ്ര റിസർവോയറും ഹുളിഗമ്മ ക്ഷേത്രത്തിന് സമീപവും. ആന്ധ്ര പ്രദേശ് പുലിക്കാട്ട് പക്ഷി സങ്കേതം, നെല്ലൂർ. കൊല്ലേരു, വെസ്റ്റ് ഗോദാവരി ജില്ല. ഡൽഹി, എൻസിആർ നജാഫ് ഗഡ് ഝീൽ ഏരിയ. സുൽത്താൻപൂർ ദേശീയോദ്യാനം. ധരംപൂർ. ഓഖ്ല പക്ഷി സങ്കേതം. തെലങ്കാന ഉസ്മാൻ സാഗർ തടാകം, രംഗറെഡ്ഡി ജില്ല. മേദക് ജില്ലയിലെ അമീൻപൂർ തടാകം, പോച്ചാരം തടാകം, മഞ്ചീര വന്യജീവി സങ്കേതം, സിങ്കൂർ റിസർവോയർ. ഒഡീഷ പുരിയിലെ ചിൽക്ക തടാകവും നളബാണ പക്ഷി സങ്കേതവും. ഗുജറാത്ത് നൾസരോവർ പക്ഷി സങ്കേതം, അഹമ്മദാബാദ്. അംറേലിയിലെ വാഡി അണക്കെട്ട്, സോദം ഭണ്ഡാര. ലാംഭ്വേൽ, ആനന്ദ് ജില്ല. കച്ച് ജില്ലയിലെ ഗ്രേറ്റർ റാൻ ഓഫ് കച്ച്, ലിറ്റിൽ റാൻ ഓഫ് കച്ച്, ഛാരി ദന്ധ്, മുന്ദ്ര തീരം, ബാന്നി പുൽമേട്, ഖാദിർ, രത്നാൽ തടാകം, ജഖോ ഉപ്പളം, ധാരർവാന്ധ് തീരം, നക്ടി, ന്യൂ കണ്ട്ല, മൊധാവ കടപ്പുറം, പിംഗളേശ്വർ കടപ്പുറം, വെകാരിയ ദാന്ധ്, മിട്ടി അണക്കെട്ട്.  സുരേന്ദ്രനഗർ ജില്ലയിലെ വദ്ല അണക്കെട്ട്, ഭാസ്കർപുര തണ്ണീർത്തടം. ദന്തിവാഡ അണക്കെട്ട്, ബനസ്കന്ത ജില്ല. ഭാവ്നഗറിലെ ദുങ്കേർവാഡി, കുംഭ്വാദ, നവബന്ദർ, ഗോപ്നാഥ് തീരം, ഘോഘ, സൊനാരിയ തലാവ്. ജാംനഗറിലെ ഖിജാദിയ പക്ഷി സങ്കേതം, ചർഖാല ഉപ്പളം, നരാര, ബേദി തുറമുഖ പ്രദേശം, ദിൻഛാദ തടാകം. പരിയേജ് തടാകം,ഖേദ ജില്ല. മഹേസേന ജില്ലയിലെ തോൾ പക്ഷി സങ്കേതവും ധരോൾ അണക്കെട്ടും കബിൽപോരെ, നവ്സാരി ജില്ല. പോർബന്ദർ ജില്ലയിലെ മോകർസാഗർ തണ്ണീർത്തടം, ജവാർ തണ്ണീർത്തടം, ബർദസാഗർ അണക്കെട്ട്, ഛായ റാൻ, ഗോസബാര തണ്ണീർത്തടം. ഉംറ ഒവാറ, സൂറത്ത്. വധാവന തടാകം, വഡോദര. നാദ, പത്താൻ ജില്ല. രാജസ്ഥാൻ ചണ്ട്ലായ് തടാകം, ജയ്പൂർ. അനസാഗർ തടാകം, അജ്മീർ. മേനർ തടാകം, ഉദയ്പൂർ. തലാവ്, ചിത്തർഗഡ് ജില്ല. ബഡോപാൽ, ഹനുമാൻഗഡ് ജില്ല. ദിദ്വാന, നഗൗർ ജില്ല. സർദാർ സാമന്ദ് തടാകം, പാലി ജില്ല. ഉത്തർ പ്രദേശ്. ധനൗരി, തർസാന. ഹരിയാന ഒട്ടു ഹെഡ്, സിർസ. ധിഗൽ തണ്ണീർത്തടം, ജജ്ജാർ ജില്ല. ഫ്ലമിംഗോ സിറ്റിയും ഫ്ലമിംഗോ ഉത്സവവും ഗുജറാത്തിലെ റാൻ ഓഫ് കച്ച് വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് ഫ്ലമിംഗോ സിറ്റി. ഇന്ത്യയിൽ ഫ്ലമിംഗോകൾ മുട്ടയിടുന്നതിനും വിരിയിപ്പിക്കുന്നതിനുമായി ഏറ്റവും കൂടുതൽ എത്തിച്ചേരുന്ന ഇടമാണിത്. പ്രതിവർഷം ഒരുലക്ഷത്തിലധികം ഗ്രേറ്റർ ഫ്ലമിംഗോകൾ വരെ വിശാല റാൻ ഓഫ് കച്ച് മേഖലയിൽ എത്തിച്ചേർന്നിരുന്നു. ഖാദിർ ദ്വീപുകളാണ് റാൻ ഓഫ് കച്ചിൽ ഫ്ലമിംഗോകൾ കൂടുതലായി എത്തിച്ചേരുന്ന പ്രദേശങ്ങളിലൊന്ന്. മഴ കുറഞ്ഞതിനെത്തുടർന്ന് റാൻ ഓഫ് കച്ചിലുണ്ടായ ജലദൗർലഭ്യം ഫ്ലമിംഗോകളുടെ വരവിനെ ബാധിക്കുകയും ചെയ്തിരുന്നു. ഗുജറാത്തിന്റെ സംസ്ഥാന പക്ഷി കൂടിയാണ് ഗ്രേറ്റർ ഫ്ലമിംഗോ. ഫ്ലമിംഗോ ഉത്സവങ്ങൾ ഇന്ത്യയിൽ പ്രധാനമായും രണ്ട് ഇടങ്ങളിലാണ് നടന്നിട്ടുള്ളത്. മുംബൈയിലെ സെവ്രിയിലും ആന്ധ്ര -തമിഴ്നാട് അതിർത്തിയിലെ പുലിക്കാട്ട് തടാക പരിസരത്തും. ജനുവരിയിൽ മൂന്ന് ദിവസം നീളുന്ന വാർഷിക ഫ്ലമിംഗോ ഉത്സവമാണ് പുലിക്കാട്ടിൽ സംഘടിപ്പിക്കാറ്. ഫ്ലമിംഗോകളടക്കം 75 തരം സ്പീഷിൽപെടുന്ന പക്ഷികൾ എത്തിച്ചേരുകയോ അധിവസിക്കുകയോ ചെയ്യുന്ന ഇടമാണ് പുലിക്കാട്ട് തടാകവും സമീപത്തെ നെലാപാട്ട് പക്ഷി സങ്കേതവും. ഇതിൽ 30 സ്പീഷീസുകൾ ദേശാടനപ്പക്ഷികളുടേതാണ്. പെലിക്കൺ, സ്റ്റോർക്ക്, ഹിറോൺ, ഐബിസ്, സ്പൂൺബിൽസ് തുടങ്ങിയ വിഭാഗങ്ങളിലെ പക്ഷികൾ ഇവിടെ എത്തിച്ചേരാറുണ്ട്. സുല്ലൂർപേട്ട, ബിവി പാലം, അതകനിതിപ്പ, നെലാപാട്ട് എന്നിങ്ങനെ നാലിടങ്ങളിലായാണ് ഫ്ലമിംഗോ ഉത്സവത്തോട് അനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികളും ബോധവൽക്കരണ ക്ലാസുകളും നടക്കാറുള്ളത്.  ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സെവ്രിയിലെ ഫ്ലമിംഗോ ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നത്. എന്നാൽ 2017നു ശേഷം ഫെസ്റ്റിവൽ നടന്നിട്ടില്ല. മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് പദ്ധതിയുടെ ഭാഗമായ റോഡിന്റെയും പാലത്തിന്റെയും നിർമാണം നടക്കുന്നതിനാലാണിത്. ഫെസ്റ്റിവൽ നടക്കുന്ന ശിവ്ടി ബോട്ട് ജെട്ടി വഴിയാണ് പാത കടന്നുപോവുന്നത്. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് കണക്കാക്കുന്നത്. അങ്ങനെയാണെങ്കിൽ 2023 ഓടെ ശിവ്ടിയിലെ ഫ്ലമിംഗോ ഫെസ്റ്റിവൽ പുനരാരംഭിക്കാൻ സാധിച്ചേക്കും. മാർച്ചിലോ ഏപ്രിലിലോ ആയിരുന്നു മുംബൈ പോർട്ട് ട്രസ്റ്റിന്റെ പിന്തുണയോടെ ഫെസ്റ്റിവൽ നടത്തിയിരുന്നത്. കണ്ടൽ, കടലോര ജൈവ വൈവിധ്യ സംരക്ഷണ ഫൗണ്ടേഷനായിരുന്നു ഫെസ്റ്റിവലിന് ധനസഹായം നൽകിയിരുന്നത്. ഗ്രേറ്റർ, ലെസ്സർ, അമേരിക്കൻ , ചിലിയൻ, ആൻഡിയൻ, ജെയിംസ്’സ് ഗ്രേറ്റർ, ലെസ്സർ, എന്നിവയടക്കം ആറ് സ്പീഷീസുകളിൽപെട്ട ഫ്ലമിംഗോകൾ ലോകത്തുണ്ട്. ഫിനികോപ്റ്റെറസ്, ഫിനികോനൈയാസ്,ഫിനികോപാരസ് എന്നിങ്ങനെ മൂന്ന് ജനുസുകളിലായാണ് ആറ് ഫ്ലമിംഗോ സ്പീഷീസുകൾ. ഫിനികോപ്റ്ററിഡേ എന്ന പക്ഷി കുടുംബത്തിൽ ഇവ ഉൾപ്പെടുന്നു. ഓർഡർ: ഫിനികോപ്റ്റെറി ഫോംസ്. ചിലിയൻ ഫ്ലമിംഗോ – (ഫിനികോപ്റ്റെറസ് ചിലെൻസിസ്- Phoenicopterus chilensis) അമേരിക്കൻ ഫ്ലമിംഗോ – (ഫിനികോപ്റ്റെറസ് റൂബെർ – Phoenicopterus ruber) ഗ്രേറ്റർ ഫ്ലമിംഗോ – (ഫിനികോപ്റ്റെറസ് റോഷ്യസ്- Phoenicopterus roseus) ലെസ്സർ ഫ്ലമിംഗോ – (ഫിനികോനൈയാസ് മൈനർ- Phoeniconaias minor) ആൻഡിയൻ ഫ്ലമിംഗോ – (ഫിനികോപാരസ് ആൻഡിനസ്- Phoenicoparrus andinus) ജെയിംസ്’സ് ഫ്ലമിംഗോ – ( ഫിനികോപാരസ് ജെയിംസി-Phoenicoparrus jamesi) മെലിഞ്ഞ് നീണ്ട കാലുകൾ, പിങ്ക് കലർന്ന നിറം, താഴേക്ക് വളഞ്ഞ കൊക്കുകൾ, നീണ്ട കഴുത്ത്, വലിയ ചിറക്, ചെറിയ പിൻ ചിറക്, എന്നിവ ഇവയുടെ പൊതു ശാരീരിക സവിശേഷതകളാണ്. 80 സെന്റീമീറ്റർ മുതൽ 1.5 മീറ്റർ വരെയാണ് ഉയരം. കൂട്ടം ചേർന്ന് ജീവിക്കുന്ന പക്ഷികളാണിവ. അമേരിക്കൻ ഫ്ലമിംഗോകൾ കരീബിയൻ ഫ്ലമിംഗോകൾ എന്ന പേരിലും ജെയിംസ്’സ് ഫ്ലമിംഗോകൾ പ്യൂണ ഫ്ലമിംഗോകൾ എന്ന പേരിലും അറിയപ്പെടുന്നു. ആറ് സ്പീഷീസുകളിൽ ഏറ്റവും ഉയരം കൂടിയവ ഗ്രേറ്റർ ഫ്ലമിംഗോകളാണ്. 120 സെന്റീമീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഇവയ്ക്ക് ഉയരമുണ്ടാവും. മൂന്നര കിലോയോളം ഭാരവുമുണ്ടാവും. ലെസ്സർ ഫ്ലമിംഗോകളാണ് ഏറ്റവും ഉയരം കുറഞ്ഞവ 80-90 സെന്റീമീറ്ററാണ് ഇവയുടെ ഉയരം. രണ്ടരക്കിലോയോളം ഭാരവും ഇവയ്ക്കുണ്ടാവും. ഗ്രേറ്റർ ഫ്ലമിംഗോകൾ ചിറകു വിടർത്തിയാൽ അവയുടെ രണ്ടറ്റങ്ങൾക്കിടയിൽ ഒന്നര മീറ്റർ നീളുണ്ടാവും. ലെസ്സർ ഫ്ലമിംഗോകളിൽ ഇത് 94 സെന്റീമീറ്ററാണ്. മിശ്രഭുക്കുകളാണ് ഫ്ലമിംഗോകൾ. ചെറുമത്സ്യങ്ങൾ, പ്രാണികൾ, വെള്ളത്തിലെ പായലുകൾ, ആൽഗകൾ, കൂത്താടികൾ എന്നിവയെ ഭക്ഷണമാക്കും. പക്ഷി ശാസ്ത്രജ്ഞനായ ഹാരി ബെർക്ലീ ജെയിംസിന്റെ സ്മരണാർത്ഥമാണ് ജെയിംസ്’സ് ഫ്ലമിംഗോയ്ക്ക് ആ പേര് നൽകിയത്. ഈ പക്ഷി ഇനത്തെക്കുറിച്ച് പഠനം നടത്തിയിരുന്ന ഗവേഷകനായിരുന്നു ഹാരി ബെർക്ലീ ജെയിംസ്. നിലവിൽ ഒരു ഫ്ലമിംഗോ ഇനവും വംശനാശ ഭീഷണി നേരിടുന്ന ജീവി വർഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നില്ല. ഇൻറർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റ് വിവരങ്ങൾ പ്രകാരം ഒരു ഫ്ലമിംഗോ സ്പീഷീസും വംശനാശ ഭീഷണി നേരിടുന്ന എൻഡെയ്ഞ്ജേഡ്, ക്രിട്ടിക്കലി എൻഡെയ്ഞ്ജേഡ് വിഭാഗങ്ങളിൽ ഉൾപ്പെടുന്നില്ല. എന്നാൽ ആൻഡ്രിയൻ ഫ്ലമിംഗോകൾ അപകട സാധ്യതയുള്ള വൾണറബിൾ ഇനത്തിലാണ്. ഭീഷണിയോട് അടുത്ത് നിൽക്കുന്ന നിയർ ത്രെട്ടൺഡ് ഇനത്തിലാണ് ലെസ്സർ, ചിലിയൻ, ജെയിംസ് ഇനങ്ങൾ.  ഒട്ടും ആശങ്ക ആവശ്യമില്ലാത്ത ലീസ്റ്റ് കൺസേൺ ഇനത്തിലാണ് ഗ്രേറ്റർ, അമേരിക്കൻ ഫ്ലമിംഗോകൾ. ലോകത്താകെ അമേരിക്കൻ, ഗ്രേറ്റർ ഫ്ലമിംഗോ ഇനങ്ങളുടെ എണ്ണം വർധിക്കുന്നുണ്ട്. ആൻഡ്രിയൻ, ജെയിംസ് ഇനങ്ങളുടെ സംഖ്യ സ്ഥായിയായി തുടരുന്നു. എന്നാൽ ലെസ്സർ, ചിലിയൻ ഇനങ്ങളുടെ എണ്ണം കുറയുന്നതായും റെഡ് ലിസ്റ്റ് വിവരങ്ങൾ വ്യക്തമാക്കുന്നു. 15 വർഷം മുതൽ 16.3 വർഷം വരെയാണ് ഫ്ലമിംഗോകളുടെ ആയുർദൈർഖ്യം. മുഴുവൻ സമയ ദേശാടനപ്പക്ഷികളോ (ഫുൾ മൈഗ്രന്റ്) അലഞ്ഞു തിരിയുന്ന പക്ഷികളോ (നൊമാഡിക്) ആണിവ. ഏറ്റവും കൂടുതൽ പ്രദേശങ്ങളിൽ കാണപ്പെടുന്നത് ഗ്രേറ്റർ ഫ്ലമിംഗോകളാണ്. ഏഷ്യാ വൻകരയുടെ തെക്കൻ, തെക്കുപടിഞ്ഞാറൻ, പടിഞ്ഞാറൻ പ്രദേശങ്ങൾ, തെക്കൻ യൂറോപ്പ്, ആഫ്രിക്കൻ വൻകരയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇവ എത്തിച്ചേരുന്നു. ലെസ്സർ ഫ്ലമിംഗോയാണ് രണ്ടാം സ്ഥാനത്ത്. ആഫ്രിക്ക, ഏഷ്യയുടെ തെക്കൻ, തെക്കു പടിഞ്ഞാറൻ, പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ലെസ്സർ ഫ്ലമിംഗോകളെ കാണാം. തെക്കേ അമേരിക്കയിലും സമീപ മേഖലകളിലും മാത്രം കാണുന്നവയാണ് ചിലിയൻ, അമേരിക്കൻ , ആൻഡിയൻ, ജെയിംസ്’സ് എന്നി ഫ്ലമിംഗോ ഇനങ്ങൾ. ഇവയിൽ അമേരിക്കൻ ഫ്ലമിംഗോയാണ് ഏറ്റവും കൂടുതൽ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇനം. മെക്സിക്കോ, ബ്രസീൽ, ക്യൂബ, വെനസ്വേല, യുഎസ്, ബഹാമാസ്, ഇക്വഡോർ, ഹെയ്തി, ജമൈക്ക, ഡൊമനിക്കൻ റിപബ്ലിക്ക്, ബൊളീവിയ, ബാർബഡോസ്, ബ്രിട്ടിഷ് വിർജിൻ ഐലൻഡ്സ്, ആൻറിഗ്വ ആൻഡ് ബാർബുഡ, കാനഡ, ബെലീസ്, ഹോണ്ടുറാസ്, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലോ പ്രദേശങ്ങളിലോ ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജെയിംസ് ഫ്ലമിംഗോയാണ് ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിൽ കാണപ്പെടുന്നത്. അർജന്റീന, ബൊളീവിയ, പെറു, ചിലി എന്നീ രാജ്യങ്ങളിൽ മാത്രമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. എണ്ണത്തിന്റെ കാര്യത്തിൽ ലെസ്സർ ഫ്ലമിംഗോകളാണ് മുന്നിൽ. ഗ്രേറ്റർ ഫ്ലമിംഗോകളാണ് രണ്ടാമത്. റെഡ് ലിസ്റ്റ് വിവരങ്ങൾ പ്രകാരം 22 ലക്ഷത്തിനും 32 ലക്ഷത്തിനും ഇടയിലാണ് ലെസ്സർ ഫ്ലമിംഗോകളുടെ എണ്ണം കണക്കാക്കുന്നത്. അഞ്ചര ലക്ഷത്തിവും 6.8 ലക്ഷത്തിനും ഇടയിലാണ് ഗ്രേറ്റർ ഫ്ലമിംഗോകളുടെ എണ്ണം. ആൻഡ്രിയൻ ഫ്ലമിംഗോകളാണ് എണ്ണത്തിൽ ഏറ്റവും പിറകിൽ. ലോകത്താകെ 38,675 ഫ്ലമിംഗോകളെയാണ് 2010ലെ കണക്കെടുപ്പിൽ കണ്ടെത്താനായത്. 1980കളുടെ മധ്യത്തിൽ ഇവയുടെ എണ്ണം 50,000നും ഒരുലക്ഷത്തിനും ഇടയിലായിരുന്നു. എന്നാൽ 90കളുടെ മധ്യത്തോടെ അത് 34,000 ആയി കുറഞ്ഞുവെന്ന് റെഡ് ലിസ്റ്റ് വിവരങ്ങൾ വ്യക്തമാക്കുന്നു. 2.6 ലക്ഷത്തിനും 3.3 ലക്ഷത്തിനും ഇടയിൽ അമേരിക്കൻ ഫ്ലമിംഗോകളും, മൂന്നു ലക്ഷത്തോളം ചിലിയൻ ഫ്ലമിംഗോകളും, 106,000 ജെയിംസ് ഫ്ലമിംഗോകളും ലോകത്തുള്ളതായാണ് കണക്കാക്കുന്നത്. കോവിഡ്-19 മഹാമാരിയും മുംബൈയിലെ ഫ്ലമിംഗോകളും കോവിഡ് 19 രോവ്യാപനം കാരണം മനുഷ്യരുടെ ഇടപെടൽ കുറഞ്ഞതാണ്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം മുംബൈ നഗരത്തിലെത്തിയ ഫ്ലമിംഗോകളുടെ എണ്ണം വർധിക്കാനുള്ള കാരണമായി ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ചൂണ്ടിക്കാട്ടുന്നത്. കോവിഡ്-19 നെതിരായ നിയന്ത്രണങ്ങൾ കാരണം തണ്ണീർത്തടങ്ങളിലേക്കുള്ള മാലിന്യ നിക്ഷേപം കുറഞ്ഞതും പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചതും ഇതിൽ സ്വാധീനിച്ചു. ഫാക്ടറികളിൽ നിന്ന് നീർത്തടങ്ങളിലേക്കുള്ള മലിന ജല പ്രവാഹവും ഇക്കാലയളവിൽ നിന്നുപോയിരുന്നു. മലിന ജലം ഒഴുകിയെത്തുന്നത് കുറഞ്ഞതോടെ തണ്ണീർത്തടത്തിലെ സൂക്ഷ്മ ജീവികളും ആൽഗകളും നശിച്ച് പോവുന്നത് കുറഞ്ഞു. ആൽഗകളെയും സൂക്ഷ്മ ജീവികളെയും ചെറു മത്സ്യങ്ങളെയും ആഹാരമാക്കുന്ന ഫ്ലമിംഗോകൾ ഇതോടെ മുംബൈയിലെ തണ്ണീർ തടങ്ങളിലേക്ക് കൂടുതലായി എത്തിച്ചേരാനും തുടങ്ങി. ലോക്ക്ഡൗൺ കാലത്ത് മുംബൈയിലെത്തിയ ഫ്ലമിംഗോകളുടെ ചിത്രങ്ങൾ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിറകേ മറ്റിടങ്ങളിൽ നിന്നുള്ള സമാന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ചെന്നൈക്ക് സമീപം കാഞ്ചീപുരത്തെ പള്ളിക്കരണൈ നീർത്തടം, പശ്ചിമ അൽബേനിയയിലെ നാർത ലഗൂൺ എന്നിവിടങ്ങളിൽനിന്നുള്ള ദൃശ്യങ്ങൾ ഇത്തരത്തിൽ പ്രചരിച്ചിരുന്നു. ഫ്ലമിംഗോകൾ മാത്രമല്ല മറ്റു ജീവികളും കോവിഡ് കാലത്ത് വാർത്തകളിൽ ഇടം നേടി. മാർച്ചിൽ കോവിഡ് രോഗബാധ ഏറ്റവും രൂക്ഷമായിരുന്ന ഇറ്റലിയിൽ വെനീസിലെ കനാലുകളിൽ അരയന്നങ്ങൾ തിരിച്ചെത്തിയെന്നും അരയന്നങ്ങളെ മാത്രമല്ല ഡോൾഫിനുകളെയും കാണാൻ സാധിക്കുന്നുണ്ടെന്നും വാർത്തകളും സമൂഹ മാധ്യമ പോസ്റ്റുകളും പ്രചരിച്ചു. വെയിൽസിൽ മലയാടുകളെ റോഡിൽ കണ്ടെത്തിയെന്ന വാർത്ത മാർച്ചിൽ പുറത്തുവന്നിരുന്നു. ഇസ്താംബുളിനു സമീപം കടലിൽ ഡോൾഫിനുകളെ കണ്ടെത്തിയതായും പീന്നീട് വാർത്ത പുറത്തുവന്നു. ചിലിയിലെ സാൻതിയാഗോയിൽ പുലിയുടെ വർഗത്തിൽ പെടുന്ന പ്യൂമയെ കണ്ടെത്തിയെന്നതായിരുന്നു മറ്റൊരു വാർത്ത. Read More | തുറക്കാത്ത ജുവലറിയിലെ പ്രതീക്ഷിക്കാത്ത കസ്റ്റമർ; കുഞ്ഞുങ്ങളെ കാത്ത് പെരുമ്പാമ്പിന്റെ ലോക്ക്ഡൗൺ ദിനങ്ങൾ കേരളത്തിൽ മാർച്ചിൽ കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ വെരുകിനെ കണ്ടെത്തിയിരുന്നു. കൊല്ലം ജില്ലയിൽ അപൂർവ ഇനം പക്ഷികളെയും ലോക്ക്ഡൗൺ കാലത്ത് എത്തിച്ചേർന്നുവെന്നായിരുന്നു മറ്റൊരു വാർത്ത. ഈ മാസം നാലിന് പയ്യന്നൂരുള്ള ഒരു ജ്വല്ലറിയിൽ മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെയും കണ്ടെത്തിയിരുന്നു. 20 മുട്ടകൾക്കായിരുന്നു ജ്വല്ലറിക്കകത്ത് പാമ്പ് അടയിരുന്നത്. പെരുമ്പാമ്പിനെ പിന്നീട് വനം വകുപ്പ് ജീവനക്കാർ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. More Stories on BIrds Environment Mumbai Nature Stay updated with the latest news headlines and all the latest Blog news download Indian Express Malayalam App. Follow us on facebook twitter instagram telegram Web Title: Covid lockdown mumbai navi mumbai thane flamingos at wetlands Next Story നാടിന്റെ സുരക്ഷിതത്വത്തിലാണ് ഞാനിപ്പോള്‍; ഇത് മറ്റെവിടെ കിട്ടും? Best of Express വംശനാശഭീഷണിയുള്ള മൃഗങ്ങളുടെ പരിപാലനം ഉറപ്പാക്കും; വന്യജീവി സംരക്ഷണ ഭേദഗതി ബിൽ പാസാക്കി മാൻദൗസ് ചുഴലിക്കാറ്റ്: സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ‘കോടതിയാണ് അന്തിമ വിധികര്‍ത്താവ്’; വിമര്‍ശനങ്ങള്‍ പരിമിതപ്പെടുത്താന്‍ കേന്ദ്രത്തിനോട് സുപ്രീം കോടതി Daily Horoscope December 09, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം യു എ ഇ സ്വദേശിവല്‍ക്കരണം: സമയപരിധി 31 വരെ, പ്രമേയത്തിന് അംഗീകാരം ബ്രസീലിയന്‍ ഇതിഹാസം പെലെയ്ക്ക് ആദരവ് അര്‍പ്പിച്ച് പരാഗ്വേയില്‍ നിന്നുള്ള കലാകാരി University Announcements 08 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ Must Read ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിടില്ല; വിശദീകരണവുമായി പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ Kerala Jobs 08 December 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ ആംആദ്മി ഇനി ദേശീയ പാർട്ടി; എന്താണ് മാനദണ്ഡങ്ങൾ? വിഴിഞ്ഞം: തീരദേശജനതയെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ശശി തരൂര്‍ Popular News ‘പരാമര്‍ശങ്ങള്‍ സ്വീകാര്യമല്ല’; കൊളീജിയത്തിനെതിരായ വിമര്‍ശങ്ങള്‍ക്കെതിരെ സുപ്രീംകോടതി പാർവതി വീണ്ടും ബോളിവുഡിലേക്ക് എയര്‍ പ്യൂരിഫയര്‍ ഹെഡ്‌ഫോണുകമായി ഡൈസണ്‍; അറിയേണ്ടതെല്ലാം ചടുലമായ നേതൃത്വം, മോദി-ഷാ ഘടകം; ഗുജറാത്തിലെ ബി ജെ പിയുടെ റെക്കോഡ് പ്രകടനത്തിന് പിന്നില്‍ Top Categories Kerala News News Entertainment Sports Social Overseas Tech Education Election Horoscope Trending Topics US Election Live Updates Malayalam Horoscope Today Petrol, Diesel, Gold Price Today Trending Stories പ്രണയിനിയ്‌ക്കൊപ്പം കാളിദാസ്; വിവാഹം എപ്പോഴെന്ന് ആരാധകര്‍ സൗബിൻ ഷാഹിർ: അപ്പന്റെ സ്വപ്നങ്ങൾക്ക് ചിറകുകളേകിയ മകൻ ഒടുവിൽ അവരെ ഞാൻ കണ്ടു; കുടുംബത്തിനൊപ്പം ജാസ്മിൻ ശരീരഭാരം കുറയ്ക്കണോ? എന്നാൽ ഈ 3 മൂന്നു തെറ്റുകൾ ഒഴിവാക്കൂ അമാസ്ഫിറ്റ് ഫാല്‍ക്കണ്‍ വാച്ചിന് സ്മാര്‍ട്ട്ഫോണുകളേക്കാള്‍ വില കൂടുതലാണ്;എന്തുകൊണ്ട്? മഞ്ഞുമലയിലൂടെ കുതിച്ച് നാലു വയസുകാരി; അമ്പരന്ന് നെറ്റിസണ്‍സ്, വീഡിയോ കുമ്പളങ്ങ ആരൊക്കെ കഴിക്കാൻ പാടില്ല? ഹലോ ഡിസംബർ; സ്കോട്‌ലൻഡ് ഓർമകളിൽ ഭാവന പാരീസ്‌ മിഠായികൾ ഒരു സിമ്പിൾ കല്യാണപ്പെണ്ണ്; കേരള സാരിയും സ്‌റ്റേറ്റ്‌മെന്റ്‌ മാലയും അണിഞ്ഞ് മഞ്ജിമ More From Blog വിഴിഞ്ഞം സമരം അവസാനിക്കുമ്പോൾ അവശേഷിക്കുന്നത് IndianExpress Court final arbiter of law, says SC, asks govt to limit criticism SP fortress of Rampur falls, BJP plays cards right, pulls off big win India's Central Asia outreach: What it aims to achieve Pratibha throws hints, old dilemma for Cong: too many CM aspirants Gujarat CM Bhupendra Patel: Man of few words, many votes Follow Us Facebook Twitter Linkedin Instagram Download Apps Play_stor Apple_stor Express Group The Indian Express The Financial Express Loksatta Jansatta IeTamil.Com ieBangla.com ieGujarati.com inUth The ExpressGroup MyInsuranceClub Ramnath Goenka Awards Compare Term Insurance Quick Links T&C Privacy Policy Latest News Contact Us This website follows the DNPA’s code of conduct Copyright © 2022 The Indian Express [P] Ltd. All Rights Reserved × വിഴിഞ്ഞം സമരം അവസാനിക്കുമ്പോൾ അവശേഷിക്കുന്നത് വിദ്യാഭ്യാസ വകുപ്പിലെ കുട്ടിക്കളി, കുട്ടികളുടെ ഭാവിക്കുമേൽ ചുവപ്പ് വര ഇന്ത്യയിലെ തൊഴിലിടങ്ങളിൽ നിന്ന് അപ്രത്യക്ഷരാകുന്ന സ്ത്രീകൾ ഡ്രാക്കുളയും കള്ളിയങ്കാട്ട് നീലിയും കുഞ്ഞാലി മരക്കാർമാർ: സാഹസികരായ വ്യാപാരികളോ അതോ ആദ്യകാല ദേശീയവാദികളോ? എൻജിനീയറിങ് വിസ്മയമായി പുതിയ പാമ്പന്‍ പാലം; രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പ്പാലം-ചിത്രങ്ങൾ
തലക്കെട്ട് കാണുമ്പോൾ അല്പം വൈരുദ്ധ്യാത്മക തോന്നുമെങ്കിലും ആർക്കെങ്കിലും എന്തെങ്കിലും ഒക്കെ എവിടെയെങ്കിലും ഒക്കെ കലങ്ങിയിട്ടുണ്ടാകും. പൃഥ്വിരാജ് ഇല്ലുമിനാറ്റിയോ? ലയണൽ മെസ്സിയുടെ സൈനിങ് തീരുമാനിച്ചത് പൃഥ്വിരാജ് ഉൾപ്പെടുന്ന ഇല്ലുമിനാറ്റി കമ്മ്യൂണിറ്റിയോ? ലോകത്തിലെ മുഴുവൻ കാര്യങ്ങളെ നിയന്ത്രിക്കുന്ന അല്ലെങ്കിൽ ലോകത്തിനെ തന്നെ നിയന്ത്രിക്കുന്ന ഒരു രഹസ്യ സംഘടനയാണ് ഇല്ലുമിനാട്ടി എന്നാണ് വിശ്വാസം. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ ഈ ഒരു ആശയം വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. Messi Pritvi പൃഥ്വിരാജ് നായകനാകുന്ന ഒട്ടുമിക്ക ചിത്രങ്ങളിലും അല്ലെങ്കിൽ പൃഥ്വിരാജിന്റെ സാന്നിധ്യമുള്ള ഒട്ടുമിക്ക ചിത്രങ്ങളിലും ഇതുപോലെ ഇല്യൂമിനാറ്റി റഫറൻസുകൾ വരുന്നത് സാധാരണയാണ്. ലോകത്തിനെ മുഴുവൻ നിയന്ത്രിക്കുന്ന രഹസ്യ സംഘടനയുടെ ഭാഗമാണ് പൃഥ്വിരാജ് എന്നുവരെ പലരും പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു. ഇത്തരത്തിൽ തന്നെ കുറിച്ച് പ്രചരിക്കുന്ന കഥകളെ വളരെ മനോഹരമായി മാർക്കറ്റ് ചെയ്യുന്നതിൽ വിദഗ്ധൻ ആയിരുന്നു ഈ താരം. ഉദാഹരണത്തിന് അദ്ദേഹത്തിൻറെ ലൂസിഫർ എന്ന സിനിമയിലെ ഇല്ലുമിനാറ്റി റഫറൻസുകൾ ചികഞ്ഞു കണ്ടുപിടിക്കാൻ മാത്രം ഒന്നിലധികം തവണ കണ്ടവരുണ്ട്. ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ Troll meme at Troll Mollywood ലോകത്തിൻറെ ഏതു കോണിൽ നടക്കുന്ന സംഭവ വികാസങ്ങളെയും നിയന്ത്രിക്കുന്ന ഇല്ലുമിനാറ്റി സംഘടനയുടെ ഭാഗമാണ് പൃഥ്വിരാജ് എന്നതിന് തെളിവ് ആയി ചില പാപ്പരാസികൾ ചൂണ്ടിക്കാട്ടുന്നു കഴിഞ്ഞദിവസം നടന്ന ലയണൽ മെസ്സിയുടെ സൈനിങ് ആണ്. ലയണൽ മെസ്സിയുടെ PSGയിലേക്കുള്ള സൈനിങ് പൂർത്തിയായ ദിവസം റിലീസായ സിനിമയിൽ പൃഥ്വിരാജ് പി എസ് ജിയുടെ ചിഹ്നം ആലേഖനം ചെയ്ത ഒരു കീ ചെയിൻ ഉയർത്തി കാണിക്കുന്നത് പൃഥ്വിരാജിന്റെ ഇല്ലുമിനാറ്റി ബന്ധത്തിന് തെളിവായി ആണ് ചിലർ കാണുന്നത്. ഈയൊരു സൈനിങ്ങിന്റെ കാര്യം പോലും ഇല്ലുമിനാറ്റി കമ്മ്യൂണിറ്റി തന്നെയാണ് തീരുമാനിച്ചത് എന്നാണ് ഇവരുടെ വാദം. 0share What's Your Reaction? LOVE 0 LOVE OMG 0 OMG LOL 0 LOL Cry 0 Cry Angry 0 Angry മെസ്സിക്ക് പിന്നാലെ ഫ്രഞ്ച് ലീഗിലേക്ക് എത്താനുള്ള ക്ഷണത്തിന് ക്രിസ്ത്യാനോ റൊണാൾഡോയുടെ മറുപടി വിചിത്രം
