text
stringlengths
341
366k
മോളെ പൈസ ഉണ്ടെങ്കിൽ 100 രൂപ അമ്മയ്ക്ക് വാങ്ങാനാണ് അവർക്കിടന്ന് കരയുന്നു രണ്ടുദിവസമായി അവർക്ക് തീറ്റ കൊടുത്തിട്ട് ഡേ തള്ളേ മിണ്ടാതെ പോകുന്നുണ്ടോ ഇല്ലേ ഞാൻ പുറത്തിടും പറഞ്ഞില്ലെന്ന് വേണ്ട. നിങ്ങൾ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എവിടുന്ന് കാശ് ഒരുത്തന്റെ മാത്രം വരുമാനം കൊണ്ട് ഈ വീട് രണ്ടറ്റം കൂട്ടിക്കെട്ടാൻ പാടുപെടുവാണ് അപ്പോഴാണ് അവരുടെ ആടും മാടും ഒക്കെ. നിങ്ങൾക്ക് കിട്ടുന്ന കഞ്ഞികുടി ഇല്ലാതാക്കണ്ട കിട്ടുന്ന മര്യാദക്ക് അവിടെങ്ങാനും പോയി കിടക്കാൻ നോക്ക് എന്റെ വായിക്ക് വാക്ക് വെറുതെ ജോലി ഉണ്ടാക്കാതെ. അകത്തുനിന്ന് അവരുടെ മകൻ അത് കേട്ട് നിസ്സഹായനായി പുറത്തേക്ക് ഇറങ്ങിപ്പോയി. അവർ കുരിഞ്ഞു നിറമിഴികളുടെ മുന്നോട്ട് നടന്നു അയാൾ ഒന്നും നോക്കി നിറഞ്ഞ കണ്ണുകൾ തുടച്ച് പുറത്തെ ആട്ടിൻകൂട്ടി നടത്തിയും പശുവിനെ വളർത്തിയും അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് പുറത്തുപോയി വീടുകളിൽ പണിയെടുത്തും കിട്ടുന്ന കാശുകൊണ്ടും ഒരേ ഒരു മകനായ ഉണ്ണിയവളർത്തി വലുതാക്കി. അവന്റെ കല്യാണം നടത്തി കൊടുത്തിട്ടും അമ്മയുടെ കഷ്ടപ്പാട് അറിയില്ല അവനെ. ഇന്ന് ഭാര്യ പറയുന്നത് മാത്രം കേട്ട് സ്വന്തം അമ്മയെ ഒരു നോക്കു കൊണ്ട് പോലും അടുത്തറിയാതെയായി അയാൾ അവർ ആട്ടിൻകൂട്ടിൽ വിരിച്ച ആട്ടിൻകാട്ടങ്ങളുടെ അഴുക്കുപിടിച്ച കഴുങ്ങിന്റെ പൊളികളിൽ ഇരുന്നു അതൊന്നും അവർ നോക്കുന്നില്ല ശ്രദ്ധിക്കുന്നില്ല. അങ്ങനെയാണല്ലോ ജീവിച്ചു പോയത് എന്ന ഭാവമായിരുന്നു. ജീവിതത്തിലെ കഷ്ടപ്പാടും ദുരിതത്തിനും ഇടയിൽ അവന്റെ കാര്യങ്ങൾക്കൊന്നും ഒരു കുറവും വരുത്തിയിരുന്നില്ല എപ്പോഴും ആളുകൾക്ക് ഒപ്പമായിരുന്നു മനസ്സിന് ഒരുപാട് സങ്കടം വരുമ്പോൾ ഇവിടെ വന്നിരിക്കും . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Share FacebookTwitterWhatsAppEmail Prev Post സീരിയൽ താരം യമുനയുടെ ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത കാര്യങ്ങൾ.. | Life Of Actress Yamuna Next Post ഇരുണ്ട നിറമുള്ളവർ ഇതൊന്നു പരീക്ഷിച്ചു നോക്കൂ നിറം വയ്ക്കും 100% ഉറപ്പ്… | Natural Way For Whitening Skin
മുൻ ബീഹാർ മന്ത്രി തേജ് പ്രതാപ് യാദവ് ഇപ്പോൾ വൃന്ദാവനിലെ ഒരു പര്യടനത്തിലാണ്. തന്റെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ അദ്ദേഹം സ്പിപ്പെറ്റുകൾ പങ്കുവെക്കുന്നുണ്ട്. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ലാലുപ്രസാദ് യാദവിന്റെ മൂത്ത പുത്രൻ പശുക്കൾക്ക് ഇടയിൽ നിന്നും ഓടക്കുഴൽ വായിക്കുന്ന ഫോട്ടോ ഇട്ടിരുന്നു. പശുക്കളെ കൃഷ്ണന്റെ പ്രിയപ്പെട്ടവർ എന്നും പറയുന്നു. https://www.instagram.com/p/Bpiqju9gVsp/ രാവിലെ ഷൂട്ട് വീഡിയോയിൽ നടനും രാഷ്ട്രീയക്കാരനുമായ അദ്ദേഹം വെള്ള കുർത്ത ധരിച്ച് തലയിൽ ഒരു മയിൽപീലിയും ധരിച്ച് ആണ് നിൽക്കുന്നത്. ഈ വർഷം അദ്ദേഹം മുൻ ബിഹാർ ട്രാൻസ്പോർട്ട് മന്ത്രിയുടെ മകൾ ഐശ്വര്യ റായിയെ വിവാഹം ചെയ്തിരുന്നു. ഇപ്പോൾ അദ്ദേഹം അരങ്ങേറ്റം കുറിച്ച ഹിന്ദി സിനിമ റിലീസിനൊരുങ്ങുന്നു. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു.
പാര്‍ക്കിന്‍സണ്‍സ് രോഗത്തില്‍ നിന്ന് അവിശ്വസനീയമായ മുക്തി!! കഴിഞ്ഞ ആറ് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ദുരിതം അനുഭവിച്ചിരുന്ന, ശരീരത്തില്‍ ഒരു കൊതുക് കടിച്ചാല്‍ പോലും അനങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്ന വയനാട് സ്വദേശിയാണ് ഡി ബി എസ് സര്‍ജറിയിലൂടെ ഒറ്റദിവസം കൊണ്ട് പൂര്‍ണ്ണമായ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയത്... Deep Brain Stimulation (DBS) ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് ആസ്റ്റര്‍ മിംസിലെ പ്രമുഖ ന്യൂറോളജിസ്റ്റും ഡി ബി എസ് വിദഗ്ദ്ധനുമായ ഡോ. സുജിത്ത് ഓവലത്തും, ന്യൂറോ സർജൻ ഡോ ജിം മാത്യു എന്നിവരാണ്. 7902881010 One Aster Personalized Medical Assistant for all your healthcare needs. Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.
إِنَّمَا كَانَ قَوْلَ ٱلْمُؤْمِنِينَ إِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا۟ سَمِعْنَا وَأَطَعْنَا ۚ وَأُو۟لَـٰٓئِكَ هُمُ ٱلْمُفْلِحُونَ ﴾٥١﴿ നിശ്ചയമായും, സത്യവിശ്വാസികളുടെ വാക്കു - അവര്‍ക്കിടയില്‍ വിധിപറയുവാനായി അല്ലാഹുവിലേക്കും, അവന്റെ റസൂലിലേക്കും അവര്‍ ക്ഷണിക്കപ്പെടുന്നതായാല്‍ - 'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു' എന്നു പറയുക മാത്രമായിരിക്കും. (അങ്ങിനെയുള്ള) അക്കൂട്ടര്‍ തന്നെയാണ് വിജയികളും. إِنَّمَا كَانَ നിശ്ചയമായും ആയിരിക്കും قَوْلَ الْمُؤْمِنِينَ സത്യവിശ്വാസികളുടെവാക്കു إِذَا دُعُوا അവര്‍ ക്ഷണിക്കപ്പെട്ടാല്‍ إِلَى اللَّـهِ അല്ലാഹുവിലേക്കു وَرَسُولِهِ അവന്റെ റസൂലിലേക്കും لِيَحْكُمَ അദ്ദേഹം വിധിക്കുവാന്‍ بَيْنَهُمْ അവര്‍ക്കിടയില്‍ أَن يَقُولُوا അവര്‍ പറയുക(മാത്രം) ആയിരിക്കും سَمِعْنَا ഞങ്ങള്‍ കേട്ടു وَأَطَعْنَا ഞങ്ങള്‍ അനുസരിക്കുകയും ചെയ്തു (എന്നു) وَأُولَـٰئِكَ هُمُ അക്കൂട്ടര്‍തന്നെയാണ് الْمُفْلِحُونَ വിജയികള്‍ 24:52 وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ وَيَخْشَ ٱللَّهَ وَيَتَّقْهِ فَأُو۟لَـٰٓئِكَ هُمُ ٱلْفَآئِزُونَ ﴾٥٢﴿ ആര്‍, അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും. അല്ലാഹുവിനെ ഭയപ്പെടുകയും, അവനെ സൂക്ഷിക്കുകയും ചെയ്യുന്നുവോ അവര്‍ തന്നെയാണ് ഭാഗ്യവാന്‍മാര്‍. وَمَن يُطِعِ اللَّـهَ അല്ലാഹുവിനെ ആര്‍ അനുസരിക്കുന്നുവോ, വഴിപ്പെടുന്നുവോ وَرَسُولَهُ അവന്റെ റസൂലിനെയും وَيَخْشَ اللَّـهَ അല്ലാഹുവിനെ ഭയപ്പെടുകയും وَيَتَّقْهِ അവനെ സൂക്ഷിക്കുകയും فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ هُمُ അവര്‍ തന്നെയാണ് الْفَائِزُونَ ഭാഗ്യവാന്‍മാര്‍, വിജയം നേടിയവര്‍ അല്ലാഹുവിലേക്കും, റസൂലിലേക്കും ക്ഷണിക്കുക എന്നതിന്റെ താല്‍പര്യം, അല്ലാഹുവിന്റെ ഖുര്‍ആനിലേക്കും, റസൂലിന്റെ സുന്നത്തിലേക്കും ക്ഷണിക്കുക എന്നത്രെ. അല്ലാഹു അവതരിപ്പിച്ചതോ, അവന്‍ അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലുള്ളതോ അല്ലാത്ത യാതൊരു വിധിയും നബി (صلّى الله عليه وسلّم) തിരുമേനിയില്‍ നിന്ന് ഉണ്ടാവുകയില്ലെന്ന് തീര്‍ച്ചയാണ്. നബി (صلّى الله عليه وسلّم) ഒരു കാര്യത്തെപ്പറ്റി എന്ത് വിധി കൊടുത്തുവോ അത് അപ്പടി – യാതൊരു അനിഷ്ടമോ, ചോദ്യം ചെയ്യലോ കൂടാതെ – പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുന്നത് സത്യവിശ്വാസികളുടെ ഒഴിച്ചുകൂടാത്ത കടമയത്രെ. മാത്രമല്ല അത് സത്യവിശ്വാസത്തിന്റെ ലക്ഷണം കൂടിയാണ്. അതില്‍ വിസമ്മതം തോന്നുന്നവനും, വിമര്‍ശനം കാണുന്നവനും യഥാര്‍ത്ഥത്തില്‍ ‘മുഅ്മിന്‍’ (സത്യവിശ്വാസി) ആയിരിക്കയില്ല – കപടവിശ്വാസിയായിരിക്കും. സൂറത്തുന്നിസാഉ് 65-ലും, സൂ: അഹ്സാബ് 36-ലും മറ്റും അല്ലാഹു ഇത് വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളത് കാണാം. കപടവിശ്വാസികളുടെ കാപട്യത്തിന്റെ മറ്റൊരു ഉദാഹരണം കൂടി അല്ലാഹു വെളിപ്പെടുത്തുന്നു. 24:53 وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ لَئِنْ أَمَرْتَهُمْ لَيَخْرُجُنَّ ۖ قُل لَّا تُقْسِمُوا۟ ۖ طَاعَةٌ مَّعْرُوفَةٌ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ ﴾٥٣﴿ (നബിയേ) താന്‍ അവരോട് കല്‍പിക്കുന്നപക്ഷം അവര്‍ നിശ്ചയമായും പുറപ്പെട്ടു പോരുമെന്നു - തങ്ങള്‍ക്കു കഴിയും പ്രകാരമുള്ള ശപഥം - അവര്‍ അല്ലാഹുവില്‍ സത്യം ചെയ്തു പറയുന്നു:- പറയുക: 'നിങ്ങള്‍ സത്യം ചെയ്യേണ്ടതില്ല; (നിങ്ങളുടേത്) പരിചയപ്പെട്ട ഒരു അനുസരണമാണ്; നിശ്ചയമായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കാറുള്ളതിനെപ്പറ്റി സൂക്ഷ്മമായറിയുന്നവനാകുന്നു.' وَأَقْسَمُوا അവര്‍ സത്യം ചെയ്തു പറയുന്നു بِاللَّـهِ അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ടു جَهْدَ أَيْمَانِهِمْ അവര്‍ക്കു കഴിയും പ്രകാരമുള്ള ശപഥം (ഏറ്റവും ശക്തിമത്തായ സത്യം) لَئِنْ أَمَرْتَهُمْ നീ അവരോടു കല്‍പിച്ചുവെങ്കില്‍ لَيَخْرُجُنَّ നിശ്ചയമായും അവര്‍ പുറപ്പെട്ടുപോരും (എന്നു) قُل പറയുക لَّا تُقْسِمُوا നിങ്ങള്‍ സത്യം ചെയ്യരുത്‌, (ചെയ്യേണ്ടതില്ല) طَاعَةٌ അനുസരണമാണ് مَّعْرُوفَةٌ പരിചയപ്പെട്ട, അറിയപ്പെട്ട, പുണ്യപ്പെട്ട إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ് بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി 24:54 قُلْ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُم مَّا حُمِّلْتُمْ ۖ وَإِن تُطِيعُوهُ تَهْتَدُوا۟ ۚ وَمَا عَلَى ٱلرَّسُولِ إِلَّا ٱلْبَلَـٰغُ ٱلْمُبِينُ ﴾٥٤﴿ പറയുക: 'നിങ്ങള്‍ അല്ലാഹുവിനെയും, റസൂലിനെയും അനുസരിച്ചുകൊള്ളുവിന്‍! എന്നാല്‍, നിങ്ങള്‍ പിന്‍മാറുകയാണെങ്കിലോ, അദ്ദേഹം [റസൂല്‍] ചുമതലപ്പെടുത്തപ്പെട്ടതു മാത്രമായിരിക്കും അദ്ദേഹത്തിന്റെ പേരില്‍ (ബാധ്യത) ഉണ്ടായിരിക്കുക; നിങ്ങള്‍ ചുമതലപ്പെടുത്തപ്പെട്ടതു നിങ്ങളുടെ പേരില്‍ തന്നെ (ബാധകമായതും) ആയിരിക്കും. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കില്‍, നിങ്ങള്‍ സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നതാണ്. റസൂലിന്റെമേല്‍ വ്യക്തമായ പ്രബോധനമല്ലാതെ (വേറെ ബാധ്യത) ഇല്ല.' قُلْ പറയുക أَطِيعُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍ وَأَطِيعُوا الرَّسُولَ റസൂലിനെയും അനുസരിക്കുവിന്‍ فَإِن تَوَلَّوْا എനി നിങ്ങള്‍ പിന്‍മാറുകയാണെങ്കില്‍ فَإِنَّمَا عَلَيْهِ എന്നാലദ്ദേഹത്തിന്റെ പേരില്‍ ഉള്ളതു مَا حُمِّلَ അദ്ദേഹം ചുമതലപ്പെടുത്തപ്പെട്ടതു (മാത്രം) ആണ് وَعَلَيْكُم നിങ്ങളുടെ പേരിലായിരിക്കും مَّا حُمِّلْتُمْ നിങ്ങള്‍ ചുമതലപ്പെടുത്തപ്പെട്ടതു وَإِن تُطِيعُوهُ നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുന്നതായാല്‍ تَهْتَدُوا നിങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കും, സന്‍മാര്‍ഗ്ഗത്തിലാകും وَمَا عَلَى الرَّسُولِ റസൂലിന്റെ പേരില്‍ ഇല്ല إِلَّا الْبَلَاغُ പ്രബോധനം (എത്തിച്ചു കൊടുക്കല്‍) അല്ലാതെ الْمُبِينُ വ്യക്തമായ വല്ല യുദ്ധത്തിലോ, സേനയിലോ, പങ്കെടുക്കേണമെന്ന് നബി (صلّى الله عليه وسلّم) ആവശ്യപ്പെടുന്ന പക്ഷം, യാതൊരു മടിയും കൂടാതെ തങ്ങള്‍ പോയിക്കൊള്ളുമെന്നും, നബി (صلّى الله عليه وسلّم) എങ്ങോട്ടു പോകാന്‍ കല്പിച്ചാലും അതിന് തങ്ങള്‍ തയ്യാറാണെന്നും അവര്‍ കഴിയുന്നത്ര ശക്തിമത്തായ നിലയില്‍ സത്യം ചെയ്തു പറയാറുണ്ട്‌. പക്ഷെ – 63-ാം വചനത്തില്‍ കാണുംപോലെ – സന്ദര്‍ഭം വരുമ്പോള്‍ അവര്‍ ഒഴിഞ്ഞുമാറുകയും ചെയ്യും. അതുകൊണ്ട് അവരോടു ഇപ്രകാരം താക്കീതു ചെയ്‌വാന്‍ അല്ലാഹു നബി (صلّى الله عليه وسلّم) യോട് കല്പിക്കുകയാണ്: ‘നിങ്ങള്‍ വ്യഥാ സത്യം ചെയ്യേണ്ടതില്ല, നിങ്ങളുടെ അനുസരണത്തിന്റെ യഥാര്‍ത്ഥ നില മുമ്പേ പരിചയമുള്ളതാണ്. അത് നാവില്‍ മാത്രമേയുള്ളു, ഹൃദയത്തിലും പ്രവൃത്തിയിലുമില്ല. ഇതൊക്കെ അല്ലാഹു അറിയും. അതിന്റെ അനന്തരഫലം നിങ്ങള്‍ക്ക് പിന്നീട് അറിയാറാകും. നിങ്ങള്‍ അനുസരിക്കായ്കകൊണ്ട് അല്ലാഹുവിന്റെ റസൂലിന് ഒന്നും നേരിടുവാനില്ല. അല്ലാഹുവിന്റെ കല്പനകള്‍ പ്രബോധനം ചെയ്യുക മാത്രമാണ് അദ്ദേഹത്തിന്റെ ബാധ്യത. അതദ്ദേഹം നിര്‍വ്വഹിക്കുന്നുമുണ്ട്. നിങ്ങള്‍ യഥാര്‍ത്ഥമായ അനുസരണം പ്രകടിപ്പിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്കു തന്നെ ഗുണകരമായിത്തീരും…..’ طَاعَةٌ مَّعْرُوفَةٌ എന്ന വാക്കിനാണ് ‘പരിചയപ്പെട്ട അനുസരണം’ എന്ന് നാം അര്‍ത്ഥം കൊടുത്തത്. ഇതനുസരിച്ചാണ് നാം മേല്‍ കണ്ട വിവരണം നല്‍കിയതും. ‘ഒരു പുണ്യകര്‍മ്മമായ – അഥവാ ഐച്ഛികമായ – അനുസരണം എന്നും ഇതിന് അര്‍ത്ഥം കല്പിക്കപ്പെട്ടിട്ടുണ്ട്. അതായത്, കേവലം ഒരു പുണ്യപ്പെട്ട കാര്യം മാത്രമാണ് ഈ വിഷയത്തിലുള്ള നിങ്ങളുടെ അനുസരണം; എന്നിരിക്കെ അതിനെപ്പറ്റി ഇത്ര ശക്തിയായി സത്യം ചെയ്യേണ്ടതൊന്നുമില്ല, എന്നിങ്ങിനെ അതിന് വ്യാഖ്യാനവും നല്‍കപ്പെടുന്നു. അല്ലാഹുവിനെയും, റസൂലിനെയും അനുസരിച്ചുപോരുന്നത് നിമിത്തം പരലോകത്തില്‍ മാത്രമല്ല, ഇഹത്തില്‍വെച്ചും പല നേട്ടങ്ങള്‍ കൈവരുന്നതാണെന്ന് അടുത്ത വചനത്തില്‍ അല്ലാഹു സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുന്നു:- 24:55 وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَيَسْتَخْلِفَنَّهُمْ فِى ٱلْأَرْضِ كَمَا ٱسْتَخْلَفَ ٱلَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ ٱلَّذِى ٱرْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّنۢ بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْفَـٰسِقُونَ ﴾٥٥﴿ നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, ചെയ്യുന്നവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. 'അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയതുപോലെ, നിശ്ചയമായും ഭൂമിയില്‍ അവര്‍ക്ക് അവന്‍ പ്രാതിനിധ്യം നല്‍കുന്നതാണ്; അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ടു കൊടുത്തിട്ടുള്ള അവരുടെ മതത്തിന് സ്വാധീനം നല്‍കുന്നതുമാണ്; അവര്‍ക്ക് ഭയത്തിനു ശേഷം അഭയത്തെ പകരം നല്‍കുകയും ചെയ്യും' എന്ന്. അവര്‍ എന്നോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ എന്നെ ആരാധിച്ചുവരുന്നു. (അതാണ്‌ കാരണം). അതിനുശേഷം, ആര്‍ നന്ദികേട് ചെയ്തുവോ അവര്‍ തന്നെയാണ് തോന്നിയവാസികള്‍. وَعَدَ اللَّـهُ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു الَّذِينَ യാതൊരു കൂട്ടരോട് آمَنُوا അവര്‍ വിശ്വസിച്ചിരിക്കുന്നു مِنكُمْ നിങ്ങളില്‍ നിന്ന് وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്തിരിക്കുന്നു لَيَسْتَخْلِفَنَّهُمْ നിശ്ചയമായും അവര്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതാണ് (എന്നു) فِي الْأَرْضِ ഭൂമിയില്‍ كَمَا اسْتَخْلَفَ അവന്‍ പ്രാതിനിധ്യം നല്‍കിയതുപോലെ الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവര്‍ക്കു وَلَيُمَكِّنَنَّ لَهُمْ നിശ്ചയമായും അവര്‍ക്കു സ്വാധീനം നല്‍കുകയും ചെയ്യും دِينَهُمُ അവരുടെ മതത്തിന് الَّذِي ارْتَضَىٰ അവന്‍ തൃപ്തിപ്പെട്ടു കൊടുത്തിട്ടുള്ള لَهُمْ അവര്‍ക്കു وَلَيُبَدِّلَنَّهُم അവര്‍ക്കു പകരം നല്‍കുകയും ചെയ്യും مِّن بَعْدِ خَوْفِهِمْ അവരുടെ ഭയത്തിനു ശേഷം أَمْنًا അഭയത്തെ يَعْبُدُونَنِي അവര്‍ എന്നെ ആരാധിക്കുന്നു, എനിക്കു ഇബാദത്തു ചെയ്യുന്നു لَا يُشْرِكُونَ بِي അവര്‍ എന്നോട് പങ്കുചേര്‍ക്കാതെ شَيْئًا യാതൊന്നും وَمَن كَفَرَ ആരെങ്കിലും നന്ദികേട് കാട്ടിയാല്‍, അവിശ്വസിച്ചാല്‍ بَعْدَ ذَٰلِكَ അതിനുശേഷം فَأُولَـٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍ തന്നെയാണ് الْفَاسِقُونَ ദുര്‍ന്നടപ്പുകാര്‍, തോന്നിയവാസികള്‍ 24:56 وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ ﴾٥٦﴿ നിങ്ങള്‍ നമസ്കാരം നിലനിറുത്തുവിന്‍, 'സക്കാത്തു' കൊടുക്കുകയും ചെയ്യുവിന്‍. റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍ - നിങ്ങള്‍ കരുണ ചെയ്യപ്പെട്ടേക്കുന്നതാണ്. وَأَقِيمُوا നിങ്ങള്‍ നിലനിറുത്തുകയും ചെയ്യുവിന്‍ الصَّلَاةَ നമസ്കാരം وَآتُوا الزَّكَاةَ സക്കാത്തു കൊടുക്കുകയും ചെയ്യുവിന്‍ وَأَطِيعُوا അനുസരിക്കുകയും ചെയ്യുവിന്‍ الرَّسُولَ റസൂലിനെ, ദൈവദൂതനെ لَعَلَّكُمْ تُرْحَمُونَ നിങ്ങള്‍ കരുണ ചെയ്യപ്പെട്ടേക്കും, കരുണ ചെയ്യപ്പെടുവാനായി 24:57 لَا تَحْسَبَنَّ ٱلَّذِينَ كَفَرُوا۟ مُعْجِزِينَ فِى ٱلْأَرْضِ ۚ وَمَأْوَىٰهُمُ ٱلنَّارُ ۖ وَلَبِئْسَ ٱلْمَصِيرُ ﴾٥٧﴿ (നബിയേ!) അവിശ്വസിച്ചിട്ടുള്ളവര്‍ ഭൂമിയില്‍ വെച്ച് (അല്ലാഹുവിനെ) അസാധ്യമാക്കിക്കളയുന്നവരാണെന്ന് നിശ്ചയമായും നീ ധരിച്ചുപോന്നിട്ടുണ്ട്! അവരുടെ വാസസ്ഥലം നരകമാകുന്നു. അത് വളരെ മോശപ്പെട്ട പ്രാപ്യസ്ഥാനം തന്നെ! لَا تَحْسَبَنَّ നിശ്ചയമായും നീ ധരിക്കേണ്ട, ഗണിക്കരുത് الَّذِينَ كَفَرُوا അവിശ്വസിച്ചിട്ടുള്ളവരെ مُعْجِزِينَ അസാധ്യമാക്കുന്നവരാണെന്ന് (പരാജയപ്പെടുത്തുന്നവരാണെന്ന്) فِي الْأَرْضِ ഭൂമിയില്‍ വെച്ചു وَمَأْوَاهُمُ അവരുടെ വാസസ്ഥലം, അഭയസ്ഥാനം, ചെന്നണയുന്ന സ്ഥലംالنَّارُ നരകമാകുന്നു وَلَبِئْسَ വളരെ മോശപ്പെട്ടതുതന്നെ الْمَصِيرُ പ്രാപ്യസ്ഥാനം, ചെന്നെത്തുന്ന സ്ഥലം, മടക്കസ്ഥലം സൂറത്തുല്‍ അമ്പിയാഉ് : 105-ല്‍ ‘എന്റെ സദ്‌വൃത്തരായ അടിയാന്‍മാര്‍ ഭൂമിയെ അനന്തരമെടുക്കുന്നതാണ്’ (أَنَّ الْأَرْضَ يَرِثُهَا عِبَادِيَ الصَّالِحُونَ) എന്ന അല്ലാഹുവിന്റെ നിശ്ചയത്തെപ്പറ്റി വിവരിക്കുന്ന മദ്ധ്യേ ഈ ആയത്തുകളെ ഉദ്ധരിച്ചുകൊണ്ട് നാം സംസാരിച്ചിട്ടുള്ള സംഗതികള്‍ ഇവിടെ സ്മരണീയമാകുന്നു. അതിവിടെ ആവര്‍ത്തിക്കേണ്ടതില്ല. നബി (صلّى الله عليه وسلّم) തിരുമേനി ഇഹലോകവാസം വിടുന്നതിന് മുമ്പുതന്നെ അറേബ്യാ ഉപദ്വീപ് മിക്കവാറും ഇസലാമിന് അധീനപ്പെട്ടു. അക്കാലത്തുള്ള പ്രധാന രാജാക്കള്‍, തിരുമേനി (صلّى الله عليه وسلّم) ക്ക് സമ്മാനങ്ങള്‍ കൊടുത്തയച്ചു. (حجر) ഹിജ്റിലെയും, ചില സിറിയന്‍ നാടുകളിലെയും ജനങ്ങള്‍ ഇസ്‌ലാമിന്റെ മേല്‍ക്കോയ്മ അംഗീകരിച്ച് കപ്പം കൊടുത്തുവരുവാന്‍ തുടങ്ങി. ഖുലഫാഉ-റാശിദീന്റെ കാലത്തു കൊസ്രു (*) സാമ്രാജ്യം മുഴുവനും, കൈസര്‍ (**) സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും മുസ്‌ലിംകള്‍ അധീനമാക്കി. ഇതെല്ലാം ഈ ആയത്തിലെ വാഗ്ദാനത്തിന്റെ പുലര്‍ച്ചയത്രെ. ഇമാം ബുഖാരീ (رحمه الله) മുതലായവര്‍ രിവായത്തു ചെയ്യുന്ന ഒരു ഹദീസ് ഇവിടെ പ്രസ്താവ്യമാകുന്നു:- (*). പേര്‍സ്യാ, ഇറാഖു മുതലായവ കൊസ്രു (كسرى – اوخسرو) സാമ്രാജ്യത്തില്‍ ഉള്‍പ്പെടുന്നു. (**). കൈസര്‍ (قيصر) സാമ്രാജ്യത്തിന്റെ തലസ്ഥാനം യൂറോപ്പിലെ കാണ്‍സ്റ്റിനോപ്പ്ള്‍ (القسطنطينية) ആണെങ്കിലും, സിറിയാ, ഈജിപ്ത് മുതലായവ അതിന്റെ കീഴിലായിരുന്നു. റോമാ സാമ്രാജ്യമെന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. അറേബ്യായിലെ ശ്രുതിപ്പെട്ട ഉദാരമതിയായിരുന്ന ഹാതംത്വാഈയുടെ പുത്രന്‍ അദിയ്യ് (عدي بن حاتم الطائي – رضي الله عنه) നബി (صلّى الله عليه وسلّم) യുടെ അടുക്കല്‍ നിവേദനം വരികയുണ്ടായി. ആ അവസരത്തില്‍ തിരുമേനി (صلّى الله عليه وسلّم) യും അദ്ദേഹവും തമ്മില്‍ നടന്ന സംഭാഷണത്തില്‍ ഇപ്രകാരം പറഞ്ഞിരുന്നു. ‘നബി (صلّى الله عليه وسلّم) : അദിയ്യേ! താന്‍ ഹീറാ (*) രാജ്യം അറിയുമോ? (*). ഹീറാ: ഇറാഖിലെ ഒരു രാജ്യം (حيرة) അദിയ്യ് (رضي الله عنه): ഞാന്‍ അറിയുകയില്ല – കേട്ടിട്ടുണ്ട്. ‘നബി (صلّى الله عليه وسلّم) : എന്റെ ദേഹം യാതൊരുവന്റെ കൈവശമാണോ അവന്‍ (അല്ലാഹു) തന്നെയാണ! അല്ലാഹു ഇക്കാര്യത്തെ (ഇസ്‌ലാമിനെ) നിശ്ചയമായും പൂര്‍ത്തിയാക്കും. അങ്ങനെ, യാത്രക്കാരിയായ ഒരു സ്ത്രീ ഹീറായില്‍ നിന്നു് പുറപ്പെട്ട്, യാതൊരാളുടെ രക്ഷയും കൂടാതെത്തന്നെ കഅ്ബഃ ത്വവാഫ് (പ്രദക്ഷിണം) ചെയ്തുപോകുന്ന കാലം വരും. ഹുര്‍മുസിന്റെ മകന്‍ കിസ്രായുടെ നിക്ഷേപങ്ങള്‍ ജയിച്ചടക്കപ്പെടുകയും ചെയ്യും. അദിയ്യ് (رضي الله عنه) : (പേര്‍സ്യന്‍ ചക്രവര്‍ത്തിയായ) ഹുര്‍മുസിന്റെ മകന്‍ കിസ്രായുടെയോ?! നബി (صلّى الله عليه وسلّم): അതെ ഹുര്‍മുസിന്റെ മകന്‍ കിസ്രായുടെ തന്നെ, സ്വീകരിക്കുവാന്‍ ആളില്ലാതെ വരുമാറ് ധനം ചിലവഴിക്കപ്പെടുകയും ചെയ്തേക്കും.’ പിന്നീട് (നബി(صلّى الله عليه وسلّم)യുടെ കാലശേഷം) ഈ സംഭാഷണം ഉദ്ധരിച്ചുകൊണ്ട് അദിയ്യ് (رضي الله عنه) പ്രസ്താവിക്കുകയാണ്: ‘ഇതാ! ഹീറായില്‍നിന്ന് ഒരു യാത്രക്കാരി ആരുടെയും രക്ഷ കൂടാതെത്തന്നെ ഇന്നു് കഅ്ബഃ ത്വവാഫ് ചെയ്തു പോകുന്നു. ഹുര്‍മുസ് മകന്‍ കിസ്രായുടെ നിക്ഷേപങ്ങള്‍ (മദാഇനിലും, അമ്പാറിലുംവെച്ച്) ജയിച്ചടക്കിയ കൂട്ടത്തില്‍ ഞാനും പങ്കെടുത്തിരുന്നു. അല്ലാഹുതന്നെയാണ! എനി, മൂന്നാമത്തെ കാര്യവും സംഭവിക്കുകതന്നെ ചെയ്യും. കാരണം; റസൂല്‍ (صلّى الله عليه وسلّم) തിരുമേനി അത് അരുളിച്ചെയ്തിട്ടുണ്ട് എന്നതുതന്നെ.’ (رواه البخاري). അദിയ്യ് (رضي الله عنه) ഇത് പ്രസ്താവിച്ചതിനുശേഷം കുറച്ചു കൊല്ലങ്ങള്‍കൂടി കഴിഞ്ഞപ്പോള്‍ വാസ്തവത്തില്‍ മൂന്നാമത്തെ പ്രവചനവും പുലര്‍ന്നു കഴിഞ്ഞിട്ടുണ്ടെന്നു് ഇസ്‌ലാമിക ചരിത്രത്തിന്റെ താളുകള്‍ മറിച്ചുനോക്കുമ്പോള്‍ കാണുവാന്‍ കഴിയും (*). (*). മുസ്‌ലിംകള്‍ ലോകത്തു എവിടെയെല്ലാം പ്രചരിച്ചുവെന്നു 7-ാം പടത്തില്‍ കാണാം. وَمَن كَفَرَ بَعْدَ ذَٰلِكَ എന്ന വാക്കിന് ‘അതിനുശേഷം ആരെങ്കിലും അവിശ്വസിച്ചാല്‍’ എന്നും അര്‍ത്ഥം കല്പിക്കപ്പെട്ടിട്ടുണ്ട്. كَفَرَ (കഫറ) എന്ന വാക്കിന് ‘അവിശ്വസിച്ചു’ എന്നും ‘നന്ദികേടു കാണിച്ചു’ എന്നും അര്‍ത്ഥം വരും. രണ്ടായിരുന്നാലും ഇവിടെ സാരത്തില്‍ ഒന്നുതന്നെ. വിശ്വാസത്തിലും പ്രവൃത്തിയിലും, അല്ലാഹുവും അവന്റെ റസൂലും കാണിച്ചുതന്നെ നേര്‍വഴിയില്‍ നിന്ന് മുസ്‌ലിംകള്‍, എന്നു മുതല്‍ക്കാണ് എത്രകണ്ടാണ്, വ്യതിചലിച്ചുപോയതെങ്കില്‍, അതനുസരിച്ച് അവരുടെ യശസ്സിനും കോട്ടം വന്നുവെന്നുള്ളത് തര്‍ക്കമറ്റ സംഗതിയാകുന്നു. അവിശ്വാസികളെ ഭൂമിയില്‍തന്നെവെച്ചു ശിക്ഷിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍, അവന് അതിന് യാതൊരു പ്രയാസവുമില്ല; അല്ലാഹുവിന് പിടിയില്‍ കിട്ടാതിരിക്കത്തക്കവണ്ണം അവനെ അസാധ്യപ്പെടുത്തിക്കളയുവാന്‍ അവര്‍ക്ക് ഒരിക്കലും സാധ്യമല്ല. എന്നുള്ള വസ്തുത 57-ാം വചനത്തില്‍ നബി (صلّى الله عليه وسلّم) തിരുമേനിയെ അഭിമുഖീകരിച്ചാണ് പ്രസ്താവിക്കുന്നതെങ്കിലും, വാസ്തവത്തില്‍ അത് അവിശ്വാസികളോടുള്ള കനത്ത ഒരു താക്കീതാകുന്നു. മേല്‍ പ്രസ്താവിച്ച വാഗ്ദാനത്തിന്റെ പുലര്‍ച്ചയോടുകൂടി – അതെ, ഇസ്‌ലാമിന്റെ വിജയങ്ങളോടു കൂടി കുഫ്റിന്റെ പരാജയവും സംഭവിച്ചു കഴിഞ്ഞത് നാം കണ്ടുവല്ലോ. അതും അവര്‍ക്ക് ഭൂമിയില്‍വെച്ചു ലഭിച്ച ഒരു ശിക്ഷയായിരുന്നു. പരലോകത്തിലോ നരകവും! സൂറത്തിന്റെ ആദ്യഭാഗങ്ങളില്‍ പ്രസ്താവിച്ച നിയമങ്ങളുമായി ബന്ധപ്പെട്ട ചില വിശദീകരണങ്ങളാണ് അടുത്ത ആയത്തുകളില്‍ കാണുന്നത്.- വിഭാഗം - 8 24:58 يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لِيَسْتَـْٔذِنكُمُ ٱلَّذِينَ مَلَكَتْ أَيْمَـٰنُكُمْ وَٱلَّذِينَ لَمْ يَبْلُغُوا۟ ٱلْحُلُمَ مِنكُمْ ثَلَـٰثَ مَرَّٰتٍ ۚ مِّن قَبْلِ صَلَوٰةِ ٱلْفَجْرِ وَحِينَ تَضَعُونَ ثِيَابَكُم مِّنَ ٱلظَّهِيرَةِ وَمِنۢ بَعْدِ صَلَوٰةِ ٱلْعِشَآءِ ۚ ثَلَـٰثُ عَوْرَٰتٍ لَّكُمْ ۚ لَيْسَ عَلَيْكُمْ وَلَا عَلَيْهِمْ جُنَاحٌۢ بَعْدَهُنَّ ۚ طَوَّٰفُونَ عَلَيْكُم بَعْضُكُمْ عَلَىٰ بَعْضٍ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَـٰتِ ۗ وَٱللَّهُ عَلِيمٌ حَكِيمٌ ﴾٥٨﴿ ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയവരും, നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്നു് അവസരങ്ങളില്‍ നിങ്ങളോട് (പ്രവേശനത്തിന്) അനുവാദം തേടിക്കൊള്ളട്ടെ. അതായത്: 'ഫജ്ര്‍' [പ്രഭാത] നമസ്കാരത്തിന് മുമ്പും, ഉച്ചവേളയില്‍ നിങ്ങള്‍ നിങ്ങളുടെ വസ്ത്രങ്ങള്‍ എടുത്തു വെക്കുന്ന നേരത്തും, 'ഇശാ' [സന്ധ്യാ] നമസ്കാരത്തിനു ശേഷവും. (ഇങ്ങിനെ) നിങ്ങള്‍ക്കു് മൂന്നു് ഗോപ്യാവസരങ്ങളാണുള്ളത്. അവയ്ക്കുശേഷം, (മറ്റു വേളകളില്‍) നിങ്ങള്‍ക്കാകട്ടെ, അവര്‍ക്കാകട്ടെ, (അനുവാദം ചോദിക്കാത്തതില്‍ തെറ്റില്ല);- (അവര്‍) നിങ്ങളില്‍കൂടി - അതായത്: നിങ്ങളില്‍ ചിലര്‍ ചിലരില്‍കൂടി - ചുറ്റിപ്പറ്റിക്കൊണ്ടിരിക്കുന്നവരത്രെ. ഇപ്രകാരം, അല്ലാഹു നിങ്ങള്‍ക്ക് ലക്ഷ്യങ്ങളെ വിവരിച്ചു തരുന്നു. അല്ലാഹു, സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു. يَا أَيُّهَا الَّذِينَ ഹേ, യാതൊരു കൂട്ടരെ آمَنُوا വിശ്വസിച്ചിട്ടുള്ള لِيَسْتَأْذِنكُمُ നിങ്ങളോടു അനുവാദം തേടിക്കൊള്ളട്ടെ, സമ്മതം ചോദിക്കട്ടെ الَّذِينَ യാതൊരു കൂട്ടര്‍ مَلَكَتْ (അവരെ) ഉടമപ്പെടുത്തിയിരിക്കുന്നു أَيْمَانُكُمْ നിങ്ങളുടെ വലങ്കൈകള്‍ وَالَّذِينَ യാതൊരു കൂട്ടരും لَمْ يَبْلُغُوا അവര്‍ എത്തിയിട്ടില്ല, പ്രാപിച്ചിട്ടില്ല الْحُلُمَ തന്റേടം, ബുദ്ധി, പ്രായപൂര്‍ത്തി مِنكُمْ നിങ്ങളില്‍ നിന്നു് ثَلَاثَ مَرَّاتٍ മൂന്നു് പ്രാവശ്യങ്ങളില്‍ (അവസരങ്ങളില്‍) مِّن قَبْلِ മുമ്പായി صَلَاةِ الْفَجْرِ ഫജ്ര്‍ (സുബ്ഹ് - പ്രഭാത) നമസ്കാരത്തിന്റെ وَحِينَ تَضَعُونَ നിങ്ങള്‍ എടുത്തുവെക്കുന്ന നേരത്തും ثِيَابَكُم നിങ്ങളുടെ വസ്ത്രങ്ങളെ مِّنَ الظَّهِيرَةِ ഉച്ചവേളയിലായി وَمِن بَعْدِ ശേഷവും صَلَاةِ الْعِشَاءِ ഇശാ (സന്ധ്യാ) നമസ്കാരത്തിന്റെ ثَلَاثُ عَوْرَاتٍ മൂന്നു ഗോപ്യാവസരങ്ങളാണ് (മറ്റുള്ളവര്‍ അറിയാവതല്ലാത്തവയാണ്) لَّكُمْ നിങ്ങള്‍ക്ക് لَيْسَ عَلَيْكُمْ നിങ്ങളുടെമേല്‍ ഇല്ല وَلَا عَلَيْهِمْ അവരുടെമേലും ഇല്ല جُنَاحٌ കുറ്റം, തെറ്റ് بَعْدَهُنَّ അവയ്ക്കു ശേഷം, അവയ്ക്കു പുറമെ طَوَّافُونَ ചുറ്റി (പ്പറ്റി) നടക്കുന്നവരാണ് عَلَيْكُم നിങ്ങളില്‍ കൂടി بَعْضُكُمْ അതായത് നിങ്ങളില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരില്‍കൂടി كَذَٰلِكَ അപ്രകാരം, ഇപ്രകാരം يُبَيِّنُ اللَّـهُ അല്ലാഹു വിവരിക്കുന്നു لَكُمُ നിങ്ങള്‍ക്കു الْآيَاتِ ലക്ഷ്യങ്ങളെ وَاللَّـهُ അല്ലാഹു عَلِيمٌ സര്‍വ്വജ്ഞനാണ് حَكِيمٌ അഗാധജ്ഞനുമാണ് 24:59 وَإِذَا بَلَغَ ٱلْأَطْفَـٰلُ مِنكُمُ ٱلْحُلُمَ فَلْيَسْتَـْٔذِنُوا۟ كَمَا ٱسْتَـْٔذَنَ ٱلَّذِينَ مِن قَبْلِهِمْ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِۦ ۗ وَٱللَّهُ عَلِيمٌ حَكِيمٌ ﴾٥٩﴿ നിങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പ്രായപൂര്‍ത്തി എത്തിയാല്‍, അവരുടെ മുമ്പുള്ള (വലിയ)വര്‍ സമ്മതം ചോദിച്ചത് പോലെ അവരും സമ്മതം ചോദിച്ചുകൊള്ളട്ടെ. ഇപ്രകാരം, അല്ലാഹു നിങ്ങള്‍ക്ക് അവന്റെ ലക്ഷ്യങ്ങള്‍ വിവരിച്ചു തരുന്നു, അല്ലാഹു സര്‍വ്വജ്ഞനും, അഗാധജ്ഞനുമാകുന്നു. وَإِذَا بَلَغَ എത്തിയാല്‍, പ്രാപിച്ചാല്‍, തികഞ്ഞാല്‍ الْأَطْفَالُ കുട്ടികള്‍, ശിശുക്കള്‍ക്ക് مِنكُمُ നിങ്ങളില്‍ നിന്നു് الْحُلُمَ തന്റേടം, പ്രായപൂര്‍ത്തി فَلْيَسْتَأْذِنُوا എന്നാലവര്‍ സമ്മതം ചോദിക്കട്ടെ كَمَا اسْتَأْذَنَ സമ്മതം ചോദിച്ചതുപോലെ الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവര്‍ كَذَٰلِكَ ഇപ്രകാരം, അപ്രകാരം يُبَيِّنُ اللَّـهُ അല്ലാഹു വിവരിച്ചുതരുന്നു لَكُمْ നിങ്ങള്‍ക്ക് آيَاتِهِ അവന്റെ ലക്ഷ്യങ്ങളെ وَاللَّـهُ അല്ലാഹു عَلِيمٌ സര്‍വ്വജ്ഞനാണ് حَكِيمٌ അഗാധജ്ഞനുമാണ് പുറത്തുനിന്ന് വീടുകളില്‍ പ്രവേശിക്കുവാന്‍ വരുന്നവര്‍ അനുവാദം ചോദിക്കുന്നതിനെ സംബന്ധിച്ചു മുമ്പ് ചില ആയത്തുകളില്‍ പ്രസ്താവിച്ചു. വീട്ടിനുള്ളില്‍ തന്നെ അന്യോന്യം പ്രവേശിക്കുന്നതില്‍ ആചരിക്കേണ്ടുന്ന ചില മര്യാദകളാണ് ഇവിടെ പറയുന്നത്. അന്യോന്യം ഇടകലര്‍ന്നു കഴിഞ്ഞുകൂടുന്ന കുടുംബാംഗങ്ങളെപ്പറ്റി പൊതുവിലും, കുട്ടികളെയും, അടിമകളെയും സംബന്ധിച്ച് പ്രത്യേകിച്ചും – അവര്‍ ആണായാലും, പെണ്ണായാലും ശരി – മൂന്ന് സന്ദര്‍ഭങ്ങളില്‍ നിയന്ത്രണം ആവശ്യമാണെന്ന് ഈ വചനം വ്യക്തമാക്കുന്നു: 1). ‘സുബ്ഹ്’ നമസ്ക്കാരത്തിനുമുമ്പ്. അതായത്: കാലത്ത് ഉറക്കില്‍നിന്ന് എഴുന്നേല്‍ക്കുന്ന സമയം. സാധാരണ ഉപയോഗിക്കാറുള്ള വസ്ത്രങ്ങള്‍ നീക്കം ചെയ്തു അര്‍ദ്ധവസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടാണല്ലോ മിക്കവാറും ഉറങ്ങുവാന്‍ കിടക്കുക. ഉറക്കിലാണെങ്കില്‍ ഒരു പക്ഷെ ധരിച്ചവസ്ത്രങ്ങള്‍ തന്നെ യഥാസ്ഥാനങ്ങളില്‍ നിന്ന് നീങ്ങിപ്പോയിരിക്കുകയും ചെയ്യും. കൂടാതെ, എഴുന്നേല്‍ക്കുന്നതോടുകൂടി ആ വസ്ത്രങ്ങള്‍ മാറ്റി ഉടുക്കുന്ന സമയവുമായിരിക്കും. 2). ഉച്ചസമയം. അതായത്: ഉഷ്ണാധിക്യം കൊണ്ടോ മറ്റോ മദ്ധ്യാഹ്നവിശ്രമത്തിനായി കിടക്കുന്ന സമയം. അപ്പോഴും മേല്‍പറഞ്ഞ പ്രകാരം അല്‍പമാത്രമായ വസ്ത്രധാരണത്തിന്റെ അവസരമാണല്ലോ: 3) ‘ഇശാ’ നമസ്ക്കാരാനന്തരം. എന്നുവെച്ചാല്‍: സാധാരണ വസ്ത്രങ്ങള്‍ മാറ്റിവെച്ച് കിടക്കുവാന്‍ പോകുന്ന സമയം. പൊതുവിലുള്ള പതിവനുസരിച്ച് ഇങ്ങിനെ മൂന്ന് അവസരങ്ങള്‍ കണക്കാക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം അവസരങ്ങില്‍ കുട്ടികളായാലും, സ്വന്തം അടിമകളായാലും കിടപ്പറയിലേക്ക് മുന്നറിയിപ്പും, സമ്മതവും കൂടാതെ പ്രവേശിക്കരുതെന്നു സാരം. ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളല്ലാത്തപ്പോള്‍ സമ്മതം ചോദിക്കാതെ അന്യോന്യം പ്രവേശിക്കുകയും കാണുകയും, ചെയ്യാവുന്നതാകുന്നു. അതില്‍ വിശേഷിച്ച് നിയന്ത്രണമൊന്നും നിശ്ചയിക്കപ്പെടാതിരിക്കുവാനുള്ള കാരണമായിട്ടാണ് ചിലര്‍ ചിലരില്‍കൂടി (പരസ്പരം) ചുറ്റിപ്പറ്റി കഴിയുന്നവരായതാണ്. (طَوَّافُونَ عَلَيْكُم بَعْضُكُمْ عَلَىٰ بَعْضٍ) എന്ന് അല്ലാഹു പ്രസ്താവിച്ചത്. ഇതില്‍നിന്ന് ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം. 1). എപ്പോഴും അന്യോന്യം കൂടികലര്‍ന്നും, പരസ്പരം ഇടപ്പെട്ടും കഴിയുന്നവരല്ലാത്ത ആളുകളെ സംബന്ധിച്ച് കുറേകൂടി നിഷ്കര്‍ഷ പാലിക്കേണ്ടതുണ്ട്. 2). കുട്ടികളും, അടിമകളുമല്ലാത്ത അടുത്ത ബന്ധുക്കള്‍ – 31-ാം വചനത്തില്‍ ഒഴിവാക്കപ്പെട്ട കുടുംബങ്ങള്‍ – അന്യോന്യം കൂടിക്കലര്‍ന്നു ജീവിച്ചു പോരുന്നവരാണെങ്കില്‍, അവരും മേല്‍പറഞ്ഞ പ്രത്യേകാവസരങ്ങളില്‍ പ്രവേശനത്തിന് അനുമതി തേടേണ്ടതുണ്ട്. കുട്ടികള്‍ക്കുപോലും പ്രവേശിക്കാന്‍ പാടില്ലാത്തപ്പോള്‍ വലിയവര്‍ക്ക് പ്രത്യേകിച്ചും അത് വിരോധമാണെന്ന് പറയേണ്ടതില്ലല്ലോ. ഈ മൂന്നു സന്ദര്‍ഭങ്ങളില്‍ പ്രത്യേകം സമ്മതം ചോദിക്കുവാന്‍ കല്‍പിക്കപ്പെട്ടതിനെക്കുറിച്ചു ഇബ്നു അബ്ബാസ് (رضي الله عنه) നോട്‌ ചോദിക്കപ്പെടുകയുണ്ടായി. അദ്ദേഹം കൊടുത്ത മറുപടി ഇതായിരുന്നു: അന്ന് ജനങ്ങള്‍ക്ക് അവരുടെ വാതിലുകളില്‍ വിരിയോ, വീടുകളില്‍ (വധൂവരന്‍മാര്‍ക്ക് തയ്യാറാക്കപ്പെടുന്ന) അറകളോ പതിവുണ്ടായിരുന്നില്ല. ആകയാല്‍, ചിലപ്പോള്‍ ഒരാളുടെ അടുക്കല്‍ അവന്റെ ഭൃത്യരോ, മക്കളോ, വളര്‍ത്തുന്ന അനാഥയോ പെട്ടന്ന് കടന്നുചെന്നേക്കാം. ഒരു പക്ഷേ, അപ്പോള്‍ അവന്‍ തന്റെ ഭാര്യയോടൊന്നിച്ചായിരിക്കും ഉള്ളത്. അതുകൊണ്ടാണ് അല്ലാഹു ഈ അവസരങ്ങളില്‍ പ്രത്യേകം മുടക്കുവാന്‍ കാരണം. പിന്നീട്, ജനങ്ങള്‍ക്ക് അല്ലാഹു കൂടുതല്‍ കഴിവ് നല്‍കി അനുഗ്രഹിച്ചു. അപ്പോള്‍ അവര്‍ വിരികളും അറകളും ഏര്‍പ്പെടുത്തി. ആകയാല്‍, ജനങ്ങള്‍ക്ക് ഇപ്പോള്‍ ഈ മറ കൊണ്ട് മതിയാക്കാമെന്ന് വന്നിരിക്കുകയാണ്. (رواه ابن حاتم والابي داود نحوه في طريق اخر) സന്ദര്‍ഭോചിതമായ ചില സംഗതികള്‍ ഇവിടെ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും: 1). ഇടവും വലവും തിരിച്ചറിയാത്ത ശിശുക്കളെ സംബന്ധിച്ച് മേപ്പടി നിയന്ത്രണം ആവശ്യമില്ലെന്ന് സ്പഷ്ടമാണ്. 2). ആ മൂന്ന് സമയങ്ങളില്‍ മാത്രമല്ല, വസ്ത്രങ്ങള്‍ മാറ്റുകയും, കുറഞ്ഞ വസ്ത്രങ്ങള്‍ മാത്രം ധരിക്കുകയും ചെയ്യുന്ന അതുപോലെയുള്ള എല്ലാ സന്ദര്‍ഭങ്ങളിലും, വിശേഷിച്ച് കുളിപ്പുര, കക്കൂസ്, കിടപ്പറ മുതലായ സ്ഥലങ്ങളിലും പെട്ടന്ന് – മുന്നറിയിപ്പില്ലാതെ – മറ്റൊരാള്‍ക്ക് കടന്നു ചെല്ലുവാന്‍ പാടില്ലാത്തതാകുന്നു. 3). പര്‍ദ്ദാ നിയമം അന്യന്‍മാരായവരെ സംബന്ധിച്ചാണ് പാലിക്കേണ്ടതെങ്കിലും, ‘ഔറത്ത്’ (മുട്ടുപൊക്കിളിന് ഇടയിലുള്ള ഭാഗം) എല്ലാവരില്‍ നിന്നും മറയ്ക്കേണ്ടതും, അന്യോന്യം വെളിപ്പെടുത്തുവാനും കാണുവാനും പാടില്ലാത്തതുമാകുന്നു. 4). ‘ഔറത്തു’ സൂക്ഷ്മമായി മറയ്ക്കുന്ന കാര്യത്തില്‍ ഇസ്ലാം എത്രമാത്രം നിഷ്കര്‍ഷിക്കുന്നുണ്ടെന്ന് ഇത്തരം ഖുര്‍ആന്‍ വചനങ്ങളില്‍നിന്നും, പല ഹദീസുകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. ഇന്നു് മുസ്‌ലിംകള്‍ക്കിടയില്‍ പൊതുവെ ഇക്കാര്യത്തില്‍ വേണ്ടത്ര നിഷ്ക്കര്‍ഷ കാണുന്നില്ലെന്ന് വ്യസനസമേതം പറയേണ്ടിയിരിക്കുന്നു. ഈ രണ്ട് ആയത്തുകളുടെയും അവസാന ഭാഗം സൂക്ഷിച്ചു നോക്കുക: ഇപ്രകാരം ‘അല്ലാഹു നിങ്ങള്‍ക്കു് ലക്ഷ്യങ്ങള്‍ വിവരിച്ചു തരുന്നു’വെന്ന് പറഞ്ഞത് നാം ഗൗരവപൂര്‍വ്വം മനസ്സിരുത്തേണ്ടതാണ്. ചില ഹദീസുകള്‍കൂടി നമുക്ക് ഇവിടെ ഉദ്ധരിക്കാം:- 1. പുരുഷന്‍ പുരുഷന്റെ ഔറത്തിലേക്കും, സ്ത്രീ സ്ത്രീയുടെ ഔറത്തിലേക്കും നോക്കുന്നതും, ഒരേ വസ്ത്രം മേലിട്ടുകൊണ്ട് രണ്ടു പുരുഷന്‍മാരോ, രണ്ട് സ്ത്രീകളോ ഒന്നിച്ചു കിടക്കുന്നതും നബി (صلّى الله عليه وسلّم) വിരോധിച്ചിരിക്കുന്നു. (മുസ്‌ലിം). 2.അന്യന്മാരായ ഒരു പുരുഷനും ഒരു സ്ത്രീയും കൂടി ഒരു വീട്ടിലോ, മുറിയിലോ തനിച്ചായിരിക്കുന്നതും നബി (صلّى الله عليه وسلّم) വിരോധിച്ചിരിക്കുന്നു. (ബുഖാരീ; മുസ്‌ലിം). 3. കുളിക്കുന്നവന്‍ തുറന്ന സ്ഥലത്തുവെച്ച് കുളിക്കാതെ, എന്തെങ്കിലും ഒരു മറ സ്വീകരിക്കേണമെന്നും നബി (صلّى الله عليه وسلّم) കല്പിച്ചിട്ടുണ്ട്. (അബൂദാവൂദ്; നസാഈ). 4. നബി (صلّى الله عليه وسلّم) തിരുമേനി വെളിക്കിരിക്കുവാന്‍ പോകുന്നപക്ഷം, ആരും കാണാത്തിടത്ത് പോകുമായിരുന്നു. (അബൂദാവൂദ്). 5. ഇരുന്ന് മൂത്രിക്കുവാന്‍ സൗകര്യപ്പെടാത്തപ്പോള്‍ തിരുമേനി (صلّى الله عليه وسلّم) നിന്ന് മൂത്രിക്കുകയുണ്ടായിട്ടുണ്ടെങ്കിലും, സാധാരണനിലക്ക് നിന്നുകൊണ്ട് മൂത്രിക്കുന്നതിനെ അവിടുന്ന് വിരോധിച്ചിരിക്കുന്നു. (തിര്‍മദി; ഇബ്നുമാജഃ). 6. രണ്ട് പേര്‍ അടുത്തിരുന്ന് സംസാരിച്ചുകൊണ്ട് ഔറത്ത് തുറന്ന് വെളിക്കിരിക്കുന്നത് അല്ലാഹുവിന്റെ ക്രോധത്തിന് കാരണമാണെന്ന് അവിടുന്ന് പറഞ്ഞിരിക്കുന്നു. (അഹ്മദ്; അബൂദാവൂദ്; ഇബ്നുമാജഃ). 7. മൂത്രിക്കുവാനോ, കാഷ്ടിക്കുവാനോ ഇരിക്കുമ്പോള്‍, ഇരിക്കും മുമ്പായി വസ്ത്രം പൊക്കാതെ, നിലത്തോടടുക്കുന്നതോടൊപ്പം മാത്രമേ തിരുമേനി (صلّى الله عليه وسلّم) വസ്ത്രം പൊക്കിയിരുന്നുള്ളു. (തിര്‍മദീ; അബൂദാവൂദ്; ദാരിമീ). ദൈര്‍ഘ്യഭയം നിമിത്തം ഹദീസുകളുടെ മൂലം ഉദ്ധരിക്കാത്തതാകുന്നു. സ്ത്രീപുരുഷ സമ്പര്‍ക്കത്തിലും, ഔറത്ത് വെളിവാക്കുന്നതിലും അനിയന്ത്രിതമായ ഇന്നത്തെ ചുറ്റുപാടില്‍ മുസ്ലിംകളായ നാം, അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനകളെ മാനിച്ചു പോരുവാന്‍ അല്ലാഹു നമുക്ക് ‘തൗഫീഖ്’ നല്‍കട്ടെ. آمين. സ്ത്രീകള്‍ തങ്ങളുടെ സൗന്ദര്യവും, അലങ്കാരവും മറച്ചുവെക്കുന്നതില്‍ എത്രമാത്രം നിഷ്കര്‍ഷ പാലിക്കേണ്ടതുണ്ടെന്നും, അതു വെളിയില്‍ പ്രകടമാക്കുന്നത് എത്രമാത്രം ആക്ഷേപകരമായിട്ടുള്ളതാണെന്നും ഇതാ, ഈ ഒരു ഖുര്‍ആന്‍ വചനം മാത്രം മനസ്സിരുത്തിയാല്‍ ആര്‍ക്കും മനസ്സിലാക്കാം:- 24:60 وَٱلْقَوَٰعِدُ مِنَ ٱلنِّسَآءِ ٱلَّـٰتِى لَا يَرْجُونَ نِكَاحًا فَلَيْسَ عَلَيْهِنَّ جُنَاحٌ أَن يَضَعْنَ ثِيَابَهُنَّ غَيْرَ مُتَبَرِّجَـٰتٍۭ بِزِينَةٍ ۖ وَأَن يَسْتَعْفِفْنَ خَيْرٌ لَّهُنَّ ۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴾٦٠﴿ സ്ത്രീകളില്‍നിന്ന് - (വാര്‍ദ്ധക്യം നിമിത്തം) വിവാഹം പ്രതീക്ഷിക്കാവതല്ലാത്ത - ഇരുപ്പിലായവരാകട്ടെ, അവര്‍ക്ക് അവരുടെ (പര്‍ദ്ദാ) വസ്ത്രങ്ങള്‍ - അലങ്കാരമൊന്നും പ്രദര്‍ശിപ്പിക്കുന്നവരല്ലാത്ത നിലയില്‍ - എടുത്തുവെക്കുന്നതിന് തെറ്റില്ല; - ചാരിത്ര സംരക്ഷണത്തിന് ശ്രമിക്കുന്നത് അവര്‍ക്ക് നല്ലതുമത്രെ. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. وَالْقَوَاعِدُ ഇരുപ്പിലായ സ്ത്രീകള്‍ مِنَ النِّسَاءِ സ്ത്രീകളില്‍നിന്ന് اللَّاتِي യാതൊരു സ്ത്രീകള്‍ لَا يَرْجُونَ അവര്‍ പ്രതീക്ഷിക്കുകയില്ല, പ്രതീക്ഷിക്കാവതല്ല نِكَاحًا വിവാഹത്തെ فَلَيْسَ عَلَيْهِنَّ അവരുടെ മേല്‍ ഇല്ല جُنَاحٌ തെറ്റ്, കുറ്റം أَن يَضَعْنَ അവര്‍ എടുത്തുവെക്കുന്നതു ثِيَابَهُنَّ അവരുടെ വസ്ത്രങ്ങള്‍ غَيْرَ مُتَبَرِّجَاتٍ പ്രദര്‍ശിപ്പിക്കുന്ന (പുറത്തുകാട്ടുന്ന)വരല്ലാത്ത നിലയില്‍ بِزِينَةٍ ഒരു അലങ്കാരത്തെയും وَأَن يَسْتَعْفِفْنَ അവര്‍ ചാരിത്ര്യം സൂക്ഷിക്കല്‍, മാനം സംരക്ഷിക്കാന്‍ ശ്രമിക്കല്‍ خَيْرٌ لَّهُنَّ അവര്‍ക്ക് നല്ലതാണ് وَاللَّـهُ അല്ലാഹു سَمِيعٌ കേള്‍ക്കുന്നവനാണ് عَلِيمٌ അറിയുന്നവനാണ്, സര്‍വ്വജ്ഞനാണ് الْقَوَاعِدُ (ഇരുപ്പില്ലായ സ്ത്രീകള്‍) എന്നു പറഞ്ഞാല്‍, വാര്‍ദ്ധക്യം നിമിത്തം ഭര്‍ത്താവിന്റെ ആവശ്യവും പ്രതീക്ഷയുമില്ലാതെയും, സന്താനങ്ങള്‍ ജനിക്കാതെയുമുള്ള അവസ്ഥ എത്തിയ സ്ത്രീകളാകുന്നു. അന്യപുരുഷന്മാരില്‍നിന്ന് ശരീരം മറക്കേണ്ടുന്ന വിഷയത്തില്‍, സാധാരണ സ്ത്രീകളുടെ അത്രതന്നെ നിഷ്കര്‍ഷ ഇവര്‍ക്ക് ആവശ്യമില്ലെന്നാണ് ഈ ആയത്തുകാണിക്കുന്നത്. ‘അവരുടെ വസ്ത്രങ്ങള്‍ എടുത്തു വെക്കുക’ (أَن يَضَعْنَ ثِيَابَهُنَّ) എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം, തീരെ വസ്ത്രമില്ലാതിരിക്കുക എന്നല്ല; പര്‍ദ്ദയുടെ വസ്ത്രങ്ങളായ ചുറ്റിപ്പുത, മൂടുവസ്ത്രം മുതലായവ എടുത്തുവെച്ച് സാധാരണ രീതിയിലുള്ള തുണി, കുപ്പായം, മക്കന എന്നിവയുമായി പുരുഷന്‍മാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടാം എന്ന് മാത്രമേ ഉദ്ദേശ്യമുള്ളു. ഇവിടെ ‘വസ്ത്രങ്ങള്‍’ കൊണ്ടുദ്ദേശ്യം ഇപ്പറഞ്ഞതാണെന്നുള്ളതില്‍ ആര്‍ക്കും ഭിന്നാഭിപ്രായമുള്ളതായി അറിയപ്പെടുന്നില്ല. എന്നാല്‍ അതും ‘അലങ്കാരമൊന്നും പ്രദര്‍ശിപ്പിക്കുന്നവരല്ലാത്ത നിലയില്‍ (غَيْرَ مُتَبَرِّجَاتٍ بِزِينَةٍ) ആയിരിക്കണമെന്ന നിബന്ധന പ്രത്യേകം ഗൗനിക്കേണ്ടിയിരിക്കുന്നു. കിഴവിയായിരുന്നാല്‍ പോലും വേഷഭൂഷണങ്ങള്‍ നിമിത്തം ചിലപ്പോള്‍ അവള്‍ സൗന്ദര്യവതിയായി തോന്നിപ്പോകുവാനിടയുള്ളതു കൊണ്ടാണ് ഇക്കാര്യം അല്ലാഹു ഇവിടെ ഓര്‍മ്മപ്പെടുത്തുന്നത്. അലങ്കാരമൊന്നും പ്രദര്‍ശിപ്പിക്കാത്ത വിധത്തിലായാല്‍ തന്നെയും, സാധാരണ വസ്ത്രങ്ങള്‍കൊണ്ട് മതിയാക്കാതെ – മറ്റു സ്ത്രീകളെപ്പോലെ – അവരും പര്‍ദ്ദാവസ്ത്രം ഉപയോഗിക്കുകയാണ് കൂടുതല്‍ നല്ലതെന്നത്രെ وَأَن يَسْتَعْفِفْنَ خَيْرٌ لَّهُنَّ (ചാരിത്ര്യം സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നത് അവര്‍ക്കു നല്ലതുമാണ്) എന്ന വാക്യം വ്യക്തമാക്കുന്നത്. ചിന്തിക്കുന്നവര്‍ക്കു ഇതില്‍ നിന്ന് മനസ്സിലാക്കാം, പര്‍ദ്ദയുടെ പ്രധാന്യം. ഇതെല്ലാം പ്രസ്താവിച്ചു കഴിഞ്ഞശേഷം ആയത്തിന്റെ അവസാനത്തില്‍, ‘അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌’ എന്ന ഒരു താക്കീതും! ഇസ്‌ലാമിലെ പര്‍ദ്ദാ നിയമങ്ങളെ പഴഞ്ചനും, മാമൂലുമായി ചില മുസ്‌ലിംകള്‍പോലും കരുതിവശായിട്ടുണ്ട്. ഏതോ ചുരുക്കം ചില സ്ത്രീകള്‍ – ഇന്ന് അത്തരക്കാരെ വളരെ വിരളമായെ കാണുകയുള്ളു – അന്ധമായി അതിരു കവിഞ്ഞതിന്റെ പേരില്‍, നിയമാനുസൃതമായ പര്‍ദ്ദാനിയമങ്ങളെപ്പോലും ആക്ഷേപിക്കുകയും, പരിഹാസ്യമായി ചിത്രീകരിക്കുകയും ചെയ്യുന്ന ചിലരെയും കാണാം. കുത്തഴിഞ്ഞ അധാര്‍മ്മിക പ്രസ്ഥാനങ്ങളുടെയും, പരിപൂര്‍ണ്ണ നഗ്നനൃത്തം വരെയുള്ള അശ്ലീല കലകളുടെയും ഒഴുക്കില്‍പ്പെട്ട് മനുഷ്യന്റെ മനുഷ്യത്വവും, പുരുഷന്റെ പുരുഷത്വവും, സ്ത്രീയുടെ സ്ത്രീത്വവുമെല്ലാം നാശോന്‍മുഖമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. മാനുഷികമൂല്യങ്ങളെ അതിജയിച്ചു മുന്നേറികൊണ്ടിരിക്കുന്ന ആധുനികപരിഷ്കാരസംസ്കാരങ്ങളുടെ ദൃഷ്ടിയില്‍ ഇസ്‌ലാമിലെ പര്‍ദ്ദാനിയമം അപമാനിക്കപ്പെടുന്നതില്‍ അത്ഭുതമില്ല. പക്ഷെ, പണ്ഡിതവേദികളില്‍ നിന്നുതന്നെ ചില ആളുകള്‍, പര്‍ദ്ദാനിയമങ്ങളെ നിരുത്സാഹപ്പെടുത്തുകയും, ജനഹിതത്തിനൊത്തു ലഘൂകരിച്ച് വ്യാഖ്യാനിക്കുകയും ചെയതുകാണുന്നതാണ് അത്ഭുതം! പര്‍ദ്ദയെ സംബന്ധിച്ചിടത്തോളം, അതില്‍ അതിരു കവിഞ്ഞാലുണ്ടായേക്കുന്ന ദോഷഭവിഷ്യത്തുക്കളെക്കാള്‍ എത്രയോ മടങ്ങ്‌ അപായകരമാണ് അത് കൈവെടിയുന്നതിന്റെ അനന്തരഫലങ്ങളെന്ന് അവര്‍ ഓര്‍ക്കുന്നില്ല. അത്യാവശ്യതോതിലെങ്കിലും പര്‍ദ്ദാനിയമങ്ങള്‍ പാലിക്കുന്ന സ്ത്രീകള്‍ ഇന്ന് കേരളമുസ്‌ലിംകളില്‍ താരതമ്യേന കുറവാണെന്നതാണ് പരമാര്‍ത്ഥം. അതേ സമയത്ത് ഒരു വിഭാഗം സ്ത്രീകള്‍ – യഥാര്‍ത്ഥ മതവിജ്ഞാനം ലഭിക്കാത്ത അഭ്യസ്തവിദ്യരിലും, പുരോഗമനേച്ഛുക്കളെന്ന് അവകാശപ്പെടുന്നവരിലുമാണ് ഇവര്‍ കൂടുതലുള്ളത്. – അര്‍ദ്ധനഗ്നരായും പുരുഷന്‍മാരെ ആകര്‍ഷിക്കുന്ന വേഷഭൂഷണങ്ങള്‍ അണിഞ്ഞും പരസ്യവിഹാരം ചെയ്‌വാന്‍ സങ്കോചമില്ലാത്തവരാണെന്ന വസ്തുതയും നിഷേധിക്കുക സാധ്യമല്ല. അമുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇതിന്റെവിധി എന്തു തന്നെ ആയിരുന്നാലും ശരി, മുസ്‌ലിംകളെന്ന്‍ അവകാശപ്പെടുന്നവര്‍ക്ക് ഇതൊട്ടും ചേര്‍ന്നതല്ല. ഇത്തരം സംസ്ക്കാരവും ഇസ്‌ലാമുമായി വിദൂരബന്ധം പോലുമില്ലതന്നെ. വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും, ശരീരത്തിന്റെ കുറെഭാഗം വെളിക്കുകാണാവുന്ന വിധം അര്‍ദ്ധധാരണംകൊണ്ടു മതിയാക്കുകയോ, ശരീരാവയവങ്ങളെ പ്രത്യക്ഷത്തില്‍ കാണാവുന്നവിധം (നൈലോണ്‍പോലുള്ള) സ്ഫടികസമാനമായ നേര്‍മ്മവസ്ത്രങ്ങള്‍ ധരിക്കുകയോ ചെയ്യുന്നവരും, പുരുഷന്‍മാരെ ആകര്‍ഷിക്കുമാറുള്ള പെരുമാറ്റങ്ങളും നടപടികളും സ്വീകരിച്ചു വരുന്നവരുമായ സ്ത്രീകളെ (وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلَاتٌ مَائِلَاتٌ) ക്കുറിച്ച് ഇമാം മുസ്‌ലിം (رحمه الله) നിവേദനം ചെയ്തിട്ടുള്ള ഒരു ഹദീസില്‍ നബി (صلّى الله عليه وسلّم) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: لَا يَدْخُلْنَ الْجَنَّةَ وَلَا يَجِدْنَ رِيحَهَا (അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല, അവര്‍ക്കതിന്റെ പരിമളംപോലും ലഭിക്കുകയുമില്ല.). പര്‍ദ്ദാവിഷയകമായി സൂറത്തുല്‍ അഹ്സാബി (الأحزاب)ലും ചില പ്രസ്താവനകള്‍ കാണാവുന്നതാണ്. അടുത്ത വചനത്തില്‍ ഭക്ഷണസംബന്ധമായ ചില കാര്യങ്ങളെ വിവരിക്കുന്നു: 24:61 لَّيْسَ عَلَى ٱلْأَعْمَىٰ حَرَجٌ وَلَا عَلَى ٱلْأَعْرَجِ حَرَجٌ وَلَا عَلَى ٱلْمَرِيضِ حَرَجٌ وَلَا عَلَىٰٓ أَنفُسِكُمْ أَن تَأْكُلُوا۟ مِنۢ بُيُوتِكُمْ أَوْ بُيُوتِ ءَابَآئِكُمْ أَوْ بُيُوتِ أُمَّهَـٰتِكُمْ أَوْ بُيُوتِ إِخْوَٰنِكُمْ أَوْ بُيُوتِ أَخَوَٰتِكُمْ أَوْ بُيُوتِ أَعْمَـٰمِكُمْ أَوْ بُيُوتِ عَمَّـٰتِكُمْ أَوْ بُيُوتِ أَخْوَٰلِكُمْ أَوْ بُيُوتِ خَـٰلَـٰتِكُمْ أَوْ مَا مَلَكْتُم مَّفَاتِحَهُۥٓ أَوْ صَدِيقِكُمْ ۚ لَيْسَ عَلَيْكُمْ جُنَاحٌ أَن تَأْكُلُوا۟ جَمِيعًا أَوْ أَشْتَاتًا ۚ فَإِذَا دَخَلْتُم بُيُوتًا فَسَلِّمُوا۟ عَلَىٰٓ أَنفُسِكُمْ تَحِيَّةً مِّنْ عِندِ ٱللَّهِ مُبَـٰرَكَةً طَيِّبَةً ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَـٰتِ لَعَلَّكُمْ تَعْقِلُونَ ﴾٦١﴿ നിങ്ങളുടെ വീടുകളില്‍ നിന്ന് (ഭക്ഷണം) തിന്നുന്നതിന് അന്ധന്റെ മേല്‍ വിഷമമില്ല; മുടന്തന്റെ മേലും വിഷമമില്ല. രോഗിയുടെ മേലും - നിങ്ങളുടെ സ്വന്തം പേരിലും തന്നെ - വിഷമമില്ല:- അല്ലെങ്കില്‍ നിങ്ങളുടെ പിതാക്കളുടെ വീടുകള്‍, അല്ലെങ്കില്‍ മാതാക്കളുടെ വീടുകള്‍, അല്ലെങ്കില്‍ സഹോദരന്‍മാരുടെ വീടുകള്‍, അല്ലെങ്കില്‍ സഹോദരിമാരുടെ വീടുകള്‍, അല്ലെങ്കില്‍ പിതൃവ്യന്മാരുടെ വീടുകള്‍, അല്ലെങ്കില്‍ പിതൃസഹോദരികളുടെ വീടുകള്‍, അല്ലെങ്കില്‍ മാതൃസഹോദരന്മാരുടെ വീടുകള്‍, അല്ലെങ്കില്‍ മാതൃസഹോദരിമാരുടെ വീടുകള്‍, അല്ലെങ്കില്‍ നിങ്ങള്‍ക്ക് താക്കോല്‍ അധീനമായിട്ടുള്ളവ, അല്ലെങ്കില്‍ നിങ്ങളുടെ ചങ്ങാതിയുടേത്; (എന്നിവയില്‍നിന്നും ഭക്ഷണം കഴിക്കുന്നതിന് വിഷമമില്ല;) നിങ്ങള്‍ ഒരുമിച്ചോ, അല്ലെങ്കില്‍ വെവ്വേറെയോ തിന്നുന്നതിന് നിങ്ങളുടെ മേല്‍ തെറ്റില്ല. എന്നാല്‍, നിങ്ങള്‍ വല്ല വീടുകളിലും പ്രവേശിക്കുന്നതായാല്‍, നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ - അല്ലാഹുവിങ്കല്‍നിന്നുള്ള പാവനമായ ഒരു അനുഗ്രഹീത ഉപചാരമെന്ന നിലക്ക് - സലാം ചൊല്ലണം. ഇപ്രകാരം, അല്ലാഹു നിങ്ങള്‍ക്ക് ലക്ഷ്യങ്ങളെ വിവരിച്ചു തരുകയാണ്‌ - നിങ്ങള്‍ മനസ്സിരുത്തുവാന്‍ വേണ്ടി. لَّيْسَ عَلَى الْأَعْمَىٰ അന്ധന്റെ (കുരുടന്റെ) മേല്‍ ഇല്ല حَرَجٌ വിഷമം, ബുദ്ധിമുട്ട് وَلَا عَلَى الْأَعْرَجِ മുടന്തന്റെമേലും ഇല്ല حَرَجٌ വിഷമം وَلَا عَلَى الْمَرِيضِ രോഗിയുടെമേലും ഇല്ല حَرَجٌ വിഷമം وَلَا عَلَىٰ أَنفُسِكُمْ നിങ്ങളുടെ സ്വന്തം പേരിലും ഇല്ല أَن تَأْكُلُوا നിങ്ങള്‍ ഭക്ഷിക്കല്‍, തിന്നല്‍ مِن بُيُوتِكُمْ നിങ്ങളുടെ വീടുകളില്‍നിന്നു أَوْ بُيُوتِ آبَائِكُمْ അല്ലെങ്കില്‍ നിങ്ങളുടെ പിതാക്കളുടെ വീടുകളില്‍ أَوْ بُيُوتِ أُمَّهَاتِكُمْ അല്ലെങ്കില്‍ നിങ്ങളുടെ മാതാക്കളുടെ വീടുകളില്‍ أَوْ بُيُوتِ إِخْوَانِكُمْ അല്ലെങ്കില്‍ നിങ്ങളുടെ സഹോദരന്‍മാരുടെ വീടുകളില്‍ أَوْ بُيُوتِ أَخَوَاتِكُمْ അല്ലെങ്കില്‍ നിങ്ങളുടെ സഹോദരിമാരുടെ വീടുകളില്‍ أَوْ بُيُوتِ أَعْمَامِكُمْ അല്ലെങ്കില്‍ നിങ്ങളുടെ പിതൃവ്യന്‍മാരുടെ വീടുകളില്‍ أَوْ بُيُوتِ عَمَّاتِكُمْ അല്ലെങ്കില്‍ നിങ്ങളുടെ അമ്മായികളുടെ വീടുകളില്‍ أَوْ بُيُوتِ أَخْوَالِكُمْ അല്ലെങ്കില്‍ നിങ്ങളുടെ അമ്മാമന്‍മാരുടെ വീടുകളില്‍ أَوْ بُيُوتِ خَالَاتِكُمْ അല്ലെങ്കില്‍ നിങ്ങളുടെ ചിറ്റമ്മ (ഇളയമ്മ - മൂത്തമ്മ) കളുടെ വീടുകളില്‍ أَوْ مَا അല്ലെങ്കില്‍ യാതൊന്നില്‍ مَلَكْتُم നിങ്ങള്‍ക്കു അധീനമായിരിക്കുന്നു, നിങ്ങള്‍ ഉടമപ്പെടുത്തിയിരിക്കുന്നു مَّفَاتِحَهُ അതിന്റെ താക്കോലുകള്‍ أَوْ صَدِيقِكُمْ അല്ലെങ്കില്‍ നിങ്ങളുടെ ചങ്ങാതിയുടെ (വീട്ടില്‍ നിന്നു) لَيْسَ عَلَيْكُمْ നിങ്ങളുടെ മേല്‍ ഇല്ല جُنَاحٌ തെറ്റ് أَن تَأْكُلُوا നിങ്ങള്‍ തിന്നുന്നതിനു جَمِيعًا ഒന്നായി, എല്ലാം കൂടി, ഒരുമിച്ച് أَوْ أَشْتَاتًا അല്ലെങ്കില്‍ വെവ്വേറെ, പിരിഞ്ഞുകൊണ്ടു فَإِذَا دَخَلْتُم എന്നാല്‍ നിങ്ങള്‍ പ്രവേശിക്കുന്നതായാല്‍ بُيُوتًا വല്ല വീടുകളിലും فَسَلِّمُوا അപ്പോള്‍ നിങ്ങള്‍ സലാം ചൊല്ലുവിന്‍ عَلَىٰ أَنفُسِكُمْ നിങ്ങള്‍ക്കുതന്നെ, നിങ്ങളുടെ സ്വന്തം ദേഹങ്ങള്‍ക്കു تَحِيَّةً കാഴ്ചയായി (ഉപചാരമെന്ന നിലയില്‍) مِّنْ عِندِ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നുള്ള مُبَارَكَةً ആശീര്‍വ്വദിക്കപ്പെട്ട, അനുഗ്രഹീതമായ طَيِّبَةً പാവനമായ, നല്ലതായ, ശുദ്ധമായ كَذَٰلِكَ അപ്രകാരം يُبَيِّنُ اللَّـهُ അല്ലാഹു വിവരിച്ചുതരുന്നു لَكُمُ നിങ്ങള്‍ക്കു الْآيَاتِ ലക്ഷ്യങ്ങളെ لَعَلَّكُمْ നിങ്ങളാകുവാന്‍, നിങ്ങളായേക്കാം تَعْقِلُونَ മനസ്സിരുത്തുന്ന, മനസ്സിലാക്കുന്ന(വര്‍) അന്ധന്മാര്‍, മുടന്തന്മാര്‍, രോഗികള്‍ എന്നിവരുടെ കൂടെ ഭക്ഷണം തിന്നുന്നതിന് വിഷമമില്ല എന്ന് പറഞ്ഞതിന്റെ താല്‍പര്യംവിവരിക്കുന്നതില്‍, മുന്‍ഗാമികളായ മഹാന്‍മാര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കാണപ്പെടുന്നു. 