റോമൻ കത്തോലിക്ക സഭ എന്താകുന്നു? അത് എന്തുമാത്രം അപകടകരമാകുന്നു? അത് മനസ്സിലാക്കാൻ വേണ്ടി ചരിത്രം പഠിക്കണം. A.D.70 ൽ യെരുശലേം മന്ദിരം തകർത്തതിനുശേഷം, റോമൻ രാജാവ് യെഹൂദന്മാരെയും ക്രിസ്ത്യാനികളെയും പീഡിപ്പിക്കുവാൻ തുടങ്ങി. ക്രിസ്തിയ പുരോഹിതന്മാർ പെട്ടെന്ന് അധികാരത്തിൽ വന്നു. ഇതുവരെയും അവർ പീഢിക്കപ്പെട്ടവരായിരുന്നു, എന്നാൽ പെട്ടെന്ന് അവർ അധികാരികളായി. അവർ രാജാക്കന്മാരെ പോലെ അവർക്കെതിരെ നിൽക്കുന്നവരെ പീഡിപ്പിക്കുവാൻ തുടങ്ങി. വെളി. 17-‍ാ‍ം അദ്ധ്യായത്തിൽ മഹാവേശ്യ മൃഗത്തിന്മേൽ ഇരിക്കുന്നതായി കാണുന്നു. മൃഗത്തിനുമേൽ ഇരിക്കുന്ന സ്ത്രീയുടെ അർഥം മൃഗത്തെ (റോമിനെ) നിയന്ത്രി ക്കുന്ന വ്യാജ സഭ എന്നാകുന്നു. വെളിപ്പാ ടിൽ പറയുന്നു ഏഴ് തലയുള്ള മൃഗം ഒരു പട്ടണമാണ് (വെളിപ്പാട് 17:9). സ്ത്രീ ബഹു രാജ്യങ്ങളെയും ജനങ്ങളെയും ഭരിക്കുന്നു (ഇരിക്കുന്നു) (വെളിപ്പാട് 17:1,15). റോമൻ കത്തോലിക്ക പോപ്പിനും റോമൻ കത്തോലിക്ക സഭക്കും എതിരെ പോരാടിയ എ ല്ലാവരും കൊല്ലപ്പെട്ടു. വിചാരണയും ഇരുണ്ട കാലഘട്ടവും സംബന്ധിച്ച ചരിത്രം വായിച്ചു നോക്കുക. വെളിപ്പാടിനെ പറ്റിയുള്ള പ്രവചനം നിവൃത്തിയായി. “..വിശുദ്ധന്മാരുടെ രക്ത വും യേശുവിൻ്റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നത് ഞാൻ കണ്ടു;..” (വെളിപ്പാട് 17:6). റോമൻ കത്തോലിക്ക സഭയും വെളിപ്പാട് 17 ലെ മഹാ വേശ്യയും തമ്മിലുള്ള താരതമ്യം ശ്രദ്ധിക്കുക. പ്രവചനങ്ങൾ റോമൻ കത്തോലിക്ക സഭ എതിർക്രിസ്തു (മൃഗം വെളിപ്പാട് 13) ലോകത്തിൽ ഉണ്ടായിരുന്നു (1 യോഹന്നാൻ 2:18). റോമൻ രാജത്വം എതിർക്രിസ്തുവിൻ്റെത് ആയിരുന്നു. (മൃഗം, 1 കൊരിന്ത്യർ 15:32) യേശുവിനെയും അപ്പൊസ്തലന്മാരെയും റോമാ ചക്രവർത്തിമാർ കൊന്നു. വിശ്വാസികളെയും ക്രിസ്ത്യാനികളെയും പീഡിപ്പിച്ചു. [വെളിപ്പാട് 2:9-10, എബ്രായർ 10:32, ഗലാത്യർ 3:4, അപ്പൊ.പ്രവ.11:19] കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഇരിക്കുന്ന സ്ത്രീ (വെളിപ്പാട് 17:3). ഭൂരാജാക്കന്മാരുടെമേൽ രാജത്വമുള്ള സ്ത്രീ (വെളിപ്പാട് 17:18). റോമൻ കത്തോലിക്ക സഭ 4-‍ാ‍ം നൂറ്റാണ്ട് മുതൽ AD 1700 വരെ ലോകം ഭരിച്ചു.(വത്തിക്കാൻ) വിശുദ്ധന്മാരുടെ രക്തവും യേശു വിൻ്റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നു. (വെളിപ്പാട് 17:6) റോമൻ കത്തോലിക്ക സഭ AD 700 – AD 1600 കാലഘട്ടത്തിൽ ലക്ഷകണക്കിന് ജനങ്ങളെ കൊന്നു. വിചാരണയും ഇരുണ്ട കാലഘട്ടവും സംബന്ധിച്ച ചരിത്രം വായിക്കുക. അവളെ മഹാ വേശ്യയെന്ന് വിളിക്കുന്നു റോമൻ കത്തോലിക്ക സഭ മറിയത്തെ ആരാധിക്കുന്നു, കൂടാതെ വേറെ പല ദുരുപദേശങ്ങളും ഉണ്ട്. വെള്ളം, വംശങ്ങൾ, പുരുഷാരങ്ങൾ, ജാതികൾ, ഭാഷകൾ എന്നിവയുടെ മേൽ ഇരിക്കുന്ന സ്ത്രീ (വെളിപ്പാട് 17:2,15) ലോകത്തിലെ ഏറ്റവും വലിയ മതം റോമൻ കത്തോലിക്ക സഭയാകുന്നു. അവളുടെ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചു; (വെളിപ്പാട് 18:3) റോമൻ കത്തോലിക്ക സഭ കത്തോലികത്വം പ്രചരിപ്പിച്ചു. അവൾ തന്നെത്താൻ മഹത്വ പ്പെടുത്തി ആഡംബര ജീവിതം നയിച്ചു. (വെളിപ്പാട് 18:7) നവീകരണ ചരിത്രം പഠിക്കുമ്പോൾ മാർട്ടിൻ ലൂതറും മറ്റു പല നവീകരണവാദികളും പോപ്പ്, കന്യാസ്ത്രീ, യോഗി മുതലാവരുടെ ആഡംബര ജീവിതത്തെ എങ്ങനെ എതിർത്തുവെന്ന് മനസ്സിലാകും വെളിപ്പാട് 17-‍ാ‍ം അധ്യായത്തിലെ മഹാവേശ്യ (റോമൻ കത്തോലിക്ക സഭ) ഒരു അമ്മയാ ണെന്ന് വെളിപ്പെടുത്തുന്നു. അവൾ ഒരു സാധാരണ അമ്മയല്ല, വേശ്യമാരുടെ അമ്മയാണ്. വെളിപ്പാട് 17:5, “മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവ് എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ട്.” ഇതിൻ്റെ അർഥം അവർക്ക് മക്കളുണ്ട്, ആ മക്കളും അവളെ പോലെ വേശ്യാമാരാണ്. ഒരു അമ്മയെന്ന നിലയിൽ റോമൻ കത്തോലിക്ക സഭ ഒരു മഹാ വേശ്യയായിരുന്നു, അവരെ പോലെ അവരുടെ മക്കളും വേശ്യമാരാണ്. ടിപിഎം സഭ റോമൻ കത്തോലിക്ക സഭയിൽ നിന്നും ഉളവായി. അതുകൊണ്ട്, ഇതൊരു വേശ്യ സഭയാകുന്നു. പാസ്റ്റർ പോൾ രാമൻകുട്ടി വേദപുസ്തക പരിജ്ഞാനം ആംഗ്ലിക്കൻ – ഓർത്തഡോൿസ് (CMS) സെമിനാരിയിൽ നിന്നും നേടി. റോമൻ കത്തോലിക്ക വിദ്യാ ഭ്യാസം ടിപിഎം സഭക്ക് ഓർത്തഡോൿസ് ആംഗ്ലിക്കൻ – റോമൻ കത്തോലിക്ക സഭ പാരമ്പര്യം നല്കി. ഒരു മകൾ അമ്മയെപ്പോലെ ഇരിക്കണമെന്ന് നിർബന്ധമില്ല. എന്നാൽ വേശ്യാവൃത്തി കാണുമ്പോൾ അവളും അമ്മയെപ്പോലെ വേശ്യ ആണോ അല്ലയോ എന്ന് വിവേചിക്കാൻ കഴിയും. ടിപിഎമ്മിലും ഇത് ബാധകമാണ്. ടിപിഎം മറിയയെ ആരാധി ക്കത്തില്ല, അവർ മെഴുകുതിരി കത്തിക്കത്തില്ല, അവർക്ക് മരണാനന്തര ശുദ്ധീകരണ ഉപദേശം ഇല്ല, അങ്ങനെ പലതും, അതിനാൽ റോമൻ കത്തോലിക്ക സഭ പോലെ തോന്നു കയില്ല. എന്നാൽ മാതൃസഭയായ റോമൻ കത്തോലിക്ക സഭ പോലെ അവളും വേശ്യയാ കുന്നു (കുറഞ്ഞപക്ഷം പോൾ രാമൻകുട്ടി ടിപിഎമ്മിൽ പഠിപ്പിച്ചതുപോലെ). ചരിത്രം വീണ്ടും വീണ്ടും ആവർത്തിക്കുമെന്ന് നമ്മൾക്കറിയാം. റോമൻ കത്തോലിക്ക സഭയിൽ നിന്നും പ്രൊട്ടസ്റ്റൻറ്റുകാർ വേർപിരിഞ്ഞപ്പോൾ പഴയ കത്തോലിക്ക അംഗങ്ങൾ അവരെ പ്രൊട്ടസ്റ്റൻറ്റുകാർ എന്ന് വിളിച്ചു, അവർ പുതിയ ഒരു സഭ തുടങ്ങി. അങ്ങനെ യാണ് നവീകരണത്തിനുശേഷം ധാരാളം സമുദായങ്ങൾ ആരംഭിച്ചത്. പെന്തക്കോസ്ത്, മെതഡിസ്റ്റ്, ബാപ്റ്റിസ്റ്റ്, മോർമോൺ, യെഹോവ സാക്ഷി മുതലായ 33000 – ൽ അധികം സഭകൾ ഉണ്ടെന്ന് കണക്കാക്കുന്നു. ഇവർ ആരും തന്നെ പോപ്പിനെ അനുസരിക്കുകയോ മറിയയെ ആരാധിക്കുകയോ ചെയ്യുന്നില്ല. എല്ലാവർക്കും അവരുടേതായ ഒരു മുഖച്ഛാ യയുണ്ട്. ആരാധനക്രമം മാറ്റി, കത്തോലിക്ക സഭയിൽ നിന്നും വ്യതിചലിച്ച നിയമങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നതുകൊണ്ട്, വേശ്യ എന്ന ടാഗ് (TAG) വിട്ടുപോകത്തില്ല. വസ്ത്രധാരണം മാറ്റുന്നതുകൊണ്ടും പേരിൻ്റെ അവസാന ഭാഗം മാറ്റുന്നതുകൊണ്ടും പുത്രിമാർ അമ്മമാരെ പോലെ വേശ്യകൾ അല്ലെന്ന് നിനക്കുവാൻ സാധിക്കത്തില്ല. വേശ്യമാരുടെ പുത്രിമാരെ വേശ്യമാർ എന്ന് വിളിക്കാതിരിക്കണമെങ്കിൽ അമ്മമാർ പഠിപ്പിച്ച വേശ്യ ഉപദേശങ്ങൾ മാറ്റണം. അപ്പൊസ്തലന്മാർ പഠിപ്പിച്ചതിന് വിപരീതമായിട്ട് പ്രവർത്തിയിൽക്കൂടെ രക്ഷ എന്ന വ്യാജ സുവിശേഷം അവൾ വെടിയണം. യഥാർത്ഥ ക്രിസ്ത്യാനികളിൽ ആഴമേറിയ ഉപദേശം, വേദപുസ്തകത്തിന് വെളിയിലുള്ള വെളിപ്പാ ടുകൾ, തനിമ മുതലായവ ഒന്നും തന്നെയില്ല. സുവിശേഷം അടിസ്ഥാനപരമായി വളരെ ലളിതവും ഒരിക്കൽ മാത്രം ശിഷ്യന്മാർക്ക് കൈമാറുകയും ചെയ്തതാകുന്നു (യൂദ 1:3). ദൈവം ഒരിക്കലും വീണ്ടും വീണ്ടും വന്നു രക്ഷ യുടെ സുവിശേഷം വെളിപ്പെടുത്തുകയോ ആഴമേറിയ ഉപദേശങ്ങൾ തരികയോ ചെയ്യുന്നില്ല. അതുകൊണ്ട് ആരെങ്കിലും “ദൈവം എന്നോട് ദർശനങ്ങളാലും വെളിപ്പാടു കളാലും സംസാരിക്കുന്നുവെന്നു പറഞ്ഞു, മറ്റു ക്രിസ്ത്യാനികളിൽ നിന്നും വ്യത്യസ്ത മായി ദൈവം എന്നെ പ്രത്യേകമായി തിരഞ്ഞെടുത്തു എന്ന് പൊങ്ങച്ചം പറയുമ്പോൾ, ദൈവം എനിക്ക് വിശേഷ വെളിപ്പാടുകൾ തന്നുവെന്ന് അവകാശപ്പെടുമ്പോൾ, അവരിൽ നിന്നും ഓടി പോകുക. ഇത് വേശ്യ സഭ സ്ഥാപകരുടെ പൊതുവെയുള്ള പ്രവണതയാണ്. അദ്ദേഹം വചനാടിസ്ഥാനത്തിൽ അല്ലാതെ വചനത്തിൽ ഊന്നാതെ ആരംഭിച്ച് വിശ്വാസ സൗഖ്യം മുതലായ അത്ഭുതങ്ങളും മറ്റും പറഞ്ഞ് ഒടുവിൽ ദുരുപദേശത്തിൽ അവസാ നിപ്പിക്കും. ഒരു സഭയെ പരിശോധിക്കാനുള്ള ആദ്യ പടി സുവിശേഷം ആയിരിക്കണം. വരാൻ പോകുന്ന ദൈവ കോപത്തിൽ നിന്നും വിടുതൽ പ്രാപിക്കാനുള്ള ഒരേയൊരു പോംവഴി ഒരിക്കലായിട്ടു അപ്പൊസ്തലന്മാർക്ക് കൊടുത്ത ഉപദേശം അനുസരിച്ച് യേശു ക്രിസ്തു സ്വന്തം രക്ഷിതാവും വീണ്ടെടുപ്പുകാരനും എന്ന് വിശ്വസിക്കുക എന്നതാകുന്നു. ഇപ്പോഴുള്ള വഞ്ചക തലമുറകളുടെ മദ്ധ്യത്തിൽ ലോക സൗന്ദര്യങ്ങൾക്ക് പിന്നാലെ പോകാതെ ലളിത ജീവിതം നയിക്കണമെന്ന ലളിത ആവശ്യത്തോട് എളുപ്പം വരാൻ പോകുന്ന ക്രിസ്തുവിനായി കാത്തിരിക്കണം. മറ്റു സഭകളിൽ നിന്ന് സവിശേഷതയോ പ്രത്യേകതയോ അവകാശപ്പെടരുത്. സമാനമായ സുവിശേഷത്തിൽ അടിയുറച്ചിരി ക്കണം. ഇത് കൂടാതെ, അതി വിശുദ്ധിയോ അതി പ്രത്യേകതയോ കാട്ടാതെ ഈ ലോക ത്തിലെ വഞ്ചനക്ക് അനുരൂപമായി പാപത്തിൽ പെടുകയോ ചെയ്യരുത്. സ്വന്തമായ ശുശ്രുഷയോ സ്വന്തമായ സഭയോ തുടങ്ങുന്നതിനെ പറ്റി ഒരു പക്ഷെ നിങ്ങൾ ചിന്തിക്കുന്നുണ്ടായിരിക്കാം എന്നതാണ് ഇവിടെ പ്രസക്തി. (ടിപിഎം വേശ്യമാരുടെ സഭ യാണെന്ന്‌ വെളിപ്പെടുത്തിയ ഈ ലേഖനം കാരണം). വിശ്വാസത്താൽ മാത്രം, കൃപയാൽ മാത്രം, വചനത്തിൽ കൂടെ മാത്രമുള്ള രക്ഷ മനസ്സിലാക്കുക. ദൈവത്തിൽ നിന്നും അത്ഭു തകരമായ വിടുതൽ കിട്ടിയ കാരണമല്ല, പിന്നെയോ വേദപുസ്തകം പൂർണ്ണമായി മനസ്സി ലാകുന്നത് കൊണ്ട് മാത്രമേ ഒരു ശുശ്രുഷകൻ സഭ ആരംഭിക്കാൻ പാടുള്ളു. ടിപിഎം വേശ്യമാരുടെ മാതാവ് ആയിത്തീരാതിരിക്കട്ടെ. മാതാ വേശ്യയായ ടിപിഎമ്മിൻ്റെ പുത്രി, വേശ്യ ആയിത്തീരാതിരിക്കട്ടെ. തുടരും… ഇവിടെ കൊടുത്തിരിക്കുന്ന സാദൃശ്യങ്ങൾ ഗ്രന്ഥകാരൻ്റെ ഇപ്പോഴുള്ള അറിവ് അനുസ രിച്ചാകുന്നു, അറിവ് കൂടുന്നതിനനുസരിച്ച് അത് മാറാനുള്ള സാധ്യതയും തീർച്ചയായും നിലനിൽക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. വെളിച്ചം വരട്ടെ Post navigation PREVIOUS POST Previous post: ടിപിഎമ്മിലെ ആംവേ വിപണനവും (AMWAY MARKETING) ജാതീയ ആചാരങ്ങളും NEXT POST Next post: ടിപിഎമ്മും എതിർ ക്രിസ്തുവിൻ്റെ (അന്തിക്രിസ്തു) ആത്മാവും 2 Replies to “മഹാവേശ്യയും എതിർ ക്രിസ്തു (അന്തിക്രിസ്തു) സമ്പ്രദായവും” Brisbane Developmental Paediatrics says: February 5, 2019 at 2:53 am Thanks for posting this awesome article. I’m a long time reader but I’ve never been compelled to leave a comment. I subscribed to your blog and shared this on my Twitter. Thanks again for a great article! Reply Jacob says: February 7, 2019 at 3:42 pm Please share world wide through any media Reply Leave a Reply Cancel reply Your email address will not be published. Required fields are marked * Comment Name * Email * Website Save my name, email, and website in this browser for the next time I comment. Notify me of follow-up comments by email. Notify me of new posts by email. Δ Recent Comments admin on ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു – 4 Hairstyles on ടിപിഎം പ്രാസംഗികരുടെ വഞ്ചനകളുടെ മൂര്‍ദ്ധന്യാവസ്ഥ admin on ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു – 4 evil to good on ടിപിഎം സീയോൻ്റെ മാന്ത്രികതയെ ചോദ്യം ചെയ്യുന്നു – 4 Charles on വേശ്യകളുടെ മാതാവ് (Harlot Mother), ടിപിഎമ്മിൻ്റെ യുഗാന്ത്യശാസ്ത്രം (Eschatology) നിയന്ത്രിക്കുന്നു admin on വേശ്യകളുടെ മാതാവ് (Harlot Mother), ടിപിഎമ്മിൻ്റെ യുഗാന്ത്യശാസ്ത്രം (Eschatology) നിയന്ത്രിക്കുന്നു Charles on വേശ്യകളുടെ മാതാവ് (Harlot Mother), ടിപിഎമ്മിൻ്റെ യുഗാന്ത്യശാസ്ത്രം (Eschatology) നിയന്ത്രിക്കുന്നു
വിക്കിപീഡിയ സ്മാരകങ്ങളെ സ്നേഹിക്കുന്നു എന്ന പദ്ധതിൽ ചേർക്കേണ്ട ചിത്രങ്ങളെക്കുറിച്ച് അറിയാൻ ഈ താൾ കാണുക. http://en.wikipedia.org/wiki/Wikipedia:WikiProject_India/Wiki_Loves_Monumen… ഇതൊരു ചെറിയ ലിസ്റ്റ് മാത്രമാണ്. ഇതിലെ ചില സ്മാരകങ്ങൾ ശരിയായ സ്മാരകങ്ങൾ ആവണമെന്നുമില്ല. ഈ ലിസ്റ്റിലെ തെറ്റുതിരുത്താനും ഇതിൽ കാണുന്ന സ്മാരകങ്ങളുടെ ചിത്രങ്ങൾ വിക്കിയിലെത്തിക്കാനും എല്ലാവരും പരിശ്രമിക്കുന്നെങ്കിൽ നന്നായിരുന്നു. സെപ്റ്റംബർ മാസം മുഴുവനായി നീണ്ടു നിൽക്കുന്ന പദ്ധതിയാണ് "വിക്കിപീഡിയ സ്മാരകങ്ങളെ സ്നേഹിക്കുന്നു". എല്ലാവരുടേയും സഹാഖകരണങ്ങൾ പ്രതീക്ഷിക്കുന്നു. വിവരങ്ങൾക്ക്: http://www.wikilovesmonuments.in/ - ശ്രീജിത്ത് കെ. Attachments: attachment.htm (text/html — 1.8 KB) 0 0 Reply Show replies by date Netha Hussain 18 Oct 18 Oct 10:31 p.m. New subject: [Wikiml-l] വിക്കിപീഡിയ സ്മാരകങ്ങളെ സ്നേഹിക്കുന്നു സുഹൃത്തുക്കളേ, വിക്കിസ്മാരകങ്ങളെ സ്നേഹിക്കുന്നു പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ സർവ്വെ ചോദ്യാവലി ട്രാൻസ്ലേറ്റ് വിക്കിയിൽ തയ്യാറാക്കിയിരിക്കുന്നു. മലയാളത്തിലേക്കുള്ള തർജ്ജമ പൂർണ്ണമായും ചെയ്തുകഴിഞ്ഞു. പ്രൂഫ് റീഡ് ചെയ്യാൻ ഏവരേയും ക്ഷണിക്കുന്നു. താൾ ഇവിടെക്കാണാം : https://translatewiki.net/w/i.php?title=Special%3ATranslate&taction=pro… നന്ദി. സസ്നേഹം, നത 2012/9/3 Sreejith K. &lt;sreejithk2000(a)gmail.com&gt; ... വിക്കിപീഡിയ സ്മാരകങ്ങളെ സ്നേഹിക്കുന്നു എന്ന പദ്ധതിൽ ചേർക്കേണ്ട ചിത്രങ്ങളെക്കുറിച്ച് അറിയാൻ ഈ താൾ കാണുക. http://en.wikipedia.org/wiki/Wikipedia:WikiProject_India/Wiki_Loves_Monumen… ഇതൊരു ചെറിയ ലിസ്റ്റ് മാത്രമാണ്. ഇതിലെ ചില സ്മാരകങ്ങൾ ശരിയായ സ്മാരകങ്ങൾ ആവണമെന്നുമില്ല. ഈ ലിസ്റ്റിലെ തെറ്റുതിരുത്താനും ഇതിൽ കാണുന്ന സ്മാരകങ്ങളുടെ ചിത്രങ്ങൾ വിക്കിയിലെത്തിക്കാനും എല്ലാവരും പരിശ്രമിക്കുന്നെങ്കിൽ നന്നായിരുന്നു. സെപ്റ്റംബർ മാസം മുഴുവനായി നീണ്ടു നിൽക്കുന്ന പദ്ധതിയാണ് "വിക്കിപീഡിയ സ്മാരകങ്ങളെ സ്നേഹിക്കുന്നു". എല്ലാവരുടേയും സഹാഖകരണങ്ങൾ പ്രതീക്ഷിക്കുന്നു. വിവരങ്ങൾക്ക്: http://www.wikilovesmonuments.in/ - ശ്രീജിത്ത് കെ. _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l(a)lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l -- Netha Hussain Student of Medicine and Surgery Govt. Medical College, Kozhikode Blogs : *nethahussain.blogspot.com swethaambari.wordpress.com*
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് എൽഡിഎഫ് സർക്കാർ ഏറ്റവും പ്രാധാന്യം നൽകി നടപ്പാക്കുന്ന പദ്ധതികളിൽ ഒന്നാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഈ ലക്ഷ്യത്തോടെയാണ് പ്രഖ്യാപിച്ചത്. പതിറ്റാണ്ടുകളായി പൊതുവിദ്യാഭ്യാസമേഖല തകർച്ചയിലാണ്. ഒന്നിടവിട്ട്‌ വന്ന യുഡിഎഫ് സർക്കാരുകൾ ഈ തകർച്ചയ്ക്ക് ആക്കം കൂട്ടി. സ്കൂളുകളെ ലാഭനഷ്ട അടിസ്ഥാനത്തിൽ വിഭജിച്ച്‌ ‘നഷ്ടമായവ’ പൂട്ടി. കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കാത്ത സ്ഥിതി വന്നു. ഈ അവസ്ഥയെപ്പറ്റി പരിതപിച്ച് വെറുതെ ഇരിക്കുക എന്ന നയമല്ല എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. പകരം വിദ്യാർഥികളും അധ്യാപകരും തേടിയെത്തുന്ന വിധം പൊതുവിദ്യാലയങ്ങളെ നവീകരിക്കുക എന്ന ദൗത്യം ഏറ്റെടുത്തു. ജനങ്ങൾ ഈ സ്കൂളുകളിൽ കാണുന്ന അപര്യാപ്തത എന്തെന്ന് വിലയിരുത്തി. സൗകര്യങ്ങളും അക്കാദമിക് നിലവാരവും ഉയർത്തി സർക്കാർ, എയ്ഡഡ് മേഖലയിലെ മുഴുവൻ പൊതുവിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് ശ്രമിച്ചുവരുന്നത്. ഇതിന്റെ തുടർച്ചയായാണ് ഹയർ സെക്കൻഡറി സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി മാറ്റുക എന്ന ലക്ഷ്യം സർക്കാർ ഏറ്റെടുത്തത്. സർക്കാർ സ്കൂളുകളിൽ കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഓരോ സ്കൂളിലും അഞ്ചുകോടി രൂപവീതം ചെലവഴിച്ചാണ് ഭൗതിക സൗകര്യങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. 22 പൊതു വിദ്യാലയത്തെ നേരത്തേതന്നെ ഈ പദ്ധതിയുടെ ഭാഗമായി ഉയർത്തിയിരുന്നു. അതിനു പുറമെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി 34 സ്കൂളിന്റെകൂടി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചതിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ബുധനാഴ്ച നടത്തിയത്. ഇതിനുപുറമെ മൂന്നു കോടി രൂപ ചെലവിൽ നിർമിക്കുന്ന 14 സ്കൂൾകെട്ടിടത്തിന്റെ നിർമാണവും 100 ദിന കർമപദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 250 പുതിയ സ്കൂൾകെട്ടിട നിർമാണവും ഉടൻ ആരംഭിക്കുകയാണ്. അഞ്ഞൂറ്‌ കുട്ടികളിൽ കൂടുതൽ പഠിക്കുന്ന എല്ലാ സർക്കാർ സ്കൂളിലും കിഫ്ബിയുടെ സഹായത്തോടെ ഇതുപോലെ അടിസ്ഥാന സൗകര്യ വികസനം നടക്കുന്നുണ്ട്. 3129 കോടി രൂപയാണ് അതിനായി മാറ്റിവച്ചിരിക്കുന്നത്. 350ൽ അധികം വിദ്യാലയത്തിന്‌ പ്ലാൻ ഫണ്ട് ഉപയോഗപ്പെടുത്തിയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ്. ഈ 34 സ്കൂൾ കെട്ടിടത്തിനു പുറമെ മൂന്നു കോടി രൂപ ചെലവിൽ നിർമിക്കുന്ന 14 സ്കൂൾകെട്ടിടത്തിന്റെ നിർമാണവും 100 ദിന കർമപദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 250 പുതിയ സ്കൂൾകെട്ടിട നിർമാണവും ഉടൻ ആരംഭിക്കുകയാണ്. ഇത്തരത്തിൽ മികച്ച വിദ്യാഭ്യാസം കേരളത്തിൽ ലഭ്യമാകുന്നതുകൊണ്ടാണ് നിതി ആയോഗ് നടത്തിയ സ്കൂൾ എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സിൽ നമുക്ക് ഒന്നാമതെത്താൻ സാധിച്ചത്. കോവിഡിന്റെ പിടിയിലാണ് ഈ അധ്യയനവർഷം. ഈ പ്രതിസന്ധിക്കിടയിലും ഓൺലൈൻ ക്ലാസുകളിലൂടെ കുട്ടികളെ വിദ്യാഭ്യാസധാരയിൽ പിടിച്ചുനിർത്താൻ നമുക്ക് കഴിഞ്ഞു. ക്ലാസ് മുറിയിലെ അധ്യയനത്തിനു പകരമല്ല എന്ന തിരിച്ചറിവോടെതന്നെയാണ് ഓൺലൈൻ ക്ലാസുകൾ നടത്തുന്നത്. നടക്കുന്ന ക്ലാസുകൾ കുട്ടികളിലെത്തിക്കാൻ കഴിവുള്ളതെല്ലാം ചെയ്യുന്നു. സാങ്കേതിക സൗകര്യം ലഭ്യമല്ലാത്ത കുട്ടികൾക്ക് അത് ഒരുക്കിക്കൊടുക്കാൻ പൊതുസമൂഹത്തിന്റെ സഹായത്തോടെ സർക്കാരിനു കഴിഞ്ഞു. അക്കാദമിക് നിലവാരം മികച്ചതാകാൻ അധ്യാപകരുടെ നിലവാരവും ഉയരണം. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള പരിശീലനം അധ്യാപകർക്ക് നൽകിയിട്ടുണ്ട്. അർപ്പണബോധത്തോടെയുള്ള സമീപനം അധ്യാപകരിൽനിന്ന് കേരളസമൂഹം പ്രതീക്ഷിക്കുന്നു. അധ്യയനത്തിന് സഹായമായി സമഗ്ര പോർട്ടലും തയ്യാറാക്കിയിട്ടുണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, മലയാളത്തിളക്കം, ശ്രദ്ധ, പ്രതിഭാതീരം തുടങ്ങിയ പരിപാടികളും നടപ്പാക്കിയിട്ടുണ്ട്. പാഠപുസ്തകത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക്‌ ഭാവനയും താൽപ്പര്യവും വളർത്തുന്ന രീതിയിൽ സ്കൂൾ വിദ്യാഭ്യാസത്തെയാകെ പരിഷ്കരിക്കുകയാണ്. ഈ നടപടികളിലൂടെ പൊതുവിദ്യാലങ്ങളെപ്പറ്റിയുള്ള സമൂഹത്തിന്റെ സങ്കൽപ്പംതന്നെ മാറിയിരിക്കുന്നു. ഹൈടെക്‌ ക്ലാസ് മുറികളും ഇന്റർനെറ്റ് സൗകര്യവും ലൈബ്രറിയും കോൺഫറൻസ് ഹാളും ഒക്കെയുള്ള സ്കൂൾകെട്ടിടങ്ങൾ ഇന്ന് കേരളത്തിലുണ്ട്. ഈ മാറ്റം ഫലം കണ്ടുതുടങ്ങി. അഞ്ചുലക്ഷത്തിലധികം കുട്ടികൾ മൂന്നു വർഷത്തിനിടെ പൊതുവിദ്യാലയങ്ങളിൽ കൂടുതലായെത്തിയെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു. പറയുന്നതൊന്നും പാഴ്‌വാക്കുകൾ അല്ലെന്ന്‌ ഈ സർക്കാർ വീണ്ടും തെളിയിക്കുകയാണ്. വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിക്കുകയാണ്. തീവ്രമായ കർമപരിപാടികളാണ് വിദ്യാഭ്യാസമേഖലയിലും നടപ്പാക്കുന്നത്. തീർച്ചയായും ഇനിയുള്ള കാലം തകർക്കാനാകാത്ത കരുത്തോടെ പൊതുവിദ്യാഭ്യാസമേഖലയെ നിലനിർത്താൻ കഴിയുന്നതാകും ഈ നടപടികൾ എന്ന് നമുക്ക് പ്രതീക്ഷിക്കാം. പ്രതിപക്ഷനേതാവിന്റെ സ്ത്രീവിരുദ്ധത രമേശ്‌ ചെന്നിത്തല സാക്ഷര കേരളത്തിന്റെ പ്രതിപക്ഷനേതാവാണ്‌. ആ നിലവാരമാണ് സമൂഹം അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ, ചൊവ്വാഴ്ചത്തെ സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ പരാമർശത്തിലൂടെ ജീർണതയുടെ ഏത് ആഴംവരെ താനെത്തി എന്ന് ചെന്നിത്തല തെളിയിച്ചു. സ്ത്രീവിരുദ്ധത സമൂഹത്തിൽ രൂഢമൂലമാണ്. അത് ഏറിയും കുറഞ്ഞും മിക്കപ്പോഴും പലരുടെയും വാക്കുകളിൽ പ്രകടമാകാറുമുണ്ട്. അപ്പോഴെല്ലാം അതിനെതിരെ പ്രതിഷേധം ഉയരാറുമുണ്ട് . ഇവിടെ പക്ഷേ സമാനതകളില്ലാത്ത ഒരു പീഡനമായിരുന്നു പരാമർശവിഷയമായത്. ക്വാറന്റൈനിൽ ആയിരുന്ന യുവതി കോവിഡ്മുക്ത സർട്ടിഫിക്കറ്റ് തേടിയെത്തിയപ്പോൾ കെട്ടിയിട്ട്‌ ബലാത്സംഗം ചെയ്ത കേസാണ്. അതിൽ ഉൾപ്പെട്ട പ്രതിയുടെ കോൺഗ്രസ് സംഘടനാബന്ധം ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതേപ്പറ്റിയായിരുന്നു ചോദ്യം. അപ്പോഴാണ്‌ കോൺഗ്രസുകാർക്കും പീഡിപ്പിക്കണ്ടേ എന്ന മട്ടിൽ അത്യന്തം ഹീനമായ പരാമർശം പ്രതിപക്ഷ നേതാവിൽനിന്ന് ഉണ്ടായത്. ശക്തമായ വിമർശവും പ്രതിഷേധവും ഉയർന്നപ്പോൾ പറഞ്ഞത് പിൻവലിക്കാനോ മാപ്പ് പറയാനോ ചെന്നിത്തല തയ്യാറായില്ല. പറഞ്ഞതിനെ ന്യായീകരിക്കാൻ കൂടുതൽ നീചമായ വാദങ്ങളുമായി രംഗത്തുവരികയാണ് ചെയ്തത്. ഭരണപക്ഷ സംഘടനക്കാരും പീഡിപ്പിക്കുന്നുണ്ട് എന്നാണ് ഉദ്ദേശിച്ചത് എന്നായിരുന്നു വിശദീകരണം. അതീവ ഗുരുതരമായ ഒരു കുറ്റകൃത്യത്തെ മറയ്ക്കാൻ കൂടുതൽ അധിക്ഷേപകരമായ പ്രതികരണങ്ങളിലേക്ക് നീങ്ങുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. ഇപ്പോൾ ‘നിർവ്യാജമായ ഖേദ’പ്രകടനം വന്നിട്ടുണ്ട്. യുഡിഎഫ് ആകെ പരിഭ്രാന്തിയിലാണ്. മുന്നണിയിൽ ഒരു പ്രമുഖ ഘടകകക്ഷി രണ്ടായി പിളർന്ന്‌ ഒരു ഭാഗം മുന്നണി വിടുന്നു. കെട്ടിപ്പൊക്കുന്ന ആരോപണ നുണക്കൊട്ടാരങ്ങൾ ഒന്നൊന്നായി തകരുന്നു. ചെന്നിത്തലയാകട്ടെ മുന്നണിക്കുള്ളിലും പാർടിക്കുള്ളിലും പുതിയ എതിർപ്പുകൾ നേരിടുന്നു. ഇതൊക്കെ ഒളിപ്പിക്കാൻ അപ്രസക്തമായ വിഷയങ്ങളുമായി ദിവസവും പത്രസമ്മേളനം നടത്തി കൂടുതൽ അപഹാസ്യനാകുന്നു. ഒരുവിഭാഗം മാധ്യമങ്ങളുടെ പരിലാളനംമാത്രമാണ് ചെന്നിത്തലയുടെ നിലനിൽപ്പിന്റെ ആണി. ഇത്രയും സ്ത്രീവിരുദ്ധമായ പ്രതികരണം വന്നപ്പോഴും ചെന്നിത്തലയെ സംരക്ഷിക്കാൻ അവർ ഉണ്ടായി. പക്ഷേ, ഈ മാധ്യമങ്ങളുടെ മാന്ത്രികവലയങ്ങൾ മുറിച്ചുകടന്നവരാണ് ഇന്ന് മലയാളികൾ. അവർ ഇതെല്ലാം വിലയിരുത്തുന്നുണ്ട്. മാപ്പ് പറയുന്നതിൽ കുറഞ്ഞ ഒന്നും അവർക്ക് സ്വീകാര്യമാകില്ല എന്നത് പല മേഖലയിൽനിന്നുമുയർന്ന പ്രതിഷേധം വ്യക്തമാക്കി. നിലപാട് തിരുത്തിയില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പോടെ പ്രതിപക്ഷ നേതൃസ്ഥാനംകൂടി നഷ്ടപ്പെടുന്ന അവസ്ഥയിൽ എത്തുമെന്ന്‌ ചെന്നിത്തലയ്ക്കും ബോധ്യം വന്നിരിക്കാം. ഇപ്പോഴത്തെ ഖേദപ്രകടനം അങ്ങനെയൊരു വീണ്ടുവിചാരത്തിൽനിന്ന് ഉണ്ടായതാകാം എന്ന് കരുതാം. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. Tags : general education kiifb പൊതുവിദ്യാഭ്യാസം ഹയർ സെക്കൻഡറി കിഫ്ബി 100 ദിന കർമപദ്ധതി ഹൈടെക്‌ ക്ലാസ് മുറികൾ മറ്റു വാർത്തകൾ അമ്പൂരിക്കാർക്ക്‌ സ്വപ്നസാക്ഷാൽക്കാരം കുമ്പിച്ചല്‍ക്കടവ് പാലം നിർമാണം തുടങ്ങി താലൂക്കാശുപത്രിയിൽ 11.15 കോടി രൂപയുടെ വികസനം പാഠ്യപദ്ധതിയും കേരളസമൂഹവും പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ചയിലേക്ക് പാഠ്യപദ്ധതി പരിഷ്‌കരണത്തിന്‌ പുതിയ മാതൃക കിഫ്‌ബി പഠിക്കാൻ ഈഡിയെ ഇനി നിർമലജി പറഞ്ഞുവിട്ടതാണോ?...കെ ജെ ജേക്കബ് എഴുതുന്നു ഹൈക്കോടതി വിധി ഇഡിക്ക് ഏറ്റ തിരിച്ചടി കിഫ്ബിക്കെതിരായ ഒളിയുദ്ധം വീണ്ടും സ്‌ത്രീ‐ ശിശു സൗഹൃദനയങ്ങൾ ഉറപ്പിച്ച്‌ എൽഡിഎഫ്‌ സർക്കാർ കോവിഡിലും മികവോടെ പൊതുവിദ്യാഭ്യാസ മേഖല 'ഒത്തില്ല'; മനോരമ അവതാരകയുടെ വ്യാജവാര്‍ത്ത കയ്യോടെ പൊളിച്ച് തമിഴ്‌നാട് മന്ത്രി ഇഡിയുടെ രാഷ്ട്രീയനീക്കം പൊളിയും പ്ലസ്‌ വൺ സ്കൂൾ കോമ്പിനേഷൻ മാറ്റം; ഇന്നുമുതൽ പ്രവേശനം നേടാം ; അലോട്ട്‌മെന്റ്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചു പ്രതീക്ഷ പകരുന്ന തൊഴിൽ പദ്ധതി പ്ലസ്‌ വൺ അപേക്ഷാ തീയതി 20 വരെ നീട്ടി കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ പ്രത്യാഘാതം കരുതലോടെ വേണം പ്ലസ്‌ വൺ അപേക്ഷ പ്ലസ്‌ വൺ പ്രവേശന നടപടികൾ 10നു ശേഷം കിഫ്ബിയിൽ നിയമനം ---- പ്രധാന വാർത്തകൾ ചലച്ചിത്രമേളകളെ സങ്കുചിത ആശയപ്രചരണത്തിനുള്ള ആയുധങ്ങളാക്കി മാറ്റാൻ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി വര്‍ഗീയതയ്‌ക്കെതിരെ പോരാടുന്നവരോട് യോജിക്കാനുള്ള വേദി ഇന്ത്യയിലുണ്ട്; നെഹ്‌റുവിനെ സംരക്ഷിക്കാന്‍ പോലും കോണ്‍ഗ്രസിനായില്ല: എം വി ഗോവിന്ദന്‍ ലഹരിമരുന്ന്: അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തി- എം ബി രാജേഷ് പ്രതിപക്ഷത്തിന്റേത് മയക്കുമരുന്ന് മാഫിയയ്ക്ക് അനുകൂലമായ നിലപാട്; പെണ്‍കുട്ടിയെ ആക്രമിച്ചത് വാര്‍ത്തയായത് പ്രതികളെ നാട്ടുകാര്‍ കൈകാര്യം ചെയ്‌തപ്പോള്‍: എം ബി രാജേഷ് പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂർ സേവനം; ശബരിമല തീർത്ഥാടകർക്കും പ്രയോജനം ആർക്കും പിടികൊടുക്കാത്ത "കാർബൊനാക്'; ഒരു സൈബര്‍ ക്രിമിനല്‍ സംഘത്തിന്റെ കഥ ഐഎസ്എൽ; ഗ്രൗണ്ടിൽ അതിക്രമിച്ചു കയറുന്നവർക്ക്‌ അഞ്ച് ലക്ഷം രൂപ പിഴയും വിലക്കും വിവിധ ആശുപത്രികളുടെ വികസനത്തിന് 5.82 കോടി: മന്ത്രി വീണാ ജോർജ് ഡെങ്കിപ്പനി ബാധിച്ച് ഒമ്പത് വയസുകാരന്‍ മരിച്ചു കേരളത്തില്‍ ലഹരി ഉപയോഗം കൂടുതലാണെന്ന പ്രതീതി സൃഷ്ടിക്കുന്നത് ശരിയല്ല: മന്ത്രി എം ബി രാജേഷ് ----- -----  സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്.
ജിഎസ്ടി ഇളവു നിഷേധം: പരാതിക്കു പുതിയ സംവിധാനവുമായി കേന്ദ്രം ◆ സംസ്ഥാനങ്ങൾക്ക് 17,000 കോടി ജിഎസ്ടി നഷ്ടപരിഹാരം; കേരളത്തിന് 773 കോടി ലഭിക്കും ◆ കേന്ദ്ര നികുതിവരുമാനം ലക്ഷ്യം മറികടന്നേക്കും ◆ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് താഴേക്ക് ◆ ബജറ്റ് കമ്മി കുറഞ്ഞത് 50 ബേസിസ് പോയിന്റ് താഴ്ത്താന്‍ കേന്ദ്രം ◆ STARTUP 4.7 മില്യൺ ഡോളർ സമാഹരിച്ച് ഡിജിറ്റൽ അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ ലിമിനൽ Vinsten Lee Edison June 1, 2022 5:19 am ബെംഗളൂരു: സീഡ് റൗണ്ടിൽ 4.7 മില്യൺ ഡോളറിന്റെ ഫണ്ടിംഗ് സമാഹരിച്ച് ഡിജിറ്റൽ അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ ലിമിനൽ, എലിവേഷൻ ക്യാപിറ്റലിന്റെ നേതൃത്വത്തിൽ പ്രമുഖ നിക്ഷേപകരായ ക്രിപ്‌റ്റോ ഫണ്ട് എൽഡി ക്യാപിറ്റൽ, വുഡ്‌സ്റ്റോക്ക്, നെക്‌സസ് വെഞ്ച്വേഴ്‌സ് എന്നിവയുടെ പങ്കാളിത്തം ഈ റൗണ്ടിൽ ഉണ്ടായിരുന്നു. ഇവർക്ക് പുറമെ കോയിൻഡിസിഎക്സ്, ഹാഷെഡ്, കാഡെൻസ വെഞ്ചേഴ്‌സ്, വാൾഡ്, ബെറ്റർ ക്യാപിറ്റൽ, സ്പാരോ ക്യാപിറ്റൽ തുടങ്ങിയ ക്രിപ്റ്റോകറൻസി സംരംഭങ്ങളും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തു. കൂടുതൽ ആളുകളെ നിയമിക്കുന്നതിനും ഉൽപ്പന്ന വികസനത്തിനും മൂലധനം ഉപയോഗിക്കാനാണ് സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നത്. 2021-ൽ മാഹിൻ ഗുപ്ത സ്ഥാപിച്ച ലിമിനൽ, വിവിധ ബ്ലോക്ക്ചെയിനുകളിലുടനീളം ഡിജിറ്റൽ അസറ്റുകൾ സുരക്ഷിതമാക്കാൻ സഹായിക്കുന്നതിന് വാലറ്റ് ആർക്കിടെക്ചർ വാഗ്ദാനം ചെയ്യുന്നു. ഒരു വർഷത്തിനുള്ളിൽ 2.5 ബില്യൺ ഡോളറിന്റെ ഇടപാടുകളും 400 മില്യൺ ഡോളറിന്റെ ഓട്ടോമേറ്റഡ് ഇടപാടുകളും നടത്തിയതായി ലിമിനൽ അവകാശപ്പെടുന്നു. കൂടാതെ, ഏകദേശം 50 മില്യൺ ഡോളർ ആസ്തി സംരക്ഷണത്തിലുണ്ടെന്ന് കമ്പനി പറഞ്ഞു. ലിമിനലിന്റെ ഓട്ടോമേറ്റഡ് വാലറ്റ് സൊല്യൂഷൻ ക്രിപ്‌റ്റോ-നേറ്റീവ് ബിസിനസുകൾ, എസ്എംഇകൾ, വെബ്3 സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് വ്യത്യസ്ത ബ്ലോക്ക്ചെയിൻ പ്രോട്ടോക്കോളുകളിലുടനീളം അവരുടെ വർക്ക്ഫ്ലോകൾ നിയന്ത്രിക്കുന്നത് എളുപ്പമാക്കുന്നു. നിലവിൽ ഏഷ്യാ പസഫിക്, മിഡിൽ ഈസ്റ്റ് എന്നീ വിപണികളിലെ വിപുലീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കമ്പനി അറിയിച്ചു. Tags : asset management platform liminal news seed funding startup Also read ഇന്ത്യാഗോൾഡ് 10 മില്യൺ ഡോളർ സമാഹരിച്ചു ഫ്രെഷ് ഫ്രം ഫാം 3.2 കോടി രൂപ സമാഹരിച്ചു നവസംരംഭകര്‍ക്ക് നൂതനാശയ മത്സരവുമായി സംസ്ഥാന സര്‍ക്കാര്‍ റെഡ്ബ്രിക്ക് എഐ 4.6 മില്യൺ ഡോളർ സമാഹരിച്ചു മൂലധനം സമാഹരിച്ച് സ്റ്റാർട്ടപ്പായ സോപ്‌റ്റിൽ ക്ലീൻ ഇലക്ട്രിക് 2.2 മില്യൺ ഡോളർ സമാഹരിച്ചു Latest news മികച്ച ഓര്‍ഡര്‍ നേടി എല്‍ആന്റ് ടി നിര്‍മ്മാണ വിഭാഗം ജിഎസ്ടി ഇളവു നിഷേധം: പരാതിക്കു പുതിയ സംവിധാനവുമായി കേന്ദ്രം കേരളം 2000 കോടി രൂപകൂടി കടമെടുക്കുന്നു സര്‍ക്കാരിന് സ്വന്തം നിലയ്ക്ക് നോട്ട് നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതിയിൽ വാദം ഏഥര്‍ പുതിയ പ്ലാന്റ് തമിഴ്‌നാട്ടില്‍ തുറന്നു LIVENEWAGE.COM is the digital face of NewAge, the first economic daily in any South Indian language. One of the most authentic and popular business news platforms, LIVENEWAGE.COM has played key role in empowering Malayalee readers across the globe, providing them with in-depth knowledge and valuable update, across multiple areas such as Economy, Finance, Entrepreneurship, Stock Market and so on. It's also one of the most visited Malayalam business news portals, which deliver content through all the major news aggregator platforms.
മൂന്നു കഥകളിലൂടെ മൂന്ന് വ്യത്യസ്ത ജീവിതങ്ങൾ നമുക്ക് മുന്നിൽ തുറന്നു കാട്ടുകയാണ് ആണും പെണ്ണും എന്ന ചിത്രം. ഓരോ കഥയിലും മുന്നിലേക്ക് എത്തുന്ന കഥാപാത്രങ്ങൾ സിനിമ കണ്ടിരിക്കുന്നവരുടെ ഉള്ളിൽ ചോദ്യങ്ങളുടെ ഒരു നീണ്ട നിര സൃഷ്ടിച്ചേക്കാം. നമുക്കുള്ളിൽ പല താരതമ്യങ്ങൾക്കും അവർ വഴിവെച്ചേക്കാം. ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിൽക്കാനുള്ള കരുത്ത് ആണിനാണോ പെണ്ണിനാണോ എന്ന് പോലും നമ്മളെ കൊണ്ട് പലക്കുറി ചിന്തിപ്പിക്കാൻ പ്രാപ്തിയുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മൂന്ന് പെണ്ണുങ്ങളിലൂടെ തന്നെയാണ് ചിത്രം കഥ പറഞ്ഞ് പോയിരിക്കുനത്. പ്രണയത്തിൻ്റെയും, ലൈംഗികതയുടെയും ഒക്കെ വിവിധ ഭാവങ്ങൾ അവരിലൂടെയാണ് പ്രേക്ഷകർ അനുഭവിക്കുന്നത്. വ്യക്തമായ കാഴ്ചപ്പാടുകളും നിലപാടുകളും ഉള്ള മൂന്ന് സ്ത്രീകളിലൂടെ തീയേറ്റർ വിട്ടാലും പ്രേക്ഷകരുടെ ഉള്ളിൽ നിറഞ്ഞ് നിൽക്കും ചിത്രം. മുന്നണിയിലും പിന്നണിയിലും ചിത്രത്തിനായി അണിനിരന്നവരുടെ സാന്നിധ്യം കൊണ്ട് തന്നെ റിലീസിന് മുന്നേ വലിയ ശ്രദ്ധ നേടിയിരുന്നു ആണും പെണ്ണും. വേണു, ആഷിഖ് അബു, ജയ് കെ എന്നിവരാണ് ചിത്രത്തിലെ മൂന്ന് കഥകൾ സംവിധാനം ചെയ്തിരിക്കുന്നത്. സന്തോഷ് എച്ചിക്കാനത്തിന്റെ തിരക്കഥയിലാണ് ജെ.കെ "സാവിത്രി" ഒരുക്കിയത്. നേരിടേണ്ടി വരുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് കൂടുതൽ ശക്തയാകുന്ന സ്ത്രീയെ ആണ് ചിത്രത്തിൽ കാണുന്നത്. ജോജു ജോർജ്ജ്, സംയുക്ത മേനോൻ, ഇന്ദ്രജിത്ത് എന്നിവരുടെ പ്രകടന മികവും ചിത്രത്തിൽ എടുത്ത് പറയേണ്ടതാണ്. ഉറൂബിന്റെ രാചിയമ്മയെ ആസ്പദമാക്കിയാണ് വേണു തന്റെ ചിത്രം ഒരുക്കിയത്. പാർവതിയും ആസിഫ് അലിയും ചേർന്ന് ജീവനേകിയ കഥാപാത്രങ്ങൾ കുറച്ച് കാലത്തേക്കെങ്കിലും നമ്മുടെ മനസ്സിനെ പിടിച്ചുലയ്ക്കും. സ്നേഹിച്ച പുരുഷൻ മറ്റൊരു സ്ത്രീയുടെ സ്വന്തം ആയിട്ടും, അയാളുടെ കുഞ്ഞിനായി തന്റെ സമ്പാദ്യം കാത്തുവെയ്ക്കുന്ന സ്ത്രീയിലൂടെ കാരുണ്യത്തിന്റെ ഒരിക്കലും വറ്റാത്ത മുഖം പ്രേക്ഷകർക്ക് മുന്നിൽ വരച്ചു കാട്ടുന്നുണ്ട് ചിത്രം. കോളേജ് കാലത്തെ പ്രണയവും, ആ പ്രണയത്തിൽ നിന്ന് ലൈംഗികതക്കുള്ള ആണിന്റെ ആവേശവും ഒക്കെ വിഷയമാകുന്ന റാണി ആണ് ഈ ആന്തോളജി ചിത്രത്തിലെ മൂന്നാം ഭാഗം. ഉണ്ണി ആറിന്റെ രചനയിൽ ആഷിഖ് അബു ആണ് ചിത്രം അണിയിച്ചൊരുക്കിയത്. ആണിന്റെ ഉള്ളിലെ ചില പൊള്ളതരങ്ങൾക്ക്‌ നേർക്കും വെളിച്ചം വീശുന്നുണ്ട് ചിത്രം. റോഷൻ മാത്യുവും ദർശന രാജേന്ദ്രനും ആണ് "റാണി"യിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്. നെടുമുടി വേണുവും, കവിയൂർ പൊന്നമ്മയും പ്രകടന മികവ് കൊണ്ട് അടയാളപ്പെടുത്തുന്നുണ്ട് ചിത്രത്തിൽ. ഇന്നും പുരുഷ കേന്ദ്രീകൃതമായി തുടരുന്ന നമ്മുടെ സമൂഹത്തിൽ പെണ്ണിന്റെ വീക്ഷണ കോണിൽ നിന്നുള്ള ചിത്രങ്ങൾ ഈ കാലത്തിന്റെ കൂടി അനിവാര്യത ആണ്. മലയാള മുഖ്യധാരാ സിനിമയിൽ "ആണും പെണ്ണും" ഒരു തുടർച്ച ആണ്, പെണ്ണിന്റെ കരുത്തും അതിജീവനവും പ്രമേയമായി ഇനിയും വരാനിരിക്കുന്ന ചിത്രങ്ങൾക്കുള്ള തുടർച്ച.. ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും കാഞ്ഞങ്ങാടിൽ നിന്നൊരു വൈറ്റ് ആള്‍ട്ടോ - 1744 White Alto Review 18 Nov, 2022 ഒരു കാറാണ് മുഖ്യകഥാപാത്രം. കാറിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്. ഫ്രെയിമിനുള്ളിലേക്ക് കാറിനൊപ്പം കയറിവരുന്ന കഥാപാത്രങ്ങള്‍. ദൃശ്യ മികവിന്റെ പുതിയമുഖവുമായി "കുമാരി". 28 Oct, 2022 കാഞ്ഞിരങ്ങാടെന്ന ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. രണ്ടു മണിക്കൂര്‍ ട്വിസ്റ്റുകളുടെ ഡ്രൈവ്... "നൈറ്റ് ഡ്രൈവ്" 11 Mar, 2022 തുടക്കം മുതല്‍ ഒടുക്കം വരെ ട്വിസ്റ്റുകളുടെ പെരുമഴ തീര്‍ക്കുന്ന ചിത്രമാണ് വൈശാഖിന്റെ നൈറ്റ് ഡ്രൈവ്. എ റിയല്‍ ത്രില്ലര്‍ മൂവി എന്ന് സംശയമില്ലാതെ പറയാം. അന്ധവിശ്വാസങ്ങളെ യുക്തിയാൽ പൊളിച്ചെഴുതിയ "സ്റ്റാർ" 29 Oct, 2021 കോവിഡ് തീർത്ത പ്രതിസന്ധികൾ മറികടന്ന് സംസ്ഥാനത്ത് തീയറ്ററുകൾ സജീവമാകുകയാണ്. ഒക്ടോബർ 28ന് തീയറ്ററുകൾ തുറന്ന ശേഷം ആദ്യമായി റിലീസ് ചെയ്ത മലയാള ചിത്രമാണ് ജോജു ജോർജ് ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോമിൻ ഡി സിൽവ സംവിധാനം ചെയ്ത "സ്റ്റാർ". "Burst of Myths" എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു സൈക്കോളജിക്കൽ മിസ്റ്ററി ഗണത്തിൽപ്പെടുന്ന "സ്റ്റാർ" മികച്ചൊരു കുടുംബ ചിത്രം കൂടിയാണ്. അന്ധമായ വിശ്വാസങ്ങളെയും സമൂഹത്തിൽ മതത്തിന്റെ പേരിൽ കെട്ടി പൊക്കിയ പല കാഴ്ചപാടുകളെയും യുക്തിയാൽ പൊളിച്ചെഴുതുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് സ്റ്റാറിന്. More... TRENDING NEWS വിവാദം ഉയര്‍ത്തി ആദ്യ ഡോക്യുമെന്ററി, ഹംഗേറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തുടര്‍പഠനം നിഷേധിച്ചു, ഐഎഫ്എഫ്കെ ലൈഫ് ടൈം അവാര്‍ഡ് ബേലാ താറിന് 29 Nov, 2022 "കാക്കിപ്പട കാലിക പ്രസക്തിയുള്ള കഥയാണ്"- മുൻ എസ്‍.പി ജോര്‍ജ് ജോസഫ് 24 Nov, 2022 Review Gold Movie പ്രേമത്തോളം വരുമോ സ്വര്‍ണ്ണം! 02 Dec, 2022 ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും വൈറ്റ് ആള്‍ട്ടോ ഓടിത്തുടങ്ങി, വീണ്ടും ഒരു കാഞ്ഞങ്ങാട് ഉല്പന്നം! 18 Nov, 2022 PHOTO GALLERY VIDEO GALLERY NEW GEN On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance. Eviction of Bigg Boss Malayalam contestant Ranjini Haridas After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas. Incredible 2 : Jack Jack with Disneys version of Avengers ? Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids View More ... ABOUT US Vellinakshatram-a movie lovers delight and No.1 Film Magazine in Kerala from Kalakaumudi Publications. No one knows Malayalam Cinema and its stars like we do. Most exciting film magazine publishing house in Kerala. Started in 1975 by veteran Editor Shri MS Mani. Vellinakshatram is the category leader among film magazines in Kerala. Packed with the latest movie news, reviews and previews, celebrity interviews and inside stories of people in the entertainment world. FACEBOOK FEEDS ADVERTISE WITH US SEND Home | Malayalam | Tamil | Hindi | Other | Reviews | Reports | Interviews | Box office | Photos | Videos | Music | New Gen | Print Edition
ഒരു ദിവസം വിടരുന്നതി൯റെ കാഴ്ചകളാസ്വദിക്കുന്നതിനാണ് നേരത്തെ എഴുന്നേറ്റ് വരാന്തയിലെ ചാരുപടിയിലിരുന്നത്. കടലിനപ്പുറത്തെ മഹാനഗരത്തിലെ കെട്ടുപിണയലില് നിന്നൊഴിഞ്ഞ്, വ൪ഷത്തിലധികമായി നല്ലൊരു പ്രഭാതം കണ്ടിട്ട്. പുല൪ക്കാലക്കാഴ്ചയുടെ ഭംഗിയാ൪ന്ന അടരുകള് ഓരോന്നായ് സ്വാംശീകരിച്ച ഇന്ദ്രിയങ്ങളുടെ ദയാവായ്പ്പില് വാ൪ഷികവളയങ്ങള് മായ്ച്ചുകളയുന്നതിനിടയിലാണ് മഴ.....! അല്പ്പം നിരാശ തോന്നി. കാത്തിരുന്നൊരു പ്രഭാതം നനച്ചുകുളിപ്പിച്ചതിന്. ഇറയത്ത്ന്ന് മഴയേക്കാള് കനത്തില് വെള്ളം വീണുതുടങ്ങിയപ്പോള് തണുപ്പിനൊപ്പം ആഹ്ലാദവും പതിയെ കയറിവന്നു. ഇപ്പോള് പരിസരം മുഴുക്കെ മഴയൊച്ചയും, മഴയുടെ ഗന്ധവും, തണുപ്പും അനക്കവും മാത്രം. അവള് അടുക്കളയിലാണ്. കുട്ടികള് എഴുന്നേല്ക്കുന്നതിന് മുന്പ് ഭക്ഷണം തയാറാക്കുന്ന തിരക്കിലാണ്. ഞാന് ഇറയത്തെ മഴയിലേക്ക് കൈനീട്ടി വ൪ഷങ്ങള്ക്കപ്പുറം തൊട്ടു. - ഇതിനാണോ പാതിരാവുന്പോ എഴുന്നേറ്റ് ഓടിയത്. ? കട്ട൯ചായയും നേന്ത്രപ്പഴം കൊണ്ടുള്ള ഒരു വിഭവവും എനിക്ക് മുന്പില് വെച്ച് കളിയാക്കുന്ന മട്ടില് അവള്. - നീ കണ്ടോ നമ്മുടെ വീടി൯റെ ഇറയ്ത്ത്ന്ന് മഴവെള്ളം കുതിക്കുന്നത്? - ഇല്ല, എവിടെ നോക്കട്ടെ പരിഹാസത്തില് ചോദിച്ച് അവളെന്നെ രൂക്ഷമായി നോക്കി? -നോക്ക്, ഈ ആറരസെ൯റില് പെയ്യുന്ന മഴ മുഴുവന് നമ്മടേതാണ്. ജീവിതം പണയം വെച്ചുണ്ടാക്കിയ ഈ വീടി൯റെ ഇറയ്ത്ത്ന്ന് മഴയുറ്റുന്നത് ആദ്യമായാണ് ഞാന് കാണുന്നത്. മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവള് നിന്നു. പതിയെ അവയില് നനവൂറുന്നത് കണ്ടു. -വാ, നമുക്ക് പോയി നോക്കാം. അവളെ൯റെ ചുമലില് തൊട്ടു. -എന്ത്...? ഞാ൯ ചോദിച്ചു. -ചുറ്റിനും മഴ പെയ്യുന്നുണ്ടോന്ന്...! ഞങ്ങള് മുറിയിലേക്ക് നടന്നു. ജാലകം തുറന്നു. പുറത്ത് മഴ ചിരിക്കുന്നു. ആദ്യമായി മഴ കാണുന്നവളെപ്പോലെ ജനല്കന്പിയുടെ തണുപ്പില് കവിള് ചേ൪ത്തുനിന്ന അവളെ പുറംചേ൪ന്ന് പുണ൪ന്നു. പത്രക്കാര൯ പയ്യ൯ റോഡില് നിന്ന് ഞങ്ങള് ഇരുവ൪ക്കുമിടയിലേക്കായിരുന്നു സൈക്കിള് തിരിച്ചത്. അവള് അടുക്കളയിലേക്കും ഞാ൯ വരാന്തയിലേക്കും നടന്നു. മതിലിനപ്പുറത്ത് നിന്നും രണ്ടുപത്രങ്ങള് പറന്നുവന്നു. ഇതെന്ത് രണ്ടെണ്ണം...?! കുനിഞ്ഞെടുക്കുന്പോള് അറച്ചു. പാ൪ട്ടിപത്രമാണല്ലോ. അതവിടെയിട്ട് രണ്ടാമത്തേത് എടുത്ത് അകത്തേക്ക് നടന്നു. - വെറുതെയല്ല അയക്കുന്ന പണം ഒന്നിനും തികയാത്തത്. രണ്ടുപത്രമല്ലെ വരുന്നത്. ഇതുപോലെ പണം അനാവശ്യമായി ചെലവാകുന്ന എത്ര വഴികളുണ്ടാകും? - എ൯റെ ബോസ്സേ, പാ൪ട്ടിപത്രം സൌജന്യമായി ഇടുന്നതാണ്. -ആര്..? -വേണ്ടാന്ന് പലതവണ പറഞ്ഞതാണ്. ഫ്രീയല്ലെ, കിടന്നോട്ടേന്ന് അവരും. പാ൪ട്ടിക്കാരായ നിങ്ങടെ ലോഗ്യക്കാര്. -എന്നാലും പണം കൊടുക്കാതെങ്ങിനെ...? -പണം കടവുകാര് കൊടുത്തോളും. -ഏത് കടവുകാര്. കടത്തുകാര൯ ഹംസാക്കയും കുഞ്ഞിമോനുമാണോ? അവള് ചിരിച്ചു. - ങ്ങള് എവിടാ മനുഷ്യാ ജീവിക്ക്ണത്...? അവരൊക്കെ മരിച്ചിട്ടെത്ര കാലായി? ഇപ്പോ കടവ്ന്ന് പറഞ്ഞാ..... കടത്തുവഞ്ചി കരയടുക്കുന്ന സ്ഥലമല്ല. മണല് വഞ്ചി കരയടുക്കുകയും ലോറികള് പുഴയിറങ്ങുകയും ചെയ്യുന്നയിടം. തടം എന്നുംപറയും. -അവരെന്തിന്... നമുക്ക് പത്രം ഫ്രീയായിട്ട്....? മുഴുമിക്കാ൯ അവളനുവദിച്ചില്ല. -അവ൪ക്കിപ്പോ മുനിസിപ്പാലിറ്റ് കടവ് അനുവദിച്ചിട്ടുണ്ട്, അവ൪ക്ക്ന്നല്ല, എല്ലാ പാ൪ട്ടിക്കാ൪ക്കും. ഓരോ കടവിലും പത്തുമുന്നൂറ് മെന്പ൪മാ൪ക്ക് ജോലി ലഭിക്കും. അവ൪ പാ൪ട്ടിപത്രത്തി൯റെ ഒരു കൊല്ലത്തെ വരിസംഖ്യ അടക്കണം. പത്രം വീട്ടിലെത്തണമെന്ന് അവ൪ക്കാ൪ക്കും യാതൊരു നി൪ബന്ധവുമില്ല. അതോണ്ട് പാ൪ട്ടിക്ക് താല്പര്യമുള്ളവരുടെ വീടുകളിലേക്ക് അത് വഴിമാറുന്നു. -ഇത് നല്ല ഏ൪പ്പാടായിട്ട് എനിക്ക് തോന്നുന്നില്ല. -എനിക്കും. അവള് ചിരിച്ചുകൊണ്ട് തുട൪ന്നു. ...രാവിലെ അടുപ്പ് എരിയിക്കാ൯ ഇതിനേക്കാള് നല്ലതൊന്ന് വേറെയില്ല. തമാശയുടെ ചിരി ഒതുങ്ങുന്നിതിനടയിലാണ് ഗേറ്റുതുറക്കുന്ന ശബ്ദം കേട്ടത്. മാഷാണ്, അനുയായിവൃന്ദവുമുണ്ട്. -ഇതെന്താ എല്ലാവരും കൂടി, അതിരാവിലെ ? ജനക്കൂട്ടം വരാന്തയിലെത്തുന്നതിന് മു൯പെ ആദ്യം ചോദ്യം നീട്ടിയെറിഞ്ഞു. -പേടിക്കേണ്ട. പിരിവിനല്ല, ഇതുവഴി പോയപ്പോ കയറിയെന്നേയുള്ളു. നേരും നുണയും പപ്പാതി ചേ൪ത്ത മാഷി൯റെ മറുപടി. -എന്ത് പേടി മാഷെ. നമ്മുടെ പാ൪ട്ടിക്ക് വേണ്ടിയല്ലെ.? അല്ല ഞാ൯ വന്നത് നിങ്ങളെങ്ങിനെ...? രാത്രിയിലിങ്ങോട്ട് കയറിയതേയുള്ളു. - അതെന്ത് ചോദ്യാ....? അതും ഇന്നത്തെ കാലത്ത്..? ശേഷം വരാന്തയിലും മഴയായി. സുഖാന്വേഷണത്തില് തുടങ്ങിയ ചാറ്റല്, പാ൪ട്ടിപ്രശ്നം... മൂന്നാംവാ൪ഡിലെ തോല് വി.. പ്രവാസി സംഘടന രൂപീകരണം.. മാഷി൯റെ ഗള്ഫ് പര്യടനം... മുറുകിയും അയഞ്ഞും മഴ ഇരന്പിയാ൪ത്തു. -അല്ലാ നീയിനി പോകുന്നില്ലാന്ന് കേട്ടു? യാതൊരു ഭാവമാറ്റവുമില്ലാതെ മു൯വാചകത്തി൯റെ ശബ്ദവിന്യാസത്തിന് ഇഴചേരുംവിധമാണ് മാഷ് ചോദ്യമുതി൪ത്തത്. പക്ഷെ, അന്നേരംവരെ പശ്ചാതലത്തിലുണ്ടായിരുന്ന സ൪വ്വം നിശ്ശബ്ദമായി. ചായയുമായി വന്ന അവള് മു൯വാതിലിന് പുറകില്, പുറത്ത് മഴ... സ൪വ്വം... മനപ്പൂഃ൪വ്വം, ഉച്ചത്തിലുള്ളൊരു ചിരികൊണ്ട് ഉറഞ്ഞ നിശ്ശബ്ദതയ്ക്ക് മീതെ ഞാ൯ ആഞ്ഞിടിച്ചു. പുറകെയൊരു ചോദ്യവും. -ആര്...! ആര് പറഞ്ഞു മാഷെ ഈ പെരുംനുണ...? ചോദ്യത്തിനവസാനം കൂട്ടിത്തിലുണ്ടായിരുന്ന ഒരുത്തനെ തിരഞ്ഞു. മുഖം തരാതെ അവ൯ പുറത്ത് നോക്കിയിരിക്കുകയാണ്. രണ്ടുദിവസം മു൯പ് ഫെയ്സ്ബുക്കില് ചാറ്റുചെയ്യുന്പോള് അവനുമായി ചില ആലോചനകള് പങ്കുവെച്ചിരുന്നു. അതാണ് മാഷി൯റെ ചോദ്യത്തിലുള്ളത്. -അതെന്തെങ്കിലുമാകട്ടെ. നീ പോകുന്നില്ലെങ്കില്.. മാഷി൯റെ മുഖം ഗൌരവതരമായി. ... പാ൪ട്ടിയുടെ വേണ്ടപ്പെട്ടവ൯ എന്ന നിലയ്ക്ക് നി൯റെ തുട൪ജീവനത്തിന് പാ൪ട്ടി നല്ലൊരു അവസരം തരുന്നു. വേറെ ആരും ഇല്ലാഞ്ഞിട്ടല്ല. ഇത് നിനക്ക് തന്നെ നല്കണമെന്നത് എ൯റെ നി൪ബന്ധമാണ്. കാരണം നീ അത്രയ്ക്ക് പാ൪ട്ടിയെ സഹായിച്ചിട്ടുണ്ട്. -എന്താ മാഷെ കാര്യം ? -നീയിനി പോകുന്നുണ്ടോ അതുപറ ? -അല്ല മാഷെ, എന്താണെന്ന് അറിഞ്ഞാലല്ലെ... -പറയാം, പാ൪ട്ടിക്കാ൪ക്ക് പഞ്ചായത്തില് നിന്ന് തടം അനുവദിച്ചിട്ടുണ്ട്. എല്ലാ പാ൪ട്ടിക്കാരും മണല് കയറ്റിത്തുടങ്ങി. നമ്മുടെ കടവിന് ഹൈക്കോടതിയുടെ സ്റ്റേയുണ്ട്. കടവിനടുത്തുള്ള സ്ഥലമുടമസ്ഥ൯റെ വകയാണ്. പുറകില് മറ്റവന്മാരാ... അജയനും കൂട്ടരും. പരിസ്ഥിതിക്കാരണത്രെ. ആ... അതുപോകട്ടെ. അവ൪ക്കുള്ളത് മറ്റേ പാ൪ട്ടിക്കാര് ഏറ്റിട്ടുണ്ട്. കാര്യത്തിലേക്ക് വരാം. ഈ മാസം ഇരുപത്തിയെട്ടിന് സ്റ്റേ ഒഴിവാകും. അതോടെ കടവില് പണിതുടങ്ങും... - അതിന് മാഷെ.., ഇതില് ഞാനെന്താണ്...? ചായ നേ൪ത്ത സീല്ക്കാരത്തോടെ വലിച്ചെടുക്കുന്ന നേരം ഞാ൯ മാഷോട് ചോദിച്ചു. ചോദ്യം മുഴുമിക്കുന്നത് കയ്യുയ൪ത്തി തടഞ്ഞ് മാഷ് വേഗം ഗ്ലാസ് താഴെ വെച്ചു. - ചേറ്റുവ മുതല് തിരൂര് വരെ അന്വേഷിച്ചു. ഒരൊറ്റ തോണിപോലും കിട്ടാനില്ല. പുഴയില് നിന്ന് മണല് നിറച്ച് കടവിലെത്തിക്കാ൯ തോണിവേണം. നമ്മള് വൈകിയപ്പോ, ഏല്പ്പിച്ച തോണികള് മറ്റു കടവുകാരെടുത്തു. ഇരുപത്തിയെട്ടിന് സ്റ്റേ നീക്കി പണിതുടങ്ങണം. നി൯റേതായി നാലേകാലി൯റെ ആറ് തോണിയെങ്കിലും നി൪ബന്ധം. - വെറുതെ വേണ്ട, ഒരു തോണിക്ക് എഴുന്നൂറ്റന്പത് വെച്ച് ആറെണ്ണത്തിന് ദിനംപ്രതി നാലായിരത്തഞ്ഞൂറ് കയ്യില് തരും. അവധിയും ഹ൪ത്താലും കഴിച്ചാല് മാസത്തില് എത്രകിട്ടുമെന്ന് നീ കൂട്ടിനോക്കിയാല് മതി. - മാഷെ, അതിന്.. ഞാ൯... - നീയൊന്നും പറയണ്ട. മതി.. ഗള്ഫും... പ്രവാസോം..., ആലോചിക്ക്. എന്നിട്ട് നാളെ എന്നെ വിളിക്ക്. ഒന്നുപറയാം. ഇത് നിനക്കൊരിക്കലും നഷ്ടക്കച്ചവടമാകില്ല. അല്പ്പനേരം കൂടി വ൪ത്തമാനങ്ങള് ചവച്ച്, സമയം തികച്ച് അവരിറങ്ങി. ഞാ൯ അടുക്കളയിലേക്ക് നടന്നു. - ആയിഷാ... നീ കേട്ടോ, മാഷ് പറഞ്ഞത് ? - കേട്ടു. - എന്താണഭിപ്രായം ? - ഞാനെന്താ പറയാ ? - ന്നാലും പറ -വരാനുള്ളോ൪ക്ക് പടച്ചോ൯റെ കരുതലല്ലെ പുഴ. അതുവിറ്റുകിട്ടുന്ന പണം.. എന്തോ ഒരു പൊരുത്തമില്ലാത്തത് പോലെ. അതല്ല, തിരിച്ചുപോകുന്നില്ലെങ്കില് ഇതുതന്നെ വേണമെന്ന് നി൪ബന്ധണ്ടോ...? - നീയെന്താ ഇങ്ങിനെ സംസാരിക്കുന്നത്..? വേറെന്താ ഇവിടെ ചെയ്യാ... ജീവിക്കണ്ടേ...? ജീവിതന്ന് വെച്ചാലെന്താ...? അകത്തേക്ക് നടക്കുന്പോള് ആയിഷ പാത്രങ്ങളോട് കയ൪ക്കുന്നത് കേട്ടു. ഉള്ളില് പെയ്യുന്ന നൂല്മഴയ്ക്ക് ആ൪ത്തിയുടെ താപം. മാഷി൯റെ കണക്കിന് വല്ലാത്തൊരു പ്രലോഭനമാണ്. നാലേകാലി൯റെ ആറുതോണികള്. നാലര ലക്ഷം ആകെ ചെലവ്. ഒരു കൊല്ലം കൊണ്ട് പത്തുലക്ഷത്തിലധികം... മാഷിനെ അവിശ്വസിക്കേണ്ട കാര്യമില്ല. എങ്കിലും.... സമരസപ്പെടുന്നതി൯റെ മുന്നൊരുക്കമായി മനഃസ്സാക്ഷിയെ വിശ്വസിപ്പിക്കാ൯ വെറുതെ ഒന്നുരണ്ടു സംശയങ്ങള്. ശേഷം എല്ലാം ധ്രുതഗതിയിലായിരുന്നു. പുഴക്കരയിലെ നീള൯ പണിപ്പുരയില് രാപ്പകലില്ലാതെ പലകയൊരുക്കുന്ന മരച്ചുറ്റികയുടെ താളം. അടിപ്പലകയില് നിന്നു തുടങ്ങി, തുളയിട്ട മരപ്പലകകളിലൂടെ കയറും ചകിരിനാരും അനുക്രമം ചേ൪ത്ത്, തഴന്പിച്ച കൈകള് അമരവും അണിയവും സംയോജിപ്പിച്ചു. ലക്ഷണം തികഞ്ഞ് നിരന്ന ഭീമ൯തോണികളിലേക്ക് സംതൃപ്തിയോടെ കണ്ണയച്ച് ആശാരിമാരും, സ്റ്റോ ഓ൪ഡ൪ നീക്കുന്നതിന൯റെ ച൪ച്ചകള്ക്ക് മാഷും അനുയായികളും യാത്രയായത് ഒരേ ബസ്സിലായിരുന്നു. ഒഴിവുവേള തോണികളുടെ സാമീപ്യത്തിലിരുന്നു. അകലെ നിന്ന് ഞാനവയുടെ എടുപ്പ് ആസ്വദിച്ചു. അരികിലെത്തി വെയില്ച്ചൂടിലുരുകുന്ന കശുവണ്ടിയെണ്ണയുടെ ഗന്ധത്തിലലിഞ്ഞു. കൊന്പില് നിന്ന് കൊന്പിലേക്ക് വില്ലിലൂടെ തഴുകി നടന്നു. മൊബൈല് ശബ്ദിച്ചു. - ഹലോ... - ഞാനാണ് റഹ്മാ൯, നീ എവിടെയാണ്..? - പുഴക്കരയിലുണ്ട്, തോണികള്ക്കടുത്ത്. - ടൌണില് പോയാലോ..? - ? - ചെറിയൊരു പ്രോഗ്രാമുണ്ട്. - ഞാ൯ വേണോ..? - അജയേട്ട൯ പങ്കെടുക്കുന്നുണ്ട്. ഒന്നും കാണേം ചെയ്യാലോ... മനമില്ലാ മനസ്സോടെ സമ്മതിച്ചു. ടൌണില്, മോശമല്ലാത്തൊരു സദസ്സിന് മു൯പില് അജയേട്ട൯ തക൪ത്തു പ്രസംഗിക്കുകയാണ്. - ...... പ്രകൃതിയില് ഇന്നോളം അറിഞ്ഞ പരസ്പരബന്ധങ്ങളുടെ നി൪വ്വചനം മാറുകയാണ്. പുഴയെന്നാല് മണലെടുക്കാനുള്ളത്. വയലെന്നാല് നികത്താനുള്ളത്. മലയെന്നാല് തുരന്നെടുക്കാനുള്ളത്. അങ്ങിനെയങ്ങിനെ ഓരോന്നും.... ...... അതിനാല് സുഹൃത്തുക്കളെ, നാമിന്ന് വായ്മൂടിക്കെട്ടി പ്രകടനം നടത്തി പ്രതിഷേധിക്കുന്നു. 'പരാജയപ്പെടുമെന്ന് ഉറപ്പുള്ള' ഈ സമരം കൊണ്ട് നട്ടെല്ലുള്ളവരുടെ ഏടുകളില് ചരിത്രം നമ്മെ അടയാളപ്പെടുത്തുക തന്നെ ചെയ്യും. വിതരണം ചെയ്യുന്ന കറുത്ത തുണി സ്വീകരിച്ച്, പുഴയ്ക്ക് വേണ്ടി അണിചേരുവാ൯.... സദസ്സും പരിസരവും ചിതറി. കുറച്ചാളുകള് മാത്രം ശേഷിച്ചു. ഏറിയാല് മുപ്പത്. അതിലധികമില്ല. റഹ്മാ൯ നല്കിയ തുണി കയ്യില് ചുരുട്ടി എന്ത് ചെയ്യണമെന്നറിയാതെ നിന്നു. ആളുകള്ക്കിടയില് നിന്നും അജയേട്ട൯ അരികില് വന്ന് തോളില് കയ്യിട്ടു. -നാട്ടിലുണ്ടായിരുന്നോ...? - കുറച്ചീസായി. -എഴുത്തൊക്കെ...? ഞാ൯ വെറുതെ ചിരിച്ചു. - മരുഭൂമി അതിനെയും വിഴുങ്ങിയോ..? മൌനമായ നിരയ്ക്കൊപ്പം ചലിക്കുന്പോള് തലയുയ൪ത്താ൯ കഴിഞ്ഞില്ല. ഭാഗ്യം, മുഖം മൂടിക്കെട്ടാനൊരു തുണി ലഭിച്ചത്. പ്രകടനം ഭാരതപ്പുഴയിലേക്കുള്ള റോഡില് പ്രവേശിച്ചു. ലോറികളുടെ നീണ്ടനീര അത്ഭുതപ്പെടുത്തി. ഇതൊക്കെയും...?! ഞാ൯ റഹ്മാനെ നോക്കി. - പുഴ ചുവരുകളിലേക്ക് യാത്രയാകുന്നത് ഇതുവഴിയാണ്. പൊടുന്നനെയാണ് കടവിലുണ്ടായിരുന്ന ജനക്കൂട്ടം കടന്നല്ക്കൂടിളകിയതുപോലെ ഇരന്പിയാ൪ത്തു വന്നത്. ഒരു കാഴ്ച മാത്രമെ ഓ൪മ്മയുള്ളു. സ്ഥൂലിച്ച ദേഹമുള്ള ഒരുത്ത൯ പുറകില് നിന്ന് തൂന്പ കൊണ്ട് അജയേട്ട൯റെ തലയ്ക്ക് കൊത്തുന്നത്. ആന്തലോടെ പാഞ്ഞടുക്കുന്പോഴേക്കും കാട്ടുകടന്നലുകള് ദേഹമാസകലം മൂടിയിരുന്നു. - വെഷള്ള ജാതിയാണെന്നാ തോന്ന്ണത്. എല്ലാട്ത്തും ചോര കട്ടയൂറിയിട്ടുണ്ട്. രാത്രിയില് അരികിലിരുന്ന്, മ൪ദ്ദനമേറ്റ് കരുവാളിച്ചയിടങ്ങളില് തടവി അവള് പറഞ്ഞു. - പനി വരുന്ന ലക്ഷണംണ്ട്. അവള് പിന്നെയും... - പനിക്കട്ടെ, പനിച്ച് ഉള്ളിലുള്ള വിസ൪ജ്യം ഉരുകി മുഴുവ൯ പുറത്തുവരട്ടെ.. ഏറെനേരം മൌനമായിരുന്ന്, ഒടുക്കം കരയുമെന്നായപ്പോള് മുഖം തിരിച്ചവള് ലൈറ്റണച്ചു. രാത്രിയേറെ കഴിഞ്ഞിട്ടും ഉറങ്ങാ൯ കഴിഞ്ഞില്ല. ദേഹം മുഴുക്കെയുള്ള വേദനയേക്കാളധികം ഉള്ളിലെ നീറ്റല്. എന്തിനാണവ൪ ആ പാവം മനുഷ്യനെ കൊത്തിയത്. എഴുന്നേറ്റു, അടുക്കള വഴി പുറത്തിറങ്ങി. പുഴക്കരയിലേക്ക് നടന്നു. ഇരുട്ട്. എങ്കിലും നേ൪ത്ത നാട്ടുവെളിച്ചത്തില് കാഴ്ച സാധ്യമായിരുന്നു. വിശാലമായ പണിപ്പുരയില് മല൪ന്നു ശയിക്കുന്ന ആറുഭീകരജീവികള്. പരകായദേഹത്തി൯റെ അപനി൪മ്മിതി. മുഖം തിരിച്ച്, പുരയുടെ മുളങ്കാലില് ചാരിനിന്ന് പുഴയിലേക്ക് നോക്കി. മീ൯കൊലപ്പുകള് തുയ്യിളക്കിപ്പായുന്നു. ഇരുട്ടുറയുന്ന പുഴയില് മീ൯കൂട്ടം ജലപ്പരപ്പിന് മീതെ വ൪ണ്ണവെളിച്ചം ചിതറിച്ചോടുന്നതൊരു കാഴ്ചയാണ്. കാതുകള്ക്കന്യമായ ശബ്ദത്തില് അവ നിലവിളിക്കുന്നുണ്ടാകണം. കാലങ്ങളായിട്ടുണ്ടാകും ഇവറ്റകളുടെ ഉറക്കം നഷ്ടമായിട്ട്. എല്ലാം അവസാനിക്കുകയാണ്. അജയേട്ട൯ പ്രസംഗിച്ചതുപോലെ, പുതുതലമുറക്ക് നോട്ടുകെട്ടുകള് മാത്രമാണ് നാം കരുതിവെക്കുന്നത്. അതെങ്കിലും ചെയ്യണം. ഇല്ലെങ്കില്...... തോണികള്ക്കരികിലൂടെ നടന്ന് തീരുമാനം അരക്കിട്ടുറപ്പിച്ചു. ഒരു ദീ൪ഘനിശ്വാസത്തിനൊടുവില്, ചാരിനിന്നിരുന്ന മുളങ്കാല് ആദ്യം പിഴുതു. ദേഹം വിങ്ങിയെങ്കിലും അടുത്തത്. ശേഷം അതിനടുത്തത്.... പണിപ്പുര പൂ൪ണ്ണമായുലഞ്ഞ് തോണികള്ക്ക് മീതെയമ൪ന്നു. നേ൪ത്തൊഴുകിയിരുന്ന കാറ്റിന് അസാധാരണമാം വേഗമേറിയിരിക്കുന്നു. പുഴയും പരിസരവും ശക്തമായിളകാ൯ തുടങ്ങി. വിശുദ്ധമായ ഹൃദയചിന്തകളുടെ ഊ൪ജ്ജം പ്രകൃതിയേറ്റടുത്തത് പോലെ. തീപ്പെട്ടിയുരച്ച് പണിപ്പുരയുടെ മൂലയില് പക൪ന്ന്, ആളിക്കത്തുന്നത് അല്പ്പനേരം നോക്കിനിന്നു. ദിക്കുകളില് ആ൪പ്പുയ൪ന്നപ്പോള് പതിയെ പുഴയുടെ തണുപ്പിലേക്കിറങ്ങി. മധ്യത്തിലെത്തിയപ്പോള് പുഴ തിരിഞ്ഞുനോക്കാ൯ പറഞ്ഞു. കരയില്, കുന്നോളമുയ൪ന്ന തീക്കുന്നിന് ചുറ്റും ഓടിക്കൂടിയവ൪ ആ൪ത്തുവിളിച്ചു പരക്കംപായുന്നു. കീഴെ പുഴയില് പുളയുന്ന പ്രതിബിംബങ്ങള്ക്ക് ചിരപരിചിത രൂപഭംഗി. ബു൪ജ് ഖലീഫ... ബു൪ജുല് അറബ്.... എത്തിസലാത്ത് ബില്ഡിംഗ്..