1). സാധാരണ ആരോഗ്യവാന്മാരായ ആളുകളൊന്നിച്ച് ഭക്ഷണം കഴിക്കുമ്പോള്‍, ഇവര്‍ക്ക് മറ്റുള്ളവരെപ്പോലെത്തന്നെ അത് ഉപയോഗിക്കുവാനുള്ള കഴിവും, സാമര്‍ത്ഥ്യവും ഇല്ലാതിരിക്കുന്നതുകൊണ്ട് അവരൊന്നിച്ച് ഭക്ഷണം കഴിക്കുന്നത് അന്യായമാണെന്ന് ചിലര്‍ കരുതി വന്നിരുന്നു. ‘നിങ്ങളുടെ ധനം നിങ്ങള്‍ക്കിടയില്‍ അന്യായമായി തിന്നരുത്’ (وَلَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ) എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ അര്‍ത്ഥവ്യാപ്തിയില്‍ ഇതും ഉള്‍പ്പെട്ടേക്കുമോ എന്നും അവര്‍ ഭയപ്പെട്ടിരുന്നു. ആകയാല്‍, അതിന്ന് വിരോധമില്ലെന്ന് കാണിക്കുകയാണ് ഈ ആയത്തിന്റെ താല്‍പര്യം എന്നാണ് ഒരഭിപ്രായം. ഇപ്രകാരം ഇബ്നുഅബാസ് (رضي الله عنه) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. 2). ഇങ്ങിനെയുള്ളവര്‍, മറ്റുള്ളവരോടൊപ്പം ഭക്ഷണം കഴിക്കുന്നതു അവര്‍ക്ക് തൃപ്തികരമായിരിക്കയില്ലെന്ന് കരുതി ഇവര്‍ സ്വയംതന്നെ ഒഴിഞ്ഞ് നില്‍ക്കാറുണ്ടായിരുന്നു. ഇതിനെപ്പറ്റിയാണ് ഈ വചനത്തില്‍ പറയുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. 3). നേരെമറിച്ച് ഇവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ചില ആളുകള്‍ മ്ലേച്ഛമായി കരുതിയിരുന്നതിനെക്കുറിച്ചാണിത് എന്നാണ് മറ്റൊരഭിപ്രായം. 4). അന്ധന്മാര്‍ മുതലായ വൈകല്യമുള്ളവരെ തങ്ങളുടെ സ്വന്തം വീടുകളില്‍വെച്ചു സ്വീകരിക്കുവാന്‍ സൗകര്യം കുറവായിരുന്നത് കൊണ്ട് ചില ആളുകള്‍ അവരെ തങ്ങളുടെ കുടുംബങ്ങളുടെ ഗൃഹങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നുവെന്നും അത് ഇവര്‍ക്ക് – അന്ധന്മാര്‍ തുടങ്ങിയവര്‍ക്ക് – അസുഖമായിത്തോന്നാറുണ്ടായിരുന്നുവെന്നും, അതിനെപ്പറ്റിയാണിവിടെ പറഞ്ഞതെന്നും വേറെ ചിലര്‍ അഭിപ്രായപ്പെടുന്നു. 5). ഇനി ഒരഭിപ്രായമുള്ളത് സഈദുബ്നുല്‍ മുസയ്യബ് (رحمه الله) ഉബൈദുല്ലാഹിബ്നു അബ്ദില്ലാ (رحمه الله) മുതലായവരുടെ അഭിപ്രായമാണ്. അതായത്: മുസ്‌ലിംകള്‍ യുദ്ധയാത്രകള്‍ ചെയ്യുമ്പോള്‍, അവരുടെ ബന്ധുക്കളും, യുദ്ധത്തിനുപോകാന്‍ കഴിയാത്തവരുമായ മേപ്പടി ആളുകളുടെ വശം, തങ്ങളുടെ വീടുകളുടെ താക്കോല്‍ കൊടുത്തേല്പിക്കുക പതിവായിരുന്നു. അവര്‍ മടങ്ങിവരുന്നതുവരെ ആ വീടുകളില്‍ നിന്ന് ഭക്ഷണവും മറ്റും ഉപയോഗിച്ചുകൊള്ളുവാന്‍ അവരോട് പറയുകയും ചെയ്യും. എന്നാല്‍ വീട്ടുടമസ്ഥന്മാരുടെ അഭാവത്തില്‍ അവര്‍ അതിന് മടിക്കുമായിരുന്നു. ഇങ്ങിനെയുള്ള വിഷമങ്ങളൊന്നും സഹിക്കേണ്ടുന്ന ആവശ്യമില്ല എന്നാണ് ആയത്തിന്റെ താല്‍പര്യമെന്നത്രെ ഇവര്‍ പറയുന്നത്. ഈ ഒടുവില്‍ പറഞ്ഞ അഭിപ്രായത്തിന്നാണ് മഹാനായ ഇബ്നു ജരീര്‍ (رحمه الله) പോലെയുള്ള ചില വ്യാഖ്യാതാക്കള്‍ കൂടുതല്‍ പ്രാധാന്യം കല്‍പിച്ചിരിക്കുന്നത്. ഒന്നാമത്തെ അഭിപ്രായവും പലരും ബലപ്പെടുത്തിയിട്ടുണ്ട്. الله أعلم ഏതായാലും, തത്വപരമായി നോക്കുമ്പോള്‍ ഈ അഭിപ്രായങ്ങള്‍ തമ്മില്‍ പരസ്പര വൈരുദ്ധ്യമുള്ളവയല്ല. ആയത്തിന്റെ അവതരണഹേതു ഏതായിരുന്നുവെന്നതിലുള്ള വ്യത്യസ്താഭിപ്രായങ്ങള്‍ മാത്രമാണവ. മേല്‍പറഞ്ഞ തരത്തിലുള്ള യാതൊരു വിഷമങ്ങളും അവരെ – അന്ധരെയും, മുടന്തരെയും, രോഗികളെയും – സംബന്ധിച്ച് മതത്തില്‍ ഇല്ല എന്നാണ് ആയത്തിന്റെ സാരമെന്ന് നമുക്ക് മൊത്തത്തില്‍ മനസ്സിലാക്കാം. അപ്പോള്‍ ആയത്തിന്റെ ആകെ സാരം ഇങ്ങിനെ സംഗ്രഹിക്കാം. ‘അന്ധന്മാര്‍, മുടന്തന്മാര്‍, രോഗികള്‍ മുതലായവരും, അല്ലാത്ത ആളുകളും തങ്ങളുടെ സ്വന്തം വീടുകളില്‍നിന്നോ, അല്ലെങ്കില്‍ (തുടര്‍ന്നു വിവരിച്ചിട്ടുള്ള) ബന്ധുക്കളുടെയും സ്നേഹജനങ്ങളുടെയും വീടുകളില്‍നിന്നോ ഭക്ഷണം കഴിക്കുന്നതിനാകട്ടെ, ഒന്നിച്ചോ, വെവ്വേറെയോ ഭക്ഷണം കഴിക്കുന്നതിനാകട്ടെ മതത്തില്‍ യാതൊരു വിരോധവുമില്ല.’ بُيُوتكُمْ (നിങ്ങളുടെ വീടുകള്‍) എന്നു പറഞ്ഞതില്‍, സ്വഭാര്യമാരുടെയും മക്കളുടെയും വീടുകള്‍ ഉള്‍പ്പെടുന്നു. ‘നീയും നിന്റെ ധനവും നിന്റെ പിതാവിന്റേതു തന്നെ’. എന്നും, ‘നിങ്ങള്‍ ഭക്ഷിക്കുന്നതില്‍വെച്ച് ഏറ്റവും ശുദ്ധമായത് നിങ്ങളുടെ സമ്പാദ്യത്തില്‍ നിന്നുള്ളതാണ്; നിങ്ങളുടെ മക്കളും നിങ്ങളുടെ സമ്പാദ്യത്തില്‍ പെട്ടതാകുന്നു.’ എന്നും നബി (صلّى الله عليه وسلّم) പറഞ്ഞതായി ഹദീസില്‍ വന്നിട്ടുണ്ട്. ‘താക്കോല്‍ അധീനമാക്കുക’ എന്നതിന്റെ വിവക്ഷ, വീട്ടിന്റെ കൈകാര്യം കൈവശമുണ്ടായിരിക്കുക എന്നത്രെ. ഒരു വീട്ടിന്റെയോ, സ്വത്തിന്റെയോ കൈകാര്യം ഏല്‍പിക്കപ്പെട്ട കാര്യസ്ഥന്‍മാര്‍ക്കും, അടിമകള്‍, കുട്ടികള്‍ മുതലായവരുടെ കൈകാര്യങ്ങള്‍ നടത്തുവാന്‍ ചുമതലപ്പെട്ടവര്‍ക്കും അതാത് വീടുകള്‍ അധീനപ്പെട്ടവയായിരിക്കുന്നതാണ്. കുടുംബബന്ധം ഉണ്ടായാലും ഇല്ലെങ്കിലും ശരി, പരസ്പരം സ്നേഹവും ഇണക്കവും ഉള്ളവരെല്ലാം ചങ്ങാതി (صَدِيقِ)മാരില്‍ ഉള്‍പ്പെടുന്നു. മേല്‍പ്രസ്താവിച്ച വീടുകളില്‍ നിന്നെല്ലാം ഭക്ഷണം കഴിക്കുന്നതിന് വിഷമമില്ല എന്നതിന്റെ താല്പര്യം, പ്രത്യേകം ക്ഷണിക്കാതെയും, വീട്ടുകാര്‍ ഹാജറില്ലാത്തപ്പോഴും അവിടെ പ്രവേശിക്കുന്നതിനും, ഭക്ഷണം കഴിക്കുന്നതിനും, തെറ്റില്ല എന്നാണ്. പക്ഷേ, സാധാരണ മര്യാദയില്‍ കവിഞ്ഞ് അമിതമായോ, വീട്ടുകാരുടെ തൃപ്തി കൂടാതെയോ, വീട്ടുകാര്‍ക്ക് ഏതെങ്കിലും വിഷമം നേരിടത്തക്ക വിധത്തിലോ ഒന്നും പാടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. അതുപോലെത്തന്നെ, തമ്മില്‍ കാണുവാന്‍ പാടില്ലാത്ത ആളുകള്‍ അകത്തുള്ളപക്ഷം, അനുവാദം ചോദിച്ചും, മുകളില്‍ കണ്ട മര്യാദകള്‍ പാലിച്ചുംകൊണ്ടേ വീടുകളില്‍ പ്രവേശിക്കുവാനും പാടുള്ളു. മുമ്പ്, അറബികളില്‍ ചിലര്‍, ഒറ്റയായി ഭക്ഷണം കഴിപ്പാന്‍ മടിച്ചിരുന്നതായും കൂട്ടുകാരെ കിട്ടാത്തപ്പോള്‍ ഭക്ഷണം ഉപേക്ഷിച്ചിരുന്നതായും, ഇബ്നുഅബ്ബാസ് (رضي الله عنه)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. മറിച്ച് വേറെചിലര്‍ കൂട്ടത്തില്‍ ഭക്ഷണം കഴിപ്പാന്‍ ഇഷ്ടപ്പെടാത്തവരും ഉണ്ടായിരിക്കാമെന്നതും സ്വാഭാവികമാണല്ലോ. ഒറ്റയായോ കൂട്ടായോ മാത്രമേ ഭക്ഷണം കഴിക്കാവു എന്ന് നിര്‍ബ്ബന്ധമില്ലെന്നും, സൗകര്യംപോലെ രണ്ടും ആവാമെന്നും ഈ ആയത്ത് സ്പഷ്ടമാക്കുന്നു. ആപേക്ഷികമായി നോക്കുമ്പോള്‍ ഒറ്റയായിരുന്ന് ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ ഉത്തമം കൂട്ടായിട്ടാണെന്ന് ഹദീസുകളാലും മറ്റും സ്ഥാപിതമായിട്ടുള്ളതാണ്. ഒരാള്‍ വന്ന് നബി (صلّى الله عليه وسلّم) യോട്: ‘ഞങ്ങള്‍ക്ക് ഭക്ഷണം കഴിച്ചിട്ട് വയറു നിറയുന്നില്ല (മതി തോന്നുന്നില്ല)’ എന്ന് പറയുകയുണ്ടായി. തിരുമേനി (صلّى الله عليه وسلّم) പറഞ്ഞു: ‘നിങ്ങള്‍ വേറിട്ടായിരിക്കാം ഭക്ഷണം കഴിക്കുന്നത്? നിങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും, അല്ലാഹുവിന്റെ നാമം (ബിസ്മി) പറയുകയും ചെയ്യുവിന്‍. എന്നാല്‍ നിങ്ങള്‍ക്ക് ബര്‍ക്കത്തുണ്ടാകും.’ (رواه أحمد وأبوداود وابن ماجة). മറ്റൊരു ഹദീസില്‍ നബി (صلّى الله عليه وسلّم) ഇപ്രകാരം അരുളിച്ചെയുന്നു: ‘നിങ്ങള്‍ ഒരുമിച്ചു ഭക്ഷണം കഴിക്കുവിന്‍; വേറിട്ട് കഴിക്കരുത്. കാരണം: ബര്‍ക്കത്തു (അഭിവൃദ്ധി) സംഘത്തോടൊപ്പമായിരിക്കു.’ كُلُوا جَمِيعًا وَلاَ تَفَرَّقُوا فَإِنَّ الْبَرَكَةَ مَعَ الْجَمَاعَةِ -ابن ماجة . വാസ്തവത്തില്‍, അനുഭവങ്ങള്‍തന്നെ ഈ നബി വചനത്തിന് സാക്ഷ്യം നല്‍കുന്നതു കാണാം. മേല്‍പറഞ്ഞ ഏത് വീട്ടില്‍നിന്നും ഭക്ഷണം കഴിക്കാം, ആരൊന്നിച്ചും കഴിക്കാം, വേണമെങ്കില്‍ ഒറ്റക്കിരുന്നും കഴിക്കാം, എന്നൊക്കെ നമ്മുടെ സൗകര്യത്തിന് വിട്ടുതന്നശേഷം ഒരു കാര്യം അല്ലാഹു പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നത് നോക്കുക: ‘നിങ്ങള്‍ ഏതു വീട്ടില്‍ ചെല്ലുമ്പോഴും സലാം പറഞ്ഞു കടക്കണം.’ ഇതാണത്. ‘വീട്ടുകാര്‍ക്കു് സലാം പറയണം’ എന്നു് പറയാതെ, ‘നിങ്ങള്‍ക്ക് തന്നെ സലാം പറയണം’ فَسَلِّمُوا عَلَىٰ أَنفُسِكُمْ എന്നു് പറഞ്ഞിട്ടുള്ളത് വളരെ സാരഗര്‍ഭമാകുന്നു. നിങ്ങളെല്ലാവരും – നിങ്ങളും നിങ്ങളുടെ കുടുംബങ്ങള്‍ തുടങ്ങിയ ബന്ധുക്കളും – അല്ല മുസ്‌ലിംകളെല്ലാവരുംതന്നെ – ഒരൊറ്റ ദേഹമാണ്! അതുകൊണ്ട് നിങ്ങള്‍ പരസ്പരം സലാം പറയുന്നതും, ആ സലാമിന്റെ ഫലം ലഭിക്കുന്നതും നിങ്ങള്‍ക്കുതന്നെയാണ്, ഇക്കാര്യം നിങ്ങള്‍ പ്രത്യേകം മനസ്സിരുത്തണം. എന്നൊക്കെ ആ വാക്ക് സൂചിപ്പിക്കുന്നു. സ്വന്തം വീട്ടില്‍ ചെല്ലുമ്പോള്‍, ഭാര്യക്കും മക്കള്‍ക്കും സലാം പറയണമെന്നു് ഹദീസില്‍ പ്രത്യേകം പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ട്. ദൈര്‍ഘ്യംകൊണ്ട് ഹദീസുകള്‍ ഉദ്ധരിക്കുന്നില്ല. ഒരു വീട്ടില്‍ചെല്ലുമ്പോള്‍ അവിടെ ആരെയും കാണാത്തപക്ഷം സ്വന്തം ദേഹത്തിനു തന്നെ, السلام علينا (നമുക്ക് സമാധാനശാന്തി ഉണ്ടാവട്ടെ) എന്നു് സലാം പറയേണ്ടതാണെന്ന് മുജാഹിദ് (رحمه الله), ഖത്താദഃ (رحمه الله) മുതലായവരില്‍ നിന്ന് പ്രമാണിക്കപ്പെട്ടിരിക്കുന്നു. ഇങ്ങിനെയുള്ള ഇസ്‌ലാമിക മര്യാദകള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഇന്നു് മിക്കതും വിസ്മരിക്കപ്പെട്ടിരിക്കുകയാണ്! വാസ്തവത്തില്‍ അതിന്റെ അനന്തരഫലം സമുദായം ഇന്നു് അനുഭവിക്കുന്നുമുണ്ട്. സലാമിന്റെ പ്രാധാന്യം എത്രമാത്രമാണെന്ന് മനസ്സിലാക്കുവാന്‍ അല്ലാഹു അതിന് കൊടുത്തിരിക്കുന്ന നാമവിശേഷണം മാത്രം ആലോചിച്ചാല്‍ മതിയാകും: تَحِيَّةً مِّنْ عِندِ اللَّـهِ مُبَارَكَةً طَيِّبَةً ഹാ! എത്ര മഹത്തായ ഒന്നായിട്ടാണ് അല്ലാഹു അതിനെ വര്‍ണ്ണിച്ചത്?! അല്ലാഹുവിങ്കല്‍ നിന്നുള്ള ഉപചാര വാക്കാണത്. അവന്റെ വക കാഴ്ചയാണതു് (تَحِيَّةً مِّنْ عِندِ اللَّـهِ). അനുഗ്രഹീതമാണ്, അഭിവൃദ്ധിയുള്ളതാണ്, ആശീര്‍വ്വദിക്കപ്പെട്ടതാണ് (مُبَارَكَةً). പരിപാവനമാണ്‌, പരിശുദ്ധമാണ്, നല്ലതാണ്, ഹൃദയശുദ്ധിയോടുകൂടിയതാണ് (طَيِّبَةً). എനി സലാമിന്റെ അര്‍ത്ഥമാണെങ്കിലോ? ‘നിങ്ങള്‍ക്കു സമാധാന ശാന്തി ഉണ്ടാകട്ടെ’ എന്ന പ്രാര്‍ത്ഥനയുമാണത്. സലാം മടക്കുന്നവന്‍ ‘നിങ്ങള്‍ക്കും സമാധാനശാന്തി ഉണ്ടാവട്ടെ’ എന്ന പ്രത്യുത്തരം പറയുകയും ചെയ്യുന്നു. ഇതിലപ്പുറം എന്തൊരു ഉപചാരവചനമാണ് മനുഷ്യര്‍ തമ്മില്‍ പറയുവാനുള്ളത്?! നബി (صلّى الله عليه وسلّم) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:- لا تَدْخُلُوا الْجَنَّةَ حَتَّى تُؤْمِنُوا ، وَلا تُؤْمِنُوا حَتَّى تَحَابُّوا ، أَوَلا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ ؟ أَفْشُوا السَّلامَ بَيْنَكُمْ : مسلم നിങ്ങള്‍ വിശ്വസിക്കുന്നതുവരെ സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ പ്രവേശിക്കുന്നതല്ല. നിങ്ങള്‍ അന്യോന്യം സ്നേഹിക്കുന്നതുവരെ നിങ്ങള്‍ക്കു് വിശ്വാസമുണ്ടാകുകയുമില്ല. നിങ്ങള്‍ക്ക് ഞാന്‍ ഒരു കാര്യം അറിയിച്ചു തരട്ടെയോ? അത് നിങ്ങള്‍ ചെയ്‌താല്‍ നിങ്ങള്‍ക്കു് അന്യോന്യം സ്നേഹമുണ്ടാകും. അതായത്: നിങ്ങള്‍ നിങ്ങള്‍ക്കിടയില്‍ സലാം പ്രചാരപ്പെടുത്തുവിന്‍! (മുസ്‌ലിം). ഇങ്ങിനെയുള്ള ഇസ്‌ലാമിക മര്യാദകളും ആചാരോപചാരങ്ങളും ഇത്ര വിസ്തരിച്ചു വെളിവാക്കുവാനുള്ള കാരണം 58-ഉം, 59-ഉം ആയത്തുകളില്‍ പ്രസ്താവിച്ചിരിക്കുന്നു. ഇവിടെ വീണ്ടും അല്ലാഹു ആവര്‍ത്തിച്ചു പറയുന്നത് നോക്കുക: كَذَٰلِكَ يُبَيِّنُ اللَّـهُ لَكُمُ الْآيَاتِ لَعَلَّكُمْ تَعْقِلُونَ ‘അതെ, നിങ്ങള്‍ മനസ്സിരുത്തുവാന്‍വേണ്ടിയാണ് അല്ലാഹു ലക്ഷ്യങ്ങളെ ഇപ്രകാരം വിവരിച്ചു തരുന്നത്.’ വിഭാഗം - 9 24:62 إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ وَإِذَا كَانُوا۟ مَعَهُۥ عَلَىٰٓ أَمْرٍ جَامِعٍ لَّمْ يَذْهَبُوا۟ حَتَّىٰ يَسْتَـْٔذِنُوهُ ۚ إِنَّ ٱلَّذِينَ يَسْتَـْٔذِنُونَكَ أُو۟لَـٰٓئِكَ ٱلَّذِينَ يُؤْمِنُونَ بِٱللَّهِ وَرَسُولِهِۦ ۚ فَإِذَا ٱسْتَـْٔذَنُوكَ لِبَعْضِ شَأْنِهِمْ فَأْذَن لِّمَن شِئْتَ مِنْهُمْ وَٱسْتَغْفِرْ لَهُمُ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾٦٢﴿ നിശ്ചയമായും അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാണ് സത്യവിശ്വാസികള്‍ അവര്‍ അദ്ദേഹത്തിന്റെ (റസൂലിന്റെ) കൂടെ പൊതുവായ ഒരു കാര്യത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നാല്‍, അദ്ദേഹത്തോട് സമ്മതം ചോദിക്കാതെ (വിട്ട്) പോകുന്നതല്ല. (നബിയേ!) നിശ്ചയമായും, യാതൊരു കൂട്ടര്‍ നിന്നോട് സമ്മതം ചോദിക്കുന്നുവോ അക്കൂട്ടര്‍ തന്നെയാണ് അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസിക്കുന്നവര്‍. അതിനാല്‍,അവര്‍ തങ്ങളുടെ ചില കാര്യങ്ങള്‍ക്കുവേണ്ടി (വിട്ട് പോകുവാന്‍) നിന്നോട് സമ്മതം ചോദിക്കുന്നതായാല്‍, അവരില്‍നിന്ന് നീ ഉദ്ദേശിച്ചവര്‍ക്ക് സമ്മതം കൊടുത്തു കൊള്ളുക; അവര്‍ക്കുവേണ്ടി അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയമായും, അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയും ആകുന്നു. إِنَّمَا الْمُؤْمِنُونَ നിശ്ചയമായും സത്യവിശ്വാസികള്‍ الَّذِينَ آمَنُوا വിശ്വസിച്ചവര്‍ (മാത്രമാണ്) بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്റെ റസൂലിലും, ദൂതനിലും وَإِذَا كَانُوا അവര്‍ ആയിരുന്നാല്‍ مَعَهُ അദ്ദേഹത്തിന്റെ കൂടെ عَلَىٰ أَمْرٍ ഒരു കാര്യത്തില്‍ جَامِعٍ പൊതുവായ لَّمْ يَذْهَبُوا അവര്‍ പോകയില്ല حَتَّىٰ يَسْتَأْذِنُوهُ അദ്ദേഹത്തോടു സമ്മതം ചോദിക്കുന്നതുവരെ (ചോദിക്കാതെ) إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ يَسْتَأْذِنُونَكَ അവര്‍ നിന്നോടു സമ്മതം ചോദിക്കും أُولَـٰئِكَ അക്കൂട്ടര്‍ തന്നെയാണ് الَّذِينَ يُؤْمِنُونَ വിശ്വസിക്കുന്നവര്‍ بِاللَّـهِ അല്ലാഹുവില്‍ وَرَسُولِهِ അവന്റെ റസൂലിലും فَإِذَا اسْتَأْذَنُوكَ ആകയാല്‍ അവര്‍ നിന്നോടു സമ്മതം ചോദിച്ചാല്‍ لِبَعْضِ شَأْنِهِمْ അവരുടെ ചില കാര്യത്തിനുവേണ്ടി فَأْذَن അപ്പോള്‍ സമ്മതം കൊടുക്കുക لِّمَن شِئْتَ നീ ഉദ്ദേശിച്ചവര്‍ക്കു مِنْهُمْ അവരില്‍നിന്നു وَاسْتَغْفِرْ നീ പാപമോചനം (പൊറുതി) തേടുകയും ചെയ്യുക لَهُمُ അവര്‍ക്കു اللَّـهَ അല്ലാഹുവിനോടു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു غَفُورٌ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയുമാണ്‌ വീട്ടിലെ അംഗങ്ങള്‍, കുടുംബങ്ങള്‍, സ്നേഹജനങ്ങള്‍ എന്നീ നിലക്ക് തമ്മതമ്മില്‍ ആചരിക്കേണ്ടുന്ന പല മര്യാദകളും നിയമനിര്‍ദ്ദേശങ്ങളും വിവരിച്ചശേഷം, സംഘങ്ങളും, സംഘടനകളും അനുഷ്ഠിക്കേണ്ടുന്ന ചില ബാധ്യതകളെ ഈ വചനത്തില്‍ അല്ലാഹു അറിയിക്കുന്നു. ഖുറൈശികളും, അറബികളായ മറ്റു പല കക്ഷികളും കൂടി ഒത്തൊരുമിച്ച് മുസ്ലിംകളുമായി നടത്തിയ ശ്രുതിപ്പെട്ട ‘അഹ്സാബ്’ (الاحزاب) യുദ്ധത്തില്‍, മദീനാപരിസരങ്ങളില്‍ മുസ്ലിംകള്‍ വമ്പിച്ച ഒരു കിടങ്ങ് (الخندق) കുഴിച്ചിരുന്നുവല്ലോ. ഈ ജോലി നടന്നുകൊണ്ടിരിക്കുമ്പോള്‍, കപടവിശ്വാസികളായ പലരും തക്കം നോക്കി ഉപായത്തില്‍ അതില്‍നിന്ന് ഒഴിഞ്ഞുമാറുകയും, കഴിച്ചലായിപ്പോകുകയും ചെയ്തിരുന്നു. സത്യവിശ്വാസികളാകട്ടെ, അനിവാര്യമായ ആവശ്യം നേരിടുമ്പോള്‍ നബി (صلّى الله عليه وسلّم)യോട് അനുവാദം വാങ്ങിക്കൊണ്ടു മാത്രം സ്ഥലംവിട്ട് പോകുകയും, ആവശ്യം തീര്‍ന്ന ഉടനെ തിരിച്ചുവരികയും ചെയ്തിരുന്നു. ഈ യുദ്ധത്തില്‍ കപടവിശ്വാസികള്‍ മൂലം വേറെയും ചില ശല്യങ്ങള്‍ മുസ്‌ലിംകള്‍ക്ക് ഉണ്ടായിട്ടുണ്ട്. പ്രസ്തുത സംഭവമാണ് ഈ ആയത്തും, അടുത്ത ആയത്തും അവതരിക്കുവാന്‍ ഹേതുവെന്ന് പറയപ്പെടുന്നു. الله أعلم അവതരണഹേതു ഏതായിരുന്നാലും ശരി, ഒരു സംഘവും അതിന്റെ നേതാവും തമ്മിലുള്ള ബന്ധത്തെയും, ആ നേതാവിനെ അനുസരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിപാടികളില്‍ അച്ചടക്കത്തോടെ സഹകരിക്കുന്നതിന്റെ പ്രാധാന്യത്തെയുമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. നബി (صلّى الله عليه وسلّم) തിരുമേനിയുടെ സാന്നിദ്ധ്യത്തിലും, അവിടുത്തെ നേതൃത്വത്തിലും നടന്നുകൊണ്ടിരിക്കുന്ന ഒരു സംരംഭത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കഴിച്ചലാകുകയെന്നത് നിശ്ചയമായും ഒരു സത്യവിശ്വാസിയില്‍ നിന്ന് ഉണ്ടാകുവാന്‍ നിവൃത്തിയില്ല. അത് കപടവിശ്വാസത്തിന്റെ വ്യക്തമായ ലക്ഷണമാണ്, നേരെമറിച്ച് അതില്‍ അച്ചടക്കവും അനുസരണവും പാലിക്കുന്നത് സത്യവിശ്വാസത്തിന്റെ ലക്ഷണവുമാണ് എന്ന് അല്ലാഹു പ്രസ്താവിക്കുന്നു. നബി (صلّى الله عليه وسلّم) യുടെ മുമ്പില്‍ സത്യവിശ്വാസികള്‍ എത്രമാത്രം ബഹുമാനത്തോടും, അച്ചടക്കത്തോടും വര്‍ത്തിക്കേണ്ടതുണ്ടെന്ന് അടുത്ത ആയത്തില്‍നിന്ന് കൂടുതല്‍ മനസ്സിലാക്കാം. ‘അവര്‍ തങ്ങളുടെ ചില കാര്യങ്ങള്‍ക്കുവേണ്ടി സമ്മതം ചോദിച്ചാല്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക് സമ്മതം കൊടുത്തു കൊള്ളുക’ എന്നു പറഞ്ഞത് സാരഗര്‍ഭമാകുന്നു. സമ്മതം ചോദിക്കുന്നവര്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ ന്യായീകരിക്കാവുന്നതാണോ, അവര്‍ സമ്മതിക്ക് അര്‍ഹരാണോ, സന്ദര്‍ഭം അതിന് യോജിച്ചതാണോ എന്നൊക്കെ ആലോചിച്ച് യുക്തംപോലെ ചെയ്യാമെന്നല്ലാതെ, ചോദിക്കുന്നവര്‍ക്കെല്ലാം സമ്മതം കൊടുക്കേണ്ടതില്ല എന്നു സാരം. ആയത്തിന്റെ ആദ്യഭാഗം നേതാവിനോടുള്ള കടമയും, രണ്ടാമത്തെ ഭാഗം നേതാവിന്റെ അധികാരാവകാശത്തെയും കുറിക്കുന്നു. അത്യാവശ്യകാര്യങ്ങള്‍ക്കുപോലും – അതും തിരുമേനി (صلّى الله عليه وسلّم) യുടെ സമ്മതപ്രകാരം – കൂട്ടായി നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇടക്കുവെച്ച് ഒഴിവായിപ്പോകുന്നവര്‍ക്കു വേണ്ടി പാപമോചനം തേടണമെന്ന് അല്ലാഹു തുടര്‍ന്നു പറയുന്നു. പൊതുവായ അടിയന്തരഘട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിന്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് ഇതില്‍ നിന്നൊക്കെ ഊഹിക്കാവുന്നതാണ്. أَمْرٍ جَامِعٍ (പൊതുവായ കാര്യം) എന്നതിന് ഉദാഹരണമായി മുന്‍ഗാമികളായ പണ്ഡിതന്‍മാരില്‍ ചിലര്‍, യുദ്ധകാര്യങ്ങളെയും, വേറെ ചിലര്‍, ജുമുഅഃ, പെരുന്നാള്‍, ജമാഅത്ത് നമസ്കാരങ്ങള്‍ മുതലായവയെയും, എടുത്തു കാണിച്ചിട്ടുള്ളത് സ്മരണീയമാകുന്നു. പ്രസംഗം (الخطبة) നടക്കുന്ന എല്ലാ നമസ്ക്കാരയോഗങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്ന് ള്വഹ്-ഹാക്കും (الضحاك- رحمه الله) ഇബ്നുസൈദു (رحمه الله) മുതലായവരും പറയുന്നു. ഇന്ന് നാം പല സ്ഥലങ്ങിലും വെച്ച് ആളുകളെ വിളിച്ചുകൂട്ടി നടത്താറുള്ള സദുപദേശങ്ങള്‍, കൂടിയാലോചനകള്‍, പ്രസ്താവനകള്‍ മുതലായവ ആദ്യകാലങ്ങളില്‍ പള്ളികളില്‍വെച്ചും, നമസ്കാരാനന്തരവുമായിരുന്നു മിക്കവാറും നിര്‍വ്വഹിക്കപ്പെട്ടിരുന്നത്. പള്ളികളും പൊതുജനങ്ങളുമായുള്ള ബന്ധം ഇന്ന് നാമമാത്രമായിരിക്കകൊണ്ട് നമുക്ക് അതിന് അങ്ങാടികളും പീടികകളും മറ്റും ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. അത്തരം കാര്യങ്ങള്‍ നബി (صلّى الله عليه وسلّم) തിരുമേനിയുടെ നേതൃത്വത്തില്‍ നടക്കുമ്പോള്‍, അവിടുത്തോട്‌ സമ്മതം വാങ്ങാതെ സ്ഥലം വിടുന്നതിനെപ്പറ്റിയാണ്‌ ആയത്തില്‍ പ്രതിപാദിച്ചത്. എങ്കിലും, മുസ്ലിംകള്‍, അവരുടെ നേതാക്കളോട് ആചരിക്കേണ്ടുന്ന പൊതുമര്യാദയാണ് ഇതെന്ന് – ഹസന്‍ (റ) മുതലായ പലരും പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുള്ളതുപോലെ – നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. യോഗങ്ങളുടെയും, സദസ്സുകളുടെയും നേതൃസ്ഥാനത്തുള്ള ആളുകളുമായി സദസ്യര്‍ക്ക് യാതൊരു ബന്ധവും കടപ്പാടും ഇല്ലാത്ത ഒരു നിലയാണ് ഇന്ന് പൊതുവിലുള്ളത്. ഇസ്‌ലാമിക വീക്ഷണത്തില്‍ ഇത് ശരിയല്ലെന്ന് ഈ ആയത്തില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. 24:63 لَّا تَجْعَلُوا۟ دُعَآءَ ٱلرَّسُولِ بَيْنَكُمْ كَدُعَآءِ بَعْضِكُم بَعْضًا ۚ قَدْ يَعْلَمُ ٱللَّهُ ٱلَّذِينَ يَتَسَلَّلُونَ مِنكُمْ لِوَاذًا ۚ فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ ﴾٦٣﴿ നിങ്ങള്‍ക്കിടയില്‍വെച്ച് റസൂലിനെ വിളിക്കുന്നത്, നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്ന പ്രകാരമാക്കരുത്. നിങ്ങളില്‍നിന്നു് ഒളിഞ്ഞുകൊണ്ട് ചോര്‍ന്നു് (കഴിച്ചലായി) പോകുന്നവരെ തീര്‍ച്ചയായും അല്ലാഹു അറിയുന്നതാണ്. ആകയാല്‍, അദ്ദേഹത്തിന്റെ കല്‍പനക്ക്‌ എതിരു പ്രവര്‍ത്തിക്കുന്നവര്‍ അവര്‍ക്ക് വല്ല പരീക്ഷണവും [ആപത്തും] ബാധിക്കുകയോ, അല്ലെങ്കില്‍ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് കരുതി (സൂക്ഷിച്ചു) കൊള്ളട്ടെ! لَّا تَجْعَلُوا നിങ്ങള്‍ ആക്കരുതു دُعَاءَ الرَّسُولِ റസൂലിനെ വിളിക്കുന്നതു بَيْنَكُمْ നിങ്ങള്‍ക്കിടയില്‍വെച്ചു كَدُعَاءِ വിളിക്കുന്ന പ്രകാരം, വിളിപോലെ بَعْضِكُم നിങ്ങളില്‍ ചിലര്‍, നിങ്ങളില്‍ ചിലരുടെ بَعْضًا ചിലരെ قَدْ يَعْلَمُ اللَّـهُ തീര്‍ച്ചയായും അല്ലാഹു അറിയുന്നതാണ് الَّذِينَ يَتَسَلَّلُونَ ചോര്‍ന്നുപോകുന്നവരെ, ഊരിക്കഴിഞ്ഞുപോകുന്നവരെ مِنكُمْ നിങ്ങളില്‍നിന്നു لِوَاذًا ഒളിഞ്ഞുകൊണ്ടു, മറഞ്ഞുകൊണ്ടു فَلْيَحْذَرِ അതുകൊണ്ടുകരുതിക്കൊള്ളട്ടെ, കാത്തുകൊള്ളട്ടെ, ജാഗ്രതയായിരിക്കട്ടെ الَّذِينَ يُخَالِفُونَ എതിരു പ്രവര്‍ത്തിക്കുന്നവര്‍ عَنْ أَمْرِهِ അദ്ദേഹത്തിന്റെ കല്‍പനക്കും أَن تُصِيبَهُمْ അവര്‍ക്കു ബാധിക്കുന്നതു فِتْنَةٌ വല്ല പരീക്ഷണവും, ആപത്തും, കുഴപ്പവും أَوْ يُصِيبَهُمْ അല്ലെങ്കില്‍ അവര്‍ക്കു ബാധിക്കുന്നതു عَذَابٌ വല്ല ശിക്ഷയും أَلِيمٌ വേദനയേറിയ സാധാരണമായി ജനങ്ങള്‍ പരസ്പരം പേരും മറ്റും വിളിച്ച് സംബോധന ചെയ്യുന്നതുപോലെ നബി (صلّى الله عليه وسلّم) തിരുമേനിയെ വിളിക്കുവാന്‍ പാടില്ലെന്നും, ‘നബിയേ, റസൂലേ’ (പ്രവാചകരേ, ദൈവദൂതരേ) എന്നിങ്ങിനെ ആദരപൂര്‍വ്വം മാത്രമേ തിരുമേനി (صلّى الله عليه وسلّم) യെ സംബോധന ചെയ്യാവൂ എന്നുമാണ് അല്ലാഹു കല്‍പിക്കുന്നത്. നബി (صلّى الله عليه وسلّم) തിരുമേനിയോട് വാക്കിലും പെരുമാറ്റത്തിലുമെല്ലാം തന്നെ എത്രമേല്‍ മര്യാദയോടെ വര്‍ത്തിക്കണമെന്ന് മനസ്സിലാക്കുവാന്‍ ഈ ഒരേ ഒരു ഖുര്‍ആന്‍ വാക്യം മതിയാകും. വിശുദ്ധ ഖുര്‍ആനില്‍പോലും തിരുമേനി (صلّى الله عليه وسلّم) യെ ‘മുഹമ്മദേ’ എന്നോ ‘മനുഷ്യാ’ എന്നോ അല്ലാഹു വിളിച്ചിട്ടില്ല. മാത്രമല്ല – ‘നബിയേ, റസൂലേ, പുതപ്പിട്ടിരിക്കുന്ന ആളേ’ (يَا أَيُّهَا النَّبِيُّ – يَا أَيُّهَا الرَّسُولُ – يَا أَيُّهَا الْمُدَّثِّرُ) എന്നും മറ്റുമാണ് വിളിച്ചിട്ടുള്ളത്. ഈ ആയത്തുംതന്നെ, നബി (صلّى الله عليه وسلّم) യെ സംബന്ധിച്ചാണ് പ്രതിപാദിക്കുന്നതെങ്കിലും, മഹാന്‍മാരായ ആളുകളോടുള്ള സംസാരത്തിലും, സംബോധനകളിലുമെല്ലാം ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്ന വസ്തുതയും ഈ വചനത്തിന്റെ വെളിച്ചത്തില്‍ നമുക്ക് ഗ്രഹിക്കുവാന്‍ സാധിക്കുന്നതാണ്. دُعَاء (ദുആ) എന്ന വാക്കിന് ഇവിടെ പ്രാര്‍ത്ഥന എന്നും ചിലര്‍ അര്‍ത്ഥം കല്പിച്ചിട്ടുണ്ട്. അപ്പോള്‍ ആയത്തിന്റെ സാരം, റസൂലിന്റെ പ്രാര്‍ത്ഥന നിങ്ങള്‍ തമ്മതമ്മില്‍ (ഗുണമായോ ദോഷമായോ) ചെയ്യുന്ന പ്രാര്‍ത്ഥനപോലെ കണക്കാക്കരുത് എന്നായിരിക്കും. അതായത്: നബി (صلّى الله عليه وسلّم) യുടെ പ്രാര്‍ത്ഥന അല്ലാഹുവിങ്കല്‍ പ്രത്യേകം സ്വീകാര്യമായിരിക്കുന്നതാകകൊണ്ട് അദ്ദേഹത്തില്‍നിന്നും നിങ്ങള്‍ക്ക് ഗുണത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന ലഭിക്കുവാന്‍തക്ക സാഹചര്യങ്ങള്‍ നിങ്ങള്‍ ഉണ്ടാക്കണം, നിങ്ങളുടെ ഗുണത്തിലല്ലാതെ കലാശിക്കത്തക്ക പ്രാര്‍ത്ഥന അദ്ദേഹത്തില്‍ നിന്നുണ്ടാകുവാന്‍ ഇടവരുത്തരുത് എന്നൊക്കെ മുസ്ലിംകളെ ഉണര്‍ത്തുകയായിരിക്കും ആ അര്‍ത്ഥപ്രകാരം ആയത്തിന്റെ താല്‍പര്യം. തുടര്‍ന്നുകൊണ്ട് – കഴിഞ്ഞ ആയത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ – പൊതുകാര്യങ്ങളില്‍നിന്ന് നബി (صلّى الله عليه وسلّم) യുടെ സമ്മതം കൂടാതെ ഉപായത്തിലും, തന്ത്രത്തിലും ചോര്‍ന്നുപോകുന്നവരെ അല്ലാഹു ശക്തിയായി താക്കീതു ചെയ്യുന്നു. അവരെപ്പറ്റി അല്ലാഹു ശരിക്കു അറിയുമെന്ന് പറഞ്ഞതിനു പുറമെ, അവര്‍ കാത്തുകൊള്ളട്ടെ – ഒന്നുകില്‍ വല്ല പരീക്ഷണം, അല്ലെങ്കില്‍ വേദനയേറിയ ശിക്ഷ – എന്ന് കനത്ത ഒരു താക്കീതും! അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. آمين ഏതെങ്കിലും ഒന്നിന്റെ മറപിടിച്ച് രക്ഷപ്പെടുവാന്‍ ശ്രമികുന്നതിനാണ് لِوَاذًا എന്ന് സാധാരണ ഉപയോഗിക്കപ്പെടുന്നത്. വല്ല ഉപായവും തക്കിടിയും പറഞ്ഞു, ഒഴിഞ്ഞു മാറുക എന്നതാണ് ഇവിടെ ഉദ്ദേശ്യം. എല്ലാ നല്ല പൊതുകാര്യങ്ങളില്‍നിന്നും, പ്രധാനപ്പെട്ട രംഗങ്ങളില്‍നിന്നും, എന്തെങ്കിലും കാരണങ്ങളുടെ പേരില്‍ ഒഴിഞ്ഞു മാറുന്നവരും ഈ താക്കീതു ഗൗനിക്കേണ്ടതാകുന്നു. നബി (صلّى الله عليه وسلّم) തിരുമേനിയുടെ കാലക്കാര്‍ക്ക് മാത്രമല്ല ഈ ആയത്തു ബാധകമാകുന്നത്. അവിടുത്തെ കാലശേഷം, അവിടുത്തെ കല്പനക്കും, ചര്യക്കും എതിരു പ്രവര്‍ത്തിക്കുകയും, അതു ന്യായീകരിക്കുവാന്‍വേണ്ടി എന്തെങ്കിലും ദുര്‍ന്യായങ്ങളും, യുക്തിവാദങ്ങളും പറഞ്ഞൊപ്പിക്കുകയും ചെയ്യുന്ന ആളുകളും ഈ താക്കീതു സഗൗരവം ഗൗനിക്കേണ്ടിയിരിക്കുന്നു. ‘പരീക്ഷണം’ (فِتْنَةٌ) മിക്കവാറും ഇഹത്തില്‍ വെച്ചും ‘വേദനയേറിയ ശിക്ഷ’ (عَذَابٌ أَلِيمٌ) മിക്കവാറും പരത്തില്‍വെച്ചും സംഭവിക്കുന്നതായിരിക്കുമെന്നാണ് വിചാരിക്കേണ്ടത്. الله أعلم. ഈ അദ്ധ്യായത്തെ അല്ലാഹു ഇപ്രകാരം അവസാനിപ്പിക്കുന്നു:- 24:64 أَلَآ إِنَّ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ قَدْ يَعْلَمُ مَآ أَنتُمْ عَلَيْهِ وَيَوْمَ يُرْجَعُونَ إِلَيْهِ فَيُنَبِّئُهُم بِمَا عَمِلُوا۟ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌۢ ﴾٦٤﴿ അല്ലാ ! (അറിയുക) നിശ്ചയമായും, ആകാശങ്ങളിലും, ഭൂമിയിലും ഉള്ളത് (മുഴുവനും) അല്ലാഹുവിന്റേതാകുന്നു. നിങ്ങള്‍ ഏതൊരു നിലയിലാണുള്ളതെന്നും, അവര്‍ [കപടവിശ്വാസികളായുള്ളവര്‍] അവന്റെ അടുക്കലേക്ക് മടക്കപ്പെടുന്ന ദിവസവും അവന്‍ തീര്‍ച്ചയായും അറിയുന്നു; അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവന്‍ അവരെ ബോധാപ്പെടുത്തുന്നതാകുന്നു. അല്ലാഹു എല്ലാ കാര്യത്തെപ്പറ്റിയും അറിയുന്നവനാണ്. أَلَا അല്ലാ, അറിയുക إِنَّ لِلَّـهِ നിശ്ചയമായും അല്ലാഹുവിന്റേതാണു, അല്ലാഹുവിനാണു مَا യാതൊന്നു فِي السَّمَاوَاتِ ആകാശത്തിലുള്ള وَالْأَرْضِ ഭൂമിയിലും قَدْ يَعْلَمُ തീര്‍ച്ചയായും അവന്‍ അറിയും مَا യാതൊന്നിനെ أَنتُمْ നിങ്ങള്‍ عَلَيْهِ അതിലാണു (അങ്ങിനെയുള്ള) وَيَوْمَ يُرْجَعُونَ അവര്‍ മടക്കപ്പെടുന്ന ദിവസം إِلَيْهِ അവങ്കലേക്കു فَيُنَبِّئُهُم അപ്പോള്‍ അവന്‍ അവരെ ബോധപ്പെടുത്തും, അറിയിച്ചുകൊടുക്കും بِمَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി وَاللَّـهُ അല്ലാഹു بِكُلِّ شَيْءٍ എല്ലാ വസ്തുവിനെപ്പറ്റിയും عَلِيمٌ അറിയുന്നവനാണ് അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും, നബി (صلّى الله عليه وسلّم) തിരുമേനിയുടെ ചര്യ അനുസരിച്ചും ജീവിച്ചുവരുന്ന സജ്ജനങ്ങളുടെ കൂട്ടത്തില്‍ അവന്‍ നമ്മളെയെല്ലാം ഉള്‍പ്പെടുത്തട്ടെ! آمين كان الفراغ من تبيبض تفسير هذه السورة يوم الاحد ٢٩ رمضان المبارك ١٣٨٢ هجرة (٢٤ فبرأير ١٩٦٣ م) كتبه بيده افقر العباد الى الله محمد الاماني بجامع تدكيلم – جعله الله تعالى عملا صالحا برا نافعا – ولله الحمد ٲولا وآخرا وله الفضل والمنة وهو الموقف والمعين وصلى الله على النبي الكريم محمد وآله وصحبه والتائبين لهم باحسان الى بوم الدين 24. النور - അന്നൂര്‍ സൂറത്തു-ന്നൂര്‍ : 01-20 സൂറത്തു-ന്നൂര്‍ : 21-34 സൂറത്തു-ന്നൂര്‍ : 35-50 സൂറത്തു-ന്നൂര്‍ : 51-64 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوٓا۟ أَخْرِجُوٓا۟ ءَالَ لُوطٍۢ مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌۭ يَتَطَهَّرُونَ﴿٥٦﴾ volume_up share فَمَا كَانَ അപ്പോള്‍ ആയിരുന്നില്ല جَوَابَ قَوْمِهِ തന്‍റെ ജനതയുടെ മറുപടി إِلَّا أَن قَالُوا അവര്‍ പറയുകയല്ലാതെ أَخْرِجُوا നിങ്ങള്‍ പുറത്താക്കുക (ബഹിഷ്കരിക്കുക) آلَ لُوطٍ ലൂത്തിന്‍റെ ആള്‍ക്കാരെ, കുടുംബത്തെ مِّن قَرْيَتِكُمْ നിങ്ങളുടെ രാജ്യത്തുനിന്നു إِنَّهُمْ നിശ്ചയമായും അവര്‍ أُنَاسٌ ഒരു (തരം) മനുഷ്യരാണ് يَتَطَهَّرُونَ പരിശുദ്ധിയോടെ നടക്കുന്ന, ശുദ്ധത നടിക്കുന്ന അപ്പോള്‍, അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി (ഇപ്രകാരം) പറയുകയല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല; "ലൂത്ത്വിന്‍റെ ആള്‍ക്കാരെ നിങ്ങളുടെ രാജ്യത്തുനിന്ന് പുറത്താക്കുക; അവര്‍ പരിശുദ്ധിയോടെ നടക്കുന്ന മനുഷ്യന്മാരാണ്." തഫ്സീർ : 56-56 View فَأَنجَيْنَـٰهُ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ قَدَّرْنَـٰهَا مِنَ ٱلْغَـٰبِرِينَ﴿٥٧﴾ volume_up share فَأَنجَيْنَاهُ എന്നാല്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَأَهْلَهُ തന്‍റെ കുടുംബത്തെയും, സ്വന്തക്കാരെയും إِلَّا امْرَأَتَهُ തന്‍റെ ഭാര്യയെ ഒഴികെ قَدَّرْنَاهَا നാമവളെ കണക്കാക്കി مِنَ الْغَابِرِينَ ശേഷിച്ചവരില്‍, കഴിഞ്ഞുപോയവരില്‍ (ഉള്‍പ്പെട്ടുപോയവരുടെ കൂട്ടത്തില്‍) എന്നാല്‍,അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ കുടുംബത്തെയും നാം രക്ഷപ്പെടുത്തി- അദ്ദേഹത്തിന്‍റെ ഭാര്യഒഴികെ; അവളെ നാം കഴിഞ്ഞുപോയവരുടെ [ശിക്ഷയില്‍ അകപ്പെട്ടവരുടെ] കൂട്ടത്തില്‍ കണക്കാക്കുകയാണ് ചെയ്തത്! وَأَمْطَرْنَا عَلَيْهِم مَّطَرًۭا ۖ فَسَآءَ مَطَرُ ٱلْمُنذَرِينَ﴿٥٨﴾ volume_up share وَأَمْطَرْنَا നാം വര്‍ഷിപ്പിക്കയും ചെയ്തു عَلَيْهِم അവരുടെ മേല്‍ مَّطَرًا ഒരു മഴ فَسَاءَ എന്നാല്‍ എത്ര ചീത്ത, വളരെ മോശം مَطَرُ الْمُنذَرِينَ മുന്നറിയിപ്പുനല്‍കപ്പെട്ടവരുടെ മഴ അവരുടെ മേല്‍ നാം ഒരു (കല്‍) മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. (ആ) മുന്നറിയിപ്പു നല്‍കപ്പെട്ടവരുടെ മഴ എത്ര ചീത്ത! തഫ്സീർ : 57-58 View قُلِ ٱلْحَمْدُ لِلَّهِ وَسَلَـٰمٌ عَلَىٰ عِبَادِهِ ٱلَّذِينَ ٱصْطَفَىٰٓ ۗ ءَآللَّهُ خَيْرٌ أَمَّا يُشْرِكُونَ﴿٥٩﴾ volume_up share قُلِ പറയുക الْحَمْدُ സര്‍വ്വസ്തുതിയും لِلَّـهِ അല്ലാഹുവിനാണ് وَسَلَامٌ സലാം, സമാധാനശാന്തി عَلَىٰ عِبَادِهِ അവന്‍റെ അടിയാന്മാര്‍ക്കു الَّذِينَ اصْطَفَىٰ അവന്‍ തിരഞ്ഞെടുത്തവരായ, തെളിയിച്ചെടുത്ത آللَّـهُ അല്ലാഹുവാണോ خَيْرٌ ഉത്തമം, നല്ലവന്‍, ഉല്‍കൃഷ്ടന്‍ ام അതല്ല (അല്ലെങ്കില്‍, അഥവാ) ما يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നത് (നബിയേ) പറയുക: " സര്‍വ്വസ്തുതിയും ആല്ലാഹുവിനത്രെ! അവന്‍ തിരഞ്ഞെടുത്തിട്ടുള്ള അവന്‍റെ (നല്ല) അടിയാന്മാരില്‍ "സലാമും" [സമാധാന ശാന്തിയും] ഉണ്ട്! അല്ലാഹുവാണോ ഉത്തമം, അഥവാ അവര്‍ (അവനോടു) പങ്കുചേര്‍ക്കുന്നവയോ?! أَمَّنْ خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَأَنزَلَ لَكُم مِّنَ ٱلسَّمَآءِ مَآءًۭ فَأَنۢبَتْنَا بِهِۦ حَدَآئِقَ ذَاتَ بَهْجَةٍۢ مَّا كَانَ لَكُمْ أَن تُنۢبِتُوا۟ شَجَرَهَآ ۗ أَءِلَـٰهٌۭ مَّعَ ٱللَّهِ ۚ بَلْ هُمْ قَوْمٌۭ يَعْدِلُونَ﴿٦٠﴾ volume_up share أَمَّنْ അഥവാ (അതല്ല, അല്ലെങ്കില്‍) യതൊരുവനോ خَلَقَ السَّمَاوَاتِ അവന്‍ ആകാശങ്ങളെ സൃഷ്ടിച്ചു وَالْأَرْضَ ഭൂമിയെയും وَأَنزَلَ ഇറക്കുകയും ചെയ്തു لَكُم നിങ്ങള്‍ക്കുവേണ്ടി مِّنَ السَّمَاءِ ആകാശത്തു(ഉപരിഭാഗത്തു)നിന്നു مَاءً ജലം (മഴ) فَأَنبَتْنَا എന്നിട്ട് നാം ഉല്‍പാദിപ്പിച്ചു, മുളപ്പിച്ചു بِهِ അതുകൊണ്ടു حَدَائِقَ തോപ്പുകള്‍, തോട്ടങ്ങള്‍ ذَاتَ بَهْجَةٍ അഴകുള്ള (കിളുര്‍ത്ത) مَّا كَانَ لَكُمْ നിങ്ങള്‍ക്കു ആകുന്നതല്ല (സാധ്യമല്ല) أَن تُنبِتُوا നിങ്ങള്‍ ഉല്‍പാദിപ്പിക്കല്‍ شَجَرَهَا അവയിലെ വൃക്ഷങ്ങള്‍ أَإِلَـٰهٌ വല്ല ഇലാഹും ഉണ്ടോ مَّعَ اللَّـهِ അല്ലാഹുവോടുകൂടി بَلْ هُمْ എന്നാല്‍ (എങ്കിലും) അവര്‍ قَوْمٌ ഒരു ജനതയാകുന്നു يَعْدِلُونَ സമപ്പെടുത്തുന്ന, തെറ്റിപ്പോകുന്ന അഥവാ, ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിക്കുകയും, ആകാശത്തുനിന്ന് നിങ്ങള്‍ക്കു ജലം ഇറക്കിത്തരുകയും ചെയ്തവനോ (- ആരാണ് ഉത്തമം)?! എന്നിട്ട് അതു [ജലം] കൊണ്ട് നാം [അല്ലാഹു] അഴകുള്ള തോപ്പുകള്‍ ഉല്‍പാദിപ്പിച്ചു: അവയിലെ വൃക്ഷങ്ങള്‍ ഉല്‍പാദിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് ആകുന്നതല്ല. അല്ലാഹുവിന്‍റെ കൂടെ (വേറെ) വല്ല ആരാധ്യനും ഉണ്ടോ?! (ചിന്തിച്ചു നോക്കുക!) എന്നാല്‍, അവര്‍ (ഈ യാഥാര്‍ത്ഥ്യം വിട്ട് ) തെറ്റിക്കളയുന്ന ഒരു ജനതയാകുന്നു! തഫ്സീർ : 59-60 View أَمَّن جَعَلَ ٱلْأَرْضَ قَرَارًۭا وَجَعَلَ خِلَـٰلَهَآ أَنْهَـٰرًۭا وَجَعَلَ لَهَا رَوَٰسِىَ وَجَعَلَ بَيْنَ ٱلْبَحْرَيْنِ حَاجِزًا ۗ أَءِلَـٰهٌۭ مَّعَ ٱللَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ﴿٦١﴾ volume_up share أَمَّن جَعَلَ അല്ലെങ്കില്‍ ആക്കിയവനോ الْأَرْضَ ഭൂമിയെ قَرَارًا ഭവനം, പാര്‍പ്പിടം, താവളം وَجَعَلَ ആക്കുകയും, ഉണ്ടാക്കുകയും, ഏര്‍പ്പെടുത്തുകയും (ചെയ്തു) خِلَالَهَا അതിന്‍റെ ഇടയില്‍കൂടി أَنْهَارًا നദികള്‍, അരുവികള്‍ وَجَعَلَ ഉണ്ടാക്കുകയും, ഏര്‍പ്പെടുത്തുകയും ചെയ്തു لَهَا അതിനു رَوَاسِيَ ആണികളെ, കുറ്റികളെ, ഉറച്ച പര്‍വ്വതങ്ങളെ وَجَعَلَ ഉണ്ടാക്കുകയും ചെയ്തു بَيْنَ الْبَحْرَيْنِ രണ്ടു സമുദ്രങ്ങള്‍ക്കിടയില്‍ حَاجِزًا ഒരു തടസ്സം, തടവ്, മറ أَإِلَـٰهٌ വല്ല ഇലാഹും ഉണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ بَلْ എന്നാല്‍, എങ്കിലും أَكْثَرُهُمْ അവരിലധികവും لَا يَعْلَمُونَ അറിയുന്നില്ല അല്ലെങ്കില്‍, ഭൂമിയെ ഒരു ഭവനമാക്കുകയും, അതിനിടയില്‍ക്കൂടി നദികളുണ്ടാക്കുകയും, അതിന് [ഭൂമിക്ക്] ആണികളെ [ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ] ഉണ്ടാക്കുകയും, രണ്ടു സമുദ്രങ്ങള്‍ക്കിടയില്‍ ഒരു (തരം) തടസ്സം ഏര്‍പ്പെടുത്തുകയും ചെയ്തവനോ (- ആരാണുത്തമം)?! അല്ലാഹുവിന്‍റെ കൂടെ വല്ല ആരാധ്യനും ഉണ്ടോ?! (ആലോചിച്ചു നോക്കൂ!) എന്നാല്‍, അധികമാളുകളും അറിയുന്നില്ല! أَمَّن يُجِيبُ ٱلْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ ٱلسُّوٓءَ وَيَجْعَلُكُمْ خُلَفَآءَ ٱلْأَرْضِ ۗ أَءِلَـٰهٌۭ مَّعَ ٱللَّهِ ۚ قَلِيلًۭا مَّا تَذَكَّرُونَ﴿٦٢﴾ volume_up share أَمَّن يُجِيبُ അല്ലെങ്കില്‍ (അഥവാ) ഉത്തരം ചെയ്യുന്നവനോ الْمُضْطَرَّ കഷ്ടപ്പെട്ടവനു (ആപത്തില്‍ കുടുങ്ങിയവനു) إِذَا دَعَاهُ അവന്‍ അവനോടു പ്രാര്‍ത്ഥിച്ചാല്‍, വിളിച്ചാല്‍ وَيَكْشِفُ നീക്കുകയും ചെയ്യുന്ന السُّوءَ തിന്മയെ, കെടുതിയെ وَيَجْعَلُكُمْ നിങ്ങളെ ആക്കുകയും ചെയ്യുന്നു خُلَفَاءَ الْأَرْضِ ഭൂമിയിലെ പ്രതിനിധികള്‍ أَإِلَـٰهٌ വല്ല ഇലാഹുമുണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ قَلِيلًامَّا അല്‍പ മാത്രമേ تَذَكَّرُونَ നിങ്ങള്‍ ആലോചിക്കുന്നു(ള്ളു) അല്ലെങ്കില്‍, കഷ്ടപ്പെട്ടവന്‍ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചാല്‍ അവന്ന് ഉത്തരം നല്‍കുകയും, തിന്മയെ (നീക്കി) തുറവിയാക്കുകയും, നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുകയും ചെയ്തുവരുന്നവനോ (- ആരാണുത്തമം)?! അല്ലാഹുവിനോടുകൂടി (വേറെ)വല്ല ആരാധ്യനും ഉണ്ടോ?! (ഓര്‍ത്തുനോക്കൂ) വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു നോക്കുന്നുള്ളൂ. തഫ്സീർ : 61-62 View أَمَّن يَهْدِيكُمْ فِى ظُلُمَـٰتِ ٱلْبَرِّ وَٱلْبَحْرِ وَمَن يُرْسِلُ ٱلرِّيَـٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦٓ ۗ أَءِلَـٰهٌۭ مَّعَ ٱللَّهِ ۚ تَعَـٰلَى ٱللَّهُ عَمَّا يُشْرِكُونَ﴿٦٣﴾ volume_up share أَمَّن يَهْدِيكُمْ അല്ലെങ്കില്‍ നിങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നവനോ فِي ظُلُمَاتِ അന്ധകാരങ്ങളില്‍, ഇരുട്ടില്‍ الْبَرِّ وَالْبَحْرِ കരയുടെയും, കടലിന്‍റെയും وَمَن يُرْسِلُ അയക്കുന്നവനും الرِّيَاحَ കാറ്റുകളെ بُشْرًا സന്തോഷവാര്‍ത്തയായി بَيْنَ يَدَيْ മുമ്പില്‍,മുന്നില്‍ رَحْمَتِهِ അവന്‍റെ കാരുണ്യത്തിന്‍റെ (അനുഗ്രഹത്തിന്‍റെ) أَإِلَـٰهٌ വല്ല ഇലാഹുമുണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ تَعَالَى اللَّـهُ അല്ലാഹു എത്രയോ മേലെയായിരിക്കുന്നു (ഉന്നതനാകുന്നു) عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു അല്ലെങ്കില്‍, കരയിലെയും കടലിലെയും (വിവിധ) അന്ധകാരങ്ങളില്‍ നിങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നവനും, തന്‍റെ (മഴയാകുന്ന) കാരുണ്യത്തിന്‍റെ മുമ്പില്‍ കാറ്റുകളെ സന്തോഷവാര്‍ത്തയായി അയക്കാറുള്ളവനുമാണോ (- ആരാണ് ഉത്തമം)?! അല്ലാഹുവിന്‍റെ കൂടെ വല്ല ഇലാഹും ഉണ്ടോ?! (ഓര്‍ത്തുനോക്കൂ!) അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന് (എല്ലാം തന്നെ) അല്ലാഹു അത്യുന്നതനാകുന്നു! أَمَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَمَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۗ أَءِلَـٰهٌۭ مَّعَ ٱللَّهِ ۚ قُلْ هَاتُوا۟ بُرْهَـٰنَكُمْ إِن كُنتُمْ صَـٰدِقِينَ﴿٦٤﴾ volume_up share أَمَّن يَبْدَأُ അല്ലെങ്കില്‍ ആദ്യമായുണ്ടാക്കുന്നവനോ الْخَلْقَ സൃഷ്ടിയെ ثُمَّ يُعِيدُهُ പിന്നെ അതിനെ മടക്കുകയും ചെയ്യുന്നു وَمَن യതൊരുവനും يَرْزُقُكُم നിങ്ങള്‍ക്കു ആഹാരം തരുന്നു, ഉപജീവനം നല്‍കുന്നു مِّنَ السَّمَاءِ ആകാശത്തുനിന്നും وَالْأَرْضِ ഭൂമിയില്‍നിന്നും أَإِلَـٰهٌ വല്ല ഇലാഹുമുണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ قُلْ പറയുക هَاتُوا കൊണ്ടുവരുവിന്‍ بُرْهَانَكُمْ നിങ്ങളുടെ തെളിവു إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍ അല്ലെങ്കില്‍, സൃഷ്ടിയെ ആദ്യമായുണ്ടാക്കുകയും, പിന്നീടതു ( നശിച്ചശേഷം) മടക്കി സൃഷ്ടിക്കുകയും ചെയ്യുന്നവനും, ആകാശത്തുനിന്നും, ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നവനുമാണോ (- ആരാണുത്തമം)?! അല്ലാഹുവിന്‍റെ കൂടെ വല്ല ഇലാഹും ഉണ്ടോ?! (എങ്കില്‍ - പറയൂ!) (നബിയേ) പറയുക: " നിങ്ങള്‍ നിങ്ങളുടെ തെളിവ് കൊണ്ടുവരുവിന്‍, നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍!" തഫ്സീർ : 63-64 View قُل لَّا يَعْلَمُ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ﴿٦٥﴾ volume_up share قُل പറയുക لَّا يَعْلَمُ അറിയുകയില്ല مَن യതൊരുവര്‍ فِي السَّمَاوَاتِ ആകാശങ്ങളിലുള്ള وَالْأَرْضِ ഭൂമിയിലും الْغَيْبَ അദൃശ്യം, മറഞ്ഞ കാര്യം إِلَّا اللَّـهُ അല്ലാഹു അല്ലാതെ, وَمَا يَشْعُرُونَ അവര്‍ അറിയുന്നതുമല്ല (അവര്‍ക്കു ബോധമില്ല) أَيَّانَ എപ്പോള്‍ يُبْعَثُونَ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും (എന്നു) (നബിയേ) പറയുക: അല്ലാഹു അല്ലാതെ, ആകാശങ്ങളിലും, ഭൂമിയിലുമുള്ളവര്‍ (ആരും തന്നെ) അദൃശ്യകാര്യം അറിയുകയില്ല. തങ്ങള്‍ എപ്പോഴാണ് (മരണശേഷം) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയെന്നും അവര്‍ക്കു അറിയാവതല്ല. തഫ്സീർ : 65-65 View بَلِ ٱدَّٰرَكَ عِلْمُهُمْ فِى ٱلْـَٔاخِرَةِ ۚ بَلْ هُمْ فِى شَكٍّۢ مِّنْهَا ۖ بَلْ هُم مِّنْهَا عَمُونَ﴿٦٦﴾ volume_up share بَلِ എങ്കിലും, എന്നാല്‍ ادَّارَكَ പൂര്‍ണ്ണത പ്രാപിച്ചിരിക്കുന്നു, തികഞ്ഞിരിക്കുന്നു عِلْمُهُمْ അവരുടെ അറിവു فِي ٱلْءَاخِرَةِ ۚ പരലോകത്തില്‍ بَلْ هُمْ എങ്കിലും അവര്‍ فِي شَكٍّ സംശയത്തിലാണ് مِّنْهَا അതിനെക്കുറിച്ചു بَلْ هُم എങ്കിലും അവര്‍ مِّنْهَا അതിനെപ്പറ്റി عَمُونَ അന്ധന്മാരാണ് എങ്കിലും, പരലോകവിഷയത്തില്‍ അവരുടെ [അവിശ്വാസികളുടെ] അറിവ് പൂര്‍ണ്ണത പ്രാപിച്ചിരിക്കുന്നു.; (അല്ല) എങ്കിലും അവര്‍ അതിനെക്കുറിച്ച് സംശയത്തിലാണ്; (അല്ല) എങ്കിലും അവര്‍ അതിനെക്കുറിച്ച് അന്ധന്മാരാകുന്നു. തഫ്സീർ : 66-66 View وَقَالَ ٱلَّذِينَ كَفَرُوٓا۟ أَءِذَا كُنَّا تُرَٰبًۭا وَءَابَآؤُنَآ أَئِنَّا لَمُخْرَجُونَ﴿٦٧﴾ volume_up share وَقَالَ പറയുന്നു, പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَإِذَا كُنَّا ഞങ്ങള്‍ (നാം) ആയാലോ تُرَابًا മണ്ണ് وَآبَاؤُنَا ഞങ്ങളുടെ (നമ്മുടെ) പിതാക്കളും أَئِنَّا നിശ്ചയമായും ഞങ്ങളാണോ لَمُخْرَجُونَ പുറത്തുകൊണ്ടുവരപ്പെടുന്നവര്‍ അവിശ്വസിച്ചവര്‍ പറയുന്നു: "ഞങ്ങളും ഞങ്ങളുടെ പിതാക്കളും (മരിച്ച്) മണ്ണായാല്‍ (വീണ്ടും) ഞങ്ങള്‍ നിശ്ചയമായും പുറത്ത് കൊണ്ടുവരപ്പെടുന്നവരാണെന്നോ?! (അതു സംഭവ്യമല്ല.) لَقَدْ وُعِدْنَا هَـٰذَا نَحْنُ وَءَابَآؤُنَا مِن قَبْلُ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ﴿٦٨﴾ volume_up share لَقَدْ وُعِدْنَا തീര്‍ച്ചയായും ഞങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട് هَـٰذَا ഇതു نَحْنُ ഞങ്ങളോടു وَآبَاؤُنَا ഞങ്ങളുടെ പിതാക്കളോടും مِن قَبْلُ മുമ്പ്, മുമ്പേ إِنْ هَـٰذَا ഇതല്ല إِلَّا أَسَاطِيرُ പുരാണകഥകളല്ലാതെ, ഇതിഹാസങ്ങളല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്മാരുടെ, മുന്‍കാലക്കാരുടെ "ഇത് ഞങ്ങളോടും, മുമ്പ് ഞങ്ങളുടെ പിതാക്കളോടും വാഗ്ദാനം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. ഇത് പൂര്‍വ്വികന്മാരുടെ പുരാണേതിഹാസങ്ങളല്ലാതെ (മറ്റൊന്നും)അല്ല." قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُجْرِمِينَ﴿٦٩﴾ volume_up share قُلْ പറയുക سِيرُوا നിങ്ങള്‍ സഞ്ചരിക്കുവിന്‍, നടക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍ فَانظُرُوا എന്നിട്ടു നോക്കുവിന്‍ كَيْفَ كَانَ എങ്ങിനെ ആയി എന്ന്, ഉണ്ടായെന്നു عَاقِبَةُ പര്യവസാനം, കലാശം الْمُجْرِمِينَ കുറ്റവാളികളുടെ പറയുക (നബിയേ): നിങ്ങള്‍ ഭൂമിയില്‍ക്കൂടി സഞ്ചരിക്കുവിന്‍ ; എന്നിട്ട് കുറ്റവാളികളുടെ പര്യവസാനം എങ്ങിനെയാണുണ്ടായിട്ടുള്ളതെന്ന് നോക്കുവിന്‍!" തഫ്സീർ : 67-69 View وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُن فِى ضَيْقٍۢ مِّمَّا يَمْكُرُونَ﴿٧٠﴾ volume_up share وَلَا تَحْزَنْ നീ ദുഃഖിക്കേണ്ട, വ്യസനിക്കരുതു عَلَيْهِمْ അവരുടെ മേല്‍, അവരെപ്പറ്റി وَلَا تَكُن ആകുകയും വേണ്ട فِي ضَيْقٍ ഇടുക്കത്തില്‍ (വിഷമത്തില്‍) مِّمَّا يَمْكُرُونَ അവര്‍ കുതന്ത്രം നടത്തുന്നതിനെപ്പറ്റി (നബിയേ) അവരുടെമേല്‍ നീ ദുഃഖിക്കേണ്ട, അവര്‍ കുതന്ത്രം നടത്തിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് നീ (മനസ്സ്)ഇടുക്കത്തിലാകുകയും വേണ്ട. وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ﴿٧١﴾ volume_up share وَيَقُولُونَ അവര്‍ പറയുന്നു, പറയും مَتَىٰ എപ്പോഴാണ് هَـٰذَا الْوَعْدُ ഈ വാഗ്ദാനം, കരാര്‍ إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍ അവര്‍ പറയുന്നു: "എപ്പോഴാണ് ഈ വാഗ്ദാനം (നടപ്പില്‍വരുക)- നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍?!" قُلْ عَسَىٰٓ أَن يَكُونَ رَدِفَ لَكُم بَعْضُ ٱلَّذِى تَسْتَعْجِلُونَ﴿٧٢﴾ volume_up share قُلْ പറയുക عَسَىٰ أَن يَكُونَ ആയേക്കാം, ഉണ്ടായേക്കാം رَدِفَ لَكُم നിങ്ങള്‍ക്ക് തുടര്‍ന്നുവരുക, അടുത്തുവരിക بَعْضُ ചിലതു الَّذِي تَسْتَعْجِلُونَ നിങ്ങള്‍ ധൃതി കൂട്ടുന്നതില്‍ പറയുക: " നിങ്ങള്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നതില്‍ ചിലത് (ഒരു പക്ഷേ) നിങ്ങള്‍ക്ക് അടുത്തു (തന്നെ) വരുകയുണ്ടായേക്കാം." തഫ്സീർ : 70-72 View وَإِنَّ رَبَّكَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَهُمْ لَا يَشْكُرُونَ﴿٧٣﴾ volume_up share وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَذُو فَضْلٍ അനുഗ്രഹമുള്ളവന്‍ തന്നെ عَلَى النَّاسِ മനുഷ്യരുടെ മേല്‍ وَلَـٰكِنَّ എങ്കിലും, പക്ഷെ أَكْثَرَهُمْ അവരില്‍ അധികവും لَا يَشْكُرُونَ നന്ദി കാണിക്കുന്നില്ല നിശ്ചയമായും, നിന്‍റെ റബ്ബ് മനുഷ്യരുടെ മേല്‍ അനുഗ്രഹമുള്ളവനത്രെ. പക്ഷേ, അവരില്‍ അധികമാളുകളും നന്ദികാണിക്കുന്നില്ല. وَإِنَّ رَبَّكَ لَيَعْلَمُ مَا تُكِنُّ صُدُورُهُمْ وَمَا يُعْلِنُونَ﴿٧٤﴾ volume_up share وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَيَعْلَمُ അറിയുന്നതാണ് مَا تُكِنُّ ഗോപ്യമാക്കി(മറച്ചു) വെക്കുന്നതു صُدُورُهُمْ അവരുടെ നെഞ്ഞുകള്‍ (ഹൃദയങ്ങള്‍) وَمَا يُعْلِنُونَ അവര്‍ പരസ്യമാക്കുന്നതും നിശ്ചയമായും,നിന്‍റെ റബ്ബ് അവരുടെ ഹൃദയങ്ങള്‍ ഗോപ്യമാക്കിവെക്കുന്നതും, അവര്‍ പരസ്യമാക്കുന്നതും അറിയുന്നു. وَمَا مِنْ غَآئِبَةٍۢ فِى ٱلسَّمَآءِ وَٱلْأَرْضِ إِلَّا فِى كِتَـٰبٍۢ مُّبِينٍ﴿٧٥﴾ volume_up share وَمَا مِنْ غَائِبَةٍ യാതൊരു മറഞ്ഞ കാര്യവുമില്ല فِي السَّمَاءِ ആകാശത്തില്‍ وَالْأَرْضِ ഭൂമിയിലും إِلَّا فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ ഇല്ലാതെ مُّبِينٍ സ്പഷ്ടമായ, വ്യക്തമായ ആകാശത്തും, ഭൂമിയിലും മറഞ്ഞു കിടക്കുന്ന യാതൊരു കാര്യവും തന്നെ, സ്പഷ്ടമായ ഒരു (രേഖാ) ഗ്രന്ഥത്തില്‍ ഉള്‍പ്പെടാതെയില്ല. തഫ്സീർ : 73-75 View إِنَّ هَـٰذَا ٱلْقُرْءَانَ يَقُصُّ عَلَىٰ بَنِىٓ إِسْرَٰٓءِيلَ أَكْثَرَ ٱلَّذِى هُمْ فِيهِ يَخْتَلِفُونَ﴿٧٦﴾ volume_up share إِنَّ هَـٰذَا الْقُرْآنَ നിശ്ചയമായും ഈ ഖുര്‍ആന്‍ يَقُصُّ വിവരിച്ചുകൊടുക്കുന്നു , കഥനം ചെയ്യുന്നു عَلَىٰ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കു أَكْثَرَ الَّذِي യാതൊന്നില്‍ മിക്കഭാഗവും هُمْ അവര്‍ فِيهِ അതില്‍ يَخْتَلِفُونَ ഭിന്നാഭിപ്രായപ്പെട്ടുകൊണ്ടിരിക്കുന്നു നിശ്ചയമായും, ഈ ഖുര്‍ആന്‍ ഇസ്രഈല്‍ സന്തതികള്‍ക്ക്, അവര്‍ ഏതൊരു വിഷയത്തില്‍ ഭിന്നാഭിപ്രായം വെച്ചുകൊണ്ടിരിക്കുന്നുവോ അതില്‍ മിക്കതും (യഥാര്‍ത്ഥരൂപത്തില്‍) വിവരിച്ചുകൊടുക്കുന്നു. وَإِنَّهُۥ لَهُدًۭى وَرَحْمَةٌۭ لِّلْمُؤْمِنِينَ﴿٧٧﴾ volume_up share وَإِنَّهُ നിശ്ചയമായും അതു لَهُدًى മാര്‍ഗ്ഗദര്‍ശനം തന്നെ, وَرَحْمَةٌ കാരുണ്യവും, അനുഗ്രഹവും لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു നിശ്ചയമായും ഇത് (ഖുര്‍ആന്‍) സത്യവിശ്വാസികള്‍ക്ക് മാര്‍ഗ്ഗദര്‍ശനവും കാരുണ്യവുമാകുന്നു. إِنَّ رَبَّكَ يَقْضِى بَيْنَهُم بِحُكْمِهِۦ ۚ وَهُوَ ٱلْعَزِيزُ ٱلْعَلِيمُ﴿٧٨﴾ volume_up share إِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് يَقْضِي തീര്‍പ്പ്‌ കല്‍പിക്കുന്നു, വിധി നടത്തുന്നു بَيْنَهُم അവര്‍ക്കിടയില്‍ بِحُكْمِهِ അവന്‍റെ വിധികൊണ്ടു, നിയമപ്രകാരം وَهُوَ അവനത്രെ الْعَزِيزُ പ്രതാപശാലി الْعَلِيمُ സര്‍വ്വജ്ഞനായ നിന്‍റെ റബ്ബ് അവര്‍ക്കിടയില്‍, തന്‍റെ വിധി (നിയമം)കൊണ്ട് തീര്‍പ്പ്‌ കല്പിക്കുന്നതാണ്. അവനത്രെ സര്‍വ്വജ്ഞനായ പ്രതാപശാലി. فَتَوَكَّلْ عَلَى ٱللَّهِ ۖ إِنَّكَ عَلَى ٱلْحَقِّ ٱلْمُبِينِ﴿٧٩﴾ volume_up share فَتَوَكَّلْ അതിനാല്‍ നീ ഭരമേല്‍പിക്കുക عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ إِنَّكَ നിശ്ചയമായും നീ عَلَى الْحَقِّ പരമാര്‍ത്ഥ (സത്യ - ന്യായ)ത്തിലാണ് الْمُبِينِ വ്യക്തമായ, സ്പഷ്ടമായ അതിനാല്‍, നീ അല്ലാഹുവിന്‍റെമേല്‍ ഭരമേല്പിച്ചുകൊള്ളുക. നിശ്ചയമായും, നീ സ്പഷ്ടമായ പരമാര്‍ത്ഥത്തില്‍ തന്നെയാണ്(നിലകൊള്ളുന്നത്). തഫ്സീർ : 76-79 View إِنَّكَ لَا تُسْمِعُ ٱلْمَوْتَىٰ وَلَا تُسْمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوْا۟ مُدْبِرِينَ﴿٨٠﴾ volume_up share إِنَّكَ നിശ്ചയമായും നീ لَا تُسْمِعُ നീ കേള്‍പ്പിക്കയില്ല الْمَوْتَىٰ മരണപ്പെട്ടവര്‍ക്കു وَلَا تُسْمِعُ നീ കേൾപ്പിക്കുന്നതുമല്ല الصُّمَّ ബധിരന്മാര്‍ക്കു, കാതു കേള്‍ക്കാത്തവരെ الدُّعَاءَ വിളി إِذَا وَلَّوْا അവര്‍ തിരിഞ്ഞു(മാറി)പോയാല്‍ مُدْبِرِينَ പിന്നോക്കം തിരിഞ്ഞുകൊണ്ട്, പിന്നിട്ടവരായി (നബിയേ,) നിശ്ചയമായും മരണപ്പെട്ടവരെ നീ കേള്‍പ്പിക്കുകയില്ല; ബധിരന്മാരെയും - അവര്‍ പിന്നോക്കം തിരിഞ്ഞ് മാറിപ്പോയാല്‍ - നീ വിളികേള്‍പ്പിക്കുന്നതല്ല. وَمَآ أَنتَ بِهَـٰدِى ٱلْعُمْىِ عَن ضَلَـٰلَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِـَٔايَـٰتِنَا فَهُم مُّسْلِمُونَ﴿٨١﴾ volume_up share وَمَا أَنتَ നീ അല്ല താനും بِهَادِي الْعُمْيِ അന്ധന്മാര്‍ക്കു നേര്‍മ്മാര്‍ഗ്ഗം കാണിച്ചുകൊടുക്കുന്നവന്‍ عَن ضَلَالَتِهِمْ അവരുടെ വഴിപിഴവുവിട്ടു, വഴിതെറ്റില്‍നിന്ന് إِن تُسْمِعُ നീ കേള്‍പ്പിക്കയില്ല إِلَّا مَن يُؤْمِنُ വിശ്വസിക്കുന്നവര്‍ക്കല്ലാതെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളില്‍, ലക്ഷ്യങ്ങളില്‍ فَهُم അങ്ങിനെ (എന്നിട്ട്)അവര്‍ مُّسْلِمُونَ മുസ്‌ലിംകളുമാണ്, കീഴൊതുങ്ങിയവരാണ് അന്ധന്മാര്‍ക്ക് അവരുടെ വഴിപിഴവുവിട്ട് നേര്‍മാര്‍ഗ്ഗം കാട്ടിക്കൊടുക്കു(വാന്‍ കഴിയു)ന്നവനുമല്ല, നീ. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും, അങ്ങനെ തങ്ങള്‍ "മുസ്‌ലിം" കളായി (കീഴൊതുങ്ങിയവരായി)രിക്കയും ചെയ്യുന്നവരെയല്ലാതെ നീ കേള്‍പ്പിക്കുകയില്ല. തഫ്സീർ : 80-81 View وَإِذَا وَقَعَ ٱلْقَوْلُ عَلَيْهِمْ أَخْرَجْنَا لَهُمْ دَآبَّةًۭ مِّنَ ٱلْأَرْضِ تُكَلِّمُهُمْ أَنَّ ٱلنَّاسَ كَانُوا۟ بِـَٔايَـٰتِنَا لَا يُوقِنُونَ﴿٨٢﴾ volume_up share وَإِذَا وَقَعَ സംഭവിച്ചാല്‍, സംഭവിക്കുമ്പോള്‍ الْقَوْلُ വാക്ക് عَلَيْهِمْ അവരില്‍ أَخْرَجْنَا നാം പുറപ്പെടുവിക്കും لَهُمْ അവര്‍ക്ക് دَابَّةً ഒരു ജീവിയെ, ജന്തുവെ , മൃഗത്തെ مِّنَ الْأَرْضِ ഭൂമിയില്‍നിന്നു تُكَلِّمُهُمْ അതവരോട് സംസാരിക്കും أَنَّ النَّاسَ ജനങ്ങള്‍ [മനുഷ്യര്‍]ആണെന്നു كَانُوا അവരാകുന്നു بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളില്‍, ദൃഷ്ടാന്തങ്ങളില്‍ لَا يُوقِنُونَ ദൃഢമായി വിശ്വസിക്കുന്നില്ല അവരുടെമേല്‍ (ആ) വാക്കു സംഭവിക്കുമ്പോള്‍, ഭൂമിയില്‍നിന്നും ഒരു ജീവിയെ (മൃഗത്തെ) നാ അവര്‍ക്ക് പുറപ്പെടുവിക്കുന്നതാണ്. മനുഷ്യര്‍ നമ്മുടെ ലക്ഷ്യങ്ങളില്‍ ദൃഢവിശ്വാസം കൊള്ളാതിരിക്കുകയാണെന്ന് അതവരോട് സംസാരിക്കുന്നതാകുന്നു. തഫ്സീർ : 82-82 View وَيَوْمَ نَحْشُرُ مِن كُلِّ أُمَّةٍۢ فَوْجًۭا مِّمَّن يُكَذِّبُ بِـَٔايَـٰتِنَا فَهُمْ يُوزَعُونَ﴿٨٣﴾ volume_up share وَيَوْمَ نَحْشُرُ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം مِن كُلِّ أُمَّةٍ എല്ലാ സമുദായത്തില്‍നിന്നും فَوْجًا ഓരോ സമൂഹത്തെ, കൂട്ടത്തെ مِّمَّن يُكَذِّبُ വ്യാജമാക്കുന്നവരില്‍പെട്ട بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ فَهُمْ എന്നിട്ടു അവര്‍ يُوزَعُونَ തടഞ്ഞു നിയന്ത്രിക്കപ്പെടും എല്ലാ സമുദായത്തില്‍നിന്നും, നമ്മുടെ ലക്ഷ്യങ്ങളെ വ്യാജമാക്കുന്ന ഓരോ സമൂഹത്തെ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം (ഓര്‍ക്കുക)! എന്നിട്ട്, അവര്‍ തടഞ്ഞ് നിയന്ത്രിക്കപ്പെടുന്നതാകുന്നു. തഫ്സീർ : 83-83 View حَتَّىٰٓ إِذَا جَآءُو قَالَ أَكَذَّبْتُم بِـَٔايَـٰتِى وَلَمْ تُحِيطُوا۟ بِهَا عِلْمًا أَمَّاذَا كُنتُمْ تَعْمَلُونَ﴿٨٤﴾ volume_up share حَتَّىٰ إِذَا جَاءُوا അങ്ങനെ അവര്‍ വന്നാല്‍ قَالَ അവന്‍ പറയും أَكَذَّبْتُم നിങ്ങള്‍ വ്യാജമാക്കിയോ بِآيَاتِي എന്‍റെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ وَلَمْ تُحِيطُوا بِهَا നിങ്ങള്‍ അവയെക്കുറിച്ചു സൂക്ഷ്മമാക്കാതെ عِلْمًا അറിവ് (സൂക്ഷ്മമായറിയാതെ) أَمَّاذَا അതല്ലെങ്കില്‍ എന്താണ് كُنتُمْ നിങ്ങളായിരുന്നത് تَعْمَلُونَ പ്രവര്‍ത്തിക്കുക അങ്ങനെ, അവര്‍ വന്നാല്‍ അവന്‍ [അല്ലാഹു] പറയും: "എന്‍റെ ലക്ഷ്യങ്ങളെകുറിച്ച് സൂക്ഷ്മമായറിയാതെ നിങ്ങള്‍ അവയെ വ്യാജമാക്കിയോ?! അതല്ലെങ്കില്‍, നിങ്ങള്‍ എന്തായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്?! وَوَقَعَ ٱلْقَوْلُ عَلَيْهِم بِمَا ظَلَمُوا۟ فَهُمْ لَا يَنطِقُونَ﴿٨٥﴾ volume_up share وَوَقَعَ സംഭവിക്കുകയും ചെയ്യുന്നതാണ് الْقَوْلُ വാക്ക് عَلَيْهِمഅവരില്‍, അവര്‍ക്ക് بِمَا ظَلَمُوا അവര്‍ അക്രമം പ്രവര്‍ത്തിച്ചതുകൊണ്ട് فَهُمْ അപ്പോള്‍ അവര്‍ لَا يَنطِقُونَ മിണ്ടുകയില്ല, ഉരിയാടുകയില്ല അവര്‍ അക്രമം പ്രവര്‍ത്തിച്ചതുനിമിത്തം അവരില്‍ (ശിക്ഷയുടെ) വാക്ക് സംഭവിക്കുന്നതുമാണ്. അപ്പോള്‍ അവര്‍ (ഒരക്ഷരവും) ഉരിയാടുകയില്ല. തഫ്സീർ : 84-85 View أَلَمْ يَرَوْا۟ أَنَّا جَعَلْنَا ٱلَّيْلَ لِيَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يُؤْمِنُونَ﴿٨٦﴾ volume_up share أَلَمْ يَرَوْا അവര്‍ കണ്ടിട്ടില്ലേ أَنَّا جَعَلْنَا നാം ഉണ്ടാക്കിയിട്ടുണ്ടെന്ന് اللَّيْلَ രാത്രിയെ لِيَسْكُنُوا അവര്‍ ശാന്തമായിരിക്കുവാന്‍, അടങ്ങുവാന്‍ വേണ്ടി فِيهِ അതില്‍ وَالنَّهَارَ പകലിനെയും مُبْصِرًا കാണാവുന്നതായി, കാണത്തക്കവണ്ണം إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ഒരു ജനതക്ക് يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു അവര്‍ക്ക് ശാന്തമായി (അടങ്ങി)യിരിക്കുവാന്‍ വേണ്ടി രാത്രിയെയും, കണ്ണു കാണത്തക്കനിലയില്‍ പകലിനെയും നാം ഉണ്ടാക്കിയിട്ടുള്ളത് അവര്‍ കണ്ടിട്ടില്ലേ?! നിശ്ചയമായും, അതില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് (പല) ദൃഷ്ടാന്തങ്ങളുണ്ട്. തഫ്സീർ : 86-86 View وَيَوْمَ يُنفَخُ فِى ٱلصُّورِ فَفَزِعَ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ إِلَّا مَن شَآءَ ٱللَّهُ ۚ وَكُلٌّ أَتَوْهُ دَٰخِرِينَ﴿٨٧﴾ volume_up share وَيَوْمَ يُنفَخُ ഊതപ്പെടുന്ന ദിവസം فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ فَفَزِعَ അപ്പോള്‍ ഭയവിഹ്വലതയിലാകും, പേടിച്ചു നടുങ്ങും مَن فِي السَّمَاوَاتِ ആകാശത്തിലുള്ളവര്‍ وَمَن فِي الْأَرْضِ ഭൂമിയിലുള്ളവരും إِلَّا مَن യാതൊരു കൂട്ടരൊഴികെ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ച وَكُلٌّ എല്ലാവരും أَتَوْهُ അവന്‍റെ അടുക്കല്‍ വരുന്നതാണ്, ചെല്ലും دَاخِرِينَ എളിയവരായിട്ട്, നിസ്സാരന്മാരായിക്കൊണ്ട് കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം (ഓര്‍ക്കുക)! അപ്പോള്‍, അല്ലാഹു ഉദ്ദേശിക്കുന്നവരൊഴിച്ച് ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും (എല്ലാംതന്നെ) ഭയവിഹ്വലതയിലായിത്തീരുന്നതാണ്. എല്ലാവരും അവന്‍റെ അടുക്കല്‍ എളിയവരായ നിലയില്‍ ചെല്ലുകയും ചെയ്യും. തഫ്സീർ : 87-87 View وَتَرَى ٱلْجِبَالَ تَحْسَبُهَا جَامِدَةًۭ وَهِىَ تَمُرُّ مَرَّ ٱلسَّحَابِ ۚ صُنْعَ ٱللَّهِ ٱلَّذِىٓ أَتْقَنَ كُلَّ شَىْءٍ ۚ إِنَّهُۥ خَبِيرٌۢ بِمَا تَفْعَلُونَ﴿٨٨﴾ volume_up share وَتَرَى നീ കാണും, നിനക്കു കാണാം, നീ കാണുന്നു الْجِبَالَ പര്‍വ്വതങ്ങളെ تَحْسَبُهَا നീ അവയെ ധരിച്ചേക്കും, ധരിക്കുന്നു, ഗണിക്കും جَامِدَةً നിശ്ചലമെന്ന്, ഇളകാത്തതായി وَهِيَ അവ, അവയാകട്ടെتَمُرُّ ചലിക്കും, ചലിക്കുന്നു, നടക്കും مَرَّ السَّحَابِ മേഘത്തിന്‍റെ ചലനം (മേഘം ചലിക്കുമ്പോലെ ) صُنْعَ اللَّـهِ അല്ലാഹുവിന്‍റെ പ്രവര്‍ത്തനം الَّذِي أَتْقَنَ വ്യവസ്ഥാപിതമാക്കിയ كُلَّ شَيْءٍ എല്ലാ വസ്തുവെയും إِنَّهُ നിശ്ചയമായും അവന്‍ خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ് بِمَا تَفْعَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പര്‍വ്വതങ്ങളെ നിനക്കു കാണാം- അവ നിശ്ചലങ്ങളാണെന്ന് നീ ധരിച്ചേക്കും; അവയാകട്ടെ, മേഘം ചലിക്കുന്ന പ്രകാരം ചലിക്കുന്നതാണ്. എല്ലാ വസ്തുക്കളെയും വ്യവസ്ഥാപിതമായി (കൈകാര്യം) ചെയ്തിട്ടുള്ള അല്ലാഹുവിന്‍റെ പ്രവര്‍ത്തനം! നിശ്ചയമായും, അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞനാകുന്നു. തഫ്സീർ : 88-88 View مَن جَآءَ بِٱلْحَسَنَةِ فَلَهُۥ خَيْرٌۭ مِّنْهَا وَهُم مِّن فَزَعٍۢ يَوْمَئِذٍ ءَامِنُونَ﴿٨٩﴾ volume_up share مَن جَاءَ ആര്‍ വന്നുവോ, ആരെങ്കിലും വന്നാല്‍ بِالْحَسَنَةِ നന്മയും കൊണ്ടു فَلَهُ എന്നാല്‍ അവന്നുണ്ടുخَيْرٌ ഉത്തമമായതു مِّنْهَا അതിനെക്കാള്‍, അതുനിമിത്തം وَهُم അവര്‍, അവരാകട്ടെ مِّن فَزَعٍ ഭയവിഹ്വലതയില്‍ നിന്നു, പരിഭ്രമത്തെപ്പറ്റി يَوْمَئِذٍ അന്നു, ആ ദിവസം آمِنُونَ നിര്‍ഭയമായിരിക്കും, വിശ്വസ്തരാണ് ആര്‍ നന്മയും കൊണ്ട് വന്നുവോ അവന് അതിനെക്കാള്‍ ഉത്തമമായതുണ്ടായിരിക്കും. അവര്‍, അന്നത്തെ ദിവസം ഭയവിഹ്വലതയില്‍ നിന്നും നിര്‍ഭയന്മാരുമായിരിക്കും. وَمَن جَآءَ بِٱلسَّيِّئَةِ فَكُبَّتْ وُجُوهُهُمْ فِى ٱلنَّارِ هَلْ تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ﴿٩٠﴾ volume_up share وَمَن جَاءَ ആര്‍ വന്നുവോ, ആരെങ്കിലും വന്നാല്‍ بِالسَّيِّئَةِ തിന്മയുമായി فَكُبَّتْ എന്നാല്‍ മറിച്ചിടപ്പെടും, കമിഴ്ത്തിവീഴ്ത്തപ്പെടും وُجُوهُهُمْ അവരുടെ മുഖങ്ങള്‍ فِي النَّارِ നരകത്തില്‍ هَلْ تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുമോ إِلَّا مَا യാതൊന്നിന്നല്ലാതെ كُنتُمْ നിങ്ങളായിരുന്നു تَعْمَلُونَ (അതു) പ്രവര്‍ത്തിച്ചിരുന്നു ആര്‍ തിന്മയുംകൊണ്ട് വന്നുവോ അവരുടെ മുഖങ്ങള്‍ (കുത്തിക്കൊണ്ട്) നരകത്തില്‍ മറിച്ചിടപ്പെടുകയും ചെയ്യും. "നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ?!"(എന്ന് അവരോട് പറയപ്പെടും.) തഫ്സീർ : 89-90 View إِنَّمَآ أُمِرْتُ أَنْ أَعْبُدَ رَبَّ هَـٰذِهِ ٱلْبَلْدَةِ ٱلَّذِى حَرَّمَهَا وَلَهُۥ كُلُّ شَىْءٍۢ ۖ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُسْلِمِينَ﴿٩١﴾ volume_up share إِنَّمَا أُمِرْتُ നിശ്ചയമായും എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നു أَنْ أَعْبُدَ ഞാന്‍ ആരാധിക്കുവാന്‍ (മാത്രം) رَبَّ هَـٰذِهِ الْبَلْدَةِ ഈ രാജ്യത്തിന്‍റെ റബ്ബിനു (നാഥനു) الَّذِي യാതൊരുവന്‍ حَرَّمَهَا അതിനെഅലംഘനീയമാക്കിയ (ബഹുമാനപ്പെടുത്തിയ) وَلَهُ അവനുള്ളതാണ്, അവൻേറതാണ് كُلُّ شَيْءٍ എല്ലാ വസ്തുവും وَأُمِرْتُ ഞാന്‍ കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു أَنْ أَكُونَ ഞാന്‍ ആയിരിക്കുവാന്‍ مِنَ الْمُسْلِمِينَ മുസ്ലിംകളില്‍(പെട്ടവന്‍) (നബിയേ, പറഞ്ഞേക്കുക:) "ഈ രാജ്യത്തെ അലംഘനീയ [പരിപാവന] മാക്കിയിട്ടുള്ളവനായ അതിന്‍റെ റബ്ബിനെ ആരാധിക്കുവാന്‍ മാത്രമാണ് എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നത്. എല്ലാ വസ്തുവും അവന്‍റേതത്രെ. ഞാന്‍ "മുസ്ലിം" കളില്‍ പെട്ടവനായിരിക്കുവാനും എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നു. وَأَنْ أَتْلُوَا۟ ٱلْقُرْءَانَ ۖ فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَقُلْ إِنَّمَآ أَنَا۠ مِنَ ٱلْمُنذِرِينَ﴿٩٢﴾ volume_up share وَأَنْ أَتْلُوَ ഞാന്‍ പാരായണം ചെയ്‌വാനും, ഓതുവാനും الْقُرْآنَ ഖുര്‍ആന്‍ فَمَنِ എന്നാല്‍ ആര്‍, ആരെങ്കിലും اهْتَدَىٰ സന്മാര്‍ഗ്ഗം പ്രാപിച്ചാല്‍, നേര്‍മാര്‍ഗ്ഗം സ്വീകരിച്ചു(വെങ്കില്‍) فَإِنَّمَا يَهْتَدِي എന്നാല്‍ നിശ്ചയമായും അവന്‍ നേര്‍മാര്‍ഗ്ഗം സ്വീകരിക്കുന്നു لِنَفْسِهِ തനിക്കുവേണ്ടിത്തന്നെ وَمَن ضَلَّ ആര്‍ വഴിപിഴച്ചുവോ فَقُلْ അപ്പോള്‍ നീ പറയുക إِنَّمَا أَنَا നിശ്ചയമായും ഞാന്‍ مِنَ الْمُنذِرِينَ മുന്നറിയിപ്പു നല്‍കുന്നവരില്‍ (പെട്ടവന്‍) മാത്രമാണ് "ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുവാനും (കല്പിക്കപ്പെട്ടിട്ടുണ്ട്)". എന്നാല്‍, ആരെങ്കിലും നേര്‍മ്മാര്‍ഗ്ഗം സ്വീകരിക്കുന്നതായാല്‍, അവന്‍ തനിക്ക് (ഗുണത്തിനു)വേണ്ടിത്തന്നെ നേര്‍മ്മാര്‍ഗ്ഗം സ്വീകരിക്കുന്നു;(നബിയേ)ആരെങ്കിലും വഴിപിഴച്ചുപോകുന്നതായാല്‍, നീ പറഞ്ഞേക്കുക: "ഞാന്‍ മുന്നറിയിപ്പുനല്‍കുന്നവരില്‍ പെട്ടവന്‍ മാത്രമാണ്"എന്ന്. وَقُلِ ٱلْحَمْدُ لِلَّهِ سَيُرِيكُمْ ءَايَـٰتِهِۦ فَتَعْرِفُونَهَا ۚ وَمَا رَبُّكَ بِغَـٰفِلٍ عَمَّا تَعْمَلُونَ﴿٩٣﴾ volume_up share وَقُلِ നീ പറയുകയും ചെയ്യുക الْحَمْدُ സര്‍വ്വസ്തുതിയും لِلَّـهِ അല്ലാഹുവിനാണ് سَيُرِيكُمْ അവന്‍ നിങ്ങള്‍ക്കു(അടുത്തു) കാണിച്ചുതരും ءَايَاتِهِ അവന്‍റെ ദൃഷ്ടാന്തങ്ങള്‍ فَتَعْرِفُونَهَا അപ്പോള്‍ നിങ്ങള്‍ക്കതു മനസ്സിലാകും,അതറിഞ്ഞുകൊള്ളും وَمَا رَبُّكَ നിന്‍റെ റബ്ബല്ല بِغَافِلٍ (ഒട്ടും) അശ്രദ്ധന്‍ عَمَّا تَعْمَلُونَനിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെകുറിച്ചു (വീണ്ടും) പറയുക: " അല്ലാഹുവിന് സര്‍വ്വ സ്തുതിയും ! അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കവന്‍ (അടുത്ത്)കാണിച്ചുതന്നേക്കുന്നതാണ്; അപ്പോള്‍ നിങ്ങള്‍ക്കത് മനസ്സിലായിക്കൊള്ളും!" നിന്‍റെ റബ്ബ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അശ്രദ്ധനല്ലതന്നെ. തഫ്സീർ : 91-93 View 28.അല്‍ ഖസസ് മുഖവുര بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. طسٓمٓ﴿١﴾ share طسم "ത്വാ - സീന്‍ - മീം" "ത്വാ -സീന്‍ - മീം" (*) تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْمُبِينِ﴿٢﴾ share تِلْكَ ഇവ, അവ آيَاتُ الْكِتَابِ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാണ്, ലക്ഷ്യങ്ങളാണ് الْمُبِينِ സ്പഷ്ടമായ, വ്യക്തമായ ഇവ സ്പഷ്ടമായ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാകുന്നു نَتْلُوا۟ عَلَيْكَ مِن نَّبَإِ مُوسَىٰ وَفِرْعَوْنَ بِٱلْحَقِّ لِقَوْمٍۢ يُؤْمِنُونَ﴿٣﴾ share نَتْلُو നാം ഓതിത്തരുന്നു عَلَيْكَ നിനക്കു مِن نَّبَإِ مُوسَىٰ മൂസായുടെ വൃത്താന്തത്തില്‍ നിന്നു وَفِرْعَوْنَ ഫിര്‍ഔന്‍റെയും بِالْحَقِّ യഥാര്‍ത്ഥനിലയില്‍, മുറപ്രകാരം لِقَوْمٍ ഒരു ജനതക്കുവേണ്ടി يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു വിശ്വസിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി, മൂസായുടെയും, ഫിര്‍ഔന്‍റെയും വൃത്താന്തത്തില്‍നിന്നു (ചിലത്) യഥാര്‍ത്ഥ നിലയില്‍ നിനക്ക് നാം ഓതിത്തരുന്നു. തഫ്സീർ : 1-3 View إِنَّ فِرْعَوْنَ عَلَا فِى ٱلْأَرْضِ وَجَعَلَ أَهْلَهَا شِيَعًۭا يَسْتَضْعِفُ طَآئِفَةًۭ مِّنْهُمْ يُذَبِّحُ أَبْنَآءَهُمْ وَيَسْتَحْىِۦ نِسَآءَهُمْ ۚ إِنَّهُۥ كَانَ مِنَ ٱلْمُفْسِدِينَ﴿٤﴾ share إِنَّ فِرْعَوْنَ നിശ്ചയമായും ഫിര്‍ഔന്‍ عَلَا പൊങ്ങച്ചം കാണിച്ചു, ഔന്നത്യംകാണിച്ചു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَجَعَلَ അവന്‍ ആക്കുകയും ചെയ്തു أَهْلَهَا അതിലെ ആളുകളെ شِيَعًا പല കക്ഷികള്‍ يَسْتَضْعِفُ അവന്‍ ബലഹീനമാക്കിയിരുന്നു, അവശരാക്കിയിരുന്നു, ദുര്‍ബ്ബലമാക്കിയി രുന്നു طَائِفَةً مِّنْهُمْ അവരില്‍നിന്നൊരു വിഭാഗത്തെ يُذَبِّحُ അറുകൊലചെയ്തുകൊണ്ടു أَبْنَاءَهُمْ അവരുടെ ആണ്‍മക്കളെ وَيَسْتَحْيِي ജീവിക്കാന്‍ വിടുകയും (ബാക്കിയാക്കുകയും) ചെയ്തിരുന്നു نِسَاءَهُمْ അവരുടെ പെണ്ണുങ്ങളെ إِنَّهُ كَانَ നിശ്ചയമായും അവനായിരുന്നു مِنَ الْمُفْسِدِينَ കുഴപ്പക്കാരില്‍, നാശമുണ്ടാക്കുന്ന വരില്‍ (പെട്ടവന്‍) നിശ്ചയമായും, ഫിര്‍ഔന്‍ നാട്ടില്‍ പൊങ്ങച്ചം കാണിച്ചു. അതിലെ ആളുകളെ അവന്‍ (പല) കക്ഷികളാക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ - അവരുടെ ആണ്‍കുട്ടികളെ അറുകൊല നടത്തുകയും, അവരുടെ പെണ്ണുങ്ങളെ [പെണ്‍കുട്ടികളെ] ജീവിക്കുവാന്‍ വിടുകയും ചെയ്തുകൊണ്ട് അവന്‍ ബലഹീനമാക്കിയിരുന്നു. നിശ്ചയമായും, അവന്‍ കുഴപ്പമുണ്ടാക്കുന്നവരില്‍ പെട്ടവനായിരുന്നു തഫ്സീർ : 4-4 View وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسْتُضْعِفُوا۟ فِى ٱلْأَرْضِ وَنَجْعَلَهُمْ أَئِمَّةًۭ وَنَجْعَلَهُمُ ٱلْوَٰرِثِينَ﴿٥﴾ share وَنُرِيدُ നാം ഉദ്ദേശിക്കുകയും ചെയ്യുന്നു أَن نَّمُنَّ നാം ദാക്ഷിണ്യം (ഉപകാരം, നന്‍മ) ചെയ്‌വാന്‍ عَلَى الَّذِينَ യാതൊരു കൂട്ടര്‍ക്ക് اسْتُضْعِفُوا അവര്‍ ബലഹീനമാക്കപ്പെട്ടു, അവശരാക്കപ്പെട്ടു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَنَجْعَلَهُمْ അവരെ ആക്കുവാനും أَئِمَّةً മുമ്പന്‍മാര്‍, നേതാക്കള്‍ وَنَجْعَلَهُمُ അവരെ ആക്കുവാനും الْوَارِثِينَ അനന്തരാവകാശികള്‍ നാട്ടില്‍ ബലഹീനരായി ഗണികപ്പെടുന്നവര്‍ക്കു ദാക്ഷിണ്യം ചെയ്യണമെന്നു നാമും ഉദ്ദേശിക്കു ന്നു; അവരെ നേതാക്കന്‍മാരാക്കുകയും, അവരെ അനന്തരാവകാശികളാക്കുകയും ചെയ്‌വാനും (ഉദ്ദേശിക്കുന്നു); وَنُمَكِّنَ لَهُمْ فِى ٱلْأَرْضِ وَنُرِىَ فِرْعَوْنَ وَهَـٰمَـٰنَ وَجُنُودَهُمَا مِنْهُم مَّا كَانُوا۟ يَحْذَرُونَ﴿٦﴾ share وَنُمَكِّنَ നാം സ്വാധീനം (സൗകര്യം, സ്ഥാനം) നല്‍കുവാനും لَهُمْ അവര്‍ക്കു فِي الْأَرْضِ ഭൂമിയില്‍ وَنُرِيَ നാം കാട്ടിക്കൊടുക്കുവാനും فِرْعَوْنَ ഫിര്‍ഔന്നു وَهَامَانَ ഹാമാന്നും وَجُنُودَهُمَا അവര്‍ രണ്ടാളുടെയും സൈന്യങ്ങള്‍ക്കും مِنْهُم അവരില്‍നിന്ന് مَّا യാതൊന്ന് (ഒരു കാര്യം) كَانُوا يَحْذَرُونَ അവര്‍ ജാഗരൂകരായിരുന്ന, ഭയന്നിരുന്ന, ജാഗ്രതയായിരുന്ന നാട്ടില്‍ അവര്‍ക്കു സ്വാധീനം നല്‍കുകയും, ഫിര്‍ഔന്നും, ഹാമാന്നും അവരുടെ സൈന്യങ്ങള്‍ ക്കും തങ്ങള്‍ അവരില്‍നിന്ന് ഏതൊന്നിനെക്കുറിച്ച് ജാഗരൂകരായിരുന്നുവോ ആ കാര്യം (അനുഭവത്തില്‍) കാണിച്ചുകൊടുക്കുകയും ചെയ്‌വാനും (നാം ഉദ്ദേശിക്കുന്നു). തഫ്സീർ : 5-6 View وَأَوْحَيْنَآ إِلَىٰٓ أُمِّ مُوسَىٰٓ أَنْ أَرْضِعِيهِ ۖ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِى ٱلْيَمِّ وَلَا تَخَافِى وَلَا تَحْزَنِىٓ ۖ إِنَّا رَآدُّوهُ إِلَيْكِ وَجَاعِلُوهُ مِنَ ٱلْمُرْسَلِينَ﴿٧﴾ share وَأَوْحَيْنَا നാം ബോധനം (സ്വകാര്യസന്ദേശം) നല്‍കി إِلَىٰ أُمِّ مُوسَىٰ മൂസായുടെ മാതാവിനു أَنْ أَرْضِعِيهِ നീ അവന് മുലകൊടുക്കുക എന്ന് فَإِذَا خِفْتِ എന്നിട്ടു നീ പേടിച്ചാല്‍ عَلَيْهِ അവനെക്കുറിച്ചു فَأَلْقِيهِ അപ്പോള്‍ നീ അവനെ ഇടുക فِي الْيَمِّ നദിയില്‍, ജലാശയത്തില്‍, സമുദ്രത്തില്‍ وَلَا تَخَافِي നീ ഭയപ്പെടരുത് وَلَا تَحْزَنِي നീ വ്യസനിക്കയും അരുത് إِنَّا നിശ്ചയമായും നാം رَادُّوهُ അവനെ മടക്കിക്കൊണ്ടു വരുന്നവരാണ് (തിരിച്ചുതരുന്നതാണ്) إِلَيْكِ നിനക്ക്, നിന്നിലേക്ക്‌ وَجَاعِلُوهُ അവനെ ആക്കുന്നവരുമാണ് مِنَ الْمُرْسَلِينَ മുര്‍സലുകളില്‍ പെട്ട (വന്‍). മൂസായുടെ മാതാവിന് നാം ബോധനം നല്‍കി: "അവന് മുലകൊടുത്തുകൊള്ളുക; എന്നിട്ട് അവനെക്കുറിച്ചു നിനക്ക് പേടിയുണ്ടായാല്‍ അവനെ നദിയില്‍ ഇട്ടേക്കുക. നീ പേടിക്കുകയും വേണ്ടാ, വ്യസനിക്കുകയും വേണ്ടാ! നിശ്ചയമായും, നാം അവനെ നിന്‍റെ അടുക്കലേക്കു തിരിച്ചു കൊണ്ടു വരുന്നതും, അവനെ "മുര്‍സലു"കളില്‍ (ദൈവദൂതന്‍മാരില്‍) പെട്ടവനാക്കുന്നതുമാകുന്നു." തഫ്സീർ : 7-7 View فَٱلْتَقَطَهُۥٓ ءَالُ فِرْعَوْنَ لِيَكُونَ لَهُمْ عَدُوًّۭا وَحَزَنًا ۗ إِنَّ فِرْعَوْنَ وَهَـٰمَـٰنَ وَجُنُودَهُمَا كَانُوا۟ خَـٰطِـِٔينَ﴿٨﴾ share فَالْتَقَطَهُ എന്നിട്ട് അവനെ കണ്ടെടുത്തു آلُ فِرْعَوْنَ ഫിര്‍ഔന്‍റെ ആള്‍ക്കാര്‍ لِيَكُونَ അവന്‍ ആയിരിക്കുവാന്‍ لَهُمْ അവര്‍ക്ക് عَدُوًّا ശത്രു وَحَزَنًا വ്യസനവും, ദുഃഖവും إِنَّ فِرْعَوْنَ നിശ്ചയമായും ഫിര്‍ഔന്‍ وَهَامَانَ ഹാമാനും وَجُنُودَهُمَا അവരുടെ സൈന്യങ്ങളും كَانُوا അവരായിരുന്നു خَاطِئِينَ പിഴച്ചവര്‍, അബദ്ധം പിണഞ്ഞവര്‍. എന്നിട്ട്, തങ്ങള്‍ക്ക് ശത്രുവും, വ്യസനകരവും ആയിത്തീരുവാന്‍വേണ്ടി, ഫിര്‍ഔന്‍റെ ആള്‍ക്കാര്‍ അവനെ (നദിയില്‍നിന്ന്) കണ്ടെടുത്തു. നിശ്ചയമായും, ഫിര്‍ഔനും, ഹാമാനും, അവരുടെ സൈന്യങ്ങളും അബദ്ധം പിണഞ്ഞവരായിരുന്നു. തഫ്സീർ : 8-8 View وَقَالَتِ ٱمْرَأَتُ فِرْعَوْنَ قُرَّتُ عَيْنٍۢ لِّى وَلَكَ ۖ لَا تَقْتُلُوهُ عَسَىٰٓ أَن يَنفَعَنَآ أَوْ نَتَّخِذَهُۥ وَلَدًۭا وَهُمْ لَا يَشْعُرُونَ﴿٩﴾ share وَقَالَتِ പറഞ്ഞു امْرَأَتُ فِرْعَوْنَ ഫിര്‍ഔന്‍റെ സ്ത്രീ (ഭാര്യ) قُرَّتُ عَيْنٍ കണ്‍കുളിര്‍മ്മയാണ്‌ (മനസ്സന്തോഷമാണ്) لِّي എനിക്ക് وَلَكَ അങ്ങേക്കും, നിനക്കും لَا تَقْتُلُوهُ നിങ്ങളവനെ കൊലപ്പെടു ത്തരുത് عَسَىٰ أَن يَنفَعَنَا അവന്‍ നമുക്ക് ഉപകരിച്ചേക്കാം, പ്രയോജനം ചെയ്തേക്കാം أَوْ نَتَّخِذَهُ അല്ലെങ്കില്‍ നമുക്കവനെ ആക്കാം, സ്വീകരിക്കാം وَلَدًا സന്താനമായി, കുട്ടിയായി وَهُمْ അവരാകട്ടെ لَا يَشْعُرُونَ അറിഞ്ഞിരുന്നില്ല. ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: (ഈ കുട്ടി) എനിക്കും, അങ്ങേക്കും ഒരു കണ്‍കുളിര്‍മ്മയായിരിക്കും. ഇവനെ നിങ്ങള്‍ കൊലപ്പെടുത്തരുത്; "ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം, അല്ലെങ്കില്‍ നമുക്കിവനെ ഒരു സന്താനമായി സ്വീകരിക്കാം." അവരാകട്ടെ, (യാഥാര്‍ത്ഥ്യം) അറിഞ്ഞിരുന്നില്ല. തഫ്സീർ : 9-9 View وَأَصْبَحَ فُؤَادُ أُمِّ مُوسَىٰ فَـٰرِغًا ۖ إِن كَادَتْ لَتُبْدِى بِهِۦ لَوْلَآ أَن رَّبَطْنَا عَلَىٰ قَلْبِهَا لِتَكُونَ مِنَ ٱلْمُؤْمِنِينَ﴿١٠﴾ share وَأَصْبَحَ ആയിത്തീര്‍ന്നു فُؤَادُ أُمِّ مُوسَىٰ മൂസായുടെ മാതാവിന്‍റെ ഹൃദയം فَارِغًا ഒഴിഞ്ഞതു, ശൂന്യമായതു إِن كَادَتْ നിശ്ചയമായും അവള്‍ ആയേക്കുമായിരുന്നു لَتُبْدِي بِهِ അതു വെളിപ്പെടുത്തുക തന്നെ لَوْلَا أَن رَّبَطْنَا നാം ദാര്‍ഢ്യം നല്‍കിയിട്ടില്ലായിരുന്നുവെങ്കില്‍ عَلَىٰ قَلْبِهَا അവളുടെ മനസ്സിന് لِتَكُونَ അവള്‍ ആകുവാന്‍ വേണ്ടി مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍പെട്ട(വള്‍) മൂസായുടെ മാതാവിന്‍റെ ഹൃദയം (അസ്വാസ്ഥ്യം നിമിത്തം) ശൂന്യമായിത്തീര്‍ന്നു. അവളുടെ മനസ്സിന് നാം ദാര്‍ഢ്യം നല്‍കിയിട്ടില്ലായിരുന്നുവെങ്കില്‍, നിശ്ചയമായും അവള്‍ അതു [ആ രഹസ്യം] വെളിപ്പെടുത്തിയേക്കുമായിരുന്നു! അവള്‍ വിശ്വസിക്കുന്നവരില്‍പെട്ടവളാകുവാന്‍ വേണ്ടിയത്രെ (നാം അങ്ങിനെ ചെയ്തത്) وَقَالَتْ لِأُخْتِهِۦ قُصِّيهِ ۖ فَبَصُرَتْ بِهِۦ عَن جُنُبٍۢ وَهُمْ لَا يَشْعُرُونَ﴿١١﴾ share وَقَالَتْ അവള്‍ പറഞ്ഞു لِأُخْتِهِ അവന്‍റെ സഹോദരിയോടു قُصِّيهِ നീ അവനു പിന്നാലെ ചെന്നന്വേഷിക്കുക, فَبَصُرَتْ എന്നിട്ടവള്‍ കണ്ടറിഞ്ഞു بِهِ അവനെപ്പറ്റി عَن جُنُبٍ അകലെനിന്ന്, ദൂരത്തായിക്കൊണ്ട് وَهُمْ അവര്‍ لَا يَشْعُرُونَ അറിഞ്ഞിരുന്നതുമില്ല. അവള്‍ അവന്‍റെ [മൂസായുടെ] സഹോദരിയോട്‌ : "നീ അവനു പിന്നാലെ ചെന്നന്വേഷിക്കുക" എന്നു പറഞ്ഞു. എന്നിട്ട്, അവള്‍ അവനെപ്പറ്റി അകലെനിന്ന് കണ്ടു മനസ്സിലാക്കി; അവരാകട്ടെ അറിഞ്ഞിരുന്നതുമില്ല. وَحَرَّمْنَا عَلَيْهِ ٱلْمَرَاضِعَ مِن قَبْلُ فَقَالَتْ هَلْ أَدُلُّكُمْ عَلَىٰٓ أَهْلِ بَيْتٍۢ يَكْفُلُونَهُۥ لَكُمْ وَهُمْ لَهُۥ نَـٰصِحُونَ﴿١٢﴾ share وَحَرَّمْنَا നാം നിരോധിക്കയും (മുടക്കം ചെയ്കയും) ചെയ്തു عَلَيْهِ അവന്ന്, അവന്‍റെ മേല്‍ الْمَرَاضِعَ മുലകൊടുക്കുന്ന സ്ത്രീകളെ مِن قَبْلُ മുമ്പ് فَقَالَتْ അപ്പോള്‍ അവള്‍ പറഞ്ഞു هَلْ أَدُلُّكُمْ നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചുതരട്ടെയോ عَلَىٰ أَهْلِ بَيْتٍ ഒരു വീട്ടുകാരെക്കുറിച്ച് يَكْفُلُونَهُ അവനെ ഏറ്റെടുക്കുന്ന لَكُمْ നിങ്ങള്‍ക്കുവേണ്ടി وَهُمْ അവരാകട്ടെ لَهُ അവനു نَاصِحُونَ ഗുണകാംക്ഷികളുമായിരിക്കും. (സഹോദരി വരുന്നതിനു) മുമ്പ് മുലകൊടുക്കുന്ന സ്ത്രീകളെ നാം അവനു നിരോധിക്കുകയും ചെയ്തു. അപ്പോള്‍, അവള്‍ പറഞ്ഞു: "നിങ്ങള്‍ക്കുവേണ്ടി ഇവനെ ഏറ്റെടുക്കുന്ന ഒരു വീട്ടുകാരെ ക്കുറിച്ച് നിങ്ങള്‍ക്ക് ഞാന്‍ അറിവു തരട്ടെയോ? അവര്‍ ഇവന് ഗുണകാംക്ഷികളായിരിക്കുന്നതുമാണ്." തഫ്സീർ : 10-12 View فَرَدَدْنَـٰهُ إِلَىٰٓ أُمِّهِۦ كَىْ تَقَرَّ عَيْنُهَا وَلَا تَحْزَنَ وَلِتَعْلَمَ أَنَّ وَعْدَ ٱللَّهِ حَقٌّۭ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ﴿١٣﴾ share فَرَدَدْنَاهُ അങ്ങനെ അവനെ നാം മടക്കി, തിരിച്ചുകൊടുത്തു إِلَىٰ أُمِّهِ അവന്‍റെ മാതാവിലേക്കു, كَيْ تَقَرَّ കുളിര്‍ക്കുവാന്‍വേണ്ടി عَيْنُهَا അവളുടെ കണ്ണ് وَلَا تَحْزَنَ അവള്‍ വ്യസനിക്കാതിരിക്കുവാനും وَلِتَعْلَمَ അവള്‍ അറിയുവാനും أَنَّ وَعْدَ اللَّـهِ അല്ലാഹുവിന്‍റെ വാഗ്ദാനമാണെന്ന് حَقٌّ യഥാര്‍ത്ഥം, സത്യം وَلَـٰكِنَّ أَكْثَرَهُمْ എങ്കിലും അവരിലധികമാളുകളും لَا يَعْلَمُونَ അറിഞ്ഞിരുന്നില്ല. അങ്ങനെ, അവന്‍റെ മാതാവിന്‍റെ കണ്‍കുളിര്‍ക്കുകയും, അവള്‍ വ്യസനിക്കാതിരിക്കുകയും ചെയ്യാന്‍ വേണ്ടിയും, അല്ലാഹുവിന്‍റെ വാഗ്ദാനം യഥാര്‍ത്ഥം തന്നെയാണെന്ന് അവള്‍ അറിയേണ്ട തിനായും അവനെ നാം അവള്‍ക്ക് തിരി ച്ചുകൊടുത്തു. എങ്കിലും, അവരില്‍ അധികമാളുകളും അറിയുമായിരുന്നില്ല തഫ്സീർ : 13-13 View وَلَمَّا بَلَغَ أَشُدَّهُۥ وَٱسْتَوَىٰٓ ءَاتَيْنَـٰهُ حُكْمًۭا وَعِلْمًۭا ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ﴿١٤﴾ share وَلَمَّا بَلَغَ അദ്ദേഹം എത്തിയപ്പോള്‍, പ്രാപിച്ചപ്പോള്‍ أَشُدَّهُ തന്‍റെ ശക്തിയില്‍, (യൗവനദശയില്‍) وَاسْتَوَىٰ ശരിയായ നിലക്കെത്തുകയും, പാകത വരുകയും آتَيْنَاهُ അദ്ദേഹത്തിനു നാം നല്‍കി حُكْمًا വിധി, വിജ്ഞാനം وَعِلْمًا അറിവും وَكَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْمُحْسِنِينَ നന്‍മ ചെയ്യുന്നവര്‍ക്കു, സല്‍ഗുണവാന്‍മാര്‍ക്കു അദ്ദേഹം [മൂസാ] തന്‍റെ ശക്തി പ്രാപിക്കുകയും, പാകതയെത്തുകയും ചെയ്തപ്പോള്‍ നാം അദ്ദേഹത്തിന് വിജ്ഞാനവും (അഥവാ വിധികര്‍തൃത്വവും) അറിവും നല്‍കി. അപ്രകാരമാണ് സല്‍ഗുണവാന്‍മാര്‍ക്കു നാം പ്രതിഫലം കൊടുക്കുന്നത്. തഫ്സീർ : 14-14 View وَدَخَلَ ٱلْمَدِينَةَ عَلَىٰ حِينِ غَفْلَةٍۢ مِّنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلَانِ هَـٰذَا مِن شِيعَتِهِۦ وَهَـٰذَا مِنْ عَدُوِّهِۦ ۖ فَٱسْتَغَـٰثَهُ ٱلَّذِى مِن شِيعَتِهِۦ عَلَى ٱلَّذِى مِنْ عَدُوِّهِۦ فَوَكَزَهُۥ مُوسَىٰ فَقَضَىٰ عَلَيْهِ ۖ قَالَ هَـٰذَا مِنْ عَمَلِ ٱلشَّيْطَـٰنِ ۖ إِنَّهُۥ عَدُوٌّۭ مُّضِلٌّۭ مُّبِينٌۭ﴿١٥﴾ share وَدَخَلَ അദ്ദേഹം പ്രവേശിച്ചു الْمَدِينَةَ പട്ടണത്തില്‍ عَلَىٰ حِينِ غَفْلَةٍ ഒരു അശ്രദ്ധയുടെ നേരത്തു, അശ്രദ്ധാവേളയില്‍ مِّنْ أَهْلِهَا അതിലെ ആള്‍ക്കാരില്‍ (നിവാസികളില്‍) നിന്നുള്ള فَوَجَدَ അപ്പോള്‍ അദ്ദേഹം കണ്ടെത്തി فِيهَا അതില്‍ رَجُلَيْنِ രണ്ടു പുരുഷന്‍മാരെ يَقْتَتِلَانِ ശണ്ഠ കൂടുന്നതായി هَـٰذَا ഇവന്‍ مِن شِيعَتِهِ തന്‍റെ കക്ഷിയില്‍ പെട്ടവനാണ് وَهَـٰذَا ഇവന്‍ (മറ്റേവന്‍) مِنْ عَدُوِّهِ തന്‍റെ ശത്രുക്കളില്‍ പെട്ടവനുമാണ് فَاسْتَغَاثَهُ അപ്പോള്‍ അദ്ദേഹത്തോടു സഹായം തേടി الَّذِي യാതൊരുവന്‍ مِن شِيعَتِهِ തന്‍റെ കക്ഷിയില്‍പെട്ട عَلَى الَّذِي യാതൊരുവന്‍റെമേല്‍ (എതിരില്‍) مِنْ عَدُوِّهِ തന്‍റെ ശത്രുക്കളില്‍പ്പെട്ട فَوَكَزَهُ അപ്പോള്‍ അവനെ ഇടിച്ചു مُوسَىٰ മൂസാ فَقَضَىٰ عَلَيْهِ അങ്ങനെ അദ്ദേഹം അവന്‍റെ കഥ കഴിച്ചു, അവന്‍റെ പണിതീര്‍ത്തു قَالَ അദ്ദേഹം പറഞ്ഞു هَـٰذَا ഇതു مِنْ عَمَلِ الشَّيْطَانِ പിശാചിന്‍റെ പ്രവര്‍ത്തന ങ്ങളില്‍ പെട്ടതാണ് إِنَّهُ നിശ്ചയമായും അവന്‍ عَدُوٌّ ശത്രുവാണ് مُّضِلٌّ വഴിപിഴപ്പിക്കുന്ന مُّبِينٌ വ്യക്തമായ, പ്രത്യക്ഷമായ പട്ടണവാസികളുടെ ഒരശ്രദ്ധയുടെ നേരത്തു അദ്ദേഹം അതില്‍ [പട്ടണത്തില്‍] പ്രവേശിച്ചു; അപ്പോള്‍, അവിടെ രണ്ടു പുരുഷന്‍മാര്‍ ശണ്ഠ കൂടുന്നതായി അദ്ദേഹം കണ്ടെത്തി: ഇയാള്‍ [രണ്ടിലൊരുവന്‍] തന്‍റെ കക്ഷിയില്‍ പെട്ടവനും, ഇയാള്‍ [മറ്റേവന്‍] തന്‍റെ ശത്രുക്കളില്‍പെട്ടവനു മാണ്. അങ്ങനെ, തന്‍റെ കക്ഷിയില്‍പെട്ടവന്‍, ശത്രുക്കളില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി. അപ്പോള്‍, മൂസാ അവനെ (മുഷ്ടിചുരുട്ടി) ഇടിച്ചു, അങ്ങനെ, അവന്‍റെ പണിതീര്‍ത്തു [കഥ കഴിച്ചു]! അദ്ദേഹം പറഞ്ഞു: "ഇത് പിശാചിന്‍റെ പ്രവര്‍ത്തനങ്ങളില്‍പെട്ടതാണ്; നിശ്ചയമായും, അവന്‍ വഴി പിഴപ്പിക്കുന്ന പ്രത്യക്ഷ ശത്രുവാകുന്നു!" തഫ്സീർ : 15-15 View قَالَ رَبِّ إِنِّى ظَلَمْتُ نَفْسِى فَٱغْفِرْ لِى فَغَفَرَ لَهُۥٓ ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ﴿١٦﴾ share قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنِّي നിശ്ചയമായും ഞാന്‍ ظَلَمْتُ ഞാന്‍ അക്രമം (അനീതി) ചെയ്തിരിക്കുന്നു نَفْسِي എന്നോട്, എന്‍റെ ആത്മാവിനോട് فَاغْفِرْ لِي അതുകൊണ്ട് എനിക്ക് പൊറുത്തുതരേണമേ فَغَفَرَ അപ്പോള്‍ അവന്‍ പൊറുത്തു لَهُ അദ്ദേഹത്തിനു إِنَّهُ നിശ്ചയമായും അവന്‍ هُوَ الْغَفُورُ അവന്‍ വളരെ പൊറുക്കുന്നവനത്രെ الرَّحِيمُ കരുണാനിധിയായ അദ്ദേഹം പറഞ്ഞു: "റബ്ബേ! ഞാന്‍ എന്നോടുതന്നെ അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. അതുകൊണ്ടു എനിക്കു പൊറുത്തു തരേണമേ!" ആകയാല്‍, അവന്‍ [റബ്ബ്] അദ്ദേഹത്തിന് പൊറുത്തുകൊടുത്തു. നിശ്ചയമായും, അവന്‍ വളരെ പൊറുക്കുന്നവനും, കരുണാനിധിയുമത്രെ قَالَ رَبِّ بِمَآ أَنْعَمْتَ عَلَىَّ فَلَنْ أَكُونَ ظَهِيرًۭا لِّلْمُجْرِمِينَ﴿١٧﴾ share قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ بِمَا أَنْعَمْتَ നീ അനുഗ്രഹം ചെയ്തിരിക്കക്കൊണ്ടു عَلَيَّ എന്‍റെമേല്‍, എനിക്കു فَلَنْ أَكُونَ എനി ഞാന്‍ ആയിരിക്കുകയേ ഇല്ല ظَهِيرًا പിന്‍തുണ നല്‍കുന്നവന്‍, സഹായി لِّلْمُجْرِمِينَ കുറ്റവാളികള്‍ക്ക്, പാപികള്‍ക്ക് അദ്ദേഹം പറഞ്ഞു: "റബ്ബേ! നീ എന്‍റെമേല്‍ അനുഗ്രഹം ചെയ്തുതന്നിട്ടുള്ളതുകൊണ്ട് എനി ഞാന്‍ കുറ്റവാളികള്‍ക്ക് പിന്‍തുണ നല്‍കുന്നവനായിരിക്കുന്നതേയല്ല." തഫ്സീർ : 16-17 View فَأَصْبَحَ فِى ٱلْمَدِينَةِ خَآئِفًۭا يَتَرَقَّبُ فَإِذَا ٱلَّذِى ٱسْتَنصَرَهُۥ بِٱلْأَمْسِ يَسْتَصْرِخُهُۥ ۚ قَالَ لَهُۥ مُوسَىٰٓ إِنَّكَ لَغَوِىٌّۭ مُّبِينٌۭ﴿١٨﴾ share فَأَصْبَحَ അങ്ങനെ അദ്ദേഹം ആയി فِي الْمَدِينَةِ പട്ടണത്തില്‍ خَائِفًا പേടിച്ചവന്‍ يَتَرَقَّبُ പ്രതീക്ഷിച്ചു (വീക്ഷിച്ചു - കാത്തു) കൊണ്ട് فَإِذَا അപ്പോഴതാ الَّذِي اسْتَنصَرَهُ തന്നോടു സഹായത്തിനര്‍ത്ഥിച്ചവന്‍ بِالْأَمْسِ ഇന്നലെ, തലേദിവസം يَسْتَصْرِخُهُ അദ്ദേഹത്തോടു നിലവിളികൂട്ടുന്നു, സഹായത്തിനു വിളിക്കുന്നു قَالَ لَهُ അവനോടു പറഞ്ഞു مُوسَىٰ മൂസാ إِنَّكَ നിശ്ചയമായും നീ لَغَوِيٌّ ഒരു ദുര്‍മാര്‍ഗ്ഗി തന്നെ, തോന്നിയവാസിതന്നെ مُّبِينٌ സ്പഷ്ടമായ, പ്രത്യക്ഷമായ അങ്ങനെ, അദ്ദേഹം പട്ടണത്തില്‍ പേടിച്ച് (ഭവിഷ്യത്തിനെപ്പറ്റി) വീക്ഷിച്ചുംകൊണ്ടിരിക്കുക