ടി20 ലോകകപ്പിനുള്ള വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഒമാനിലും യുഎയിലുമായാണ് ഇത്തവണ ലോകകപ്പ് നടക്കുക. ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പാണ് മാറ്റിവെച്ചത്. ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധിയെ... Cricket പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിന് തകർത്ത് ഡൽഹി കാപ്പിറ്റൽസ്! Official IndiaSportsLive - April 19, 2021 0 തുടക്കം മുതൽ ആക്രമിച്ച് കളിച്ച് പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിന് തകർത്ത് ഡൽഹി കാപ്പിറ്റൽസ്. സെഞ്ച്വറി നഷ്ടമായെങ്കിലും 49 പന്തിൽ നിന്ന് 92 റൺസ് നേടിയ ശിഖർ ധവാൻ ഗംഭീര... Cricket നടരാജനെ എന്തിന് പുറത്താക്കിയെന്നത് വിശദീകരിച്ച് ലക്ഷ്മണ്‍! Official IndiaSportsLive - April 18, 2021 0 മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ ക്രിക്കറ്റ് ആരാധകരെ അമ്പരിപ്പിച്ച കാര്യമാണ് ടി നടരാജനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയെന്നത്. മുന്‍ മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും മുംബൈ പോലുള്ള ഒരു ടീമിനെതിരെ... Cricket സഞ്ജുവിന്റെ പ്രകടനത്തെ വിലയിരുത്തി ലാറയും ഗവാസ്കറും! Official IndiaSportsLive - April 13, 2021 0 കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് അവസാന ഓവറില്‍ തോല്‍വി വഴങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ കളിയെ വിലയിരുത്തി ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. ഐപിഎല്ലില്‍ കളി വിദഗ്ധനായെത്തുന്ന മുന്‍ വിന്‍ഡീസ് താരം റോയല്‍സ്... Cricket ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാറ്റിവെച്ചു, ഇന്ത്യ പാക് സൂപ്പര്‍ പോരാട്ടം കാണാനുള്ള ആരാധകരുടെ കാത്തിരിപ്പും നീളുന്നു! Joe - April 13, 2021 0 കൊവിഡ് 19 രണ്ടാം വരവിൽ വീണ്ടും പ്രതിരോധത്തിലായി കായികരംഗം. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2022ലേക്ക് മാറ്റിവെച്ചു. കഴിഞ്ഞവര്‍ഷം നടത്തേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡിനെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക്... Cricket വിരാട് കോഹ്‌ലി VS രോഹിത്‌ ശർമ, ഇന്ന് IPL അരങ്ങേറ്റം! Joe - April 9, 2021 0 കോവിഡ് മഹാവ്യാധി‌ വ്യാപനം ഇന്ത്യയിൽ വീണ്ടും രൂക്ഷമാകുന്നതിനിടെ ഐപിഎൽ പുതിയ സീസണിന്‌ ഇന്നു കൊടിയേറ്റ്. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്‌ രോഹിത്‌ ശർമയുടെ കീഴിൽ ഇറങ്ങുമ്പോൾ വിരാട്‌ കോഹ്‌ലിയുടെ റോയൽ... Tennis Badminton Rumors Privacy Policy ഹൈദരാബാദ് എഫ്‌സി vs എഫ്‌സി ഗോവ മാച്ച് ടീം പ്രിവ്യു ! More Search Home Cricket വിരാട് കോഹ്‌ലി VS രോഹിത്‌ ശർമ, ഇന്ന് IPL അരങ്ങേറ്റം! Cricket വിരാട് കോഹ്‌ലി VS രോഹിത്‌ ശർമ, ഇന്ന് IPL അരങ്ങേറ്റം! By Joe - April 9, 2021 0 223 Facebook Twitter ReddIt Email Mix VK കോവിഡ് മഹാവ്യാധി‌ വ്യാപനം ഇന്ത്യയിൽ വീണ്ടും രൂക്ഷമാകുന്നതിനിടെ ഐപിഎൽ പുതിയ സീസണിന്‌ ഇന്നു കൊടിയേറ്റ്. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്‌ രോഹിത്‌ ശർമയുടെ കീഴിൽ ഇറങ്ങുമ്പോൾ വിരാട്‌ കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ ആണ്‌ മറുവശത്ത്‌. ചെന്നൈയിൽ രാത്രി 7.30നാണ്‌ മത്സരം. കോവിഡ്‌ മൂലം കഴിഞ്ഞ IPL സീസണിൽ യുഎഇയിൽ ആയിരുന്നു നടന്നത്. ഇടവേളയ്‌ക്കുശേഷം വീണ്ടും ടൂർണമെന്റ്‌ ഇന്ത്യയിൽ എത്തുമ്പോൾ കാര്യങ്ങൾ സങ്കീർണമാണ്‌. പല ടീമുകളിലെയും കളിക്കാർക്ക്‌ കോവിഡാണ്‌. ചില രാജ്യങ്ങളിൽനിന്നുള്ള കളിക്കാർ കോവിഡ്‌ ഭീഷണി കാരണം പിന്മാറി. സ്‌റ്റേഡിയങ്ങളിൽ ആളുണ്ടാകില്ല. കായിക വാർത്തകൾ കൃത്യയോടെ ലഭിക്കാൻ ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്യുക [ലിങ്ക്] ആകെ എട്ടു ടീമുകളാണ്‌. മുംബൈ, ബാംഗ്ലൂർ ടീമുകൾക്കൊപ്പം മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ്‌, ഡൽഹി ക്യാപിറ്റൽസ്‌, സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌, കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌, കിങ്‌സ്‌ ഇലവൻ പഞ്ചാബ്‌, രാജസ്ഥാൻ റോയൽസ്‌ ടീമുകളും രംഗത്തുണ്ട്‌. മുംബൈയും ചെന്നൈയുമാണ്‌ വേദികൾ. “അമ്പയ‍ർക്ക് കണ്ണില്ലേ? എന്തൊരു മണ്ടത്തരമാണിത്?” സൂര്യകുമാറിന്റെ ഔട്ടിൽ അമ്പയറെ ട്രോളി സെവാഗ്! ഹാട്രിക്‌ കിരീടം ലക്ഷ്യമിട്ടാണ്‌ മുംബൈയുടെ ഒരുക്കം. മികച്ച ബാറ്റിങ്‌നിരയും പേസർമാരുമാണ്‌ മുംബൈയുടെ കരുത്ത്‌. രോഹിത്‌, ക്വിന്റൺ ഡി കോക്ക്‌, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്‌, കീറൺ പൊള്ളാർഡ്‌, ഹാർദിക്‌ പാണ്ഡ്യ എന്നിവരുൾപ്പെട്ട ശക്തമായ ബാറ്റിങ്‌നിര. പേസ്‌നിരയെ ജസ്‌പ്രീത്‌ ബുമ്രയും ട്രെന്റ്‌ ബോൾട്ടും നയിക്കുന്നു. ഇന്ത്യ സ്പോർട്സ് ലൈവിന്റെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള [ലിങ്ക്] കന്നിക്കിരീടമാണ്‌ ബാംഗ്ലൂരിന്റെ ലക്ഷ്യം. വമ്പൻനിരയുണ്ടായിട്ടും ഒരിക്കൽപ്പോലും കിരീടം നേടാനാകാത്തതിന്റെ നിരാശയുണ്ട്‌ ബാംഗ്ലൂരിന്‌. കോഹ്‌ലിക്കു പുറമെ എ ബി ഡി വില്ലിയേഴ്‌സ്‌, മലയാളി താരം ദേവ്‌ദത്ത്‌ പടിക്കൽ, ഗ്ലെൻ മാക്‌സ്‌വെൽ തുടങ്ങിയവരാണ്‌ ബാറ്റിങ്‌ വിഭാഗത്തിൽ. മലയാളി താരങ്ങളായ മുഹമ്മദ്‌ അസ്‌ഹറുദ്ദീനും സച്ചിൻ ബേബിയും സംഘത്തിലുണ്ട്‌. കൈൽ ജാമിസണും നവ്‌ദീപ്‌ സൈനിയുമാണ്‌ പ്രധാന ബൗളർമാർ. സ്‌പിൻ വിഭാഗത്തിൽ യുശ്‌വേന്ദ്ര ചഹാലും വാഷിങ്‌ടൺ സുന്ദറും ഉൾപ്പെടുന്നു. ഡാനിയേൽ സാംസ്‌ കോവിഡ്‌ കാരണം ടീമിൽ ഇല്ല. ധോണി വേറെ ലെവലാണ്..! TAGS rohith sharma virat kohli രോഹിത് ശർമ വിരാട് കോഹ്‌ലി Facebook Twitter ReddIt Email Mix VK Previous articleഅരങ്ങേറ്റമത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഇറങ്ങുക സൂപ്പർതാരം ക്വിൻറൺ ഡീകോക്കിന്റെ അഭാവത്തിൽ! Next articleമുൻ ബ്ലാസ്റ്റേഴ്സ് താരം അനസ് എടത്തൊടികയുമായി ചർച്ച നടത്തി ജംഷെഡ്പൂർ എഫ്സി! Joe RELATED ARTICLESMORE FROM AUTHOR T20 ലോകകപ്പിനുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചു! പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിന് തകർത്ത് ഡൽഹി കാപ്പിറ്റൽസ്! നടരാജനെ എന്തിന് പുറത്താക്കിയെന്നത് വിശദീകരിച്ച് ലക്ഷ്മണ്‍! LEAVE A REPLY Cancel reply Please enter your comment! Please enter your name here You have entered an incorrect email address! Please enter your email address here Save my name, email, and website in this browser for the next time I comment. Recent Posts ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം ISL റാങ്കിങ്ങിൽ ഒന്നാമതായി ബ്ലാസ്റ്റേഴ്‌സ്! കിരീടം നിലനിർത്താനൊരുങ്ങി മുംബൈ സിറ്റി എഫ്സി ഇത്തവണയും പ്ലേ ഓഫ് ലക്ഷ്യമിട്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജാവോ വിക്ടർ ഹൈദരാബാദ് എഫ്സിയുടെ ക്യാപ്റ്റൻ എക്സ്ചേഞ്ച് 22 കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുഖ്യ സ്പോൺസർ T20 ലോകകപ്പിനുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചു! IndiaSportsLive Malayalam - September 8, 2021 0 ടി20 ലോകകപ്പിനുള്ള വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഒമാനിലും യുഎയിലുമായാണ് ഇത്തവണ ലോകകപ്പ് നടക്കുക. ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പാണ് മാറ്റിവെച്ചത്. ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധിയെ... പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിന് തകർത്ത് ഡൽഹി കാപ്പിറ്റൽസ്! Official IndiaSportsLive - April 19, 2021 0 തുടക്കം മുതൽ ആക്രമിച്ച് കളിച്ച് പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിന് തകർത്ത് ഡൽഹി കാപ്പിറ്റൽസ്. സെഞ്ച്വറി നഷ്ടമായെങ്കിലും 49 പന്തിൽ നിന്ന് 92 റൺസ് നേടിയ ശിഖർ ധവാൻ ഗംഭീര... നടരാജനെ എന്തിന് പുറത്താക്കിയെന്നത് വിശദീകരിച്ച് ലക്ഷ്മണ്‍! Official IndiaSportsLive - April 18, 2021 0 മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ ക്രിക്കറ്റ് ആരാധകരെ അമ്പരിപ്പിച്ച കാര്യമാണ് ടി നടരാജനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയെന്നത്. മുന്‍ മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും മുംബൈ പോലുള്ള ഒരു ടീമിനെതിരെ... സഞ്ജുവിന്റെ പ്രകടനത്തെ വിലയിരുത്തി ലാറയും ഗവാസ്കറും! Official IndiaSportsLive - April 13, 2021 0 കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് അവസാന ഓവറില്‍ തോല്‍വി വഴങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ കളിയെ വിലയിരുത്തി ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. ഐപിഎല്ലില്‍ കളി വിദഗ്ധനായെത്തുന്ന മുന്‍ വിന്‍ഡീസ് താരം റോയല്‍സ്... ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാറ്റിവെച്ചു, ഇന്ത്യ പാക് സൂപ്പര്‍ പോരാട്ടം കാണാനുള്ള ആരാധകരുടെ കാത്തിരിപ്പും... Joe - April 13, 2021 0 കൊവിഡ് 19 രണ്ടാം വരവിൽ വീണ്ടും പ്രതിരോധത്തിലായി കായികരംഗം. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2022ലേക്ക് മാറ്റിവെച്ചു. കഴിഞ്ഞവര്‍ഷം നടത്തേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡിനെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക്...
പാക്കിസ്ഥാനിലെ വിവിധ പ്രാദേശിക ടീമുകള്‍ക്കായി താന്‍ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും തനിക്ക് ഒരിക്കലും പാക്കിസ്ഥാന് വേണ്ടി കളിക്കുവാനുള്ള അവസരം ലഭിച്ചില്ലെന്ന് പറഞ്ഞ് ഇമ്രാന്‍ താഹിര്‍. പാക്കിസ്ഥാനെ പ്രതിനിധീകരിക്കുക എന്നത് തന്റെ… Indian Premier League എംഎസ് ധോണി ട്രൂ ലെജന്‍ഡ് – ഇമ്രാന്‍ താഹിര്‍ Sports Correspondent Jun 13, 2021 മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനുമായ എംഎസ് ധോണി ശരിയായ ഇതിഹാസം ആണെന്ന് പറഞ്ഞ് ഇമ്രാന്‍ താഹിര്‍. തന്റെ കരിയറിലെ ഏറ്റവും മഹത്തായതു ലൈഫ് ടൈം എക്സ്പീരിയന്‍സുമായിരുന്നു ധോണിയ്ക്ക് കീഴിൽ കളിക്കുക എന്ന് താഹിര്‍ പറഞ്ഞു.… Indian Premier League ഐപിഎലിലേക്ക് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെത്തി തുടങ്ങി Sports Correspondent Apr 1, 2021 ഐപിഎല്‍ കളിക്കുവാനായി ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരങ്ങളെത്തി. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളായ ഫാഫ് ഡു പ്ലെസിയും സ്പിന്നര്‍ ഇമ്രാന്‍ താഹിറും ചെന്നൈയുടെ മത്സരങ്ങള്‍ നടക്കുന്ന മുംബൈയിലേക്ക് എത്തുകയായിരുന്നു. ക്വാറന്റീന് ശേഷം ഫാഫ്… Big Bash ഇമ്രാന്‍ താഹിര്‍ ബിഗ് ബാഷിലേക്ക്, താരം എത്തുന്നത് റെനഗേഡ്സില്‍ Sports Correspondent Oct 30, 2020 ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ റെനഗേഡ്സുമായി കരാറിലെത്തി ഇമ്രാന്‍ താഹിര്‍. ഇതാദ്യമായാണ് താഹിര്‍ ബിഗ്ഷില്‍ കളിക്കാനെത്തുന്നത്. അഫ്ഗാനിസ്ഥാന്‍ താരം നൂര്‍ അഹമ്മദുമായും ഫ്രാഞ്ചൈസി കരാറിലെത്തിയിട്ടുണ്ട്. 41 വയസ്സുള്ള ഇമ്രാന്‍ താഹിറും 15… Indian Premier League തോറ്റെങ്കിലും ബാറ്റിംഗ് റെക്കോർഡിട്ട് സാം കറനും ഇമ്രാൻ താഹിറും Staff Reporter Oct 24, 2020 ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ വമ്പൻ തോൽവിയേറ്റുവാങ്ങിയെങ്കിലും ബാറ്റിംഗ് കൂട്ടുകെട്ടിൽ പുതിയ ഐ.പി.എൽ റെക്കോർഡിട്ട് ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളായ സാം കറനും ഇമ്രാൻ താഹിറും. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ… Indian Premier League “ഇമ്രാൻ താഹിർ ചെന്നൈ ടീമിൽ ഉടൻതന്നെ എത്തും” Staff Reporter Oct 14, 2020 ചെന്നൈ സൂപ്പർ കിങ്സിന്റെ ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ അടുത്ത മത്സരങ്ങളിൽ തന്നെ ടീമിന് വേണ്ടി കളിക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് സി.ഇ.ഓ കാശി വിശ്വനാഥൻ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം ഭാഗത്തിൽ ഇമ്രാൻ താഹിറിന് ചെന്നൈ ടീമിൽ… Indian Premier League ഹര്‍ഭജന് പകരം വയ്ക്കുവാനുള്ള താരങ്ങള്‍ ചെന്നൈ നിരയിലുണ്ട് – അജിത് അഗാര്‍ക്കര്‍ Sports Correspondent Sep 13, 2020 ചെന്നൈ ക്യാമ്പില്‍ നിന്ന് ദുബായിയില്‍ എത്തിയ ശേഷം തിരികെ നാട്ടിലേക്ക് മടങ്ങിയ രണ്ട് താരങ്ങളാണ് സുരേഷ് റെയ്‍നയും ഹര്‍ഭജന്‍ സിംഗും. ഇരുവരും വ്യക്തിപരമായ കാരണങ്ങളാലാണ് ഇത്തവണ ടൂര്‍ണ്ണമെന്റിനില്ലെന്ന് അവസാന നിമിഷം അറിയിച്ചത്. അതിനെത്തുടര്‍ന്ന്… Indian Premier League കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ സെപ്റ്റംബര്‍ 12ന് എത്തും Sports Correspondent Sep 10, 2020 കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളായ ഇമ്രാന്‍ താഹിര്‍, ഡ്വെയിന്‍ ബ്രാവോ, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ സെപ്റ്റംബര്‍ 12ന് യുഎഇയില്‍ എത്തും. ഐപിഎല്‍ സെപ്റ്റംബര്‍ 19നാണ് ആംഭിക്കുന്നത്. ഇതില്‍ ഡ്വെയിന്‍… CPL താഹിറിന്റെ മാസ്മരിക സ്പെല്‍, സൂക്ക്സ് നിരയില്‍ പിടിച്ച് നിന്നത് റോസ്ടണ്‍ ചേസ് മാത്രം Sports Correspondent Aug 24, 2020 റോസ്ടണ്‍ ചേസ് നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 144 റണ്‍സ് നേടി സെയിന്റ് ലൂസിയ സൂക്ക്സ്. ആദ്യം ബാറ്റ് ചെയ്ത സൂക്ക്സിന് തുടക്കം മുതലെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. ഗയാന ആമസോണ്‍ വാരിയേഴ്സിന്റെ ഇമ്രാന്‍ താഹിറിന്റെ മാസ്മരിക സ്പെല്ലാണ്… CPL വെടിക്കെട്ട് ഇന്നിംഗ്സുമായി സുനില്‍ നരൈന്‍, ഇമ്രാന്‍ താഹിറിന്റെ വെല്ലുവിളിയെ അതിജീവിച്ച് ജയം നേടി… Sports Correspondent Aug 19, 2020 17 ഓവറില്‍ 145 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയത്തിന്റെ രുചി നല്‍കി സുനില്‍ നരൈന്‍. ബൗളിംഗിലും ബാറ്റിംഗിലും ഒരേ പോലെ തിളങ്ങിയ സുനില്‍ നരൈന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിന്…
ഇന്ന് മുതൽ നികുതിദായകർക്ക് അടൽ പെൻഷൻ യോജനയിൽ അംഗമാകാൻ സാധിക്കില്ല. ഇതുവരെ നൽകിയ പണം തിരികെ ലഭിക്കും. കാരണം ഇതാണ്. Web Team First Published Oct 1, 2022, 4:00 PM IST പ്രായമായവരുടെ വരുമാനം സ്രോതസാണ് ഒരു പെൻഷൻ എന്നത്. ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടങ്ങളിൽ വർധക്യത്തിലേക്കുള്ള ധന സമാഹരണം ഭൂരിഭാഗം പേരും ആരംഭിക്കുന്നു. അടൽ പെൻഷൻ യോജന പെൻഷൻ പദ്ധതിയിൽ നിരവധി പേരാണ് അംഗമായിരിക്കുന്നത്. എന്നാൽ ഒക്ടോബർ ഒന്ന് മുതൽ അതായത് ഇന്ന് മുതൽ അടൽ പെൻഷൻ യോജനയുമായി ബന്ധപ്പെട്ട് പുതിയ നിയമം നിലവിൽ വന്നു. ധനമന്ത്രാലയത്തിന്റെ പുതിയ നിർദേശ പ്രകാരം ആദായനികുതിദായകർക്ക് ഇനി അടൽ പെൻഷൻ യോജനയിൽ അംഗമാകാൻ കഴിയില്ല. Read Also: ഫിക്സഡ് ഡെപോസിറ്റിന് ഉയർന്ന പലിശ; റിപ്പോ ഉയർന്നതിന് പിന്നാലെ പലിശ നിരക്ക് ഉയർത്തി ഈ ബാങ്ക് രാജ്യത്തെ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി 2015 ജൂൺ 1 നാണ് സർക്കാർ അടൽ പെൻഷൻ യോജന അവതരിപ്പിച്ചത്. സാമ്പത്തികമായി ദുർബലരായ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 18നും 40നും ഇടയിൽ വയസ്സുള്ള ഏതൊരു ഇന്ത്യൻ പൗരനും സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് ശാഖകൾ വഴി പദ്ധതിയിൽ ചേരാൻ കഴിയുമായിരുന്നു. 60 വയസ്സ് മുതൽ പെൻഷൻ ലഭിക്കും. വരിക്കാരന്റെ മരണശേഷം വരിക്കാരന്റെ ജീവിതപങ്കാളിക്ക് അതേ പെൻഷൻ നൽകും. വരിക്കാരന്റെയും പങ്കാളിയുടെ മരണശേഷം, വരിക്കാൻ 60 വയസ്സ് വരെ നിക്ഷേപിച്ച തുക നോമിനിക്ക് തിരികെ നൽകും. എന്നാൽ, 2022 ഒക്ടോബർ ഒന്ന് മുതൽ, ആദായനികുതി നിയമപ്രകാരം ആദായനികുതിദായകനോ ആയിട്ടുള്ള ഏതൊരു പൗരനും അടൽ പെൻഷനിൽ ചേരാൻ അർഹതയുണ്ടാകില്ല. ഈ തിയതിക്ക് മുൻപ് പദ്ധതിയിൽ അംഗമായിട്ടുള്ളവർക്ക് അക്കൗണ്ട് ക്ലോസ് ചെയ്ത ശേഷം ഇതുവരെ നിക്ഷേപിച്ച പണം തിരികെ ലഭിക്കും. Read Also: ക്രെഡിറ്റ് കാർഡ് നിയമങ്ങൾ മാറുന്നു; ഈ മൂന്ന് നിയമങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ ആദായ നികുതി നൽകുന്നവർ അടൽ പെൻഷൻ യോജന പദ്ധതി നഷ്ടമായതിൽ വിഷമിക്കേണ്ട ആവശ്യമില്ല. കാരണം നാഷണൽ പെൻഷൻ സ്കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നീ നിക്ഷേപ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. എൻപിഎസിനെ അപേക്ഷിച്ച് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് റിസ്ക് കുറവാണ്. Last Updated Oct 1, 2022, 4:13 PM IST Atal Pension Yojana taxpayers Follow Us: Download App: RELATED STORIES ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥ ശക്തമാകുന്നു; ജിഡിപി പ്രവചനം പരിഷ്കരിച്ച് ലോകബാങ്ക് തെറ്റായ യുപിഐ ഐഡിയിലേക്ക് പണം കൈമാറിയോ? പണം തിരിച്ചു കിട്ടാൻ ചെയ്യേണ്ടത് Gold Rate Today: ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുത്തനെ കുറഞ്ഞു; ഡിസംബറിലെ ആദ്യ ഇടിവ് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനൽ കൊച്ചി വിമാനത്താവളത്തിൽ വേൾഡ് കപ്പ് നോക്കൗട്ടിലേക്ക്, UAE ആരാധകര്‍ക്ക് ഇരട്ടി ആവേശമായി TrueWin LATEST NEWS 'രാജാവ് കാത്തിരിക്കുന്നു, പെലെയ്ക്കായി കപ്പുയർത്തൂ'; ബ്രസീല്‍ ടീമിനോട് ആരാധകർ രണ്ട് കാര്യങ്ങൾ, ലീഗിന്‍റെ നിലപാടെന്ത്‌? മുഹമ്മദ് മുഹ്‌സീൻ ചോദിച്ചു; കുഞ്ഞാലികുട്ടിയുടെ മറുപടി! നാലു ദിവസം നീണ്ടുനിന്ന തെരച്ചില്‍; മരുഭൂമിയില്‍ കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി 'അതിഥികളെ ദൈവത്തെ പോലെ കാണണം'; കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
ബോളിവുഡ് ചിത്രങ്ങളെ അടക്കം പിന്നിലാക്കി മഹാവീര്യര്‍; പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമത് By Webdesk July 18, 2022 0 പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാമതെത്തി എബ്രിഡ് ഷൈന്‍ ംസവിധാനം ചെയ്ത മഹാവീര്യര്‍. രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന ബ്രഹ്‌മാണ്ഡ ബോളിവുഡ് ചിത്രം ബ്രഹ്‌മാസ്ത്ര, രണ്‍ബീറിന്റെ… Entertainment News ഒരു സിനിമാ പാരമ്പര്യമില്ലാതെ ഇവിടെ വന്ന് നിങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ എന്താണ് വേണ്ടത്’: ആസിഫ് അലി By Webdesk July 18, 2022 0 നിവിന്‍ പോളിയേയും ആസിഫ് അലിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. ജൂലൈ 21നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ആസിഫ്… Entertainment News ‘തകരമലേ സമയമലേ ഉണര്’; മഹാവീര്യറിലെ പ്രൊമോ ഗാനം പുറത്തിറക്കി By Webdesk July 16, 2022 0 നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. ജൂലൈ 21നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രെമോ… Entertainment News എബ്രിഡ് ഷൈന്‍-നിവിന്‍ പോളി കൂട്ടുകെട്ടിന്റെ മഹാവീര്യറിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് By Webdesk July 14, 2022 0 എബ്രിഡ് ഷൈനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്ന മഹാവീര്യര്‍ തീയറ്ററിലേക്കെത്തുകയാണ്. ജൂലൈ 21ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായിരിക്കുരയാണ്.… Entertainment News ‘വേറിട്ട കാഴ്ചകള്‍ക്ക് കാത്തിരിക്കുന്നു; പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് സല്യൂട്ട്’; പ്രതീക്ഷ വാനോളമുയര്‍ത്തി മഹാവീര്യര്‍ By Webdesk July 10, 2022 0 എബ്രിഡ് ഷൈന്‍, നിവിന്‍ പോളി, ആസിഫ് അലി കൂട്ടുകെട്ടില്‍ ഒരുങ്ങിയ മഹാവീര്യര്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ജൂലൈ 21നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ… Entertainment News ‘നിവിന്റെ വിഗ് കാരണം കാരവാന്‍ മാറ്റേണ്ട അവസ്ഥ വന്നു’; മഹാവീര്യര്‍ ഷൂട്ടിംഗ് സെറ്റിലെ സംഭവം പറഞ്ഞ് ആസിഫ് അലി By Webdesk July 10, 2022 0 എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യര്‍ ജൂലൈ 21 ന് തീയറ്ററുകളില്‍ എത്തുകയാണ്. നിവിന്‍ പോളിയും ആസിഫ് അലിയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ നേരിടേണ്ടിവന്ന… Entertainment News കോടതി മുറിയും രാജഭരണക്കാഴ്ചകളും; ഇത് പ്രേക്ഷകര്‍ക്ക് നവ്യാനുഭവം; മഹാവീര്യര്‍ ട്രെയിലര്‍ പുറത്ത് By Webdesk July 8, 2022 0 പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യറുടെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.… Entertainment News പരമ്പരാഗത രാജസ്ഥാനി ലുക്കില്‍ സൂരജ് എസ് കുറുപ്പ്; മഹാവീര്യറിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് By Webdesk July 1, 2022 0 നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മഹാവീര്യറിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. സൂരജ് എസ് കുറുപ്പ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ… Entertainment News മഹാവീര്യറില്‍ ‘കലാദേവി’യായി മല്ലിക സുകുമാരന്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് By Webdesk June 29, 2022 0 പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രമാണ് മഹാവീര്യര്‍. ജൂലൈ 21നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ മല്ലിക സുകുമാരന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍… Entertainment News മഹാവീര്യറില്‍ മജിസ്‌ട്രേറ്റായി സിദ്ദിഖ്; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് By Webdesk June 28, 2022 0 നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മഹാവീര്യര്‍ എന്ന ചിത്രത്തില്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വീരേന്ദ്രകുമാര്‍… Previous 1 2 3 4 5 Next Search for: Featured Release Recent Posts ഇതെന്തൊരു ട്യൂണാണ്, നിനക്കൊക്കെ വട്ടുണ്ടോ – മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ഹിറ്റ് പാട്ടിനെക്കുറിച്ച് ഒ എൻ വി ചോദിച്ചത് പങ്കുവെച്ച് ഷിബു ചക്രവർത്തി ‘കൊച്ചിയിൽ ഏഴ് സെന്റ് ഭൂമി വാങ്ങിയത് ഗോഡ്ഫാദർ ഹിറ്റ് ആയതുകൊണ്ട്’ – മനസു തുറന്ന് നടൻ സൗബിൻ ഷാഹിറിന്റെ പിതാവ് ലോകേഷ് യൂണിവേഴ്‌സിലേക്ക് വിജയ്‌യുടെ നായികയായി തൃഷയും..! ‘ദളപതി67’ പൂജ ചടങ്ങ് കഴിഞ്ഞു നേരം 2, പ്രേമം 2 എന്നല്ല ഗോൾഡ് എന്നാണ് ഞാൻ ഈ സിനിമക്ക് പേരിട്ടത്..! നെഗറ്റീവ് റിവ്യൂസിനെ കുറിച്ച് അൽഫോൻസ് പുത്രേൻ സൗദി വെള്ളക്കയിലെ ആയിഷുമ്മയ്ക്ക് പൂര്‍ണത നല്‍കി പോളി വത്സന്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ CinemaDaddy: Movie Reviews, Songs, Chat Shows Recent Updates ഇതെന്തൊരു ട്യൂണാണ്, നിനക്കൊക്കെ വട്ടുണ്ടോ – മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ഹിറ്റ് പാട്ടിനെക്കുറിച്ച് ഒ എൻ വി ചോദിച്ചത് പങ്കുവെച്ച് ഷിബു ചക്രവർത്തി ‘കൊച്ചിയിൽ ഏഴ് സെന്റ് ഭൂമി വാങ്ങിയത് ഗോഡ്ഫാദർ ഹിറ്റ് ആയതുകൊണ്ട്’ – മനസു തുറന്ന് നടൻ സൗബിൻ ഷാഹിറിന്റെ പിതാവ്