യായി. അപ്പോഴതാ, തലേദിവസം സഹായമര്‍ത്ഥിച്ചവന്‍ (പിറ്റേദിവസം വീണ്ടും) അദ്ദേഹത്തോടു (സഹായത്തിനു) നിലവിളികൂട്ടുന്നു, മൂസാ അവനോടു പറഞ്ഞു: "നിശ്ചയമായും നീ ഒരു പ്രത്യക്ഷ ദുര്‍മാര്‍ഗ്ഗിതന്നെയാണ്." فَلَمَّآ أَنْ أَرَادَ أَن يَبْطِشَ بِٱلَّذِى هُوَ عَدُوٌّۭ لَّهُمَا قَالَ يَـٰمُوسَىٰٓ أَتُرِيدُ أَن تَقْتُلَنِى كَمَا قَتَلْتَ نَفْسًۢا بِٱلْأَمْسِ ۖ إِن تُرِيدُ إِلَّآ أَن تَكُونَ جَبَّارًۭا فِى ٱلْأَرْضِ وَمَا تُرِيدُ أَن تَكُونَ مِنَ ٱلْمُصْلِحِينَ﴿١٩﴾ share فَلَمَّا أَنْ أَرَادَ എന്നിട്ടദ്ദേഹം ഉദ്ദേശിച്ചപ്പോള്‍ أَن يَبْطِشَ കയ്യൂക്ക് (കൈബലം) നടത്തുവാന്‍, പിടികൂടുവാന്‍ بِالَّذِي യതൊരുവനില്‍ هُوَ عَدُوٌّ അവന്‍ ശത്രുവാണ് لَّهُمَا അവര്‍ക്കു രണ്ടാള്‍ക്കും قَالَ അവന്‍ പറഞ്ഞു يَا مُوسَىٰ ഹേ മൂസാ أَتُرِيدُ നീ ഉദ്ദേശിക്കുന്നുവോ أَن تَقْتُلَنِي എന്നെ കൊല്ലുവാന്‍ كَمَا قَتَلْتَ നീ കൊന്നതുപോലെ نَفْسًا ഒരാളെ, ആത്മാവിനെ بِالْأَمْسِ ഇന്നലെ إِن تُرِيدُ നീ ഉദ്ദേശിക്കുന്നില്ല إِلَّا أَن تَكُونَ നീ ആകുവാനല്ലാതെ جَبَّارًا ഒരു സ്വേച്ഛാധികാരി (ധിക്കാരി) فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَمَا تُرِيدُ നീ ഉദ്ദേശിക്കുന്നുമില്ല أَن تَكُونَ നീ ആകുവാന്‍ مِنَ الْمُصْلِحِينَ നന്‍മയുണ്ടാക്കുന്നവരുടെ കൂട്ടത്തില്‍ എന്നിട്ട്, അദ്ദേഹം അവര്‍ രണ്ടാളുടെയും ശത്രുവായുള്ളവനില്‍ കയ്യൂക്കു നടത്തുവാന്‍ ഉദ്ദേശിച്ചപ്പോള്‍, - അവന്‍ പറഞ്ഞു: "മൂസാ! താന്‍ ഇന്നലെ ഒരാളെ കൊന്നതുപോലെ (ഇന്ന്) എന്നെ കൊല്ലുവാന്‍ ഉദ്ദേശിക്കുകയാണോ?! നീ നാട്ടില്‍ ഒരു സ്വേച്ഛാധികാരിയായിത്തീരുവാനല്ലാതെ ഉദ്ദേശിക്കുന്നില്ല; നന്‍മയുണ്ടാക്കുന്നവരുടെ കൂട്ടത്തിലായിത്തീരുവാന്‍ നീ ഉദ്ദേശിക്കുന്നില്ലതാനും. തഫ്സീർ : 18-19 View وَجَآءَ رَجُلٌۭ مِّنْ أَقْصَا ٱلْمَدِينَةِ يَسْعَىٰ قَالَ يَـٰمُوسَىٰٓ إِنَّ ٱلْمَلَأَ يَأْتَمِرُونَ بِكَ لِيَقْتُلُوكَ فَٱخْرُجْ إِنِّى لَكَ مِنَ ٱلنَّـٰصِحِينَ﴿٢٠﴾ share وَجَاءَ വന്നു رَجُلٌ ഒരു പുരുഷന്‍ مِّنْ أَقْصَى الْمَدِينَةِ പട്ടണത്തിന്‍റെ അങ്ങേഅറ്റത്തുനിന്ന് يَسْعَىٰ ഓടിക്കൊണ്ട് قَالَ അവന്‍ പറഞ്ഞു يَا مُوسَىٰ ഹേ മൂസാ إِنَّ الْمَلَأَ നിശ്ചയമായും പ്രധാനികള്‍ يَأْتَمِرُونَ അവര്‍ ആലോചന നടത്തുന്നു بِكَ നിന്നെപറ്റി لِيَقْتُلُوكَ നിന്നെ കൊല്ലുവാന്‍ فَاخْرُجْ അതുകൊണ്ട് നീ പുറത്തു പോയിക്കൊള്ളുക إِنِّي നിശ്ചയമായും ഞാന്‍ لَكَ നിനക്ക് مِنَ النَّاصِحِينَ ഗുണകാംക്ഷയുള്ളവ രില്‍പ്പെട്ടവനാണ്. പട്ടണത്തിന്‍റെ അങ്ങേഅറ്റത്തുനിന്ന് ഒരു പുരുഷന്‍ ഓടിവന്നു. അയാള്‍ (മൂസായോടു) പറഞ്ഞു: "മൂസാ! നിന്നെ കൊല്ലുവാനായി പ്രധാനികള്‍ നിന്നെപ്പറ്റി ആലോചന നടത്തിവരുന്നുണ്ട്. അതുകൊണ്ട് നീ (രാജ്യത്തുനിന്നും) പുറത്തുപോയിക്കൊള്ളുക! നിശ്ചയമായും, ഞാന്‍ നിനക്ക് ഗുണം കാംക്ഷിക്കുന്നവരില്‍പെട്ടവനാണ്". فَخَرَجَ مِنْهَا خَآئِفًۭا يَتَرَقَّبُ ۖ قَالَ رَبِّ نَجِّنِى مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ﴿٢١﴾ share فَخَرَجَ അപ്പോള്‍ അദ്ദേഹം പുറപ്പെട്ടുപോയി مِنْهَا അവിടെനിന്നു خَائِفًا പേടിച്ചവനായി يَتَرَقَّبُ വീക്ഷിച്ചുകൊണ്ട്, പ്രതീക്ഷിച്ചുകൊണ്ട് قَالَ അദ്ദേഹം പറഞ്ഞു رَبِّ റബ്ബേ نَجِّنِي എന്നെ രക്ഷപ്പെടുത്തണേ مِنَ الْقَوْمِ ജനതയില്‍നിന്ന് الظَّالِمِينَ അക്രമികളായ. അങ്ങനെ, അദ്ദേഹം പേടിച്ച് വീക്ഷിച്ചുംകൊണ്ട് അവിടെനിന്നും പുറപ്പെട്ടുപോയി. അദ്ദേഹം പറഞ്ഞു: "എന്‍റെ റബ്ബേ! അക്രമികളായ ജനങ്ങളില്‍നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ!" തഫ്സീർ : 20-21 View وَلَمَّا تَوَجَّهَ تِلْقَآءَ مَدْيَنَ قَالَ عَسَىٰ رَبِّىٓ أَن يَهْدِيَنِى سَوَآءَ ٱلسَّبِيلِ﴿٢٢﴾ share وَلَمَّا تَوَجَّهَ അദ്ദേഹം തിരിഞ്ഞ (യാത്രതിരിച്ച)പ്പോള്‍ تِلْقَاءَ مَدْيَنَ മദ്-യന്‍റെ നേരെ (ഭാഗത്തേക്ക്) قَالَ അദ്ദേഹം പറഞ്ഞു عَسَىٰ رَبِّي എന്‍റെ റബ്ബ് ആയേക്കാം أَن يَهْدِيَنِي എന്നെ നയിച്ച്‌ തന്നേക്കുമാറ് سَوَاءَ السَّبِيلِ ശരിയായ മാര്‍ഗ്ഗത്തില്‍, ചൊവ്വായ വഴിക്ക്. അദ്ദേഹം മദ്-യന്‍റെ നേരെ (യാത്ര) തിരിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്‍റെ റബ്ബ് എന്നെ ശരിയായ മാര്‍ഗ്ഗത്തില്‍ നയിച്ചുതന്നേക്കാം." وَلَمَّا وَرَدَ مَآءَ مَدْيَنَ وَجَدَ عَلَيْهِ أُمَّةًۭ مِّنَ ٱلنَّاسِ يَسْقُونَ وَوَجَدَ مِن دُونِهِمُ ٱمْرَأَتَيْنِ تَذُودَانِ ۖ قَالَ مَا خَطْبُكُمَا ۖ قَالَتَا لَا نَسْقِى حَتَّىٰ يُصْدِرَ ٱلرِّعَآءُ ۖ وَأَبُونَا شَيْخٌۭ كَبِيرٌۭ﴿٢٣﴾ share وَلَمَّا وَرَدَ അദ്ദേഹം വന്നുചേര്‍ന്നപ്പോള്‍ مَاءَ مَدْيَنَ മദ്-യനിലെ വെള്ളത്തിങ്കല്‍ وَجَدَ عَلَيْهِ അതിനടുത്ത് അദ്ദേഹം കണ്ടെത്തി أُمَّةً ഒരു സമൂഹത്തെ, ഒരു കൂട്ടം مِّنَ النَّاسِ മനുഷ്യരില്‍നിന്ന് يَسْقُونَ അവര്‍ വെള്ളം കൊടുക്കുന്നതായി, കുടിപ്പിക്കുന്നതായി وَوَجَدَ കണ്ടെത്തുകയും ചെയ്തു مِن دُونِهِمُ അവരുടെ ഇപ്പുറത്ത്, അവര്‍ക്കുപുറമെ امْرَأَتَيْنِ രണ്ടു സ്ത്രീകളെ تَذُودَانِ രണ്ടാളും തടഞ്ഞുകൊ ണ്ടിരിക്കുന്നതായി قَالَ അദ്ദേഹം പറഞ്ഞു مَا خَطْبُكُمَا നിങ്ങളുടെ കാര്യം (വിശേഷം) എന്താണ് قَالَتَا അവര്‍ രണ്ടാളും പറഞ്ഞു لَا نَسْقِي ഞങ്ങള്‍ വെള്ളം കൊടുക്കാറില്ല حَتَّىٰ يُصْدِرَ തിരിച്ചുകൊണ്ടു പോകുന്നതുവരെ الرِّعَاءُ ഇടയന്‍മാര്‍ وَأَبُونَا ഞങ്ങളുടെ പിതാവ് شَيْخٌ كَبِيرٌ ഒരു വലിയ വൃദ്ധനാണ് (കാരണവരാണ്). മദ്-യനിലെ വെള്ള(ത്താവള)ത്തിങ്കല്‍ അദ്ദേഹം വന്നുചേര്‍ന്നപ്പോള്‍ അതിനടുക്കല്‍ ഒരു കൂട്ടം മനുഷ്യര്‍ (കന്നുകാലികള്‍ക്ക്) വെള്ളം കൊടുക്കുന്നതായിക്കണ്ടെത്തി. അവരുടെ ഇപ്പുറത്തായി രണ്ടു സ്ത്രീകള്‍ (തങ്ങളുടെ ആടുകളെ) തടഞ്ഞുവെച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം കണ്ടു. അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ കാര്യം (വിശേഷം) എന്താണ്?" അവര്‍ പറഞ്ഞു: "ഇടയന്‍മാര്‍ വെള്ളം കൊടുത്ത് തിരിച്ചുകൊണ്ടുപോകുന്നതുവരേക്കും ഞങ്ങള്‍ (ആടുകള്‍ക്ക്) വെള്ളം കൊടുക്കാറില്ല. ഞങ്ങളുടെ പിതാവാകട്ടെ. ഒരു വലിയ വൃദ്ധനുമാകുന്നു. തഫ്സീർ : 22-23 View فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰٓ إِلَى ٱلظِّلِّ فَقَالَ رَبِّ إِنِّى لِمَآ أَنزَلْتَ إِلَىَّ مِنْ خَيْرٍۢ فَقِيرٌۭ﴿٢٤﴾ share فَسَقَىٰ അപ്പോള്‍ അദ്ദേഹം വെള്ളം കൊടുത്തു, കുടിപ്പിച്ചു لَهُمَا അവര്‍ക്കു രണ്ടാള്‍ക്കുവേണ്ടി ثُمَّ تَوَلَّىٰ പിന്നെ അദ്ദേഹം മാറിനിന്നു, തിരിഞ്ഞുപോയി إِلَى الظِّلِّ തണലിലേക്കു فَقَالَ എന്നിട്ടു പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنِّي നിശ്ചയമായും ഞാന്‍ لِمَا أَنزَلْتَ നീ ഇറക്കിത്തരുന്നതിനു إِلَيَّ എനിക്ക്, എന്‍റെ നേരെ مِنْ خَيْرٍ നന്‍മയായിട്ടു, ഗുണമായ വല്ലതും فَقِيرٌ ആവശ്യക്കാരനാണ്. അപ്പോള്‍ അദ്ദേഹം ആ രണ്ടു സ്ത്രീകള്‍ക്കുവേണ്ടി (അവരുടെ കാലികള്‍ക്ക്) വെള്ളംകൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിനിന്നു (ഇങ്ങിനെ) പറഞ്ഞു: "എന്‍റെ രക്ഷിതാവേ! എന്‍റെ നേരെ ഗുണമായിട്ടുള്ള വല്ലതും നീ ഇറക്കിത്തരുന്നതിന് നിശ്ചയമായും ഞാന്‍ ആവശ്യക്കാരനാണേ!" തഫ്സീർ : 24-24 View فَجَآءَتْهُ إِحْدَىٰهُمَا تَمْشِى عَلَى ٱسْتِحْيَآءٍۢ قَالَتْ إِنَّ أَبِى يَدْعُوكَ لِيَجْزِيَكَ أَجْرَ مَا سَقَيْتَ لَنَا ۚ فَلَمَّا جَآءَهُۥ وَقَصَّ عَلَيْهِ ٱلْقَصَصَ قَالَ لَا تَخَفْ ۖ نَجَوْتَ مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ﴿٢٥﴾ share فَجَاءَتْهُ അപ്പോള്‍ (അങ്ങനെയിരിക്കെ) അദ്ദേഹത്തിനടുത്തു വന്നു إِحْدَاهُمَا ആ രണ്ടില്‍ ഒരുവള്‍ تَمْشِي നടന്നുകൊണ്ട് عَلَى اسْتِحْيَاءٍ ലജ്ജയോടെ, സങ്കോചപ്പെട്ടുകൊണ്ട്‌ قَالَتْ അവള്‍ പറഞ്ഞു إِنَّ أَبِي നിശ്ചയമായും എന്‍റെ പിതാവ്, ബാപ്പ يَدْعُوكَ താങ്കളെ ക്ഷണിക്കുന്നു, വിളിക്കുന്നു لِيَجْزِيَكَ താങ്കള്‍ക്കു പ്രതിഫലം നല്‍കുവാനായി أَجْرَ കൂലി, പ്രതിഫലം مَا سَقَيْتَ താങ്കള്‍ വെള്ളം കൊടുത്തതിന്‍റെ لَنَا ഞങ്ങള്‍ക്കുവേണ്ടി فَلَمَّا جَاءَهُ അങ്ങനെ അദ്ദേഹത്തിനടുക്കല്‍ വന്നപ്പോള്‍ وَقَصَّ عَلَيْهِ അദ്ദേഹത്തിനു വിവരിച്ചുകൊടുക്കയും الْقَصَصَ കഥ, വിവരം قَالَ അദ്ദേഹം പറഞ്ഞു لَاتَخَفْ ഭയപ്പെടേണ്ട, പേടിക്കേ ണ്ട نَجَوْتَ താന്‍ രക്ഷപ്പെട്ടിരിക്കുന്നു مِنَ الْقَوْمِ ജനതയില്‍നിന്നു الظَّالِمِين അക്രമികളായ. അങ്ങിനെയിരിക്കെ, ആ രണ്ടില്‍ ഒരുവള്‍ ലജ്ജാഭാവത്തോടെ നടന്നുകൊണ്ട് അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്നു. അവള്‍ പറഞ്ഞു: "ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ (ഞങ്ങളുടെ കാലികള്‍ക്ക്) വെള്ളം കൊടുത്തതിന്‍റെ പ്രതിഫലം താങ്കള്‍ക്കു നല്‍കുന്നതിനായി എന്‍റെ പിതാവു താങ്കളെ വിളിക്കുന്നു ണ്ട്." അങ്ങനെ, അദ്ദേഹത്തിന്‍റെ അടുക്കല്‍ വരികയും, അദ്ദേഹത്തിനു (തന്‍റെ) കഥ വിവരിച്ചുകൊടു ക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം (മൂസായോടു) പറഞ്ഞു: "ഭയപ്പെടേണ്ട - അക്രമികളായ (ആ) ജനങ്ങളില്‍നിന്ന് താങ്കള്‍ രക്ഷപ്പെട്ടിരിക്കുന്നു!" തഫ്സീർ : 25-25 View قَالَتْ إِحْدَىٰهُمَا يَـٰٓأَبَتِ ٱسْتَـْٔجِرْهُ ۖ إِنَّ خَيْرَ مَنِ ٱسْتَـْٔجَرْتَ ٱلْقَوِىُّ ٱلْأَمِينُ﴿٢٦﴾ share قَالَتْ إِحْدَاهُمَا അവര്‍ രണ്ടില്‍ ഒരുവള്‍ പറഞ്ഞു يَا أَبَتِ എന്‍റെ ബാപ്പാ, പിതാവേ اسْتَأْجِرْهُ ഇദ്ദേഹത്തെ കൂലിക്കു വിളിക്കുക, കൂലിവേലക്കു വെക്കുക إِنَّ خَيْرَ നിശ്ചയമായും നല്ലവന്‍, ഉത്തമന്‍ مَنِ اسْتَأْجَرْتَ നിങ്ങള്‍ കൂലിക്കു വിളിക്കുന്നവരില്‍ الْقَوِيُّ ശക്തിമാനാണ്, കഴിവുള്ളവനാണ്‌ الْأَمِينُ വിശ്വസ്തനായ, വിശ്വസ്തനാണ്. ആ രണ്ടു സ്ത്രീകളില്‍ ഒരുവള്‍ (പിതാവിനോടു) പറഞ്ഞു: "പിതാവേ, ഇദ്ദേഹത്തെ നിങ്ങള്‍ (നമുക്ക്) കൂലിക്ക് വിളിച്ചേക്കുക. നിശ്ചയമായും നിങ്ങള്‍, കൂലിക്ക് വിളിക്കുന്നവരില്‍വെച്ച് നല്ലവന്‍, ശക്തിമാനും വിശ്വസ്തനുമായുള്ളവനാണ്." തഫ്സീർ : 26-26 View قَالَ إِنِّىٓ أُرِيدُ أَنْ أُنكِحَكَ إِحْدَى ٱبْنَتَىَّ هَـٰتَيْنِ عَلَىٰٓ أَن تَأْجُرَنِى ثَمَـٰنِىَ حِجَجٍۢ ۖ فَإِنْ أَتْمَمْتَ عَشْرًۭا فَمِنْ عِندِكَ ۖ وَمَآ أُرِيدُ أَنْ أَشُقَّ عَلَيْكَ ۚ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰلِحِينَ﴿٢٧﴾ share قَالَ അദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നു أَنْ أُنكِحَكَ താങ്കള്‍ക്കു വിവാഹം ചെയ്തുതരുവാന്‍ إِحْدَى ابْنَتَيَّ എന്‍റെ രണ്ടു പെണ്‍മക്കളില്‍ ഒരുവളെ هَاتَيْنِ ഈരണ്ട് عَلَىٰ أَن تَأْجُرَنِي താങ്കളെനിക്കു കൂലിവേല ചെയ്യുന്നതിന്‍റെ പേരില്‍ (നിശ്ചയത്തോടെ) ثَمَانِيَ حِجَجٍ എട്ടു വര്‍ഷം فَإِنْ أَتْمَمْتَ എനി താന്‍ പൂര്‍ത്തിയാക്കിയാല്‍ عَشْرًا പത്തു (കൊല്ലം) فَمِنْ عِندِكَ എന്നാല്‍ (അതു) തന്‍റെ പക്കല്‍ നിന്നാണ് (തന്‍റെ വകയാണ്) وَمَا أُرِيدُ ഞാന്‍ ഉദ്ദേശിക്കുന്നില്ല أَنْ أَشُقَّ ഞാന്‍ ബുദ്ധിമു ട്ടുണ്ടാക്കാന്‍, വിഷമമുണ്ടാക്കാന്‍ عَلَيْكَ താങ്കളുടെമേല്‍ سَتَجِدُنِي എന്നെ താങ്കള്‍ക്കു കാണാം, കണ്ടെത്താം إِن شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചാല്‍ مِنَ الصَّالِحِينَ സദ്‌വൃത്തന്‍മാരുടെ കൂട്ടത്തില്‍, നല്ലവരില്‍ പെട്ട(വനായി). അദ്ദേഹം [വൃദ്ധന്‍] പറഞ്ഞു: "താങ്കള്‍ എട്ട് വര്‍ഷം എനിക്കു കൂലിവേല ചെയ്യുമെന്നതിന്‍റെ പേരില്‍ എന്‍റെ ഈ രണ്ടു പുത്രിമാരില്‍ ഒരുവളെ താങ്കള്‍ക്കു വിവാഹം ചെയ്തുതരുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുണ്ട്." എനി, പത്തുവര്‍ഷം താങ്കള്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍ (അത്) താങ്കളുടെ വക (ഔദാര്യം) ആയിരിക്കുന്നതാണ്. താങ്കള്‍ക്ക് വിഷമമുണ്ടാക്കുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ സജ്ജനങ്ങളില്‍ പെട്ടവനായി എന്നെ താങ്കള്‍ക്കു കാണാവുന്നതാണ്. قَالَ ذَٰلِكَ بَيْنِى وَبَيْنَكَ ۖ أَيَّمَا ٱلْأَجَلَيْنِ قَضَيْتُ فَلَا عُدْوَٰنَ عَلَىَّ ۖ وَٱللَّهُ عَلَىٰ مَا نَقُولُ وَكِيلٌۭ﴿٢٨﴾ share قَالَ അദ്ദേഹം പറഞ്ഞു ذَٰلِكَ അതു بَيْنِي وَبَيْنَكَ എന്‍റെയും താങ്കളുടെയും ഇടയിലുള്ളതത്രെ (നമ്മുടെ നിശ്ചയമാണ്) أَيَّمَا الْأَجَلَيْنِ രണ്ടു കാലാവധികളില്‍ ഏതൊന്നും قَضَيْتُ ഞാന്‍ നിര്‍വ്വഹിക്കുന്നതായാല്‍, തീര്‍ത്താല്‍ فَلَا عُدْوَانَ ഒരതിക്രമവും ഇല്ല (ഉണ്ടായിക്കൂടാ) عَلَيَّ എന്‍റെ മേല്‍ وَاللَّـهُ അല്ലാഹു عَلَىٰ مَا نَقُولُ നാം പറയുന്നതിന്‍റെ മേല്‍, പറയുന്നതിനു وَكِيلٌ സാക്ഷ്യം വഹിക്കുന്നവനാണ്. അദ്ദേഹം [മൂസാ] പറഞ്ഞു: "അത് എന്‍റെയും നിങ്ങളുടെയും ഇടയിലുള്ളതത്രെ". [നാം തമ്മിലു ള്ള നിശ്ചയമാണത്.] (ഈ പറഞ്ഞ) രണ്ട് കാലാവധികളില്‍ ഞാന്‍ ഏതൊന്ന്‍ നിറവേറ്റിയാലും എന്‍റെ പേരില്‍ യാതൊരു അതിക്രമവും ഉണ്ടാകാവതല്ല. നാം പറയുന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നവനാകുന്നു." തഫ്സീർ : 27-28 View فَلَمَّا قَضَىٰ مُوسَى ٱلْأَجَلَ وَسَارَ بِأَهْلِهِۦٓ ءَانَسَ مِن جَانِبِ ٱلطُّورِ نَارًۭا قَالَ لِأَهْلِهِ ٱمْكُثُوٓا۟ إِنِّىٓ ءَانَسْتُ نَارًۭا لَّعَلِّىٓ ءَاتِيكُم مِّنْهَا بِخَبَرٍ أَوْ جَذْوَةٍۢ مِّنَ ٱلنَّارِ لَعَلَّكُمْ تَصْطَلُونَ﴿٢٩﴾ share فَلَمَّا قَضَىٰ എന്നിട്ട് നിര്‍വ്വഹിച്ചപ്പോള്‍ مُوسَى മൂസാ الْأَجَلَ കാലാവധി وَسَارَ നടക്കുക (പോകുക)യും بِأَهْلِهِ തന്‍റെ വീട്ടുകാരുമായി, കുടുംബസമേതം آنَسَ അദ്ദേഹം ദര്‍ശിച്ചു, കണ്ടു സന്തോഷിച്ചു مِن جَانِبِ الطُّورِ "ത്വൂറി"ന്‍റെ ഭാഗത്തുനിന്നു نَارًا ഒരു തീ, അഗ്നി قَالَ لِأَهْلِهِ അദ്ദേഹം തന്‍റെ വീട്ടുകാരോടു പറഞ്ഞു امْكُثُوا നിങ്ങള്‍ നില്‍ക്കുവിന്‍ (താമസിക്കിന്‍) തങ്ങുവിന്‍ إِنِّي آنَسْتُ ഞാന്‍ കണ്ടിരിക്കുന്നു نَارًا ഒരു തീ لَّعَلِّي آتِيكُم ഞാന്‍ നിങ്ങള്‍ക്കു വന്നേക്കാം مِّنْهَا അതില്‍നിന്നു بِخَبَرٍ വല്ല വര്‍ത്തമാനവും കൊണ്ട് أَوْ جَذْوَةٍ അല്ലെങ്കില്‍ ഒരു കനല്‍ (കൊള്ളി) مِّنَ النَّارِ തീയില്‍നിന്നുള്ള لَعَلَّكُمْ تَصْطَلُونَ നിങ്ങള്‍ക്കു തീ കായാം, തീ കായുവാന്‍ വേണ്ടി. എന്നിട്ട്, മൂസാ കാലാവധി നിറവേറ്റുകയും, തന്‍റെ വീട്ടുകാരുമായി (സ്വരാജ്യത്തേക്ക്) പോകുക യും ചെയ്തപ്പോള്‍, "ത്വൂര്‍" (പര്‍വ്വതത്തി)ന്‍റെ ഭാഗത്തുനിന്നു അദ്ദേഹം ഒരു തീ ദര്‍ശിച്ചു. അദ്ദേഹം തന്‍റെ വീട്ടുകാരോടു പറഞ്ഞു: "നിങ്ങള്‍ (ഇവിടെ) നില്‍ക്കുക. ഞാന്‍ ഒരു തീ ദര്‍ശിച്ചി രിക്കുന്നു! അവിടെ നിന്നു നിങ്ങള്‍ക്കു വല്ല വര്‍ത്തമാനമോ, അല്ലെങ്കില്‍ ഒരു തീകൊള്ളിയോ ഞാന്‍ കൊണ്ടുവന്നേക്കാം, നിങ്ങള്‍ക്കു തീക്കായാമല്ലോ!" തഫ്സീർ : 29-29 View فَلَمَّآ أَتَىٰهَا نُودِىَ مِن شَـٰطِئِ ٱلْوَادِ ٱلْأَيْمَنِ فِى ٱلْبُقْعَةِ ٱلْمُبَـٰرَكَةِ مِنَ ٱلشَّجَرَةِ أَن يَـٰمُوسَىٰٓ إِنِّىٓ أَنَا ٱللَّهُ رَبُّ ٱلْعَـٰلَمِينَ﴿٣٠﴾ share فَلَمَّا أَتَاهَا അങ്ങനെ അതിനടുക്കല്‍ ചെന്നപ്പോള്‍ نُودِيَ അദ്ദേഹം വിളിക്കപ്പെട്ടു (വിളിച്ചുപറ യപ്പെട്ടു) مِن شَاطِئِ الْوَادِ താഴ്‌വരയുടെ തീരത്തുനിന്നു, ഓരത്തുനിന്നു الْأَيْمَنِ വലത്തേ فِي الْبُقْعَةِ പ്രദേശത്തിലുള്ള, സ്ഥലത്തിലുള്ള الْمُبَارَكَةِ അനുഗ്രഹീതമായ, ആശിര്‍വദിക്കപ്പെട്ട مِنَ الشَّجَرَةِ വൃക്ഷത്തില്‍ നിന്നു أَن يَا مُوسَىٰ ഹേ മൂസാ എന്ന് إِنِّي നിശ്ചയമായും ഞാന്‍ أَنَا اللَّـهُ ഞാന്‍ അല്ലാഹുവ ത്രെ رَبُّ الْعَالَمِينَ ലോകരുടെ രക്ഷിതാവായ. അങ്ങനെ, അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍, അനുഗ്രഹീതമായ (ആ) പ്രദേശത്തുള്ള താഴ്‌വരയുടെ വലത്തെ തീരത്തു നിന്ന് - വൃക്ഷത്തില്‍നിന്ന് - അദ്ദേഹത്തോടു വിളിച്ചുപറയ പ്പെട്ടു: "ഹേ, മൂസാ! നിശ്ചയമായും ഞാന്‍ ലോകരുടെ രക്ഷിതാവായ അല്ലാഹുവത്രെ" എന്ന്. وَأَنْ أَلْقِ عَصَاكَ ۖ فَلَمَّا رَءَاهَا تَهْتَزُّ كَأَنَّهَا جَآنٌّۭ وَلَّىٰ مُدْبِرًۭا وَلَمْ يُعَقِّبْ ۚ يَـٰمُوسَىٰٓ أَقْبِلْ وَلَا تَخَفْ ۖ إِنَّكَ مِنَ ٱلْـَٔامِنِينَ﴿٣١﴾ share وَأَنْ أَلْقِ നീ ഇടുക എന്നും عَصَاكَ നിന്‍റെ വടി فَلَمَّا رَآهَا എന്നിട്ടതിനെ അദ്ദേഹം കണ്ടപ്പോള്‍ تَهْتَزُّ പിടഞ്ഞു നടക്കുന്നതായി, പിടയുന്നതായി كَأَنَّهَا جَانٌّ അതൊരു ചെറുസര്‍പ്പമെന്നോണം وَلَّىٰ അദ്ദേഹം തിരിഞ്ഞു مُدْبِرًا പിന്നിട്ടുകൊണ്ട് (പിന്നോക്കം) وَلَمْ يُعَقِّبْ പിമ്പോട്ടു നോക്കിയതുമില്ല, തിരിഞ്ഞുനോക്കിയതുമില്ല يَا مُوسَىٰ ഹേ മൂസാ أَقْبِلْ മുന്നോട്ടുവരുക وَلَا تَخَفْ നീ പേടിക്കേണ്ട إِنَّكَ നിശ്ചയമായും നീ مِنَ الْآمِنِينَ നിര്‍ഭയന്‍മാരില്‍ (സുരക്ഷിതരില്‍) പെട്ടവനാണ്. "നിന്‍റെ വടി (നിലത്ത്) ഇടുക" എന്നും (പറയപ്പെട്ടു). എന്നിട്ടത് ഒരു (ചെറു) സര്‍പ്പമെന്നോണം പിടഞ്ഞു നടക്കുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പിന്നോക്കം തിരിഞ്ഞുപോന്നു; പിമ്പോട്ടു നോക്കിയതു (പോലു)മില്ല. (അല്ലാഹു പറഞ്ഞു:) "ഹേ, മൂസാ! മുന്നോട്ടു വരുക, പേടിക്കുകയും വേണ്ടാ! നിശ്ചയമായും, നീ നി൪ഭയന്‍മാരില്‍ [സുരക്ഷിതരില്‍]പെട്ടവനാകുന്നു". തഫ്സീർ : 30-31 View ٱسْلُكْ يَدَكَ فِى جَيْبِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍۢ وَٱضْمُمْ إِلَيْكَ جَنَاحَكَ مِنَ ٱلرَّهْبِ ۖ فَذَٰنِكَ بُرْهَـٰنَانِ مِن رَّبِّكَ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦٓ ۚ إِنَّهُمْ كَانُوا۟ قَوْمًۭا فَـٰسِقِينَ﴿٣٢﴾ share اسْلُكْ നീ കടത്തുക, പ്രവേശിപ്പിക്കുക يَدَكَ നിന്‍റെ കൈ فِي جَيْبِكَ നിന്‍റെ (കുപ്പായത്തിന്‍റെ, മാറില്‍ تَخْرُجْ അതു പുറത്തുവരും, പ്രത്യക്ഷപ്പെടും بَيْضَاءَ വെള്ളനിറമുള്ളതായി مِنْ غَيْرِ سُوءٍ ഒരു ദൂഷ്യവും (കെടുതലും) കൂടാതെ وَاضْمُمْ നീ ചേര്‍ക്കുകയും (കൂട്ടിപ്പിടിക്കുകയും) ചെയ്യുക إِلَيْكَ നിന്നിലേക്കു جَنَاحَكَ നിന്‍റെ പാര്‍ശ്വത്തെ, പക്ഷത്തെ مِنَ الرَّهْبِ ഭയപ്പാടിനു, ഭയപ്പാടിനാല്‍ فَذَانِكَ അങ്ങനെ അതു രണ്ടും بُرْهَانَانِ രണ്ടു തെളിവുകളാണ്, ലക്ഷ്യങ്ങളാണ് مِن رَّبِّكَ നിന്‍റെ രക്ഷിതാവിങ്കല്‍നിന്നു إِلَىٰ فِرْعَوْنَ ഫിര്‍ഔന്‍റെ അടുക്കലേക്ക് وَمَلَئِهِ അവന്‍റെ പ്രധാനികളുടെയും, സംഘക്കാരുടെയും إِنَّهُمْ നിശ്ചയമായും അവര്‍ كَانُوا ആയിരിക്കുന്നു, ആകുന്നു قَوْمًا ഒരു ജനത فَاسِقِينَ തോന്നിയവാസിക ളായ, ദുര്‍ന്നടപ്പുകാരായ. "നിന്‍റെ കൈ നിന്‍റെ കുപ്പായാത്തിന്‍റെ മാറില്‍ കടത്തുക; യാതൊരു ദൂഷ്യവും കൂടാതെ അതു വെളുത്തതായി പുറത്തു വരുന്നതാണ്. ഭയപ്പാടിന് (പരിഹാരമായി) നീ നിന്‍റെ പാര്‍ശ്വത്തെ നിന്നി ലേക്കു കൂട്ടിപ്പിടിക്കുകയും ചെയ്തുകൊള്ളുക. അങ്ങിനെ, അതുരണ്ടും, [വടിയും, കൈയും] ഫിര്‍ഔന്‍റെയും, അവന്‍റെ പ്രധാനികളുടെയും അടുക്കലേക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള രണ്ടു തെളിവുകളാകുന്നു. നിശ്ചയമായും, അവര്‍ തോന്നിയവാസികളായ ഒരു ജനതയായിരിക്കുന്നു." തഫ്സീർ : 32-32 View قَالَ رَبِّ إِنِّى قَتَلْتُ مِنْهُمْ نَفْسًۭا فَأَخَافُ أَن يَقْتُلُونِ﴿٣٣﴾ share قَالَ അദ്ദേഹം പറഞ്ഞു رَبِّ റബ്ബേ, രക്ഷിതാവേ إِنِّي قَتَلْتُ ഞാന്‍ കൊന്നിട്ടുണ്ടു مِنْهُمْ അവരില്‍നി ന്നു نَفْسًا ഒരാളെ فَأَخَافُ അതിനാല്‍ ഞാന്‍ ഭയപ്പെടുന്നു أَن يَقْتُلُونِ അവരെന്നെ കൊല്ലുമെന്നു അദ്ദേഹം [മൂസാ] പറഞ്ഞു: "എന്‍റെ രക്ഷിതാവേ! അവരില്‍പെട്ട ഒരാളെ ഞാന്‍ കൊന്നിട്ടുണ്ട്; അതിനാല്‍ അവരെന്നെ കൊല്ലുമെന്ന് ഞാന്‍ ഭയപ്പെടുന്നു. وَأَخِى هَـٰرُونُ هُوَ أَفْصَحُ مِنِّى لِسَانًۭا فَأَرْسِلْهُ مَعِىَ رِدْءًۭا يُصَدِّقُنِىٓ ۖ إِنِّىٓ أَخَافُ أَن يُكَذِّبُونِ﴿٣٤﴾ share وَأَخِي هَارُونُ എന്‍റെ സഹോദരന്‍ ഹാറൂനാകട്ടെ هُوَ അവന്‍, അദ്ദേഹം أَفْصَحُ مِنِّي എന്നെക്കാള്‍ ചാതുര്യം (വടിവ്, വ്യക്തത) ഉള്ളവനാണ് لِسَانًا സംസാരം, ഭാഷ, നാവ് فَأَرْسِلْهُ അതുകൊണ്ട് അദ്ദേഹ ത്തെ അയക്കണേ, നിയോഗിക്കണേ مَعِيَ എന്നോടൊപ്പം رِدْءًا സഹായകനായിട്ട്, ഉതവിയായി يُصَدِّقُنِي അവന്‍ എന്നെ സത്യപ്പെടുത്തും (എന്‍റെ സത്യത സ്ഥാപിക്കും) إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു أَن يُكَذِّبُونِ അവര്‍ എന്നെ വ്യാജമാക്കുമെന്നു. "എന്‍റെ സഹോദരന്‍ ഹാറൂനാകട്ടെ, എന്നെക്കാള്‍ വ്യക്തമായി സംസാരിക്കുന്നവനാകുന്നു. അതുകൊണ്ട് അദ്ദേഹത്തെ എന്‍റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായകനായി എന്നോടൊപ്പം (നിയോഗിച്ച്) അയച്ചു തരേണമേ! നിശ്ചയമായും, അവരെന്നെ വ്യാജരാക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു." തഫ്സീർ : 33-34 View قَالَ سَنَشُدُّ عَضُدَكَ بِأَخِيكَ وَنَجْعَلُ لَكُمَا سُلْطَـٰنًۭا فَلَا يَصِلُونَ إِلَيْكُمَا ۚ بِـَٔايَـٰتِنَآ أَنتُمَا وَمَنِ ٱتَّبَعَكُمَا ٱلْغَـٰلِبُونَ﴿٣٥﴾ share قَالَ അവന്‍ പറഞ്ഞു سَنَشُدُّ നാം ബലം കൂട്ടിത്തരാം, ശക്തിപ്പെടുത്താം عَضُدَكَ നിന്‍റെ തോള്‍കൈക്ക്, (കരങ്ങള്‍ക്ക്) بِأَخِيكَ നിന്‍റെ സഹോദരനെക്കൊണ്ട് وَنَجْعَلُ നാം ഉണ്ടാക്കുകയും (ഏര്‍പ്പെടുത്തുകയും) ചെയ്യാം لَكُمَا നിങ്ങള്‍ക്കു രണ്ടാള്‍ക്കും سُلْطَانًا ഒരു പ്രാബല്യം, ശക്തി, തെളിവ്, പ്രമാണം, അധികാരം, സ്വാധീനം فَلَا يَصِلُونَ അതിനാല്‍ അവര്‍ വന്നെത്തുകയില്ല, ചേരുകയില്ല, എത്തുകയില്ല إِلَيْكُمَا നിങ്ങളിലേക്കു بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിമിത്തം, (കൊണ്ട്) أَنتُمَا നിങ്ങള്‍ രണ്ടാളുമാണ് وَمَنِ اتَّبَعَكُمَا നിങ്ങളെ പിന്‍തുടര്‍ന്നുവരും الْغَالِبُونَ വിജയികള്‍, പ്രബലര്‍. അവന്‍ [അല്ലാഹു] പറഞ്ഞു: "നിന്‍റെ സഹോദരനെക്കൊണ്ട് നിന്‍റെ തോള്‍ കൈക്ക് നാം ബലം കൂട്ടിത്തരാം. നിങ്ങള്‍ക്കു രണ്ടാള്‍ക്കും നാം ഒരധികൃതശക്തി ഉണ്ടാക്കിത്തരുകയും ചെയ്യാം. അതിനാല്‍, അവര്‍ നിങ്ങളിലേക്ക് വന്നെത്തുന്നതല്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന നിങ്ങളെ പിന്‍തുടര്‍ന്നവരും ആയിരിക്കും വിജയികള്‍." തഫ്സീർ : 35-35 View فَلَمَّا جَآءَهُم مُّوسَىٰ بِـَٔايَـٰتِنَا بَيِّنَـٰتٍۢ قَالُوا۟ مَا هَـٰذَآ إِلَّا سِحْرٌۭ مُّفْتَرًۭى وَمَا سَمِعْنَا بِهَـٰذَا فِىٓ ءَابَآئِنَا ٱلْأَوَّلِينَ﴿٣٦﴾ share فَلَمَّا جَاءَهُم അങ്ങനെ അവരുടെ അടുക്കല്‍ചെന്നപ്പോള്‍ مُّوسَىٰ മൂസാ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങ ളും കൊണ്ട് بَيِّنَاتٍ വ്യക്തങ്ങളായ നിലയില്‍ തെളിവുകളായിട്ടു قَالُوا അവര്‍ പറഞ്ഞു مَا هَـٰذَا ഇതല്ല إِلَّا سِحْرٌ ജാലവിദ്യയല്ലാതെ مُّفْتَرًى വ്യാജനിര്‍മ്മിതമായ, കെട്ടിച്ചമക്കപ്പെട്ട وَمَا سَمِعْنَا നാം (ഞങ്ങള്‍) കേട്ടി ട്ടുമില്ല بِهَـٰذَا ഇതിനെക്കുറിച്ച്‌ فِي آبَائِنَا നമ്മുടെ പിതാക്കളില്‍ الْأَوَّلِينَ പൂര്‍വ്വന്‍മാരായ, മുന്‍കഴിഞ്ഞ. അങ്ങിനെ, മൂസാ അവരുടെ അടുക്കല്‍ വ്യക്തമായ തെളിവുകളുമായി നമ്മുടെ ദൃഷ്ടാന്തങ്ങ ളും കൊണ്ട് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: "ഇതു വ്യാജനിര്‍മ്മിതമായ ഒരു ജാലവിദ്യയല്ലാതെ (മറ്റൊന്നും തന്നെ) അല്ല; നമ്മുടെ പൂര്‍വ്വപിതാക്കളില്‍ നാം ഇതിനെപ്പറ്റി കേട്ടിട്ടുമില്ല." وَقَالَ مُوسَىٰ رَبِّىٓ أَعْلَمُ بِمَن جَآءَ بِٱلْهُدَىٰ مِنْ عِندِهِۦ وَمَن تَكُونُ لَهُۥ عَـٰقِبَةُ ٱلدَّارِ ۖ إِنَّهُۥ لَا يُفْلِحُ ٱلظَّـٰلِمُونَ﴿٣٧﴾ share وَقَالَ مُوسَىٰ മൂസാ പറഞ്ഞു رَبِّي എന്‍റെ റബ്ബ് أَعْلَمُ നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണു بِمَن جَاءَ വന്നവനെപ്പറ്റി, ആരാണ് വന്നതെന്നു بِالْهُدَىٰ സന്‍മാര്‍ഗ്ഗവും കൊണ്ടു مِنْ عِندِهِ അവന്‍റെ പക്കല്‍നിന്നു وَمَن ഒരുവനെപ്പറ്റിയും, ആരാണെന്നും تَكُونُ لَهُ അവന്നുണ്ടായിരിക്കും عَاقِبَةُ (ശുഭമായ) പര്യവസാനം الدَّارِ ഭവനത്തിന്‍റെ (ഈ ലോകത്തിന്‍റെ) إِنَّهُ നിശ്ചയമായും കാര്യം لَا يُفْلِحُ വിജയിക്കുകയില്ല, ഭാഗ്യം പ്രാപിക്കയില്ല الظَّالِمُونَ അക്രമികള്‍. മൂസാ പറഞ്ഞു: "എന്‍റെ റബ്ബ് നല്ലവണ്ണം അറിയുന്നവനാണ്; അവന്‍റെ പക്കല്‍നിന്നുള്ള സന്‍മാര്‍ഗ്ഗവും കൊണ്ടുവന്നിട്ടുള്ളവ൯ ആരാണെന്നും, ഈ (ഇഹലോകമാകുന്ന) ഭവനത്തിന്‍റെ (ശുഭ) പര്യവസാനം ആര്‍ക്കാണുണ്ടായിരിക്കുകയെന്നുമുള്ളതിനെ സംബന്ധിച്ച്. കാര്യം, അക്രമി കള്‍ നിശ്ചയമായും വിജയിക്കുകയില്ല." തഫ്സീർ : 36-37 View وَقَالَ فِرْعَوْنُ يَـٰٓأَيُّهَا ٱلْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَـٰهٍ غَيْرِى فَأَوْقِدْ لِى يَـٰهَـٰمَـٰنُ عَلَى ٱلطِّينِ فَٱجْعَل لِّى صَرْحًۭا لَّعَلِّىٓ أَطَّلِعُ إِلَىٰٓ إِلَـٰهِ مُوسَىٰ وَإِنِّى لَأَظُنُّهُۥ مِنَ ٱلْكَـٰذِبِينَ﴿٣٨﴾ share وَقَالَ فِرْعَوْنُ ഫിര്‍ഔന്‍ പറഞ്ഞു يَا أَيُّهَا الْمَلَأُ ഹേ പ്രധാനികളേ مَا عَلِمْتُ ഞാനറിഞ്ഞിട്ടില്ല, എനിക്കറിവില്ല لَكُم നിങ്ങള്‍ക്കു مِّنْ إِلَـٰهٍ ഒരു ഇലാഹിനെയും غَيْرِي ഞാനല്ലാതെ, ഞാനൊഴികെ فَأَوْقِدْ അതു കൊണ്ടു നീ കത്തിക്കുക, നെരിപ്പൂട്ടുക لِي എനിക്കുവേണ്ടി يَا هَامَانُ ഓ ഹാമാനേ عَلَى الطِّينِ കളിമണ്ണില്‍, മണ്ണിന്‍മേല്‍ فَاجْعَل لِّي എന്നിട്ടു എനിക്കുണ്ടാക്കുക صَرْحًا ഒരു ഉന്നതസൗധം, കൊത്തളം, സ്തംഭം لَّعَلِّي أَطَّلِعُ ഞാന്‍ എത്തിനോക്കാം, എന്നിക്ക് ചെന്നുനോക്കുവാന്‍ إِلَىٰ إِلَـٰهِ مُوسَىٰ മൂസായുടെ ഇലാഹിങ്കലേക്കു وَإِنِّي നിശ്ചയമായും ഞാന്‍ لَأَظُنُّهُ അവനെ ഞാന്‍ ധരിക്കുന്നു, വിചാരി ക്കുന്നു مِنَ الْكَاذِبِينَ വ്യാജം (കളവു) പറയുന്നവരില്‍ പെട്ടവനാണെന്നു. ഫിര്‍ഔന്‍ പറഞ്ഞു: "പ്രാധാനികളേ, ഞാനല്ലാതെ യാതൊരു ഇലാഹും [ആരാധ്യനും] നിങ്ങള്‍ ക്കുള്ളതായി ഞാന്‍ അറിയുന്നില്ല. അതുകൊണ്ട് ഓ ഹാമാന്‍! എനിക്കുവേണ്ടി നീ കളിമണ്ണില്‍ നെരിപ്പൂട്ടുക. [ഇഷ്ടികയുണ്ടാക്കി ചൂള വെക്കുക] എന്നിട്ട് എനിക്കൊരു ഉന്നത സൗധമുണ്ടാക്കിത്തരുക. മൂസായുടെ ഇലാഹിങ്കലേക്ക് എനിക്ക് ചെന്ന് നോക്കാമല്ലോ! നിശ്ചയമായും, അവനെ വ്യാജം പറയുന്നവരില്‍ പെട്ടവനെന്നത്രെ ഞാന്‍ ധരിക്കുന്നത്." തഫ്സീർ : 38-38 View وَٱسْتَكْبَرَ هُوَ وَجُنُودُهُۥ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَظَنُّوٓا۟ أَنَّهُمْ إِلَيْنَا لَا يُرْجَعُونَ﴿٣٩﴾ share وَاسْتَكْبَرَ അവന്‍ അഹങ്കാരം (ഗര്‍വ്വു) നടിച്ചു هُوَ അവന്‍ وَجُنُودُهُ അവന്‍റെ സൈന്യങ്ങളും فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) بِغَيْرِ الْحَقِّ ന്യായം കൂടാതെ, ന്യായരഹിതമായി وَظَنُّوا അവര്‍ ധരിക്കുക യും ചെയ്തു أَنَّهُمْ നിശ്ചയമായും അവര്‍ إِلَيْنَا നമ്മുടെ അടുക്കലേക്കു لَا يُرْجَعُونَ മടക്കപ്പെടുകയില്ല (എന്ന്). അവനും അവന്‍റെ സൈന്യങ്ങളും നാട്ടില്‍ ന്യായരഹിതമായി അഹങ്കാരം നടിച്ചു; നമ്മുടെ അടുക്കലേക്ക് അവര്‍ മടക്കപ്പെടുകയില്ലെന്ന് അവര്‍ ധരിക്കുകയും ചെയ്തു. فَأَخَذْنَـٰهُ وَجُنُودَهُۥ فَنَبَذْنَـٰهُمْ فِى ٱلْيَمِّ ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلظَّـٰلِمِينَ﴿٤٠﴾ share فَأَخَذْنَاهُ അതിനാല്‍ നാം അവനെ പിടിച്ചു وَجُنُودَهُ തന്‍റെ സൈന്യങ്ങളെയും فَنَبَذْنَاهُمْ എന്നിട്ടു അവരെ നാം എറിഞ്ഞു فِي الْيَمِّ സമുദ്രത്തില്‍ فَانظُرْ അപ്പോള്‍ നോക്കുക كَيْفَ كَانَ എങ്ങനെ ഉണ്ടായെ ന്നു, ആയെന്നു عَاقِبَةُ الظَّالِمِينَ അക്രമികളുടെ പര്യവസാനം, അന്ത്യഫലം. അതിനാല്‍, അവനെയും അവന്‍റെ സൈന്യങ്ങളെയും നാം പിടിച്ചു; എന്നിട്ട് സമുദ്രത്തില്‍ എറിഞ്ഞു കളഞ്ഞു. അപ്പോള്‍, (ആ) അക്രമികളുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു നോക്കുക! وَجَعَلْنَـٰهُمْ أَئِمَّةًۭ يَدْعُونَ إِلَى ٱلنَّارِ ۖ وَيَوْمَ ٱلْقِيَـٰمَةِ لَا يُنصَرُونَ﴿٤١﴾ share وَجَعَلْنَاهُمْ അവരെ നാം ആക്കി أَئِمَّةً നേതാക്കന്‍മാര്‍, മുമ്പന്മാര്‍ يَدْعُونَ ക്ഷണിക്കുന്ന, വിളിക്കുന്ന إِلَى النَّارِ നരകത്തിലേക്കു وَيَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ لَا يُنصَرُونَ അവര്‍ സഹായിക്കപ്പെടുന്നതുമല്ല. നാം അവരെ നരകത്തിലേക്കു ക്ഷണിക്കുന്ന നേതാക്കളാക്കി; ഖിയാമത്തുനാളില്‍ അവര്‍ക്കു സഹായം നല്‍കപ്പെടുന്നതുമല്ല. وَأَتْبَعْنَـٰهُمْ فِى هَـٰذِهِ ٱلدُّنْيَا لَعْنَةًۭ ۖ وَيَوْمَ ٱلْقِيَـٰمَةِ هُم مِّنَ ٱلْمَقْبُوحِينَ﴿٤٢﴾ share وَأَتْبَعْنَاهُمْ നാം അവരെ അനുഗമിച്ചു, പിന്‍തുടര്‍ത്തുകയും ചെയ്തു فِي هَـٰذِهِ الدُّنْيَا ഈ ഐഹിക ലോകത്തു لَعْنَةً ശാപം وَيَوْمَ الْقِيَامَةِ ഖിയാമത്തുനാളിലാകട്ടെ هُم അവര്‍ مِّنَ الْمَقْبُوحِينَ വഷളാക്കപ്പെട്ട (ചീത്തപ്പെടുത്തപ്പെട്ട)വരിലായിരിക്കും. ഈ ഐഹികലോകത്ത് നാം അവര്‍ക്കു (പിന്നാലെ) ശാപം തുടര്‍ത്തുകയും ചെയ്തു. ഖിയാമത്തു നാളിലാകട്ടെ, അവര്‍ വഷളാക്കപ്പെട്ട [ശപിക്കപ്പെട്ട]വരുടെ കൂട്ടത്തിലുമായിരിക്കും. തഫ്സീർ : 39-42 View وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَـٰبَ مِنۢ بَعْدِ مَآ أَهْلَكْنَا ٱلْقُرُونَ ٱلْأُولَىٰ بَصَآئِرَ لِلنَّاسِ وَهُدًۭى وَرَحْمَةًۭ لَّعَلَّهُمْ يَتَذَكَّرُونَ﴿٤٣﴾ share وَلَقَدْ آتَيْنَا നാം കൊടുക്കുകയുണ്ടായി, നല്‍കിയിട്ടുണ്ട് مُوسَى മൂസാക്ക് الْكِتَابَ വേദഗ്രന്ഥം مِن بَعْدِ ശേഷമായി مَا أَهْلَكْنَا നാം നശിപ്പിച്ചതിന്‍റെ الْقُرُونَ തലമുറകളെ, കാലക്കാരെ الْأُولَىٰ പൂര്‍വ്വ, ആദ്യത്തെ, മുന്‍കഴിഞ്ഞ بَصَائِرَ ഉള്‍ക്കാഴ്ചകളായി, അന്തര്‍ബോധങ്ങളായിട്ടു لِلنَّاسِ മനുഷ്യര്‍ക്കു وَهُدًى മാര്‍ഗ്ഗദര്‍ശ നമായും وَرَحْمَةً കാരുണ്യമായും لَّعَلَّهُمْ അവരായേക്കാം يَتَذَكَّرُونَ ചിന്തിക്കുന്ന, ഉറ്റാലോചിക്കുന്ന. പൂര്‍വ്വ തലമുറകളെ നശിപ്പിച്ചതിനുശേഷം, ജനങ്ങള്‍ക്ക് ഉള്‍ക്കാഴ്ചകളായും, മാര്‍ഗ്ഗദര്‍ശമായും, കാരുണ്യമായുംകൊണ്ട് നാം മൂസാക്ക് വേദഗ്രന്ഥം നല്‍കുകയുണ്ടായി; അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി. തഫ്സീർ : 43-43 View وَمَا كُنتَ بِجَانِبِ ٱلْغَرْبِىِّ إِذْ قَضَيْنَآ إِلَىٰ مُوسَى ٱلْأَمْرَ وَمَا كُنتَ مِنَ ٱلشَّـٰهِدِينَ﴿٤٤﴾ share وَمَا كُنتَ നീ ഉണ്ടായിരുന്നില്ല, നീ ആയിരുന്നില്ല بِجَانِبِ الْغَرْبِيِّ പടിഞ്ഞാറുവശത്തിന്‍റെ പാര്‍ശ്വത്തില്‍, ഓരത്തില്‍ إِذْ قَضَيْنَا നാം നിര്‍വ്വഹിച്ചപ്പോള്‍, നിറവേറ്റിയപ്പോള്‍ إِلَىٰ مُوسَى മൂസാക്ക് الْأَمْرَ (ആ) കാര്യം, കല്‍പന وَمَا كُنتَ നീ ആയിരുന്നതുമില്ല مِنَ الشَّاهِدِينَ സാക്ഷികളില്‍, ഹാജരുള്ളവ രില്‍ (പെട്ടവന്‍). (നബിയേ) മൂസാക്ക് നാം (ആ) കാര്യം നിര്‍വ്വഹിച്ചുകൊടുത്തപ്പോള്‍ (ത്വൂര്‍ പര്‍വ്വതത്തിന്‍റെ) പടിഞ്ഞാറുവശത്തെ പാര്‍ശ്വത്തില്‍ നീയുണ്ടായിരുന്നില്ല; നീ (അതിന്) സാക്ഷികളില്‍പ്പെട്ടവനു മായിരുന്നില്ല. وَلَـٰكِنَّآ أَنشَأْنَا قُرُونًۭا فَتَطَاوَلَ عَلَيْهِمُ ٱلْعُمُرُ ۚ وَمَا كُنتَ ثَاوِيًۭا فِىٓ أَهْلِ مَدْيَنَ تَتْلُوا۟ عَلَيْهِمْ ءَايَـٰتِنَا وَلَـٰكِنَّا كُنَّا مُرْسِلِينَ﴿٤٥﴾ share وَلَـٰكِنَّا എങ്കിലും നാം أَنشَأْنَا നാം ഉണ്ടാക്കി, ഉത്ഭവിപ്പിച്ചു قُرُونًا പല തലമുറകളെ, കാലക്കാരെ فَتَطَاوَلَ എന്നിട്ടു ദീര്‍ഘമായി, നീണ്ടുനിന്നു عَلَيْهِمُ അവരില്‍, അവര്‍ക്കു الْعُمُرُ ആയുഷ്കാലം, ആയുസ്സ് وَمَا كُنتَ നീ ആയിരുന്നതുമില്ല ثَاوِيًا നിവസിക്കുന്നവന്‍, പാര്‍ക്കുന്നവന്‍ فِي أَهْلِ مَدْيَنَ മദ്-യന്‍കാരില്‍ تَتْلُو നീ ഓതിക്കൊടുത്തുകൊണ്ട് عَلَيْهِمْ അവര്‍ക്ക്, അവരില്‍ آيَاتِنَا നമ്മുടെ ലക്ഷ്യങ്ങള്‍, ദൃഷ്ടാന്ത ങ്ങള്‍ وَلَـٰكِنَّا എങ്കിലും നാം كُنَّا നാം ആകുന്നു مُرْسِلِينَ ദൗത്യം നല്‍കുന്നവര്‍, അയക്കുന്നവര്‍. എങ്കിലും നാം (പിന്നീട്) പല തലമുറകളെയും ഉണ്ടാക്കി; എന്നിട്ട് അവരില്‍ ആയുഷ്കാലം ദീര്‍ഘമായിക്കഴിഞ്ഞു. മദ്-യന്‍കാര്‍ക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പ്പിച്ചു കൊണ്ട് നീ അവരില്‍ നിവസിക്കുന്ന ആളുമായിരുന്നില്ല. എങ്കിലും, നാം ദൗത്യം നല്‍കുന്ന [റസൂലുകളെ നിയോഗിക്കുന്ന]വരാകുന്നു. وَمَا كُنتَ بِجَانِبِ ٱلطُّورِ إِذْ نَادَيْنَا وَلَـٰكِن رَّحْمَةًۭ مِّن رَّبِّكَ لِتُنذِرَ قَوْمًۭا مَّآ أَتَىٰهُم مِّن نَّذِيرٍۢ مِّن قَبْلِكَ لَعَلَّهُمْ يَتَذَكَّرُونَ﴿٤٦﴾ share وَمَا كُنتَ നീ ഉണ്ടായിരുന്നില്ല, ആയിരുന്നില്ല بِجَانِبِ الطُّورِ ത്വൂറിന്‍റെ പാര്‍ശ്വത്തില്‍, അരികില്‍ إِذْ نَادَيْنَا നാം വിളിച്ചപ്പോള്‍ وَلَـٰكِن എങ്കിലും, പക്ഷേ رَّحْمَةً കാരുണ്യമായിട്ട്, അനുഗ്രഹമായിട്ട് مِّن رَّبِّكَ നിന്‍റെ റബ്ബിന്‍റെ പക്കല്‍നിന്നുള്ള لِتُنذِرَ നീ താക്കീതു (മുന്നറിയിപ്പ് നല്‍കുവാന്‍) قَوْمًا ഒരു ജനതക്ക് مَّا أَتَاهُم അവര്‍ക്ക് വന്നിട്ടില്ല مِّن نَّذِيرٍ ഒരു താക്കീതുകാരനും, മുന്നറിയിപ്പുകാരനും مِّن قَبْلِكَ നിനക്കുമുമ്പ് لَعَلَّهُمْ അവര്‍ ആയേക്കാം, ആകുവാന്‍വേണ്ടി يَتَذَكَّرُونَ ഉറ്റാലോചിക്കും. ത്വൂര്‍ (പര്‍വതത്തി)ന്‍റെ പാര്‍ശ്വത്തില്‍, നാം (മൂസായെ) വിളിച്ചപ്പോഴും നീ ഉണ്ടായിരുന്നില്ല; എങ്കിലും, നിന്‍റെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു (വമ്പിച്ച) അനുഗ്രഹമായിട്ടത്രെ (ഇതൊക്കെ നിനക്ക് അറിയിച്ചുതന്നത്). നിനക്കുമുമ്പ് ഒരു താക്കീതുകാരനും ചെന്നിട്ടില്ലാത്ത ഒരു ജനതക്ക് നീ താക്കീതു നല്‍കുവാനായിട്ടാകുന്നു (അത്); അവര്‍ ഉറ്റാലോചിച്ചേക്കാമല്ലോ. തഫ്സീർ : 44-46 View وَلَوْلَآ أَن تُصِيبَهُم مُّصِيبَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ فَيَقُولُوا۟ رَبَّنَا لَوْلَآ أَرْسَلْتَ إِلَيْنَا رَسُولًۭا فَنَتَّبِعَ ءَايَـٰتِكَ وَنَكُونَ مِنَ ٱلْمُؤْمِنِينَ﴿٤٧﴾ share وَلَوْلَا ഇല്ലായിരുന്നുവെങ്കില്‍ أَن تُصِيبَهُم അവര്‍ക്കു ബാധിക്കുക مُّصِيبَةٌ വല്ല വിപത്തും, ബാധയും بِمَا قَدَّمَتْ മുന്‍ചെയ്തതു (മുമ്പു പ്രവര്‍ത്തിച്ചതു) നിമിത്തം أَيْدِيهِمْ അവരുടെ കരങ്ങള്‍, കൈകള്‍ فَيَقُولُوا അപ്പോള്‍ അവര്‍ പറയുകയും رَبَّنَا ഞങ്ങളുടെ രക്ഷിതാവേ لَوْلَا أَرْسَلْتَ നീ അയച്ചു കൂടായിരുന്നോ, എന്തുകൊണ്ട് അയച്ചുതന്നില്ല إِلَيْنَا ഞങ്ങളിലേക്ക് رَسُولًا ഒരു റസൂലിനെ, ദൈവദൂതനെ فَنَتَّبِعَ എന്നാല്‍ ഞങ്ങള്‍ പിന്‍പറ്റുമായിരുന്നു, തുടരുമായിരുന്നു آيَاتِكَ നിന്‍റെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ وَنَكُونَ ഞങ്ങളാകുകയും ചെയ്യുമായിരുന്നു مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍പെട്ട (വര്‍). അവരുടെ കരങ്ങള്‍ മുന്‍ ചെയ്തിട്ടുള്ളതിന്‍റെ ഫലമായി അവര്‍ക്ക് വല്ല വിപത്തും ബാധിക്കുക യും, അപ്പോള്‍ അവര്‍ (ഇങ്ങിനെ) പറഞ്ഞേക്കുകയും ചെയ്യുകയില്ലായിരുന്നുവെങ്കില്‍ (നിന്നെ നാം അവരിലേക്ക് അയക്കുമായിരുന്നില്ല); "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കു നീ ഒരു റസൂലിനെ അയച്ചു തന്നുകൂടായിരുന്നോ, എന്നാല്‍ ഞങ്ങള്‍ നിന്‍റെ ലക്ഷ്യങ്ങളെ പിന്‍പറ്റുകയും, ഞങ്ങള്‍ സത്യവിശ്വാസികളില്‍പെട്ടവരാകുകയും ചെയ്യുമായിരുന്നുവല്ലോ." തഫ്സീർ : 47-47 View فَلَمَّا جَآءَهُمُ ٱلْحَقُّ مِنْ عِندِنَا قَالُوا۟ لَوْلَآ أُوتِىَ مِثْلَ مَآ أُوتِىَ مُوسَىٰٓ ۚ أَوَلَمْ يَكْفُرُوا۟ بِمَآ أُوتِىَ مُوسَىٰ مِن قَبْلُ ۖ قَالُوا۟ سِحْرَانِ تَظَـٰهَرَا وَقَالُوٓا۟ إِنَّا بِكُلٍّۢ كَـٰفِرُونَ﴿٤٨﴾ share فَلَمَّا جَاءَهُمُ അങ്ങനെ അവര്‍ക്കു വന്നപ്പോള്‍ الْحَقُّ യഥാര്‍ത്ഥം, സത്യം مِنْ عِندِنَا നമ്മുടെ പക്കല്‍ നിന്നു قَالُوا അവ൪ പറഞ്ഞു لَوْلَا أُوتِيَ അവനു നല്‍കപ്പെടാത്തതെന്തു, കൊടുക്കപ്പെടരുതോ مِثْلَ مَا أُوتِيَ നല്‍കപ്പെട്ടതുപോലെ مُوسَىٰ മൂസാക്കു أَوَلَمْ يَكْفُرُوا അവര്‍ അവിശ്വസിക്കയും ചെയ്തില്ലേ بِمَا أُوتِيَ നല്‍കപ്പെട്ടതില്‍ مُوسَىٰ മൂസാക്കു مِن قَبْلُ മുമ്പു قَالُوا അവര്‍ പറഞ്ഞു سِحْرَانِ രണ്ടു ജാലവിദ്യകള്‍ تَظَاهَرَا രണ്ടും പരസ്പരം പിന്തുണ നല്‍കുന്നു وَقَالُوا അവര്‍ പറയുകയും ചെയ്തു إِنَّا നിശ്ചയമായും ഞങ്ങള്‍ بِكُلٍّ എല്ലാറ്റിലും كَافِرُونَ അവിശ്വസിക്കുന്നവരാണ്. എന്നാല്‍, നമ്മുടെ പക്കല്‍നിന്ന് യഥാര്‍ത്ഥം അവര്‍ക്ക് വന്നപ്പോഴോ, അവര്‍ പറയുകയാണ്‌: "മൂസാക്കു നല്‍കപ്പെട്ടതുപോലെയുള്ളതു [ദൃഷ്ടാന്തങ്ങള്‍] ഇവനു നല്‍കപ്പെടാത്തതെന്താണ്?!" എന്ന്. മുമ്പ് മൂസാക്കു നല്‍കപ്പെട്ടതിലും അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ?! അവര്‍ പറഞ്ഞു: "പരസ്പം പിന്തുണ നല്‍കുന്ന രണ്ടു ജാലവിദ്യകളാണ് എന്ന്. "നിശ്ചയമായും, ഞങ്ങള്‍ എല്ലാറ്റിലും അവിശ്വസിക്കുന്നവരാണ്" എന്നും അവര്‍ പറയുന്നു! തഫ്സീർ : 48-48 View قُلْ فَأْتُوا۟ بِكِتَـٰبٍۢ مِّنْ عِندِ ٱللَّهِ هُوَ أَهْدَىٰ مِنْهُمَآ أَتَّبِعْهُ إِن كُنتُمْ صَـٰدِقِينَ﴿٤٩﴾ share قُلْ പറയുക فَأْتُوا എന്നാല്‍ വരുവിന്‍ بِكِتَابٍ ഒരു വേദഗ്രന്ഥംകൊണ്ട് مِّنْ عِندِ اللَّـهِ അല്ലാഹുവിന്‍റെ പക്കല്‍നിന്ന് هُوَ അതു أَهْدَىٰ കൂടുതല്‍ മാര്‍ഗ്ഗദര്‍ശകമാണ് مِنْهُمَا അതു രണ്ടിനെക്കാള്‍ أَتَّبِعْهُ (എന്നാല്‍) ഞാനതിനെ പിന്‍പറ്റാം إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്‍മാര്‍, സത്യവാദികള്‍. (നബിയേ) പറയുക: "എന്നാല്‍, അല്ലാഹുവിങ്കല്‍ നിന്നുമുള്ള ഒരു വേദഗ്രന്ഥം - അത് അവ രണ്ടിനെക്കാളും കൂടുതല്‍ മാര്‍ഗ്ഗദര്‍ശകമായിക്കൊണ്ട് - നിങ്ങള്‍ കൊണ്ടുവരുക, ഞാന്‍ അതു പിന്‍പറ്റിക്കൊള്ളാം; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (കാണട്ടെ)!". തഫ്സീർ : 49-49 View فَإِن لَّمْ يَسْتَجِيبُوا۟ لَكَ فَٱعْلَمْ أَنَّمَا يَتَّبِعُونَ أَهْوَآءَهُمْ ۚ وَمَنْ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيْرِ هُدًۭى مِّنَ ٱللَّهِ ۚ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ﴿٥٠﴾ share فَإِن لَّمْ يَسْتَجِيبُوا എന്നിട്ടവര്‍ മറുപടി (ഉത്തരം) തന്നില്ലെങ്കില്‍ لَكَ നിനക്ക് فَاعْلَمْ എന്നാല്‍ അറിയുക أَنَّمَا يَتَّبِعُونَ നിശ്ചയമായും അവര്‍ പിന്‍പറ്റുന്നു എന്ന് أَهْوَاءَهُمْ അവരുടെ ഇച്ഛകളെ (മാത്രം) وَمَنْ أَضَلُّ ആരാണ് അധികം വഴി തെറ്റിയവന്‍ مِمَّنِ اتَّبَعَ പിന്‍പറ്റിയവനെക്കാള്‍, തുടര്‍ന്നവനെക്കാള്‍ هَوَاهُ തന്‍റെ ഇച്ഛയെ بِغَيْرِ هُدًى ഒരു മാര്‍ഗ്ഗദര്‍ശനവും കൂടാതെ مِّنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്ന് إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يَهْدِي അവന്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുകയില്ല, വഴി കാട്ടുകയില്ല الْقَوْمَ الظَّالِمِينَ അക്രമികളായ ജനതക്ക്. എന്നിട്ട് അവര്‍ നിനക്ക് (അതിന്) ഉത്തരം തന്നില്ലെങ്കില്‍, അവര്‍ തങ്ങളുടെ ഇച്ഛകളെമാത്രം പിന്‍പറ്റിക്കൊണ്ടിരിക്കുകയാണെന്ന് നീ അറിഞ്ഞുകൊള്ളുക. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗ്ഗദര്‍ശനവും കൂടാതെ, തന്‍റെ ഇച്ഛയെ പിന്‍പറ്റുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരാണുള്ളത്?! നിശ്ചയമായും, അല്ലാഹു അക്രമികളായ ജനതയെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല. തഫ്സീർ : 50-50 View وَلَقَدْ وَصَّلْنَا لَهُمُ ٱلْقَوْلَ لَعَلَّهُمْ يَتَذَكَّرُونَ﴿٥١﴾ share وَلَقَدْ وَصَّلْنَا (ഒന്നിനുശേഷം ഒന്നായി) നാം ചേര്‍ത്തിട്ടുണ്ട്, വിവരിച്ചുകൊടുത്തിട്ടുണ്ട് لَهُمُ അവര്‍ക്ക് الْقَوْلَ വചനം, വാക്ക് لَعَلَّهُمْ അവരായേക്കാം, ആകുവാന്‍വേണ്ടി يَتَذَكَّرُونَ ഉറ്റാലോചിക്കുന്ന(വര്‍). തീര്‍ച്ചയായും, (ഈ) വചനം നാം അവര്‍ക്ക് (ഒന്നിനുശേഷം മറ്റൊന്നായി) ചേര്‍ത്തു വിവരിച്ചിട്ടു ണ്ട് - അവര്‍ ഉറ്റാലോചിക്കുവാന്‍വേണ്ടി. തഫ്സീർ : 51-51 View ٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ مِن قَبْلِهِۦ هُم بِهِۦ يُؤْمِنُونَ﴿٥٢﴾ share الَّذِينَ യാതൊരു കൂട്ടര്‍ آتَيْنَاهُمُ നാം അവര്‍ക്ക് നല്‍കിയിരിക്കുന്നു الْكِتَابَ വേദഗ്രന്ഥം مِن قَبْلِهِ ഇതിനുമുമ്പ് هُم അവരകാട്ടെ (അവര്‍തന്നെ) بِهِ അതില്‍ يُؤْمِنُونَ വിശ്വസിക്കുന്നു,വിശ്വസിച്ചുവരുന്നു. ഇതിനുമുമ്പ് നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍തന്നെയും ഇതില്‍ [ഖുര്‍ആനില്‍] വിശ്വസിക്കുന്നു. وَإِذَا يُتْلَىٰ عَلَيْهِمْ قَالُوٓا۟ ءَامَنَّا بِهِۦٓ إِنَّهُ ٱلْحَقُّ مِن رَّبِّنَآ إِنَّا كُنَّا مِن قَبْلِهِۦ مُسْلِمِينَ﴿٥٣﴾ share وَإِذَا يُتْلَىٰ ഇത് ഓതിക്കൊടുക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു قَالُوا അവര്‍ പറയും آمَنَّا بِهِ ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു إِنَّهُ നിശ്ചയമായും ഇതു الْحَقُّ യഥാര്‍ത്ഥമാണ് مِن رَّبِّنَا നമ്മുടെ റബ്ബിങ്കല്‍ നിന്നുള്ള إِنَّا كُنَّا നിശ്ചയമായും ഞങ്ങളായിരിക്കുന്നു مِن قَبْلِهِ ഇതിനുമുമ്പായി مُسْلِمِينَ മുസ്ലിംകള്‍. ഇതവര്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ അവര്‍ പറയും: "ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരി ക്കുന്നു; നിശ്ചയമായും, ഇതു നമ്മുടെ രക്ഷിതാവിങ്കല്‍നിന്നുള്ള യഥാര്‍ത്ഥമാകുന്നു; ഞങ്ങള്‍ ഇതിനുമുമ്പേ "മുസ്‌ലിം"കളായി [അനുസരണമുള്ളവരായി]രിക്കുന്നു." أُو۟لَـٰٓئِكَ يُؤْتَوْنَ أَجْرَهُم مَّرَّتَيْنِ بِمَا صَبَرُوا۟ وَيَدْرَءُونَ بِٱلْحَسَنَةِ ٱلسَّيِّئَةَ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ﴿٥٤﴾ share أُولَـٰئِكَ അക്കൂട്ടര്‍ يُؤْتَوْنَ അവര്‍ക്കു കൊടുക്കപ്പെടും أَجْرَهُم അവരുടെ പ്രതിഫലം مَّرَّتَيْنِ രണ്ടു പ്രാവശ്യം بِمَا صَبَرُوا അവര്‍ സഹിച്ചതുകൊണ്ട്, ക്ഷമിച്ചതുനിമിത്തം وَيَدْرَءُونَ അവര്‍ തടുക്കുന്നു بِالْحَسَنَةِ നന്‍മകൊണ്ട് السَّيِّئَةَ തിന്‍മയെ وَمِمَّا رَزَقْنَاهُمْ നാമവര്‍ക്കു നല്‍കിയതില്‍നിന്നു يُنفِقُونَ അവര്‍ ചിലവഴിക്കയും ചെയ്യും. അക്കൂട്ടര്‍ക്ക് - അവര്‍ ക്ഷമിച്ചതു നിമിത്തം - അവരുടെ പ്രതിഫലം രണ്ടു പ്രാവശ്യം [ഇരട്ടിയാ യി] നല്‍കപ്പെടുന്നതാകുന്നു. അവര്‍, നന്‍മകൊണ്ട് തിന്‍മയെ തടുക്കുന്നു. നാം അവര്‍ക്ക് നല്‍കി യിട്ടുള്ളതില്‍നിന്ന് അവര്‍ ചിലവഴിക്കുകയും ചെയ്യുന്നു. وَإِذَا سَمِعُوا۟ ٱللَّغْوَ أَعْرَضُوا۟ عَنْهُ وَقَالُوا۟ لَنَآ أَعْمَـٰلُنَا وَلَكُمْ أَعْمَـٰلُكُمْ سَلَـٰمٌ عَلَيْكُمْ لَا نَبْتَغِى ٱلْجَـٰهِلِينَ﴿٥٥﴾ share وَإِذَا سَمِعُوا അവര്‍ കേട്ടാല്‍ اللَّغْوَ വ്യര്‍ത്ഥമായത്, അനാവശ്യം أَعْرَضُوا അവര്‍ തിരിഞ്ഞു കളയും, അശ്രദ്ധ കാണിക്കും عَنْهُ അതില്‍നിന്ന് وَقَالُوا അവര്‍ പറയുകയും ചെയ്യും لَنَا ഞങ്ങള്‍ക്കു أَعْمَالُنَا ഞങ്ങളുടെ കര്‍മ്മങ്ങള്‍ وَلَكُمْ നിങ്ങള്‍ക്കു أَعْمَالُكُمْ നിങ്ങളുടെ കര്‍മ്മങ്ങളും سَلَامٌ സലാം, ശാന്തി, സമാധാനം عَلَيْكُمْ നിങ്ങള്‍ക്ക്, നിങ്ങള്‍ക്കുണ്ടാവട്ടെ لَا نَبْتَغِي ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല, (വേണ്ടതില്ല) الْجَاهِلِينَ അജ്ഞന്‍മാരെ, മൂഢന്‍മാരെ. വ്യര്‍ത്ഥമായുള്ളതു കേട്ടാല്‍, അവര്‍ അതില്‍നിന്നും തിരിഞ്ഞുകളയുകയും (ഇങ്ങിനെ) പറയു കയും ചെയ്യുന്നതാണ്: "ഞങ്ങള്‍ക്കു ഞങ്ങളുടെ കര്‍മ്മങ്ങള്‍; നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മങ്ങളും. നിങ്ങള്‍ക്കു "സലാം!" ഞങ്ങള്‍ മൂഢന്‍മാരെ ആവശ്യപ്പെടുന്നില്ല." തഫ്സീർ : 52-55 View إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَـٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ﴿٥٦﴾ share إِنَّكَ നിശ്ചയമായും നീ لَا تَهْدِي നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല مَنْ أَحْبَبْتَ നീ ഇഷ്ടപ്പെട്ടവരെ وَلَـٰكِنَّ اللَّـهَ എങ്കിലും, അല്ലാഹു يَهْدِي അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَهُوَ അവന്‍, അവനാകട്ടെ أَعْلَمُ നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ് بِالْمُهْتَدِينَ സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നവരെപ്പറ്റി. (നബിയേ) നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല; എങ്കിലും, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നു. സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നവരെ ക്കുറിച്ച് അവന്‍ നല്ലവണ്ണം അറിയുന്നവനുമത്രെ. തഫ്സീർ : 56-56 View وَقَالُوٓا۟ إِن نَّتَّبِعِ ٱلْهُدَىٰ مَعَكَ نُتَخَطَّفْ مِنْ أَرْضِنَآ ۚ أَوَلَمْ نُمَكِّن لَّهُمْ حَرَمًا ءَامِنًۭا يُجْبَىٰٓ إِلَيْهِ ثَمَرَٰتُ كُلِّ شَىْءٍۢ رِّزْقًۭا مِّن لَّدُنَّا وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ﴿٥٧﴾ share وَقَالُوا അവര്‍ പറയുന്നു إِن نَّتَّبِعِ ഞങ്ങള്‍ പിന്‍പറ്റിയാല്‍ الْهُدَىٰ സന്‍മാര്‍ഗ്ഗം, നേര്‍വഴി, മാര്‍ഗ്ഗദ൪ ശനം مَعَكَ താങ്കളുടെകൂടെ نُتَخَطَّفْ ഞങ്ങള്‍ റാഞ്ചി എടുക്കപ്പെടും, പറ്റിച്ചെടുക്കപ്പെടും مِنْ أَرْضِنَا ഞങ്ങളുടെ ഭൂമിയില്‍ (നാട്ടില്‍)നിന്ന് أَوَلَمْ نُمَكِّن നാം സൗകര്യം ചെയ്തു കൊടുത്തിട്ടില്ലേ, സ്വാധീനം നല്‍കിയിട്ടില്ലേ لَّهُمْ അവര്‍ക്ക് حَرَمًا ഒരു ഹറമിനെ (പവിത്രസ്ഥലത്തെ, അലംഘനീയ മായ സ്ഥാനത്തെ) آمِنًا നിര്‍ഭയമായ, സ്വസ്ഥമായ, വിശ്വസനീയമായ, സുരക്ഷിതമായ يُجْبَىٰ ശേഖരിച്ചു കൊണ്ടുവരപ്പെടുന്നു إِلَيْهِ അതിലേക്ക് ثَمَرَاتُ ഫലങ്ങള്‍ كُلِّ شَيْءٍ എല്ലാ വസ്തുക്കളുടെയും رِّزْقًا ആഹാരമായിട്ടു, ഉപജീവനമായിട്ടു مِّن لَّدُنَّا നമ്മുടെ പക്കല്‍നിന്നുള്ള وَلَـٰكِنَّ أَكْثَرَهُمْ എങ്കിലും അവരില്‍ അധികമാളും لَا يَعْلَمُونَ അറിയുന്നില്ല. അവര്‍ പറയുന്നു: "(മുഹമ്മദേ) തന്‍റെ കൂടെ ഞങ്ങള്‍ (ഈ) സന്‍മാര്‍ഗ്ഗം പിന്‍തുടര്‍ന്നാല്‍, ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് റാഞ്ചി എടുക്കപ്പെടും." എന്നു! നാം [അല്ലാഹു] ഒരു നിര്‍ഭയമായ "ഹറം" [അലംഘനീയമായ പവിത്രസ്ഥലം] അവര്‍ക്കു സൗകര്യ പ്പെടുത്തിക്കൊടുത്തിട്ടില്ലേ?! നമ്മുടെ പക്കല്‍നിന്നുള്ള ആഹാരമായി എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ചു കൊണ്ടുവരപ്പെടുന്നു. എങ്കിലും, അവരില്‍ അധികമാളുകളും അറിയുന്നില്ല. തഫ്സീർ : 57-57 View وَكَمْ أَهْلَكْنَا مِن قَرْيَةٍۭ بَطِرَتْ مَعِيشَتَهَا ۖ فَتِلْكَ مَسَـٰكِنُهُمْ لَمْ تُسْكَن مِّنۢ بَعْدِهِمْ إِلَّا قَلِيلًۭا ۖ وَكُنَّا نَحْنُ ٱلْوَٰرِثِينَ﴿٥٨﴾ share وَكَمْ എത്രയോ, എത്രയാണ് أَهْلَكْنَا നാം നശിപ്പിച്ചിരിക്കുന്നു مِن قَرْيَةٍ രാജ്യത്തില്‍നിന്ന് بَطِرَتْ അഹങ്കരിച്ചു, ഗര്‍വ്വ്‌ കാണിച്ചു مَعِيشَتَهَا അതിന്‍റെ ജീവിതരീതിയില്‍, ഉപജീവനക്രമത്തില്‍ فَتِلْكَ എന്നിട്ടതാ مَسَاكِنُهُمْ അവരുടെ വാസസ്ഥലങ്ങള്‍ لَمْ تُسْكَن അവ നിവസിക്കപ്പെട്ടിട്ടില്ല, പാര്‍പ്പുണ്ടായി ട്ടില്ല مِّن بَعْدِهِمْ അവരുടെ ശേഷം إِلَّا قَلِيلًا അല്‍പമല്ലാതെ, ദുര്‍ല്ലഭമായിട്ടല്ലാതെ وَكُنَّا നാമായിത്തീരുക യും ചെയ്തു نَحْنُ നാം തന്നെ الْوَارِثِينَ അനന്തരാവകാശികള്‍. ജീവിതരീതിയില്‍ അഹങ്കരിച്ച എത്രയോ രാജ്യങ്ങളെ നാം നശിപ്പിച്ചിട്ടുണ്ട്;- എന്നിട്ടതാ, അവരുടെ [ആ രാജ്യക്കാരുടെ] വാസസ്ഥലങ്ങള്‍! അവര്‍ക്കുശേഷം ദുര്‍ല്ലഭമായിട്ടല്ലാ തെ അവയില്‍ നിവസിക്കപ്പെടുകയുണ്ടായിട്ടില്ല. നാം തന്നെ (അവയ്ക്ക്) അവകാശികളായിത്തീ രുകയും ചെയ്തു. തഫ്സീർ : 58-58 View وَمَا كَانَ رَبُّكَ مُهْلِكَ ٱلْقُرَىٰ حَتَّىٰ يَبْعَثَ فِىٓ أُمِّهَا رَسُولًۭا يَتْلُوا۟ عَلَيْهِمْ ءَايَـٰتِنَا ۚ وَمَا كُنَّا مُهْلِكِى ٱلْقُرَىٰٓ إِلَّا وَأَهْلُهَا ظَـٰلِمُونَ﴿٥٩﴾ share وَمَا كَانَ رَبُّكَ നിന്‍റെ റബ്ബല്ല مُهْلِكَ الْقُرَىٰ രാജ്യങ്ങളെ നശിപ്പിക്കുന്നവന്‍ حَتَّىٰ يَبْعَثَ അവന്‍ നിയോഗിക്കുന്നതുവരെ, അയക്കാതെ فِي أُمِّهَا അവയുടെ കേന്ദ്രത്തില്‍, മര്‍മ്മസ്ഥാനത്തു رَسُولًا ദൈവദൂതനെ, റസൂലിനെ يَتْلُو عَلَيْهِمْ അവര്‍ക്കു ഓതികൊടുക്കും آيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ وَمَا كُنَّا നാം അല്ല താനും مُهْلِكِي الْقُرَىٰ രാജ്യങ്ങളെ നശിപ്പിക്കുന്നവര്‍ إِلَّا وَأَهْلُهَا അവയിലെ ആളുകള്‍ ആയിട്ടല്ലാതെ ظَالِمُونَ അക്രമികള്‍. (നബിയേ) നിന്‍റെ റബ്ബ്, രാജ്യങ്ങളുടെ കേന്ദ്രത്തില്‍ അവര്‍ക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്ന ഒരു റസൂലിനെ നിയോഗിക്കുന്നതുവരേക്കും അവയെ [രാജ്യങ്ങളെ] നശിപ്പിക്കുന്നവനല്ല; രാജ്യക്കാര്‍ അക്രമികളായിരിക്കവെ അല്ലാതെ നാം [അല്ലാഹു] അവയെ നശിപ്പിക്കുന്നവരുമല്ല. وَمَآ أُوتِيتُم مِّن شَىْءٍۢ فَمَتَـٰعُ ٱلْحَيَوٰةِ ٱلدُّنْيَا وَزِينَتُهَا ۚ وَمَا عِندَ ٱللَّهِ خَيْرٌۭ وَأَبْقَىٰٓ ۚ أَفَلَا تَعْقِلُونَ﴿٦٠﴾ share وَمَا أُوتِيتُم നിങ്ങള്‍ക്കു നല്‍കപ്പെട്ടിട്ടുള്ളതു (എന്തും) مِّن شَيْءٍ വസ്തുവായിട്ടു, ഏതു വസ്തുവില്‍നി ന്നും فَمَتَاعُ الْحَيَاةِ ജീവിതത്തിന്‍റെ സുഖഭോഗമാണ്, ഉപകരണമാണ് الدُّنْيَا ഐഹികമായ, ദുനിയാവി ന്‍റെ وَزِينَتُهَا അതിന്‍റെ അലങ്കാരവും, മോടിയും وَمَا عِندَ اللَّـهِ അല്ലാഹുവിന്‍റെ അടുക്കലുള്ളതു خَيْرٌ ഉത്തമമാണ്, കൂടുതല്‍ നല്ലതാണ് وَأَبْقَىٰ ഏറ്റവും ശേഷിക്കുന്നതുമാണ് أَفَلَا تَعْقِلُونَ എന്നിരിക്കെ നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ. വസ്തുവഹകളായി നിങ്ങള്‍ക്കു എന്തൊന്ന് നല്‍കപ്പെട്ടിട്ടുണ്ടെങ്കിലും അത് ഐഹികജീവിതത്തിന്‍റെ സുഖഭോഗവും, അതിന്‍റെ അലങ്കാരവും (മാത്രം) ആകുന്നു. അല്ലാഹുവിങ്കലുള്ളത് ഉത്തമമായതും, കൂടുതല്‍ ശേഷിക്കുന്നതുമാണ്. എന്നിരിക്കെ, നിങ്ങള്‍ ബുദ്ധി കൊടു(ത്തുചിന്തി)ക്കുന്നില്ലേ?! തഫ്സീർ : 59-60 View أَفَمَن وَعَدْنَـٰهُ وَعْدًا حَسَنًۭا فَهُوَ لَـٰقِيهِ كَمَن مَّتَّعْنَـٰهُ مَتَـٰعَ ٱلْحَيَوٰةِ ٱلدُّنْيَا ثُمَّ هُوَ يَوْمَ ٱلْقِيَـٰمَةِ مِنَ ٱلْمُحْضَرِينَ﴿٦١﴾ share أَفَمَن അപ്പോള്‍ ഒരുവനാണോ, ആരാണോ وَعَدْنَاهُ നാം അവനോടു വാഗ്ദാനം ചെയ്തു وَعْدًا حَسَنًا നല്ലൊരു വാഗ്ദാനം فَهُوَ എന്നിട്ടവന്‍ لَاقِيهِ അതിനെ കാണുന്നവനാണ്, അനുഭവിക്കുന്നവനാണ് كَمَن ഒരുവനെപ്പോലെ مَّتَّعْنَاهُ നാമവനു സുഖഭോഗം നല്‍കി, അനുഭവിപ്പിച്ചു مَتَاعَ الْحَيَاةِ ജീവിതത്തിന്‍റെ സുഖഭോഗം الدُّنْيَا ഐഹികമായ ثُمَّ هُوَ പിന്നെ അവന്‍ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ مِنَ الْمُحْضَرِينَ ഹാജറാക്കപ്പെടുന്നവരില്‍ പെട്ടവനുമാണ്. അപ്പോള്‍, ഏതൊരുവനോടു നാം നല്ലൊരു വാഗ്ദാനംചെയ്യുകയും, എന്നിട്ട് അവനതുകണ്ടെത്തി (അനുഭവി)ക്കുന്നവായിരിക്കുകയും ചെയ്യുന്നുവോ അവന്‍, ഐഹിക ജീവിതത്തിന്‍റെ സുഖഭോഗം നാം അനുഭവിപ്പിച്ചുകൊടുക്കുകയും, പിന്നീട് ഖിയാമത്തുനാളില്‍ താന്‍ (ശിക്ഷക്ക്) ഹാജറാക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുകയും ചെയ്യുന്നവനെപ്പോലെയാണോ?! തഫ്സീർ : 61-61 View وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تَزْعُمُونَ﴿٦٢﴾ share وَيَوْمَ يُنَادِيهِمْ അവരെ അവന്‍ വിളിക്കുന്ന ദിവസം فَيَقُولُ എന്നിട്ടവന്‍ പറയും أَيْنَ شُرَكَائِيَ എന്‍റെ പങ്കുകാര്‍ എവിടെ الَّذِينَ كُنتُمْ تَزْعُمُونَ നിങ്ങള്‍ ജല്‍പിച്ചിരുന്ന. അവരെ അവന്‍ [അല്ലാഹു] വിളിച്ച് (ഇങ്ങനെ) പറയുന്ന ദിവസം (ഓര്‍ക്കുക); "നിങ്ങള്‍ ജല്പിച്ചു കൊണ്ടിരുന്നതായ എന്‍റെ പങ്കുക്കാര്‍ എവിടെ?!" قَالَ ٱلَّذِينَ حَقَّ عَلَيْهِمُ ٱلْقَوْلُ رَبَّنَا هَـٰٓؤُلَآءِ ٱلَّذِينَ أَغْوَيْنَآ أَغْوَيْنَـٰهُمْ كَمَا غَوَيْنَا ۖ تَبَرَّأْنَآ إِلَيْكَ ۖ مَا كَانُوٓا۟ إِيَّانَا يَعْبُدُونَ﴿٦٣﴾ share قَالَ الَّذِينَ യാതൊരു കൂട്ടര്‍ പറയുന്നതാണ് حَقَّ عَلَيْهِمُ അവരില്‍ അവകാശപ്പെട്ടു, സ്ഥിരപ്പെട്ടിരി ക്കുന്നു الْقَوْلُ വാക്ക്, വാക്യം رَبَّنَا ഞങ്ങളുടെ റബ്ബേ هَـٰؤُلَاءِ ഇക്കൂട്ടരാണ് الَّذِينَ أَغْوَيْنَا ഞങ്ങള്‍ വഴിതെറ്റി ച്ചവര്‍ أَغْوَيْنَاهُمْ അവരെ ഞങ്ങള്‍ വഴി തെറ്റിച്ചു كَمَا غَوَيْنَا ഞങ്ങള്‍ വഴി തെറ്റിയതുപോലെ تَبَرَّأْنَا ഞങ്ങള്‍ ഉത്തരവാദിത്വം ഒഴിഞ്ഞു, കുറ്റം ഒഴിഞ്ഞു إِلَيْكَ നിങ്കലേക്ക്, നിന്‍റെ അടുക്കല്‍ مَا كَانُوا അവരായിരുന്നില്ല إِيَّانَا ഞങ്ങളെ يَعْبُدُونَ ആരാധിക്കും. (അന്ന്) ഏതൊരുത്തരുടെ മേല്‍ (ശിക്ഷയുടെ) വാക്ക് അവകാശപ്പെട്ടിരിക്കുന്നുവോ അവര്‍ പറയുന്നതാണ്: "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ വഴി തെറ്റിച്ചിട്ടുള്ളവര്‍ (ഇതാ) ഇക്കൂട്ടരാണ്; ഞങ്ങള്‍ (സ്വയം) വഴി തെറ്റിയതു പോലെ, ഞങ്ങള്‍ അവരെയും വഴിതെറ്റിച്ചതാണ്. (അവരെ സംബന്ധിച്ച്) നിങ്കലേക്ക് ഞങ്ങള്‍ (ഇതാ) ഉത്തരവാദമൊഴിഞ്ഞുതന്നു; ഞങ്ങളെ അവര്‍ ആരാധിച്ചുവരികയായിരുന്നില്ല." وَقِيلَ ٱدْعُوا۟ شُرَكَآءَكُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا۟ لَهُمْ وَرَأَوُا۟ ٱلْعَذَابَ ۚ لَوْ أَنَّهُمْ كَانُوا۟ يَهْتَدُونَ﴿٦٤﴾ share وَقِيلَ പറയപ്പെടുകയും ചെയ്യും ادْعُوا നിങ്ങള്‍ വിളിക്കുവിന്‍, പ്രാര്‍ത്ഥിക്കുവിന്‍ شُرَكَاءَكُمْ നിങ്ങളുടെ പങ്കാളികളെ فَدَعَوْهُمْ അപ്പോള്‍ അവര്‍ അവരെ വിളിക്കും فَلَمْ يَسْتَجِيبُوا അപ്പോഴവര്‍ ഉത്തരം നല്‍കുകയില്ല لَهُمْ അവര്‍ക്കു وَرَأَوُا അവര്‍ കാണുകയും ചെയ്യും الْعَذَابَ ശിക്ഷ لَوْ أَنَّهُمْ كَانُوا അവരായിരുന്നെങ്കില്‍ (കൊള്ളാമായിരുന്നു) يَهْتَدُونَ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചിരുന്നു (എങ്കില്‍). "നിങ്ങളുടെ (ആരാധ്യന്മാരായ) പങ്കുക്കാരെ വിളിക്കുവിന്‍!" എന്നു പറയപ്പെടുകയും ചെയ്യും; അപ്പോള്‍ അവര്‍ അവരെ വിളി(ചു നോ)ക്കും, എന്നാലവര്‍ തങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതല്ല; ശിക്ഷയെ അവര്‍ (അനുഭവത്തില്‍) കാണുകയും ചെയ്യുന്നതാണ്. "തങ്ങള്‍ സ൯മാര്‍ഗ്ഗം പ്രാപിച്ചിരു ന്നുവെങ്കില്‍ കൊള്ളാമായിരുന്നു." (എന്നവര്‍ കൊതിക്കും)! തഫ്സീർ : 62-64 View وَيَوْمَ يُنَادِيهِمْ فَيَقُولُ مَاذَآ أَجَبْتُمُ ٱلْمُرْسَلِينَ﴿٦٥﴾ share وَيَوْمَ يُنَادِيهِمْ അവന്‍ അവരെ വിളിക്കുന്ന ദിവസം فَيَقُولُ എന്നിട്ടു പറയും مَاذَا എന്താണ്, എന്തൊ ന്നാണ് أَجَبْتُمُ നിങ്ങള്‍ ഉത്തരം (മറുപടി) നല്‍കി الْمُرْسَلِينَ മുര്‍സലുകള്‍ക്കു. അവരെ വിളിച്ച് "എന്താണ് നിങ്ങള്‍ മുര്‍സലുകള്‍ക്ക് ഉത്തരം നല്‍കിയത്?" എന്ന് അവന്‍ [അല്ലാഹു] പറയുന്ന ദിവസം (ഓര്‍ക്കുക)!- فَعَمِيَتْ عَلَيْهِمُ ٱلْأَنۢبَآءُ يَوْمَئِذٍۢ فَهُمْ لَا يَتَسَآءَلُونَ﴿٦٦﴾ share فَعَمِيَتْ അപ്പോള്‍ അന്ധമായിരിക്കുന്നതാണ് عَلَيْهِمُ അവര്‍ക്ക്, അവരില്‍ الْأَنبَاءُ വര്‍ത്തമാനങ്ങള്‍ يَوْمَئِذٍ അന്ന്, ആദിവസം فَهُمْ അതിനാല്‍ അവര്‍ لَا يَتَسَاءَلُونَ അവരന്യോന്യം ചോദിച്ചറിയുകയില്ല. അന്നത്തെ ദിവസം, വര്‍ത്തമാനങ്ങള്‍ അവര്‍ക്ക് അന്ധമായിരിക്കുന്നതാണ്; അതിനാല്‍, അവര്‍ അന്യോന്യം (യാതൊന്നും) ചോദിച്ചറിയുകയില്ല. فَأَمَّا مَن تَابَ وَءَامَنَ وَعَمِلَ صَـٰلِحًۭا فَعَسَىٰٓ أَن يَكُونَ مِنَ ٱلْمُفْلِحِينَ﴿٦٧﴾ share فَأَمَّا مَن تَابَ എന്നാല്‍ ആര്‍ പശ്ചാത്തപിച്ചുവോ, പശ്ചാത്തപിച്ചവന്‍ وَآمَنَ വിശ്വസിക്കയും وَعَمِلَ പ്രവര്‍ത്തിക്കുകയും صَالِحًا സല്‍ക്കര്‍മ്മം, നല്ലതു فَعَسَىٰ أَن يَكُونَ അവനായേക്കാം مِنَ الْمُفْلِحِينَ വിജയികളില്‍, ഭാഗ്യവാന്‍മാരില്‍ (പെട്ടവന്‍). എന്നാല്‍, ആര്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നുവോ അവന്‍, വിജയികളില്‍ പെട്ടവനായേക്കാവുന്നതാണ്. തഫ്സീർ : 65-67 View وَرَبُّكَ يَخْلُقُ مَا يَشَآءُ وَيَخْتَارُ ۗ مَا كَانَ لَهُمُ ٱلْخِيَرَةُ ۚ سُبْحَـٰنَ ٱللَّهِ وَتَعَـٰلَىٰ عَمَّا يُشْرِكُونَ﴿٦٨﴾ share وَرَبُّكَ നിന്‍റെ റബ്ബ്, രക്ഷിതാവ് يَخْلُقُ സൃഷ്ടിക്കുന്നു مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നത് وَيَخْتَارُ തിരഞ്ഞെടുക്കുകയും ചെയ്യുന്നു مَا كَانَ لَهُمُ അവര്‍ക്കില്ല, അവര്‍ക്കു ആകാവതല്ല (അവകാശമില്ല) الْخِيَرَةُ തിരഞ്ഞെടുക്കല്‍ سُبْحَانَ اللَّـهِ അല്ലാഹു മഹാപരിശുദ്ധന്‍ وَتَعَالَىٰ അവന്‍ അത്യുന്നതനുമാകുന്നു, അതീതനാകുകയും ചെയ്തിരിക്കുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന്. നിന്‍റെ റബ്ബ്, അവന്‍ ഉദ്ദേശിക്കുന്നതു സൃഷ്ടിക്കുകയും, തിരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് [സൃഷ്ടികള്‍ക്ക്] തിരഞ്ഞെടുപ്പിനവകാശമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു അല്ലാഹു മഹാപരിശുദ്ധനും, അത്യുന്നതനായുള്ളവനുമത്രെ! തഫ്സീർ : 68-68 View وَرَبُّكَ يَعْلَمُ مَا تُكِنُّ صُدُورُهُمْ وَمَا يُعْلِنُونَ﴿٦٩﴾ share وَرَبُّكَ നിന്‍റെ രക്ഷിതാവ്, റബ്ബ് يَعْلَمُ അറിയുന്നതാണ് مَا تُكِنُّ ഗോപ്യമാക്കുന്നതു, ഒളിച്ചുവെക്കു ന്നതു صُدُورُهُمْ അവരുടെ നെഞ്ചുകള്‍ (ഹൃദയങ്ങള്‍) وَمَا يُعْلِنُونَ അവര്‍ പരസ്യമാക്കുന്നതും, വെളിവാക്കുന്നതും. നിന്‍റെ രക്ഷിതാവ് അവരുടെ നെഞ്ചുകള്‍ [ഹൃദയങ്ങള്‍] ഗോപ്യമാക്കിവെക്കുന്നതും. അവര്‍ പരസ്യമാക്കുന്നതും അറിയുന്നതാണ്. وَهُوَ ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ۖ لَهُ ٱلْحَمْدُ فِى ٱلْأُولَىٰ وَٱلْـَٔاخِرَةِ ۖ وَلَهُ ٱلْحُكْمُ وَإِلَيْهِ تُرْجَعُونَ﴿٧٠﴾ share وَهُوَ അവനത്രെ, അവനാണ് اللَّـهُ അല്ലാഹു لَا إِلَـٰهَ ഒരു ഇലാഹുമില്ല إِلَّا هُوَ അവനല്ലാതെ لَهُ അവന്നാണ്‌ الْحَمْدُ സ്തുതികീര്‍ത്തനം, പുകഴ്ച്ച فِي الْأُولَىٰ ആദ്യത്തേതില്‍ (ഇഹത്തില്‍) وَالْآخِرَةِ അവസാനത്തേതിലും (പരത്തിലും) وَلَهُ അവനു തന്നെയാണ് الْحُكْمُ വിധി കര്‍തൃത്വം, അധികാരം وَإِلَيْهِ അവങ്കലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു. അവനത്രെ അല്ലാഹു; അവനല്ലാതെ ആരാധ്യനേയില്ല. ആദ്യലോകത്തും, അവസാനലോക ത്തും [ഇഹത്തിലും, പരത്തിലും] സ്തുതികീര്‍ത്തനം അവന്നാകുന്നു. അവനുതന്നെയാണ് വിധിക ര്‍തൃത്വവും; അവങ്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു. തഫ്സീർ : 69-70 View قُلْ أَرَءَيْتُمْ إِن جَعَلَ ٱللَّهُ عَلَيْكُمُ ٱلَّيْلَ سَرْمَدًا إِلَىٰ يَوْمِ ٱلْقِيَـٰمَةِ مَنْ إِلَـٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِضِيَآءٍ ۖ أَفَلَا تَسْمَعُونَ﴿٧١﴾ share قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ إِن جَعَلَ اللَّـهُ അല്ലാഹു ആക്കിയാല്‍ عَلَيْكُمُ നിങ്ങളുടെ മേല്‍, നിങ്ങളില്‍ اللَّيْلَ രാത്രിയെ سَرْمَدًا സദാസമയത്തും, നിത്യമായും إِلَىٰ يَوْمِ الْقِيَامَةِ ഖിയാമത്തുനാള്‍ വരെ مَنْ إِلَـٰهٌ ഏതൊരു ഇലാഹാണ് غَيْرُ اللَّـهِ അല്ലാഹു അല്ലാത്ത يَأْتِيكُم നിങ്ങള്‍ക്കു കൊണ്ടുവരുന്നതു بِضِيَاءٍ ഒരു വെളിച്ചം, പ്രഭ أَفَلَا تَسْمَعُونَ എന്നിരിക്കെ നിങ്ങള്‍ കേള്‍ക്കുന്നില്ലേ. (നബിയേ) പറയുക: "നിങ്ങള്‍ കണ്ടുവോ [മനസ്സിലാക്കിയിട്ടുണ്ടോ?] ഖിയാമത്തുനാള്‍വരെ സദാസമയത്തും നിങ്ങളുടെ മേല്‍ അല്ലാഹു രാത്രി (തന്നെ) ആക്കുകയാണെങ്കില്‍, അല്ലാഹു അല്ലാത്ത ഏതൊരു ഇലാഹാണ് നിങ്ങള്‍ക്ക് ഒരു വെളിച്ചം കൊണ്ടുവന്നുതരുക?! എന്നിരിക്കേ, നിങ്ങള്‍ കേട്ടറിയുന്നില്ലേ?!". قُلْ أَرَءَيْتُمْ إِن جَعَلَ ٱللَّهُ عَلَيْكُمُ ٱلنَّهَارَ سَرْمَدًا إِلَىٰ يَوْمِ ٱلْقِيَـٰمَةِ مَنْ إِلَـٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِلَيْلٍۢ تَسْكُنُونَ فِيهِ ۖ أَفَلَا تُبْصِرُونَ﴿٧٢﴾ share قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ إِن جَعَلَ اللَّـهُ അല്ലാഹു ആക്കിയാല്‍ عَلَيْكُمُ നിങ്ങളുടെ മേല്‍ النَّهَارَ പകലിനെ سَرْمَدًا സദാസമയത്തും, നിത്യം إِلَىٰ يَوْمِ الْقِيَامَةِ ഖിയാമത്തുനാള്‍ വരെ مَنْ إِلَـٰهٌ ഏതൊരു ഇലാഹാണ് غَيْرُ اللَّـهِ അല്ലാഹു അല്ലാത്ത يَأْتِيكُم നിങ്ങള്‍ക്കു കൊണ്ടുവരുക بِلَيْلٍ ഒരു രാത്രി യെ تَسْكُنُونَ നിങ്ങള്‍ ശാന്തമായിരിക്കും, അടങ്ങിയിരിക്കാവുന്ന فِيهِ അതില്‍ أَفَلَا تُبْصِرُونَ അപ്പോള്‍ നിങ്ങള്‍ കാണുന്നില്ലേ. പറയുക: "നിങ്ങള്‍ കണ്ടുവോ [മനസ്സിലാക്കുന്നുവോ] ഖിയാമത്തുനാള്‍വരെ സദാസമയത്തും നിങ്ങളുടെ മേല്‍ അല്ലാഹു പകല്‍ (തന്നെ) ആക്കുകയാണെങ്കില്‍, അല്ലാഹു അല്ലാത്ത ഏതൊരു ഇലാഹാണ് നിങ്ങള്‍ക്കു ശാന്തമായിരിക്കാവുന്ന ഒരു രാത്രി നിങ്ങള്‍ക്കു കൊണ്ടുവന്നുതരുക?! എന്നിരിക്കെ, നിങ്ങള്‍ കണ്ടറിയുന്നില്ലേ?!". وَمِن رَّحْمَتِهِۦ جَعَلَ لَكُمُ ٱلَّيْلَ وَٱلنَّهَارَ لِتَسْكُنُوا۟ فِيهِ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ﴿٧٣﴾ share وَمِن رَّحْمَتِهِ അവന്‍റെ കാരുണ്യത്താലാണ് جَعَلَ അവന്‍ ഉണ്ടാക്കിയത്, ഏര്‍പ്പെടുത്തിയത് لَكُمُ നിങ്ങള്‍ക്കു اللَّيْلَ രാത്രി وَالنَّهَارَ പകലും لِتَسْكُنُوا നിങ്ങള്‍ ശാന്തമായിരിക്കുവാന്‍, അടങ്ങിയിരിക്കു വാന്‍ فِيهِ അതില്‍ وَلِتَبْتَغُوا നിങ്ങള്‍ അന്വേഷിക്കുവാനും, തേടുവാനും مِن فَضْلِهِ അവന്‍റെ അനുഗ്രഹ ത്തില്‍ നിന്ന് وَلَعَلَّكُمْ تَشْكُرُونَ നിങ്ങള്‍ നന്ദി ചെയ്‌വാനും. അവന്‍റെ കാരുണ്യത്താലത്രെ അവന്‍ നിങ്ങള്‍ക്ക് രാവും പകലും ഉണ്ടാക്കിത്തന്നിരിക്കുന്നതു; നിങ്ങള്‍ക്കതില്‍ ശാന്തമായിരിക്കുവാനും, അവന്‍റെ അനുഗ്രഹത്തില്‍നിന്നും (ജീവിതമാര്‍ഗ്ഗം) അന്വേഷിച്ചുണ്ടാക്കുവാനും വേണ്ടി. (മാത്രമല്ല) നിങ്ങള്‍ നന്ദിചെയ്യുവാന്‍ വേണ്ടിയും. തഫ്സീർ : 71-73 View وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تَزْعُمُونَ﴿٧٤﴾ share وَيَوْمَ يُنَادِيهِمْ അവന്‍ അവരെ വിളിക്കുന്ന ദിവസം فَيَقُولُ എന്നിട്ടു പറയുകയും أَيْنَ എവിടെയാണ് شُرَكَائِيَ എന്‍റെ പങ്കുകാര്‍ الَّذِينَ യാതൊരു കൂട്ടരായ كُنتُمْ تَزْعُمُونَ നിങ്ങള്‍ ജല്‍പിച്ചുവന്നിരുന്നു, വാദി ച്ചിരുന്നു, ധരിച്ചിരുന്നു. അവന്‍ [അല്ലാഹു] അവരെ വിളിപ്പിച്ച് "നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരുന്ന എന്‍റെ പങ്കുക്കാര്‍ എവിടെ?" എന്നു ചോദിക്കുന്ന ദിവസം (ഓര്‍ക്കുക)! وَنَزَعْنَا مِن كُلِّ أُمَّةٍۢ شَهِيدًۭا فَقُلْنَا هَاتُوا۟ بُرْهَـٰنَكُمْ فَعَلِمُوٓا۟ أَنَّ ٱلْحَقَّ لِلَّهِ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ﴿٧٥﴾ share وَنَزَعْنَا നാം പുറത്തുകൊണ്ടു വരുന്നതാണ്, നീക്കിയെടുക്കും مِن كُلِّ أُمَّةٍ എല്ലാ സമുദായത്തി ല്‍നിന്നും شَهِيدًا ഒരു സാക്ഷിയെ فَقُلْنَا എന്നിട്ടു നാം പറയും هَاتُوا കൊണ്ടുവരുവിന്‍ بُرْهَانَكُمْ നിങ്ങളുടെ തെളിവ് فَعَلِمُوا അപ്പോള്‍ അവര്‍ അറിയുന്നതാണ് أَنَّ الْحَقَّ നിശ്ചയമായും ന്യായം لِلَّـهِ അല്ലാഹുവിനാ ണ് (എന്ന്) وَضَلَّ വഴി മാറിപ്പോകയും ചെയ്യും, മറഞ്ഞു പോകും, തെറ്റിപോകും عَنْهُم അവരെവിട്ട്, അവരില്‍നിന്ന് مَّا كَانُوا അവരായിരുന്നതു يَفْتَرُونَ കെട്ടിച്ചമച്ചിരുന്ന, കളവു കെട്ടിയിരുന്ന. എല്ലാ സമുദായത്തില്‍നിന്നും ഓരോ സാക്ഷിയെ നാം പുറത്തു കൊണ്ടുവരുന്നതാണ്; എന്നിട്ട് നാം പറയും: "നിങ്ങളുടെ തെളിവ് കൊണ്ടുവരുവിന്‍" എന്നു! അപ്പോള്‍ അവര്‍ക്കറിയാം, ന്യായം അല്ലാഹുവിനാണ് ഉള്ളതെന്ന്. അവര്‍ കെട്ടിച്ചമച്ചുകൊണ്ടിരുന്നതു (മുഴുക്കെ) അവരെ വിട്ടുമാറി (മറഞ്ഞു) പോകുന്നതുമാണ്. തഫ്സീർ : 74-75 View إِنَّ قَـٰرُونَ كَانَ مِن قَوْمِ مُوسَىٰ فَبَغَىٰ عَلَيْهِمْ ۖ وَءَاتَيْنَـٰهُ مِنَ ٱلْكُنُوزِ مَآ إِنَّ مَفَاتِحَهُۥ لَتَنُوٓأُ بِٱلْعُصْبَةِ أُو۟لِى ٱلْقُوَّةِ إِذْ قَالَ لَهُۥ قَوْمُهُۥ لَا تَفْرَحْ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْفَرِحِينَ﴿٧٦﴾ share إِنَّ قَارُونَ നിശ്ചയമായും ഖാറൂന്‍ كَانَ അവനായിരുന്നു مِن قَوْمِ مُوسَىٰ മൂസായുടെ ജനതയില്‍പെട്ട (വന്‍) فَبَغَىٰ എന്നിട്ടവന്‍ ധിക്കാരം കാണിച്ചു عَلَيْهِمْ അവരുടെമേല്‍ وَآتَيْنَاهُ നാം അവനു കൊടുക്കുക യും ചെയ്തിരുന്നു مِنَ الْكُنُوزِ നിക്ഷേപങ്ങളില്‍ (നിധികളില്‍, ഭണ്ഡാരങ്ങളില്‍) നിന്നു مَا യതൊന്ന്‍ إِنَّ مَفَاتِحَهُ നിശ്ചയമായും അതിന്‍റെ താക്കോലുകള്‍ لَتَنُوءُ അതു (പേറാന്‍ കഴിയാത്ത) ഭാരമായിരുന്നു بِالْعُصْبَةِ ഒരു സംഘത്തിന്, കൂട്ടത്തിന് أُولِي الْقُوَّةِ ശക്തന്മാരായ إِذْ അങ്ങിനെയിരിക്കെ, അപ്പോള്‍ قَالَ لَهُ അവനോടു പറഞ്ഞു قَوْمُهُ അവന്‍റെ ജനങ്ങള്‍ لَا تَفْرَحْ നീ പുളകം കൊള്ളേണ്ട, ആഹ്ലാദിക്കരുതു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ അവന്‍ ഇഷ്ടപ്പെടുകയില്ല الْفَرِحِينَ പുളകം (ആഹ്ലാദം) കൊള്ളുന്ന വരെ. നിശ്ചയമായും, ഖാറൂന്‍ മൂസായുടെ ജനതയില്‍പെട്ടവനായിരുന്നു. എന്നിട്ട് അവന്‍ അവരുടെ മേല്‍ ധിക്കാരം കാണിച്ചു. അവന്‍റെ താക്കോലുകള്‍ തന്നെ, ശക്തന്മാരായ ഒരു സംഘത്തിന് (പേറാ ന്‍ കഴിയാത്ത) ഭാരമായിരിക്കത്തക്കവണ്ണം നിക്ഷേപങ്ങളെ നാം അവനു നല്‍കുകകയും ചെയ്തിരു ന്നു. അങ്ങിനെയിരിക്കെ, അവന്‍റെ ജനങ്ങള്‍ അവനോടു പറഞ്ഞു: "നീ പുളകം കൊള്ളേണ്ടാ - നിശ്ചയമായും പുളകം കൊള്ളുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല! وَٱبْتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلْـَٔاخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنْيَا ۖ وَأَحْسِن كَمَآ أَحْسَنَ ٱللَّهُ إِلَيْكَ ۖ وَلَا تَبْغِ ٱلْفَسَادَ فِى ٱلْأَرْضِ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُفْسِدِينَ﴿٧٧﴾ share وَابْتَغِ നീ തേടുക, അന്വേഷിക്കുക فِيمَا آتَاكَ നിനക്കു നല്‍കിയിട്ടുള്ളതില്‍ اللَّـهُ അല്ലാഹു الدَّارَ الْآخِرَةَ പരലോകത്തെ, പരലോകഭവനം وَلَا تَنسَ നീ വിസ്മരിക്കുകയും വേണ്ടാ نَصِيبَكَ നിന്‍റെ പങ്ക്, ഓഹരി مِنَ الدُّنْيَا ഇഹത്തില്‍ നിന്നു وَأَحْسِن നീയും നന്‍മ ചെയ്യുക كَمَا أَحْسَنَ اللَّـهُ അല്ലാഹു നന്‍മ ചെയ്തതുപോലെ إِلَيْكَ നിനക്കു وَلَا تَبْغِ നീ മുതിരരുത്, തേടരുതു, ശ്രമം നടത്തരുതു الْفَسَادَ കുഴപ്പത്തി നു, നാശത്തിനു فِي الْأَرْضِ ഭൂമിയില്‍, (നാട്ടില്‍) إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يُحِبُّ ഇഷ്ടപ്പെടുക യില്ല الْمُفْسِدِينَ കുഴപ്പമുണ്ടാക്കുന്നവരെ. അല്ലാഹു നിനക്കു നല്‍കിയിട്ടുള്ളതില്‍ നീ പരലോക (ഗുണ)ത്തെ തേടിക്കൊള്ളുക; ഇഹത്തി ല്‍നിന്നുമുള്ള നിന്‍റെ പങ്ക് നീ വിസ്മരിക്കുകയുംവേണ്ടാ! നിനക്ക് അല്ലാഹു നന്‍മ ചെയ്തുതന്ന പ്രകാരം നീയും നന്‍മ ചെയ്യുക; നീ നാട്ടില്‍ കുഴപ്പത്തിനു മുതിരരുത്. നിശ്ചയമായും, കുഴപ്പമു ണ്ടാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല." قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمٍ عِندِىٓ ۚ أَوَلَمْ يَعْلَمْ أَنَّ ٱللَّهَ قَدْ أَهْلَكَ مِن قَبْلِهِۦ مِنَ ٱلْقُرُونِ مَنْ هُوَ أَشَدُّ مِنْهُ قُوَّةًۭ وَأَكْثَرُ جَمْعًۭا ۚ وَلَا يُسْـَٔلُ عَن ذُنُوبِهِمُ ٱلْمُجْرِمُونَ﴿٧٨﴾ share قَالَ അവന്‍ പറഞ്ഞു إِنَّمَا أُوتِيتُهُ നിശ്ചയമായും എനിക്കതു നല്‍കപ്പെട്ടിരിക്കുന്നു عَلَىٰ عِلْمٍ അറിവിന്‍റെ പേരില്‍, അറിവുള്ളതോടെത്തന്നെ عِندِي എന്‍റെ പക്കല്‍ أَوَلَمْ يَعْلَمْ അവന്‍ അറിഞ്ഞിട്ടി ല്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു قَدْ أَهْلَكَ നശിപ്പിച്ചിട്ടുണ്ടെന്നു مِن قَبْلِهِ അവന്‍റെ മുമ്പ് مِنَ الْقُرُونِ തലമുറകളില്‍ നിന്നു مَنْ هُوَ أَشَدُّ കൂടുതല്‍ കടുത്തവരെ مِنْهُ അവനെക്കാള്‍ قُوَّةً ശക്തി, ശക്തിയാല്‍ وَأَكْثَرُ കൂടുതല്‍ അധികമുള്ളവരും جَمْعًا സംഘം, കൂട്ടം وَلَا يُسْأَلُ ചോദിക്കപ്പെടുകയില്ല عَن ذُنُوبِهِمُ തങ്ങളുടെ പാപങ്ങളെപ്പറ്റി الْمُجْرِمُونَ കുറ്റവാളികളോടു, മഹാപാപികളോടു. അവന്‍ പറഞ്ഞു: "എന്‍റെ അടുക്കല്‍ (തക്ക) അറിവുള്ളതിന്‍റെ പേരില്‍ തന്നെയാണ് എനിക്കിതു നല്‍കപ്പെട്ടിരിക്കുന്നതു." അവന്‍റെ മുമ്പ് അവനെക്കാള്‍ കടുത്ത ശക്തിയുള്ളവരും കൂടുതല്‍ സംഘബലമുള്ളവരുമായിരു ന്ന തലമുറകളെ അല്ലാഹു നശിപ്പിക്കുകയുണ്ടായിട്ടുണ്ടെന്നതു അവന്‍ അറിഞ്ഞിട്ടില്ലേ?! കുറ്റവാളികളോട് തങ്ങളുടെ പാപങ്ങളെക്കുറിച്ച് ചോദിക്കപ്പെടുകയില്ല. തഫ്സീർ : 76-78 View فَخَرَجَ عَلَىٰ قَوْمِهِۦ فِى زِينَتِهِۦ ۖ قَالَ ٱلَّذِينَ يُرِيدُونَ ٱلْحَيَوٰةَ ٱلدُّنْيَا يَـٰلَيْتَ لَنَا مِثْلَ مَآ أُوتِىَ قَـٰرُونُ إِنَّهُۥ لَذُو حَظٍّ عَظِيمٍۢ﴿٧٩﴾ share فَخَرَجَ അങ്ങനെ അവന്‍ പ്രത്യക്ഷപ്പെട്ടു عَلَىٰ قَوْمِهِ തന്‍റെ ജനങ്ങളില്‍ فِي زِينَتِهِ തന്‍റെ ആഡംബര ത്തില്‍, അലങ്കാരത്തില്‍, മോടിയില്‍ قَالَ പറഞ്ഞു الَّذِينَ يُرِيدُونَ ഉദ്ദേശിക്കുന്നവര്‍ الْحَيَاةَ الدُّنْيَا ഐഹിക ജീവിതത്തെ يَا لَيْتَ ഹാ, ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ لَنَا ഞങ്ങള്‍ക്കു مِثْلَ مَا യാതൊന്നുപോലെ أُوتِيَ قَارُونُ ഖാറൂന്നു നല്‍കപ്പെട്ട إِنَّهُ നിശ്ചയമായും അവന്‍ لَذُو حَظٍّ ഒരു ഭാഗ്യവാന്‍തന്നെ عَظِيمٍവമ്പിച്ച. അങ്ങനെ, അവന്‍ തന്‍റെ ആഡംബരത്തിലായും കൊണ്ട് തന്‍റെ ജനങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. (ഇതുകണ്ട്) ഐഹികജീവിതത്തെ ഉദ്ദേശിക്കുന്നവര്‍ പറഞ്ഞു: "ഹാ! ഖാറൂന്ന് നല്‍കപ്പെട്ടതുപോലെ ഞങ്ങള്‍ക്കുമുണ്ടായിരുന്നെങ്കില്‍ നന്നായേനെ! നിശ്ചയമായും അവന്‍ ഒരു വമ്പിച്ച ഭാഗ്യവാന്‍ തന്നെയാണ്!". وَقَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ وَيْلَكُمْ ثَوَابُ ٱللَّهِ خَيْرٌۭ لِّمَنْ ءَامَنَ وَعَمِلَ صَـٰلِحًۭا وَلَا يُلَقَّىٰهَآ إِلَّا ٱلصَّـٰبِرُونَ﴿٨٠﴾ share وَقَالَ പറഞ്ഞു الَّذِينَ أُوتُوا നല്‍കപ്പെട്ടവര്‍ الْعِلْمَ അറിവ് وَيْلَكُمْ നിങ്ങളുടെ കഷ്ടം, നാശം ثَوَابُ اللَّـهِ അല്ലാഹുവിന്‍റെ പ്രതിഫലം, കൂലി خَيْرٌ ഉത്തമമാണ് لِّمَنْ യാതൊരു കൂട്ടര്‍ക്കു آمَنَ വിശ്വസിച്ച وَعَمِلَ صَالِحًا സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്ത وَلَا يُلَقَّاهَا അതു സാധിച്ചു കൊടുക്കപ്പെടുകയില്ല, കിട്ടുകയില്ല إِلَّا الصَّابِرُونَ ക്ഷമാലുക്കള്‍ക്കല്ലാതെ, സഹനശീലന്‍മാര്‍ക്കല്ലാതെ. അറിവു നല്‍കപ്പെട്ടിട്ടുള്ളവര്‍ പറഞ്ഞു: "നിങ്ങളുടെ നാശം! വിശ്വസിക്കുകയും സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്കു അല്ലാഹുവിന്‍റെ (പക്കല്‍നിന്നുള്ള) പ്രതിഫലം കൂടുതല്‍ ഉത്തമമായിരിക്കും. സഹനശീലന്‍മാര്‍ക്കല്ലാതെ അതു (സാധിച്ച്) കിട്ടുന്നതുമല്ല." തഫ്സീർ : 79-80 View فَخَسَفْنَا بِهِۦ وَبِدَارِهِ ٱلْأَرْضَ فَمَا كَانَ لَهُۥ مِن فِئَةٍۢ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلْمُنتَصِرِينَ﴿٨١﴾ share فَخَسَفْنَا بِهِ അങ്ങനെ നാം അവനെ, ആഴ്ത്തി, വിഴുങ്ങിച്ചു وَبِدَارِهِ അവന്‍റെ ഭവനത്തെയും, വീടി നെയും الْأَرْضَ ഭൂമിയില്‍, ഭൂമിയെ(ക്കൊണ്ട്) فَمَا كَانَ അപ്പോള്‍ ഉണ്ടായില്ല لَهُ അവന്നു مِن فِئَةٍ ഒരു കക്ഷിയും, കൂട്ടരും يَنصُرُونَهُ അവനെ സഹായിക്കുന്ന, രക്ഷിക്കുന്ന مِن دُونِ اللَّـهِ അല്ലാഹുവിനെ കൂടാതെ, പുറമെ وَمَا كَانَ അവന്‍ ആയതുമില്ല مِنَ الْمُنتَصِرِينَ സ്വയരക്ഷ പ്രാപിക്കുന്നവരില്‍, രക്ഷാ നടപടിയെടുക്കുന്നവരില്‍. അങ്ങനെ, അവനെയും അവന്‍റെ ഭവനത്തെയും നാം ഭൂമിയില്‍ ആഴ്ത്തിക്കളഞ്ഞു. അപ്പോള്‍, അല്ലാഹുവിനെക്കൂടാതെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല; അവന്‍ (സ്വയം) രക്ഷാനടപടിയെടുക്കുന്നവരില്‍പെട്ടവനുമായില്ല. തഫ്സീർ : 81-81 View وَأَصْبَحَ ٱلَّذِينَ تَمَنَّوْا۟ مَكَانَهُۥ بِٱلْأَمْسِ يَقُولُونَ وَيْكَأَنَّ ٱللَّهَ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ ۖ لَوْلَآ أَن مَّنَّ ٱللَّهُ عَلَيْنَا لَخَسَفَ بِنَا ۖ وَيْكَأَنَّهُۥ لَا يُفْلِحُ ٱلْكَـٰفِرُونَ﴿٨٢﴾ share وَأَصْبَحَ രാവിലെ (പുലര്‍ച്ചക്ക്) ആയി الَّذِينَ تَمَنَّوْا കൊതിച്ചവര്‍, വ്യാമോഹിച്ചവര്‍ مَكَانَهُ അവന്‍റെ സ്ഥാനം بِالْأَمْسِ ഇന്നലെ يَقُولُونَ പറയുക(യായി) وَيْ അഹോ, ഹാ (ആശ്ചര്യം തന്നെ) كَأَنَّ اللَّـهَ അല്ലാഹു ആകുന്നപോലെയിരിക്കുന്നു (തോന്നുന്നു) يَبْسُطُ അവന്‍ വിശാലമാക്കും (എന്നപോലെ) الرِّزْقَ ഉപജീ വനം, ആഹാരം, ജീവിതവിഭവം لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു مِنْ عِبَادِهِ തന്‍റെ അടിയാന്‍മാ രില്‍നിന്നു وَيَقْدِرُ അവന്‍ കണക്കാക്കുകയും, (കുടുസ്സാക്കുകയും)ചെയ്യും لَوْلَا ഇല്ലായിരുന്നുവെങ്കി ല്‍ أَن مَّنَّ ദാക്ഷിണ്യം (നന്‍മ, അനുഗ്രഹം) ചെയ്യല്‍ اللَّـهُ അല്ലാഹു عَلَيْنَا നമ്മുടെ മേല്‍ لَخَسَفَ بِنَا അവന്‍ നമ്മെ ആഴ്ത്തുമായിരുന്നു وَيْكَأَنَّهُ അഹോ കാര്യം ആയതുപോലെ ഇരിക്കുന്നു (തോന്നുന്നു) لَا يُفْلِحُ വിജയിക്കുകയില്ല, ഭാഗ്യം പ്രാപിക്കയില്ല (എന്നപോലെ) الْكَافِرُونَ അവിശ്വാസികള്‍, നന്ദികെട്ടവര്‍. ഇന്നലെ അവന്‍റെ സ്ഥാനത്തിന് കൊതിച്ചുകൊണ്ടിരുന്നവര്‍ (ഇന്ന്) പുലര്‍ച്ചക്കു പറയുകയായി: "അഹോ!" അല്ലാഹു അവന്‍റെ അടിയാന്‍മാരില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം [ജീവിതവിഭവം] വിശാലപ്പെടുത്തിക്കൊടുക്കുകയും (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്) കണക്കാക്കി [കുടുസ്സാക്കി] കൊടുക്കുകയും ചെയ്യുന്നതാണെന്നു തോന്നുന്നു! നമ്മളില്‍ അല്ലാഹു ദാക്ഷിണ്യം ചെയ്തിട്ടില്ലായിരുന്നുവെങ്കില്‍, നമ്മെയും അവന്‍ (ഭൂമിയില്‍) ആഴ്ത്തുമായിരുന്നു! "അഹോ! കാര്യം, അവിശ്വാസികള്‍ ജയിക്കുകയില്ലെന്നുതന്നെ തോന്നുന്നു!". തഫ്സീർ : 82-82 View تِلْكَ ٱلدَّارُ ٱلْـَٔاخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّۭا فِى ٱلْأَرْضِ وَلَا فَسَادًۭا ۚ وَٱلْعَـٰقِبَةُ لِلْمُتَّقِينَ﴿٨٣﴾ share تِلْكَ الدَّارُ ആ ഭവനം الْآخِرَةُ പരലോകമാകുന്ന نَجْعَلُهَا നാം അതിനെ ഏര്‍പ്പെടുത്തുന്നു, ആക്കുന്നു لِلَّذِينَ യാതൊരു കൂട്ടര്‍ക്കു لَا يُرِيدُونَ ഉദ്ദേശിക്കാത്ത عُلُوًّا മേന്‍മ, ഔന്നത്യം فِي الْأَرْضِ ഭൂമിയില്‍, നാട്ടി ല്‍ وَلَا فَسَادًا കുഴപ്പത്തെയും തന്നെ وَالْعَاقِبَةُ പര്യവസാനം (അന്ത്യഗുണം) لِلْمُتَّقِينَ ഭയഭക്തന്മാര്‍ക്കാണ്, സൂക്ഷമതയുള്ളവര്‍ക്കാണ്. ആ പരലോകഭവനം, ഭൂമിയില്‍ ഔന്നത്യമാകട്ടെ, കുഴപ്പമാകട്ടെ ഉദ്ദേശിക്കാത്തവര്‍ക്കത്രെ നാം ഏര്‍പ്പെടുത്തിക്കൊടുക്കുക. (ശുഭമായ) പര്യവസാനം ഭയഭക്തന്മാര്‍ക്കാകുന്നു. مَن جَآءَ بِٱلْحَسَنَةِ فَلَهُۥ خَيْرٌۭ مِّنْهَا ۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجْزَى ٱلَّذِينَ عَمِلُوا۟ ٱلسَّيِّـَٔاتِ إِلَّا مَا كَانُوا۟ يَعْمَلُونَ﴿٨٤﴾ share مَن جَاءَ ആര്‍ വന്നുവോ, ആരെങ്കിലും വന്നാല്‍ بِالْحَسَنَةِ നന്‍മ (സല്‍ക്കാര്യം) കൊണ്ടു فَلَهُ എന്നാ ലവന്നുണ്ടു خَيْرٌ ഉത്തമമായതു, കൂടുതല്‍ നല്ലതു مِّنْهَا അതിനെക്കാള്‍ وَمَن جَاءَ ആരെങ്കിലും വന്നാല്‍ بِالسَّيِّئَةِ തിന്മയും കൊണ്ടു فَلَا يُجْزَى എന്നാല്‍ പ്രതിഫലം നല്‍കപ്പെടുകയില്ല الَّذِينَ عَمِلُوا പ്രവര്‍ത്തിച്ച വര്‍ക്കു السَّيِّئَاتِ തിന്‍മകളെ إِلَّا مَا യാതൊന്നിനല്ലാതെ كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന. ആര്‍ നന്‍മയും കൊണ്ടുവന്നുവോ അവനു അതിനെക്കാള്‍ ഉത്തമമായതുണ്ടായിരിക്കും; ആരെങ്കിലും തിന്‍മയും കൊണ്ടുവന്നാല്‍, തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചിരു ന്നതിനല്ലാതെ പ്രതിഫലം നല്‍കപ്പെടുന്നതുമല്ല. തഫ്സീർ : 83-84 View إِنَّ ٱلَّذِى فَرَضَ عَلَيْكَ ٱلْقُرْءَانَ لَرَآدُّكَ إِلَىٰ مَعَادٍۢ ۚ قُل رَّبِّىٓ أَعْلَمُ مَن جَآءَ بِٱلْهُدَىٰ وَمَنْ هُوَ فِى ضَلَـٰلٍۢ مُّبِينٍۢ﴿٨٥﴾ share إِنَّ നിശ്ചയമായും الَّذِي فَرَضَ നിയമിച്ചവന്‍, നിര്‍ബ്ബന്ധമാക്കിയവന്‍ عَلَيْكَ നിന്‍റെ മേല്‍ الْقُرْآنَ ഖുര്‍ആനെ لَرَادُّكَ നിന്നെ തിരിച്ചുകൊണ്ടുവരുന്നവന്‍ (ആക്കുന്നവന്‍) തന്നെയാണ് إِلَىٰ مَعَادٍ ഒരു മടക്കസ്ഥാനത്തേക്ക് قُل പറയുക رَّبِّي എന്‍റെ റബ്ബ് أَعْلَمُ നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ് مَن جَاءَ വന്നവനെ, വന്നതാരാണെന്നു بِالْهُدَىٰ സന്മാര്‍ഗ്ഗവും കൊണ്ട് وَمَنْ ഒരുവനെയും, ആരാണെന്നും هُوَ അവന്‍ فِي ضَلَالٍ ദുര്‍മ്മാര്‍ഗ്ഗത്തിലാണ്, വഴിപിഴവിലാണ് مُّبِينٍ വ്യക്തമായ. (നബിയേ) നിശ്ചയമായും, നിനക്കു ഖുര്‍ആനെ നിയമിച്ചു തന്നിട്ടുള്ളവന്‍, നിന്നെ ഒരു മടക്ക സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരുന്നവനാകുന്നു. പറയുക: "സന്‍മാര്‍ഗ്ഗം കൊണ്ടുവന്നിട്ടുള്ളതാരാണെന്നും, ഏതൊരുവനാണ് സ്പഷ്ടമായ ദുര്‍മ്മാര്‍ഗ്ഗ ത്തിലുള്ളവനെന്നും എന്‍റെ റബ്ബ് നല്ലവണ്ണം അറിയുന്നവനാണ്." തഫ്സീർ : 85-85 View وَمَا كُنتَ تَرْجُوٓا۟ أَن يُلْقَىٰٓ إِلَيْكَ ٱلْكِتَـٰبُ إِلَّا رَحْمَةًۭ مِّن رَّبِّكَ ۖ فَلَا تَكُونَنَّ ظَهِيرًۭا لِّلْكَـٰفِرِينَ﴿٨٦﴾ share وَمَا كُنتَ നീ ആയിരുന്നില്ല, ഉണ്ടായിരുന്നില്ല تَرْجُو പ്രതീക്ഷിക്കുക, ആഗ്രഹിക്കുക, അഭിലഷി ക്കുക أَن يُلْقَىٰ ഇട്ടുതരപ്പെടുമെന്ന്, കിട്ടുമെന്ന്, നല്‍കപ്പെടുന്നതു إِلَيْكَ നിനക്ക്, നിങ്കലേക്കു الْكِتَابُ ഗ്രന്ഥം, വേദഗ്രന്ഥം إِلَّا رَحْمَةً എങ്കിലും കാരുണ്യമായിട്ടു, അനുഗ്രഹമായിട്ടല്ലാതെ مِّن رَّبِّكَ നിന്‍റെ രക്ഷിതാവിങ്കല്‍നിന്നു فَلَا تَكُونَنَّ അതിനാല്‍ തീര്‍ച്ചയായും നീ ആകരുത് ظَهِيرًا പിന്‍തുണ നല്‍കു ന്നവന്‍ സഹായി, അരു നില്‍ക്കുന്നവന്‍ لِّلْكَافِرِينَ അവിശ്വാസികള്‍ക്കു. നിനക്കു വേദഗ്രന്ഥം കിട്ടുമെന്നു നീ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല (അഥവാ ആഗ്രഹിക്കുന്നു ണ്ടായിരുന്നില്ല); എങ്കിലും, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമായിട്ടത്രെ (നിനക്കതു കിട്ടിയത്). ആകയാല്‍, നിശ്ചയമായും നീ അവിശ്വാസികള്‍ക്ക്‌ പിന്‍തുണ നല്‍കുന്നവനായിരിക്കരുത്. തഫ്സീർ : 86-86 View وَلَا يَصُدُّنَّكَ عَنْ ءَايَـٰتِ ٱللَّهِ بَعْدَ إِذْ أُنزِلَتْ إِلَيْكَ ۖ وَٱدْعُ إِلَىٰ رَبِّكَ ۖ وَلَا تَكُونَنَّ مِنَ ٱلْمُشْرِكِينَ﴿٨٧﴾ share وَلَا يَصُدُّنَّكَ അവര്‍ നിന്നെ തടഞ്ഞുകളയുകയും ചെയ്യരുതു عَنْ آيَاتِ اللَّـهِ അല്ലാഹുവിന്‍റെ ലക്ഷ്യങ്ങളില്‍നിന്ന് بَعْدَ إِذْ أُنزِلَتْ അവ അവതരിക്കപ്പെട്ട (ഇറക്കപ്പെട്ട)തിനുശേഷം إِلَيْكَ നിനക്കു, നിങ്കലേക്കു وَادْعُ ക്ഷണിക്കുകയും ചെയ്യുക إِلَىٰ رَبِّكَ നിന്‍റെ രക്ഷിതാവിങ്കലേക്കു وَلَا تَكُونَنَّ നിശ്ചയമായും നീ ആകുകയും അരുതു (പെട്ടുപോകരുത്) مِنَ الْمُشْرِكِينَ ബഹുദൈവവിശ്വാസി കളില്‍, പങ്കുചേര്‍ക്കുന്നവരില്‍. അല്ലാഹുവിന്‍റെ ലക്ഷ്യങ്ങള്‍ നിനക്കു അവതരിപ്പിക്കപ്പെട്ടതിനുശേഷം, അവയില്‍നിന്ന് നിന്നെ അവര്‍ [അവിശ്വാസികള്‍] തടഞ്ഞുകളയുകയും ചെയ്യരുത്. നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് ക്ഷണിക്കുകയും ചെയ്യണം; ബഹുദൈവ വിശ്വാസികളില്‍ പെട്ടുപോകയും ചെയ്യരുത്. وَلَا تَدْعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ ۘ لَآ إِلَـٰهَ إِلَّا هُوَ ۚ كُلُّ شَىْءٍ هَالِكٌ إِلَّا وَجْهَهُۥ ۚ لَهُ ٱلْحُكْمُ وَإِلَيْهِ تُرْجَعُونَ﴿٨٨﴾ share وَلَا تَدْعُ നീ വിളിക്കുക (പ്രാര്‍ത്ഥിക്കുക)യും അരുതു مَعَ اللَّـهِ അല്ലാഹുവോടുകൂടി إِلَـٰهًا آخَرَ വേറെ ഒരാരാധ്യനെ لَا إِلَـٰهَ ആരാധ്യനേ ഇല്ല إِلَّا هُوَ അവനല്ലാതെ كُلُّ شَيْءٍ എല്ലാ വസ്തുവും هَالِكٌ നാശമടയുന്നതാണ് إِلَّا وَجْهَهُ അവന്‍റെ മുഖം (അവന്‍) അല്ലാതെ لَهُ അവന്നാണ്‌ الْحُكْمُ അധികാരം, വിധി وَإِلَيْهِ അവങ്കലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു. അല്ലാഹുവോടുകൂടെ വേറെ ഒരു ആരാധ്യനെ നീ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുകയും അരുത്; അവനല്ലാതെ ആരാധ്യനേയില്ല. അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതത്രെ. നിയമാധികാരം അവന്നാണ്‌; അവങ്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു. തഫ്സീർ : 87-88 View 29.