ചോദ്യം: സാധാരണ നമസ്‌ക്കരിക്കും മുമ്പ് മൊബൈല്‍ ഓഫാക്കിയാണ് നമസ്‌ക്കരിക്കാറുള്ളത്, എന്നാല്‍ ഒരിക്കല്‍ ഓഫാക്കാന്‍ മറന്നു പോയി, അങ്ങനെ നമസ്‌ക്കരിച്ചു കൊണ്ടിരിക്കേ മൊബൈല്‍ ശബ്ദിക്കാന്‍ തുടങ്ങി. അതെടുത്ത് ഓഫാക്കുന്നത് നമസ്‌ക്കാരം ബാത്വിലാക്കുമോ എന്ന ഭയം കാരണം എല്ലാവര്‍ക്കും ശല്ല്യമായിക്കൊണ്ട മൊബൈല്‍ ബെല്ലടിച്ചു കൊണ്ടേയിരുന്നു. യഥാര്‍ഥത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്താണ് ചെയ്യേണ്ടത്? ഉത്തരം: പണ്ട് കാലത്ത് ഇല്ലാതിരുന്നതും, എന്നാല്‍ ഇക്കാലത്ത് സാര്‍വത്രികവുമായ ഒന്നാണ് മൊബൈല്‍ ഫോണ്‍. അതു കൊണ്ട് തന്നെ സ്വാഭാവികമായും ഒരാളുടെ മൊബൈല്‍ അയാള്‍ നമസ്‌ക്കരിച്ചു കൊണ്ടിരിക്കേ, എന്തു ചെയ്യണമെന്ന വിഷയത്തെപ്പറ്റി പരാമര്‍ശ്ശിക്കില്ലല്ലോ. എങ്കിലും നമസ്‌ക്കാരത്തില്‍ എന്തെല്ലാം അനുവദനീയമാണ് എന്ന വിഷയം പ്രബലമായ ചില ഹദീസുകളുടെ അടിസ്ഥാനത്തില്‍ ഫുഖഹാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണമായി രണ്ട് ഹദീസുകള്‍ ഇവിടെ ഉദ്ധരിക്കുന്നു: അബൂഹുറൈറ (റ) പറയുന്നു: ഞങ്ങള്‍ റസൂലിനോടൊപ്പം ഇശാഅ് നമസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രവാചകന്‍ സുജൂദിലായ വേളയില്‍ ഹസനും ഹുസൈനും അദ്ദേഹത്തിന്റെ മുതുകില്‍ കയറി. അദ്ദേഹം തലയുയര്‍ത്തിയപ്പോള്‍ ഇരുവരെയും വളരെ പതുക്കെ പിടിച്ച് താഴെ വെച്ചു, അദ്ദേഹം വീണ്ടും സുജൂദ് ചെയ്തപ്പോള്‍ ഇരുവരും വീണ്ടും അദ്ദേഹത്തിന്റെ മുതുകില്‍ കയറി. അങ്ങനെ നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞപ്പോള്‍ രണ്ടെണ്ണത്തിനെയും പിടിച്ച് തന്റെ മടിയിലിരുത്തി. അബൂഹുറൈറ പറയുന്നു : ഞാന്‍ എഴുന്നേറ്റ് ചെന്ന് പ്രവാചകനോട് ചോദിച്ചു, ഇരുവരെയും ഞാന്‍ വീട്ടിലാക്കണമോ? അപ്പോള്‍ ആകാശത്ത് ഒരു മിന്നല്‍ പിണറുണ്ടായി, പ്രവാചകന്‍ ഹസനോടും ഹുസൈനോടും പറഞ്ഞു ‘നിങ്ങള്‍ ഉമ്മയുടെ അടുത്തേക്ക് പോയിക്കൊള്ളൂ’. (അഹ്മദ്: 10659). ആയിശാ (റ) പറയുന്നു: നബി (സ) കതകടച്ച നിലയില്‍ വീടിനകത്ത് നമസ്‌ക്കരിക്കുകയായിരുന്നു, അങ്ങനെ ഞാന്‍ ചെന്ന് കതക് തുറക്കാനാവശ്യപ്പെട്ടു, അപ്പോള്‍ തിരുമേനി നടന്നു വന്ന് എനിക്ക് വാതില്‍ തുറന്നു തരികയും എന്നിട്ട് നമസ്‌ക്കാര സ്ഥലത്തേക്ക് തന്നെ തിരിച്ച് പോവുയും ചെയ്തു. (തിര്‍മിദി : 604, അബൂദാവൂദ്: 923). അബൂ ഖതാദത്തുല്‍ അന്‍സ്വാരി പറഞ്ഞു: അബുല്‍ ആസ്വിന്റ മകളായ ഉമാമയെ ചുമലില്‍ വഹിച്ചുകൊണ്ട് റസൂല്‍ (സ) ജനങ്ങള്‍ക്ക് ഇമാമായി നിന്ന് തമസ്‌ക്കരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി, റുകൂഇലേക്ക് പോവുമ്പോള്‍ അവളെ താഴെ വെക്കുകയും, സുജൂദില്‍ നിന്നുയരുമ്പോള്‍ അവളെ വീണ്ടും എടുക്കുകയും ചെയ്യുകയായിരുന്നു. (നസാഇ: 827). സമാനമായ മറ്റൊരു നിവേദനം ഉദ്ധരിച്ച ശേഷം അതിന്റെ ചുവടെ ഇമാം നവവി ഇങ്ങനെ രേഖപ്പെടുത്തി: കുറഞ്ഞ രൂപത്തിലുള്ളതോ, വേറിട്ടതോ ആയ വിധത്തിലാണെങ്കില്‍ അത്തരം പ്രവൃത്തികള്‍ നമസ്‌ക്കാരത്തെ ബാത്വിലാക്കുകയില്ല. നബി (സ) ഇത് ചെയ്തത് മറ്റുള്ളവര്‍ക്ക് ഇങ്ങനെ ചെയ്യുന്നത് അനുവദനീയമാണെന്ന് വ്യക്തമാക്കാനാണ്….. ഇതില്‍ പലതും മനസ്സിലാക്കാനുണ്ട്, അതില്‍പ്പെട്ടതാണ് ….. ലഘുവായ ചെയ്തികള്‍ തമസ്‌കാരത്തില്‍ അനുവദനീയമാണ്ട്, അതു പോലെ രണ്ടടി വെക്കല്‍ കൊണ്ട് നമസ്‌കാരം ബാത്വിലാവുകയില്ലാ, തുടങ്ങിയ കാര്യങ്ങള്‍, എന്നാല്‍ എന്തെങ്കിലും ആവശ്യം വന്നെങ്കിലാണിത്, യാതൊരാവശ്യവും ഇല്ലായെങ്കില്‍ അതവദനീയമാവില്ല. എന്നാല്‍ വല്ല ആവശ്യവുമുണ്ടായിട്ടാ ണെങ്കില്‍ യാതൊരു കുഴപ്പവുമില്ല. … (ശറഹു മുസ്ലിം: 845) ഇമാം റംലി പറയുന്നു: തേള് മുതലായവയെ കൊല്ലുക പോലുള്ളതിന് ചെറിയ ചലനങ്ങള്‍ അഭികാമ്യമാണ്. അല്ലാത്തതിന് വേണ്ടിയുള്ള ചലനം അഭികാമ്യമല്ല. ( നിഹായതുല്‍ മുഹ്താജ്: 5/88) You might also like ഗനീം മുഫ്താഹ് മനുഷ്യത്വത്തിന്റേയും അതിജീവനത്തിന്റേയും അംബാസിഡറാകുന്ന കാഴ്ച മോർഗൻ ഫ്രീമാനും ഗനീം അൽ മുഫ്താഹും രണ്ട് സ്മരണികകൾ അങ്കുരിപ്പിച്ച ശ്ലഥ ചിന്തകൾ ഡോ. നജാതുല്ലാ സ്വിദ്ദീഖി എന്ന സാമ്പത്തിക ശാസ്ത്ര വിദഗ്ധൻ ഇമാം മുഹമ്മദ് ശ്ശര്‍ബീനി പറയുന്നു: ഒരു പുസ്തകം നിവര്‍ത്തുകയും, എന്നിട്ടതില്‍ പറഞ്ഞത് മനസ്സിലാക്കുകയോ, അല്ലെങ്കില്‍ മുസ്ഹഫ് നോക്കി ഓതുകയോ ചെയ്താല്‍, അത് ഇടക്കൊക്കെ പേജുകള്‍ മറിച്ചു കൊണ്ടായാല്‍ പോലും നമസ്‌ക്കാരം ബാത്വിലാവുകയില്ല. കാരണം അതൊക്കെ ലഘുവാണ്, തുര്‍ച്ചയായ ചലനമൊട്ടല്ലതാനും. നമസ്‌കാരത്തോട് വിമുഖത പ്രകടിപ്പിക്കുകയാണെന്ന് തോന്നുകയുമില്ല. ( മുഗിനി അല്‍ മുഹ്താജ്: 3/ 31) ഇതിന്റെയൊക്കെ വെളിച്ചത്തില്‍ ഒരാള്‍ നമസ്‌ക്കരിച്ചു കൊണ്ടിരിക്കേ, തന്റെ കൈവശമിരിക്കുന്ന മൊബൈല്‍ ശബ്ദിച്ചാല്‍ അത് കയ്യിലെടുത്ത് ഓഫാക്കുന്നതിന് യാതൊരു കുഴപ്പവുമില്ല. വിശിഷ്യാ ജമാഅത്ത് നമസ്‌ക്കാരത്തില്‍, കാരണം ബാക്കിയുള്ളവരുടെ നമസ്‌ക്കാരം പോലും അലങ്കോലപ്പെടാനും, നമസ്‌ക്കാരത്തില്‍ ശ്രദ്ധ നഷ്ടപ്പെടാനും, ശല്ല്യപ്പെടുത്തിയതിന് വെറുപ്പ് തോന്നാനുമൊക്കെ ഇടവരുത്തും. അതിനാല്‍ തല്‍ക്ഷണം അത് എടുത്ത് ഓഫാക്കുകയാണ് വേണ്ടത്. അതിന് യാതൊരു കുഴപ്പവുമില്ല. നമസ്‌ക്കാരം ബാത്വിലാകുന്ന പ്രശ്‌നം തന്നെ ഉദിക്കുന്നില്ല. എന്നാല്‍ താന്‍ നമസ്‌ക്കാരത്തിലാണെന്ന ബോധം ഉണ്ടായിരിക്കേണ്ടതാണ്, അല്ലാതെ യാതൊരു ശ്രദ്ധയുമില്ലാതെ അലംഭാവത്തോടെയാകരുതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. Facebook Comments ഇല്‍യാസ് മൗലവി 1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ. Related Posts Your Voice ഗനീം മുഫ്താഹ് മനുഷ്യത്വത്തിന്റേയും അതിജീവനത്തിന്റേയും അംബാസിഡറാകുന്ന കാഴ്ച by ഹേമന്ദ് രാജ് 21/11/2022 Your Voice മോർഗൻ ഫ്രീമാനും ഗനീം അൽ മുഫ്താഹും by പ്രസന്നന്‍ കെ.പി 21/11/2022 Your Voice രണ്ട് സ്മരണികകൾ അങ്കുരിപ്പിച്ച ശ്ലഥ ചിന്തകൾ by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി 17/11/2022 Your Voice ഡോ. നജാതുല്ലാ സ്വിദ്ദീഖി എന്ന സാമ്പത്തിക ശാസ്ത്ര വിദഗ്ധൻ by Islamonlive 12/11/2022 Your Voice ബുദ്ധിയുടെ പ്രാധാന്യം by സന ടി.എം 12/11/2022 Don't miss it Interview പ്രബോധകരെയാണ് സൈപ്രസ് തേടുന്നത് 23/05/2016 Islam Padanam മുഹമ്മദ് നബി ഹൈന്ദവ ബൗദ്ധ പ്രവചനങ്ങളിലൂടെ 17/07/2018 Your Voice മുസ്‌ലിംകള്‍ക്ക് ക്രിസ്തുമസ് ആഘോഷിക്കാമോ? 18/12/2013 Apps for You സ്‌കാനര്‍ ആപ്പുകള്‍ 30/10/2019 History വിമോചകന്‍ പിറക്കുന്നു 22/01/2014 Editors Desk മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ച പ്രളയ കാലം 27/08/2018 Onlive Talk നമ്മോട് ഉത്തരം തേടുന്ന രണ്ടു വാര്‍ത്തകള്‍ 03/09/2018 Reading Room ഷൗക്കത്തും ഷാജിയും മൗദൂദി വിമര്‍ശനങ്ങളും 15/10/2016 Recent Post മദ്ഹബുകളെ മനസ്സിലാക്കേണ്ടത് എങ്ങിനെയാണ് ? ( 5 – 7 ) 27/11/2022 ‘മുസ്‌ലിംകള്‍ക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഹലാല്‍ ഉല്‍പന്നങ്ങള്‍ പ്രിയങ്കരമാണ്’ 26/11/2022 ആനപ്പട സംഭവം അഥവാ ആനക്കലഹം 26/11/2022 ‘ഏത് പാഠമാണ് ഞങ്ങള്‍ ഓര്‍ക്കേണ്ടത്’; അമിത് ഷായുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് ഉവൈസി 26/11/2022 ‘2002ല്‍ അവരെ ഒരു പാഠം പഠിപ്പിച്ചു’; ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ അമിത് ഷാ 26/11/2022 Categories Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth
ഹകീം സിയെച് അവസാനം മൊറോക്കോ ദേശീയ ടീമിൽ തിരികെയെത്തി. ഈ ഇന്റർ നാഷണൽ ബ്രേക്കിലെ മത്സരങ്ങൾക്ക് ആയി മൊറോക്കോ സിയെചിനെ തിരികെ ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞ ജനുവരിയിൽ പ്രതിഷേധം കാരണം ഹകീം സിയെച് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ… Featured ആന്റണിക്ക് പകരം ഹകീം സിയെച് അയാക്സിലേക്ക് എത്തും Newsroom Aug 25, 2022 മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ ഒരുങ്ങുന്ന ആന്റണിക്ക് പകരം ചെൽസി താരം ഹകീം സിയെച് അയാക്സിലേക്ക് പോകാൻ സാധ്യത. ആന്റണി ഈ ആഴ്ച അയാക്സ് വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനു പിന്നാലെ അയാക്സ് സിയെചിനായി ബിഡ് ചെയ്യും. ചെൽസി താരത്തെ…
തിരുവനന്തപുരം: കെ റെയിലിനെതിരെ നടക്കുന്നത് വികസനവിരുദ്ധ സമരമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. കേരളത്തില്‍ വികസനം നടക്കരുതെന്ന വാശിയാണ് യുഡിഎഫിന്. ബിജെപി-കോണ്‍ഗ്രസ് സംയുക്ത നീക്കമാണ് നടക്കുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു. നിയമപ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇന്ത്യയിലെവിടെയും കൊടുക്കാത്ത പുനരധിവാസ പാക്കേജ് ആണ് കെറെയിലിന്റേത്. എംപിമാര്‍ ജനങ്ങള്‍ക്കെതിരാണെന്ന സന്ദേശം ജനങ്ങള്‍ക്ക് ലഭിച്ചെന്നും വിജയരാഘവന്‍ വ്യക്തമാക്കി. ShareTweetSend Related Posts കേരളം ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവം: പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ കേരളം വിഴിഞ്ഞം സമരം: കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി കേരളം വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പിലേക്ക്: മുഖ്യമന്ത്രിയുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ച വിജയിച്ചു Discussion about this post പുതിയ വാർത്തകൾ ഹിമാചല്‍ പ്രദേശ്: മുഖ്യമന്ത്രി ജയറാം താക്കൂര്‍ രാജിവെച്ചു ഗുജറാത്തില്‍ കരുത്തറിയിച്ച് ബിജെപി; ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിന് ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവം: പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ വിഴിഞ്ഞം സമരം: കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പിലേക്ക്: മുഖ്യമന്ത്രിയുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ച വിജയിച്ചു വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാവില്ല: മത്സ്യത്തൊഴിലാളികളോട് അനുഭാവമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി
കോട്ടയം: മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനു രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍ ഇന്നലെ കേരളത്തിലെ ത്തി. ഉച്ചയ്‌ക്കു ഒരു മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ രാഷ്‌ട്രപതിയെ ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. അവിടെ നിന്നു ഹെലികോപ്‌റ്ററില്‍ ഒന്നേ മുക്കാലോടെ കോട്ടയത്തെത്തി. പൊലീസ്‌ പരേഡ്‌ ഗ്രൗണ്‌ടില്‍ ഇറങ്ങി കാറില്‍ കുമരകത്തെ താജ്‌ ഹോട്ടലിലേയ്‌ക്ക്‌ പോയി..5.15നു ഭരണങ്ങാനത്തു വിശുദ്ധ അല്‍ഫോന്‍സാമ്മാ ജന്മശതാബ്‌ദി സമാപനസമ്മേളനം ഉ്‌ദഘാടനം ചെയ്യതു. ഇന്നു രാവിലെ 8.25നു കുമരകത്തു നിന്നു ഹെലികോപ്‌റ്ററില്‍ തിരുവനന്തപുരത്തേക്കു പോകും. 10ന്‌ ആശ്രമത്തില്‍ പര്‍ണശാലസമര്‍പ്പണ ചടങ്ങിനു ശേഷം 11.30നു കനകക്കുന്നില്‍ പി.എന്‍. പണിക്കര്‍ ശതാബ്‌ദി ആഘോഷത്തിന്റെ സമാപന ചടങ്ങിലും പങ്കെടുക്കും. ശനിയാഴ്‌ച നെഹ്‌റു ട്രോഫി ജലോല്‍സവം ഉദ്‌ഘാടനം ചെയ്യാന്‍ ഹെലികോപ്‌റ്ററില്‍ ആലപ്പുഴയ്‌ക്കു പോകുന്ന രാഷ്‌ട്രപതി ഉച്ചയ്‌ക്ക്‌ 1.50ന്‌ റിക്രിയേഷന്‍ ഗ്രൗണ്‌ടില്‍ ഇറങ്ങും. രാഷ്‌ട്രപതിയെയും കുടുംബത്തെയും റോഡുമാര്‍ഗം ബോട്ടു ജെട്ടിയിലും അവിടെ നിന്നു ബോട്ടില്‍ പവിലിയനിലും എത്തിക്കും. ഉദ്‌ഘാടനത്തിനു ശേഷം വൈകിട്ടു 4.50നു കൊച്ചി വഴി ഡല്‍ഹിക്കു മടങ്ങും. രാഷ്‌ടപതിയുടെ ഭര്‍ത്താവ്‌ ഡോ. ദേവി സിങ്‌ ശെഖാവത്‌, മകള്‍ ജ്യോതി റാത്തോഡ്‌, മകളുടെ ഭര്‍ത്താവ്‌ ജയേഷ്‌ റാത്തോഡ്‌, പേരക്കുട്ടികളായ ധ്രുവേഷ്‌, ദേവിക എന്നിവരും ഒപ്പമുണ്‌ടാവും. മന്ത്രി പി.കെ. ശ്രീമതി രാഷ്‌ട്രപതിയെ അനുഗമിക്കും. ShareTweetSend Related Posts മറ്റുവാര്‍ത്തകള്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി മറ്റുവാര്‍ത്തകള്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത മറ്റുവാര്‍ത്തകള്‍ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു Discussion about this post പുതിയ വാർത്തകൾ ഫാ.തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ വിഴിഞ്ഞത്തേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയതിന് ഹിന്ദുഐക്യവേദിക്കെതിരെ കേസെടുത്തു വിഴിഞ്ഞം സമരം: വൈദികര്‍ പച്ചയായ വര്‍ഗീയത പറയുന്നുവെന്ന് വെള്ളാപ്പള്ളി വിഴിഞ്ഞം സമരം: പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തില്‍ എന്‍ഐഎ റിപ്പോര്‍ട്ട് തേടി ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ നിരവധി അനര്‍ഹരുണ്ടെന്ന് ധനമന്ത്രി തുറമുഖം എന്തായാലും വരും; രാജ്യസ്നേഹമുള്ള ആര്‍ക്കും വിഴിഞ്ഞം സമരം അംഗീകരിക്കാന്‍ സാധിക്കില്ല: മന്ത്രി വി അബ്ദുറഹ്മാന്‍ ഓഖി ദുരന്ത വാര്‍ഷികം: ലത്തീന്‍ അതിരൂപത ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു; സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്ത് കനത്ത സുരക്ഷ
ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഏഴ് വിക്കറ്റിന് കിവികള്‍ വിജയം പിടിച്ചു. ഇന്ത്യ മുന്നില്‍ വച്ച കൂറ്റന്‍ വിജയ ലക്ഷ്യം 47.1 ഓവറില്‍ ന്യൂസിലന്‍ഡ് അടിച്ചെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. വിജയം തേടിയിറങ്ങിയ ന്യൂസിലന്‍ഡ് 17 പന്തുകള്‍ ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സ് അടിച്ചാണ് ആവേശ വിജയം സ്വന്തമാക്കിയത്. സെഞ്ച്വറിയുമായി ടോം ലാതവും അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനും പുറത്താകാതെ നിന്നാണ് കിവികളെ വിജയ തീരത്തെത്തിച്ചത്. നാലാം വിക്കറ്റില്‍ പിരിയാതെ ഇരുവരും ചേര്‍ന്ന് 221 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പുറത്താകാതെ 104 പന്തുകള്‍ നേരിട്ട് 145 റണ്‍സാണ് ടോം ലാതം അടിച്ചെടുത്തത്. 19 ഫോറുകളും അഞ്ച് സിക്‌സും സഹിതമാണ് താരത്തിന്റെ മിന്നും ശതകം. കരിയറിലെ ഏറ്റവും മികച്ച ഏകദിന വ്യക്തിഗത സ്‌കോറും താരം സ്വന്തമാക്കി. ഏഴാം ഏകദിന സെഞ്ച്വറി കൂടിയാണ് ലാതം നേടിയത്. വില്ല്യംസന്‍ 98 പന്തുകള്‍ നേരിട്ട് 94 റണ്‍സെടുത്തു. ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് അര്‍ധ ശതകം. ഓപ്പണര്‍മാരായ ഫിന്‍ അല്ലന്‍ (22), ഡെവോണ്‍ കോണ്‍വെ (24), ഡാരില്‍ മിചല്‍ (11) എന്നിവരാണ് പുറത്തായ കിവി താരങ്ങള്‍. ഇന്ത്യക്കായി ഉമ്രാന്‍ മാലിക് രണ്ടും ശാര്‍ദുല്‍ ഠാക്കൂര്‍ ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യയെ തുണച്ചത് മൂന്ന് അർധ സെഞ്ച്വറികൾ നേരത്തെ നായകന്‍ ശിഖര്‍ ധവാന്‍, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, ശ്രേയസ്സ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കു വേണ്ടി സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. ധവാന്‍ 72 ഉം ഗില്‍ 50 ഉം ശ്രേയസ്സ് 80 ഉം റണ്‍സെടുത്തു. ആറാമനായി ഇറങ്ങിയ സഞ്ജു സാംസണ്‍ 38 പന്തില്‍ 36 റണ്‍സെടുത്തു. 16 പന്തില്‍ 37 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. മൂന്നു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതമാണ് സുന്ദര്‍ 37 റണ്‍സെടുത്തത്. ഋഷഭ് പന്ത് 15 ഉം, സൂര്യകുമാര്‍ നാലു റണ്‍സുമെടുത്ത് പുറത്തായി. ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഉമ്രാന്‍ മാലിക്കും അര്‍ഷ് ദീപ് സിങ്ങും ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ 10 ന് വിജയിച്ചിരുന്നു. ഈ വാര്‍ത്ത കൂടി വായിക്കൂ അത് പെനാല്‍റ്റിയല്ല, റൊണാള്‍ഡോ ഒപ്പിച്ചെടുത്തത്‌; വെയ്ന്‍ റൂണി സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ TAGS വിജയം ടോം ലാതം India New Zealand one day O P E N ADVERTISEMENT ADVERTISEMENT ADVERTISEMENT ADVERTISEMENT ADVERTISEMENT ADVERTISEMENT ADVERTISEMENT ADVERTISEMENT മലയാളം വാരിക ADVERTISEMENT ജീവിതം മകള്‍ ജനിച്ച് മൂന്നാം ദിവസം ഭര്‍ത്താവ് കൊല്ലപ്പെട്ടു; ഡാന്‍സ് ചെയ്ത് മരണത്തെക്കുറിച്ച് വിഡിയോ, ഭാര്യക്ക് രൂക്ഷവിമര്‍ശനം ഷര്‍ട്ട് ഉപയോഗിച്ച് മുതലയെ പിടികൂടാന്‍ ശ്രമം; വയോധികന് സംഭവിച്ചത് ലോകത്തിലെ ഏറ്റവും പ്രായമുള്ള നായ; ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി ജിനോ വൂള്‍ഫ് കുഞ്ഞ് വിൽഫ്രഡ് എത്തി; ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടി ജിറാഫിന്റെ വിഡിയോ പങ്കുവച്ച് മൃ​ഗശാല ദിവസങ്ങളോളം വട്ടത്തില്‍ കറങ്ങി ആട്ടിന്‍കൂട്ടം, ആ ദുരൂഹതയ്ക്ക് പിന്നില്‍; ശാസ്ത്രജ്ഞന്‍ പറയുന്നു- വീഡിയോ arrow ഏറ്റവും പുതിയ മകള്‍ ജനിച്ച് മൂന്നാം ദിവസം ഭര്‍ത്താവ് കൊല്ലപ്പെട്ടു; ഡാന്‍സ് ചെയ്ത് മരണത്തെക്കുറിച്ച് വിഡിയോ, ഭാര്യക്ക് രൂക്ഷവിമര്‍ശനം ഷര്‍ട്ട് ഉപയോഗിച്ച് മുതലയെ പിടികൂടാന്‍ ശ്രമം; വയോധികന് സംഭവിച്ചത് ലോകത്തിലെ ഏറ്റവും പ്രായമുള്ള നായ; ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി ജിനോ വൂള്‍ഫ് കുഞ്ഞ് വിൽഫ്രഡ് എത്തി; ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടി ജിറാഫിന്റെ വിഡിയോ പങ്കുവച്ച് മൃ​ഗശാല ദിവസങ്ങളോളം വട്ടത്തില്‍ കറങ്ങി ആട്ടിന്‍കൂട്ടം, ആ ദുരൂഹതയ്ക്ക് പിന്നില്‍; ശാസ്ത്രജ്ഞന്‍ പറയുന്നു- വീഡിയോ arrow ADVERTISEMENT  FOLLOW US Copyright - samakalikamalayalam.com 2022 The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress
Chengdu Dacheng New Energy Technology Co., Ltd, (ചുവടെയുള്ളത് "DCNE") 1997-ൽ സ്ഥാപിതമായി. തുടക്കത്തിൽ ഞങ്ങൾ ക്യാമറ ബാറ്ററി വാക്കി-ടോക്കി ചാർജറിലാണ് പ്രവർത്തിച്ചിരുന്നത്.2000-ൽ ഞങ്ങൾ ഞങ്ങളുടെ പ്രതിരോധ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കാനും ഇലക്ട്രിക് വാഹനങ്ങൾക്കായി ഓൺ ബോർഡ് ചാർജർ വികസിപ്പിക്കാനും നിർമ്മിക്കാനും തുടങ്ങി, സൈനിക വിപണി വിജയകരമായി തുറന്നു.അടുത്തതായി, ഞങ്ങൾ കാൽ വയ്ക്കുകയും ഓട്ടോമോട്ടീവ് ഫീൽഡിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു, ഞങ്ങളുടെ ചാർജറുകൾ സിവിൽ ഏരിയകളിൽ പ്രയോഗിക്കാൻ തുടങ്ങി."പ്രൊഫഷണൽ ചാർജർ സൊല്യൂഷൻ പ്രൊവൈഡറായി DCNE" എന്നത് ഞങ്ങളുടെ മുദ്രാവാക്യം മാത്രമല്ല, ഞങ്ങളുടെ ലക്ഷ്യവുമാണ്.കഴിഞ്ഞ വർഷങ്ങളിൽ, ഒബിസി പ്രോജക്ടുകളിലെ ഞങ്ങളുടെ ചുവടുകൾ DCNE ഒരിക്കലും നിർത്തിയില്ല.ഞങ്ങൾ ചാർജർ ടെക്‌നോളജി റിസർച്ച് & ഡെവലപ്‌മെന്റിന്റെ നൂതനങ്ങൾ ഉണ്ടാക്കുന്നത് തുടരുകയും ഓൺ/ഓഫ് ബോർഡ് ചാർജറുകൾക്കായി 20-ലധികം പേറ്റന്റുകൾ നേടുകയും ചെയ്യുന്നു. അതേ സമയം, "ഉപഭോക്താവ് ആദ്യം ഡിസിഎൻഇയിലേക്ക്", എല്ലാ ഡിസിഎൻഇ അംഗങ്ങളും ഇത് നമ്മുടെ മനസ്സിൽ സൂക്ഷിക്കുന്നു.കഴിഞ്ഞ 20 വർഷമായി ഞങ്ങൾ എപ്പോഴും ഞങ്ങളുടെ ഉപഭോക്താക്കൾക്കായി ആഴത്തിൽ ചിന്തിക്കുന്നു.മത്സരാധിഷ്ഠിത വിപണി വില, സ്ഥിരതയുള്ള ഉയർന്ന നിലവാരം, പെട്ടെന്നുള്ള ഡെലിവറി സമയം, പ്രൊഫഷണൽ സൊല്യൂഷനുകൾ എന്നിവ സ്ഥിരീകരിക്കുന്നതിനും ഞങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ പുതിയ ഇനങ്ങൾ കൊണ്ടുവരുന്നതിനും ഞങ്ങളുടെ മാനേജ്മെന്റ്, ഞങ്ങളുടെ ഉൽപ്പാദനം, ഞങ്ങളുടെ ഗവേഷണ-വികസന, ഞങ്ങളുടെ ഗുണനിലവാര നിയന്ത്രണം, ഞങ്ങളുടെ എല്ലാ സേവനങ്ങളും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ഇപ്പോൾ DCNE ഇതിനകം തന്നെ ബാറ്ററി നിർമ്മാതാക്കൾ, ഗോൾഫ്/ക്ലബ് കാർട്ടുകൾ, ലോജിസ്റ്റിക്സ് ട്രക്കുകൾ, ഇലക്ട്രിക് ബോട്ടുകൾ, ക്ലീനിംഗ് കാർട്ടുകൾ, എക്‌സ്‌കവേറ്ററുകൾ, എടിവികൾ, എയ്‌റോസ്‌പേസ് ഫീൽഡ് തുടങ്ങിയവയ്ക്ക് ആഗോളതലത്തിൽ ഞങ്ങളുടെ ചാർജറുകൾ നൽകുന്നു. DCNE നിങ്ങളുമായുള്ള സഹകരണം പ്രതീക്ഷിക്കുന്നു! 1997 ൽ സ്ഥാപിതമായി 23 വർഷത്തെ സൈനിക ജീവിതം സാങ്കേതിക അനുഭവം 2000 ചതുരശ്ര മീറ്റർ ഫാക്ടറി 50000 + സെറ്റുകൾ യുടെ വാർഷിക വിൽപ്പന കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക കൂടുതൽ ഇപ്പോൾ സബ്സ്ക്രൈബ് ചെയ്യുക നിലവാരത്തിന്റെയും സേവനത്തിന്റെയും സമാനതകളില്ലാത്ത നിലവാരം, ഞങ്ങൾ ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും പ്രൊഫഷണൽ ഇഷ്‌ടാനുസൃത സേവനങ്ങൾ നൽകുന്നു. അന്വേഷണം സ്റ്റോറേജ് ബാറ്ററികൾ, ഇലക്ട്രോണിക് വിവരങ്ങൾ, ഓട്ടോമേഷൻ കൺട്രോൾ, കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ, പുതിയ എനർജി ലിഥിയം ബാറ്ററി പ്രോസസ്സിംഗ്, അസംബ്ലി എന്നീ മേഖലകളിലെ വിദഗ്ധരുടെ ഒരു കൂട്ടം ചെങ്‌ഡു ഡാചെങ് ന്യൂ എനർജി ടെക്‌നോളജി കമ്പനി ലിമിറ്റഡ് ശേഖരിച്ചു.
നാല് വയസ്സുകാരിയെ അമ്മയുടെയും അച്ഛന്റെയും സമ്മതത്തോടെ കഴുത്തറുത്ത് കൊന്നു; കാരണം ഞെട്ടിക്കുന്നത്..!! – Online Malayali Sorry, you have Javascript Disabled! To see this page as it is meant to appear, please enable your Javascript! Likes Followers Subscribers Followers Online Malayali - Malayalis own news portal. Malayalam News, Cinema, Gossip, Celebrities Special Home News Gossips Entertainment Home News നാല് വയസ്സുകാരിയെ അമ്മയുടെയും അച്ഛന്റെയും സമ്മതത്തോടെ കഴുത്തറുത്ത് കൊന്നു; കാരണം ഞെട്ടിക്കുന്നത്..!! News നാല് വയസ്സുകാരിയെ അമ്മയുടെയും അച്ഛന്റെയും സമ്മതത്തോടെ കഴുത്തറുത്ത് കൊന്നു; കാരണം ഞെട്ടിക്കുന്നത്..!! By News Desk On Nov 7, 2018 35 Share ചെന്നൈ പുതുകോട്ടയിൽ നാല് വയസ്സുള്ള പെണ്കുട്ടിയെ അതി ക്രൂരമായി കഴുത്തറത്തു കൊന്നു, 47 വയസുള്ള സ്ത്രീയാണ് കുട്ടിയെ കഴുത്തറുത്ത് കൊന്നത്. അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെയാണ് കുട്ടിയെ കൊന്നത്. ചിന്ന പിള്ളൈ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ജോലിയുള്ള കഷ്ടതകൾ മാറാൻ വേണ്ടിയാണ് കുട്ടിയെ ബലിദാനം നൽകണം എന്നറിയിച്ചത്. ചിന്ന പിള്ളൈ എന്ന സ്ത്രീ ദുർമന്ത്രവാദിയാണ് അറിയപ്പെടുന്നത്. വെള്ള സാമി – മുറുഗായി ദമ്പതികളുടെ നാല് വയസ്സുള്ള മകളാണ് ശാലിനി. പുതുകൊട്ടയിൽ ആണ് കഴിഞ്ഞ മാസം 25ന് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.
നീര്‍ച്ചാലുകള്‍ മണ്ണിട്ട് മൂടി വികസനം നടപ്പാക്കാന്‍ വ്യഗ്രത കാണിക്കുമ്പോള്‍ നാടിന്റെ നഷ്ടപ്പെട്ട നീരുറവ പുനഃസ്ഥാപിച്ച് പച്ചത്തുരുത്ത് തിരികെപ്പിടിച്ചിരിക്കുകയാണ് പാലക്കാട് കാഞ്ഞിരപ്പുഴ പഞ്ചായത്ത്. ഉപേക്ഷിച്ച കരിങ്കല്‍ ക്വാറിയും പരിസരവും ഇന്ന് നാടിന്റെയാകെ കുടിവെള്ള ഉറവിടമാണ്. മൊട്ടക്കുന്നായി മാറിയിരുന്ന കുമ്പളംചോല പ്രദേശം ചെറു വനത്തിന് സമാനമായി തണലൊരുക്കുന്ന ഇടമായി. പ്രാണവായുവിന് സമാനമാണ് ശുദ്ധജലം. കലര്‍പ്പില്ലാതെ കോരിയെടുക്കാന്‍ നല്ല നീരുറവയും വേണം. വികസനവഴിയില്‍ ഉറവകള്‍ പലതും മണ്ണുമാന്തി ഉരുളുന്ന വഴികളായപ്പോള്‍ ചോലകള്‍ മൂടി. കുടിവെള്ളത്തിനായി പലരും കിലോമീറ്ററുകള്‍ താണ്ടി. വേനലില്‍ അനുഭവിക്കുന്ന കടുത്ത പ്രതിസന്ധി മറികടക്കാനാണ് കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഒറ്റക്കെട്ടായി പരിശ്രമം തുടങ്ങിയത്. കരിങ്കല്‍ ക്വാറിയായി മാറി പിന്നീട് ഉപേക്ഷിച്ച ഇടം തിരികെപ്പിടിച്ചാല്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്ന നിര്‍ദേശമുണ്ടായി. അങ്ങനെ തണലൊരുക്കും പദ്ധതിക്ക് തുടക്കമായി. വേരാഴ്ന്നിറങ്ങാന്‍ പാകത്തിലുള്ള വൃക്ഷത്തൈകള്‍ നിരനിരയായി നട്ട് പിടിപ്പിച്ചു. പച്ചത്തുരുത്ത് പതിയെ തലപൊക്കി. തൊഴിലുറുപ്പ് പണിക്കാരെയും ക്വാറിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരെയും ജോലിയില്‍ പങ്കാളികളാക്കി. തീറ്റപ്പുല്‍ കൃഷി, ഫ്രൂട്ട് ഫോറസ്റ്റ്, ഫലവൃക്ഷ നഴ്സറി, തരിശു നിലത്ത് പച്ചക്കറി അങ്ങനെ കുമ്പളംചോലയുടെ പഴയ പ്രതാപം തിരികെപ്പിടിച്ചു. ഇന്ന് പ്രദേശത്ത് ആയിരത്തിലധികം വൃക്ഷതൈകള്‍ തലയെടുപ്പോടെയുണ്ട്. പാറക്കൂട്ടമായിരുന്ന സ്ഥലം ഒരിഞ്ചുപോലും തരിശിടാതെ പച്ചപ്പണിപ്പണിഞ്ഞതിനൊപ്പം പക്ഷികളുടെ ആവാസവ്യവസ്ഥയും സാധ്യമായി. പ്രദേശത്തെ കിണറുകളില്‍ നീരുറവ കൂടി. ചോലയിലെ ഒഴുക്കിനും കനം വന്നു. ഒരു നാടിന്റെയാകെ കുടിവെള്ളത്തിനുള്ള മുട്ട് പരിഹരിക്കാന്‍ കഴിഞ്ഞു. ലക്ഷങ്ങള്‍ മുടക്കി വീണ്ടും മറ്റൊരു കുടിവെള്ള പദ്ധതിയെന്ന ചിന്തയ്ക്കപ്പുറം പ്രകൃതിയുടെ അടഞ്ഞവഴി തുറന്ന് ജലമൊഴുക്ക് പുനസ്ഥാപിക്കുക എന്നതിലേക്ക് മാറിയതാണ് മികവായത്. MORE IN KERALA {{item.title}} SHOW MORE FROM MANORAMA ONLINE {{item.title}} FROM ONMANORAMA {{item.title}} LIVE TV BACK TO TOP TERMS OF USE ABOUT US PRIVACY MEDIA KIT CAREERS CONTACT US COMPLAINT REDRESSAL RIO-DAS © COPYRIGHT 2022 MMTV. ALL RIGHTS RESERVED. OTHER SITES MANORAMAONLINE CHUTTUVATTOM GLOBAL MALAYALI ONMANORAMA ManoramaMAX RADIO MANGO SERVICES M4MARRY HELLO ADDRESS QUICK KERALA QKDOC MANORAMA HORIZON FOLLOW US MANORAMA NEWS APP Go live with ‘Manorama News’ the number one Malayalam News channel on our mobiles and tablets. Manoramanews.com no longer supports Internet Explorer 9 or earlier. Please upgrade your browser. Learn more �
Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ Publisher - Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ Home Film News Entertainment News Contact Us Privacy Policy Home News മത്സരബുദ്ധിയോടെ മോഹൻലാൽ ഇനി LJP സിനിമയിൽ ആരാധകർക്ക് വേണ്ടത് ലഭിക്കുമോ എന്ന സംശയംമാത്രം മത്സരബുദ്ധിയോടെ മോഹൻലാൽ ഇനി LJP സിനിമയിൽ ആരാധകർക്ക് വേണ്ടത് ലഭിക്കുമോ എന്ന സംശയംമാത്രം News By Ranjith Last updated Oct 29, 2022 Share മോഹൻലാലിനെ പോലെ ഉള്ള നടന്മാരെ പുതുമുഖ സംവിധായകർ ഉപയോഗിച്ചാൽ വളരെ അതികം മാറ്റങ്ങൾ തന്നെ ആണ് മലയാള സിനിമയിൽ നടക്കാൻ പോവുന്നത് , എന്നാൽ അതിനു ഉള്ള വലിയ ഒരു ഉദാഹരണം തന്നെ ആണ് ലിജോ ജോസ് മോഹൻലാൽ ഒന്നിക്കുന്നു എന്ന വാർത്തകൾ വളരെ വലിയ ചർച്ചകൾ തന്നെ ആയിരുന്നു സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയി മാറിയ ഈ കാര്യം , എന്നാൽ ഇരുവരും ഒന്നിക്കുമ്പോൾ ഉണ്ടാവുന്ന ഒരു റിസൾട്ട് എങ്ങിനെ ആയിരിക്കും എന്ന കാര്യത്തിൽ തന്നെ ആണ് എല്ലാവർക്കും സംശയം , എന്നാൽ ഈ കാര്യങ്ങൾ എല്ലാം മോഹൻലാൽ ആരാധകരും വളരെ അതികം പ്രതീക്ഷ തന്നെ ആണ് ഈ ചിത്രത്തിന് , ലിജോയും മോഹൻലാലും ഒന്നിച്ച ചിത്രത്തിൽ ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്‌സാണ് രസകരമായ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ തന്നെ ചർച്ചകളിൽ ഇടം നേടിയ ഒരു കാര്യം തന്നെ ആയിരുന്നു മോഹൻലാൽ ലിജോ ജോസ് പെല്ലിശേരിയും സിനിമയുടെ കാര്യം ആരാധകർ വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് , എന്നാൽ ഈപോൾ ഇരുവരും ഒന്നിക്കുന്നു എന്ന കാര്യം അറിഞ്ഞപ്പോൾ വലിയ ചർച്ചകൾ തന്നെ ആയിരുന്നു നടന്നിരുന്നത് ,എന്നാൽ ഇപ്പോൾ വരുന്ന റിപോർട്ടുകൾ അനുസരിച്ചു ഇനി വരാൻ ഇരിക്കുന്ന ചിത്രങ്ങൾ ഏലാം പുതിയ രീതിയിൽ ഉള്ള ചിത്രങ്ങൾ തന്നെ ആണ് എന്ന റിപോർട്ടുകൾ ആണ് , പല പുതുമുഖ താരങ്ങൾക്കും മോഹൻലാൽ തീയതി കൊടുത്തു എന്ന വാർത്തകളും വന്നിരുന്നു , എന്നാൽ ഇരുവരും ഒന്നിക്കുന്നു എന്ന കാര്യത്തിൽ വളരെ അതികം ആവേശം തന്നെ ആണ് എല്ലാവർക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
മികച്ച വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് പ്രയോജനപ്പെടുത്തി പഠിക്കണം - എ. എന്‍. ഷംസീർ - ovsonline.in Skip to content Saturday, December 3, 2022 Latest: ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ 2021 പുരസ്ക്കാരം – ശ്രീ. മാത്യു സ്റ്റീഫൻ-തിരുവാർപ്പും, ശ്രീ.ജോണി ചാമത്തിൽ-നിരണവും തിരഞ്ഞെടുക്കപ്പെട്ടു അഭിവന്ദ്യ: അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനിക്ക് സ്വീകരണം നൽകി കുവൈത്ത് പഴയപള്ളി ആദ്യ ഫലപ്പെരുന്നാൾ 18 ന് പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന്‌ കൊടിയേറി. വയലിപ്പറമ്പിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ്; മലങ്കരയുടെ ഉരുക്ക് മനുഷ്യൻ ovsonline.in Malankara Orthodox Church, Indian Orthodox Church News OVS – Latest News KERALA NEWS OUTSIDE KERALA PRAVASI NEWS OVS-EXCLUSIVE RECIPES OVS – Articles TRUE FAITH ENG – Articles EDITORIAL COURT ORDERS The Church ADMINISTRATION DIOCESES THE CATHOLICATE ANCIENT PARISHES SAINTS DEPARTED SPIRITUAL FATHERS HH Catholicos Paulose II VIDEOS About Us CONTACT US OVS - Latest News OVS-Kerala News മികച്ച വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് പ്രയോജനപ്പെടുത്തി പഠിക്കണം – എ. എന്‍. ഷംസീർ October 14, 2022 Editor 2 പരുമല: പ്രതിഭാശാലികളായ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ പ്രയോജനപ്പെടുത്തി ഉപരി പഠന സാധ്യതകള്‍ തേടണമെന്ന് കേരള നിയമസഭ സ്പീക്കര്‍ അഡ്വ. എ. എന്‍. ഷംസീര്‍. മിടുക്കരായ കുട്ടികള്‍ പഠനം ഏതെങ്കിലും മേഖലകളില്‍ വച്ച് അവസാനിപ്പിക്കാതെ തുടര്‍ പഠന സാധ്യതകള്‍ ആരായണമെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിഭകളെ ആദരിക്കുന്നതിനുള്ള മെറിറ്റ് ഈവനിംഗ് പരുമല സെമിനാരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്താം ക്ലാസ് മുതല്‍ പി എച്ച് ഡി വരെ ഉന്നത വിജയം നേടിയവരും കലാ-കായിക രംഗത്ത് മികവുറ്റ പ്രവര്‍ത്തനം കാഴ്ച വച്ചവരുമായ 2500 ഓളം പ്രതിഭകളെയാണ് ആദരിച്ചത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. മിടുക്കരും പ്രതിഭാശാലികളുമായവര്‍ ജാതിയുടെയും മതത്തിന്റെയും സങ്കുചിത ചിന്താഗതികള്‍ക്ക് അതീതമായി മനുഷ്യസ്‌നേഹത്തിന്റെ വക്താക്കളായി മാറണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. മെത്രാപ്പോലീത്തമാരായ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ്, ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ്, ഡോ.ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് വിതരണം ചെയ്തു. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്‍മായ ട്രസ്റ്റി റോണി വര്‍ഗീസ് എബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ കെ.വി. പോള്‍ റമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു. ← വി.മാർത്തോമാ ശ്ലീഹായുടെ 1950-ാമത് ഓർമ്മ പെരുന്നാളിന്റെ ലോഗോ പ്രകാശനം ചെയ്തു. ആതുരസേവന രംഗത്ത് പരിശുദ്ധ പരുമല തിരുമേനിയുടെ സംഭാവനകൾ അതുല്യം: ജസ്റ്റിസ് സി ജയചന്ദ്രൻ → Recent Posts ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ 2021 പുരസ്ക്കാരം – ശ്രീ. മാത്യു സ്റ്റീഫൻ-തിരുവാർപ്പും, ശ്രീ.ജോണി ചാമത്തിൽ-നിരണവും തിരഞ്ഞെടുക്കപ്പെട്ടു
തൊട്ടിലിൽ‌പ്പോലും അമ്മയോട് ബന്ധം തേടാത്ത കുഞ്ഞ്, ആരുടെ കൂടെയും കളിയ്ക്കാതെ, ഒരേ കാര്യം ആവർത്തിച്ചു ചെയ്യുന്ന കുട്ടി. കണക്കിലും സംഗീതത്തിലും മിടുമിടുക്കൻ പക്ഷേ മേശവിരിയുടെ തുമ്പുകൾ ഒരേ രീതിയിൽ ഞന്നുകിടക്കുന്നില്ലെങ്കിൽ, ദോശ കൃത്യമായ വൃത്തത്തിൽ അല്ലെങ്കിൽ വിറളി പിടിച്ചു പോവുന്ന കുട്ടി വീട്ടുകാർക്കും നിത്യദുഃഖമാണ്. കുഞ്ഞിലേ ബാധിച്ച ഷ്കൈസൊഫ്രേനിയ ആണെന്നു കരുതി തടങ്കലിൽ ആക്കപ്പെട്ട കുട്ടികളുടെ കഥകളിൽ നിന്നാണ് ഇന്ന് ഓടിസം എന്നറിയപ്പെടുന്ന പെരുമാറ്റദൂഷ്യം കണ്ടു പിടിയ്ക്കപ്പെട്ടതും വൈദ്യശാസ്ത്രത്തിലെ പ്രധാന ഗവേഷണവിഷയം ആയിത്തീർന്നതും. പെരുമാറ്റസംബന്ധിയായ ന്യൂറോൺ രഹസ്യങ്ങളുടെ വെളിപാടുകൾ ഇന്ന് ശരീരവ്യവസ്ഥ-തൽച്ചോർ ബന്ധങ്ങളെ പുതിയ ദൃഷ്ടികോണുകളാൽ നോക്കിക്കാണാൻ പര്യാപ്തമാക്കിയിരിക്കുകയാണ്. പ്രത്യേകതരത്തിൽ തലച്ചോർ സംവിധാനം ചെയ്യപ്പെട്ട ഓട്ടിസംകാർ അസാമാന്യരാണ്. ഫോൺ ബുക്കിലെ ആയിരക്കണക്കിനു നമ്പരുകൾ ഇവർ ഓർത്തിരുന്നേക്കാം, ഒരു നാണയക്കൂമ്പാരം ഒറ്റയടിക്ക് എണ്ണിത്തിട്ടപ്പെടുത്തിയേക്കാം. ഹാർമോണിയത്തിലെ ഒരു കട്ട മാത്രം അമർത്തി കേൾപ്പിച്ചാൽ സ്വരം കൃത്യമായി നിശ്ചയിച്ചേക്കാം ഇവർ. ഭാഷ അവർക്ക് സ്വരങ്ങൾ സങ്കലിപ്പിച്ച് അർത്ഥം ഉണ്ടാക്കിയെടുക്കലല്ല, പരിസ്ഥിതിയിലെ ഓരോന്നുമായും സംവദിക്കാനുള്ളതാണ്. വസ്തുക്കളുമായി ബന്ധം സ്ഥാപിക്കുന്നത് തീവ്രതയോടെയാണ്. നമ്മുടെ തലച്ചോറിനു മനസ്സിലാക്കാൻ പ്രയാസമുള്ള സംവേദനങ്ങൾ ആണ് ഇവരിൽ ഓളം വെട്ടുന്നത്. ഈ ലോകത്തെ മറ്റൊരു രീതിയിൽ നോക്കിക്കാണാൻ വിധിക്കപ്പെട്ടവർ; അവർക്കുവേണ്ടി നിർമ്മിച്ചതല്ലാത്ത സമൂഹത്തിൽ നട്ടം തിരിയുകയാണ് ഈ ശുദ്ധാത്മാക്കൾ. ഇന്നത്തെ പതിവു ലോകത്ത്, വെറും സാധാരണ തലച്ചോറുമായി നടക്കുന്ന നമ്മുടെ ലോകത്ത് ആത്മാർത്ഥമായൊരു മസ്തിഷ്കമുണ്ടായത് പരാജയമല്ല അവരുടെ. സെലിബ്രിറ്റികൾ, ശാസ്ത്രജ്ഞൻമാർ, കലാകാരന്മാർ, ചിന്തകർ, എഴുത്തുകാർ പലരും ഓടിസത്തിന്റെ ലക്ഷണങ്ങൽ കാണിച്ചവരാണ്. ഐൻസ്റ്റീൻ, ചാൾസ് ഡാർവിൻ, മൈക്കിളാൻജലോ, മൊസാർട്, മാർക് ട്വൈൻ, എഡിസൺ, കാവെൻഡിഷ്, എമിലി ഡിക്കിൻസൺ, വാൻ ഗോഗ്, ബീഥോവൻ, ബെർണാർഡ് ഷാ, എബ്രഹാം ലിങ്കൺ, ബിൽ ഗെയ്റ്റ്സ് ഇങ്ങനെ ഇന്നത്തെ സംസ്കാരം കെട്ടിപ്പടുക്കുന്നതിൽ ഈ പെരുമാറ്റവൈകല്യക്കാർ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. കൂട്ടുകൂടാൻ എളുപ്പമല്ല ഇവർക്ക്, ചെയ്യുന്ന കാര്യത്തിൽ തീവ്രമായ ഏകാഗ്രതയാണ്. ഒറ്റയ്ക്കിരിക്കാൻ താൽ‌പ്പര്യമുണ്ട്, കണ്ണിൽ കണ്ണിൽ നോക്കി സംസാരിക്കാനോ ആശയവിനിമയത്തിനോ താൽ‌പ്പര്യക്കുറവാണ്. ജീനിയസിന്റെ ലക്ഷണം തെളിഞ്ഞുവിലസുമെങ്കിലും എല്ലാ ഓടിസം കുഞ്ഞുങ്ങളും ഒരേ പോലെയല്ല എന്നതാണ് സത്യം. കണക്കിലും സംഗീതത്തിലും മിടുക്കൻ ആയ, ബുദ്ധികൂർമ്മതയേറുന്ന, ചില പ്രത്യേക വാശികൾ ഉള്ള, എന്നാൽ വളരെ ഏകാകി ആയ ഒരുവൻ ഒരു നീണ്ടവരിയുടെ ഒരു അറ്റത്ത് ഉണ്ടെങ്കിൽ അതിതീവ്രമായ പെരുമാറ്റ വൈകല്യങ്ങളും അപസ്മാരവും അവനവനേയും മാതാപിതാക്കളേയും വെല്ലുവിളിയിലേക്ക് നയിക്കുന്ന മന്ദബുദ്ധിയായ മറ്റൊരുവനും ഓടിസത്തിന്റെ അസെംബ്ലി ലൈനിൽ മറ്റേ അറ്റത്ത് നിൽക്കുന്നുണ്ട്. പല പെരുമാറ്റയോഗങ്ങളും ഒന്നിച്ചോ കൂട്ടായോ ചേർന്നും ചേരാതെയോ വന്നു കൂടുന്നു ഓടിസത്തിൽ. അതുകൊണ്ട് ഒരു നീണ്ടനിര വൈകല്യങ്ങളുടെ സങ്കേതം എന്ന നിലയിൽ ഒരു “സ്പെക്ട്രം/വർണ്ണരാജി“ എന്നാണ് വ്യവഹരിക്കപ്പെടുന്നത്. ഒരേ ഒരു അസുഖം അല്ല ഓടിസം. ഒരു കൂടാരത്തിനുള്ളിൽ ഒതുക്കപ്പെട്ട ഒരു നിര അസുഖങ്ങൾ ആണ്. Autism Spectrum Disorder (ASD) എന്നാണ് ഇന്നത്തെ സംജ്ഞ. എന്നാൽ ഇവർക്കെല്ലാം പൊതുവായ മൂന്നു സ്വഭാവ വിശേഷങ്ങൾ നിരീക്ഷിക്കാം. 1. സമൂഹത്തിൽ ഒറ്റപ്പെട്ടവരായിട്ട് പെരുമാറുക, കൂട്ടുകൂടാനൊ സ്നേഹിക്കാനോ താൽ‌പ്പര്യമില്ലാതിരിക്കുക. 2. ഭാഷ, ആശയവിനിമയം, ഭാവനാപരമായ കളികൾ ഇവയിൽ അപക്വതയേറുക. 3. വളരെ പരിമിതമായ താൽ‌പ്പര്യങ്ങളും പ്രവർത്തനങ്ങളും .പലപ്പോഴും ഒരേ കാര്യം ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കാനുള്ള ആഭിമുഖ്യം പ്രകടിപ്പിക്കുക. ഓട്ടിസം നിർവ്വചിക്കപ്പെടുന്നത് ബോധജ്ഞാനത്തിന്റേയും പെരുമാറ്റത്തിന്റേയും വൈകല്യലക്ഷണങ്ങളാലാണ്, രോഗകാരണം എന്താണെന്നതിനോട് ബന്ധപ്പെടുത്തിയല്ല. തലച്ചോറിനു കൂടുതൽ വലിപ്പവുമായാണ് മിക്ക ഓടിസം കുഞ്ഞുങ്ങളും ജനിക്കാറ്. ന്യൂറോണുകളുടെ ആധിക്യമാണു കാരണം. 60 ശതമാനത്തോളം കൂടുതൽ ന്യൂറോണുകളാണ് ഈ ശിശുക്കളുടെ തലച്ചോറിൽ. പ്രായപൂർത്തി ആകുമ്പേഴേയ്ക്ക് മാത്രമാണ് സാധാരണരൂപത്തിലാവുന്നത്. ബോധജ്ഞാനത്തെ സ്വാധീനിക്കുന്ന പല കേന്ദ്രങ്ങളും തമ്മിലുള്ള സന്ദേശങ്ങളിൽ കാര്യമായ വ്യതിയാനമാണ് ഇതുമൂലം സംജാതമാകുന്നത്. 1940 കളിലാണ് ജോൺസ് ഹോപ് കിൻസിലെ ലിയോ കാനെർ ഓട്ടിസത്തെക്കുറിച്ച് സമഗ്രമായ ഗവേഷണഫലങ്ങളോടെ നിർവ്വചനങ്ങൾ പ്രമാണീകരിച്ചത്. “ജൈവപരമായ പരസ്പര വൈകാരികതയില്ലാതെ ഈ ഭൂമുഖത്ത് വന്നുചേർന്നവരാണിവർ “ എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. വളർത്തുദോഷമാണെന്നും കുഞ്ഞുങ്ങളെ മിടുക്കരായുള്ള യന്ത്രങ്ങളാക്കാനുള്ള തത്രപ്പാടിന്റെ പരിണിതഫലമാണെന്ന് അദ്ദേഹവും ഒരു കാലത്ത് വിശ്വസിച്ചു പോയിരുന്നു. വികാരമില്ലാത്ത യന്ത്രപ്പെട്ടികളാണ് ഓടിസം കുഞ്ഞുങ്ങളുടെ അമ്മമാർ എന്ന് കരുതി “റഫ്രിജറേറ്റർ തള്ളമാർ” എന്ന് അവരെ കുറ്റപ്പെടുത്തിയുള്ള പരാമർശങ്ങൾ അക്കാലത്ത് സാധാരണമായിരുന്നു. ന്യൂറോണുകളുടെ വളർച്ചയിലും സംവിധാനത്തിലുമുള്ള അപാകതകളാണ് കാരണമെന്ന സത്യം വെളിപ്പെടാൻ പിന്നീട് സമയമെടുത്തു. രണ്ടുവയസ്സെങ്കിലും ആകുമ്പോഴാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത് എന്നതുകൊണ്ട് നേരത്തെ അറിയാതെ പോകുകയാണ്, ചികിത്സയും വൈകിപ്പോവുകയാണ്. ഭ്രൂണാവസ്ഥയിൽ മൂന്നുമാസം കഴിയുമ്പോഴേ തലച്ചോറിന്റെ വളർച്ചയിൽ അപാകതകൾ ഭവിച്ചു തുടങ്ങുകയാണ്. പ്രത്യേകിച്ചും പെരുമാറ്റം, ഓർമ്മ, മണം, ലൈംഗികത എന്നിവയെ എല്ലാംഅറിഞ്ഞ്, ബന്ധിപ്പിച്ച് മായാസ്വരൂപം നിർമ്മിച്ചെടുക്കുന്ന, വികാരങ്ങളുടെ പൊന്നമ്പലമേടായ “ലിംബിക് സിസ്റ്റെം“ (Limbic system) ഇൽ. (ചിത്രം 1 നോക്കുക). ദേഷ്യത്തിന്റേയും സങ്കടത്തിന്റേയും ലൈംഗികതയുടേയും കേന്ദ്രങ്ങളായ ഹൈപോതലാമസ്, അമിഗ്ദല, ഹിപ്പോകാമ്പസ് ഇവയൊക്കെ അതിൽ ചില പ്രധാന ഭാഗങ്ങളാണ്. ഓർമ്മകൾ പലതും മണത്തെ അവലംബിച്ചും ആധാരമാക്കിയുമാണ് സ്വരൂപിക്കാറ്, അതുകൊണ്ട് മണമറിയാനുള്ള കഴിവുകേട് ഓർമ്മയേയും ബാധിയ്ക്കുകയാണ്. പരസ്പരബന്ധമില്ലാത്ത പ്രവർത്തിയും സംസാരവും പിഞ്ചുകുഞ്ഞിൽ കാണപ്പെടുകയാണ്. മാതാപിതാ‍ക്കൾക്ക് തീവ്രമാനസികവേദനയും നിത്യദുഃഖവും വരുത്തിത്തീർക്കുന്ന ഈ തലച്ചോറിന്റെ വളർച്ചാവൈകല്യത്തിനു ഒരേ ഒരു ചികിത്സയില്ല എന്ന സത്യം കഠോരതരമാണ്. അമേരിക്കയിൽ 88 കുട്ടികളിൽ ഒരാൾക്ക് എന്ന കണക്കിലാണ് ഓട്ടിസം പ്രത്യക്ഷപ്പെടുന്നത്. മറ്റു രാജ്യങ്ങളിലും ഏകദേശം ഇതേ അനുപാതത്തിൽ കാണപ്പെടാമെങ്കിലും രോഗനിർണ്ണയം ചെയ്യപ്പെടാതെ പോകുന്നതിനാലും സ്റ്റാറ്റിറ്റിക്സിന്റെ അഭാവം മൂലവും അറിയപ്പെടാതെ പോകുകയാണ്. ആൺകുട്ടികളിലാ‍ണ് കൂടുതലും ഓട്ടിസം പ്രത്യക്ഷമാകുന്നത്: പെൺകുട്ടികളേക്കാളും അഞ്ച് ഇരട്ടിയിൽ. പാരമ്പര്യമായി ലഭിക്കുന്ന തലച്ചോർ അസുഖങ്ങളിൽ മുൻ പന്തിയിലാണ് ഓടിസം. ഇരട്ടകളിൽ 70-90 % വരെ ഓടിസം പ്രകടമാണ്. എന്നാൽ ഈ പൈതൃകസ്വഭാവം വളരെ സങ്കീർണ്ണമാണ്. മർമ്മപ്രധാനമായ ലക്ഷണങ്ങളിലെ ബഹുരൂപത, പ്രായം കൂടുന്തോറുമുള്ള മാറ്റങ്ങൾ, മരുന്നുകൾ കൊണ്ടോ അല്ലാതെയോ ഉള്ള ഇടപെടലുകളോടുള്ള പ്രതികരണത്തിലെ വ്യത്യാസങ്ങൾ ഒക്കെ പാരമ്പര്യ ശാസ്ത്രജ്ഞർക്ക് അഴിയാക്കുരുക്കുകൾ പണിയുകയാണ്. 1980കൾ വരെ സൈക്കിയാട്രിക്കാരുടെ പുസ്തകങ്ങളിൽ ഒന്നും ഇത് ഒരു വ്യതിരിക്തമായ അസുഖം ആയി ലിസ്റ്റ് ചെയ്യപ്പെട്ടില്ല, ജൈവപരമായ അടിസ്ഥാനമുണ്ടെന്ന് അംഗീകരിക്കപ്പെട്ടുമില്ല. തലച്ചോറിൽ കെട്ടുപിണയുന്ന നൂറുനൂറു രഹസ്യസംവേദനങ്ങൾക്ക് രക്തത്തിലോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ പ്രത്യക്ഷത ഇല്ല. അതു കൊണ്ട് രക്തപരിശോധനയിലൂടെ സൂചനകളൊന്നും ലഭിയ്ക്കണമെന്നില്ല. തലച്ചോറർ സ്കാനിങ്ങിൽ ഓടിസം എന്ന് സ്ഥിരീകരിക്കാൻ സാദ്ധ്യമാവുന്നത് കണ്ടു പിടിക്കപ്പെടണമെന്നില്ല ആദ്യകാലങ്ങളിൽ; അപാകതകളുടെ സൂചനകൾ കിട്ടിയെങ്കിലോ, അത് ഓടിസം തന്നെ ആയിരിക്കണമെന്നില്ല, മറ്റ് തകരാറുകൾ ആയിരിക്കാനും മതി. പലേ ജീനുകളുടെയും വൈകല്യസങ്കലനങ്ങൾ ഓടിസം കുട്ടികളിൽ വ്യത്യസ്ഥമായതിനാൽ ഡി എൻ എ പരിശോധനയിൽക്കൂടിയുള്ള രോഗനിർണ്ണയത്തിനും സാദ്ധ്യത കുറവാണ്. ആരോടും കൂട്ടുകൂടാതെ ഒരേ കാര്യം ആവർത്തിച്ചു ചെയ്യുന്ന നിത്യ ഏകാകിയായ പയ്യൻ സ്വയം കെട്ടിപ്പടുക്കുന്ന വിചിത്രലോകം മാതാപിതാക്കൾക്കും വൈദ്യശാസ്ത്രഞ്ജർക്കും ഒരുപോലെ വെല്ലുവിളികൾ ഉയർത്തുന്നു. ഓട്ടിസത്തെ പല അസുഖങ്ങളാക്കി തരം തിരിക്കണമെന്ന് ഒരു വാദഗതിയും ഉണ്ട്. അത്രമാത്രം വൈപുല്യമാണ് ഇതിന്റെ കാരണങ്ങൾക്കും പ്രത്യക്ഷലക്ഷണങ്ങൾക്കും. സാമൂഹിക ഇടപെടലിന്റെ പ്രശ്നങ്ങൾ, വികാരപരമായ കുറവുകൾ, സംവദിക്കാനുള്ള കഴിവുകേട്, അക്രമാസക്തി, വയറ്റിൽ അസുഖം, ബോധജ്ഞാനപ്രശ്നങ്ങൾ, ഭാഷ പഠിച്ചെടുക്കാൻ പറ്റായ്മ, ഇമ്മ്യൂണിറ്റി വൈകല്യങ്ങൾ, അപസ്മാരം ഇങ്ങനെ ഒരു രോഗാവലിയാണ് ഓട്ടിസം ബാധിതർ ഏറിയോ കുറഞ്ഞോ പ്രകടമാക്കുന്നത്. ജനിതകം, ഉപരിജനിതകം (എപിജെനെറ്റിക്സ്) മുതൽ പരിസ്ഥിതിമലിനീകരണം വരെ കാരണങ്ങളുടെ പട്ടികയിൽ ഉണ്ട്. ഓട്ടിസത്തോടൊപ്പം 1940കളിൽത്തന്നെ ഫ്രാൻസിൽ രോഗനിർണ്ണയം ചെയ്യപ്പെട്ട ആസ്പെർജെർ സിൻഡ്രോം, മസ്തിഷ്കപ്രശ്നങ്ങളായ റെറ്റ് സിൻഡ്രോം, ഫ്രാജൈൽ എക്സ് സിൻഡ്രോം ഒക്കെ ഓടിസത്തിന്റെ കീഴിൽ പ്രത്യക്ഷപ്പെടുന്നവയാണ് എന്നത് ഈ വ്യാപകസങ്കീർണ്ണതയെ വെളിവാക്കുന്നു. ഒരേ ഒരു കാരണം, തലച്ചോറിന്റെ ഒരേ ഒരു ഇടത്തിന്റെ വൈകല്യം ഇതൊന്നുമല്ലാത്തതിനാൽ ഒരു മരുന്നുകൊണ്ട് ചികിത്സിക്കൽ ഒക്കെ അസംഭാവ്യമാണ്. രോഗശാന്തിയിലേക്കുള്ള കരിമല കയറ്റം കഠിനം തന്നെ, പിന്നീട് വെറും പതിനെട്ട് പടികൾ കയറിയാൽ‌പ്പോരാ താനും. അഹം എന്തെന്ന് അറിയാതെ പോകുന്നവർ അവനവനെപ്പറ്റി വലിയ പിടിപാടില്ല ഓട്ടിസംകാർക്ക്. മറ്റുള്ളവരുടെ വികാരങ്ങൾ സ്വാംശീകരിക്കാനുള്ള കഴിവില്ലാത്തതിനാൽ ഒറ്റപ്പെട്ടുപോകുകയാണിവർ. ചെറുപ്പത്തിൽത്തന്നെ കൂടെ കളിയ്ക്കുന്ന കുട്ടിയുടെ ആഹ്ലാദമോ സങ്കടമോ ദേഷ്യമോ ഒന്നും പിടികിട്ടാതെ പെരുമാറുന്നതിനാൽ ഇവരെ ആർക്കും വേണ്ട. അതുകൊണ്ടു തന്നെ ഏകാന്തത പ്രിയമേറിയവർ ഇവർ. സ്നേഹം, സുഹൃദ്ബന്ധം എന്നിവയിൽ നിന്നും ലഭിയ്ക്കുന്ന സന്തോഷം ഉളവാക്കുന്ന ന്യൂറോൺ വലയങ്ങളും രാസവസ്തുക്കളും കുറവാണ് തലച്ചോറിൽ. അതുമൂലം തന്നിഷ്ടക്കാരും അഹങ്കാരികളും അലിവില്ലാത്തവരും ആയി മുദ്രകുത്തപ്പെട്ട് വെറുക്കപ്പെടാൻ വിധിക്കപ്പെട്ടവർ ആണിവർ. സ്പെയ്സിനെക്കുറിച്ച് വ്യത്യസ്തമായ കാഴ്ച്ചപ്പാട് ഉള്ളതിനാൽ നമ്മുടെ വളരെ അടുത്തു നിന്ന് സംസാരിച്ചെന്ന് ഇരിക്കും. മാനസികമായും ശാരീരികമായും രണ്ടുവ്യക്തികൾ തമ്മിലുള്ള അകലത്തെപ്പറ്റി വലിയ ധാരണ ഇല്ലാത്തതിനാലാണിത്. മറ്റുള്ളവർ ഒരു പ്രത്യേകസന്ദർഭത്തിൽ എങ്ങനെ പെരുമാറും, എന്തുചെയ്യാൻ പോകുന്നു എന്ന് വിഭാവനം ചെയ്യാൻ സാധിക്കുന്നവരാണ് നമ്മളെല്ലാം. തിയറി ഓഫ് മൈൻഡ് എന്ന് വിളിക്കുന്ന ഈ സഹജസ്വഭാവമാണ് സമൂഹപരമായി പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കുന്നത്. മറ്റുള്ളവരുടെ ചിന്തകൾ, മോഹങ്ങൾ, തീരുമാനങ്ങൾ, നിശ്ചയങ്ങൾ, ഉദ്ദേശങ്ങൾ ഒക്കെ നമുക്ക് ഏറെക്കുറെ വിഭാവനം ചെയ്യാൻ പറ്റും അത് നമ്മുടെ ഇടത്തേയും അഹം എന്ന ബോധത്തേയും രൂപപ്പെടുത്താൻ പോന്നതും ആണ്. ബോധജ്ഞാനത്തിന്റെ അപാകതമൂലം ഓടിസംകാർക്ക് ഇതൊന്നും സാദ്ധ്യമാവുന്നില്ല. മറ്റൊരാളുടെ ചിന്തകളെക്കുറിച്ച് ഒരു ചെറിയ ഊഹം പോലും ഇവർക്ക് സാധിക്കാതെ വരുന്നു. അവരുടെ സ്ഥാനം എവിടെ എന്ന് പിടികിട്ടുന്നില്ല.. ഉദാഹരണത്തിനു നമ്മൾ ഒരു വാതിലിൽ മുട്ടിയിട്ട് അത് തുറക്കപ്പെടുമ്പോൾ ഒന്നുകിൽ നമ്മളെ അകത്തേയ്ക്ക് ക്ഷണിയ്ക്കുമെന്നോ അല്ലെങ്കിൽ പറഞ്ഞകറ്റുമെന്നോ പ്രതീക്ഷിക്കാം. എന്നാൽ ഒരു ഓടിസംകാരന്റെ മനസ്സിൽ ഈ രണ്ടു സാദ്ധ്യതകളും കാണമെന്നില്ല. . ‘സ്വം’ എന്നത് അനുഭവഭേദ്യമാക്കുന്നത് നമ്മുടെ ബാഹ്യചോദനകളെ തലച്ചോർ വിശദമായി സങ്കലിച്ച് രൂപീകരിച്ചെടുക്കുന്നതുവഴിയാണ്. കാഴ്ച്ച, കേൾവി, സ്പർശം, മണം, ത്വക്കിനു അനുഭവപ്പെടുന്ന ഊഷ്മാവിന്റെ അളവ്, മർദ്ദം ഇവയൊക്കെ തലച്ചോറിലെത്തിയ്ക്കുകയാണ് സദാ ഇന്ദ്രിയങ്ങൾ. അവിടെ ഇവയെല്ലാം കൃത്യമായി വിശകലനം നടത്തി ചുറ്റുപാടുകളെക്കുറിച്ച് അറിവ് ഉണർത്തി സന്തുലിതാവസ്ഥയിൽ എത്തുകയാണ് നമ്മൾ. ഇതിനു വേണ്ടി അത്യന്തം ജാഗരൂകർ ആയിരിക്കുകയൊന്നും വേണ്ട, താനേ സംഭവിച്ചോളും. നമുക്ക് നമ്മളെക്കുറിച്ചുള്ള അറിവ് സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധത്തിനും മനോനിലകൾ നിജപ്പെടുത്തുന്നതിനും അത്യാവശ്യമാണ്; പ്രതികരിക്കാനും പരാവർത്തനത്തിനും ആത്യന്തികമായി അതിജീവനത്തിനും. ചുറ്റുപാടുമുള്ള ജീവികളോടു മാത്രമല്ല വസ്തുക്കളോടും പാരസ്പര്യം നിർമ്മിച്ചെടുക്കുകയും അവയുമായുള്ള അടുപ്പമൊ അകലമോ നിശ്ചിതപ്പെടുത്തുകയും എല്ലാം അഹം എന്നതിന്റെ പൊരുൾതിരിയൽ തന്നെയാണ്. ഓടിസം തലച്ചോറിൽ ഇതിനുള്ള സംവിധാനങ്ങൾ വിരളമാണ്; ഇണക്കങ്ങൾ വേറിട്ട ഒരു തലത്തിലാണ്; ചുറ്റുപാടുമുള്ള ഇടം (സ്പെയ്സ്) എന്നതിന്റെ നിർവ്വചനം മാറിമറിഞ്ഞു പോകയാണ്. ഒരു പ്രവർത്തിയ്ക്ക് ഒരു പരിണിതഫലം ഉണ്ട് എന്നൊരു ചിന്തയുടെ അഭാവം അത് ആവർത്തിച്ചു കൊണ്ടേയിരിക്കാൻ പ്രേരിപ്പിക്കയാണ്. ചുറ്റുപാടുകൾ മാറിപ്പോയാൽ അതുമായി സമരസപ്പെടാൻ അത്യന്തം ബുദ്ധിമുട്ടാണ്. അതിപൂർണ്ണതയിൽ നിബന്ധിച്ച ലോകത്തു മാത്രമേ അവർക്ക് പെരുമാറാൻ പറ്റുകയുള്ളു. ഇതുമൂലം അവർക്കുള്ള വിഷമങ്ങൾ ചില്ലറയല്ല. സ്വന്തം ഇടത്തെക്കുറിച്ചുള്ള അവബോധത്തിന്റെ വ്യത്യസ്തത അവരുടെ ചലനങ്ങളിൽ പ്രതിഫലിക്കപ്പെടും: നടക്കുന്നതിനിടയിൽ മറ്റ് വസ്തുക്കളുടെ മേലേ, നമ്മുടെ മേലേ വന്ന് മുട്ടിയെന്നിരിക്കും. ഈ വിഷമങ്ങളും ഏകാന്തതയിലേക്ക് അവരെ നയിക്കാൻ കൂട്ടുനിൽക്കുകയാണ്. സാമ്യമകന്നൊരു മസ്തിഷ്കം തീവ്രമായ അവബോധമാണ് (hypersensitivity) ഓട്ടിസംകാർക്ക്. ശബ്ദവും വെളിച്ചവും പ്രകമ്പനങ്ങളും കൃത്യാൽ കൃത്യമായാണ് അവരുടെ തലച്ചോറിൽ എത്തുന്നത്, അവയുടെ എല്ലാ രൂക്ഷതയോടും കൂടി. സമീകരിക്കാൻ മാർഗ്ഗങ്ങൾ മുൻകൂട്ടി ഉറപ്പിച്ച് വച്ചിട്ടില്ല തലച്ചോറിൽ. അതിസൂക്ഷ്മമായാണ് അവരുടെ ശ്രദ്ധ ഓരോന്നിലും കേന്ദ്രീകരിക്കുന്നത്. അവരെ സംബന്ധിച്ച് നമ്മുടെ ജീവിതശൈലി താറുമാറായതാണ്, അടുക്കും ചിട്ടയുമില്ലാത്തത്. ജ്യോമതീയ മാനങ്ങളുള്ള പുറം ലോകത്തെ അവർ അറിയുന്നതുപോലെ നമ്മൾ അറിയുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. ഷർടിനു ഒരു പോക്കറ്റ് ഉണ്ടെങ്കിൽ തുല്യമായ അളവിലും ആകൃതിയിലും മറ്റൊരു പോക്കറ്റ് ഇല്ലാതെ വരുന്നത് സഹിക്കാൻ പറ്റുകയില്ല. കിടക്കവിരി കൃത്യമായ അളവിൽ വിരിച്ചിരിക്കണം. ഒന്നുകിൽ എല്ലാ ജനലുകളും തുറന്നിടുക അല്ലെങ്കിൽ എല്ലാം അടച്ചിടുക എന്ന് നിർബ്ബന്ധം പിടിച്ചേയ്ക്കും . എണ്ണത്തിലും അക്കങ്ങളിലും ഉള്ള കടുംപിടിത്തം കിണ്ണത്തിൽ ഇരട്ട അക്കങ്ങളിൽ മാത്രം കൂട്ടാനുകൾ വിളമ്പണം, രണ്ട് ബിസ്ക്കറ്റ് തിന്നു കഴിഞ്ഞാൽ മൂന്നെണ്ണമായി നിറുത്താൻ പറ്റുകയില്ല ആകെ ഇരട്ട അക്കമായ നാലെണ്ണം വേണമെന്ന് നിർബ്ബന്ധിക്കുക എന്നൊക്കെയുള്ള വാശിയിൽ എത്തിച്ചേക്കാം. മറ്റുള്ളവർ ഇത് മനസ്സിലാക്കുന്നില്ല എന്നത് അവരെ നിരാശയിൽ ആഴ്ത്തുകയാണ്. ചിട്ടയും വ്യവസ്ഥയും നിശിതമായി ഏർപ്പാടാക്കിയ ചുറ്റുപാടുകൾ ആണ് അവർ കൊതിയ്ക്കുന്നത്. തലച്ചോറിലെ ചെറിയ കേന്ദ്രങ്ങളിലെ പ്രാദേശികമായ സമ്പർക്കങ്ങൾ കിറുകൃത്യമായാണ് വലക്കണ്ണികൾ ചേർക്കുന്നത്, കൂടെ സമാന്തരമായി മറ്റ് അറിവുകളോട് യോജിപ്പിച്ച് സംസ്കരിക്കപ്പെടുന്നതും തീവ്രതരമായാണ് എന്നതാണ് ഇതിനുള്ള പ്രധാനകാരണം. എന്നാൽ ദൂരവ്യാപ്തിയുള്ള ന്യൂറോൺ സമ്പർക്കങ്ങൾ മികച്ചതല്ല എന്നതിനാൽ ബുദ്ധിയുമായി