അല്‍ അന്‍കബൂത് മുഖവുര بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. الٓمٓ﴿١﴾ share الم "അലിഫ്-ലാം-മീം" "അലിഫ്-ലാം-മീം". أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ﴿٢﴾ share أَحَسِبَ ധരിച്ചുവോ, കണക്കാക്കിയോ النَّاسُ മനുഷ്യര്‍ أَن يُتْرَكُوا വിട്ടുകളയപ്പെടുമെന്നു, ഉപേക്ഷിക്കപ്പെടുമെന്നു أَن يَقُولُوا അവര്‍ പറയുന്നതിനാല്‍ آمَنَّا ഞങ്ങള്‍ വിശ്വസിച്ചു എന്നു وَهُمْ لَا يُفْتَنُونَ അവര്‍ പരീക്ഷിക്കപ്പെടാതെ "ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു" എന്നു പറയുന്നതു കൊണ്ട് (മാത്രം) - തങ്ങള്‍ പരീക്ഷിക്കപ്പെടാതെ-വിട്ടു കളയപ്പെടുമെന്ന് മനുഷ്യര്‍ ധരിച്ചിരിക്കുന്നുവോ?! وَلَقَدْ فَتَنَّا ٱلَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُوا۟ وَلَيَعْلَمَنَّ ٱلْكَـٰذِبِينَ﴿٣﴾ share وَلَقَدْ فَتَنَّا തീര്‍ച്ചയായും നാം പരീക്ഷിച്ചിട്ടുണ്ട് الَّذِينَ യാതൊരു കൂട്ടരെ مِن قَبْلِهِمْ അവരുടെ മുമ്പുള്ള فَلَيَعْلَمَنَّ اللَّـهُ അങ്ങനെ അല്ലാഹു അറിയുകതന്നെ ചെയ്യും الَّذِينَ صَدَقُوا സത്യം പറഞ്ഞവരെ وَلَيَعْلَمَنَّ അവന്‍ അറിയുകയും ചെയ്യും الْكَاذِبِينَ വ്യാജം പറയുന്നവരെ തീര്‍ച്ചയായും, അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷണം ചെയ്തിട്ടുണ്ട്; അങ്ങനെ, സത്യം പറഞ്ഞവരെ അല്ലാഹു അറിയുകതന്നെ ചെയ്യും; വ്യാജം പറയുന്നവരെയും അവന്‍ അറിയും. أَمْ حَسِبَ ٱلَّذِينَ يَعْمَلُونَ ٱلسَّيِّـَٔاتِ أَن يَسْبِقُونَا ۚ سَآءَ مَا يَحْكُمُونَ﴿٤﴾ share أَمْ حَسِبَ അഥവാ ധരിച്ചുവോ الَّذِينَ يَعْمَلُونَ പ്രവര്‍ത്തിക്കുന്നവര്‍ السَّيِّئَاتِ തിന്മകള്‍, ദുഷ്പ്രവൃത്തികള്‍ أَن يَسْبِقُونَا നമ്മെ മുന്‍കടന്നു (തോല്‍പ്പിച്ചു) കളയുമെന്നു سَاءَ എത്ര ചീത്ത, വളരെമോശം مَا يَحْكُمُونَ അവര്‍ വിധി കല്‍പ്പിക്കുന്നതു അഥവാ, തിന്മകള്‍ പ്രവര്‍ത്തിക്കുന്നവര്‍ നമ്മെ (തോല്‍പ്പിച്ച്) മുന്‍കടന്ന് കളയാമെന്ന് ധരിച്ചിട്ടുണ്ടോ?! അവര്‍ വിധി കല്‍പിക്കുന്നത് എത്ര ചീത്ത! തഫ്സീർ : 1-4 View مَن كَانَ يَرْجُوا۟ لِقَآءَ ٱللَّهِ فَإِنَّ أَجَلَ ٱللَّهِ لَـَٔاتٍۢ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ﴿٥﴾ share مَن كَانَ ആരെങ്കിലും ആണെങ്കില്‍ يَرْجُو പ്രതീക്ഷിക്കുന്നു, ആശിക്കുന്നു (എങ്കില്‍) لِقَاءَ اللَّـهِ അല്ലാഹുവുമായി കണ്ടുമുട്ടുന്നതിന്, കാണുന്നതിനെ فَإِنَّ എന്നാല്‍ നിശ്ചയമായും أَجَلَ اللَّـهِ അല്ലാഹുവിന്‍റെ അവധി لَآتٍ വരുന്നതു (വരാനിരിക്കുന്നതു) തന്നെ وَهُوَ അവന്‍, അവനത്രെ السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍ ആരെങ്കിലും അല്ലാഹുവുമായി കണ്ടുമുട്ടുന്നതിന് ആശിക്കുന്നുവെങ്കില്‍ (അഥവാ കാണുമെന്നു പ്രതീക്ഷിക്കുന്നുവെങ്കില്‍), നിശ്ചയമായും അല്ലാഹുവിന്‍റെ (നിശ്ചിത) അവധി വരാനിരിക്കുന്നതു തന്നെയാകുന്നു. അവനത്രെ (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനും. وَمَن جَـٰهَدَ فَإِنَّمَا يُجَـٰهِدُ لِنَفْسِهِۦٓ ۚ إِنَّ ٱللَّهَ لَغَنِىٌّ عَنِ ٱلْعَـٰلَمِينَ﴿٦﴾ share وَمَن جَاهَدَ ആരെങ്കിലും സമരം ചെയ്യുന്നതായാല്‍ فَإِنَّمَا يُجَاهِدُ നിശ്ചയമായും അവന്‍ സമരം ചെയ്യുന്നു لِنَفْسِهِ തനിക്കുവേണ്ടിത്തന്നെ, അവന്‍റെ ആത്മാവിനുവേണ്ടി മാത്രം إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَغَنِيٌّ അനാശ്രയനാകുന്നു, ധന്യന്‍ തന്നെ عَنِ الْعَالَمِينَ ലോകരില്‍ നിന്നു, ലോകരോടു ആരെങ്കിലും സമരം ചെയ്യുന്നതായാല്‍, അവനു വേണ്ടിത്തന്നെയാണവന്‍ സമരം ചെയ്യുന്നത്. നിശ്ചയമായും, അല്ലാഹു ലോകരില്‍ നിന്നും അനാശ്രയനാകുന്നു. وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَنُكَفِّرَنَّ عَنْهُمْ سَيِّـَٔاتِهِمْ وَلَنَجْزِيَنَّهُمْ أَحْسَنَ ٱلَّذِى كَانُوا۟ يَعْمَلُونَ﴿٧﴾ share وَالَّذِينَ آمَنُوا വിശ്വസിച്ചിട്ടുള്ളവര്‍ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത لَنُكَفِّرَنَّ നാം മായിച്ചുകൊടുക്കുകതന്നെ ചെയ്യും, പൊറുക്കും, മൂടിവെക്കും عَنْهُمْ അവര്‍ക്ക്, അവരില്‍നിന്നു سَيِّئَاتِهِمْ അവരുടെ തിന്‍മകളെ, ദുഷ്കര്‍മ്മങ്ങളെ وَلَنَجْزِيَنَّهُمْ അവര്‍ക്കു നാം പ്രതിഫലം നല്‍കയും ചെയ്യും أَحْسَنَ الَّذِي യാതൊന്നില്‍വെച്ച് നല്ലതിനു, യാതൊന്നിനെക്കാള്‍ മെച്ചമായതു كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചിരുന്ന വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, അവര്‍ക്ക് അവരുടെ തിന്‍മകളെ നാം (പൊറുത്ത്) മായിച്ചുകൊടുക്കുകതന്നെ ചെയ്യുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കാള്‍ മെച്ചപ്പെട്ടതു നാം അവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യും. തഫ്സീർ : 5-7 View وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ حُسْنًۭا ۖ وَإِن جَـٰهَدَاكَ لِتُشْرِكَ بِى مَا لَيْسَ لَكَ بِهِۦ عِلْمٌۭ فَلَا تُطِعْهُمَآ ۚ إِلَىَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ﴿٨﴾ share وَوَصَّيْنَا നാം ഒസ്യത്ത് ചെയ്‌തിരിക്കുന്നു, ആജ്ഞ (ശാസന, നിര്‍ദ്ദേശം) നല്‍കിയിരിക്കുന്നു الْإِنسَانَ മനുഷ്യനോടു بِوَالِدَيْهِ അവന്റെ മാതാപിതാക്കളെപ്പറ്റി حُسْنًا നന്‍മയെ, നന്‍മ ചെയ്‌വാന്‍ وَإِن جَاهَدَاكَ അവര്‍ രണ്ടാളും നിന്നോടു നിര്‍ബ്ബന്ധം ചെലുത്തിയാല്‍, ബുദ്ധിമുട്ടിച്ചാല്‍ لِتُشْرِكَ بِي നീ എന്നോടു പങ്കുചേര്‍ക്കുവാനായി مَا യാതൊന്നിനെ لَيْسَ لَكَ നിനക്കില്ല بِهِ അതിനെക്കുറിച്ചു عِلْمٌ ഒരറിവും, വിവരം فَلَا تُطِعْهُمَا എന്നാല്‍ നീ അവരെ അനുസരിക്കരുതു إِلَيَّ എന്റെ അടുക്കലേക്കാണ് مَرْجِعُكُمْ നിങ്ങളുടെ മടക്കം, മടക്കസ്ഥാനം فَأُنَبِّئُكُم അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു വൃത്താന്തം അറിയിക്കും, ബോധപ്പെടുത്തും بِمَا كُنتُمْ നിങ്ങളായിരുന്നതിനെക്കുറിച്ചു تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്ന മനുഷ്യനോട് അവന്‍റെ മാതാപിതാക്കളെ സംബന്ധിച്ച് - (അവരില്‍) നന്‍മ ചെയ്‌വാന്‍ - നാം ആജ്ഞ നല്‍കിയിരിക്കുന്നു; (ഹേ, മനുഷ്യാ) നിനക്ക് (യാഥാര്‍ത്ഥത്തില്‍) യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കു ചേര്‍ക്കുന്നതിന് അവര്‍ നിന്നോട് നിര്‍ബ്ബന്ധം ചെലുത്തുന്ന പക്ഷം നീ അവരെ (രണ്ടാളെയും) അനുസരിച്ചു പോകരുത്. എന്‍റെ അടുക്കലേക്കാണ് നിങ്ങളുടെ (എല്ലാവരുടെയും) മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കു വൃത്താന്തം അറിയിച്ചു തരുന്നതാകുന്നു. وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَنُدْخِلَنَّهُمْ فِى ٱلصَّـٰلِحِينَ﴿٩﴾ share وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത لَنُدْخِلَنَّهُمْ നിശ്ചയമായും നാമവരെ പ്രവേശിപ്പിക്കും, ഉള്‍പ്പെടുത്തും فِي الصَّالِحِينَ സദ്‌വൃത്തന്മാരില്‍, സജ്ജനങ്ങളില്‍ വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, നിശ്ചയമായും നാം അവരെ സദ്‌വൃത്തന്മാരില്‍ ഉള്‍പ്പെടുത്തുന്നതാകുന്നു. തഫ്സീർ : 8-9 View وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ فَإِذَآ أُوذِىَ فِى ٱللَّهِ جَعَلَ فِتْنَةَ ٱلنَّاسِ كَعَذَابِ ٱللَّهِ وَلَئِن جَآءَ نَصْرٌۭ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمْ ۚ أَوَلَيْسَ ٱللَّهُ بِأَعْلَمَ بِمَا فِى صُدُورِ ٱلْعَـٰلَمِينَ﴿١٠﴾ share وَمِنَ النَّاسِ മനുഷ്യരിലുണ്ട് مَن ചിലര്‍, ഒരു തരക്കാര്‍ يَقُولُ അവര്‍ (അവന്‍) പറയും, പറയുന്ന آمَنَّا ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِاللَّـهِ അല്ലാഹുവില്‍ فَإِذَا أُوذِيَ എന്നാല്‍ അവന്‍ ഉപദ്രവിക്കപ്പെട്ടാല്‍, അവനു ഉപദ്രവം ബാധിച്ചാല്‍ فِي اللَّـهِ അല്ലാഹുവിന്റെ കാര്യത്തില്‍ جَعَلَ അവന്‍ (അവര്‍) ആക്കും (ഗണിക്കും) فِتْنَةَ النَّاسِ മനുഷ്യരുടെ പരീക്ഷണം, കുഴപ്പം (മര്‍ദ്ദനം) كَعَذَابِ اللَّـهِ അല്ലാഹുവിന്റെ ശിക്ഷയെപ്പോലെ, ശിക്ഷക്കു സമം وَلَئِن جَاءَ വന്നുവെങ്കില്‍ نَصْرٌ വല്ല സഹായവും مِّن رَّبِّكَ നിന്റെ റബ്ബിന്‍റെ പക്കല്‍ നിന്നു لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും إِنَّا كُنَّا നിശ്ചയമായും ഞങ്ങളായിരുന്നു مَعَكُمْ നിങ്ങളുടെ കൂടെ أَوَلَيْسَ اللَّـهُ അല്ലാഹു അല്ലയോ بِأَعْلَمَ നല്ലവണ്ണം അറിയുന്നവന്‍ بِمَا യാതൊന്നിനെപ്പറ്റി فِي صُدُورِ നെഞ്ഞുകളില്‍ (ഹൃദയങ്ങളില്‍) ഉള്ള الْعَالَمِينَ ലോകരുടെ മനുഷ്യരിലുണ്ട് ചില ആളുകള്‍: "ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു" എന്ന് അവര്‍ പറയും. എന്നാല്‍, അല്ലാഹുവിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് (വല്ലതും) ഉപദ്രവം ബാധിച്ചാല്‍, ജനങ്ങളുടെ പരീക്ഷണം [മര്‍ദ്ദനം] അവര്‍ അല്ലാഹുവിന്റെ ശിക്ഷക്കു സമമാക്കിത്തീര്‍ക്കുന്നു! നിന്റെ രക്ഷിതാവിങ്കല്‍ നിന്നു വല്ല സഹായവും വന്നുവെങ്കിലോ, അവര്‍ പറയും: "നിശ്ചയമായും ഞങ്ങള്‍ നിങ്ങളുടെ [സത്യവിശ്വാസികളുടെ] കൂടെയായിരുന്നു" എന്ന്‍. ലോകരുടെ ഹൃദയങ്ങളില്‍ ഉള്ളതിനെക്കുറിച്ച് അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ"?! وَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَلَيَعْلَمَنَّ ٱلْمُنَـٰفِقِينَ﴿١١﴾ share وَلَيَعْلَمَنَّ اللَّـهُ തീര്‍ച്ചയായും അല്ലാഹു അറിയും, അറിയുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരെ وَلَيَعْلَمَنَّ അല്ലാഹു അറിയുകയും ചെയ്യും الْمُنَافِقِينَ കപടവിശ്വാസികളെ വിശ്വസിച്ചിട്ടുള്ളവരെ അല്ലാഹു തീര്‍ച്ചയായും അറിയുന്നു; കപടവിശ്വാസികളെയും അവന്‍ തീര്‍ച്ചയായും അറിയും. തഫ്സീർ : 10-11 View وَقَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوا۟ ٱتَّبِعُوا۟ سَبِيلَنَا وَلْنَحْمِلْ خَطَـٰيَـٰكُمْ وَمَا هُم بِحَـٰمِلِينَ مِنْ خَطَـٰيَـٰهُم مِّن شَىْءٍ ۖ إِنَّهُمْ لَكَـٰذِبُونَ﴿١٢﴾ share وَقَالَ പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلَّذِينَ آمَنُوا വിശ്വസിച്ചവരോട് اتَّبِعُوا നിങ്ങള്‍ പിന്‍പറ്റുവിന്‍ سَبِيلَنَا ഞങ്ങളുടെ മാര്‍ഗ്ഗം وَلْنَحْمِلْ ഞങ്ങള്‍ ഏറ്റെടുക്കയും ചെയ്യാം خَطَايَاكُمْ നിങ്ങളുടെ തെറ്റുകളെ وَمَا هُم അവരല്ല താനും بِحَامِلِينَ ഏറ്റെടുക്കുന്നവര്‍ مِنْ خَطَايَاهُم അവരുടെ തെറ്റുകുറ്റങ്ങളില്‍നിന്നു مِّن شَيْءٍ യാതൊന്നും തന്നെ إِنَّهُمْ നിശ്ചയമായും അവര്‍ لَكَاذِبُونَ കളവു പറയുന്നവര്‍തന്നെ അവിശ്വസിച്ചവര്‍ വിശ്വസിച്ചവരോടു പറയുകയാണ്‌ : "നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗ്ഗം പിന്‍പറ്റുവിന്‍, നിങ്ങളുടെ തെറ്റുകുറ്റങ്ങള്‍ ഞങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തുകൊള്ളാം" എന്ന് ! (വാസ്‌തവത്തില്‍) അവരുടെ തെറ്റുകുറ്റങ്ങളില്‍ നിന്ന് യാതൊന്നും തന്നെ അവര്‍ ഏറ്റെടുക്കുന്നവരല്ല തന്നെ. നിശ്ചയമായും അവര്‍ കളവുപറയുന്നവരാകുന്നു. وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًۭا مَّعَ أَثْقَالِهِمْ ۖ وَلَيُسْـَٔلُنَّ يَوْمَ ٱلْقِيَـٰمَةِ عَمَّا كَانُوا۟ يَفْتَرُونَ﴿١٣﴾ share وَلَيَحْمِلُنَّ നിശ്ചയമായും അവര്‍ ഏറ്റെടുക്കും, വഹിക്കേണ്ടിവരും, പേറും أَثْقَالَهُمْ തങ്ങളുടെ ഭാരങ്ങളെ وَأَثْقَالًا കുറെ ഭാരങ്ങളും مَّعَ أَثْقَالِهِمْ അവരുടെ ഭാരങ്ങളോടുകൂടി وَلَيُسْأَلُنَّ നിശ്ചയമായും അവര്‍ ചോദ്യം ചെയ്യപ്പെടും يَوْمَ الْقِيَامَةِ ഖിയാമത്തു നാളില്‍ عَمَّا كَانُوا അവരായിരുന്നതിനെപ്പറ്റി يَفْتَرُونَ കെട്ടിച്ചമച്ചിരുന്ന, കളവു കെട്ടിയിരുന്ന (അത്രയുമല്ല,) തങ്ങളുടെ ഭാരങ്ങളും, തങ്ങളുടെ ഭാരങ്ങളോടൊപ്പം (വേറെ) കുറെ ഭാരങ്ങളും തീര്‍ച്ചയായും അവര്‍ വഹിക്കേണ്ടതായി വരും. അവര്‍ (കളവു) കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഖിയാമത്തുനാളില്‍ അവര്‍ തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നതാണ്. തഫ്സീർ : 12-13 View وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًۭا فَأَخَذَهُمُ ٱلطُّوفَانُ وَهُمْ ظَـٰلِمُونَ﴿١٤﴾ share وَلَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയക്കുകയുണ്ടായി نُوحًا നൂഹിനെ إِلَىٰ قَوْمِهِ തന്റെ ജനതയിലേക്ക്‌ فَلَبِثَ എന്നിട്ടു അദ്ദേഹം കഴിഞ്ഞുകൂടി, താമസിച്ചു فِيهِمْ അവരില്‍ أَلْفَ سَنَةٍ ആയിരം കൊല്ലം إِلَّا خَمْسِينَ അമ്പതൊഴിച്ച് عَامًا സംവത്സരം فَأَخَذَهُمُ എന്നിട്ടു അവര്‍ക്കു പിടിപെട്ടു الطُّوفَانُ ജലപ്രളയം وَهُمْ അവരായിരിക്കെ ظَالِمُونَ അക്രമികള്‍ നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക്‌ അയക്കുകയുണ്ടായി; എന്നിട്ട് അദ്ദേഹം അവരില്‍ അമ്പതു സംവത്സരം ഒഴിച്ച് ആയിരം കൊല്ലം കഴിഞ്ഞുകൂടി. അങ്ങനെ, അവര്‍ അക്രമികളായിരിക്കവെ ജലപ്രളയം അവരെ പിടികൂടി. فَأَنجَيْنَـٰهُ وَأَصْحَـٰبَ ٱلسَّفِينَةِ وَجَعَلْنَـٰهَآ ءَايَةًۭ لِّلْعَـٰلَمِينَ﴿١٥﴾ share فَأَنجَيْنَاهُ അപ്പോള്‍ നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി وَأَصْحَابَ السَّفِينَةِ കപ്പലിലുള്ളവരെയും وَجَعَلْنَاهَا നാമതിനെ ആക്കുകയും ചെയ്തു آيَةً ഒരു ദൃഷ്ടാന്തം لِّلْعَالَمِينَ ലോകര്‍ക്കു അപ്പോള്‍, അദ്ദേഹത്തെയും, (അദ്ദേഹത്തോടൊപ്പം) കപ്പലിലുള്ളവരെയും നാം രക്ഷപ്പെടുത്തി. അതു [ആ സംഭവം] നാം ലോകര്‍ക്കു ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു. തഫ്സീർ : 14-15 View وَإِبْرَٰهِيمَ إِذْ قَالَ لِقَوْمِهِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ ۖ ذَٰلِكُمْ خَيْرٌۭ لَّكُمْ إِن كُنتُمْ تَعْلَمُونَ﴿١٦﴾ share وَإِبْرَاهِيمَ ഇബ്രാഹീമിനെയും إِذْ قَالَ അദ്ദേഹം പറഞ്ഞപ്പോള്‍ لِقَوْمِهِ തന്‍റെ ജനതയോടു اعْبُدُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍ وَاتَّقُوهُ അവനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ ذَٰلِكُمْ അതാണ്‌ خَيْرٌ لَّكُمْ നിങ്ങള്‍ക്കു നല്ലത് إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْلَمُونَ നിങ്ങള്‍ അറിയുന്നു (എങ്കില്‍) ഇബ്രാഹീമിനെയും (ഓര്‍ക്കുക), അതായതു: അദ്ദേഹം തന്‍റെ ജനതയോട് (ഇപ്രകാരം) പറഞ്ഞ സന്ദര്‍ഭം: "നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍, അവനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. അതാണ്‌ നിങ്ങള്‍ക്കു നല്ലതു - നിങ്ങള്‍ (വാസ്‌തവം) അറിയുന്നുവെങ്കില്‍! إِنَّمَا تَعْبُدُونَ مِن دُونِ ٱللَّهِ أَوْثَـٰنًۭا وَتَخْلُقُونَ إِفْكًا ۚ إِنَّ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ لَا يَمْلِكُونَ لَكُمْ رِزْقًۭا فَٱبْتَغُوا۟ عِندَ ٱللَّهِ ٱلرِّزْقَ وَٱعْبُدُوهُ وَٱشْكُرُوا۟ لَهُۥٓ ۖ إِلَيْهِ تُرْجَعُونَ﴿١٧﴾ share إِنَّمَا تَعْبُدُونَ നിശ്ചയമായും നിങ്ങള്‍ ആരാധിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ أَوْثَانًا ചില വിഗ്രഹങ്ങളെ وَتَخْلُقُونَ നിങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു, പടച്ചുണ്ടാക്കുന്നു إِفْكًا വ്യാജം إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ تَعْبُدُونَ നിങ്ങള്‍ ആരാധിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ لَا يَمْلِكُونَ അവര്‍ സ്വാധീനമാക്കുന്നില്ല, ഉടമയാക്കുന്നില്ല (ശക്തരല്ല) لَكُمْ നിങ്ങള്‍ക്കു رِزْقًا ആഹാരം, ഉപജീവനം فَابْتَغُوا അതുകൊണ്ടു നിങ്ങള്‍ അന്വേഷിക്കുവിന്‍ عِندَ اللَّـهِ അല്ലാഹുവിങ്കല്‍ الرِّزْقَ ഉപജീവനം, ആഹാരം وَاعْبُدُوهُ അവനെ ആരാധിക്കയും ചെയ്യുവിന്‍ وَاشْكُرُوا لَهُ അവനോടു നന്ദികാണിക്കയും ചെയ്യുവിന്‍ إِلَيْهِ അവങ്കലേക്കത്രെ, അവനിലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു "നിങ്ങള്‍ അല്ലാഹുവിനു പുറമെ (ചില) വിഗ്രഹങ്ങളെയാണ് ആരാധിച്ചു വരുന്നത്; നിങ്ങള്‍ വ്യാജം സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്നു. നിശ്ചയമായും അല്ലാഹുവിന്നു പുറമെ നിങ്ങള്‍ ആരാധിച്ചു വരുന്നവര്‍ (ആരും) നിങ്ങള്‍ക്കു യാതൊരു ഉപജീവനവും അധീനമാക്കുന്നില്ല. അതുകൊണ്ട് നിങ്ങള്‍ ഉപജീവനത്തിന് അല്ലാഹുവിങ്കല്‍ അന്വേഷിക്കുവിന്‍, അവനെ ആരാധിക്കുകയും, അവനോടു നന്ദി കാണിക്കുകയും ചെയ്യുവിന്‍. അവങ്കലേക്കത്രെ നിങ്ങള്‍ മടക്കപ്പെടുന്നത്. وَإِن تُكَذِّبُوا۟ فَقَدْ كَذَّبَ أُمَمٌۭ مِّن قَبْلِكُمْ ۖ وَمَا عَلَى ٱلرَّسُولِ إِلَّا ٱلْبَلَـٰغُ ٱلْمُبِينُ﴿١٨﴾ share وَإِن تُكَذِّبُوا നിങ്ങള്‍ വ്യാജമാക്കുന്ന പക്ഷം فَقَدْ كَذَّبَ എന്നാല്‍ കളവാക്കിയിട്ടുണ്ട് أُمَمٌ പല സമുദായങ്ങള്‍ مِّن قَبْلِكُمْ നിങ്ങള്‍ക്കു മുമ്പ് وَمَا عَلَى الرَّسُولِ റസൂലിന്‍റെമേല്‍ ഇല്ല إِلَّا الْبَلَاغُ എത്തിച്ചുകൊടുക്കല്‍ (പ്രബോധനം) അല്ലാതെ الْمُبِينُ സ്പഷ്ടമായ "നിങ്ങള്‍ കളവാക്കുകയാണെങ്കില്‍, നിങ്ങളുടെ മുമ്പ് പല സമുദായങ്ങളും കളവാക്കുകയുണ്ടായിട്ടുണ്ട്. "റസൂലിന്‍റെ [ദൈവദൂതന്‍റെ] മേല്‍ വ്യക്തമായ പ്രബോധനമല്ലാതെ (കടമ) ഇല്ല". തഫ്സീർ : 16-18 View أَوَلَمْ يَرَوْا۟ كَيْفَ يُبْدِئُ ٱللَّهُ ٱلْخَلْقَ ثُمَّ يُعِيدُهُۥٓ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌۭ﴿١٩﴾ share أَوَلَمْ يَرَوْا അവര്‍ കാണുന്നില്ലേ, കണ്ടിട്ടില്ലേ كَيْفَ എങ്ങിനെയാണ് يُبْدِئُ اللَّـهُ അല്ലാഹു ആദ്യമായുണ്ടാക്കുന്നതു, ആരംഭമാക്കുന്നതു الْخَلْقَ സൃഷ്ടിയെ ثُمَّ പിന്നെ يُعِيدُهُ അവനതു ആവര്‍ത്തിക്കുന്നു, മടക്കിയുണ്ടാക്കുന്നു إِنَّ ذَٰلِكَ നിശ്ചയമായും അതു عَلَى اللَّـهِ അല്ലാഹുവിന്റെമേല്‍يَسِيرٌ നിസ്സാരമാണ് അല്ലാഹു സൃഷ്ടിയെ ആദ്യമായുണ്ടാക്കുന്നത് എങ്ങിനെയാണെന്ന് അവര്‍ കാണുന്നില്ലേ?! പിന്നീട് അവനതു (രണ്ടാമതും) ആവര്‍ത്തിക്കുന്നു. നിശ്ചയമായും അത് അല്ലാഹുവിന് നിസ്സാരമാണ്. قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ بَدَأَ ٱلْخَلْقَ ۚ ثُمَّ ٱللَّهُ يُنشِئُ ٱلنَّشْأَةَ ٱلْـَٔاخِرَةَ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ﴿٢٠﴾ share قُلْ പറയുക سِيرُوا നിങ്ങള്‍ സഞ്ചരിക്കുവിന്‍, നടക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍ فَانظُرُوا എന്നിട്ട് നോക്കുവിന്‍ كَيْفَ എങ്ങിനെയാണ് بَدَأَ അവന്‍ ആരംഭിച്ചിരിക്കുന്നതു, ആദ്യം ചെയ്തതു الْخَلْقَ സൃഷ്ടിയെ ثُمَّ اللَّـهُ പിന്നീടു അല്ലാഹു يُنشِئُ ഉത്‌ഭവിപ്പിക്കുന്നു النَّشْأَةَ الْآخِرَةَ അവസാനത്തെ ഉത്‌ഭവിപ്പിക്കല്‍, ഉണ്ടാക്കല്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്‌ പറയുക: "നിങ്ങള്‍ ഭൂമിയില്‍ സഞ്ചരി(ച്ചു നോ)ക്കുവിന്‍, എന്നിട്ട് അവന്‍ എങ്ങിനെയാണ് സൃഷ്ടി തുടങ്ങിയിരിക്കുന്നതെന്ന് നോ (ക്കി മനസ്സിലാ)ക്കുവിന്‍!" പിന്നീട്, അല്ലാഹു അവസാനത്തെ ഉത്‌ഭവം ഉത്‌ഭവിപ്പിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിന്നും കഴിവുള്ളവനാകുന്നു. തഫ്സീർ : 19-20 View يُعَذِّبُ مَن يَشَآءُ وَيَرْحَمُ مَن يَشَآءُ ۖ وَإِلَيْهِ تُقْلَبُونَ﴿٢١﴾ share يُعَذِّبُ അവന്‍ ശിക്ഷിക്കും, ശിക്ഷിക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَيَرْحَمُ അവന്‍ കരുണയും ചെയ്യുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَإِلَيْهِ അവനിലേക്കുതന്നെ تُقْلَبُونَ നിങ്ങള്‍ തിരിച്ചു കൊണ്ടു വരപ്പെടുകയും ചെയ്യും അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കും; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ കരുണയും ചെയ്യും. അവങ്കലേക്കു തന്നെ നിങ്ങള്‍ തിരിച്ചു കൊണ്ടുവരപ്പെടുകയും ചെയ്യും. وَمَآ أَنتُم بِمُعْجِزِينَ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ ۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّۢ وَلَا نَصِيرٍۢ﴿٢٢﴾ share وَمَا أَنتُم നിങ്ങളല്ല بِمُعْجِزِينَ അസാധ്യമാക്കുന്നവര്‍ (പരാജയപ്പെടുത്തുന്നവര്‍) فِي الْأَرْضِ ഭൂമിയില്‍ وَلَا فِي السَّمَاءِ ആകാശത്തിലുമല്ല وَمَا لَكُم നിങ്ങള്‍ക്കു ഇല്ലതാനും مِّن دُونِ اللَّـهِ അല്ലാഹുവിനെക്കൂടാതെ مِن وَلِيٍّ ഒരു രക്ഷാകര്‍ത്താവും, ബന്ധുവും وَلَا نَصِيرٍ ഒരു സഹായകനും ഇല്ല ഭൂമിയിലാകട്ടെ, ആകാശത്തിലാകട്ടെ, നിങ്ങള്‍ (അവനെ) അസാദ്ധ്യമാക്കുന്നവരല്ല; അല്ലാഹുവിനു പുറമെ ഒരു രക്ഷാകര്‍ത്താവാകട്ടെ, ഒരു സഹായകനാകട്ടെ, നിങ്ങള്‍ക്കില്ലതാനും. തഫ്സീർ : 21-22 View وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ وَلِقَآئِهِۦٓ أُو۟لَـٰٓئِكَ يَئِسُوا۟ مِن رَّحْمَتِى وَأُو۟لَـٰٓئِكَ لَهُمْ عَذَابٌ أَلِيمٌۭ﴿٢٣﴾ share وَالَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ بِآيَاتِ اللَّـهِ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ وَلِقَائِهِ അവനുമായി കണ്ടുമുട്ടുന്നതിലും أُولَـٰئِكَ അക്കൂട്ടര്‍ يَئِسُوا നിരാശപ്പെട്ടിരിക്കുന്നു, ആശ വെടിഞ്ഞിരിക്കുന്നു مِن رَّحْمَتِي എന്‍റെ കാരുണ്യത്തില്‍നിന്നു وَأُولَـٰئِك അക്കൂട്ടര്‍ لَهُمْ അവര്‍ക്കുണ്ട് عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളിലും, അവനുമായി കണ്ടുമുട്ടുന്നതിലും അവിശ്വസിച്ചവരാകട്ടെ, അക്കൂട്ടര്‍ എന്‍റെ [അല്ലാഹുവിന്‍റെ] കാരുണ്യത്തെസംബന്ധിച്ച് ആശ വെടിഞ്ഞിരിക്കുകയാണ്; അക്കൂട്ടര്‍ക്ക് വേദനയേറിയ ശിക്ഷയും ഉണ്ട്. തഫ്സീർ : 23-23 View فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوا۟ ٱقْتُلُوهُ أَوْ حَرِّقُوهُ فَأَنجَىٰهُ ٱللَّهُ مِنَ ٱلنَّارِ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّقَوْمٍۢ يُؤْمِنُونَ﴿٢٤﴾ share فَمَا كَانَ എന്നാല്‍ ആയിരുന്നില്ല جَوَابَ قَوْمِهِ അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി إِلَّا أَن قَالُوا അവര്‍ പറഞ്ഞതല്ലാതെ اقْتُلُوهُ നിങ്ങളവനെ കൊല്ലുവിന്‍ أَوْ حَرِّقُوهُ അല്ലെങ്കില്‍ നിങ്ങളവനെ (ചുട്ട്) കരിക്കുവിന്‍ فَأَنجَاهُ اللَّـهُ അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി مِنَ النَّارِ അഗ്നി (തീ) യില്‍ നിന്നു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ഒരു ജനതക്ക് يُؤْمِنُونَ വിശ്വസിക്കുന്ന എന്നാല്‍, അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി, "അവനെ കൊലപ്പെടുത്തുവിന്‍, അല്ലെങ്കില്‍ അവനെ ചുട്ടെരിക്കുവിന്‍" എന്ന്‍ അവര്‍ പറഞ്ഞതല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല. എന്നിട്ട്, അല്ലാഹു അദ്ദേഹത്തെ അഗ്നിയില്‍ നിന്നു രക്ഷപ്പെടുത്തി. നിശ്ചയമായും, വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. തഫ്സീർ : 24-24 View وَقَالَ إِنَّمَا ٱتَّخَذْتُم مِّن دُونِ ٱللَّهِ أَوْثَـٰنًۭا مَّوَدَّةَ بَيْنِكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ ثُمَّ يَوْمَ ٱلْقِيَـٰمَةِ يَكْفُرُ بَعْضُكُم بِبَعْضٍۢ وَيَلْعَنُ بَعْضُكُم بَعْضًۭا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّـٰصِرِينَ﴿٢٥﴾ share وَقَالَ അദ്ദേഹം പറയുകയും ചെയ്തു إِنَّمَا اتَّخَذْتُم നിശ്ചയമായും നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നു, ആക്കിയിരിക്കുന്നു مِّن دُونِ اللَّـهِ അല്ലാഹുവിനു പുറമെ أَوْثَانًا വിഗ്രഹങ്ങളെ مَّوَدَّةَ بَيْنِكُمْ നിങ്ങള്‍ക്കിടയിലുള്ള താല്‍പ്പര്യത്തിനു, സ്നേഹബന്ധത്തിനു (മാത്രം) فِي الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തില്‍ ثُمَّ പിന്നെ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ يَكْفُرُ നിഷേധിക്കും بَعْضُكُم നിങ്ങളില്‍ ചിലര്‍ بِبَعْضٍ ചിലരെ, ചിലരില്‍ وَيَلْعَنُ ശപിക്കുകയും ചെയ്യും بَعْضُكُم നിങ്ങളില്‍ ചിലര്‍ بَعْضًا ചിലരെ وَمَأْوَاكُمُ നിങ്ങളുടെ സങ്കേതം, അഭയസ്ഥാനം النَّارُ നരകമാകുന്നു, അഗ്നിയാണ് وَمَا لَكُم നിങ്ങള്‍ക്കില്ലതാനും مِّن نَّاصِرِينَ സഹായികളായി (ആരും), സഹായികളില്‍പെട്ട(വര്‍) (വീണ്ടും) അദ്ദേഹം പറഞ്ഞു: "അല്ലാഹുവിനു പുറമെ നിങ്ങള്‍ വിഗ്രഹങ്ങളെ (ആരാധ്യവസ്തുക്കളായി) സ്വീകരിച്ചിട്ടുള്ളത് ഐഹികജീവിതത്തില്‍ നിങ്ങള്‍ തമ്മിലുള്ള താല്‍പ്പര്യത്തിന്നായി മാത്രമാകുന്നു. പിന്നെ, ഖിയാമത്തുനാളില്‍ നിങ്ങളില്‍ ചിലര്‍ ചിലരെ നിഷേധിക്കുന്നതും, ചിലര്‍ ചിലരെ ശപിക്കുന്നതുമാകുന്നു; നിങ്ങളുടെ സങ്കേതം നരകവുമായിരിക്കും; സഹായികളായിട്ട്‌ നിങ്ങള്‍ക്ക് (ആരും തന്നെ) ഉണ്ടാവുകയുമില്ല". فَـَٔامَنَ لَهُۥ لُوطٌۭ ۘ وَقَالَ إِنِّى مُهَاجِرٌ إِلَىٰ رَبِّىٓ ۖ إِنَّهُۥ هُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٢٦﴾ share فَآمَنَ അപ്പോള്‍ വിശ്വസിച്ചു لَهُ അദ്ദേഹത്തെ لُوطٌ ലൂത്ത്വ് وَقَالَ അദ്ദേഹം പറയുകയും ചെയ്തു إِنِّي مُهَاجِرٌ നിശ്ചയമായും ഞാന്‍ ഹിജ്റ (നാടുവിട്ടു) പോകുന്നവനാണ് إِلَىٰ رَبِّي എന്‍റെ റബ്ബിങ്കലേക്ക് إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെയാണ് الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍ അപ്പോള്‍, ലൂത്ത്വ് അദ്ദേഹത്തെ വിശ്വസിച്ചു. അദ്ദേഹം [ഇബ്രാഹീം] പറഞ്ഞു: "ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക് "ഹിജ്റ" [നാടുവിട്ട്] പോകുകയാണ്; നിശ്ചയമായും, അവന്‍ തന്നെയാണ്, പ്രതാപശാലിയും, അഗാധജ്ഞനുമായുള്ളവന്‍." തഫ്സീർ : 25-26 View وَوَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ وَجَعَلْنَا فِى ذُرِّيَّتِهِ ٱلنُّبُوَّةَ وَٱلْكِتَـٰبَ وَءَاتَيْنَـٰهُ أَجْرَهُۥ فِى ٱلدُّنْيَا ۖ وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّـٰلِحِينَ﴿٢٧﴾ share وَوَهَبْنَا لَهُ അദ്ദേഹത്തിനു നാം പ്രദാനം ചെയ്തു إِسْحَاقَ ഇസ്ഹാഖിനെ وَيَعْقُوبَ യഅ്ഖൂബിനെയും وَجَعَلْنَا നാം ആക്കുകയും, ഏര്‍പ്പെടുത്തുകയും ചെയ്തു فِي ذُرِّيَّتِهِ അദ്ദേഹത്തിന്‍റെ സന്തതിയില്‍ النُّبُوَّةَ പ്രവാചകത്വം وَالْكِتَابَ വേദഗ്രന്ഥവും وَآتَيْنَاهُ അദ്ദേഹത്തിനു നാം നല്‍കുകയും ചെയ്തു أَجْرَهُ തന്‍റെ പ്രതിഫലം فِي الدُّنْيَا ഇഹത്തില്‍ وَإِنَّهُ നിശ്ചയമായും അദ്ദേഹം فِي الْآخِرَةِ പരലോകത്തില്‍ لَمِنَ الصَّالِحِينَ സദ്‌വൃത്തന്മാരില്‍പെട്ടവന്‍ തന്നെ അദ്ദേഹത്തിന് ഇസ്ഹാഖിനെയും, യഅ്ഖൂബിനെയും നാം പ്രദാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്‍റെ സന്തതിയില്‍ നാം പ്രവാചകത്വവും, വേദഗ്രന്ഥവും ഏര്‍പ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്‍റെ പ്രതിഫലം ഇഹത്തില്‍ നാം അദ്ദേഹത്തിന് നല്‍കി. അദ്ദേഹം പരലോകത്തിലാകട്ടെ, നിശ്ചയമായും സദ്‌വൃത്തന്മാരില്‍പെട്ടവനുമാകുന്നു. തഫ്സീർ : 27-27 View وَلُوطًا إِذْ قَالَ لِقَوْمِهِۦٓ إِنَّكُمْ لَتَأْتُونَ ٱلْفَـٰحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍۢ مِّنَ ٱلْعَـٰلَمِينَ﴿٢٨﴾ share وَلُوطًا ലൂത്ത്വിനെയും إِذْ قَالَ അദ്ദേഹം പറഞ്ഞ സന്ദര്‍ഭം, പറഞ്ഞപ്പോള്‍ لِقَوْمِهِ തന്‍റെ ജനതയോടു إِنَّكُمْ لَتَأْتُونَ നിശ്ചയമായും നിങ്ങള്‍ കൊണ്ടുവരുന്നു (പ്രവര്‍ത്തിക്കുന്നു) الْفَاحِشَةَ നീചവൃത്തി مَا سَبَقَكُم നിങ്ങള്‍ക്കു മുന്‍കടന്നിട്ടില്ല (മുമ്പ് ചെയ്‌തിട്ടില്ല) بِهَا അതുകൊണ്ട് مِنْ أَحَدٍ ഒരാളും തന്നെ مِّنَ الْعَالَمِينَ ലോകരില്‍ നിന്ന്‍ ലൂത്ത്വിനെയും (ഓര്‍ക്കുക). അതായത് അദ്ദേഹം തന്‍റെ ജനതയോട് (ഇപ്രകാരം) പറഞ്ഞ സന്ദര്‍ഭം: "നിശ്ചയമായും, നിങ്ങള്‍ നീചകൃത്യം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു: ലോകരില്‍ നിന്ന്‍ ഒരാളും തന്നെ അതു നിങ്ങള്‍ക്കുമുമ്പ് ചെയ്കയുണ്ടായിട്ടില്ല! أَئِنَّكُمْ لَتَأْتُونَ ٱلرِّجَالَ وَتَقْطَعُونَ ٱلسَّبِيلَ وَتَأْتُونَ فِى نَادِيكُمُ ٱلْمُنكَرَ ۖ فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوا۟ ٱئْتِنَا بِعَذَابِ ٱللَّهِ إِن كُنتَ مِنَ ٱلصَّـٰدِقِينَ﴿٢٩﴾ share أَئِنَّكُمْ لَتَأْتُونَ നിങ്ങള്‍ ചെല്ലുക തന്നെ ചെയ്യുകയോ الرِّجَالَ പുരുഷന്‍മാരുടെ അടുക്കല്‍ وَتَقْطَعُونَ നിങ്ങള്‍ മുറിക്കുകയും (തടസ്സമുണ്ടാക്കുകയും) السَّبِيلَ വഴി, മാര്‍ഗ്ഗം وَتَأْتُونَ നിങ്ങള്‍ കൊണ്ടുവരുകയും فِي نَادِيكُمُ നിങ്ങളുടെ സദസ്സില്‍, സഭയില്‍ الْمُنكَرَ ദുരാചാരം, നിഷിദ്ധം فَمَا كَانَ അപ്പോള്‍ ആയിരുന്നില്ല جَوَابَ قَوْمِهِ അദ്ദേഹത്തിന്റെ ജനതയുടെ മറുപടി إِلَّا أَن قَالُوا അവര്‍ പറഞ്ഞതല്ലാതെ ائْتِنَا നീ ഞങ്ങള്‍ക്കു കൊണ്ടുവാ بِعَذَابِ اللَّـهِ അല്ലാഹുവിന്‍റെ ശിക്ഷയെ إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്മാരില്‍പെട്ടവന്‍ "നിങ്ങള്‍ (കാമനിവാരണാര്‍ത്ഥം) പുരുഷന്‍മാരുടെ അടുക്കല്‍ തന്നെ ചെല്ലുകയും, വഴി മുറിക്കുകയും [വഴിപോക്കരെ അക്രമിക്കുകയും] നിങ്ങളുടെ സദസ്സില്‍വെച്ച് നിഷിദ്ധകൃത്യം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ?!" അപ്പോള്‍, അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി, "നീ സത്യവാദികളില്‍പെട്ടവനാണെങ്കില്‍ അല്ലാഹുവിന്‍റെ ശിക്ഷ ഞങ്ങള്‍ക്കു കൊണ്ടുവാ!" എന്നു പറഞ്ഞതല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല. തഫ്സീർ : 28-29 View قَالَ رَبِّ ٱنصُرْنِى عَلَى ٱلْقَوْمِ ٱلْمُفْسِدِينَ﴿٣٠﴾ share قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ انصُرْنِي എന്നെ സഹായിക്കണേ عَلَى الْقَوْمِ ജനങ്ങളുടെ മേല്‍ الْمُفْسِدِينَ നാശകാരികളായ, കുഴപ്പക്കാരായ അദ്ദേഹം പറഞ്ഞു: "രക്ഷിതാവേ, (ഈ) നാശകാരികളായ ജനങ്ങളുടെ മേല്‍ എന്നെ നീ സഹായിക്കണേ!" തഫ്സീർ : 30-30 View وَلَمَّا جَآءَتْ رُسُلُنَآ إِبْرَٰهِيمَ بِٱلْبُشْرَىٰ قَالُوٓا۟ إِنَّا مُهْلِكُوٓا۟ أَهْلِ هَـٰذِهِ ٱلْقَرْيَةِ ۖ إِنَّ أَهْلَهَا كَانُوا۟ ظَـٰلِمِينَ﴿٣١﴾ share وَلَمَّا جَاءَتْ വന്നപ്പോള്‍ رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ إِبْرَاهِيمَ ഇബ്രാഹീമിന്റെ അടുക്കല്‍ بِالْبُشْرَىٰ സന്തോഷവാര്‍ത്തയുംകൊണ്ട് قَالُوا അവര്‍ പറഞ്ഞു إِنَّا مُهْلِكُو നിശ്ചയമായും ഞങ്ങള്‍ നശിപ്പിക്കുന്നവരാണ് أَهْلِ هَـٰذِهِ الْقَرْيَةِ ഈ രാജ്യക്കാരെ إِنَّ أَهْلَهَا നിശ്ചയമായും അതിലെ ആള്‍ക്കാര്‍ كَانُوا ആയിരിക്കുന്നു ظَالِمِينَ അക്രമികള്‍ നമ്മുടെ ദൂതന്‍മാര്‍ [മലക്കുകള്‍] ഇബ്രാഹീമിന്‍റെ അടുക്കല്‍ സന്തോഷവാര്‍ത്തയും കൊണ്ടുവന്നപ്പോള്‍ അവര്‍ പറഞ്ഞു: "നിശ്ചയമായും, ഞങ്ങള്‍ ഈ രാജ്യക്കാരെ നശിപ്പിക്കുന്നവരാകുന്നു. (കാരണം) അതിലെ ആള്‍ക്കാര്‍ അക്രമകാരികളായിത്തീര്‍ന്നിരിക്കുന്നു". തഫ്സീർ : 31-31 View قَالَ إِنَّ فِيهَا لُوطًۭا ۚ قَالُوا۟ نَحْنُ أَعْلَمُ بِمَن فِيهَا ۖ لَنُنَجِّيَنَّهُۥ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ كَانَتْ مِنَ ٱلْغَـٰبِرِينَ﴿٣٢﴾ share قَالَ അദ്ദേഹം പറഞ്ഞു إِنَّ فِيهَا നിശ്ചയമായും അതിലുണ്ട് لُوطًا ലൂത്ത്വ് قَالُوا അവര്‍ പറഞ്ഞു نَحْنُ أَعْلَمُ ഞങ്ങള്‍ കൂടുതല്‍ (നല്ലവണ്ണം) അറിയുന്നവരാണ് بِمَن فِيهَا അതിലുള്ളവരെപ്പറ്റി لَنُنَجِّيَنَّهُ ഞങ്ങള്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തുകതന്നെ ചെയ്യും وَأَهْلَهُ അദ്ദേഹത്തിന്‍റെ വീട്ടുകാരെയും, ആള്‍ക്കാരെയും إِلَّا امْرَأَتَهُ അദ്ദേഹത്തിന്‍റെ സ്‌ത്രീ (ഭാര്യ) ഒഴികെ كَانَتْ അവള്‍ ആകുന്നു, ആയിരിക്കുന്നു مِنَ الْغَابِرِينَ അവശേഷിക്കുന്നവരില്‍, കഴിഞ്ഞുപോകുന്നവരില്‍, പിന്തി നില്‍ക്കുന്നവരില്‍ അദ്ദേഹം പറഞ്ഞു: "അതില്‍ ലൂത്ത്വ് ഉണ്ടല്ലോ?!" അവര്‍ പറഞ്ഞു: "അതിലുള്ളവരെക്കുറിച്ച് ഞങ്ങള്‍ നല്ലവണ്ണം അറിയുന്നവരാണ്; അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെയുള്ള വീട്ടുകാരെയും ഞങ്ങള്‍ രക്ഷപ്പെടുത്തുകതന്നെ ചെയ്യും. അവള്‍ അവശേഷിക്കുന്ന [ശിക്ഷയില്‍ അകപ്പെടുന്ന]വരില്‍ പെട്ടവളാകുന്നു". തഫ്സീർ : 32-32 View وَلَمَّآ أَن جَآءَتْ رُسُلُنَا لُوطًۭا سِىٓءَ بِهِمْ وَضَاقَ بِهِمْ ذَرْعًۭا وَقَالُوا۟ لَا تَخَفْ وَلَا تَحْزَنْ ۖ إِنَّا مُنَجُّوكَ وَأَهْلَكَ إِلَّا ٱمْرَأَتَكَ كَانَتْ مِنَ ٱلْغَـٰبِرِينَ﴿٣٣﴾ share وَلَمَّا أَن جَاءَتْ വരികയുണ്ടായപ്പോള്‍ رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ لُوطًا ലൂത്ത്വിന്‍റെ അടുക്കല്‍ سِيءَ അദ്ദേഹത്തിന്നു വ്യസനം (അനിഷ്‌ടം) പിടിപെട്ടു بِهِمْ അവര്‍മൂലം, അവരെക്കൊണ്ടു وَضَاقَ ഇടുങ്ങുകയും ചെയ്തു بِهِمْ അവര്‍മൂലം ذَرْعًا മുഴങ്കൈ [മനസ്സു] وَقَالُوا അവര്‍ പറഞ്ഞു لَا تَخَفْ പേടിക്കേണ്ട وَلَا تَحْزَنْ വ്യസനിക്കുകയും വേണ്ട إِنَّا നിശ്ചയമായും ഞങ്ങള്‍ مُنَجُّوكَ താങ്കളെ രക്ഷപ്പെടുത്തുന്നവരാണ് وَأَهْلَكَ താങ്കളുടെ വീട്ടുകാരെയും, കുടുംബത്തെയും إِلَّا امْرَأَتَكَ താങ്കളുടെ സ്‌ത്രീ (ഭാര്യ) ഒഴികെ كَانَتْ അവളാകുന്നു مِنَ الْغَابِرِينَ അവശേഷിക്കുന്നവരില്‍ നമ്മുടെ ദൂതന്‍മാര്‍ ലൂത്ത്വിന്‍റെ അടുക്കല്‍ വരുകയുണ്ടായപ്പോള്‍, അവര്‍ മൂലം അദ്ദേഹത്തിനു വ്യസനം പിടിപെടുകയും, അവരെകൊണ്ട് മനസ്സു മുട്ടുകയും ചെയ്തു. അവര്‍ പറഞ്ഞു: "പേടിക്കേണ്ട, വ്യസനിക്കുകയും വേണ്ട! താങ്കളെയും, താങ്കളുടെ ഭാര്യ ഒഴികെയുള്ള വീട്ടുകാരെയും ഞങ്ങള്‍ രക്ഷപ്പെടുത്തുന്നവരാകുന്നു. അവള്‍ അവശേഷിക്കുന്ന [ശിക്ഷയില്‍ അകപ്പെടുന്ന]വരില്‍ പെട്ടവളാകുന്നു. إِنَّا مُنزِلُونَ عَلَىٰٓ أَهْلِ هَـٰذِهِ ٱلْقَرْيَةِ رِجْزًۭا مِّنَ ٱلسَّمَآءِ بِمَا كَانُوا۟ يَفْسُقُونَ﴿٣٤﴾ share إِنَّا مُنزِلُونَ നിശ്ചയമായും ഞങ്ങള്‍ ഇറക്കുന്നവരാണ് عَلَىٰ أَهْلِ ആള്‍ക്കാരുടെ മേല്‍ هَـٰذِهِ الْقَرْيَةِ ഈ രാജ്യത്തിന്‍റെ رِجْزًا ആപത്തു, ശിക്ഷ مِّنَ السَّمَاءِ ആകാശത്തുനിന്നു بِمَا كَانُوا അവരായതുകൊണ്ടു يَفْسُقُونَ തോന്നിയവാസം (തെമ്മാടിത്തം) പ്രവര്‍ത്തിക്കുന്ന (വര്‍) "ഈ രാജ്യക്കാര്‍ തോന്നിയവാസം പ്രവര്‍ത്തിച്ചു വരുന്നതുകൊണ്ട് ആകാശത്തുനിന്ന്‍ അവരുടെ മേല്‍ ഞങ്ങള്‍ ഒരു ആപത്ത് [ശിക്ഷ] ഇറക്കുന്നവരാണ്." وَلَقَد تَّرَكْنَا مِنْهَآ ءَايَةًۢ بَيِّنَةًۭ لِّقَوْمٍۢ يَعْقِلُونَ﴿٣٥﴾ share وَلَقَد تَّرَكْنَا തീര്‍ച്ചയായും നാം ഒഴിവാക്കി (ബാക്കിയാക്കി) വെച്ചിട്ടുണ്ട് مِنْهَا അതില്‍ നിന്നു, അതു നിമിത്തം آيَةً بَيِّنَةً വ്യക്തമായ ഒരു ദൃഷ്ടാന്തം لِّقَوْمٍ ഒരു ജനതയ്ക്കു يَعْقِلُونَ മനസ്സിരുത്തുന്ന, ബുദ്ധികൊടുക്കുന്ന മനസ്സിരുത്തുന്ന ജനങ്ങള്‍ക്ക്‌ അതില്‍ [ആ രാജ്യത്തില്‍] നിന്ന്‍ ഒരു വ്യക്തമായ ദൃഷ്ടാന്തം നാം തീര്‍ച്ചയായും ബാക്കിയാക്കി വെച്ചിട്ടുണ്ട്. തഫ്സീർ : 33-35 View وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًۭا فَقَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ وَٱرْجُوا۟ ٱلْيَوْمَ ٱلْـَٔاخِرَ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ﴿٣٦﴾ share وَإِلَىٰ مَدْيَنَ മദ് യനിലേക്ക് أَخَاهُمْ شُعَيْبًا അവരുടെ സഹോദരന്‍ ശുഐബിനെയും فَقَالَ എന്നിട്ട് അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ اعْبُدُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍ وَارْجُوا പ്രതീക്ഷിക്കുകയും, (ഭയപ്പെടുകയും) ചെയ്യുവിന്‍ الْيَوْمَ الْآخِرَ അന്ത്യദിനത്തെ وَلَا تَعْثَوْا നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്‌ فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) مُفْسِدِينَ നാശകാരികളായിക്കൊണ്ടു മദ് യനിലേക്ക് അവരുടെ [മദ് യന്‍കാരുടെ] സഹോദരന്‍ ശുഐബിനെയും അയച്ചു. എന്നിട്ട്, അദ്ദേഹം പറഞ്ഞു: "എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും, അന്ത്യദിനത്തെ പ്രതീക്ഷിക്കുക (അഥവാ ഭയപ്പെടുക)യും ചെയ്യുവിന്‍! നിങ്ങള്‍ നാശകാരികളായിക്കൊണ്ട് നാട്ടില്‍ കുഴപ്പമുണ്ടാക്കരുത്." فَكَذَّبُوهُ فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُوا۟ فِى دَارِهِمْ جَـٰثِمِينَ﴿٣٧﴾ share فَكَذَّبُوهُ എന്നിട്ടു അദ്ദേഹത്തെ അവര്‍ വ്യാജമാക്കി فَأَخَذَتْهُمُ അപ്പോള്‍ അവര്‍ക്കു പിടിപെട്ടു الرَّجْفَةُ കഠിനകമ്പനം (കുലുക്കം) فَأَصْبَحُوا അങ്ങനെ അവരായി, രാവിലെയായി فِي دَارِهِمْ അവരുടെ പാര്‍പ്പിടത്തില്‍ (വസതികളില്‍) جَاثِمِينَ ചത്തൊടുങ്ങിയവരായി, ഭൂമിയിലമര്‍ന്നവരായി അപ്പോള്‍ അവര്‍ അദ്ദേഹത്തെ വ്യാജമാക്കി; അതിനാല്‍ അവരെ കഠിനകമ്പനം പിടികൂടി; അങ്ങനെ, അവര്‍ തങ്ങളുടെ വസതികളില്‍ ചത്തൊടുങ്ങിയവരായി. തഫ്സീർ : 36-37 View وَعَادًۭا وَثَمُودَا۟ وَقَد تَّبَيَّنَ لَكُم مِّن مَّسَـٰكِنِهِمْ ۖ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ وَكَانُوا۟ مُسْتَبْصِرِينَ﴿٣٨﴾ share وَعَادًا ആദിനെയും وَثَمُودَ ഥമൂദിനെയും وَقَد تَّبَيَّنَ അതു വ്യക്തമായിട്ടുമുണ്ട് لَكُم നിങ്ങള്‍ക്കു مِّن مَّسَاكِنِهِمْ അവരുടെ വാസസ്ഥലങ്ങളില്‍നിന്നു وَزَيَّنَ لَهُمُ അവര്‍ക്കു ഭംഗിയാക്കിക്കൊടുത്തു الشَّيْطَانُ പിശാച് أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ فَصَدَّهُمْ അങ്ങനെ അവന്‍ അവരെ തടഞ്ഞു, തിരിച്ചു عَنِ السَّبِيلِ മാര്‍ഗ്ഗത്തില്‍നിന്നു وَكَانُوا അവരായിരുന്നുതാനും مُسْتَبْصِرِينَ കണ്ടറിയാവുന്നവര്‍ ആദിനെയും, ഥമൂദിനെയും (നശിപ്പിക്കുകയുണ്ടായി); അവരുടെ വാസസ്ഥലങ്ങളില്‍ നിന്നു നിങ്ങള്‍ക്കതു വ്യക്തമായിട്ടുമുണ്ട്, തങ്ങളുടെ പ്രവൃത്തികളെ പിശാച് അവര്‍ക്ക് ഭംഗിയാക്കിക്കൊടുക്കുകയും, അങ്ങനെ (ശരിയായ) മാര്‍ഗ്ഗത്തില്‍നിന്ന്‍ അവന്‍ അവരെ തടയുകയും ചെയ്തു. അവര്‍ കണ്ടറിയാവുന്നവരായിരുന്നുതാനും. (പക്ഷേ അവരതു ചെയ്‌തില്ല.) തഫ്സീർ : 38-38 View وَقَـٰرُونَ وَفِرْعَوْنَ وَهَـٰمَـٰنَ ۖ وَلَقَدْ جَآءَهُم مُّوسَىٰ بِٱلْبَيِّنَـٰتِ فَٱسْتَكْبَرُوا۟ فِى ٱلْأَرْضِ وَمَا كَانُوا۟ سَـٰبِقِينَ﴿٣٩﴾ share وَقَارُونَ ഖാറൂനെയും وَفِرْعَوْنَ ഫിര്‍ഔനെയും وَهَامَانَ ഹാമാനെയും وَلَقَدْ جَاءَهُم തീര്‍ച്ചയായും അവര്‍ക്കു വരികയുണ്ടായി مُّوسَىٰ മൂസാ بِالْبَيِّنَاتِ തെളിവുകളും കൊണ്ട് فَاسْتَكْبَرُوا എന്നിട്ടു അവര്‍ അഹംഭാവം നടിച്ചു فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَمَا كَانُوا അവരായിരുന്നില്ല سَابِقِينَ മുന്‍കടക്കുന്നവര്‍, കവച്ചുവെക്കുന്നവര്‍ ഖാറൂനെയും, ഫിര്‍ഔനെയും, ഹാമാനെയും (നശിപ്പിച്ചു.) മൂസാ അവര്‍ക്കു തെളിവുകളുമായി വരികയുണ്ടായി; അപ്പോള്‍ അവര്‍ നാട്ടില്‍ അഹംഭാവം നടിച്ചു. അവര്‍ (നമ്മെ) തോല്പിച്ച് മുന്‍കടന്നുപോകുന്നവരായിരുന്നില്ല. فَكُلًّا أَخَذْنَا بِذَنۢبِهِۦ ۖ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًۭا وَمِنْهُم مَّنْ أَخَذَتْهُ ٱلصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ ٱلْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ﴿٤٠﴾ share فَكُلًّا അതിനാല്‍ എല്ലാവരെയും أَخَذْنَا നാം പിടിച്ചു, പിടികൂടി بِذَنبِهِ അവനവന്‍റെ കുറ്റത്തിനു, പാപത്തിനു فَمِنْهُم അങ്ങനെ അവരിലുണ്ടു مَّنْ ഒരു കൂട്ടര്‍ أَرْسَلْنَا عَلَيْهِ അവരില്‍ നാം അയച്ചു حَاصِبًا ചരല്‍കാറ്റ്‌ وَمِنْهُم അവരിലുണ്ട് مَّنْ ഒരു കൂട്ടരും أَخَذَتْهُ അവര്‍ക്കു പിടിപെട്ടു الصَّيْحَةُ ഘോരശബ്ദം, അട്ടഹാസം وَمِنْهُم അവരിലുണ്ടു مَّنْ ഒരു കൂട്ടരും خَسَفْنَا بِهِ അവരെ നാം ആഴ്ത്തി الْأَرْضَ ഭൂമിയില്‍, ഭൂമിയെ وَمِنْهُم അവരിലുണ്ടു مَّنْ أَغْرَقْنَا നാം മുക്കിനശിപ്പിച്ചവരും وَمَا كَانَ اللَّـهُ അല്ലാഹു അല്ല, ആയിരുന്നില്ല لِيَظْلِمَهُمْ അവരെ അക്രമിക്കുക, അക്രമിക്കുവാന്‍ (തയ്യാര്‍) وَلَـٰكِن كَانُوا എങ്കിലും അവരായിരുന്നു أَنفُسَهُمْ അവരോടുതന്നെ, തങ്ങളുടെ ആത്മാക്കളെ يَظْلِمُونَ അക്രമം ചെയ്യുക, അനീതി ചെയ്യുന്നവ(ര്‍) അതിനാല്‍, എല്ലാവരെയും അവനവന്‍റെ കുറ്റത്തിനു നാം പിടിച്ചു (ശിക്ഷിച്ചു). അങ്ങനെ, നാം ചരല്‍ക്കാറ്റ് അയച്ചിട്ടുള്ളവര്‍ അവരിലുണ്ട്; ഘോരശബ്ദം പിടിപെട്ടവരും അവരിലുണ്ട്; നാം ഭൂമിയില്‍ ആഴ്ത്തിയവരും അവരിലുണ്ട്; നാം (വെള്ളത്തില്‍) മുക്കിനശിപ്പിച്ചവരും അവരിലുണ്ട്. അല്ലാഹു അവരോടു അക്രമം ചെയ്യുകയായിരുന്നില്ല; പക്ഷേ, അവര്‍ തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിക്കുകയായിരുന്നു ചെയ്തത്. തഫ്സീർ : 39-40 View مَثَلُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتًۭا ۖ وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ ۖ لَوْ كَانُوا۟ يَعْلَمُونَ﴿٤١﴾ share مَثَلُ ഉപമ الَّذِينَ اتَّخَذُوا സ്വീകരിച്ചവരുടെ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ أَوْلِيَاءَ രക്ഷാകര്‍ത്താക്കളെ, കാര്യകര്‍ത്താക്കളെ كَمَثَلِ الْعَنكَبُوتِ എട്ടുകാലിയുടെ മാതിരിയാണ് اتَّخَذَتْ ഉണ്ടാക്കിയിട്ടുള്ള بَيْتًا വീടു وَإِنَّ أَوْهَنَ الْبُيُوتِ നിശ്ചയമായും വീടുകളില്‍ ഏറ്റവും ദുര്‍ബ്ബലമായതു لَبَيْتُ الْعَنكَبُوتِ എട്ടുകാലിയുടെ വീടുതന്നെ لَوْ كَانُوا അവരായിരുന്നെങ്കില്‍ يَعْلَمُونَ അറിയും അല്ലാഹുവിനു പുറമെ (ഏതെങ്കിലും) രക്ഷാകര്‍ത്താക്കളെ സ്വീകരിച്ചിട്ടുള്ളവരുടെ ഉപമ, (വലകെട്ടി) വീടുണ്ടാക്കിയ എട്ടുകാലിയുടെ മാതിരിയാകുന്നു. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബ്ബലമായതു എട്ടുകാലിയുടെ വീടുതന്നെ. അവര്‍ക്ക് അറിയാമായിരുന്നെങ്കില്‍! തഫ്സീർ : 41-41 View إِنَّ ٱللَّهَ يَعْلَمُ مَا يَدْعُونَ مِن دُونِهِۦ مِن شَىْءٍۢ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ﴿٤٢﴾ share إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يَعْلَمُ അറിയും, അറിയുന്നു مَا يَدْعُونَ അവര്‍ വിളിക്കുന്നതിനെ, പ്രാര്‍ത്ഥിക്കുന്നതു مِن دُونِهِ അവനു പുറമെ مِن شَيْءٍ ഏതൊരു വസ്തുവെയും وَهُوَ അവന്‍, അവനത്രെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍ നിശ്ചയമായും, തനിക്കു പുറമെ അവര്‍ വിളി (ച്ചു പ്രാര്‍ത്ഥി)ക്കുന്ന ഏതൊരു വസ്തുവിനെയും അല്ലാഹു അറിയുന്നു. പ്രതാപശാലിയും, അഗാധജ്ഞനുമായുള്ളവന്‍ അവനത്രെ. തഫ്സീർ : 42-42 View وَتِلْكَ ٱلْأَمْثَـٰلُ نَضْرِبُهَا لِلنَّاسِ ۖ وَمَا يَعْقِلُهَآ إِلَّا ٱلْعَـٰلِمُونَ﴿٤٣﴾ share وَتِلْكَ الْأَمْثَالُ ആ ഉദാഹരണങ്ങള്‍ نَضْرِبُهَا നാം അവയെ വിവരിക്കുന്നു, ഏര്‍പ്പെടുത്തുന്നു لِلنَّاسِ മനുഷ്യര്‍ക്കു وَمَا يَعْقِلُهَا അവയെ മനസ്സിലാക്കുകയില്ല, ഗ്രഹിക്കുകയില്ല إِلَّا الْعَالِمُونَ അറിവുള്ളവരല്ലാതെ, ജ്ഞാനികളല്ലാതെ ആ ഉപമകള്‍ (എല്ലാംതന്നെ) നാം മനുഷ്യര്‍ക്കു വേണ്ടി വിവരിക്കുകയാണ്. അറിവുള്ളവരല്ലാതെ അവയെ (ചിന്തിച്ച്) മനസ്സിലാക്കുകയില്ല. خَلَقَ ٱللَّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۚ إِنَّ فِى ذَٰلِكَ لَـَٔايَةًۭ لِّلْمُؤْمِنِينَ﴿٤٤﴾ share خَلَقَ اللَّـهُ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും بِالْحَقِّ മുറപ്രകാരം, ന്യായപ്രകാരം, യഥാര്‍ത്ഥമനുസരിച്ചു إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ദൃഷ്ടാന്തം لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക് ആകാശങ്ങളെയും, ഭൂമിയെയും അല്ലാഹു മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. നിശ്ചയമായും അതില്‍ സത്യവിശ്വാസികള്‍ക്ക് ദൃഷ്ടാന്തമുണ്ട്. തഫ്സീർ : 43-44 View ٱتْلُ مَآ أُوحِىَ إِلَيْكَ مِنَ ٱلْكِتَـٰبِ وَأَقِمِ ٱلصَّلَوٰةَ ۖ إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ وَلَذِكْرُ ٱللَّهِ أَكْبَرُ ۗ وَٱللَّهُ يَعْلَمُ مَا تَصْنَعُونَ﴿٤٥﴾ share اتْلُ നിങ്ങള്‍ പാരായണം ചെയ്യുക, ഓതുക مَا أُوحِيَ വഹയു നല്‍കപ്പെട്ടതു إِلَيْكَ നിങ്ങള്‍ക്ക് مِنَ الْكِتَابِ വേദഗ്രന്ഥത്തില്‍ നിന്നു, വേദഗ്രന്ഥമായിട്ടു وَأَقِمِ الصَّلَاةَ നമസ്‌കാരം നിലനിറുത്തുകയും ചെയ്യുക إِنَّ الصَّلَاةَ നിശ്ചയമായും നമസ്‌കാരം تَنْهَىٰ തടയുന്നു, നിരോധിക്കുന്നു عَنِ الْفَحْشَاءِ നീചവൃത്തി (ദുഷ് പ്രവൃത്തി) യില്‍ നിന്നു وَالْمُنكَرِ നിഷിദ്ധമായ (നികൃഷ്ടമായ-വെറുക്കപ്പെട്ട)തില്‍ നിന്നും وَلَذِكْرُ اللَّـهِ അല്ലാഹുവിനെ ഓര്‍മ്മിക്കല്‍, സ്മരിക്കല്‍ أَكْبَرُ ഏറ്റവും വലിയ (മഹത്തായ) കാര്യംതന്നെ وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു مَا تَصْنَعُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതു (നബിയേ) വേദഗ്രന്ഥത്തില്‍ നിന്നു നിങ്ങള്‍ക്ക് "വഹയ്" [ബോധനം] നല്‍കപ്പെട്ടിട്ടുള്ളതു നിങ്ങള്‍ പാരായണം ചെയ്യുക. നമസ്‌കാരം നിലനിറുത്തുകയും ചെയ്യുക; നിശ്ചയമായും നമസ്‌കാരം, നീചവൃത്തിയില്‍ നിന്നും, നിഷിദ്ധമായതില്‍ നിന്നും തടയുന്നു. അല്ലാഹുവിനെ ഓര്‍മ്മിക്കുന്നതു ഏറ്റവും വലിയ കാര്യംതന്നെ. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതു അല്ലാഹു അറിയുന്നതാണ്.