സമാകലിക്കപ്പെടുന്നില്ല താനും. അതുകൊണ്ട് യുക്തി വളരെ അകലെയാണ്. കണക് ഷൻ കിട്ടുന്നില്ലാ കിട്ടുന്നില്ലാ തലച്ചോറിലെ ന്യൂറോണുകൾ അടുത്തും അകലെയുമായി ബന്ധപ്പെടുന്ന രീതിയിലാണ് വിന്യസിക്കപ്പെട്ടിട്ടുള്ളത്. ഇലക്ട്രിക് വയറിങ് പോലെ. ചിലവ ഒരു കേന്ദ്രത്തിൽത്തന്നെ കെട്ടുപിണഞ്ഞ സന്ദേശങ്ങൾ കൈമാറുമ്പോൾ മറ്റ് ചിലവ ദൂരേയ്ക്കാണ് ദൂതുമായി പായുന്നത്. ഈ വയറിങ്ങിന്റെ അപാകതകൾ ആണ് ഓടിസം മസ്തിഷ്കത്തെ വേറിട്ടതാക്കുന്നത്. ചിലവ കൂടുതൽ സമ്പർക്കം പുലർത്തുമ്പോൾ ചിലവ മറുവാക്കു കേൾക്കാൻ കാത്തുനിൽക്കാതെ മറയുകയാണ്. സാമൂഹിക ഇടപെടലുകൾക്ക് അവശ്യം വേണ്ട വയറിങ്ങുകൾപലതും വേണ്ട രീതിയിൽ കണക്റ്റ് ചെയ്യപ്പെടുന്നില്ല എന്നാണ് ആധുനിക സ്കാനിങ് പഠനങ്ങൾ തെളിയിക്കുന്നത്. മറ്റുള്ളവരുടെ ചിന്താധാരയെക്കുറിച്ച് അവരുടെ പ്രവർത്തികൊണ്ടോ സംസാരം കൊണ്ടോ അറിവു പകരാൻ കേന്ദ്രങ്ങളുണ്ട് തലച്ചോറിൽ, മേൽ‌പ്പറഞ്ഞതുപോലെ. ഓടിസം കുട്ടികൾക് ഈ കേന്ദ്രങ്ങളിലെ വയറിങ് അപര്യാപ്തമാണ്. മറ്റുള്ളവരുടെ പ്രതികരണം അനുസരിച്ച് നമ്മളും അതേ പടി പ്രതികരിക്കുന്ന “കണ്ണാടി ന്യൂറോൺ’ സിസ്റ്റെത്തിലേക്കുള്ള ന്യൂറോൺ കണക്ഷനുകൾ അധികതരമായിട്ട് കാണുന്നുണ്ട് ഇവരിൽ. എന്നാൽ ഇതിനു യാതൊരു അനുരണനങ്ങളും ഉളവാകുന്നില്ല, ബന്ധപ്പെടേണ്ട മറ്റ് കേന്ദ്രങ്ങളിലേക്ക് സന്ദേശങ്ങൾ പോകുന്നില്ല എന്നതിനാൽ. ഓർമ്മകളുടെ കേന്ദ്രമായ ഹിപ്പോകാമ്പസിലേക്ക് ചില വയറിങ് വളരെ നന്നായി ബന്ധിക്കപ്പെടുമ്പോൾ ഇതേ ഭാഗത്തേയ്ക്ക് മറ്റു ചില കേന്ദ്രങ്ങളിൽ നിന്നുള്ള ബന്ധം തുലോം കുറവാണ്. നെറ്റിയ്ക്ക് പുറകിലുള്ള പ്രിഫ്രൊണ്ടൽ കോർടെക്സ് (പി എഫ് സി) ആണ് ബോധജ്ഞാനത്തിന്റേയും അറിവിന്റേയും കേന്ദ്രം. ഇവിടെ നിന്നും പുറപ്പെടുന്ന പല സന്ദേശകേബിളുകളും പ്രസാരണത്തിൽ ബലഹീനരാണ്. അതുകൊണ്ട് തീരുമാനങ്ങളെടുക്കാനോ തീർപ്പു കൽ‌പ്പിനാവാതെയോ കുഴങ്ങുമിവർ. അവനവനെക്കുറിച്ച് തന്നെ തീരെ ബോധമില്ലാത്ത മട്ടിൽ പെരുമാറുന്നതും അവനവനു എന്താണ് ആവശ്യങ്ങളെന്നും എങ്ങനെയുള്ള പ്രതികരണമാണ് സാന്ദർഭികമായി വരേണ്ടതെന്നും അറിയാതെ പോകുന്നു ഇതു മൂലം. വേദന അറിയാതെപോകുന്നവരും ഉണ്ട് ഈ കൂട്ടത്തിൽ. പേടിപ്പിക്കുന്ന മുഖം, പേടിച്ച മുഖം സങ്കടദ്യോതകമായ മുഖം ഇവയൊക്കെ നമ്മുടെ അമിഗ്ദല വേർതിരിക്കുകയും ഓർത്തു വയ്ക്കുകയും അതനുസരിച്ച് പ്രതികരിയ്ക്കുകയും ചെയ്യും നമ്മളൊക്കെ. എന്നാൽ ഓടിസം ബാധിച്ചവരുടെ അമിഗ്ദലസമ്പർക്കങ്ങൾ താറുമാറായതിനാൽ ഈ മുഖമാറ്റങ്ങളൊന്നും അവരിൽ ഒരു അനുരണരങ്ങളും ഉളവാക്കുകയില്ല. ഒറ്റപ്പെട്ടുപോകാൻ വലിയ ഒരു കാരണം ഇതു തന്നെ. ഭാഷ മനസ്സിലാകുകയും അതനുസരിച്ച് ആശയങ്ങൾ രൂപീകരിച്ച് മറുപടി കൊടുക്കാനുമുള്ള കഴിവ് നഷ്ടപ്പെടുന്നത് ഹിപ്പോകാമ്പസിന്റെ ചില ഇടങ്ങളിലെ വയറിങ് തകരാറു മൂലമാണ്. സാമൂഹികപെരുമാറ്റത്തിലുള്ള വൈകല്യങ്ങൾ അല്ലാതെ പ്രയോഗപരമായ മറ്റ് ദൂഷ്യങ്ങളും ഇവരിൽ കാണാവുന്നതാണ്. ചില സമ്പർക്കങ്ങൾ-കാഴച, കേൾവി, സ്പർശം മുതലയ ഉളവാക്കുന്ന സംവേദനങ്ങൾ- ലിംബിക് സിസ്റ്റത്തിലേക്ക് തീവ്രമായി അയക്കപ്പെടുന്നതിനാൽ അതനുസരിച്ച് സ്വയംനിർണ്ണയാവകാശമുള്ള കേന്ദ്രങ്ങൾ അധികതരമായി പ്രതിപ്രവർത്തിക്കുമ്പോൾ അതിനു തടയിടാൻ കഴിയാതെ വിഷമിക്കുന്നുണ്ട് ഓട്ടിസംകാർ. ഒരു പോംവഴിയായി അല്ലെങ്കിൽ ബദലായി നിരന്തരമായി ആവർത്തിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുകയാണ് ഇവർ. ഒരേ കാര്യം വീണ്ടൂം വീണ്ടും മണിക്കൂറുകളോളം ചെയ്തുകൂട്ടുന്ന പ്രവർത്തിക്ക് ഈ സാധൂകരണമാണ് ആധുനികശാസ്ത്രം പ്രദാനം ചെയ്യുന്നത്. മേൽ‌പ്പറഞ്ഞ പി എഫ് സി തന്നെയാണ് അറിവുകൾക്ക് അർത്ഥവും സാധുതയും നൽകുന്നത്. അഹംബോധം, ആത്മജ്ഞാനം എന്നിവ സ്വരൂപിച്ചെടുക്കുന്ന ‘പ്രിക്യൂനിയസ്’ എന്ന ഇടവുമായി അത്ര നല്ല ബന്ധത്തില്ല ഓടിസം പി എഫ് സി. സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് അറിവ് നൽകുന്നത് ഈ ബന്ധത്തിൽക്കൂടിയാണ്, മറ്റുള്ളവരെക്കുറിച്ചുള്ള ധാരണകളെക്കുറിച്ചും. ഇവയൊക്കെ താറുമാറാകുന്നതിന്റെ കാരണം ഇതോടെ വെളിവാകുന്നു. കാഴ്ച്ചയും ഇടവുമായി സമതുലനത്തിൽ എത്തിയ്ക്കുന്നതും (visuospatial senses) പ്രിക്യൂനിയസിന്റെ ജോലി ആണ്., ഈ കേന്ദ്രത്തിനു പിഴവു പറ്റുന്നുണ്ട് ഓടിസത്തിൽ. ന്യൂറോണുകളും ന്യൂറോണൂകളും തമ്മിൽ കിന്നാരം പറയണ പ്രത്യേക കോശങ്ങളായ ന്യൂറോണുകളാണ് തലച്ചോർ മുഴുവൻ. എന്നാൽ ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ ചെവ്വും ചെമ്മാന്ത്രവുമില്ലാതെ അല്ല, വളരെ സൂക്ഷ്മതരവും നിയന്ത്രിതവും പാരസ്പര്യയോജിതവുമായ ഒരു വലിയ വാദ്യവൃന്ദം ചമയ്ക്കുന്ന സംഗീതം പോലെയാണ് ഇവയുടെ സംവേദനക്കലവികൾ. ഈ മന്ത്രണങ്ങൾ വിദ്യുത് തരംഗങ്ങളായാണ് പായുന്നത്, ന്യൂറോണുകളുടെ ‘ആക്സോൺ’ (axon) എന്ന് നീണ്ടനാരുകൾ വഴി. ശരിക്കും വിദ്യുത്ഛക്തി പായുന്ന എലക്ട്രിക്ക് വയർ പോലെയാണിവ. ഈ വൈദ്യുത തന്തുക്കളുടെ അഗ്രങ്ങൾ ഓംകാരമായ പൊരുൾ മൂന്നായി അല്ല പിരിയ്ക്കുന്നത്, പലതുപലതായി ആണ്, മറ്റ് ന്യൂറോണുകളിലേക്ക് സന്ദേശങ്ങൾ പകരുകയാണ്. നിരവധി ന്യൂറോണുകൾ സന്ദേശം ഏറ്റുവാങ്ങും. ഒരു ന്യൂറോണീൽ നിന്നും മറ്റൊന്നിലേക്ക് വൈദ്യുതി നേരിട്ടു പായുകയല്ല, തൊട്ടു തൊട്ടില്ല എന്ന മാതിരിയുള്ള ഇടങ്ങളുണ്ട് അവയ്ക്കിടയിൽ. “സൈനാപ്സ്” എന്ന ഈ ചെറിയ ഇടങ്ങളുടെ (ചിത്രം 2 നോക്കുക) അക്കരെ ഇക്കരെ ചാടാൻ വൈദ്യുതിയെ സഹായിക്കുന്നത് “ന്യൂറോസമ്പ്രേഷകർ“ (Neurotransmitters) എന്ന രാസവസ്തുക്കളാണ്. ചെറിയ കുമിളകളിൽ നിറച്ചിരിക്കുന്ന ഈ രാസവസ്തുക്കൾ പുറത്തിറങ്ങി വൈദ്യുതിസന്ദേശങ്ങളെ മാറ്റിയെടുത്ത് അടുത്ത ന്യൂറോണിനും സംഭാവന ചെയ്യുകയാണ്. ഇത് കിട്ടിയ ന്യൂറോൺ ഈ രാസസന്ദേശത്തെ വീണ്ടും വൈദ്യുതിയാക്കി മാറ്റുകയാണ്. സന്ദേശം വിട്ടും വച്ച് പോയ ‘സമ്പ്രേഷകൻ’ (neurotransmitter) തിരിച്ച് ആദ്യത്തെ ന്യൂറോണിലേക്ക് കയറുകയൊ നിർവ്വീരീകരിക്കപ്പെടുകയോ ചെയ്യും. കാരണം ഒരേ ഒരു സന്ദേശം പകർന്നപ്പോൾ ദൌത്യം പൂർത്തിയായല്ലൊ. ഈ സമ്പ്രേഷകർ പലതരത്തിലുള്ളവയുണ്ട്. ചിലവ “ഉണരുണരൂ…” എന്ന പാട്ട് പാടിയെങ്കിൽ മറ്റ് ചിലവ “ഇനിയുറങ്ങൂ……” എന്ന പാട്ടായിരിക്കും പാടുക. ഉദാഹരണത്തിന്റെ കണ്ണിന്റെ ഇമകൾക്ക് ഈ രണ്ടു നിർദ്ദേശങ്ങൾ കിട്ടുന്ന കാര്യം പരിശോധിയ്ക്കാം. എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന, അതിനു വേണ്ടി ഉത്തേജിക്കപ്പെടുന്ന പേശികളാണ് നമ്മുടെ ഇമകളിൽ. ഏറ്റവും കൂടുതൽ വേഗതയിൽ ചുരുങ്ങി വികസിക്കുന്ന അപൂർവ്വം പേശികൾ. എന്നാൽ ഉറക്കം വരുമ്പോൾ നേർ വിപരീതമായ സന്ദേശം ആണ് ഇവയ്ക്ക് കിട്ടുക. അവ ചലനം നിർത്തി പതുക്കെ അയഞ്ഞ് കണ്ണുകളെ മൂടുകയാണ്. . കേൾവിയുടെ ത്വരിതവേലകളും മന്ദീഭവിപ്പിക്കുകയാണ് ഈ സമയത്ത്. അതിരുവിട്ട ചലനങ്ങൾക്ക് കടിഞ്ഞാണിടുകയാണ് ഇവയുടെ ധർമ്മം. മയക്കുമരുന്നുകൾ പലതും കള്ളവേഷം കെട്ടിയ ന്യൂറോസമ്പ്രേഷകരാണ്, മദ്യം ഉൾപ്പെടെ. ഇങ്ങനെ പലേ സമ്പ്രേഷകരും പല പല സന്ദേശങ്ങൾ കൈമാറുന്നതാണ് തലച്ചോറിന്റെ അടിസ്ഥാനപ്രവർത്തി. ന്യൂറോസമ്പ്രേഷകരുടെ അളവിലെ മാറ്റമോ സന്ദേശത്തിലെ പിഴവുകളോ ആണ് ഓട്ടിസത്തിൽ പ്രധാനമായും കാണപ്പെടുന്നത്. ഇവയിൽ പ്രധാനി ‘ഗാബ’ ( GABA gamma aminobyutiric acid) ) എന്നറിയപ്പെടുന്ന സന്ദേശിയാണ്. ഈ ഗാബയുടെ അളവ് വേണ്ടതിലും കുറവാണ് ഓടിസം ബാധിച്ചവരിൽ. അതുകൊണ്ടാണ് അവരുടെ ചലനങ്ങൾ അനിയന്ത്രിതമാകുന്നത്. മനസ്സിനെ ചാഞ്ചല്യപ്പെടാതെ സൂക്ഷിക്കാനും ചില വിദ്യകളുണ്ട് ഈ ഗാബയുടെ കയ്യിൽ. അളവ് കുറയുമ്പോൾ ഓടിസംകാർക്ക് ആകാംക്ഷയയും ഉൽക്കണ്ഠയും ഏറുകയാണ്. സന്തോഷദായകമായ ‘എൻഡോർഫിൻ’ എന്ന വസ്തുവിന്റെ അളവ് കുറയുകയുമാണിപ്പോൾ. നേർത്തുപോകുന്ന ഗാബയുടെ തോത് മൂലം സങ്കോചവും പരിഭ്രവും സീമാതീതമാവുകയാണ്, തീവ്രമായി പ്രതികരിക്കാൻ വെമ്പുകയാണ്, വെറുതെ ആണെങ്കിലും. എപ്പോഴും ശുണ്ഠി പിടിച്ച മട്ട്. ഗാബയുടെ അളവ് തീരെക്കുറഞ്ഞാൽ ചുഴലിയുടെ ലക്ഷണങ്ങളിലേക്ക് നീങ്ങുകയും ചെയ്യും. 30ശതമാനം ഓടിസബാധിതർക്ക് ചുഴലി കാണപ്പെടുന്നുണ്ട്. മറ്റുള്ളവരുമായിട്ട് ഇടപഴകുന്നതിലെ വിമുഖത ഗാബ യുടെ ചില പ്രവർത്തനതകരാറുമൂലമാണെന്നാണ് ആധുനിക നിഗമനം. പി എഫ് സിയിലും അമിഗ്ദലയിലും പ്രിക്യൂനിയസിലുമുള്ള ഗാബാ സമ്പ്രേഷണ ന്യൂറോണുകൾ യഥാവിഥി സംവേദനങ്ങൾ കൈമാറാതിരിക്കുകയാണ്. ഗാബായുടെ അളവ് കൂട്ടുന്ന മരുന്നുകൾ ഓടിസത്തിലെ ചില പെരുമാറ്റ വ്യത്യാസങ്ങൾക്ക് ചികിത്സയായി നിർദ്ദേശിക്കപ്പെടുന്നുണ്ട് തലച്ചോർ രൂപീകരണത്തിലും ഗാബയ്ക്കു പങ്കുണ്ട്. ചെറുന്യൂറോണുകളെ നേർ വഴിക്ക്നയിച്ച് അതതു സ്ഥലത്ത് എത്തിയ്ക്കുന്നത് ഗാബയുടെ ഉത്തരവാദിത്തമാണ്. തലച്ചോറിലെ എക്സിക്യുടീവ് ഓഫീസായ കോർടെക്സ് നിശ്ചിതസ്വരൂപത്തിൽ വളർന്നു വികസിക്കാനും ന്യൂറോണുകൾ വിഭജിക്കാനും ഉചിതസ്ഥലങ്ങളിലേക്ക് നീങ്ങാനുമൊക്കെ ഗാബാബന്ധങ്ങൾ അത്യാവശ്യമാണ്. കോർടെക്സിലുള്ള ന്യൂറോൺ പടർപ്പുകളുടെ എണ്ണത്തിലും ആകൃതിയിലും ഗാബായും അനുബന്ധിത സമ്പ്രേഷകരും മാറ്റങ്ങൾ വരുത്തുകയാണ്. ഗ്ലൂടമേറ്റ് (glutamate) എന്ന മറ്റൊരു ന്യൂറോസമ്പ്രേഷകൻ തന്റെ അമിതപ്രവർത്തി മൂലം ഓട്ടിസംകാരെ വലയ്ക്കാറുണ്ട്. ന്യൂറോണുകളെ ഉത്തേജിപ്പിക്കാൻ ദൃഢനിശ്ചയമെടുത്ത ഈ സന്ദേശവഹകൻ അതിക്രിയാശീലർ ആക്കി എപ്പൊഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാൻ പ്രലോഭിപ്പിക്കും. ഓർമ്മയേയും പഠനത്തേയും ബാധിയ്ക്കും. പലേ മാനസികപ്രശ്നങ്ങൾക്കും കാരണക്കാരൻ ഈ ഗ്ലൂടമേറ്റിന്റെ അളവിലുള്ള മാറ്റങ്ങളാണ്. ഓടിസംകുഞ്ഞുങ്ങളുടെ മേൽ വൈകല്യങ്ങൾ നിർല്ലോഭം ചൊരിയുകയാണ് ആകൃതിയിൽ ചെറുതായ ഈ സമ്പ്രേഷകൻ, ഇതിന്റെ അളവ് മാറ്റാനുള്ള മരുന്നുകൾ ഓടിസത്തിന്റെ ചില ലക്ഷണങ്ങൾക്ക് പൊറുതി വരുത്താറുണ്ട്. നോർഎപിനെഫ്രിൻ എന്ന മറ്റൊരു സമ്പ്രേഷകൻ പഠനം, ശ്രദ്ധ, വികാരപ്രകടനങ്ങൾ ഇവയെ ഒക്കെ ബാധിയ്ക്കുന്നതാണ്, ഓടിസംകാരിൽ അളവ് കുറവാണ്. ചലനങ്ങളെ ബാ‍ധിയ്ക്കുന്ന ഡോപമിൻ പ്രതിഫലം കിട്ടുന്ന പ്രവർത്തികളേയും പിൻ തുണയ്ക്കും, അളവ് കുറഞ്ഞാൽ വിപരീതഫലം തന്നെ. തോന്നലുകൾ, വിശപ്പ്, വേദന ഇവയെ ഒക്കെ കൈകാര്യം ചെയ്യുന്ന സിറടോണിൻ ഓടിസംകാരിൽ കുറവാണ്, ആ വികാരങ്ങൾ നിയന്ത്രണാതീതമാവുകയാണ്. രോഗപ്രതിരോധശക്തിയിലെ അപാകതകൾ ഓടിസത്തിനു വഴിതെളിയ്ക്കുന്നു നാഡീശാസ്ത്ര (neurobiology) വും പ്രതിരോധവിജ്ഞാന (immunology) വും രണ്ടും ഒരിക്കലും ചേരാത്ത മാരകചേരുവ ആണെന്നാണ് ഈയിടെ വരെ ശാസ്ത്രഞ്ജന്മാർ പോലും കരുതിയിരുന്നത്. ഇമ്മ്യൂൺ കോശങ്ങൾ തലച്ചോറിൽ എത്താത്തവിധം പാളികൾ ഉണ്ട് തലച്ചോറിനു ചുറ്റും എന്നതുകൊണ്ട് ഈ സിസ്റ്റത്തെ വെല്ലുവിളിച്ചുകൊണ്ട് തനിക്ക് താൻപൊരിമ സൃഷ്ടിച്ച് വിജയം നേടിയിരിക്കുന്ന അവയവമാണ് മസ്തിഷ്ക്കം എന്നായിരുന്നു പൊതു ധാരണ. ഇനി എങ്ങാനും ഒരു ഒരു കണ്ടുമുട്ടൽ ഉണ്ടായാലോ പ്രശ്നം ഗുരുതരമാകുകയും ചെയ്യും എന്നതിനു തെളിവകളും ഉണ്ട്. “റ്റി സെൽ” എന്ന ഇമ്മ്യൂൺകോശങ്ങൾ ന്യൂറോണുകളുടെ രക്ഷാപാളിയെ തകർത്ത് “മൾടിപ്പിൾ സ്കീളോറോസിസ്” എന്ന ബലക്ഷയം വരുത്തുന്നത് ഉദാഹരണമാണ്; ഈ രണ്ട് വ്യവസ്ഥകളും കൂട്ടിയാൽ കൂടാത്തതാണെന്ന ധാരണയ്ക്ക് ബലമേകുന്നുണ്ടു താനും. എന്നാൽ കഴിഞ്ഞകുറെ വർഷങ്ങളിലെ പഠനങ്ങൾ തെളിയിക്കുന്നത് ഇമ്മ്യൂൺ വ്യവസ്ഥ തലച്ചോറിന്റെ വളർച്ചയും ന്യൂറോൺ വിന്യാസങ്ങളും സംവേദനങ്ങളും നിയന്ത്രിക്കാൻ പോന്നതാണെന്നും പല ന്യൂറോൺ ക്രമഭംഗങ്ങളും ഉപദ്രവങ്ങളും ഈ കൂട്ടുകെട്ടിലുണ്ടാവുന്ന പാളിച്ചകൾ മൂലമാകാമെന്നുമാണ്. ഓട്ടിസവും ഷ്കൈസോഫ്രീനിയയും ഈ ഗണത്തിൽ പെടുന്നുണ്ട്. ന്യൂറോഇമ്മ്യൂണോളജി (Neuroimmunology) എന്ന ശാസ്ത്രശാഖ ഉരുത്തിരിയാനും ഗണ്യർഹമായ കണ്ടുപിടിത്തങ്ങൾ നിലവിൽ വരുവാനും ഇടയായിട്ടുണ്ട് ന്യൂറോ-ഇമ്മ്യ്യൂൺ സുഹൃദ്ബന്ധകഥകൾ വഴി. അമ്മയുടെ രോഗപ്രതിരോധവ്യവസ്ഥ (immune system) യിൽ ഉളവാകുന്ന തകരാറുകൾ ഭ്രൂണത്തിന്റെ തലച്ചോർ വളർച്ചയെ ബാധിയ്ക്കുമെന്നാണ് പുത്തൻ ശാസ്ത്രാഭിമതം. ഗർഭകാലത്ത് പലതരം ദൌർഭാഗ്യങ്ങൾ വന്നുഭവിച്ചേക്കാം പ്രതിരോധവകുപ്പിൽ. അണുബാധകൾ കൊണ്ടോ പരിസ്ഥിതി ആഘാതങ്ങൾ കൊണ്ടോ ആവാം ഇത്. അല്ലെങ്കിൽ സ്വന്തം ഇമ്മ്യൂൺ വ്യവസ്ഥ തനിക്കെതിരേ തന്നെ തിരിയുന്ന അവസ്ഥ വന്നു ഭവിക്കുന്നതാകാം, ജനിതകപരമായി ചിലവിട്ടുവീഴ്ച്ചകൾക്ക് ശരീരം വശംവദരാകുന്നതുമാകാം. ഈ സങ്കടാഘാതങ്ങൾ നീർവീക്കം (inflammation) പ്രോജ്ജ്വലിപ്പിക്കുന്ന ‘സൈറ്റോകൈൻ’ ഗണത്തിൽ‌പ്പെടുന്ന IL-6 ന്റെ അളവ് കൂട്ടുകുയും അതുവഴി മറ്റ് ഇമ്മ്യൂൺ കോശങ്ങൾ അതിവിജൃംഭിതരായി മറ്റ് സൈറ്റോകൈനുകൾ സ്രവിക്കുകയും ചെയ്യുകയാണ്. ഇവ തീർച്ചയായും ഭ്രൂണത്തിൽ എത്തും; പ്രതിരോധവ്യവസ്ഥയിൽ മറിമായം സംഭവിക്കും, തലച്ചോർ വളർച്ച ക്രമാനുസാരിയല്ലാതാകും. എല്ലാ കുഞ്ഞുങ്ങളിലും ഇത് സംഭവിക്കണമെന്നില്ല, ജനിതകപരമായി അനുകൂലചായ്‌വ് ഉള്ളവരിൽ കൂടുതലായിട്ട് പ്രകടപ്രദർശിതമാവുകയാണ്. ഓട്ടിസത്തോടെയാണ് കുഞ്ഞ് പിറന്നു വീഴുക. മാതൃ ഇമ്മ്യൂൺ ഉത്തേജനം (Maternal immune activation) ഇന്ന് മസ്തിഷ്ക്കവൈകല്യങ്ങളുടെ ഉറവിടങ്ങളെക്കുറിച്ചുള്ള ഗവേഷണപദ്ധതികളിൽ പ്രാഥമികത നേടിയെടുത്തിട്ടുണ്ട്. ന്യൂറോ ഗവേഷകരും ഇമ്മ്യൂൺ ഗവേഷകരും തമ്മില്ലുള്ള തീണ്ടാപ്പാട് തീക്ഷ്ണത വെടിഞ്ഞിരിക്കുന്നു. ജനിച്ച ശേഷവും ഇമ്മ്യൂൺ വൈകല്യങ്ങൾ തലച്ചോറിനെ ബാധിച്ചേക്കാം. പല ഓടിസം കുഞ്ഞുങ്ങളിലും ഇമ്മ്യൂൺ കോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന സൈറ്റൊകൈൻ അളവിൽ മാറ്റങ്ങൾ കാണാം. ഇവ തലച്ചോർ വളർച്ചയെ ബാധിക്കുന്നതാണ്. പല പ്രതിരോധകോശങ്ങളും തലച്ചോറിലെത്തുകയാണ്. രക്തവും തലച്ചോറിലെ സ്രാവങ്ങളും വേർതിരിക്കുന്ന നേർത്ത പാട ചോർച്ചയുള്ളതായി മാറുന്നതുകൊണ്ട് ഇവയ്ക്ക് എളുപ്പത്തിൽ തലച്ചോറിൽ പ്രവേശിക്കാനാകുകയാണ്. ന്യൂറോണുകൾ തമ്മിലുള്ള സംവേദനവലയങ്ങൾ നിർമ്മിച്ചെടുക്കുന്നതിൽ ഇടപെടുകയുമാണ്. പലേ പഠനങ്ങൾ ഈ വ്യത്യാസങ്ങൾ തീർച്ചയാക്കിയിട്ടുണ്ടെന്നതിനാൽ ഓടിസം നേരത്തെ കണ്ടുപിടിയ്ക്കാൻ രക്തത്തിലെ സൈറ്റോകൈൻ അളവ് പരിശോധിച്ചാൽ മതിയാകും എന്ന് നിർദ്ദേശവുമായി വന്നിരിക്കയാണ് ശാസ്ത്രഞ്ജർ. പ്രതിരോധവഴികളിലെ ‘കൊലപാതകി കോശങ്ങൾ’ (natural killer cells) അവരെ ഏൽ‌പ്പിച്ച ജോലി ചെയ്യാതാകുന്നതും ഓടിസത്തിൽ കാണപ്പെടാറുണ്ട്. ഈ കോശങ്ങളുടെ പ്രതിപ്രവർത്തനത്തെ ബാധിയ്ക്കുന്ന ചില ഘടകങ്ങൾ ഓടിസംകുഞ്ഞുങ്ങളുടെ അച്ഛന്മാരിൽ കാണപ്പെടുന്നു എന്ന വിവരം അച്ഛൻ വഴി പാരമ്പര്യമായി ഓടിസം വന്നുചേരാൻ ഇടയുണ്ടെന്ന് സൂചിപ്പിക്കുന്നു. അഹം/ അപരൻ എന്ന തിരിച്ചറിവില്ലാതെ, സ്വന്തം പ്രോടീനുകൾക്കെതിരെ ശക്തിയോടെ പ്രവർത്തിക്കുന്ന ആന്റിബോഡികൾ നിർമ്മിക്കപ്പെടുന്നതും ന്യൂറോൺ വളർച്ചയെ ബാധിച്ച് മനോവൈകല്യങ്ങൾക്ക് കാരണമാവുന്നുണ്ട്. തലച്ചോറിൽ സ്ഥിരതാമസമാക്കിയിട്ടുള്ള “മൈക്രോഗ്ലിയ” എന്ന കോശസമൂഹത്തെ ആവശ്യത്തിലധികം ക്രിയാശീലരാക്കുക എന്ന കർമ്മവും ഓടിസം തലച്ചോറിൽ ചിലപ്പോൾ വന്നുകൂടാം. ക്ഷീണിതരോ ദുർബ്ബലരോ ആയ ന്യൂറോണുകളെയും കയറി വരുന്ന അണുക്കളേയും മറ്റ് മാലിന്യങ്ങളേയും തിന്നോ വിഴുങ്ങിയോ തുടച്ചോ മാറ്റുന്ന ജോലിയുള്ള ഈ കോശങ്ങൾ അന്യഥാ ഊർജ്ജസ്വലരായി സാധാരണ ന്യൂറോണുകളെ മാറ്റിക്കളയുകയാണ് ഓടിസം മസ്തിഷ്ക്കത്തിൽ. പാരമ്പര്യമായി ലഭിയ്ക്കുന്ന റെറ്റ് സിൻഡ്രോം (Rett syndrome) ഓടിസവുമയി സാമ്യമുള്ള ഒരു വൈകല്യമാണ്. ന്യൂറോണുകളുടെ ക്രമവികാസത്തെ ബാധിയ്ക്കുന്നതാണ് ഇതും. റെറ്റ് സിൻഡ്രോം ബാധിച്ചവർക്കും ഓടിസംകാരിൽ കാണപ്പെടുന്ന ഇമ്മ്യൂൺ വൈകല്യങ്ങൾ സമാനമായി കാണപ്പെടുന്നുണ്ട്. മസ്തിഷക്കത്തിന്റെ വളർച്ചയേയും പ്രവർത്തിയേയും ഇമ്മ്യൂൺ സിസ്റ്റെം എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ സുപ്രധാന തെളിവാണിത്. ഓടിസം കുഞ്ഞുങ്ങളുടെ ജീനുകളുടെ താരതമ്യപഠനം നടത്തിയപ്പോൾ പ്രതിരോധശക്തിയെ നിയന്ത്രിക്കുന്നവയാണ് പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന അറിവ് വളരെ പ്രധാനപ്പെട്ടതാണ്. ഇനിയത്തെ ചികിത്സാവിധികൾ ഇമ്മ്യൂൺ പ്രണാലികളെ ആശ്രയിച്ചായിരിക്കും ചിട്ടപെടുത്തുന്നത് എന്നാണ് ശാസ്ത്രസമ്മതി. കുടലിലെ ബാക്റ്റീരിയ-ഭജനം മൂത്ത് ഊരാണ്മയോ നമ്മുടെ കുടലിൽ ലക്ഷോപലക്ഷം ബാക്റ്റീരിയ കുടി കൊള്ളുന്നുണ്ട്. പ്രസവസമയത്ത് അമ്മയുടെ യോനീനാളത്തിൽ നിന്നു തന്നെ നുഴഞ്ഞുകയറിയ ഉപകാരികളാണവ. ദഹനത്തിനു സഹായിക്കുക, വൈറ്റമിൻ കെ നിർമ്മിച്ചു നൽകുക, മറ്റ് ബാക്റ്റീരിയകൾ പൊറുതിയ്ക്കു വന്നാൽ അവയെ തുരത്തി പായിക്കുക ഒക്കെയാണ് ഇവ സൌജന്യമായി നമുക്ക് ചെയ്ത് തരുന്നത്. എന്നാൽ കുടലിനെ മാത്രം ബാധിയ്ക്കുന്ന പണികളല്ല ഈ അന്യജീവികൾ ചെയ്തു കൂട്ടുന്നത്. ശാസ്ത്രം ഈയിടെ കണ്ടെത്തിയിരിക്കുന്നത് നമ്മുടെ തലച്ചോറിനെ ബാധിക്കാനുള്ള കെൽ‌പ്പ് ഇവയ്ക്കുണ്ടെന്നാണ്. ഇവ പുറപ്പെടുവിക്കുന്ന ചയാപചയ ഉപോൽ‌പ്പന്നങ്ങൾ (metabolic products) അങ്ങ് തലച്ചോറുവരെ എത്തും. തൈരിലും മറ്റും കാണുന്ന ലാക്റ്റോബാസിലസ് മേൽ‌പ്പറഞ്ഞ ഗാബാ വരെ ഉൽ‌പ്പാദിപ്പിച്ച് നമ്മുടെ മൂഡ് മാറ്റിക്കളയും!. മാനസികപ്രവർത്തനത്തിന്റെ ചുക്കാൻ പിടിയ്ക്കുന്ന ഡൊപമീൻ, സിറടോണിൻ, ശരീരപ്രവർത്തികളെ ബാധിയ്ക്കുന്ന അഡ്രിനാലിൻ ഇവയൊക്കെ സ്രവിക്കുന്ന മറ്റ് ബാക്റ്റീരിയാകളും നമ്മുടെ കുടലിനുള്ളിൽ കോളണികൾ സ്ഥാപിച്ചിരിക്കയാണ്. ന്യൂറോസംപ്രേഷകരായ പല രാസവസ്തുക്കളേയും ഇവയ്ക്ക് നിർമ്മിച്ചെടുക്കാൻ സാധിയ്ക്കും. മാത്രമല്ല കുടലിലെ ചില കോശങ്ങളെ ഇവകളിൽ ചിലത് നിർമ്മിച്ചെടുക്കാൻ പ്രേരിപ്പിക്കയും ചെയ്യും ഈ അന്യജീവികൾ. പ്രതിരോധശക്തിയെ ത്വരിതപ്പെടുത്തുന്നതോ മാറ്റിമറിക്കുന്നതോ ആയ ‘സൈറ്റോകൈൻ” കൾ സ്രവിക്കാൻ കോശങ്ങൾക്ക് പ്രോത്സാഹനമണയ്ക്കാൻ ഇവയ്ക്ക് കഴിയുമെന്നതുകൊണ്ട് ആ വഴിയ്ക്കും തലച്ചോർ പ്രവർത്തനങ്ങളെ ബാധിയ്ക്കുകയാണ് ഈ അണോരണുസ്വരൂപികൾ. ഉത്ക്കണ്ഠയും ഡിപ്രഷനും ഉളവാക്കാനും ഇപ്രകാരം ഈ കോളോണിയൽ മറുജീവികൾ ഒരുമ്പെട്ടേയ്ക്കും. തോന്നലുകളുടെയും തീരുമാനങ്ങളുടേയും അത്യന്തകേന്ദ്രമായ പ്രി ഫ്രൊണ്ടൽ കോറ്ടെക്സിന്റെ പ്രവർത്തങ്ങളെ, അത് ജനിതകപരമായി നിശ്ചയിക്കപ്പെട്ടതാണെങ്കിൽക്കൂടി കുടലിൽ നിക്ഷേപിക്കപ്പെട്ട ബാക്റ്റീരിയകൾ മാറ്റിമറിക്കാൻ പര്യാ‍പ്തമാണെന്ന തെളിവുകൾ വൻ വിപ്ലത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളത്. ഉദരഭാഗത്തുനിന്നും തലച്ചേറിലേക്ക് ഘടിപ്പിച്ചിരിക്കുന്ന നാഡിയിൽക്കൂടി സന്ദേശങ്ങളയച്ച്, അല്ലെങ്കിൽ അവയിൽ പുതിയ ജീനുകളെ ഉണർത്തി തീരുമാനങ്ങളേയും പെരുമാറ്റങ്ങളേയും തോന്നലുകളേയും കടിഞ്ഞാണിടാനും ഒരുമ്പെട്ടേയ്ക്കും ഇവർ. ഓട്ടിസത്തിന്റെ പല പ്രത്യക്ഷസൂചകങ്ങളും സ്വരൂപപ്രകാശനങ്ങളും കുടൽ ബാക്റ്റീരിയ വഴി ആണെന്ന് തെളിഞ്ഞിട്ടുണ്ട് എന്ന് മാത്രമല്ല ഈ വൈകല്യത്തിനു ഒരു നിമിത്തവും രോഗാവസ്ഥ ത്വരിതപ്പെടാനുള്ള കാരണവും കുടൽ ബാക്റ്റീരിയകൾ ആകാൻ സാദ്ധ്യതയുമുണ്ടന്ന വിശ്വാസം പ്രബലപ്പെടാൻ കൂടുതൽ തെളിവുകളും ലഭ്യമായിക്കൊണ്ടിരിക്കയാണ്. ഓടിസംകുഞ്ഞുങ്ങൾക്ക് വയറ്റിലസുഖവും വയറിളക്കവും പതിവാണെന്ന് പണ്ടേ നിരീക്ഷിക്കപ്പെട്ടിട്ടുളതാണ്. തലച്ചോറിലെ ന്യൂറോൺ കോശങ്ങളിലെ ഒരേ ഒരു ജീനിനു മ്യൂടേഷൻ സംഭവിച്ച് കുഞ്ഞുങ്ങൾക്ക് വയറ്റിലസുഖം സംഭവിക്കുന്നു എന്നത് ഈ ബന്ധത്തിനു തെളിവ് നൽകാൻ പോന്നതാണ്. അവരിൽ കാണപ്പെടുന്ന ബാക്റ്റീരിയകളുടെ വൈവിദ്ധ്യത്തിലും എണ്ണത്തിലും മാറ്റങ്ങൾ ഉണ്ട്. കുടലിന്റെ ഉൾഭിത്തിയ്ക്ക് ചോർച്ച വന്ന് ബാക്റ്റീരിയകൾ സ്രവിക്കുന്ന രാസവസ്തുക്കൾ തലച്ചോറിന്റെ വളർച്ചയേയും ന്യൂറോൺ വിന്യാസങ്ങളേയും പ്രവർത്തിയേയും ബാധിക്കുമെന്ന അനുമാനത്തിനു കൂടുതൽ തെളിവുകൾ ഉണ്ട് ഇന്ന്. നീർവീക്ക (inflammation)ത്തെ കുറയ്ക്കുന്ന ചില ഫാറ്റി ആസിഡുകൾ (short chain fatty acids) പുറപ്പെടുവിക്കുന്ന ബാക്റ്റീരിയകൾ ഓട്ടിസം ബാധിച്ച കുട്ടികളുടെ കുടലിൽ കാണപ്പെടുന്നില്ല. ഇവരുടെ മലം പരിശോധനയിൽക്കൂടി ഇത്തരം വസ്തുതകൾ വെളിവാക്കപ്പെടുകയാണ്. ചില പ്രത്യേക ബാക്റ്റീരിയകളുടെ അഭാവത്താൽ ഗ്ലൂടമിൻ എന്ന അമിനോ ആസിഡ് മാറ്റപ്പെടാതെ അതേ പടി ശരീരത്തിൽ നിലനിൽക്കുകയും ന്യൂറോൺ നഷ്ടത്തിനു വഴിതെളിയ്ക്കുകയും ചെയ്യും. ഇത്തരം ആധുനിക വെളിപാടുകൾ ഓട്ടിസം ചികിത്സയ്ക്ക് പുതിയ മാനങ്ങൾ ഉത്പ്പന്നമാക്കുകയാണ്. കുടലിലെ ബാക്റ്റീരിയകളുടെ പരിപൂർണ്ണവിവരങ്ങൾ ശേഖരിച്ച് അവയെ ക്രമപ്പെടുത്താനും തുല്യപ്പെടുത്താനും സാധിയ്ക്കും. വേണ്ടാത്ത ബാക്റ്റീരിയകളുടെ അമിതവളർച്ച തടയാനും സാധിയ്ക്കും. ഇത്തരം ചികിത്സാരീതികൾ പല രാജ്യങ്ങളിലും പരീക്ഷണാത്മകമായിട്ടെങ്കിലും തുടങ്ങിക്കഴിഞ്ഞു. ചില പ്രത്യേക ആഹാരക്രമങ്ങളാലും കുടലിലെ ബാക്റ്റീരിയാസമൂഹത്തെ മാറ്റിമറിക്കാം എന്നതുകൊണ്ട് ആ വഴിയ്ക്കും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നു വരികയാണ്. ഓട്ടിസം ചികിത്സയ്ക്കു മാത്രമല്ല മറ്റ് സൈക്കിയാട്രിക് ചികിത്സകൾക്കും കുടൽ ബാക്റ്റീരിയാനിയന്ത്രണം കൊണ്ടുള്ള ചികിത്സാവിധികൾ വന്നു ചേരുന്നകാലം അതി വിദൂരമല്ല. നമുക്ക് ഈ ബാക്റ്റീരിയകളെ ലഭിയ്ക്കുന്നത് അമ്മയിൽ നിന്നു തന്നെ ആയതുകൊണ്ട് അമ്മയുടെ കുടൽബാക്റ്റീരിയകൾ ഭ്രൂണവളർച്ചാ സമയത്ത് തലച്ചോർ വളർച്ചയെ ബാധിച്ചേക്കാമെന്ന ഒരു സാദ്ധ്യതയും തള്ളിക്കളയുന്നില്ല ശാസ്ത്രജ്ഞർ. സിസേറിയൻ വഴി കുഞ്ഞിനെ പുറത്ത് എടുക്കുകയാണെങ്കിൽ ഈ ബാക്റ്റീരിയാലഭ്യത ഇല്ലാതെ പോകുന്നത് ജനിച്ച ശേഷമുള്ള തലച്ചോർ വളർച്ചയെ ബാധിച്ചേക്കാമെന്ന സംശയവും പ്രബലമായി വരികയാണ്. സിസേറിയൻ പ്രസവത്തിനു പിൻതുണ കിട്ടാതെപോകാൻ മറ്റൊരു വഴി. ജനിതകവഴികളുടെ പങ്ക് പാരമ്പര്യമായി കിട്ടുന്നതാണ് വലിയ ശതമാനവും ഈ വൈകല്യം. പക്ഷേ എങ്ങനെയെന്നുള്ളത് ഇന്നും വ്യക്തമല്ല. അമ്മയ്ക്കോ അച്ഛനോ ഓട്ടിസം വേണമെന്നില്ല, മക്കൾക്ക് ഇത് ലഭിയ്ക്കാൻ. വഷളായ ജീനുകൾ ഒളിഞ്ഞിരിക്കയായിരിക്കും മാതാപിതാക്കളിൽ. ബീജത്തിലോ അണ്ഡത്തിലോ സംഭവിച്ച ഡി എൻ എ വൈകല്യങ്ങൾ ഓട്ടിസത്തിലേക്ക് നയിച്ചേക്കാം എന്നത് മറ്റൊരു സാദ്ധ്യതയാണ്. 1970കളിൽ മാത്രമാണ് പാരമ്പര്യസിദ്ധിയാണിതെന്ന അനുമാനം പ്രബലമായത്, 1977ഇൽ കൃത്യതയോടെ തെളിവുകളും ലഭിച്ചു. പാരമ്പര്യവഴികൾ തെളിയിച്ചെടുക്കുന്നത് ഇരട്ടകളിലെ പഠനങ്ങളാണ്, ഓട്ടിസവും ഇത്തരം പഠനങ്ങളിലൂടെ കുടുംബങ്ങളിൽ തലമുറകളിലേക്ക് പകരപ്പെടുന്നു എന്നാണ് തെളിയിക്കപ്പെട്ടത്. ഇരട്ടകളിൽ മാത്രമല്ല, ഓട്ടിസംകുഞ്ഞുങ്ങളുടെ കൂടപ്പിറപ്പുകളിലും ഇത് കാണുന്നു എന്നതും ഇത്തരം പഠനങ്ങളുടെ ഭാഗമായിരുന്നു. പിന്നീട് പലേതരം ജനിതകശോധനകളിലൂടെ സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. ഒരു ഓടിസംകുഞ്ഞ് പിറന്നവർക്ക് പിന്നത്തെ കുഞ്ഞുങ്ങൾക്കും ഓടിസത്തിനുള്ള സാദ്ധ്യതയുണ്ടെന്നുള്ളത് പണ്ടേ സുവിദിതമായിരുന്നു താനും. ഈ ആവർത്തന അപായസാദ്ധ്യത 20 ശതമാനം വരെ ആകാമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സാമ്യമില്ലാത്ത ഇരട്ടകളിലും ഓട്ടിസം സാദ്ധ്യത തെളിഞ്ഞതോടേ പാരമ്പര്യസാദ്ധ്യത പ്രബലപ്പെട്ടു. ഓട്ടിസംകുഞ്ഞുങ്ങളുടെ കൂടപ്പിറപ്പുകൾക്ക് നേരിയ തോതിൽ ലക്ഷണങ്ങൾ കാണാറുണ്ട്. ചിലപ്പോൾ കൂടിയ ബുദ്ധിശക്തി ആയിരിക്കും ഒരു ലക്ഷണം. ചില ഓട്ടിസംകുട്ടികളുടെ മാതാപിതാക്കൾക്ക് സമൂഹപെരുമാറ്റ വൈകല്യവും നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇമ്മ്യൂൺ കോശങ്ങളുടെ ചില അപാകതകൾ ഓട്ടിസം കുഞ്ഞുങ്ങളുടെ അച്ഛന്മാരിലും കാണുന്നു എന്നത് പാരമ്പര്യകൈമാറ്റത്തെ സൂചിപ്പിക്കുന്നുണ്ട്. ഒരു നീണ്ടനിര ജനിതകസ്വാധീനങ്ങൾ തലച്ചോറിന്റെ വളർച്ചയ്ക്കും പ്രവർത്തിയ്ക്കും നിദാനമാകുന്നുണ്ട് എന്ന അറിവിനോട് യോജിച്ചുപോകുന്നതാണ് ഈ നിരീക്ഷണങ്ങൾ. നിരവധി പാരമ്പര്യസിദ്ധമായ ഘടകങ്ങൾ ഒരു പ്രത്യേക അനുപാതതിൽ ഒന്നിച്ചു കൂടിയാലാണ് ഓട്ടിസം അതിന്റെ തനിമയിൽ വെളിവാക്കപ്പെടുന്നത്. ഇതിൽ ഒന്നോ രണ്ടോ മാത്രം പാരമ്പര്യമായി ലഭിച്ചെങ്കിൽ ഓട്ടിസം ആകണമെന്നില്ല. 10-25% വരെ ഓടിസത്തിൽ കൃത്യമായി പാരമ്പര്യസിദ്ധമായ ‘പൊട്ടുന്ന എക്സ് സിൻഡ്റോം’ (Fragile X syndrome) റ്റ്യൂബെറസ് സ്ക്ലീറോസിസ്, റെറ്റ് സിൻഡ്രൊം എന്നിവ കാണപ്പെടുന്നുണ്ട്. എങ്കിലും ഓട്ടിസത്തിന്റെ പാരമ്പര്യസിദ്ധിയുടെ യാന്ത്രികഘടന ഇന്നും അജ്ഞാതമായി ഭവിക്കുകയാണ്. ചോദ്യങ്ങൾ ഏറെയുണ്ട് ഉത്തരം കിട്ടാത്തതായി. ജീനുകൾ ജീനുകൾ സർവ്വത്ര-ഏതു ജീൻ? എത്ര ജീൻ? മര്യാദവിട്ട, അനർത്ഥകാരികളായി മാറിയ നൂറു നൂറു ജീനുകളാണ് ഓട്ടിസത്തിന്റെ പല ലക്ഷണങ്ങൾക്കും ഹേതുകാരികൾ. എന്നാൽ പല ഓടിസം കുഞ്ഞുങ്ങളിലും ചില ജീനുകളുടെ മാറ്റങ്ങളേ കാണുന്നുള്ളു.എല്ലാ ജീൻവൈകല്യങ്ങളും ഇല്ല. ഇവർ സംഘം ചേരുകയാണ്, ചിലർ ഒന്നിച്ചും അവയിൽ ചിലർ തന്നെ വേറിട്ടും. പല ജീനുകളും ഷ്കൈസൊഫ്രെനിയ, അപസ്മാരം എന്നിവയിലും കാണുന്നു. ആകെക്കൂടിയാൽ ആയിരത്തോളം വരും ഈ ജീൻ സംഖ്യ എന്ന് ചില ശാസ്ത്രജ്ഞർ. ഇതിൽ അദ്ഭുതത്തിനു തെല്ലും അവകാശമില്ല, കാരണം ഓടിസം ബോധജ്ഞാനത്തിന്റേയും പെരുമാറ്റത്തിന്റെ യും അപാകതകളുടെ സ്വരൂക്കൂട്ടമാണ്, നിരവധി വഴികൾ ഇവയിലേക്ക് നയിച്ചേക്കും. . (ഓരോ പ്രോടീനും നിർമ്മിച്ചെടുക്കാൻ അതാതിന്റെ പാചകക്കുറിപ്പ് ആ പ്രോടീനിന്റെ ഡി എൻ എ യിലുണ്ട്. ആ ഡി എൻ എ തന്തുവിനെ ജീൻ എന്ന് വിളിയ്ക്കുന്നു. പാചകക്കുറിപ്പ്ലെ പിഴവ് (മ്യൂടേഷൻ ഒരു ഉദാഹരണം) മാറിയ പ്രോടീൻ നിർമ്മിച്ചെടുക്കാൻ വഴി വയ്ക്കും, ഇത് പ്രശ്നമാണ്) പാരമ്പര്യസിദ്ധിയുൾപ്പെട്ടതാണെങ്കിൽ കോശങ്ങളിലുള്ള, ഡി എൻ എ അടങ്ങിയ ക്രോമൊസോമുകളിൽ വൈവിദ്ധ്യം കാണേണ്ടത് നിശ്ചയമാണ്. മൈക്രൊസ്കോപ് വഴി ചില ക്രോമൊസോമുകളിൽ ന്യൂനതകൾ കണ്ടുപിടിക്കപ്പെട്ടിരുന്നത് ആധുനിക മോളിക്യുലാർ ബയോളജി പഠനങ്ങളിലേക്ക് നീങ്ങി. ജീനുകളുടെ ഘടനയും വിന്യാസങ്ങളും ന്യൂനതകളും താരതമ്യം ചെയ്യുന്ന മൈക്രോ അറേ (Microarray) മുതലായ അദ്വിതീയ വേർതിരിവ് കഴിവുള്ള സാങ്കേതികപദ്ധതികൾ തലച്ചോറിലെ മാറിപ്പോയ ജീനുകളെ വെളിച്ചത്തുകൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട് ഈയിടെ. വൈകല്യം സംഭവിച്ച മിക്ക ജീനുകളും ന്യൂറോസമ്പ്രേഷണം, കോശയോജിപ്പ് (cell adhesion), ന്യൂറോണുകൾ തമ്മിൽ ബന്ധപ്പെടുന്ന ഇടങ്ങളുടെ നിയന്ത്രണം, ന്യൂറോണുകളുടെ അടരുകൾ നിർമ്മിച്ചെടുക്കൽ, അവയുടെ അഭീഷ്ടരൂപമാറ്റക്കഴിവ് (neuronal plasticity) ഇവയെ ഒക്കെ നിയന്ത്രിക്കുന്നവയാണ്. വൈകല്യകാരണങ്ങളിലെ സങ്കീർണ്ണത ഒഴിവാക്കാൻ പറ്റാത്തതിനു മറ്റു ചില ന്യായങ്ങളുമുണ്ട്. ചില മ്യൂടേഷനുകൾ (ഡി എൻ എ യിലുണ്ടാവുന്ന മാറ്റങ്ങൾ ) പല ഓടിസംകാരിലും പല തരത്തിൽ കാണപ്പെടുന്നു എന്നത് അതിലൊന്നാണ്. ഒരേ ജീൻ വൈകല്യം പല പ്രഭാവങ്ങൾ ഉളവാക്കുന്നതും മറ്റൊരു പ്രശ്നമാണ്. ക്രോമസോമുകളുടെ വിസ്തൃതമായ് ഇടങ്ങളുടെ തനിപ്പകർപ്പുകളുടെ എണ്ണം കൂടുന്നതോ കുറയുന്നതോ (copy number variations) ഓട്ടിസംമസ്തിഷക്കത്തിൽ കാണപ്പെടുന്നുണ്ട്. ആ ഭാഗങ്ങളിലെ ജീനുകൾ ബോധജ്ഞാനത്തെ ബാധിക്കുന്നവയാണ് എന്നൊക്കെയുള്ള അറിവുകൾ ലഭ്യമാണെങ്കിലും അതു മാത്രമാണ് ഓട്ടിസത്തിനുള്ള ഒരേ കാരണം എന്ന് തെളിയിക്കാൻ പ്രയാസമാണു താനും. പൊതുവേ നിയന്ത്രിക്കുന്ന ജീനുകളിൽ പ്രധാനി പാട്ട്/ഭാഷ പഠിച്ചെടുക്കുന്നതിനു അവശ്യം വേണ്ടപ്പെട്ട ഇ ജി ആർ (EGR1) ജീൻ ആണ്. ഭാഷ മാത്രമല്ല പല കാര്യങ്ങളും പഠിച്ചെടുക്കുവാനുള്ള കൈമിടുക്ക് ഈ ജീൻ നിയന്ത്രിക്കുന്നത്ത് മറ്റൊരു സംഘം ജീനുകളെ ഉണർത്തിയാണ്. (പക്ഷികളിൽ പാട്ട് പഠിച്ചെടുക്കാൻ ഈ ജീൻ എത്ര ആവശ്യമാണെന്ന് ഈ ബ്രെയ്ൻ സീരിസിലെ ഒരു ലേഖനത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്). പ്രത്യേകിച്ചും ബോധജ്ഞാനകേന്ദ്രമായ പ്രി ഫ്രൊണ്ടൽ കോർടെക്സിലാണ് ഇ ജിആർ തന്റെ പ്രാഗൽഭ്യം തെളിയിക്കുന്നത്. ഓടിസംകാരുടെ മന്ദതയ്ക്കും മാനസികപിന്നോക്കാവസ്ഥയ്ക്കും മറ്റ് വൈകല്യങ്ങൾക്കും കാരണക്കാരായ ജീനുകളുടെ മേൽ പൊതുവേ കടിഞ്ഞാണിട്ട് രാജാവായി വാഴുകയാണ് ഇ ജി ആർ 1. ഓട്ടിസത്തിലേക്ക് നയിക്കാൻ സ്വാധീനം ചെലുത്തുന്ന ജീനുകളെ പൊതുവായി ഇങ്ങനെ നിജപ്പെടുത്താം: ന്യൂറോണുകൾ തമ്മിലുള്ള സംവേദനത്തെ ബാധിയ്ക്കുന്നവ. ന്യൂറോട്രാൻസ്മിറ്ററുകളുടെ അളവ് കുറിക്കുന്നവ, അവ സ്രവിക്കപ്പെടുന്ന പ്രക്രിയ നിയന്ത്രിക്കുന്നവ, സോഡിയം, പൊടാസ്യം, കാത്സ്യം ഇവയെ ഒക്കെ അങ്ങോട്ടുമിങ്ങോട്ടും കടത്തി വിട്ടാണ് സംവേദനത്തിനുള്ള വിദ്യുച്ഛക്തി നിർമ്മിച്ചെടുക്കുന്നത് (അതെ, വിദ്യുച്ഛക്തി പ്രസിരിപ്പിച്ചാണ് ന്യൂറോസംവേദനങ്ങൾ പ്രാവർത്തികമാകുന്നത്!). ഇവയുടെ ഗതാഗതമാർഗ്ഗം ചില പ്രോടീനുകളാണ് നിർമ്മിച്ചെടുക്കുന്നത് (ion channels). ഇവയുടെ ജീനുകൾ അല്ലെങ്കിൽ ഇവയെ സ്വാധീനിക്കുന്ന ജീനുകൾ. ഇവയുടെ വൈകല്യങ്ങൾ തീക്ഷ്ണമായ പ്രസരിപ്പ്, ഉറക്കമില്ലായമ ശ്രദ്ധയില്ലായ്മ, സമൂഹപരമായ പെരുമാറ്റങ്ങളിലെ ചിട്ടക്കേട് ഇവയ്ക്കൊക്കെ കാരണമാകും. കാൽഷ്യം ചാനൽജീൻ വഷളാകുന്നത് ഓട്ടിസത്തിലെ പല പെരുമാറ്റവൈകല്യങ്ങൾക്കും കാരണമാണ്. പൊടാസ്യം ചാനൽജീൻ വൈകല്യങ്ങൾ ചുഴലിയ്ക്ക് നിദാനമാകുകയാണ്, ബുദ്ധിദൌർബല്യത്തിനും. ന്യൂറോണുകൾ ഒട്ടിപ്പിടിയ്ക്കുന്നതിനെ നിയന്ത്രിക്കുന്ന ജീനുകൾ- ന്യൂറോലൈഗിൻ, ന്യൂറെക്സിൻ, കോണ്ടാക്റ്റിൻ,കാഡ്ഹെറിൻ ഇങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട് ഇവകൾ. പരിസരങ്ങൾ, ഇടം എന്നിവ സംബന്ധിച്ച അറിവ് നേടലി (special learning)നെ സ്വാധീനിക്കുന്ന ഈ പ്രോടീനുകളുടെ ജീനുകൾ ഓടിസത്തിന്റെ ചില പ്രധാന ലക്ഷണങ്ങൾ ഉളവാക്കുന്നവയാണ്. സമൂഹപരമായി പുതുമ തേടാനുള്ള അഭിവാഞ്ഛ കുറയുന്നത് ഈ ജീനുകളുടെ പ്രവർത്തിഹീനത കൊണ്ടാണ്, ചുഴലിയുടെ ലക്ഷണങ്ങൾ ഉളവാക്കുന്നതും. അടക്കമില്ലാത്ത അനാവശ്യ പ്രവർത്തികളും ആവർത്തിച്ച് ഒരേ പ്രവർത്തി ചെയ്യാൻ പ്രേരിപ്പിക്കുന്നതും മാനസിക മുരടിപ്പും (mental retardation) മാത്രമല്ല ഓട്ടിസത്തിൽ കാണപ്പെടുന്ന പലേ പെരുമാറ്റദൂഷ്യങ്ങൾക്കും കാരണക്കാർ ഈ ദൂഷിതജീൻ സംഘമാണ്. ഇവയിൽ ചിലവയുടെ ന്യൂനത ഷ്കിസോഫ്രീനിയയിലും കാണപ്പെടുന്നുണ്ട്.. ചട്ടക്കൂടുകൾ നിർമ്മിക്കുന്ന പ്രോടീൻ (scaffolding proteins) നിർമ്മിക്കുന്ന ജീനുകൾ-ന്യൂറോസമ്പ്രേഷകരെ കൊണ്ടുനടക്കാനും പുറത്തേക്ക് പ്രസരിപ്പിക്കാനും സന്ദേശവുമായി ന്യൂറോണിന്റെ പലഭാഗത്തേയ്ക്ക് പോകാനുമൊക്കെ തലങ്ങും വിലങ്ങും നാരുകൾ കെട്ടിയുറപ്പിച്ചിട്ടുണ്ട് സൈനാപ്സിനു ഇരുഭാഗങ്ങളിലും. ഇവയിൽ പ്രധാനിയാണ് ‘ഷാങ്ക്’ എന്ന പ്രോടീൻ കുടുംബം.ഷാങ്ക് രണ്ടാമനു മ്യൂടേഷൻ സംഭവിക്കുകയാണെങ്കിൽ ഗ്ഗ്ലൂടാമേറ്റ് സമ്പ്രേഷണത്തെ ബാധിയ്ക്കും. അനാവശ്യമായ ചുറുചുറുക്ക്, ആവർത്തിച്ചുള്ള ക്രിയകൾ, സമൂഹപെരുമാറ്റത്തിലെ വൈകല്യങ്ങൾ ഒക്കെ ഉടലെടുക്കുകയായി. ഷാങ്ക് മൂന്നാമൻ ന്യൂറോണുകളുടെ മാറിമറിയൽ പ്രവണത (neuronal plasticity)യ്ക്ക് മേൽനോട്ടം വഹിക്കുന്നവനാണ്, ഗ്ലൂടമേറ്റ് സന്ദേശങ്ങളെ വേണ്ടിടത്ത് എത്തിക്കാൻ സഹായിക്കുന്നവനുമാണ്. ഈ പ്രോടീൻ നിർമ്മിക്കുന്ന ജീനിനു മ്യൂടേഷൻ സംഭവിക്കുകയോ എണ്ണത്തിൽ മാറ്റം വരികയോ ഒക്കെ വന്നുകൂടിയാൽ ഓടിസത്തിന്റെ പല സ്വഭാവങ്ങളും പ്രകടിക്കപ്പെടും. സംസാരശേഷിയ്ക്ക് താമസം, പെരുമാറ്റവൈകല്യങ്ങൾ, ആശയവിനിമയത്തിലെ തകരാറുകൾ, പഠിച്ചെടുക്കുന്നതിൽ താമസം, ഓർമ്മക്കുറവ് ഒക്കെ വന്നു ചേരാം. സിൻഗ്യാപ് 1 എന്ന മറ്റൊരു ജീൻ മുകളിൽ പരാമർശിച്ച ചില ജീനുകളോടൊപ്പം പ്രവർത്തിയ്ക്കുന്ന നിയന്ത്രാതാവാണ്. ഓട്ടിസത്തിലെ പല വൈകല്യങ്ങളും ഈ ജീനിന്റെ ദൂഷ്യത്താൽ ഭവിക്കുന്നതാണ്. ന്യൂറോണിനുള്ളിലെ സന്ദേശവാഹകർ- ന്യൂറോണിനുള്ളിലേക്ക് ഒരു സന്ദേശം എത്തിപ്പെട്ടാൽ അത് ലോക്കൽ തലവൻ ആയ ന്യൂക്ലിയസിനെ അറിയിക്കേണ്ടതുണ്ട്. അല്ലെങ്കിൽ മറ്റ് ചില പ്രധാനികളെ. അങ്ങനെ ഒരു സന്ദേശവാഹിയാണ് ‘എം റ്റോർ’ (mTOR). ഈ പ്രോടീൻ പല പ്രവർത്തനങ്ങളേയും സ്വാധീനിക്കുയോ ഏകോപിക്കുകയോ ചെയ്യും. ന്യൂറോണിന്റെ ആകൃതിയിൽ മാറ്റം വരുത്താനോ സൈനാപ്സ് നിർമ്മിച്ചെടുക്കാനോ ഒക്കെ എം റ്റോർ മിടുക്കനാണ്. ഓട്ടിസത്തിൽ ഈ എംറ്റോറിന്റേയും സിൽബന്തികളുടേയും ജീനുകളിൽ മാറ്റങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 8-10 ശതമാനം വരെ എല്ലാ ഓടിസത്തിലും ഈ മാറ്റങ്ങളുണ്ട്. ഈ ജീൻ നിർവ്വീരീകരിച്ച എലികളിൽ ഓടിസത്തിനു സമാനമായ പെരുമാറ്റങ്ങളും കാണുന്നുണ്ട്. എം റ്റോർ ഉളവാക്കുന്ന റിലേ പ്രപാതങ്ങളെ അടക്കാൻ മരുന്നുകൾ കണ്ടുപിടിയ്ക്കാൻ കൊണ്ടുപിടിച്ചുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. സൈനാപ്സിന്റെ രണ്ടു വശത്തും ഇടംകൊള്ളുന്ന, ഓട്ടിസക്കാരിൽ മാറ്റങ്ങൾ കാണുന്ന ജീനുകളിൽ ചിലവ മാത്രം ചിത്രത്തിൽ സൂചിപ്പിച്ചിരിക്കുന്നു. (ചിത്രം 3) ഇവയുടെ ബാഹുല്യം ആകെയുള്ളതിന്റെ ഒരു അംശം മാത്രമാണ്. പല ജീൻ വൈകല്യങ്ങളും ഒരേ സമയത്ത് ഇളകിയുണരേണ്ടതാണ്, അവ തമ്മിലുള്ള പ്രത്യേക പാരസ്പര്യവും സമ്പർക്കവും ആവശ്യവുമാണ് ഓട്ടിസം ലക്ഷണങ്ങൾക്ക് വഴിവയ്ക്കാൻ. ഇവയിൽ മിക്കതും മസ്തിഷക്കത്തിലെ ഓർമ്മയ്ക്കും പഠിച്ചെടുക്കാനുള്ള കഴിവിനും ചോദനകളെ സ്വാംശീകരിക്കാനുമുള്ള ഇടങ്ങളിൽ ഉണരുന്നവയാണ്. ഇവയുടെ പ്രകടനവും പ്രവൃത്തികളും പ്രായം അധികരിക്കുന്തോറും മറിഞ്ഞു തിരിയുകയും ചെയ്യുന്നു. മൂന്നു വയസ്സിലെ ഓട്ടിസം തലച്ചോറിന്റെ ന്യൂറോൺ/ന്യൂറോസമ്പ്രേഷണ വിന്യാസങ്ങളല്ല മുപ്പതു വയസ്സിൽ കാണപ്പെടുന്നത്. വൈകല്യങ്ങളുടെ തീവ്രത നിശ്ച്ചയിക്കുന്നതിനും ഉചിതമായ ചികിത്സയ്ക്കും മരുന്നുകൾ തിട്ടപ്പെടുന്നതിനും ദുഷ്ക്കരത വന്നുചേരുന്നത് ഇപ്രകാരമാണ്. ലക്ഷണങ്ങൾക്കുള്ള മരുന്നുകൾ മാത്രമാണ് ഇന്നത്തെചികിത്സാവിധികൾ. ഗാബാ/ഗ്ലൂടമേറ്റ് എന്നീ ന്യൂറോസമ്പ്രേഷകരുടെ അളവ് ക്രമീകരിക്കുന്നവയും മരുന്നുകളിൽ ഉണ്ട്. ഗർഭകാലം അതീവ ജാഗ്രതപുലർത്തേണ്ടതാണെന്നാണ് മേൽ‌പ്പറഞ്ഞ ഇമ്മ്യൂൺ ഇടപെടലുകൾ പ്രഖ്യാപിക്കുന്നത്. ഭ്രൂണം വളരുന്ന സമയത്ത് ഉചിതമായ പ്രതിരോധകുത്തിവയ്പ്പുകൾ എടുത്തിരിക്കുക, രോഗങ്ങൾ വരാതെ ശ്രദ്ധിക്കുക ഇവയൊക്കെ സുപ്രധാനങ്ങളാണ്. ഉപയോഗപ്രദമായ ബാക്റ്റീരിയകൾ കുഞ്ഞിൽ പ്രവേശിക്കാൻ യോനീനാളത്തിലൂടെയുള്ള പ്രസവം ആവശ്യമാണ്, സിസേറിയൻ കഴിയുന്നതും ഒഴിവാക്കേണ്ടതാണ്. പാരമ്പര്യസിദ്ധമാണെങ്കിൽ അമ്മയുടെ ഇമ്മ്യ്യൂണിറ്റിയ്ക്കും ബാക്റ്റീരിയയ്ക്കും എന്ത് കാര്യം എന്ന് ചോദ്യം ന്യായമാണ്. മര്യാദകെട്ട ജീനുകളുടെ പാചകക്കുറിപ്പ് ഗർഭത്തിൽത്തന്നെ ഡി എൻ എയിൽ എഴുതപ്പെട്ടതാണെങ്കിലും അവ പൂർണ്ണമായും ഓട്ടിസത്തിലേക്ക് നയിക്കണമെന്നില്ല. ഇവ പലതിനേയും നിയന്ത്രിക്കുന്ന മേലുദ്യോഗസ്ഥൻജീനിനെ സ്വാധീനിച്ചാൽ പ്രസക്തി നഷ്ടപ്പെടുത്താൻ പറ്റിയേക്കും. ഉദാഹരണത്തിനു മുൻപ് പരാമർശിച്ച ‘എം റ്റോർ’ എന്ന ജീനിനെ സ്വാധീനിച്ചാൽ മുളയിലെ നുള്ളിക്കളയാം പലേ ജീൻ ദൂഷ്യങ്ങളേയും. കുടലിലെ ബാക്റ്റീരിയ ഇമ്മ്യ്യൂൺ വകുപ്പിനെ വരുതിയിലാക്കാൻ പോരുന്നതാണ്. ദൂഷ്യജീനുകളെ കുറച്ചൊക്കെ മര്യാദ പഠിപ്പിക്കാം ഈ വഴി. ഗർഭകാലത്തു ഇമ്മ്യൂൺ വ്യവസ്ഥകൾ ജാഗ്രതയോടെ പാലിക്കണമെന്ന് സാരം. പ്രതിരോധശക്തി, കുടൽ ബാക്റ്റീരിയ എന്നിവയുടെ പ്രഭാവങ്ങളെക്കുറിച്ചുള്ള പുതിയ അറിവുകൾ ശാസ്ത്രജ്ഞരേയും ഡോക്റ്റർമാരേയും ചെറുതായിട്ടല്ല ഹർഷോന്മാദം കൊള്ളിച്ചിട്ടുള്ളത്. പതിഞ്ഞുപോയ ജീൻ വൈകല്യങ്ങളെ പാടേ മായ്ച്ചു കളയാൻ പറ്റിയില്ലെങ്കിലും ചികിത്സാരീതിയിൽ വൻ വിപ്ലവത്തിനുള്ള സാദ്ധ്യതയാണ് തെളിയുന്നത്. പിഞ്ചുമകന്റെ ദൈന്യത നോക്കിക്കണ്ട് കണ്ണീർ തോരാത്ത അമ്മയ്ക്കും അച്ഛനും ആശ്വാസം പകരുന്ന വിശേഷമാണിത്. മുൻപേ പറക്കുന്ന മസ്തിഷ്ക്കപ്പക്ഷികൾ ഓട്ടിസംമസ്തിഷ്കം ഇനി വരാൻ പോകുന്ന കാലത്തിനു വേണ്ടി രൂപപ്പെടുത്തുന്നതാണെന്നും പരിണാമത്തിൽ സ്വൽ‌പ്പം മുന്നോട്ട് സഞ്ചരിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ പലരും വാദിക്കുന്നുണ്ട്. തലച്ചോറിന്റെ വലിപ്പം അതിന്റെ കാര്യശേഷിയുടെ സൂചകമാണ്. ഓടിസംകുഞ്ഞുങ്ങൾ വലിയ തലച്ചോറുമായാണ് പിറന്നുവീഴുക. ന്യൂറോണിന്റെ എണ്ണത്തിലും മുൻപന്തിയിലാണവർ. ഇന്ദ്രിയാവബോധവും ഗ്രഹണശക്തിയും കൂടുതലാണിവർക്ക് എന്ന് മുകളിൽ പറഞ്ഞുകഴിഞ്ഞു. കാഴ്ച്ച, കേൾവി മുതലായ സംവേദനങ്ങൾ അതീവ വേഗതയിലാണ് മസ്തിഷ്കം കൈകാര്യം ചെയ്യുന്നത്. ഏകാഗ്രതയും സംകേന്ദ്രിതശ്രദ്ധയും ഇവരേക്കാൾ കഴിഞ്ഞ് മറ്റാർക്കുമില്ല. ചെസ് കളിയിലെ മിടുക്കന്മാർ പലരിലും ചെറിയ തോതിൽ ഓടിസം കാണപ്പെടുന്നുണ്ടെന്ന് ഓർക്കുക. ഒരു തരത്തിൽ ഇത് ബുദ്ധിശക്തിയുമായി ബന്ധപ്പെട്ടതാണു താനും. ബുദ്ധികേന്ദ്രങ്ങളിൽ ചിലത് തീവ്രമായ ഉണർവ്വിലാണ്; മറ്റ് കേന്ദ്രങ്ങളുമായി സമാനമായി ബന്ധപ്പെടാൻ വഴിയില്ലാത്തതിനാൽ എല്ലാം പാഴിലാകുകയാണ്. ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട ഒരു ജീൻ (നേരത്തെ വിവരിച്ച് ‘ഗാബാ’യുടെ സ്വീകരണി) ഓടിസംകാരിൽ അളവിൽക്കൂടുതൽ ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. വിസ്മയിപ്പിക്കുന്ന തരത്തിലുള്ള കഴിവുകൾ പ്രകടിക്കപ്പെടുന്ന ഒരേ ഒരു മാനസികപ്രശ്നമാണ് ഓടിസം. കലണ്ടർ കണക്കുകൂട്ടൽ അനായാസം ചെയ്യുന്ന, മാസം, തീയതി ഒക്കെ കൃത്യമായി പറയുന്ന നായകനെ “റെയിൻ മാൻ” സിനിമ കണ്ടവർ ഓർക്കുന്നുണ്ടായിരിക്കണം. നൂറുകണക്കിനു വാക്കുകൾ പലതും അവയുടെ അർത്ഥവുമായി ബന്ധപ്പെട്ടല്ലാതെ ഓർത്തിരിക്കാൻ പ്രത്യേക കഴിവാണിവർക്ക്. കണക്കിൽ ബഹുമിടുക്കരാണു ചിലർ. സംഗീതത്തിന്റെ വഴികൾ അവർക്ക് ജന്മനാ പിടികിട്ടിയിരിക്കുകയാണ്. പലർക്കും ഒരു സ്വരം മാത്രം കേട്ടാൽ അത് ഇന്നതാണെന്ന് എളുപ്പം നിശ്ചിതപ്പെടുത്താൻ പറ്റും; absolute pitch എന്ന പ്രതിഭാസം. യഥാതഥമായ ചിത്രം വരയ്ക്കാൻ പ്രാവീണ്യമുള്ളവരാണ് ചിലർ. എന്നാൽ ഇവ പ്രകടിപ്പിക്കാനുള്ള വാചാടോപമോ സാമൂഹികകുശലതയോ ഇല്ലാതെ പോയവരുമാണ്.. ലോകത്തെമ്പാടും ഓടിസം ബാധിച്ച കുഞ്ഞുങ്ങൾ ജനിക്കാറ് ബുദ്ധിയും പഠിപ്പും വേണ്ടുവോളമുള്ള ദമ്പതികൾക്കാണ്. 1943 ഇൽ ഓടിസം ഒരു മസ്തിഷ്കഅസുഖമായി ലിയോ കാനർ നിർവ്വചിക്കുമ്പോൾ ഇങ്ങനെ എഴുതിച്ചേർത്തിരുന്നു: “അവർ എല്ലാം അതീവബുദ്ധിയുള്ള കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്.” ജനിതകനിരീക്ഷണങ്ങൾ ഈ പശ്ചാത്തലത്തിൽ പഠിക്കപ്പെട്ടിട്ടില്ലെങ്കിലും പാരമ്പര്യമായി കൂർമ്മബുദ്ധി സിദ്ധിച്ചവരുടെ തലച്ചോറാണ് ഓടിസംകാർ പേറുന്നത് എന്നാണ് ആധുനിക നിഗമനം. സാമൂഹിക ഇടപെടലുകൾ ആവശ്യമില്ലാത്ത ജോലികളിൽ ഇവർ തിളങ്ങാറുണ്ട്. ഏകാഗ്രത ധാരാളമുള്ളതിനാൽ തീരുമാനങ്ങൾ എടുക്കാനുള്ള പ്രാപ്തി കൂടുതലാണ്. എന്നാൽ ‘ഐ ക്യു’ (I. Q) വളരെ താഴ്ന്നനിലയിലാണ് എന്നത് സത്യമാണ്. അതിബുദ്ധിയുണ്ട് എന്നാൽ ഭാവന തീരെയില്ല എന്ന മട്ട്. ഐ ക്യു ടെസ്റ്റുകളിൽ സാമൂഹ്യശീലവും വികാരപരതയും ഉൾക്കൊള്ളിക്കാറില്ല എന്നത് ഒരു പരിമിതിയാണ്, ഇവ രണ്ടിലും ഓട്ടിസംകാർ പിന്നോട്ടാണു താനും. തലച്ചോറിന്റെ വലിപ്പവും ചില ഘടനകളും ജനിതകമായി ബുദ്ധിയുമായി ബന്ധപ്പെട്ട ജീനുകളുടെ ഉണർവ്വും സൂക്ഷ്മനിരീക്ഷണപാടവുമൊക്കെ പരിഷ്കൃതവും സങ്കീർണ്ണവുമായ തലച്ചോറിന്റെ ലക്ഷണങ്ങൾ ആണ്, പരിണാമത്തിന്റെ വഴിയിലാണ് എന്നതിന്റെ സൂചകമായിരിക്കാം എന്ന ധാരണ വേരുറച്ച് വരികയാണ്. എന്നാൽ ഇതിനോടൊപ്പം പരിവർദ്ധിതമാകാത്ത മറ്റ് കേന്ദ്രങ്ങൾ സന്തുലിതാവസ്ഥയ്ക്ക് വിഘാതമായിച്ചമയുകയാണ്; അതിബുദ്ധിയുടെ ഫലങ്ങൾ നിർവ്വീര്യമാക്കപ്പെടുകയാണ്. പലേ ജീനുകളുടെ വികലലീലകളാണ് ഓടിസത്തിനു കാരണമാകുന്നത് എന്ന് വിശദീകരിച്ചു കഴിഞ്ഞു; അവയിൽ ചിലത് മറ്റ് ചില ജീനുകളെ കുത്സിതപ്രവർത്തിയിലേക്ക് നയിക്കുകയാണെന്നാണ് ശാസ്ത്രാഭിമതം. അതിജീവനത്തിനു സംഘം ചേരുകയോ മറ്റുള്ളവരുമായി നിരന്തരമായി സംവേദനത്തിൽ ഏർപ്പെടുകയോ ആവശ്യമില്ലാത്ത ഘട്ടത്തിലേക്കാണ് മനുഷ്യകുലം നീങ്ങുന്നത്, അതിനാവശ്യമായ ഘടനകളാണ് ഓട്ടിസം തൽച്ചോറിൽ ഉരുത്തിരിയുന്നത് എന്നൊരു ചിന്ത അത്ര അസംഗതമല്ല. ചുരുക്കിപ്പറഞ്ഞാൽ തലച്ചോറിന്റെ പരിണാമങ്ങൾക്കിടയിൽ കാലം മാറി എത്തിയവരുടെ വേദനയാണ് ഓട്ടിസം. നമ്മുടെ തലച്ചോർ നിർമ്മിച്ചു വച്ച പ്രമാണങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ അവരുടെ തലച്ചോർ കൂട്ടാക്കാത്തത് അവരെ സമൂഹത്തിൽ നിന്നും തള്ളേണ്ടതിനു ന്യായമാകുന്നില്ല. പ്രകൃതിയ്ക്ക് പറ്റിയ തെറ്റാല്ല, പ്രകൃതി നിർദ്ധാരണം ചെയ്ത് അടുത്ത ശ്രേണിയിലേക്ക് ഉയർന്നുയരാൻ പര്യാപ്തമാക്കപ്പെട്ടവരല്ലേ ഓട്ടിസം കുഞ്ഞുങ്ങൾ എന്ന് സംശയിക്കുകയാണു വേണ്ടത്. സമ്പൂർണ്ണവും നിർദ്ദോഷവും സൂക്ഷ്മവുമായ ലോകത്തെ അറിഞ്ഞവരാണവർ. ജ്യോമതീയമായ അവസ്ഥകളെ ഉൾച്ചേർക്കാനാവത്തവരാണ് നമ്മൾ, അവരുടെ കാഴ്ച്ചപ്പാടിൽ. മറ്റുള്ളവരുടെ സ്പേയ്സുകളിലേക്ക് കടന്നു കയറ്റം ഒരു ഉളുപ്പുമില്ലാതെ ചെയ്യുന്നവരാണു നമ്മൾ. സ്നേഹം, കൂട്ട്കെട്ട്, സാഹോദര്യം എന്നതിൽ നിന്നെല്ലാം തലച്ചോറിൽ ഉളവാകുന്ന രാസവസ്തുസ്രവണം മൂലം ആഹ്ലാദിക്കാൻ ഒരുമ്പെടുന്നത് അവരെ സംബന്ധിച്ചും അത്ര ആവശ്യമില്ലാത്ത ഉടമ്പടിയാണ്. അതിജീവനത്തിനു ഇതൊക്കെ ആവശ്യമായിരുന്ന കാലം കഴിഞ്ഞിരിക്കുന്നു എന്ന് പറയാതെ പറയുകയാണ് ഓട്ടിസംകാർ. നമ്മൾ കാണുന്ന സങ്കൽ‌പ്പലോകമല്ലീയുലകം എന്ന് സമ്മതിയ്ക്കാൻ നാമും തയാറല്ല. അവർക്ക് കിട്ടിയിരിക്കുന്ന സിദ്ധികളുടെ മൂല്യാങ്കനം കുറിക്കാൻ നമ്മൾക്കാവതില്ല എന്നത് അവരുടെ കുറ്റമല്ല. References: Estes M. L. and McAllister A. K. Maternal immune activation: Implications for neuropsychiatric disorders. Science 353: 772-777, 2016 Gerschwind D. H. Genetics of autism spectrum disorder. Trends Cogn Sci. 15: 409-416 2011 Banerjee S., Riordan M. and Bhat M. A. Genetic aspects of autism spectrum disorders:insights from animal models. Front Cell. Neurosci. 8: 1-18, 2014 Silberman S. NeuroTribes. Avery (Penguin Random House) New York. pp 548, 2015 De Angelis M., Francavilla R., Piccolo M., Giacomo A. D. and Gobbetti M. Autism spectrum disorders and intestinal microbiota. Gut Microbes 6: 207-213, 2015 Hoban, A. E.,Stilling R. M., Shanahan F., Dinan T. G., Claesson, M. J., Clarke G. and Cryan J. E. Regulation of prefrontal cortex myelination by the microbiota.Transl. Psychiatry 6: 1-9, 2016 Li. Q. and Zhou, J-M. The microbiota-gut-brain axis and its potential therapeutic role in autism spectrum disorder. Neuroscience 324: 131-139, 2016 8. Cespi, B. J. Autism as a disorder of high intelligence.Front Neurosci. 10: 1-17, 2015 9. Robertson C. E., Ratai E-M. and Kanwisher N. Reduced GABAergic action in the autistic brain. Curr Biol. 26:80-85, 2016 10. Noel, J-P., Casio, C. J., Wallace M. T. and Park S. The spatial self in schizophrenia and autism spectrum disorder. Schizophr. Res. 16: 1-5, 2016 11. എതിരൻ കതിരവൻ. ഒരു കിളിയും വെറുതെ പാടുന്നില്ല. മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് സെപംബർ 4, 201611. എതിരൻ കതിരവൻ. ഒരു കിളിയും വെറുതെ പാടുന്നില്ല. മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് സെപംബർ 4, 2016 ചിത്രം 1. ലിംബിക് സിസ്റ്റെം. ഓട്ടിസത്തിൽ മാറ്റങ്ങളുണ്ടാകുന്ന പ്രധാന മസ്തിഷ്ക കേന്ദ്രങ്ങൾ. ചിത്രം 2. സൈനാപ്സ്. രണ്ട് ന്യൂറോണുകൾ തമ്മിൽ സംവദിയ്ക്കുന്ന ഇടം. മുകളിലത്തെ ന്യൂറോൺ ഒരു വൈദ്യുതിതരംഗവുമായി എത്തുമ്പോൾ ആ കുമിളകൾ താഴോട്ട് നീങ്ങി അവയിലെ ന്യൂറോസമ്പ്രേഷകരെ പുറത്തിറക്കുന്നു. അവ താഴത്തെ ന്യൂറോണിൽ ചെന്ന് സന്ദേശമറിയിക്കുന്നു. ആ ന്യൂറോൺ ഈ സന്ദേശത്തെ വീണ്ടും വൈദ്യുതി തരംഗം ആക്കി മാറ്റുന്നു. ചിത്രം 3. സൈനാപ്സ് ഭാഗത്തെ ഓട്ടിസത്തിനു കാരണക്കാരാകുന്ന ജീനുകൾ. പ്രസക്തമായ ചില ജീനുകൾ മാത്രം ഉൾക്കൊള്ളിച്ചിരിക്കുന്നു 11 comments: Muralee Mukundan , ബിലാത്തിപട്ടണം said... ഓട്ടിസത്തെ കുറിച്ച് മലയാളത്തിലുള്ള നല്ല വിശദീകരണ ങ്ങളുള്ള വിജ്ഞാന പ്രദമായ ഒരു ലേഖനം ... ചുരുക്കിപ്പറഞ്ഞാൽ തലച്ചോറിന്റെ പരിണാമങ്ങൾക്കിടയിൽ കാലം മാറി എത്തിയവരുടെ വേദനയാണ് ഓട്ടിസം. നമ്മുടെ തലച്ചോർ നിർമ്മിച്ചു വച്ച പ്രമാണങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ അവരുടെ തലച്ചോർ കൂട്ടാക്കാത്തത് അവരെ സമൂഹത്തിൽ നിന്നും തള്ളേണ്ടതിനു ന്യായമാകുന്നില്ല. .. പ്രകൃതിയ്ക്ക് പറ്റിയ തെറ്റാല്ല, പ്രകൃതി നിർദ്ധാരണം ചെയ്ത് അടുത്ത ശ്രേണിയിലേക്ക് ഉയർന്നുയരാൻ പര്യാപ്തമാക്കപ്പെട്ടവരല്ലേ ഓട്ടിസം കുഞ്ഞുങ്ങൾ എന്ന് സംശയിക്കുകയാണു വേണ്ടത്. സമ്പൂർണ്ണവും നിർദ്ദോഷവും സൂക്ഷ്മവുമായ ലോകത്തെ അറിഞ്ഞവരാണവർ. ജ്യോമതീയമായ അവസ്ഥകളെ ഉൾച്ചേർക്കാനാവത്തവരാണ് നമ്മൾ, അവരുടെ കാഴ്ച്ചപ്പാടിൽ. മറ്റുള്ളവരുടെ സ്പേയ്സുകളിലേക്ക് കടന്നു കയറ്റം ഒരു ഉളുപ്പുമില്ലാതെ ചെയ്യുന്നവരാണു നമ്മൾ. സ്നേഹം, കൂട്ട്കെട്ട്, സാഹോദര്യം എന്നതിൽ നിന്നെല്ലാം തലച്ചോറിൽ ഉളവാകുന്ന രാസവസ്തുസ്രവണം മൂലം ആഹ്ലാദിക്കാൻ ഒരുമ്പെടുന്നത് അവരെ സംബന്ധിച്ചും അത്ര ആവശ്യമില്ലാത്ത ഉടമ്പടിയാണ്. അതിജീവനത്തിനു ഇതൊക്കെ ആവശ്യമായിരുന്ന കാലം കഴിഞ്ഞിരിക്കുന്നു എന്ന് പറയാതെ പറയുകയാണ് ഓട്ടിസംകാർ. നമ്മൾ കാണുന്ന സങ്കൽ‌പ്പലോകമല്ലീയുലകം എന്ന് സമ്മതിയ്ക്കാൻ നാമും തയാറല്ല. അവർക്ക് കിട്ടിയിരിക്കുന്ന സിദ്ധികളുടെ മൂല്യാങ്കനം കുറിക്കാൻ നമ്മൾക്കാവതില്ല എന്നത് അവരുടെ കുറ്റമല്ല. Thursday, January 19, 2017 at 8:49:00 PM GMT+5:30 എതിരന്‍ കതിരവന്‍ said... താങ്ക് യൂ മുരളീ... Friday, January 20, 2017 at 12:50:00 AM GMT+5:30 ദീപ said... വളരെ വിലപ്പെട്ട ലേഖനം. ഓട്ടിസത്തെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പല ലേഖനങ്ങളും വായിച്ചിട്ടുണ്ടെങ്കിലും ഇത്രയും നന്നായി പഠിച്ചെഴുതിയ ഒന്ന് ഇവരേയും വായിച്ചിട്ടില്ല. This surely is a keeper! Thank you very much!! Wednesday, January 25, 2017 at 12:06:00 AM GMT+5:30 ചേച്ചിപ്പെണ്ണ്‍ said... യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്നും മാതൃഭൂമി അടിച്ചു മാറ്റിയാലോ എന്ന് വരെ ചിന്തിച്ചിരുന്നു . ഭാഗ്യത്തിന് ഓൺലൈൻ വന്നു സെർച് ചെയ്തപ്പോൾ ആർട്ടികൾ കണ്ടു . വീണ്ടും വീണ്ടും വായിക്കുന്നു നന്ദി .. Monday, February 13, 2017 at 11:08:00 PM GMT+5:30 ചേച്ചിപ്പെണ്ണ്‍ said... email id share cheyyamo ? Monday, February 13, 2017 at 11:12:00 PM GMT+5:30 സുധീര്‍ദാസ്‌ said... ഓട്ടിസം ബാധിച്ചവരേക്കാള്‍ എന്നെ വിഷമിപ്പിച്ചിട്ടുളളത്, അവരെ പൊന്നുപോലെ നോക്കുന്ന അവരുടെ മാതാപിതാക്കളാണ്. വിജ്ഞാനപ്രദമായ ലേഖനം. Monday, February 20, 2017 at 8:33:00 PM GMT+5:30 kichu / കിച്ചു said... Too good Thursday, April 25, 2019 at 8:00:00 AM GMT+5:30 എന്റ ഫ്രാന്തന്‍ ദിനരാത്രങ്ങള്‍ 17/08/1984 to........continue...... said... Gud Friday, April 26, 2019 at 11:34:00 AM GMT+5:30 Unknown said... വിജ്ഞാനപ്രദമായ ലേഖനം. നന്ദി സാർ Sunday, May 26, 2019 at 8:45:00 PM GMT+5:30 ദീപ said... മുൻപ് വായിച്ചിരുന്നെങ്കിലും ഒന്നൂടെ വായിക്കാൻ കിട്ടാൻ അതിയായി ആഗ്രഹിച്ചിരുന്നു. ഓൺലൈൻ കിട്ടിയതിൽ ഒരുപാട് സന്തോഷം. It's definitely a keeper. നന്ദി.