സദ്ഗുരു : “ബ്രഹ്മൻ എന്നാൽ പരമമായത് അല്ലെങ്കിൽ ദൈവീകമായത്, ചര്യ എന്നാൽ പാത. നിങ്ങൾ ദൈവികമായതിന്റെ പാതയിലാണ് എങ്കിൽ നിങ്ങൾ ഒരു ബ്രഹ്മചാരിയാണ്.ദൈവീകമായതിന്റെ പാതയിലാവുക എന്നാൽ നിങ്ങൾക്ക് നിങ്ങളുടേതായ യാതൊരു ഉദ്ദേശ്യങ്ങളും ഇല്ല എന്നതാണ്. എന്താണോ ആവശ്യമായിട്ടുള്ളത് അത് നിങ്ങൾ ചെയ്യുന്നു. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ എങ്ങോട്ട് പോകണം എന്നോ നിങ്ങൾ എന്തുചെയ്യണമെന്നോ നിങ്ങൾക്ക് ഇഷ്ടമുള്ളത് എന്താണെന്നോ ഇഷ്ടമില്ലാത്തത് എന്താണെന്നോ അങ്ങനെ യാതൊന്നും നിങ്ങൾ തീരുമാനിക്കുന്നില്ല. ഇവയെല്ലാം നിങ്ങളിൽ നിന്നും എടുത്തു മാറ്റപ്പെടുന്നു.ഇഷ്ടമില്ലാതെയാണ് നിങ്ങൾ ഇത് ചെയ്യുന്നതെങ്കിൽ അത് വലിയ ഒരു പീഡനമായി തീർന്നേക്കാം. എന്നാൽ നിങ്ങൾ ഇത് ഇഷ്ടത്തോടെയാണ് ചെയ്യുന്നതെങ്കിൽ അത് നിങ്ങളുടെ ജീവിതം വിസ്മയകരവും മനോഹരവും ആക്കിത്തീർക്കും, കാരണം പിന്നെ നിങ്ങൾക്ക് ഒന്നിനെക്കുറിച്ചും വേവലാതിപ്പെടാനില്ല. എന്താണ് ആവശ്യമായിട്ടുള്ളത് അത് മാത്രം നിങ്ങൾ ചെയ്യുന്നു, ജീവിതം വളരെ ലളിതമായിത്തീരുന്നു. ഒരിക്കൽ നിങ്ങൾ, നിങ്ങൾ തന്നെ ഇങ്ങനെ സമർപ്പിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങൾ ആത്മീയതയെ കുറിച്ചോർത്ത് ചിന്തിക്കേണ്ടതിന്റെയോ നിങ്ങളുടെ ആത്മീയ പാതയെക്കുറിച്ചോർത്ത് വിഷമിക്കേണ്ടതിന്റെയോ കാര്യമില്ല. അത് സംരക്ഷിക്കപ്പെടും. അതുമായി ബന്ധപ്പെട്ട് നിങ്ങൾ ഒന്നും തന്നെ ചെയ്യേണ്ടതില്ല. ആളുകൾ ചിന്തിച്ചേക്കാം, ഒരു ബ്രഹ്മചാരി എന്നാൽ വലിയ ത്യാഗം ചെയ്യുന്നയാളാണെന്നും അയാൾക്ക് ജീവിതം നഷ്ടപ്പെടുകയാണ് എന്നല്ല. എന്നാൽ അത് ഒരിക്കലും അങ്ങനെയല്ല. നിങ്ങളുടെ സത്തയുടെ ആന്തരിക ആനന്ദം നിങ്ങൾ അനുഭവിച്ചറിഞ്ഞാൽ, പുറത്തുള്ള സന്തോഷം പൂർണമായും അർത്ഥശൂന്യമായിത്തീരും. ഉദാഹരണത്തിന്, ഒരാൾ എവറസ്റ്റ് കൊടുമുടി കയറാൻ ആഗ്രഹിക്കുന്നുവെന്ന് കരുതുക. അയാൾ വർഷങ്ങളോളം തയ്യാറെടുക്കുന്നു, ഒരുപക്ഷേ ജീവിതകാലം മുഴുവൻ. പിന്നെ അവൻ ഏറ്റവും കഠിനമായ കാലാവസ്ഥയിലാണ്, കുടുംബവും സമൂഹവും നൽകുന്ന ജീവിതത്തിലെ സുഖങ്ങളെല്ലാം ഉപേക്ഷിച്ച്,സാധാരണ ആളുകൾക്ക് ആഗ്രഹമുള്ളതെല്ലാം അവൻ ഉപേക്ഷിച്ചു കൊണ്ട് അയാൾ മുന്നേറുകയാണ്. . എന്നാൽ അയാൾ സ്വയം നിഷേധിക്കുകയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അതോ നിങ്ങൾക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയാത്ത മറ്റൊരു സാധ്യത അയാൾ തന്റെ ജീവിതത്തിൽ യാഥാർത്ഥ്യമാക്കുകയാണോ? തങ്ങളുടെ ജീവിതത്തിൽ മൂല്യവത്തായ എന്തെങ്കിലും സൃഷ്ടിച്ചിട്ടുള്ള ഏതൊരാളും സ്വാഭാവികമായും മറ്റുള്ളവർക്ക് ലഭിക്കുന്ന നിരവധി ലളിതമായ ആനന്ദങ്ങൾ സ്വയം നിഷേധിക്കുന്നുണ്ട്. ഒരുപക്ഷേ നിങ്ങൾ നന്നായി ഭക്ഷണം കഴിക്കുന്നില്ല, നന്നായി ഉറങ്ങുന്നില്ല, ഉച്ച മയക്കമില്ല, നിങ്ങളുടെ ഭാര്യയുടെയോ ഭർത്താവിന്റെയോ കൂടെ ഇരിക്കുകയോ കുടുംബത്തോടൊപ്പം അത്താഴം കഴിക്കുകയോ ചെയ്യുന്നില്ല. എന്നാൽ നിങ്ങൾ ചിലത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു, അതിനാൽ നിങ്ങൾ എല്ലാം സ്വയം നിഷേധിക്കുന്നു. ജീവിതത്തിൽ മൂല്യവത്തായ എന്തെങ്കിലും സൃഷ്ടിച്ച ഏതൊരു പുരുഷന്റെയോ സ്ത്രീയുടെയോ കാര്യത്തിൽ അത് ശരിയല്ലേ? ബ്രഹ്മചര്യത്തിന്റെ കാര്യവും ഇതുതന്നെയാണ്. അവർ പരമമായ പാതയിലാണ്. അതു കൊണ്ടു തന്നെ ആളുകൾ വിലപ്പെട്ടതായി കരുതുന്ന മറ്റു കാര്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിയുന്നില്ല. ഒരു ഗുരു എന്ന നിലയിലുള്ള എന്റെ ജോലി, ആ പരമമായ ഒരു രുചി നിങ്ങൾക്ക് നൽകുന്നതിന് വേണ്ടിയുള്ളതാണ്, അങ്ങനെ നിങ്ങളുടെ ജീവിതത്തിൽ ഒരു ആകാംക്ഷ ഉണ്ടാവുകയും നിങ്ങൾ അതിലേക്ക് പോകാൻ ആഗ്രഹിക്കുകയും ചെയ്യുന്നുനിങ്ങൾ അതൊരൽപം രുചിച്ചു കഴിഞ്ഞു, ഇപ്പോൾ നിങ്ങൾക്ക് ആ പ്രലോഭനം തടയാൻ കഴിയില്ല. അതിന്റെ ശക്തിയും സൗന്ദര്യവും സന്തോഷവും അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നു. ബ്രഹ്മചാരികൾ അതിന്റെ രുചി അനുഭവിച്ചവരാണ്, ഇപ്പോൾ അവർക്ക് അതെല്ലാം വേണം. അവർ ഭക്ഷണം കഴിക്കുന്നുണ്ടോ ഇല്ലയോ എന്നത് ശ്രദ്ധിക്കുന്നില്ല. അവർ മദ്യപിക്കുന്നുണ്ടോ, പുകവലിക്കുന്നുണ്ടോ, മറ്റ് ആളുകൾക്ക് ആസക്തിയുള്ള മറ്റ് ലളിതമായ ശാരീരിക സുഖങ്ങൾ ആസ്വദിക്കുന്നുണ്ടോ എന്ന് അവർ ശ്രദ്ധിക്കുന്നില്ല. അവർ ആത്യന്തികമായതിന്റെ രുചി അറിഞ്ഞിരിക്കുന്നു. ഇനി അവർക്ക് അത് മുഴുവനായും വേണം. അതിൽ കുറഞ്ഞ ഒന്നിലും അവർ തൃപ്തിപ്പെടുകയില്ല. സുഖത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പേരിൽ ആളുകൾ അവരുടെ ജീവിതത്തിൽ ഉറങ്ങുകയാണെങ്കിൽ, അവർ അവരുടെ ജീവിതം പാഴാക്കുകയാണ് ചെയ്യുന്നത്. അവർ മുഴുവൻ വഴിയും സഞ്ചരിക്കണം . ഇത് എന്റെ ആഗ്രഹമല്ല, അവരുടെയും ആഗ്രഹമാണ്. ഇന്ന് നിങ്ങൾക്ക് ഒരു ആഗ്രഹം നിറവേറ്റാനുണ്ട്. അതു നിറവേറിയാൽ നിങ്ങൾക്ക് അടുത്തതും അതിന ടുത്തതും അതിനടുത്തതും വേണം. നിങ്ങൾ ആഗ്രഹിക്കുന്ന ഈ പ്രക്രിയ ശ്രദ്ധാപൂർവം നോക്കുകയാണെങ്കിൽ, പരിമിതമായ ഒന്നിനും നിങ്ങൾ തയ്യാറല്ലെന്ന് നിങ്ങൾക്ക് സ്വയം കാണാൻ കഴിയും. അതിരുകൾ ഇഷ്ടപ്പെടാത്ത എന്തോ ഒന്ന് നിങ്ങളുടെ ഉള്ളിലുണ്ട്. ആത്യന്തികമായതിനെ എപ്പോഴും കൊതിക്കുന്ന എന്തോ ഒന്ന് നിങ്ങളുടെ ഉള്ളിലുണ്ട്. നിങ്ങൾ പരമമായത് അന്വേഷിക്കണം എന്നത് എന്റെ ആശയമോ തത്വശാസ്ത്രമോ അല്ല. എന്തായാലും അബോധാവസ്ഥയിൽ നിങ്ങൾ പരമമായത് തേടുകയാണ്. നിങ്ങൾ അബോധാവസ്ഥയിൽ അന്വേഷിക്കുകയാണെങ്കിൽ, നിങ്ങൾ എല്ലായ്പ്പോഴും നിരാശരായി തുടരും, അത് കണ്ടെത്താനുള്ള സാധ്യത വിദൂരമാണ്. ബോധപൂർവ്വവും ശ്രദ്ധ കേന്ദ്രീകരിച്ചും നിങ്ങൾക്ക് ആവശ്യമുള്ളത് അന്വേഷിക്കുന്നതാണ് നല്ലത്. എല്ലാവരും ബ്രഹ്മചാരികളാകണം എന്നാണോ? എല്ലാവരും ബ്രഹ്മചാരികളാകണം, ജീവിതശൈലിയുടെ കാര്യത്തിലല്ല, ആന്തരികമായി. എല്ലാവരും ദൈവിക പാതയിലായിരിക്കണം. ബ്രഹ്മചര്യം എന്നാൽ ലൈംഗികതയുടെ നിഷേധം മാത്രമല്ല. അത് ഒരു പിന്തുണാ സംവിധാനമായി എടുത്തിട്ടുള്ള ഒരു വശം മാത്രമാണ്. ഒരു ബ്രഹ്മചാരി ആകുക എന്നതിനർത്ഥം നിങ്ങൾ നിങ്ങളുടെ സ്വന്തം പ്രകൃതത്തിൽ തന്നെ ഉന്മത്തനാണ് എന്നാണ്. നിങ്ങൾ വിവാഹിതനാണെങ്കിലും ബ്രഹ്മചാരിയാകാം. നിങ്ങളുടെ സ്വപ്രാകൃതത്തിൽ തന്നെ നിങ്ങൾ സന്തോഷവാനാണെങ്കിൽ ഇത് സാധ്യമാണ് - നിങ്ങളുടെ ഭർത്താവിൽ നിന്നോ ഭാര്യയിൽ നിന്നോ സന്തോഷം ചോർത്താൻ നിങ്ങൾ ശ്രമിക്കുന്നില്ല. ഇങ്ങനെയാണ് അത് വേണ്ടത്. ലോകം മുഴുവൻ ബ്രഹ്മചാരികളാകണം. ഓരോരുത്തരും അവരവരുടെ സ്വപ്രകൃതത്തിൽ തന്നെ സന്തോഷിക്കണം. രണ്ടുപേർ ഒരുമിച്ചാൽ അത് സന്തോഷത്തിന്റെ പങ്കുവയ്ക്കലായിരിക്കണം, അല്ലാതെ പരസ്‌പരം സന്തോഷം ഊറ്റിയെടുക്കുകയല്ല വേണ്ടത്. എന്തുകൊണ്ടാണ് ബ്രഹ്മചര്യം പ്രധാനപ്പെട്ടതായിരിക്കുന്നത് എന്തുകൊണ്ടാണ് ബ്രഹ്മചാരികൾക്ക് ഒരു പ്രത്യേക ജീവിത ക്രമം സ്ഥാപിച്ചത്? ഒരാൾ തന്റെ ജീവിതാവസാനത്തിൽ മാത്രം സാക്ഷാത്കാരം തേടാൻ ആഗ്രഹിക്കുകയാണെങ്കിൽ, അതിനെ പല തരത്തിൽ കൈകാര്യം ചെയ്യാം. ആ ദിവസത്തേക്ക് ഞാൻ നിങ്ങൾക്ക് വേണ്ടി ഒരു തീയതി നിശ്ചയിക്കാം! എന്നാൽ ഒരാൾ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പര്യവേക്ഷണം മാത്രമല്ല അത് മറ്റ് പലർക്കും സംഭവിക്കാൻ ഒരു ഉപയോഗപ്രദമായ ഉപകരണമാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബ്രഹ്മചര്യം പ്രാധാന്യമർഹിക്കുന്നു. ബ്രഹ്മചാരികൾ ഭാവിയിലേക്കുള്ള നിക്ഷേപമാണ്, ആത്മീയതയെ അതിന്റെ തനതായ പരിശുദ്ധിയിൽ നിലനിർത്താനും അത് തലമുറകളിലേക്ക് കൈമാറാനും. ഒരു ചെറിയ കൂട്ടം ആളുകൾ ആവശ്യമാണ്. ഒരു പ്രത്യേക രീതിയിലാണ് അവർ ദീക്ഷ സ്വീകരിക്കുന്നത്,അത് അവരുടെ ഊർജ്ജത്തെ തികച്ചും വ്യത്യസ്തമായ ദിശയിലേക്ക് മാറ്റുന്നു. എല്ലാവരും ആ ഒരു ചുവട് വയ്ക്കണം എന്നില്ല. അത് അത്യാവശ്യമല്ലാത്തതിനാൽ ഞങ്ങൾ എല്ലാവരേയും എടുക്കുകയുമില്ല, മാത്രമല്ല ആവശ്യമായ സാധനയിലൂടെ അവരെ കടത്തി വിടാനും സാധ്യമല്ല.നമ്മളെല്ലാവരും മാമ്പഴം കഴിച്ചിട്ടുണ്ട്, എന്നാൽ നമ്മളിൽ എത്ര പേർ മാവ് നട്ട് വളർത്തിയ ശേഷം മാമ്പഴം കഴിച്ചിട്ടുണ്ട്? മാമ്പഴം മറ്റാരോ നട്ടുപിടിപ്പിച്ചതിനാലാണ് മിക്കവരും മാമ്പഴം കഴിച്ചത്. ഓരോ സമൂഹത്തിലും ആയിരം പേരിൽ പത്തു പേരെങ്കിലും മാവ് നടാൻ ശ്രദ്ധിക്കണം. അതുപോലെ കുറച്ചുപേർക്ക് ബ്രഹ്മചര്യം സ്വീകരിക്കേണ്ടി വരുന്നു. മറ്റുള്ളവരുടെ നന്മയ്ക്കായി സ്വയം സമർപ്പിക്കാൻ തയ്യാറുള്ളവരാണ് സമൂഹത്തിൽ വേണ്ടത്. മറ്റുള്ളവരുടെ ക്ഷേമത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ലെങ്കിൽ, ആ സമൂഹം തീർച്ചയായും നാശത്തിലേക്കാണ് പോകുന്നത്. അതാണ് ഇപ്പോൾ സമൂഹത്തിന് സംഭവിച്ചിരിക്കുന്നത്. എല്ലാവരുടെയും നന്മയെക്കുറിച്ച് ചിന്തിക്കുന്നവർ വളരെ കുറവാണ്. എന്തുകൊണ്ട് ബ്രഹ്മചാരികൾ ആവശ്യമാണ് അടിസ്ഥാനപരമായി, ഈ മനുഷ്യ സംവിധാനം ഒരു നിശ്ചിത ഊർജ്ജ സംവിധാനമാണ്. നിങ്ങൾക്ക് ഇത് നിരവധി കവാടങ്ങളായി നിലനിർത്താനും ഒരു പ്രത്യേക രീതിയിൽ ലോകവുമായി ഇടപാട് നടത്താനും കഴിയും. അല്ലെങ്കിൽ നിങ്ങൾക്ക് ഇത് ഒരു ക്ലോസ്-സർക്യൂട്ട് സിസ്റ്റമാക്കി മാറ്റാം, അങ്ങനെ അത് വളരെ സംയോജിതമാകും. ഒരു റോക്കറ്റ് മുകളിലേക്ക് പോകുന്നത് അത് ഒരു വശത്ത് മാത്രം അഗ്നിയുതിർക്കുന്നതു കൊണ്ടാണ്. അത് എല്ലാ വശങ്ങളിലും അഗ്നിയുതിർക്കുന്നു എന്ന് കരുതുക, അത് എവിടെയും പോകില്ല, അത് സ്വയം ചിതറിപ്പോകും. അല്ലെങ്കിൽ ദിശയില്ലാതെ എവിടെയെങ്കിലും പോയി ചിതറി വീഴും. ഒരു ബ്രഹ്മചാരിയിൽ നിന്ന് നമ്മൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് അയാൾ ഒരു വശത്ത് മാത്രം അഗ്നിയുതിർക്കുന്നു എന്നതാണ്. ഒരു വശത്ത് മാത്രം തീ കത്തുന്ന ഒന്ന് നേരെ മുകളിലേക്ക് പോകും, അത്തരമൊരു സംവിധാനം സൃഷ്ടിക്കുന്നതിന് ഒരു പ്രത്യേക ഉദ്ദേശ്യമുണ്ട്. നിങ്ങൾക്ക് അത്തരത്തിലുള്ള ഒരു ക്ലോസ്-സർക്യൂട്ട് സിസ്റ്റം ഉള്ളപ്പോൾ, അത് ശക്തമായ ഒരു ഉപകരണമാണ്. ഈ ഉപകരണം വ്യത്യസ്ത രീതികളിൽ ഉപയോഗിക്കുകയോ വിന്യസിക്കുകയോ ചെയ്യാം. ഒരു ആത്മീയ പ്രക്രിയയിലൂടെ നിങ്ങൾക്ക് ലോകത്തെ സ്വാധീനിക്കാൻ കഴിയുന്ന ഒരു ആയുധമാണിത്. എല്ലാ സംസ്കാരത്തിലും സന്യാസിമാർ ഉണ്ടായിരുന്നു, കാരണം ഒരു യഥാർത്ഥ പ്രബുദ്ധമായ പ്രക്രിയ എവിടെയായിരുന്നാലും, എല്ലായ്‌പ്പോഴും പൂർണ്ണമായും ചില സംയോജിത സംവിധാനങ്ങൾ ഉണ്ടാകണമെന്ന് അവർ ആഗ്രഹിക്കുന്നു. പുറം ലോകവുമായ ഇടപാടുകളൊന്നുമില്ല. അത് പൂർണ്ണമായും ഒറ്റയ്ക്കാണ്. ഒരു പ്രത്യേക രീതിയിൽ ലോകത്തെ ചലിപ്പിക്കാനും ചില പ്രക്രിയകൾ സൃഷ്ടിക്കാനും ചില കാര്യങ്ങൾ ആക്‌സസ് ചെയ്യാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ആ സംവിധാനങ്ങൾ ആവശ്യമാണ്. അന്തരീക്ഷത്തിനപ്പുറം ഉപഗ്രഹം സ്ഥാപിക്കണമെങ്കിൽ റോക്കറ്റ് വേണം. അന്തരീക്ഷത്തിൽ വെറുതെ പറക്കാൻ മാത്രമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഒരു വിമാനം മതിയാകും. അതാണ് വ്യത്യാസം. ചില പരിമിതികൾക്കപ്പുറമുള്ള എന്തെങ്കിലും ചെയ്യാൻ നിങ്ങൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ അതിന് ബ്രഹ്മചാരികൾ ആവശ്യമാണ്. ബ്രഹ്മചര്യം എന്ന പാതയിൽ എന്താണ് ഉൾപ്പെടുന്നത്? ചോദ്യം: ബ്രഹ്മചര്യം എന്ന പാതയിൽ എന്താണ് ഉൾപ്പെടുന്നത്? അങ്ങനെ ജീവിക്കാൻ ഒരാൾക്ക് കഴിയുമോ എന്ന് എങ്ങനെ അറിയാൻ കഴിയും? സദ്ഗുരു: ബ്രഹ്മചര്യം എന്നാൽ കാറ്റ് പോലെ ആയിരിക്കുക - അതായത്, നിങ്ങൾ ഒന്നിലും പറ്റിനിൽക്കരുത്. കാറ്റ് എല്ലായിടത്തും പോകുന്നു, പക്ഷേ ഇപ്പോൾ എവിടെ നിന്നാണ് വരുന്നതെന്ന് നിങ്ങൾക്ക് അറിയില്ല. അത് സമുദ്രങ്ങൾ കടന്ന് വന്നിരിക്കുകയാണ് , ഇതാ ഇപ്പോൾ അത് ഇവിടെയുണ്ട് , അത് വീണ്ടും ഒഴുക്ക് തുടരുന്നു. ബ്രഹ്മചര്യം എന്നാൽ കേവലം ജീവനായിരിക്കുക- നിങ്ങൾ ജനിച്ച രീതിയിൽ തന്നെ ജീവിക്കുക - ഒറ്റയ്ക്ക്.നിങ്ങളുടെ അമ്മ ഇരട്ടക്കുട്ടികളെയാണ് പ്രസവിച്ചതെങ്കിലും നിങ്ങൾ ഒറ്റയ്ക്കാണ് ജനിച്ചത്. അതിനാൽ ബ്രഹ്മചര്യം എന്നാൽ ദൈവവുമായി വളരെ അടുത്ത ബന്ധം പുലർത്തുക എന്നാണ് - അങ്ങനെ ജീവിക്കുക. ബ്രഹ്മചര്യം വലിയൊരു ചുവടു വയ്പ്പൊന്നുമല്ല. ജീവൻ എങ്ങനെയോ അങ്ങിനെ നിലനിൽക്കുക എന്നത് മാത്രമാണ്. വിവാഹം ഒരു വലിയ ചുവടു വയ്പ്പാണ് - നിങ്ങൾ വളരെ വലിയ എന്തോ ഒന്ന് ചെയ്യാൻ ശ്രമിക്കുകയാണ്! കുറഞ്ഞത്, ആളുകൾ അങ്ങനെ വിശ്വസിക്കുന്നു. ബ്രഹ്മചര്യം എന്നാൽ നിങ്ങൾ ഒന്നും ചെയ്യുന്നില്ല, സ്രഷ്ടാവ് നിങ്ങളെ സൃഷ്ടിച്ചത് പോലെ നിങ്ങളുടെ ജീവിതം സംഭവിക്കാൻ നിങ്ങൾ അനുവദിച്ചു - നിങ്ങൾ അതിൽ നിന്ന് ഒന്നും ഉണ്ടാക്കുന്നില്ല. അതുകൊണ്ട് ചുവടു വയ്പ്പൊന്നുമില്ല. നിങ്ങൾ ഒന്നും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾ ഒരു ബ്രഹ്മചാരിയാണ്. എന്നാൽ സാധനയുണ്ട്, മറ്റ് അച്ചടക്കങ്ങളുണ്ട്, അത് എന്തിനെക്കുറിച്ചാണ്? അത് നിങ്ങളെ അങ്ങനെ തുടരാൻ സഹായിക്കുന്നതിന് വേണ്ടി മാത്രമാണ്, കാരണം നിങ്ങൾ ഈ ഗ്രഹത്തിൽ നിന്ന് വസ്തുക്കൾ എടുത്താൽ, ഈ ഗ്രഹത്തിന്റെ ഗുണങ്ങൾ നിങ്ങളിലേക്ക് പ്രവേശിച്ച് നിങ്ങളെ ഭരിക്കാൻ ശ്രമിക്കും. ഒരു അടിസ്ഥാന ഗുണം, നിങ്ങൾ ഭൂമിയുടെ ഒരംശം എടുത്തുകഴിഞ്ഞാൽ, ജഡത്വം എന്ന് വിളിക്കപ്പെടുന്ന ഒന്ന് ഉണ്ട്. രാവിലെ എഴുന്നേൽക്കാൻ പോലും ജഡത്വം ഉണ്ട് . ദൈവിക പാതയിലായിരിക്കുക എന്നതിനർത്ഥം ഭൂമിയുടെ വഴിക്ക് വഴങ്ങാതിരിക്കുക എന്നാണ്. ഒരു കാര്യം ജഡത്വമാണ്, മറ്റൊരു കാര്യം നിർബന്ധിത ചലനമാണ്. ഈ ഭൂമിയുടെ ഒരു കഷണം എടുത്താൽ നിങ്ങൾ ഭൂമി പോലെയാകും. ഇത് നിങ്ങളെ ഒരു വൃത്തത്തിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നു. പ്രപഞ്ചത്തിലെ ഭൗതികമെന്ന് നിങ്ങൾ വിളിക്കുന്ന എല്ലാറ്റിന്റെയും അടിസ്ഥാനം ചാക്രിക ചലനമാണ്. നിങ്ങൾ ഒരു വൃത്തത്തിൽ നീങ്ങുകയാണെങ്കിൽ, വൃത്തം എത്ര വലുതാണെങ്കിലും, നിങ്ങൾ എല്ലായ്പ്പോഴും തിരികെ വരും. നിങ്ങളെ ക്ഷണിച്ചില്ലെങ്കിലും! ലോകം നിങ്ങളെ വേണോ വേണ്ടയോ എന്ന് നിങ്ങൾക്ക് അറിയില്ല, പക്ഷേ നിങ്ങൾ ഒരു വൃത്തത്തിൽ ആയതിനാൽ നിങ്ങൾ എന്തായാലും തിരികെ വരും. തങ്ങൾ ഇവിടെ ശരിക്കും ആവശ്യമില്ലെന്ന് തിരിച്ചറിഞ്ഞവർ, നേരായ പാതയിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർ, അവർക്ക് ഇത് ദൈവിക പാതയാണ്, ഭ്രമണപഥമല്ല. s. ഒരു വ്യക്തി ജീവിതത്തിന്റെ ചാക്രികമായ ചലനത്തിലേക്ക് കടക്കാതിരിക്കാൻ, ഒരു സ്വാഭാവിക പ്രക്രിയ എന്നതിനുപകരം ബ്രഹ്മചര്യം ഒരു പാതയായും അച്ചടക്കമായും എടുക്കുന്നു. ഇതിന് കീഴടങ്ങാൻ അവർ ആഗ്രഹിക്കുന്നില്ല. അതിൽ എന്താണ് ഉൾപ്പെടുന്നത്? നിങ്ങൾ വളരെ ബോധവാനാണെങ്കിൽ, അതിൽ ഒന്നും ഉൾപ്പെടുന്നില്ല, അത് വളരെ ലളിതമാണ്. നിങ്ങൾ ജനിച്ചതുപോലെ എല്ലാ ദിവസവും രാവിലെ ഉണരും, നിങ്ങൾ മരിക്കും പോലെ ഉറങ്ങാൻ പോകുന്നു. അതിനിടയിൽ, എല്ലാവർക്കും ഉപയോഗപ്രദമായത് എന്താണോ അത് നിങ്ങൾ ചെയ്യുന്നു, കാരണം പ്രവർത്തനമില്ലാതെ നിങ്ങൾക്ക് നിലനിൽക്കാൻ കഴിയുന്ന സ്ഥലത്ത് നിങ്ങൾ ഇതുവരെ എത്തിയിട്ടില്ല - നിങ്ങൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. Related Tags ആത്മീയത Related Content article ആരായിരുന്നു ബോധിധർമ്മൻ, എന്തുകൊണ്ടാണ് അദ്ദേഹം ചൈനയിലേക്ക് പോയത്? ആരാണ് ബോധിധർമ്മൻ, എന്തിനാണ് അദ്ദേഹം ചൈനയിലേക്ക് പോയത്? ദക്ഷിണേന്ത്യയിലെ പല്ലവ രാജ്യത്തിലെ രാജകുമാരൻ ചൈനയിലേക്ക് സെൻ കൊണ്ടുവന്ന കഥ സദ്ഗുരു വിവരിക്കുന്നു. Mar 4, 2022 article ധ്യാനത്തിൻ്റെ പ്രാധാന്യം എല്ലാവിധ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ടാണ് ആളുകൾ നിർവൃതിയില്ലാതെ കഴിയുന്നത്? പരിമിതികളെ മറികടക്കാനുള്ള പരിശ്രമത്തിലാണ് മനുഷ്യനായിരിക്കുന്നതിന്റെ പ്രാധാന്യം, അതാണ് മനുഷ്യജീവിതത്തിൽ ധ്യാനത്തെ പ്രധാനമാക്കുന്നതെന്ന് സദ്ഗുരു വിശദീകരിക്കുന്നു. Feb 15, 2022 article ആത്മീയത സൗജന്യമായി പ്രദാനം ചെയ്യേണ്ട ആവശ്യമുണ്ടോ? ഈയിടെ നടന്ന അഭിമുഖത്തില്‍ എന്ത് കൊണ്ടാണ് ഈശയിലെ പരിപാടികള്‍ സൗജന്യമായി നല്‍കുന്നില്ല എന്ന ചോദ്യത്തിന് സദ്ഗുരു മറുപടി പറയുന്നു.
രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും 😍😍 ഇത്ര എളുപ്പത്തിൽ ഒരു സൂപ്പർ പലഹാരമോ 😋👌|tasty quick snack recipe PachakamRecipes രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും 😍😍 ഇത്ര എളുപ്പത്തിൽ ഒരു സൂപ്പർ പലഹാരമോ 😋👌|tasty quick snack recipe Last updated Sep 26, 2022 tasty quick snack recipe malayalam : മാവൊന്നും പരത്താതെ ഒരു അട ഉണ്ടാക്കാം. രാവിലെയോ വൈകീട്ടോ ചായക്ക് കഴിക്കാം. ഒരുതവണ ഉണ്ടാക്കി നോക്കൂ. വീണ്ടും വീണ്ടും ഉണ്ടാക്കും. നല്ല മധുരവും രുചിയും ഉള്ള ഒരു അടയുടെ റെസിപ്പി ആണ് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോവുന്നത്. ഒരു തവണ ഉണ്ടാക്കൂ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും. ഈ അട ഉണ്ടാക്കാൻ ആദ്യം നമ്മൾ കുറച്ച് ശർക്കര പാനിയാണ് ഉണ്ടാക്കേണ്ടത്. അതിനുവേണ്ടി അടി കട്ടിയുള്ള ഒരു പാത്രത്തിൽ 200 ഗ്രാം ശർക്കര ഇട്ട് കാൽകപ്പ് വെള്ളവും ഒഴിച്ച് തിളപ്പിക്കുക. ശർക്കര അലിഞ്ഞതിന് ശേഷം അതികം കുറുക്കാതെ ഇറക്കി വെച്ചാൽ മതി. തണുത്തതിന് ശേഷം അരിപ്പ ഉപയോഗിച്ച് അരിച്ച ശേഷം മാറ്റി വെക്കുക. ഈ സമയം ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യൊഴിച്ച് ചൂടാവുമ്പോൾ ഒരു കപ്പ് ചിരവിയ തേങ്ങ ഇട്ട് കുറച്ച് നേരം ഇളക്കി കൊണ്ടിരിക്കുക. തേങ്ങയുടെ നിറം മാറി വരുമ്പോൾ നേരത്തെ തയ്യാറാക്കി വച്ച ശർക്കരപ്പാനി ഒഴിച്ച് കൊടുക്കുക. ഈ മിഷ്രിതം കുറുകി വരുമ്പോൾ ഇറക്കി മാറ്റി വെക്കുക. വേറെ ഒരു പാത്രത്തിൽ ഗോതമ്പ് പൊടി എടുത്ത് കുറച്ച് വെള്ളം ഒഴിച്ച് കുറച്ച് കട്ടിയുള്ള ഒരു മാവുണ്ടാക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കാൻ മറക്കരുത്. ഇനി നമുക്ക് വേണ്ടത് വാഴയിലയാണ്. കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി മുറിച്ച വാഴയിലയിൽ ആദ്യം തവിയിൽ കുറച്ച് മാവെടുത്ത് ഒഴിച്ച് ഒന്ന് പരത്തി കൊടുക്കുക. എന്നിട്ട് ശർക്കര കൂട്ട് കുറച്ച് മാവിന്റെ ഒരു ഭാഗത്തായി ഇട്ട് കൊടുത്ത് ഇല മടക്കുക. ഇനി സ്റ്റീമറിൽ വെള്ളം വച്ച് ചൂടാവുമ്പോൾ ആ ഇലയട വച്ച് 15 മിനിറ്റ് വേവിക്കുക. വെന്ത ഇലയട തണുത്ത ശേഷം കഴിച്ചോളൂ. നല്ല രുചിയായിരിക്കും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. credit : sruthis kitchen Share Anjali S എന്റെ പേര് അഞ്ജലി. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. Prev Post പുതിയ ട്രിക്ക്‌ ഇഡ്ഡലി പൊന്തിവരും.👌👌 എത്ര വലിയ തണുപ്പിലും ഇഡ്ഡലിമാവ് വേഗത്തിൽ പുളിപ്പിച്ചെടുക്കാം 👌👌 Next Post എൻ്റെ പൊന്നോ എന്താ രുചി 😍😍 ഐസ്ക്രീo പോലെ ഒരു സേമിയ പായസം.!! ഈ ചേരുവ കൂടി ചേർത്താൽ രുചി ഇരട്ടിയാകും.😋👌|Semiya Chovvari Payasam
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
[ഈസീ & ലെയ്സീ ചെയർ] ********************************** ഈ...ചാരുകസേരകൾ വെറുമൊരു ഈസീ & ലെയ്സീ ചെയർ...മാത്രമല്ലാ...... രചന എന്ന ഈ കൊച്ചു എഴുത്തു പുരയിലെ... ഇടയ്ക്കൊക്കെ ഉണ്ടാവാറുള്ള ദർബാറുകളിലെ സായാഹ്ന സല്ലാപങ്ങളിലെല്ലാം പങ്കുചേരുന്ന ഈ ചാരു കസേരകൾ..... രാഷ്ട്രീയക്കാരുടെ കസേര അല്ലാ... ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മനയിലെ ചാരുകസേരയും അല്ല... ആറു കെട്ടുള്ള "മറനാട്ട് മന" യിലെ ചാരുകസേരയും അല്ലാ.... അറക്കൽ ആലി രാജയോ... അറക്കൽ ബീവിയോ ഇരുന്ന ചാരുകസേരയും അല്ലേ...... അല്ലാ.. തറവാട് വീതം വെക്കുമ്പോൾ കിട്ടിയതുമല്ലാ...... പൂമുഖത്തുള്ള "ചാരുകസേര" തൊട്ട് ...... അടുക്കളമുറ്റത്തെ അമ്മിക്കല്ലുവരെ കാണിച്ച് തറവാട്ട് മഹിമ പറയാൻ വന്നതും അല്ലാ...... സോറീ.... പുരാണങ്ങള്‍ പറഞ്ഞു പറഞ്ഞ് ആദിത്യ മര്യാദയിൽ നിങ്ങളെയൊന്നു ഈ ചാരുകസേരയിൽ ഇരുത്താൻ മറന്നു..... രചന എന്ന വീടിൻ്റെ പൂമുഖത്ത് കിടക്കുന്ന ഈ പഴക്കം ചെന്ന ചാരുകസേരകൾ വിശ്വകർമ്മ സമുദായത്തിൽപ്പെട്ട മൂത്താശാരി.... വാസ്തു ശാസ്ത്ര പ്രകാരം പണിഞ്ഞതോ...... അല്ലെങ്കിൽ.... തച്ചൻ്റെ... കൊത്തു പണിയിൽ തീർത്ത കരവിരുതിൻ്റെ മികവിൽ തീർത്തതോ... അല്ലാ ..... എങ്കിലും... ആ ചാരുകസേരയിൽ ഒരു തവണ ഇരുന്നാൽ... പിന്നീടെന്നും.. അതിലേ... ഇരിക്കാൻ തോന്നൂ..... ആ..... സുഖം കൊണ്ടു തന്നെയാണ്.... ഈ പന്തീരണ്ട് കസാല കുലത്തിലെ...... അതായത്....ഹതിയ .... (ഗിഫ്റ്റായി) കിട്ടിയ ആ പന്ത്രണ്ട് ചാരുകസേരകളിൽ ഒന്നിനെ...... ഒരു ബന്ധു ഇഷ്ടപ്പെട്ട്.... ചോദിക്കാൻ മടിച്ചു മടിച്ചു... ഒടുവിൽ സമ്മതത്തോടെ എടുത്തു കൊണ്ടു പോയതും..... രചനയുടെ പൂമുഖം.... ഇടയ്ക്കൊക്കെ.... വെറും രസികരുടെ.. ഒരു ദർബാറായി മാറുമ്പോളെല്ലാം...... ഈ ചാരുകസേരകളെയാണ് അതിഥികൾ ആദ്യം തിരഞ്ഞെടുക്കുക...... അതിൽ ഇരിക്കുന്നവരെ തേടി..... തിരമാലകൾ മന്ദസ്മിതത്തോടെ..... വലിയ ബഹളവും ആർത്തിരമ്പലും ഇല്ലാതെ വളേൽ ബീച്ചിൻ കരയെ സ്നിഗ്ദ്ധമായി തലോടി ചുംബിക്കാൻ വരുമ്പോഴുള്ള ഓളങ്ങളുടെ കിതപ്പിൻ്റെയും.... തിരിച്ചു പോക്കിലെ നെടുവീർപ്പിൻ്റേയും റിഥം... ഒരു കണ്ടം അകലെയുള്ള രചനയിലിരുന്ന്.. ശ്രവിച്ചാസ്വദിച്ചു കൊണ്ടിരിക്കെ... പടിഞ്ഞാറ്റു നിന്നും... നന്തിയുടെ അന്തി ചന്തത്തിന് ശോഭ പകരുന്ന.. തൊട്ടടുത്തുള്ള വിളക്കുമാടത്തെ തൊട്ടു തലോടി ദിനേനയെന്നോണം എത്തുന്ന ആ ചീതക്കാറ്റ്... ഈ ദർബാറിനെ തലോടി തണുപ്പിക്കുമ്പോൾ... ഇരിക്കുന്നത് ഏതൻ തോട്ടത്തിലാണോ... എന്ന പ്രതീതി ജനിപ്പിക്കുമെന്ന്.... ആരോ.... പറഞ്ഞു... ഇടയ്ക്കാരോ ചോദിച്ചതും കേട്ടു... കണിയാരു പറഞ്ഞിട്ട്...... ലക്ഷണമൊത്ത കാഞ്ഞിരത്തിൻ തടി മുറിച്ചുണ്ടാക്കിയ ചാരുകസേരകളാണോ.. ... ഇതെന്ന് ! ഇതിൽ ഇരിക്കുമ്പോൾ നട്ടെല്ല് വളയുമെന്ന്.... ഒട്ടും പേടിക്കേണ്ടതില്ലാ... എന്നത് കാലം കൊണ്ടും പരിജയം കൊണ്ടും തെളിയിക്കപ്പെട്ടതുമാണ്.. ഈസി & ലെയ്സി.. ചെയർ (Easy & Lazy chair ) എന്ന ഈ ചാരുകസേരകളെ... പൂമുഖത്തെ മതിപ്പ് സ്ഥാനത്തു നിന്നും ഒരിക്കലും എടുത്തു മാറ്റാത്തതു കൊണ്ടു്.... ഇതിൽ ആസനസ്ഥരായ എല്ലാവരുടേയും പേരുകൾ 38 വർഷത്തിനു ഇപ്പുറവും... ആളും ... തരവും... നോക്കി ഇന്നും ഓർത്തു വെച്ച... ഈ ഈസീ ചെയറിന് അതു വളരെ ഈസിയായി തന്നെ നിങ്ങളോട് പറയാനാവും.... അത് ഈ ചാരുകസേരകൾ തന്നെ ഇനിയുള്ള തുടർച്ചയിൽ പറയുമെന്ന് ആശിക്കാം... Yakoob Rachana Nandi..✍️
എംസോൺ റിലീസ് – 3007 ഭാഷ കൊറിയൻ സംവിധാനം Eung-bok Lee പരിഭാഷ ശ്രുതി രഞ്ജിത്ത്, ഹബീബ് ഏന്തയാർ, തൗഫീക്ക് എ,മിഥുൻ പാച്ചു, നിജോ സണ്ണി, റോഷൻ ഖാലിദ്,അനന്ദു രജന, ഗോകുൽ എസ് എൻ ചെറുവല്ലൂർ, സംഗീത് പാണാട്ടിൽ,അൻഷിഫ് കല്ലായി, ദേവനന്ദൻ നന്ദനം & റാഫി സലീം ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.3/10 2016 ൽ സൗത്ത് കൊറിയൻ ചാനലായ KBS ൽ പ്രക്ഷേപണം ചെയ്ത മിലിറ്ററി-മെഡിക്കൽ ആക്ഷൻ റൊമാൻസ് ഡ്രാമയാണ് ഡിസെൻഡന്റ്സ് ഓഫ് ദി […] Train / ട്രെയിന്‍ (2020) October 3, 2020 by Vishnu എം-സോണ്‍ റിലീസ് – 2112 ഭാഷ കൊറിയന്‍ സംവിധാനം Ryu Seung-jin പരിഭാഷ അക്ഷയ് ഇടവലക്കാട്ട്, നിജോ സണ്ണി,സംഗീത് പാണാട്ടില്‍, അനന്ദു രജന,ആദം ദിൽഷൻ, മിഥുൻ പാച്ചു, അൻഷിഫ് കല്ലായി, റാഫി സലീം ജോണർ ഫാന്റസി, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.0/10 കൊറിയൻ സിനിമ സീരിസുകളിൽ ഇന്നും പ്രേക്ഷകരെ കൗതുകമുണർത്തുന്ന കഥാതന്തുവാണ് പാരലൽ വേൾഡ് കൺസപ്റ്റ്. അതിൽ തന്നെ മികച്ചതെന്ന് പറയാൻ കഴിയുന്ന ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയും ആയാണ് ട്രെയിൻ നമ്മുടെ മുന്നിലേക്ക് എത്തുന്നത്. ഹിറ്റ് ദ […] Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം തുടങ്ങും. ട്രോളിങ് ബോട്ടുകൾക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനമുള്ളത്. ഇതോടെ 4,200-ലധികം വരുന്ന ട്രോളിങ് ബോട്ടുകൾ അർധരാത്രി മുതൽ കടലിൽ പോകില്ല. ജൂൺ 10 മുതൽ ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം. അയൽ സംസ്ഥാനത്തെ ബോട്ടുകൾ നിരോധനത്തിന് മുമ്പേ തീരം വിട്ടു പോകണമെന്നാണ് നിർദേശം. അതേസമയം പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. മത്സ്യലഭ്യതയിലെ കുറവും വർധിച്ച മത്സ്യബന്ധന ചിലവും പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ ട്രോളിങ് നിരോധനം കൂടി എത്തിയതോടെ മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് കടക്കുകയാണ്. ഇന്ധന വിലവർദ്ധനവിൽ നട്ടം തിരിയുന്ന മത്സ്യമേഖലയെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണമെന്നാണ് ബോട്ടുടമകളുടെ ആവശ്യം. യാനങ്ങളുടെ നവീകരണത്തിന് പലിശരഹിത വായ്പ അനുവദിക്കണമെന്നും മുൻ വർഷങ്ങളിലെതിനേക്കാൾ പരിഗണന വേണമെന്നുമാണ് മത്സ്യ തൊഴിലാളികളുടെയും ബോട്ടുടമകളുടെയും ആവശ്യം. സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് സർക്കാരും വാഗ്ദാനം നൽകിയിട്ടുണ്ട്. ട്രോളിങ് നിരോധന കാലത്ത് സർക്കാർ സഹായമാണ് മത്സ്യ തൊഴിലാളികളുടെ ഏക പ്രതീക്ഷ. Tags: Trolling ban ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസറും അസിസ്റ്റന്റും അറസ്റ്റിൽ Next Post രാഷ്‌ട്രീയ സമ്മർദ്ദം ശക്തം; ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യ കേസിൽ ഒഴിഞ്ഞുമാറി പോലീസ്; തിരിച്ചറിഞ്ഞിട്ടും പ്രതികളെ പിടികൂടുന്നില്ല More News from this section യുവാവിന്റെ ദുരൂഹ മരണം ; കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ മൃതദേഹം ചിതയിൽ വെയ്‌ക്കുന്നതിന് മുൻപ് പോലീസിന് തോന്നിയ സംശയം; തെളിഞ്ഞത് കൊലപാതക കഥ; അമ്മയെ ചവിട്ടിക്കൊന്ന മകൻ അറസ്റ്റിൽ നഖം കടിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ? കാൻസർ ഉൾപ്പെടെ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണെന്നോ നിങ്ങളെ കാത്തിരിക്കുന്നത്? ഇത് നിർത്താൻ എന്ത് ചെയ്യണം?- Ill effects of Biting Nails ‘ആ കുട്ടികള്‍ എന്നോട് എംഡിഎംഎ വേണോ എന്ന് ചോദിച്ചു’; ജനം ടിവിയോട് അനുഭവം തുറന്നുപറഞ്ഞ് മീനാക്ഷി വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിൻമാറിയാൽ സംസ്ഥാനത്തിന് നിക്ഷേപങ്ങൾ ലഭിക്കില്ല; പദ്ധതിയുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി; സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചനയെന്നും പിണറായി മുഖ്യമന്ത്രി ആയിരുന്നപ്പോൾ നരേന്ദ്രമോദി ഒരു പ്രഖ്യാപനം നടത്തി; പ്രതിപക്ഷവും മാദ്ധ്യമങ്ങളും അന്ന് പരിഹസിച്ചു; പിന്നീട് വലിയ ഒരു യജ്ഞം നടന്നു; കേരളം ഇത് പഠിക്കണം; ഗുജറാത്ത് സന്ദർശിച്ചതിന്റെ അനുഭവ കുറിപ്പുമായി അനൂപ് ആന്റണി Load More Latest News എന്തിനാണ് രണ്ട് ഭരണഘടന , എന്തിനാണ് ഇങ്ങനെ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നത് ; ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ ജിഹാദ് കൂട്ടക്കൊല നടത്തുന്ന സ്ത്രീക്ക് ഏറ്റവും ഭീകരനായ തീവ്രവാദിയെ വിവാഹം ചെയ്യാൻ അവസരം : വാഗ്ദാനം നൽകിയ മുസ്ലീം പുരോഹിതൻ ഷെയ്ഖ് അബ്ദുല്ല ഫൈസലിനെതിരെ കേസ് ജീവനാണ് പ്രധാനം; റോഡ് ഷോയ്‌ക്കിടെ ആംബുലൻസിന് വഴി നൽകി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം; ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ പരിശോധനകളെല്ലാം ഇനി അത്യാധുനിക സെൻസറുകൾ വഴി; മൊബൈലിൽ യാത്രാരേഖകൾ ; ഡിജി യാത്ര ആപുമായി വ്യോമ മന്ത്രാലയം പോലീസ് ഉദ്യോ​ഗസ്ഥർക്ക് സർക്കാർ ശമ്പളം നൽകുന്നില്ലെന്ന് മെഹബൂബ മുഫ്തി; പിഡിപി നേതാവിന്റെ വ്യാജ ആരോപണത്തെ പൊളിച്ചടുക്കി കശ്മീർ പോലീസ്; തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്ന് താക്കീത് ‘വാർ‘ ഓഫ് സൈഡുകൾ വിവാദമാകുന്നു; ഗ്രീസ്മാന്റെ ഗോളിൽ അവകാശവാദമുന്നയിച്ച് ഫ്രാൻസ് ഫിഫക്ക് പരാതി നൽകി- France against VAR Off Side Call ക്ഷണിക്കാത്ത കല്യാണത്തിന് ഭക്ഷണം കഴിക്കാൻ എത്തിയ വിദ്യാർത്ഥി പിടിയിലായി : ഒടുവിൽ രക്ഷപെടാൻ പാത്രം കഴുകി , വീഡിയോ വൈറലാക്കിയവർക്കെതിരെ പരാതി നൽകി യുവാവ്
Alok Kumar Verma (Rtd. Chief Engineer, Indian Railway) Incompetence, unprofessionalism, and a fixation with real-estate development and foreign debt have ruined the plan “.. it will be difficult to find multilateral agencies to finance the Read more… Articles വിജ്ഞാനോത്സവം 2020 ഇക്കൊല്ലം രണ്ടു ഘട്ടമായി നടത്തുന്ന വിജ്ഞാനോത്സവത്തിന്റെ പ്രാഥമിക തലം 2020 ഡിസംബർ ആദ്യവാരമാണ് നടക്കുന്നത്. എൽ. പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നീ നാലു വിഭാഗങ്ങളിലായി എല്ലാ കുട്ടികൾക്കും പ്രാഥമിക തലത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇത്തവണത്തെ വിജ്ഞാനോത്സവം ബഹു വിഷയ തലത്തില്‍ ഉള്ളതായിരിക്കും. ബഹുമുഖ ബുദ്ധിയുടെ സാധ്യതകളും പരിശോധിക്കും. Read more… Articles കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തിയേഴാം വാര്‍ഷിക സമ്മേളനം 2020 ഒക്ടോബര്‍ 24, 25, 26 ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തിയേഴാം വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം 2020 ഒക്ടോബര്‍ 24, 25, 26 തീയതികളില്‍ സൂം ഫ്ലാറ്റ്ഫോമില്‍ ഓണ്‍ലൈനായി നടക്കുകയാണ്. ഉദ്ഘാടന സമ്മേളനവും പി.ടി. ഭാസ്കരപ്പണിക്കർ സ്മാരകപ്രഭാഷണവും പൊതുപരിപാടിയാണ്. ഫേസ്ബുക്കിലൂടെ ലൈവായും കാണാം. എല്ലാവരുടെയും പങ്കാളിത്തമുണ്ടാവണമെന്ന് അഭ്യര്‍ഥിക്കുന്നു.
ഉബുൻ‌ലോഗിലെ ലൂയിസ് ഗോമെസിന്റെ പ്രൊഫൈൽ https://ubunlog.com/author/luis-lorenzo/ ഉബുണ്ടുവിനുള്ള ട്യൂട്ടോറിയലുകൾ, ഡെസ്ക്ടോപ്പുകൾ, സോഫ്റ്റ്വെയർ ചൊവ്വ, 28 മാർച്ച് 2017 10:40:50 +0000 es മണിക്കൂര്തോറും 1 https://wordpress.org/?v=6.0.2 https://ubunlog.com/wp-content/uploads/2022/03/cropped-favicon-ubunlog-2022-32x32.jpg ഉബുൻ‌ലോഗിലെ ലൂയിസ് ഗോമെസിന്റെ പ്രൊഫൈൽ https://ubunlog.com/author/luis-lorenzo/ 32 32 ഉബുണ്ടു 17.0.2 എൽ‌ടി‌എസിൽ മെസ 16.04 എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം https://ubunlog.com/como-instalar-mesa-17-0-2-en-ubuntu-16-04-lts/ https://ubunlog.com/como-instalar-mesa-17-0-2-en-ubuntu-16-04-lts/#comments ചൊവ്വ, 28 മാർച്ച് 2017 10:38:56 +0000 https://ubunlog.com/?p=18060 നിങ്ങൾ ഉബുണ്ടു ഉപയോക്താക്കളാണെങ്കിൽ വിപുലീകൃത പിന്തുണാ പതിപ്പുകളിൽ തുടരാൻ താൽപ്പര്യമുണ്ടെങ്കിലും നിങ്ങളുടെ സിസ്റ്റത്തിലെ ഏറ്റവും പുതിയ ഗ്രാഫിക് ലൈബ്രറികൾ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഈ ട്യൂട്ടോറിയലിൽ ഏറ്റവും പുതിയ ഗ്രാഫിക് ലൈബ്രറികൾ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാമെന്ന് ഞങ്ങൾ കാണിക്കും. മെസ 17.0.2 നിങ്ങളുടെ സിസ്റ്റങ്ങളിൽ ഉബുണ്ടു 16.04 എൽ‌ടി‌എസ് അല്ലെങ്കിൽ ഉബുണ്ടു 16.10. ഗെയിമർമാർക്ക് അനുവദിക്കുന്നതിനനുസരിച്ച് ഈ ലൈബ്രറികൾ പ്രത്യേകിച്ചും ഉപയോഗപ്രദമാണ് ഗ്രാഫിക്സ് കാർഡുകളുടെ മുഴുവൻ സാധ്യതകളും ചൂഷണം ചെയ്യുകഅതെ, ഇല്ല എൻ‌വിഡിയ, എ‌ടി‌ഐ അല്ലെങ്കിൽ ഇന്റൽ, ഞങ്ങൾ നിങ്ങളെ ചുവടെ കാണിക്കുന്ന ഘട്ടങ്ങളിലൂടെ അതിന്റെ വളരെ ലളിതമായ ഇൻസ്റ്റാളേഷൻ. ഒരു പുതിയ ശേഖരത്തിന് നന്ദി ഉബുണ്ടു എക്സ് സ്വാത് പിപിഎഉബുണ്ടു 17.0 എൽ‌ടി‌എസ്, ഉബുണ്ടു 16.04 സിസ്റ്റങ്ങളിൽ‌ ഇൻ‌സ്റ്റാൾ‌ ചെയ്യാൻ‌ കഴിയുന്ന ഏറ്റവും പുതിയ മെസ 16.10.x ലൈബ്രറികൾ‌ (ഇപ്പോഴും വികസനത്തിലും ബീറ്റ ഘട്ടത്തിലും ഉണ്ട്). ഗ്രാഫിക് സെറ്റ് അനുമാനിക്കുന്നു പ്രൊപ്രൈറ്ററി ഗ്രാഫിക്സ് ഡ്രൈവറുകൾക്ക് ഒരു സ alternative ജന്യ ബദൽ തീർച്ചയായും എഎംഡിയും ഇന്റലും മികച്ച ഹാർഡ്‌വെയർ ലെവൽ പിന്തുണയുണ്ട്. മെസ 17.0.2 ഏറ്റവും പുതിയ സ്ഥിരതയുള്ള സമാഹാരമാണ്, ലിനക്സ് കാറ്റലോഗിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും പുതിയ ഗെയിമുകളുടെ ഗ്രാഫിക്കൽ സാധ്യതകൾ പ്രയോജനപ്പെടുത്താൻ അതിന്റെ ഇൻസ്റ്റാളേഷൻ ശുപാർശ ചെയ്യുന്നു. ഗെയിമുകൾ മാത്രമല്ല, എങ്ങനെയെന്ന് ഞങ്ങൾ കാണും മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുന്നു ഇൻസ്റ്റാളേഷന് ശേഷം സിസ്റ്റം. ഏറ്റവും പുതിയ ഡ്രൈവറുകൾ‌ ഇൻ‌സ്റ്റാൾ‌ ചെയ്യുന്നതിന്, നിങ്ങളുടെ സിസ്റ്റത്തിലേക്ക് പി‌പി‌എ ഉബുണ്ടു എക്സ് സ്വാത് ശേഖരം ചേർ‌ത്ത് പാക്കേജ് അപ്‌ഡേറ്റ് ചെയ്യണം. ഇതിനായി ഞങ്ങൾ ടെർമിനൽ കൺസോളിൽ പ്രവേശിക്കും: sudo add-apt-repository ppa:ubuntu-x-swat/updates sudo apt update && sudo apt dist-upgrade ഇത് ചെയ്തുകഴിഞ്ഞാൽ, കമ്പ്യൂട്ടർ പുനരാരംഭിക്കുക, നിങ്ങളുടെ സിസ്റ്റത്തിൽ ഏറ്റവും പുതിയ മെസ 17.0.2 ഡ്രൈവറുകൾ ലഭിക്കും നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ പഴയപടിയാക്കുക നിങ്ങളുടെ കമ്പ്യൂട്ടറിൽ നടപ്പിലാക്കിയാൽ, ഡ്രൈവറുകൾ നീക്കംചെയ്യാനും സിസ്റ്റം സ്ഥിരത പുന restore സ്ഥാപിക്കാനും നിങ്ങൾക്ക് കൺസോൾ വഴി ഇനിപ്പറയുന്ന കമാൻഡ് നടപ്പിലാക്കാൻ കഴിയും: sudo ppa-purge ppa:ubuntu-x-swat/updates ഉറവിടം: OMGUbuntu! ]]> https://ubunlog.com/como-instalar-mesa-17-0-2-en-ubuntu-16-04-lts/feed/ 4 ക്രാട്ടോസ് -3000, ഉബുണ്ടു ഹൃദയമുള്ള ശക്തമായ ലാപ്‌ടോപ്പ് https://ubunlog.com/kratos-3000-un-potente-portatil-con-corazon-de-ubuntu/ https://ubunlog.com/kratos-3000-un-potente-portatil-con-corazon-de-ubuntu/#comments തിങ്കൾ, 27 മാർച്ച് 2017 20:30:16 +0000 https://ubunlog.com/?p=18034 ലിനക്സും അതിനാൽ ഉബുണ്ടുവും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമായി നിലകൊള്ളുന്നു ഉറവിടങ്ങൾ പരമാവധി അനുരൂപമാക്കിയിരിക്കുന്നുപവർ ഒരു മാനദണ്ഡമായിരിക്കുന്ന ഉയർന്ന പ്രകടനമുള്ള ഉപകരണങ്ങളിലെ അതിന്റെ ആപ്ലിക്കേഷനുമായി ഇത് പൊരുത്തപ്പെടുന്നില്ല. എൻട്രോവെയർ, യുണൈറ്റഡ് കിംഗ്ഡത്തിൽ സ്ഥിതിചെയ്യുന്ന ഈ കമ്പനി പോർട്ടബിൾ ഉപകരണങ്ങളുടെ വാണിജ്യവത്ക്കരണത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു കമ്പനി അതിന്റെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കി ക്രാട്ടോസ് -3000 വ്യക്തമായ ലക്ഷ്യത്തോടെ 3D ഡിസൈനർമാരിലും ഗെയിം പ്രേമികളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അത്യാധുനിക ഹാർഡ്‌വെയറുകളും സവിശേഷതകളും വളരെ ഉയർന്ന ശ്രേണിയിൽ സ്ഥാപിക്കുന്നു, ക്രാട്ടോസ് -3000 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കൊപ്പം വിതരണം ചെയ്യുന്നു ഉബുണ്ടു 16.04.2, ഉബുണ്ടു 16.10, ഉബുണ്ടു മേറ്റ് 16.04.2, ഉബുണ്ടു മേറ്റ് 16.10, മറ്റ് ലിനക്സ് വിതരണങ്ങൾ പ്രയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കായി മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ഓപ്പറേറ്റിംഗ് സിസ്റ്റം ഇല്ലാതെ തന്നെ ഇത് വാങ്ങാം. ലിനക്സിലെ ഗെയിമിംഗ് വിപ്ലവത്തിൽ സോഫ്റ്റ്വെയർ തലത്തിൽ അവരെ പിന്തുണയ്ക്കുന്ന ഒരു സിസ്റ്റം മാത്രമല്ല, അതിന്റെ ഉപയോക്താക്കൾക്ക് അതുല്യമായ ഗെയിമിംഗ് അനുഭവങ്ങൾ നൽകാൻ അനുവദിക്കുന്ന ഉചിതമായ ഹാർഡ്‌വെയറും ഉൾപ്പെടുത്തണം, ആ അർത്ഥത്തിൽ ആരെയും നിരാശപ്പെടുത്തില്ലെന്ന് ക്രാട്ടോസ് -3000 വാഗ്ദാനം ചെയ്യുന്നു. തുടക്കത്തിൽ, ശ്രേണിയിലെ നിരവധി സിപിയു മോഡലുകൾക്കിടയിൽ തിരഞ്ഞെടുക്കാൻ ഞങ്ങൾക്ക് കഴിയും കാബി തടാകം (ഏഴാം തലമുറ) കോർ i5-7300HQ, കോർ i7-7700HQ ഇന്റലിൽ നിന്ന്. ഒരു ഗ്രാഫിക്സ് കാർഡ് എന്ന നിലയിൽ, ഞങ്ങൾക്ക് ഒരു എൻവിഐഡിയ GTX 1050 (പാസ്കൽ) 2 ജിബി വിആർ‌എമ്മിനൊപ്പം ഉദാരമായ മെമ്മറിയും 4 മുതൽ 32 ജിബി വരെ റാം. ദ്വിതീയ സംഭരണവും വിരളമായിരിക്കില്ല, ഒപ്പം ഞങ്ങൾക്ക് ഒരു ആന്തരിക ഡ്രൈവ് ഉണ്ടാകും 500 MB മുതൽ 4 TB വരെ ശേഷി. ഉപകരണങ്ങളിലേക്ക് രണ്ടാമത്തെ യൂണിറ്റ് സജ്ജമാക്കാനുള്ള സാധ്യതയുമുണ്ട്, ഇത് ദൃ solid മായ അവസ്ഥയാണ്, വേഗതയേറിയ സിസ്റ്റം ബൂട്ടിനായി 120 ജിബിക്കും 2 ടിബിക്കും ഇടയിൽ ശേഷി. സ്‌ക്രീനിനെ സംബന്ധിച്ചിടത്തോളം, ഒരു അസ ven കര്യത്തിനും ഞങ്ങൾക്ക് അതിനെ കുറ്റപ്പെടുത്താനാവില്ല, കാരണം ഈ അർത്ഥത്തിൽ ഉപകരണങ്ങൾ പൊതു നിലവാരത്തിൽ നിന്ന് വേർതിരിക്കപ്പെട്ടിട്ടില്ല. ഞങ്ങൾക്ക് 15,6 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടാകും ഐപിഎസ് എൽഇഡി പാനലിൽ 1920 x 1080 ഫുൾ എച്ച്ഡി റെസലൂഷൻ. അതിന്റെ കണക്റ്റിവിറ്റിയെ സംബന്ധിച്ച്, ബ്ലൂടൂത്ത്, ഇന്റൽ വൈ-ഫൈ, ഗിഗാബൈറ്റ് ഇഥർനെറ്റ് എന്നിവയുടെ പൊതുവായ ഇന്റർഫേസുകളും അവസാന അധികമായി ചേർക്കാനുള്ള സാധ്യതയും ഞങ്ങൾ കാണും. Key 9,99 ചേർക്കുന്നതിനായി ഞങ്ങളുടെ കീബോർഡിലേക്ക് ബാക്ക്ലൈറ്റിംഗ്. ഗെയിമർ പൊതുജനങ്ങൾക്കായി ഉദ്ദേശിച്ചിട്ടുള്ള ഉപകരണങ്ങളില്ലാത്തതിനാൽ ഈ കോൺഫിഗറേഷൻ വിലകുറഞ്ഞതായിരിക്കില്ല. അതിനാൽ, നമുക്ക് ക്രാട്ടോസ് -3000 ഉപകരണങ്ങൾ ലഭിക്കും ഏകദേശം 870 XNUMX (ഏകദേശം 750 പൗണ്ട്). നിങ്ങളിൽ ഈ ഉപകരണങ്ങളിലൊന്ന് വാങ്ങാൻ തീരുമാനിക്കുന്നവർ, സ്‌ക്രീനിലെ നിർജ്ജീവമായ പിക്‌സലുകൾ ഇതിൽ കാണാനാകുമെന്ന് മനസിലാക്കുക ഒരു വർഷം വരെ 25 ഡോളർ വില വരുന്ന അധിക വാറന്റി (സ്ഥിരസ്ഥിതിയായി ഉൾപ്പെടുന്ന 7 ദിവസത്തിനുപകരം). അതുപോലെ, ഉൾപ്പെടുത്തിയ പ്ലഗ് ഇംഗ്ലീഷ് തരമാണ് (മൂന്ന് പിൻ ഉപയോഗിച്ച്), അതിനാൽ കണക്റ്റുചെയ്യുന്നതിന് പിന്നീട് ഒരു അഡാപ്റ്ററിനായി തിരയാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്റ്റാൻഡേർഡ് യൂറോപ്യൻ മോഡൽ തിരഞ്ഞെടുക്കണം. നിങ്ങളുടെ ഉബുണ്ടു സിസ്റ്റത്തിനായി ഒരു ഗെയിമർ ടീമിനെ ലഭിക്കാനുള്ള സമയമാണിതെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഉറവിടം: സോഫ്റ്റ്പീഡിയ. ]]> https://ubunlog.com/kratos-3000-un-potente-portatil-con-corazon-de-ubuntu/feed/ 2 ഗ്നോം 3.24 ഇപ്പോൾ ലഭ്യമാണ്, ഇവയാണ് അതിന്റെ വാർത്ത https://ubunlog.com/ya-esta-disponible-gnome-3-24-y-estas-son-sus-novedades/ https://ubunlog.com/ya-esta-disponible-gnome-3-24-y-estas-son-sus-novedades/#comments വെള്ളി, 24 മാർച്ച് 2017 10:33:49 +0000 https://ubunlog.com/?p=18028 ഗ്നോം ഡെസ്ക്ടോപ്പ് പ്രേമികൾ ഭാഗ്യമുള്ളതിനാൽ അതിന്റെ ഏറ്റവും പുതിയ പതിപ്പ്, ഗ്നോം 3.24, നിരവധി മെച്ചപ്പെടുത്തലുകളുമായി പുറത്തിറക്കി. നിങ്ങൾക്കറിയാവുന്നതുപോലെ, ഉബുണ്ടു 17.04 ഇതിനകം ഈ പുതിയ ഡെസ്ക്ടോപ്പ് സംയോജിപ്പിക്കും കൂടാതെ ഇപ്പോൾ മുതൽ ഈ സിസ്റ്റത്തിൽ വരുത്തിയ സംഭവവികാസങ്ങളെ ഇത് സഹായിക്കും. ഈ മാറ്റത്തിന്റെ കാരണം ജി‌ടി‌കെയുടെ പുതിയ എൽ‌ടി‌എസ് പതിപ്പ് ഗ്നോം കലണ്ടർ, ടോട്ടം (വീഡിയോ പ്ലെയർ), ഗ്നോം ഡിസ്ക് എന്നിവ പോലുള്ള ഏറ്റവും പ്രചാരമുള്ള നിരവധി ആപ്ലിക്കേഷനുകൾ മൈഗ്രേറ്റ് ചെയ്യാനും ഗ്നോം വെതർ അല്ലെങ്കിൽ നോട്ടിലസ് പോലുള്ളവയെ പാച്ച് ചെയ്യാനും ഇത് നിർബന്ധിതമാക്കും, ഈ മൈഗ്രേഷൻ സിസ്റ്റത്തിന് നൽകുന്ന നേട്ടങ്ങളെക്കുറിച്ച് എല്ലായ്പ്പോഴും ചിന്തിക്കുന്നു. മൊത്തമായി. ഗ്നോം 3.24 ഇതിനകം a ധാരാളം മെച്ചപ്പെടുത്തലുകൾ അത് ഈ പരിതസ്ഥിതിയിലേക്കുള്ള നിങ്ങളുടെ കുടിയേറ്റത്തെ മൂല്യവത്താക്കും. രാത്രി വെളിച്ചം ഫംഗ്ഷനുകളിൽ ആദ്യത്തേത് നൈറ്റ് ലൈറ്റ്, ഞങ്ങളുടെ ടീമിനായി ഒരു നീല ലൈറ്റ് ഫിൽട്ടർ സൂര്യോദയവും സൂര്യാസ്തമയവും കണ്ടെത്തുന്നതിലൂടെ, ഞങ്ങളുടെ ഉപകരണങ്ങളിൽ ഇത്തരത്തിലുള്ള പ്രകാശം പുറന്തള്ളുന്നത് കുറയ്ക്കാൻ ഇത് അനുവദിക്കുന്നു. ഇത് ഉപയോക്താക്കളുടെ വിഷ്വൽ ക്ഷീണം കുറയ്ക്കുകയും നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യുന്നു. സ്ഥിരസ്ഥിതിയായി ഈ പ്രവർത്തനം പ്രാപ്തമാക്കിയിട്ടില്ല, അതിനാൽ പരിസ്ഥിതിയിൽ ഞങ്ങൾ ആക്സസ് ചെയ്യണം സിസ്റ്റം ക്രമീകരണങ്ങൾ> പ്രദർശനം> രാത്രി വെളിച്ചം. ഗ്നോം ഷെൽ 3.24 ഗ്നോം 3.24 അപ്‌ഡേറ്റ് അവതരിപ്പിക്കുന്ന അടുത്ത മെച്ചപ്പെടുത്തൽ സിസ്റ്റത്തിന്റെ സ്വന്തം ഷെല്ലിലാണ്. ഇപ്പോൾ മുതൽ, തീയതിയും സമയവും പ്രദർശിപ്പിക്കും ഇത് ഞങ്ങളുടെ പട്ടണത്തിന്റെ കാലാവസ്ഥയും കാണിക്കും. ഒരു ബോക്സിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു ചെറിയ സ്‌നിപ്പെറ്റാണ് കാലാവസ്ഥയും നമ്മുടെ പരിതസ്ഥിതിയിൽ അനുഭവപ്പെടുന്ന താപ സംവേദനവും കാണിക്കുന്നത്. കൂടാതെ, അറിയിപ്പുകളുടെ വിഷ്വൽ വശം മെച്ചപ്പെടുത്തി, അതിനാൽ അവ കൂടുതൽ ദൃശ്യമാണ്, മാത്രമല്ല ഞങ്ങൾക്ക് ഒരു അറിയിപ്പും നഷ്‌ടമാകില്ല. മൾട്ടിമീഡിയ നിയന്ത്രണ ബാർ അതിന്റെ തലക്കെട്ട് ബാർ നീക്കംചെയ്‌തു ഉപയോക്തൃ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് അതിന്റെ നിയന്ത്രണങ്ങൾ മെച്ചപ്പെടുത്തി. ഒടുവിൽ, ഞങ്ങൾ പ്രദർശിപ്പിക്കുമ്പോൾ വൈഫൈ കണക്ഷൻ മെനു യാന്ത്രികമായി അപ്‌ഡേറ്റുചെയ്യും, ഉപയോക്താവ് സമാരംഭിക്കുമ്പോഴെല്ലാം അത് യുക്തിസഹമായി തോന്നുന്ന ഒന്ന്, പക്ഷേ അങ്ങനെയായിരുന്നില്ല. അപ്ലിക്കേഷനുകൾ ഗ്നോം അപ്‌ഡേറ്റിന് ശേഷം മെച്ചപ്പെടുത്തിയ നിരവധി ആപ്ലിക്കേഷനുകൾ ഉണ്ട്. അവയിൽ എടുത്തുപറയേണ്ടവ: നോട്ടിലസ്: പിശക് പരിഹാരം, പ്രകടനം മെച്ചപ്പെടുത്തൽ, സിസ്റ്റം പ്രതികരണം. ചിത്രങ്ങള്: ലഘുചിത്ര ഗ്രിഡിന്റെ പ്രകടനം അവ സൃഷ്ടിച്ച പരിതസ്ഥിതിയിൽ മാറ്റം വരുത്തി. ഫോട്ടോ വിവരങ്ങൾ ഇപ്പോൾ ജിപിഎസ് ലൊക്കേഷൻ ഡാറ്റ കാണിക്കുന്നു. കലണ്ടർ: അഹോപ്രയ്ക്ക് ആഴ്ചകളോളം ഒരു ദർശനം ഉണ്ട്, കൂടാതെ ഓരോ ദിവസവും ടാസ്‌ക്കുകൾക്കിടയിൽ വലിച്ചിടൽ ഉപയോഗിക്കാനുള്ള ഓപ്ഷനുമുണ്ട്. ഉറവിടം: OMG ഉബുണ്ടു ]]> https://ubunlog.com/ya-esta-disponible-gnome-3-24-y-estas-son-sus-novedades/feed/ 2 ബാറ്ററി മോണിറ്റർ അപ്ലിക്കേഷനിൽ ഇഷ്‌ടാനുസൃത അലേർട്ടുകൾ എങ്ങനെ സൃഷ്‌ടിക്കാം https://ubunlog.com/como-crear-alertas-personalizadas-en-la-aplicacion-battery-monitor/ https://ubunlog.com/como-crear-alertas-personalizadas-en-la-aplicacion-battery-monitor/#respond വെള്ളി, 17 മാർച്ച് 2017 07:55:46 +0000 http://ubunlog.com/?p=18009 അപ്ലിക്കേഷന്റെ പുതിയ പതിപ്പ് ബാറ്ററി മോണിറ്റർ സാധ്യതയുമായി ബന്ധപ്പെട്ട രസകരമായ ഒരു പുതുമ ഉബുണ്ടുവിൽ ഉൾപ്പെടുന്നു ഇഷ്‌ടാനുസൃത അലേർട്ടുകൾ സൃഷ്‌ടിക്കുക. Equipment ർജ്ജ നില ഒരു നിർദ്ദിഷ്ട മൂല്യത്തിൽ എത്തുമ്പോൾ, നിങ്ങളുടെ ഉപകരണത്തിന്റെ അവസ്ഥയ്ക്ക് അനുയോജ്യമായ ഒരു സന്ദേശം പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പുതിയ പ്രവർത്തനം ഉപയോഗിക്കാൻ കഴിയും. നെക്കുറിച്ച് ഡെസ്ക്ടോപ്പിൽ അലേർട്ടുകൾ പ്രദർശിപ്പിക്കുന്നതിന് ഉബുണ്ടുവിന് ഈ ആപ്ലിക്കേഷൻ ഉണ്ട് വ്യത്യസ്ത ബാറ്ററി നിലകൾ"കുറഞ്ഞ ബാറ്ററി", "ക്രിട്ടിക്കൽ ബാറ്ററി", "ബാറ്ററി ചാർജിംഗ്" മുതലായവ. മാക് കമ്പ്യൂട്ടറുകൾ കാണിക്കുന്നതുപോലെ. ഇപ്പോൾ ബാറ്ററി മോണിറ്റർ 0.5 പതിപ്പ് ഉപയോഗിച്ച് കോൺഫിഗറേഷൻ വിൻഡോയിൽ നിന്ന് നമുക്ക് ഇഷ്ടാനുസൃത അറിയിപ്പുകൾ സൃഷ്ടിക്കാൻ കഴിയും, അത് ഞങ്ങൾ ആഗ്രഹിക്കുന്ന ഇടവേളകളിൽ പ്രദർശിപ്പിക്കും. ബാറ്ററി മോണിറ്റർ ഇത് ശരിക്കും ഉപയോഗപ്രദമായ ഉപകരണമാണ്, പ്രത്യേകിച്ചും മൊബൈൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന ഉബുണ്ടു ഉപയോക്താക്കൾക്ക് ജോലിസ്ഥലത്തിന് പുറത്ത് പതിവായി നീങ്ങുന്നവർക്കായി. ഓപ്പറേറ്റിംഗ് സിസ്റ്റം നൽകുന്ന അലേർട്ടുകൾ വിരളമാണെങ്കിൽ, ഈ പുതിയ ഫംഗ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ആവശ്യമുള്ളത്ര അലേർട്ട് സ്റ്റേറ്റുകൾ സൃഷ്ടിക്കാൻ കഴിയും. ഗിത്തബിലെ അപ്ലിക്കേഷൻ പേജിൽ നിന്ന് ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അവർ വിശദീകരിക്കുന്നു, ഇത് വളരെ ലളിതമാണ്. ഞങ്ങൾ ആദ്യം മെനുവിനായി നോക്കും ബാറ്ററി മോണിറ്റർ ജിയുഐ, ഞങ്ങൾ ക്ലിക്കുചെയ്യും, ഇനിപ്പറയുന്നതുപോലുള്ള ഒരു വിൻഡോ ദൃശ്യമാകും: തുടർന്ന് ഞങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് അലേർട്ടുകൾ ക്രമീകരിക്കാൻ കഴിയും. മാറ്റങ്ങൾ അടുത്ത കമ്പ്യൂട്ടർ പുനരാരംഭത്തിൽ പ്രാബല്യത്തിൽ വരും. അതിനാൽ, നിങ്ങളുടെ ബാറ്ററി നില 13% എത്തുമ്പോൾ നിങ്ങളുടെ ടീം നിങ്ങളെ അറിയിക്കണമെങ്കിൽ, ഈ അപ്ലിക്കേഷനിലൂടെ നിങ്ങൾക്ക് ഇത് ക്രമീകരിക്കാൻ കഴിയും. ബാറ്ററി മോണിറ്ററിന്റെ ഏറ്റവും പുതിയ പതിപ്പ് ആരംഭത്തിൽ വിഭവ ഉപഭോഗം കുറയ്ക്കുകയും പിന്തുണ മെച്ചപ്പെടുത്തുകയും ചെയ്യുന്നു ഉബുണ്ടു പതിപ്പുകൾക്കായി 14.04 LTS, 16.04 LTS, 16.10, 17.04. ഈ ആപ്ലിക്കേഷനെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ, അതിൽ നിങ്ങൾക്ക് തിരയാൻ കഴിയും വെബ് പേജ്. ഉറവിടം: OMGUbuntu! ]]> https://ubunlog.com/como-crear-alertas-personalizadas-en-la-aplicacion-battery-monitor/feed/ 0 പുതിയ പിഡ്‌ജിൻ 2.12 വിവിധ സന്ദേശമയയ്‌ക്കൽ പ്രോട്ടോക്കോളുകൾ ഉപേക്ഷിക്കുന്നു https://ubunlog.com/el-nuevo-pidgin-2-12-abandona-varios-protocolos-de-mensajeria/ https://ubunlog.com/el-nuevo-pidgin-2-12-abandona-varios-protocolos-de-mensajeria/#comments വ്യാഴം, 16 മാർച്ച് 2017 10:00:14 +0000 http://ubunlog.com/?p=17993 മൾട്ടിപ്രോട്ടോകോൾ സന്ദേശമയയ്‌ക്കൽ അപ്ലിക്കേഷൻ പിഡ്ജിന് ഒരു പുതിയ അപ്‌ഡേറ്റ് നേടുക ഒപ്പം ചില ഉപഭോക്താക്കളിൽ നിന്നുള്ള പിന്തുണ നീക്കംചെയ്യുക അവ സ്വന്തം സ്രഷ്ടാക്കൾ ഉപേക്ഷിച്ചു. ഒരേ ഇന്റർഫേസിൽ നിന്ന് ഈ പ്രോഗ്രാം നിങ്ങളെ അനുവദിക്കുന്നു വിവിധ സന്ദേശമയയ്‌ക്കൽ അക്കൗണ്ടുകൾ നിയന്ത്രിക്കുക, ഇത് ഉൾക്കൊള്ളുന്ന ആശ്വാസത്തോടെ. വെബ് വഴിയുള്ള ഉപഭോക്താക്കളുടെ വരവോടെ, ഉപയോക്താക്കളുടെ ഡെസ്ക്ടോപ്പിനുള്ളിൽ പിഡ്ജിന് ചില പ്രസക്തി നഷ്ടപ്പെട്ടു, പക്ഷേ ഇത് എല്ലായ്പ്പോഴും ബോധ്യപ്പെടുത്തുന്ന ഉപകരണമാണ് കൂടുതൽ ശാന്തമായ അന്തരീക്ഷം കൈവരിക്കുക. പിഡ്‌ജിൻ 2.12 സന്ദേശമയയ്‌ക്കൽ ക്ലയന്റിന്റെ പുതിയ പതിപ്പ് ഇപ്പോൾ ലഭ്യമാണ്. ഈ അപ്‌ഡേറ്റിൽ, ഇനിപ്പറയുന്നതുപോലുള്ള വിവിധ പ്രോട്ടോക്കോളുകൾക്കുള്ള പിന്തുണ: Facebook XMPP, msn, മൈസ്പേസ്, പരമാവധി, Yahoo! വൈ യാഹൂ! ജപ്പാൻ. ബാക്കി പ്രോട്ടോക്കോളുകളെ ബാധിക്കില്ല. നിങ്ങൾക്ക് ഇപ്പോഴും എന്തെങ്കിലും ഉണ്ടെങ്കിൽ ബാധിച്ച അക്കൗണ്ടുകൾ, അവ വിഭാഗത്തിൽ പട്ടികപ്പെടുത്തും അജ്ഞാതം പ്രോഗ്രാം വാഗ്ദാനം ചെയ്യുന്ന കോൺഫിഗറേഷനിൽ. ചുരുക്കത്തിൽ, നിങ്ങൾക്ക് അവരെ ഇല്ലാതാക്കാൻ കഴിയും, കാരണം അവ വീണ്ടും അവരുടെ സ്രഷ്‌ടാക്കൾ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. പിഡ്‌ജിന്റെ ഈ പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റൊരു പുതുമയാണ് പിന്തുണ മൂന്നാം കക്ഷി പ്ലഗിനുകൾ, പുതിയ സന്ദേശമയയ്‌ക്കൽ പ്രോട്ടോക്കോളുകളുടെ. ഉദാഹരണത്തിന്, പർപ്പിൾ ഫേസ്ബുക്ക് ഇപ്പോൾ ആ പോർട്ടലിൽ ഹോസ്റ്റുചെയ്‌തിരിക്കുന്ന ചാറ്റിലേക്കും കോൺടാക്റ്റുകളിലേക്കും ആക്‌സസ്സ് അനുവദിക്കുന്നു, സ്കൈപ്പ് 4 പിഡ്ജിൻ വെബിനായുള്ള സ്കൈപ്പ് വഴി സന്ദേശമയയ്‌ക്കൽ ഘടകങ്ങൾ പ്രാപ്‌തമാക്കുന്നു FunYahoo ++ പുതിയ പ്രോട്ടോക്കോൾ വഴി Yahoo ചാറ്റിലേക്ക് പ്രവേശനം നൽകുന്നു. സൂചിപ്പിച്ച മാറ്റങ്ങൾക്ക് പുറമേ, പുതിയ അപ്‌ഡേറ്റിൽ എല്ലായ്‌പ്പോഴും ഉൾപ്പെടുന്നു വിവിധ സുരക്ഷയും പ്രകടന മെച്ചപ്പെടുത്തലുകളും. കൂടാതെ, ഉദാഹരണം മാറ്റിസ്ഥാപിച്ചതിന് നന്ദി പ്രതീകങ്ങളുടെ എണ്ണം 500 ആയി (രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു) വർദ്ധിപ്പിച്ചു d.pidgin.im ഡവലപ്പർ പതിപ്പ് പ്രകാരം developper.pidgin.im. പിഡ്‌ജിന്റെ ഭാവി വാട്ട്‌സ്ആപ്പ്, വൈബർ, ഫെയ്‌സ്ബുക്ക് മെസഞ്ചർ മുതലായ വെബ് പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനമാക്കിയുള്ള മിക്ക പ്രോട്ടോക്കോളുകളും അടച്ചിരിക്കുന്ന ഇന്നത്തെ പോലെ ഒരു ചോദ്യമുണ്ട്. ഉറവിടം: OMGUbuntu! ]]> https://ubunlog.com/el-nuevo-pidgin-2-12-abandona-varios-protocolos-de-mensajeria/feed/ 3 ടോഡോ. Txt ഇൻഡിക്കേറ്റർ അറിയുന്നത് https://ubunlog.com/conociendo-txt-indicator/ https://ubunlog.com/conociendo-txt-indicator/#respond തിങ്കൾ, 13 മാർച്ച് 2017 11:30:08 +0000 http://ubunlog.com/?p=17970 സൃഷ്ടിച്ച സാധാരണ ടാസ്‌ക് ലിസ്റ്റുകളുടെ മാനേജുമെന്റ് Todo.txt പ്രവർത്തിക്കുന്ന ഒരു ചെറിയ ആപ്ലിക്കേഷന്റെ കയ്യിൽ നിന്ന് ഒരു മികച്ച സഹായം സ്വീകരിക്കുക സൂചകം അതിന്റെ. മാനേജുമെന്റിനായി സിസ്റ്റത്തിന്റെ ടാസ്‌ക്ബാറിൽ അല്ലെങ്കിൽ ഉപയോക്താവിന് വിവരങ്ങൾ നൽകുന്നതിനുള്ള ഒരു മാർഗമായി സ്ഥാപിച്ചിരിക്കുന്ന ചെറിയ പ്രോഗ്രാമുകളാണ് ആപ്പിൾസ്. ഈ വാർത്തയിൽ നമ്മൾ സംസാരിക്കുന്നു ടോഡോ. Txt സൂചകം, നാമെല്ലാവരും ദൈനംദിനമായി കൈകാര്യം ചെയ്യുന്ന ചെറിയ ലിസ്റ്റുകൾ നിർമ്മിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു അപ്ലിക്കേഷൻ. നിങ്ങൾ സാധാരണയായി Tod.txt ഉപകരണം ഉപയോഗിക്കുന്ന ഉപയോക്താക്കളാണെങ്കിൽ ചെയ്യേണ്ടവയുടെ പട്ടിക തയ്യാറാക്കൽ, അവ സൃഷ്ടിക്കാൻ ഇനിപ്പറയുന്ന ആപ്‌ലെറ്റ് നിങ്ങളെ സഹായിക്കും. വെബ് ക്ലയന്റുകളുടെ രൂപത്തിൽ നിരവധി ആപ്ലിക്കേഷനുകൾ ഉണ്ടെങ്കിലും, വിഡ്ജറ്റുകൾ ഡെസ്ക്ടോപ്പ് കുറിപ്പുകൾ അല്ലെങ്കിൽ കൂടുതൽ സങ്കീർണ്ണമായ പ്രോഗ്രാമുകൾ പോലെ, ഈ സൂചകം വളരെ ഭാരം കുറഞ്ഞതാണ് അതിന്റെ പ്രവർത്തനം കൃത്യമായി നിർവഹിക്കുന്നു. ചില സമയങ്ങളിൽ ഒരു ഫ്ലാറ്റ് ഫയലിനേക്കാൾ വലിയ ലാളിത്യം ഇല്ലാത്തതിനാൽ, ഒരു todo.txt ഫയൽ സൃഷ്ടിക്കാനും ഇനിപ്പറയുന്ന ആപ്ലിക്കേഷൻ പരീക്ഷിക്കാനും ഞങ്ങൾ നിർദ്ദേശിക്കുന്നു നിയമങ്ങൾ നേരായതും വളരെ ലളിതവുമാണ്. പ്രവർത്തനം എല്ലാ സൂചകവും തീർപ്പുകൽപ്പിക്കാത്തതോ അല്ലാത്തതോ ആയ ടാസ്‌ക്കുകളുടെ ട്രാക്ക് സൂക്ഷിക്കുന്നത് എളുപ്പമാക്കുന്നു. ഒരു ലളിതമായ ലിസ്റ്റ് നടപ്പിലാക്കുന്നതിന് ഒരു പൂർണ്ണ ടെക്സ്റ്റ് എഡിറ്ററിന്റെ ആവശ്യകത നിങ്ങൾ കാണുന്നില്ലെങ്കിൽ, നിർവഹിക്കേണ്ട ജോലികളുടെ സൂചകത്തിൽ ക്ലിക്കുചെയ്യാൻ ശ്രമിക്കുക, അതിന്റെ ലാളിത്യത്തിൽ ആശ്ചര്യപ്പെടുക. നിങ്ങൾ പൂർത്തിയാക്കുന്ന ടാസ്‌ക്കുകൾ ഒരു എക്സ് ഉപയോഗിച്ച് അടയാളപ്പെടുത്തും ഒപ്പം അതിന്റെ നില അറിയാൻ കുറഞ്ഞ ആക്സന്റഡ് നിറവും. "All.txt എഡിറ്റുചെയ്യുക" ഓപ്ഷൻ നേരിട്ട് എഡിറ്റർ സമാരംഭിക്കുക അത് സിസ്റ്റത്തിൽ സ്ഥിരസ്ഥിതിയായി ക്രമീകരിച്ചിരിക്കുന്നു (പോലുള്ള ജിഎഡിറ്റ്) പ്രോഗ്രാമിനായി ലഭ്യമായ ഓപ്ഷനുകൾക്കൊപ്പം: (എ), (ബി), (സി) മുതലായവ. നിർവഹിക്കേണ്ട ചുമതലയുടെ മുൻ‌ഗണന സൂചിപ്പിക്കുക. @ടെക്സ്റ്റിംഗും സന്ദർഭം അല്ലെങ്കിൽ ഉപകരണം സൂചിപ്പിക്കുന്നു. +ടെക്സ്റ്റിംഗും അനുബന്ധ പ്രോജക്റ്റ്, ടാസ്ക് അല്ലെങ്കിൽ വ്യക്തിയെ സൂചിപ്പിക്കുന്നു. ഒരു ഉദാഹരണമായി todo.txt എന്ന ഫ്ലാറ്റ് ഫയൽ പരീക്ഷിക്കാം: (എ) പൂച്ചകൾക്ക് ഭക്ഷണം കൊടുക്കുക 🙂 (ബി) + സാം (എ) നായുള്ള മോക്കപ്പുകളിൽ പ്രവർത്തിക്കുക എല്ലാ സൂചകങ്ങളെക്കുറിച്ചും എഴുതുക @ തെറാപ്പി (ബി) ക്യൂ സോഷ്യലുകളിൽ വെള്ളിയാഴ്ച നിങ്ങൾക്ക് കാണാനാകുന്നതുപോലെ, ആപ്ലിക്കേഷൻ ടാസ്‌ക്കുകൾ മുൻ‌ഗണനകൾക്കനുസരിച്ച് പുന order ക്രമീകരിക്കുകയും ടാസ്‌ക്കുകളെ അവയുടെ രൂപത്തെ സൂചിപ്പിക്കുന്നതിന് വ്യത്യസ്ത രൂപത്തിൽ അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഇൻസ്റ്റാളേഷനും ഉപയോഗവും ഇൻഡിക്കേറ്റർ ആപ്‌ലെറ്റ് ഇൻസ്റ്റാളുചെയ്യുന്നതിന് ഇനിപ്പറയുന്നവ സന്ദർശിക്കുക ലിങ്ക് സിപ്പ് ഫയൽ ഡ download ൺലോഡ് ചെയ്യുക. നിങ്ങളുടെ ഡയറക്‌ടറിയിൽ‌ ഫയൽ‌ അൺ‌സിപ്പ് ചെയ്യുക വീട് ടെർമിനൽ കൺസോളിൽ നിന്ന് ഇനിപ്പറയുന്ന കമാൻഡ് നൽകുക: $ python setup.py install പിന്നീട് നിങ്ങളുടെ ഫയലിൽ പ്രോഗ്രാം പ്രവർത്തിപ്പിക്കാൻ all.txt തരം: ./todo_indicator.py ~/todo.txt ഒരു ഫിൽ‌റ്റർ‌ ഉപയോഗിക്കുന്നതിന് പട്ടികയിൽ‌ തന്നെ, ഉദാഹരണത്തിന് "ഫീഡ്" ഫീൽ‌ഡ് പ്രകാരം ഞങ്ങൾ‌ ടൈപ്പ് ചെയ്യും: ./todo_indicator.py -f feed ~/todo.txt ഉറവിടം: OMGUbuntu! ]]> https://ubunlog.com/conociendo-txt-indicator/feed/ 0 ഉബുണ്ടുവിൽ ഫോട്ടോഷോപ്പ് സിസി എങ്ങനെ ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിപ്പിക്കാം https://ubunlog.com/como-instalar-y-ejecutar-photoshop-cc-en-ubuntu/ https://ubunlog.com/como-instalar-y-ejecutar-photoshop-cc-en-ubuntu/#comments ശനി, 04 മാർച്ച് 2017 11:25:39 +0000 http://ubunlog.com/?p=17909 ഫോട്ടോഷോപ്പ് ഇന്നും ഫോട്ടോ എഡിറ്റിംഗ് പ്രോഗ്രാമുകളിൽ തർക്കമില്ലാത്ത നേതാവാണ്. ഇത് ഒന്നിലധികം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്ക് official ദ്യോഗികമായി എക്‌സ്‌പോർട്ടുചെയ്‌തു, എന്നാൽ ഇന്നും ലിനക്സ് അവയിലൊന്നല്ല. പോലുള്ള ഉപകരണങ്ങൾക്ക് നന്ദി പറയാൻ ഇതിന് എളുപ്പമുള്ള പരിഹാരമുണ്ട് PlayOnLinux, ഇത് ഒരു ലിനക്സ് പരിതസ്ഥിതിയിൽ വിൻഡോസ് പ്ലാറ്റ്ഫോം പ്രോഗ്രാമുകൾ നേറ്റീവ് ആയി പ്രവർത്തിപ്പിക്കാൻ ഞങ്ങളെ അനുവദിക്കുന്നു. ഒരു വിൻഡോസ് എൻവയോൺമെന്റ് ആരംഭിക്കുന്നതിനോ വിർച്വലൈസ്ഡ് പരിതസ്ഥിതിയിൽ പ്രോഗ്രാം പ്രവർത്തിപ്പിക്കുന്നതിനോ നിങ്ങളുടെ കമ്പ്യൂട്ടർ പുനരാരംഭിക്കുന്നത് നിങ്ങളെ തൃപ്തിപ്പെടുത്തുന്ന പരിഹാരങ്ങളല്ലെങ്കിൽ, ഈ ഗൈഡ് നിങ്ങളെ പഠിപ്പിക്കും ഉബുണ്ടുവിൽ ഫോട്ടോഷോപ്പ് സിസി എങ്ങനെ ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിപ്പിക്കാം. ഇനിപ്പറയുന്ന ഘട്ടങ്ങൾ നടപ്പിലാക്കുന്ന റൺടൈം പരിതസ്ഥിതി മേറ്റ്, അവരുടെ ഉള്ളടക്കത്തെക്കുറിച്ച് മറ്റുള്ളവരിൽ നിന്ന് വ്യത്യാസപ്പെടരുത്, പക്ഷേ ഗ്രാഫിക് വശം മാത്രം. എന്തിനധികം, ഞങ്ങൾ പ്രവർത്തിക്കുന്ന ഫോട്ടോഷോപ്പ് സിസിയുടെ പതിപ്പ് 32 മുതൽ 2014-ബിറ്റ് പതിപ്പാണ്, 2015 ൽ പ്രത്യക്ഷപ്പെട്ടത് ഇതുവരെ ലിനക്സുമായി പൊരുത്തപ്പെടുന്നില്ല. അഡോബ് അതിന്റെ വെബ്‌സൈറ്റിൽ നിന്ന് മുമ്പത്തെ പതിപ്പ് നീക്കംചെയ്‌തതിനാൽ, നിങ്ങൾക്ക് പ്രവർത്തിക്കാൻ മുമ്പത്തെ ഒന്നുമില്ലെങ്കിൽ നിങ്ങൾ അത് അന്വേഷിക്കണം. അഡോബ് ഫോട്ടോഷോപ്പ് സിസി ഇൻസ്റ്റാൾ ചെയ്യുന്നു ഞങ്ങൾ നടപ്പിലാക്കേണ്ട ആദ്യ ഘട്ടം PlayOnLinux ഉപകരണം ഇൻസ്റ്റാൾ ചെയ്യുക എന്നതാണ്. നമുക്ക് അത് ചെയ്യാൻ കഴിയും ഞങ്ങളുടെ സിസ്റ്റത്തിന്റെ സോഫ്റ്റ്വെയർ മാനേജർ വഴി (ഉബുണ്ടു സോഫ്റ്റ്വെയർ സെന്റർ) അല്ലെങ്കിൽ നിങ്ങളുടേത് വഴി വെബ് പേജ് അവിടെ മുഴുവൻ ഇൻസ്റ്റാളേഷൻ പ്രക്രിയയും സ്വമേധയാ വിവരിക്കുന്നു. അടുത്തതായി ഞങ്ങൾ PlayOnLinux ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കും ടൂൾസ് മെനുവിൽ നിന്ന് ഞങ്ങൾ വൈൻ പതിപ്പ് തിരഞ്ഞെടുക്കും. ന്റെ പതിപ്പ് ഞങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട് വൈൻ 1.7.41-ഫോട്ടോഷോപ്പ് ബ്രഷുകൾ എന്നിട്ട് ഇത് ഇൻസ്റ്റാൾ ചെയ്യുക. പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, ഞങ്ങൾ പ്രധാന PlayOnLinux വിൻഡോയിലേക്ക് മടങ്ങുകയും ബട്ടണിൽ ക്ലിക്കുചെയ്യുകയും ചെയ്യും ഇൻസ്റ്റാൾ ചെയ്യുക> ഒരു ലിസ്റ്റുചെയ്യാത്ത പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുക (ഇടത് കോണിൽ കണ്ടെത്തി). അടുത്ത സ്ക്രീനിൽ, ഞങ്ങൾ ചെയ്യും അടുത്ത ബട്ടണിൽ ക്ലിക്കുചെയ്യുക, ഒരു പുതിയ വിർച്വൽ ഡ്രൈവിൽ ഒരു പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുക എന്ന ഓപ്ഷൻ ഞങ്ങൾ തിരഞ്ഞെടുക്കും. അടുത്ത ഘട്ടം ഫോട്ടോഷോപ്പ് സിസി അപ്ലിക്കേഷന് ഒരു പേര് നൽകുക, ഇത് ഞങ്ങളുടെ കാര്യത്തിൽ ഫോട്ടോഷോപ്പ് സിസി ആണ്. അടുത്തതായി, സിസ്റ്റം പതിപ്പിനേക്കാൾ വ്യത്യസ്തമായ ഒരു പതിപ്പ് നിങ്ങൾ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക, അത് ക്രമീകരിച്ച് ആവശ്യമായ ലൈബ്രറികൾ ഇൻസ്റ്റാൾ ചെയ്യുക. ഞങ്ങളുടെ ഗൈഡിൽ "1.7.41-ഫോട്ടോഷോപ്പ് ബ്രഷുകൾ" എന്ന വൈൻ പതിപ്പ് ഞങ്ങൾ തിരഞ്ഞെടുക്കും (ഇത് പട്ടികയിൽ‌ ദൃശ്യമാകുന്നില്ലെങ്കിൽ‌, മുമ്പത്തെ ഘട്ടങ്ങളിലേക്ക് തിരികെ പോയി ഇൻ‌സ്റ്റാൾ‌ ചെയ്യുക). അടുത്ത വിൻഡോ തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കും 32-ബിറ്റ് പതിപ്പ് ഇത് വിൻഡോസ് പരിതസ്ഥിതിയിൽ പ്രവർത്തിക്കും. ഉറപ്പാക്കുക വിൻഡോസ് എക്സ്പി അല്ല വിൻഡോസ് 7 തിരഞ്ഞെടുക്കുക, സ്ഥിരസ്ഥിതിയായി അടയാളപ്പെടുത്തിയ ഓപ്ഷനാണ് ഇത്. അടുത്തത് കൂടുതൽ സങ്കീർണ്ണമായ ഘട്ടം വരുന്നു (അത് അത്തരത്തിലുള്ളതായി കണക്കാക്കാമെങ്കിൽ), കാരണം അതിൽ ഉൾപ്പെടുന്നു ഏത് ലൈബ്രറികളാണ് ഞങ്ങൾ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നതെന്ന് തിരഞ്ഞെടുക്കുക ഫോട്ടോഷോപ്പ് സിസി ശരിയായി പ്രവർത്തിക്കുന്നതിന്. ഇനിപ്പറയുന്ന ലൈബ്രറികളെ പരാമർശിക്കുന്ന ബോക്സുകൾ ഞങ്ങൾ തിരഞ്ഞെടുക്കും: POL_Install_atmlib POL_Inore_corefonts POL_Install_FontsSmoothRGB POL_Install_gdiplus POL_Install_msxml3 POL_Install_msxml6 POL_Install_tahoma2 POL_Install_vcrun2008 POL_Install_vcrun2010 POL_Install_vcrun2012 ഇത് ചെയ്തുകഴിഞ്ഞാൽ, ഞങ്ങൾ അടുത്ത ബട്ടണിൽ ക്ലിക്കുചെയ്യും. അപ്പോൾ നമുക്ക് അത് ചെയ്യേണ്ടിവരും ഞങ്ങളുടെ ഫോട്ടോഷോപ്പ് സിസി ഇൻസ്റ്റാളർ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് നാവിഗേറ്റ് ചെയ്ത് ആരംഭിക്കുക അതിന്റെ വധശിക്ഷ. ഫോട്ടോഷോപ്പ് സിസി പ്രവർത്തിപ്പിക്കുന്നു ഫോട്ടോഷോപ്പ് സിസിയുടെ ഇൻസ്റ്റാളേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, ഞങ്ങൾ തുടരുക പ്രോഗ്രാമിന്റെ ഞങ്ങളുടെ പകർപ്പ് രജിസ്റ്റർ ചെയ്യുക ഞങ്ങൾ 30 ദിവസത്തെ ട്രയൽ പതിപ്പ് പ്രവർത്തിപ്പിക്കും. ഈ സാഹചര്യത്തിൽ അത് ആവശ്യമാണ് തുടരുന്നതിന് കമ്പ്യൂട്ടർ നെറ്റ്‌വർക്ക് വിച്ഛേദിക്കാം. ഞങ്ങൾ ക്ലിക്കുചെയ്യും സൈൻ അപ്പ് ചെയ്യുക സിസ്റ്റം ഒരു പിശക് സന്ദേശം നൽകുന്നതിനായി ഞങ്ങൾ കാത്തിരിക്കും, ആ സമയത്ത് ഞങ്ങൾ അമർത്താൻ തുടരും പിന്നീട് സൈൻ അപ്പ് ചെയ്യുക. ഇൻസ്റ്റലേഷൻ ബാർ അതിന്റെ അവസാനത്തിൽ എത്തുന്നതിനുമുമ്പ് അപ്രത്യക്ഷമാകുന്നത് ചില ഉപയോക്താക്കൾ ശ്രദ്ധിക്കും, പകരം a പിശക് സന്ദേശം. പ്രോഗ്രാം പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നത് തുടരുന്നതിനാൽ ഈ അവസ്ഥയെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. അതിനാൽ, പ്രക്രിയയെക്കുറിച്ച് കുറച്ച് മിനിറ്റ് കൂടി ശ്രദ്ധിച്ച് അടുത്ത ബട്ടൺ ക്ലിക്കുചെയ്യുക. അവസാനമായി, ഫോട്ടോഷോപ്പ് സിസിക്കായി നിങ്ങൾക്ക് പ്ലേഓൺലിനക്സിൽ ഒരു ലിങ്ക് നൽകാം, അത് നിങ്ങളുടെ ഡെസ്ക്ടോപ്പിൽ സ്വപ്രേരിതമായി ഒരു ഐക്കൺ സൃഷ്ടിക്കും. രചയിതാവിന്റെ അവസാന കുറിപ്പ്, യൂട്ടിലിറ്റി പോലുള്ള ഏതെങ്കിലും ഉപകരണം ഉണ്ടെങ്കിൽ ലിക്വിഡേറ്റ് ചെയ്യുക ഇത് നിങ്ങൾക്കായി പ്രവർത്തിക്കുന്നില്ല ശരിയായി, പിയിലേക്ക് പോകുകപരാമർശങ്ങൾ> പ്രകടനം "ഗ്രാഫിക്സ് പ്രോസസർ ഉപയോഗിക്കുക" ഓപ്ഷൻ അൺചെക്ക് ചെയ്യുക. ഉറവിടം: വഴിത്തിരിവ് നേടുന്ന കല. ]]> https://ubunlog.com/como-instalar-y-ejecutar-photoshop-cc-en-ubuntu/feed/ 6 കാനോനിക്കൽ കൺ‌വെർ‌ജെൻ‌സിലെ വിജയിയായി പ്രഖ്യാപിക്കപ്പെടുന്നു https://ubunlog.com/canonical-se-proclama-ganadora-la-convergencia/ https://ubunlog.com/canonical-se-proclama-ganadora-la-convergencia/#comments വ്യാഴം, 02 മാർച്ച് 2017 10:30:31 +0000 http://ubunlog.com/?p=17900 ഇതിനായുള്ള പോരാട്ടം ഒത്തുചേരൽ സിസ്റ്റങ്ങൾ കാനോനിക്കൽ, മൈക്രോസോഫ്റ്റ് എന്നിവയുടെ കൈകളിൽ വളരെക്കാലം നിലനിൽക്കുന്നുണ്ടെങ്കിലും, ഇത് അവരുടെ ബിസിനസുകൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടെങ്കിലും, കാനോനിക്കൽ വിജയിയായി പ്രഖ്യാപിക്കും അവസാനമായി ലഭിച്ച അവാർഡിന് നന്ദി. കൺ‌വേർ‌ജെൻ‌സ് എന്നത് ഉബുണ്ടുമായുള്ള കാനോനിക്കൽ‌, വിൻ‌ഡോസ് 10 ഉള്ള മൈക്രോസോഫ്റ്റ് എന്നിവ അവരുടെ സിസ്റ്റങ്ങൾ‌ നൽ‌കാൻ‌ ഉദ്ദേശിക്കുന്ന പ്രവർ‌ത്തനത്തെ സൂചിപ്പിക്കുന്നു, അതിനാൽ‌ അവരുടെ ടെലിഫോണി ഉപയോക്താക്കളുടെയും ഡെസ്ക്‍ടോപ്പ് സിസ്റ്റങ്ങളുടെയും അനുഭവം കഴിയുന്നത്ര പോർട്ടബിൾ. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ സംയോജനത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ഓറഞ്ച് കാനോനിക്കലിന് ഈയിടെ നൽകിയ അവാർഡ്, എതിരാളിയായ മൈക്രോസോഫ്റ്റിനെതിരെ വിജയിയെ പ്രഖ്യാപിക്കാൻ കമ്പനിക്ക് കഴിഞ്ഞു. പ്രത്യേകിച്ചും, ഇത് അവസാന ചടങ്ങിലാണ് ഓറഞ്ച് ഉപകരണ പങ്കാളി അവാർഡുകൾ “ടെലിഫോണി വിപ്ലവത്തിനുള്ള സംഭാവനയ്ക്കായി” അംഗീകരിക്കപ്പെട്ടപ്പോൾ, അതിൽ നടത്തിയ പ്രവർത്തനങ്ങൾ ഉബുണ്ടു വേഴ്സസ് വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം. ഏതൊക്കെ ഫംഗ്ഷനുകൾ തിരഞ്ഞെടുക്കുന്നതിന് കഴിഞ്ഞ 10 വർഷമായി വികസിപ്പിച്ച ജോലിയെ അടിസ്ഥാനമാക്കിയാണ് ഇവന്റ് നിർമ്മിക്കുന്നത്, അതിന്റെ നവീകരണം, രൂപകൽപ്പന, വിപണനം എന്നിവയ്ക്കായി മൊബൈൽ ടെലിഫോണി ലോകത്തിന് മികച്ചതും കൂടുതൽ വികസനവും നൽകി. ഈ അർത്ഥത്തിൽ, മൈക്രോസോഫ്റ്റിന്റെ കോണ്ടിനം സവിശേഷതയ്‌ക്കെതിരെ കാനോനിക്കൽ മികച്ച പ്രവർത്തനം നടത്തി. സംഭവത്തിൽ അത് വായിച്ചിട്ടുണ്ട് മൈക്രോസോഫ്റ്റ് അതിന്റെ കോണ്ടിനം സവിശേഷതയ്ക്കായി പുതിയ സവിശേഷതകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്എന്നിരുന്നാലും, ഇത് മൊബൈൽ ലോകത്തേക്കാൾ ഹോം പിസി അനുഭവത്തിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുന്നുവെന്ന് മനസ്സിലാക്കുന്നു. കോണ്ടിനെം വാഗ്ദാനം ചെയ്ത അനുഭവം ഇന്നും വളരെ പരിമിതമാണ്, അടിസ്ഥാനപരമായി ഒരു വലിയ സ്ക്രീനിലൂടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അടിസ്ഥാന സേവനങ്ങൾ നൽകുന്നതിന് സമർപ്പിച്ചിരിക്കുന്നു. ഉദാഹരണത്തിന്, വിൻ‌ഡോകളുടെ വലുപ്പം മാറ്റുന്നതിനുള്ള പിന്തുണയില്ല ഇല്ല ടാസ്‌ക്ബാർ മാനേജുമെന്റിനുള്ള പിന്തുണ, അവ നടപ്പിലാക്കുന്ന ഉപകരണത്തിന്റെ ഹാർഡ്‌വെയറുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കൂട്ടം ഫംഗ്ഷനുകൾ. വിൻഡോ മോഡ് പോലുള്ള മറ്റ് പ്രവർത്തനങ്ങൾ നടപ്പിലാക്കും അടുത്ത അപ്‌ഡേറ്റിൽ വിൻഡോസ് 10 ക്രിയേറ്റർ അപ്‌ഡേറ്റ് അടുത്ത ഏപ്രിലിലാണ് ഇത് ആസൂത്രണം ചെയ്യുന്നത്. നിങ്ങൾക്ക് കാണാനാകുന്നതുപോലെ, ഒരു മൊബൈൽ ഒന്നിനേക്കാൾ ഡെസ്ക്ടോപ്പ് പോലുള്ള അനുഭവം ശരിക്കും ലക്ഷ്യമിട്ടുള്ള മെച്ചപ്പെടുത്തലുകളുടെ ഒരു ശ്രേണി. ഈ സംഭവം റെഡ്മണ്ട് കമ്പനിയെ അത് മനസ്സിലാക്കാൻ സഹായിച്ചു അതിന്റെ പരിതസ്ഥിതിയിൽ അടിയന്തിര മെച്ചപ്പെടുത്തലുകളുടെ ഒരു ശ്രേണി ആവശ്യമാണ് വിൻഡോസ് 10 മൊബൈൽ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് മുന്നോട്ട് പോകണമെങ്കിൽ. ഉറവിടം: സോഫ്റ്റ്പീഡിയ. ]]> https://ubunlog.com/canonical-se-proclama-ganadora-la-convergencia/feed/ 2 ഉബുണ്ടു 17.04 സെസ്റ്റി സാപസിന്റെ ചില സുഗന്ധങ്ങൾ സന്ദർശിക്കുക https://ubunlog.com/conoce-algunos-sabores-de-ubuntu-17-04-zesty-zapus/ https://ubunlog.com/conoce-algunos-sabores-de-ubuntu-17-04-zesty-zapus/#comments സൺ, ഫെബ്രുവരി 26 2017 09:39:54 +0000 http://ubunlog.com/?p=17880 ഉബുണ്ടുവിന്റെ ആദ്യത്തെ official ദ്യോഗിക ബീറ്റ 17.04 സെസ്റ്റി സാപസ് എത്തിച്ചേരുന്നു, അതോടൊപ്പം ഈ വിതരണത്തിനായി പ്രത്യേകമായി സമർപ്പിച്ചിരിക്കുന്ന സുഗന്ധങ്ങളുടെ ഗണം. മൊത്തത്തിൽ, ഞങ്ങൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യും ഉബുണ്ടു ബഡ്ജി, സുബുണ്ടു, ഉബുണ്ടു ഗ്നോം y കുബുണ്ടു കാരണം, കുറഞ്ഞത് അവരുടെ മാറ്റ ലോഗിൽ, അവയുടെ അടിസ്ഥാനത്തിൽ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരങ്ങൾ. കൂടെ April ദ്യോഗിക സമാരംഭം ഏപ്രിൽ 13, 2017 ന് സജ്ജമാക്കി, ഈ പതിപ്പിന് മാത്രമേ ഉണ്ടാകൂ 9 മാസത്തേക്ക് പിന്തുണഅത് 2018 ജൂലൈ വരെയാണ്. കൂടുതൽ മോടിയുള്ള മാധ്യമമുള്ള പതിപ്പ് തിരയുന്ന ഉപയോക്താക്കൾ 16.04 പോലുള്ള ഒരു എൽടിഎസ് പതിപ്പ് ഉപയോഗിക്കണം. ഉബുണ്ടു 17.04 ന്റെ പുതിയ പതിപ്പിൽ സെസ്റ്റി സാപസ് ബീറ്റ 1 ഉൾപ്പെടുന്നു Xorg സെർവർ 1.18.4, പട്ടിക 13.0.4 (അല്ലെങ്കിൽ സംഭരണികൾ വഴി 17.0.0) ഒപ്പം ലിനക്സ് കേർണൽ 4.10.0-8.10, നിലവിലെ ലിനക്സ് കേർണൽ കോഡിനെ അടിസ്ഥാനമാക്കി 4.10.rc8. വിവരിച്ച സവിശേഷതകൾ ഈ വിതരണത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ സുഗന്ധങ്ങൾക്കും സാധാരണമാണ്, എന്നാൽ കൂടാതെ, ഓരോരുത്തരും പുതിയ സവിശേഷതകളുടെ ഒരു ശ്രേണി സംഭാവന ചെയ്തിട്ടുണ്ട്, അത് ഒരു വലിയ വ്യക്തിത്വത്തിന് പുറമേ, അതിന്റെ ഉപയോക്താക്കളുടെ പ്രത്യേക ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നു. ഉബുണ്ടു ഗ്നോം 17.04 സെസ്റ്റി സാപസ് ബീറ്റ 1 ശ്രമിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി പൂർണ്ണമായും ഗ്നോം അനുഭവം, ഉബുണ്ടു ഗ്നോം അനുയോജ്യമായ ഓപ്ഷനായി നിർദ്ദേശിക്കപ്പെടുന്നു. ഈ ഇന്റർഫേസിനു പുറമേ, സ്ഥിരസ്ഥിതിയായി നിങ്ങളുടെ ഷെല്ലും ഏറ്റവും ജനപ്രിയമായ അപ്ലിക്കേഷനുകളും ഇതിൽ ഉൾപ്പെടുന്നു. ഈ രുചിക്കു കീഴിലുള്ള ഉബുണ്ടു 1 സെസ്റ്റി സാപസ് ബീറ്റ 17.04 ലും ഇവ ഉൾപ്പെടുന്നു: ഗ്നോം ഷെൽ 3.24 ബീറ്റ (3.23.90), സൂര്യാസ്തമയം മുതൽ അല്ലെങ്കിൽ ഞങ്ങൾ പ്രോഗ്രാം ചെയ്യുമ്പോൾ സ്‌ക്രീൻ നൽകുന്ന നീലകലർന്ന തിളക്കം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു പുതിയ സവിശേഷത ഉയർത്തിക്കാട്ടുന്ന കോഡിന്റെ ഏറ്റവും പുതിയ ബിൽഡ് ഉപയോഗിച്ച് പിസിയുടെ മുന്നിൽ കൂടുതൽ മണിക്കൂർ ജോലി ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന വിഷ്വൽ ക്ഷീണം കുറയ്‌ക്കുക . ഗ്നോം 3.24 ബീറ്റ ബിറ്റുകൾ, അതിൽ ഗ്നോം 3.22 ഉൾക്കൊള്ളുന്നു, കൂടാതെ ഗ്നോം നിയന്ത്രണ കേന്ദ്രം, ക്രമീകരണ ഡെമൺ, ഫോട്ടോകൾ, വീഡിയോകൾ (ടോട്ടം), മാപ്പുകൾ, സംഗീതം, ഡിസ്കുകൾ എന്നിവ ഉൾപ്പെടുന്നു. മറുവശത്ത്, ഫയലുകളും (നോട്ടിലസ്) ടെർമിനലും അപ്‌ഡേറ്റ് ചെയ്തിട്ടില്ല. ടീമിന്റെ ഇൻഡെക്സിംഗ് സിസ്റ്റം ഒരു സാൻഡ്ബോക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ഥിരസ്ഥിതി ഇൻസ്റ്റാളേഷനിൽ നിന്ന് ചില അപ്ലിക്കേഷനുകൾ ഒഴിവാക്കി, ഇനിപ്പറയുന്നവ: ബ്രാസെറോ, പരിണാമം, സീഹോഴ്സ് അല്ലെങ്കിൽ എക്സ് ഡയഗ്നോസ്. കുബുണ്ടു 17.04 സെസ്റ്റി സാപസ് ബീറ്റ 1 കെ‌ഡി‌ഇ പ്ലാസ്മ ഡെസ്‌ക്‌ടോപ്പ് പ്രേമികൾക്കായി സമർപ്പിച്ചിരിക്കുന്ന സ്വാദാണ് കുബുണ്ടു. ഉൾപ്പെടുത്തിയിരിക്കുന്ന സ്ഥിരസ്ഥിതി അപ്ലിക്കേഷനുകൾക്ക് പുറമേ കെഡിഇ 16.12.1, പ്ലാസ്മ 5.9.2, ഞങ്ങൾ കണ്ടുമുട്ടി: ഡെസ്ക്ടോപ്പിലെ സംവേദനാത്മക അറിയിപ്പുകൾ. കീ ഉപയോഗിച്ച് ടാസ്ക് മാനേജർ വഴി വിൻഡോകൾ കൈമാറാനുള്ള സാധ്യത മെറ്റാ + കുറുക്കുവഴി നമ്പർ. ഓരോ പ്രവർത്തനത്തിനും ഒന്നിലധികം അപ്ലിക്കേഷനുകൾ പിൻ ചെയ്യുന്നതിനുള്ള പിന്തുണ. കാഴ്ചയിലും അനുഭവത്തിലും കൂടുതൽ കോം‌പാക്റ്റ് ഡിസൈനും ബ്രീസ് രൂപകൽപ്പന ചെയ്ത സ്ക്രോൾ ബാറുകളും ഉൾപ്പെടുത്തുന്നതിനായി മെച്ചപ്പെടുത്തി. ആഗോള മെനുകളുടെ സംയോജനം. പുതിയ നെറ്റ്‌വർക്ക് കോൺഫിഗറേഷൻ മൊഡ്യൂൾ. സുബുണ്ടു 17.04 സെസ്റ്റി സപസ് ബീറ്റ 1 ഉബുണ്ടുവിന്റെ ഈ പുതിയ പതിപ്പിലേക്ക് കുറഞ്ഞ സുഗന്ധങ്ങളും ഉൾക്കൊള്ളുന്നു, കൂടാതെ എക്സ്ഫെസ് അടിസ്ഥാനമാക്കിയുള്ള പതിപ്പിൽ ഇവ ഉൾപ്പെടുന്നു: പരോൾ 0.9.0 പുതിയ മിനിമം മോഡും മറ്റ് മാറ്റങ്ങളും ഉപയോഗിച്ച്. തുനാർ 1.6.11 ഇതുവരെ കണ്ടെത്തിയ നിരവധി ബഗുകളുടെ തിരുത്തലിനൊപ്പം. വിസ്‌കർ മെനു 2.1.0 സന്ദർഭ മെനു, പ്രവർത്തനങ്ങൾ, വിഭാഗം മറയ്ക്കൽ എന്നിവയിൽ നിന്നുള്ള മെനു എഡിറ്റിംഗിനുള്ള പിന്തുണ. പ്രോസസ്സ് തിരഞ്ഞെടുക്കാൻ വിൻഡോയിൽ ക്ലിക്കുചെയ്യാൻ Xfce4 ടാസ്‌ക് മാനേജർ നിങ്ങളെ അനുവദിക്കുന്നു. ഉബുണ്ടു ബഡ്ജി 17.04 സെസ്റ്റി സാപസ് ബീറ്റ 1 വളരെയധികം സംസാരിച്ചതിന് ശേഷം ഉബുണ്ടു ബഡ്ജിയാണ്, ഞങ്ങൾക്ക് ഈ ലേഖനത്തിൽ നിന്ന് പുറത്തുപോകാൻ കഴിഞ്ഞില്ല. വിൻഡോ മാനേജർ ബഡ്ജി ഡെസ്ക്ടോപ്പ് ഉപയോഗിക്കുന്നതിന് ഈ പുതിയ രസം വേറിട്ടുനിൽക്കുന്നു libmutter ഇഷ്‌ടാനുസൃതമാക്കാവുന്ന ഡാഷ്‌ബോർഡും ഒരു അറിയിപ്പ് കേന്ദ്രവും ഉപയോഗിച്ച് അണ്ടങ്കാക്ക. ഇത് ഒരു പ്രധാന ഗ്നോം ഡെസ്ക്ടോപ്പിനെ അതിന്റെ പ്രധാന ആപ്ലിക്കേഷനുകളുമായി സമന്വയിപ്പിക്കുന്നു, കൂടാതെ: ഉൾപ്പെടുന്നു ഗ്നോം 3.24 ബീറ്റ ബിറ്റുകളിൽ നിന്ന് ഇറക്കുമതി ചെയ്ത പുതിയ സവിശേഷതകൾ. La സ്ഥിരസ്ഥിതി ഇന്റർനെറ്റ് ബ്രൗസർ തിരഞ്ഞെടുക്കാൻ ബഡ്ജിയുടെ സ്വാഗത അപ്ലിക്കേഷൻ അനുവദിക്കുന്നു. AppIndicator സ്ഥിരസ്ഥിതിയായി ഉൾപ്പെടുത്തിയിരിക്കുന്നു. ടെർമിനിക്സ് പുതിയ സ്ഥിരസ്ഥിതി ടെർമിനൽ എമുലേറ്ററായി നിർവചിച്ചിരിക്കുന്നു. G ദ്യോഗിക ഗ്നോം ആപ്ലിക്കേഷനുകൾക്ക് പുറമെ, ഫയലുകൾ, സോഫ്റ്റ്വെയർ, പുസ്തകങ്ങൾ, പ്രമാണങ്ങൾ, ഗ്നോമിന്റെ കണ്ണ് (ഇമേജ് വ്യൂവർ), സിസ്റ്റം മോണിറ്റർ, മാപ്പുകൾ, കാലാവസ്ഥ, കലണ്ടർ, കോൺടാക്റ്റുകൾ, ഡിസ്കുകൾ എന്നിവ ബഡ്ജി-റീമിക്സിൽ ഉൾപ്പെടുന്നു. ഉബുണ്ടു 17.04 അടിസ്ഥാനമാക്കിയുള്ള പ്രധാന വിതരണങ്ങളുടെ ഈ ഹ്രസ്വ അവലോകനത്തിന് ശേഷം സെസ്റ്റി സാപസ് ബീറ്റ 1, ഈ ലേഖനത്തിൽ ഞങ്ങൾ ഉൾപ്പെടുത്തേണ്ട മറ്റ് സുഗന്ധങ്ങൾ എന്താണെന്ന് നിങ്ങൾക്കറിയാമോ? അവയിൽ നിന്ന് എന്ത് പുതുമകളാണ് നിങ്ങൾ എടുത്തുകാണിക്കുന്നത്? നിങ്ങളുടെ അഭിപ്രായങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു. ഉറവിടം: webupd8. ]]> https://ubunlog.com/conoce-algunos-sabores-de-ubuntu-17-04-zesty-zapus/feed/ 1 ഉബുണ്ടു 4.10 എൽ‌ടി‌എസിലും ഉബുണ്ടു 16.04 ലും ലിനക്സ് കേർണൽ 16.10 എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം https://ubunlog.com/como-instalar-linux-kernel-4-10-en-ubuntu-16-04-lts-y-ubuntu-16-10/ https://ubunlog.com/como-instalar-linux-kernel-4-10-en-ubuntu-16-04-lts-y-ubuntu-16-10/#respond വെള്ളി, 24 ഫെബ്രുവരി 2017 17:00:15 +0000 http://ubunlog.com/?p=17876 എത്തുമ്പോൾ ലിനക്സ് കേർണൽ 4.10 നിങ്ങളുടെ സിസ്റ്റത്തിൽ ഇത് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാമെന്ന് പല ഉപയോക്താക്കളും നിങ്ങളോട് ചോദിക്കും ഉബുണ്ടു 16.04 എൽ‌ടി‌എസ് (സെനിയൽ സെറസ്) y ഉബുണ്ടു 16.10 (യക്കറ്റി യാക്ക്) വേഗത്തിലും എളുപ്പത്തിലും. ആദ്യം ഉണ്ടാകേണ്ട ചോദ്യം, കേർണലിന്റെ ആ പതിപ്പിലേക്ക് ഞാൻ ശരിക്കും പരിസ്ഥിതി അപ്‌ഡേറ്റ് ചെയ്യണമോ എന്നതാണ്. ഓരോ അപ്‌ഡേറ്റിലും പരിസ്ഥിതിയുടെ പൊതുവായ പ്രകടനം മെച്ചപ്പെട്ടുവെന്ന് പൊതുവായ രീതിയിൽ നമുക്ക് അറിയാൻ കഴിയും, എന്നാൽ ഇത്തവണ, ലിനക്സ് കേർണൽ 4.10 ചില ഹാർഡ്‌വെയർ ഘടകങ്ങളുമായി ചില പൊരുത്തക്കേടുകൾ ഉണ്ട്. ഉണ്ടാകുന്ന മറ്റൊരു പ്രശ്നം കേർണൽ പാക്കേജിന്റെ അപ്‌ഡേറ്റുമായി ബന്ധപ്പെട്ടതാണ്, കാരണം അവയെല്ലാം ഇപ്പോഴും 4.10 പതിപ്പിൽ official ദ്യോഗികമായി പിന്തുണയ്ക്കുന്നില്ല. ഉദാഹരണത്തിന്, വെർച്വൽ ബോക്സ് നിങ്ങൾക്കായി പ്രവർത്തിക്കില്ല, കൂടാതെ AMDGPU-PRO യുടെ പ്രൊപ്രൈറ്ററി ഡ്രൈവറുകൾ പ്രവർത്തിക്കില്ല. വിവരിച്ച പ്രശ്നങ്ങൾ നിങ്ങളുടെ സിസ്റ്റത്തെയോ കോൺഫിഗറേഷനെയോ ബാധിക്കുന്നുവെങ്കിൽ, അവ ശരിയാക്കുന്നതിന് നിങ്ങൾ കുറച്ച് സമയം കാത്തിരിക്കണം. മറുവശത്ത്, ഉപകരണങ്ങളുടെ കോൺഫിഗറേഷനിൽ അവർ ഒരു പ്രശ്‌നവും സൃഷ്ടിക്കുന്നില്ലെങ്കിൽ, ഈ ലേഖനം വായിക്കുന്നത് തുടരുക, സംശയമില്ലാതെ, നിങ്ങൾക്ക് താൽപ്പര്യമുണ്ട്. പുതിയ ലിനക്സ് കേർണൽ 4.10 ഗ്രാഫിക് വിഭാഗത്തിലെ ഒപ്റ്റിമൈസേഷനുകളുടെ ഒരു ശ്രേണി അതിനൊപ്പം കൊണ്ടുവരുന്നു അത് നിരവധി ഉപയോക്താക്കൾക്ക് ഗുണം ചെയ്യും. ഒരു വശത്ത്, ഓപ്പൺ സോഴ്‌സ് ഗ്രാഫിക് ഡ്രൈവറുകളും അതുമായി ബന്ധപ്പെട്ടവയും മെച്ചപ്പെടുത്തി ഇന്റൽ, എഎംഡി ജിപിയു, മറുവശത്ത്, സമീപകാല ഗ്രാഫിക്സ് ഡ്രൈവറുകൾ 3D പട്ടിക 17.1 ഗ്രാഫിക്സ് കാർഡ് പരിതസ്ഥിതിയിൽ സുഗമമായ ഗെയിമിംഗ് പ്രവർത്തിക്കുന്നു എഎംഡി റേഡിയൻ എച്ച്ഡി 8 എക്സ്എക്സ്എക്സ്. ഇനിപ്പറയുന്ന കമാൻഡുകൾ ഉബുണ്ടു 16.04 എൽ‌ടി‌എസ് (സീനിയൽ സെറസ്), ഉബുണ്ടു 16.10 (യാക്കറ്റി യാക്ക്) വിതരണങ്ങൾക്ക് മാത്രമാണ്. ഉബുണ്ടു 16.04.2 എൽ‌ടി‌എസ് അല്ലെങ്കിൽ‌ ഉബുണ്ടു 16.10 ന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് നിങ്ങളുടെ സിസ്റ്റം അടുത്തിടെ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇതിനകം തന്നെ ഏറ്റവും പുതിയ കേർണൽ ഉണ്ടായിരിക്കാം. ആദ്യം, നിങ്ങൾ ഇനിപ്പറയുന്നവ ഡ download ൺലോഡ് ചെയ്യണം ലിങ്ക് ഉള്ള പാക്കേജ് നിങ്ങളുടെ വാസ്തുവിദ്യയ്‌ക്കായി കുറഞ്ഞ ലേറ്റൻസി ജനറിക് കേർണൽ. ഈ പാക്കേജുകൾ official ദ്യോഗികമാണ്, അവ സൃഷ്ടിക്കുന്നത് കാനോനിക്കലിന്റെ സ്വന്തം എഞ്ചിനീയർമാരാണ് പണിയുക ദിവസേന ഉബുണ്ടു 17.04 (സെസ്റ്റി സാപസ്), അതിനാൽ അവരുടെ അപകടസാധ്യതയെക്കുറിച്ച് വിഷമിക്കേണ്ട. നിങ്ങളുടെ കമ്പ്യൂട്ടറിലെ ഹോം ഡയറക്ടറിയിൽ ഫയൽ ഉപേക്ഷിച്ച് ഇനിപ്പറയുന്ന കമാൻഡ് നൽകുക: sudo dpkg -i * .ഡെബ് സിസ്റ്റത്തിലേക്ക് പാക്കേജുകൾ ചേർക്കുമ്പോൾ കുറച്ച് മിനിറ്റ് കാത്തിരിക്കുക, തുടർന്ന് കമ്പ്യൂട്ടർ പുനരാരംഭിക്കുക. എന്തെങ്കിലും പിശക് സംഭവിക്കുകയാണെങ്കിൽ, കമാൻഡ് പ്രവർത്തിപ്പിക്കുക sudo apt install -f പാര ഏത് തരത്തിലുള്ള ആശ്രയത്വവും പരിഹരിക്കുക ഇതുപയോഗിച്ച് നിങ്ങൾ പൂർത്തിയാക്കി. നിങ്ങളുടെ ഉബുണ്ടു സിസ്റ്റത്തിൽ ഇപ്പോൾ നിങ്ങൾക്ക് ലിനക്സ് കേർണൽ 4.10 ആസ്വദിക്കാം.
27 രാവിലെയായപ്പോൾ എല്ലാ മുഖ്യപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും യേശുവിനെ കൊല്ലുന്നതിനെക്കുറിച്ച്‌ കൂടിയാലോചിച്ചു.+ 2 അവർ യേശുവിനെ ബന്ധിച്ച്‌ കൊണ്ടുപോയി ഗവർണറായ പീലാത്തൊസിനെ ഏൽപ്പിച്ചു.+ 3 യേശുവിനെ കുറ്റക്കാരനായി വിധിച്ചെന്നു കണ്ടപ്പോൾ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനു വലിയ മനപ്രയാസം തോന്നി. യൂദാസ്‌ ആ 30 വെള്ളിക്കാശു+ മുഖ്യപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുത്ത്‌ തിരികെ കൊണ്ടുചെന്നിട്ട്‌, 4 “നിഷ്‌കളങ്കമായ രക്തം ഒറ്റിക്കൊടുത്ത ഞാൻ ചെയ്‌തതു പാപമാണ്‌ ” എന്നു പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു: “അതിനു ഞങ്ങൾ എന്തു വേണം? അതു നിന്റെ കാര്യം.” 5 അപ്പോൾ യൂദാസ്‌ ആ വെള്ളിനാണയങ്ങൾ ദേവാലയത്തിലേക്ക്‌ എറിഞ്ഞിട്ട്‌ പോയി തൂങ്ങിമരിച്ചു.+ 6 എന്നാൽ മുഖ്യപുരോഹിതന്മാർ ആ വെള്ളിനാണയങ്ങൾ എടുത്ത്‌, “ഇതു രക്തത്തിന്റെ വിലയായതിനാൽ വിശുദ്ധഖജനാവിൽ നിക്ഷേപിക്കുന്നതു ശരിയല്ല”* എന്നു പറഞ്ഞു. 7 അവർ കൂടിയാലോചിച്ചിട്ട്‌ ആ പണംകൊണ്ട്‌ പരദേശികൾക്കുള്ള ശ്‌മശാനസ്ഥലമായി കുശവന്റെ നിലം വാങ്ങി. 8 അതുകൊണ്ട്‌ ആ നിലത്തെ ഇന്നുവരെ, രക്തനിലം+ എന്നു വിളിച്ചുപോരുന്നു. 9 അങ്ങനെ യിരെമ്യ പ്രവാചകനിലൂടെ പറഞ്ഞതു നിറവേറി: “ഇസ്രായേൽമക്കളിൽ ചിലർ വിലയിട്ടവന്റെ വിലയായ 30 വെള്ളിനാണയം+ എടുത്ത്‌ അവർ 10 യഹോവ എന്നോടു കല്‌പിച്ചതുപോലെ കുശവന്റെ നിലത്തിനു വിലയായി കൊടുത്തു”+ എന്നു പ്രവാചകൻ പറഞ്ഞിരുന്നു. 11 യേശു ഗവർണറുടെ മുന്നിൽ നിന്നു. ഗവർണർ യേശുവിനോട്‌, “നീ ജൂതന്മാരുടെ രാജാവാണോ” എന്നു ചോദിച്ചപ്പോൾ, “അങ്ങുതന്നെ അതു പറയുന്നല്ലോ”+ എന്ന്‌ യേശു മറുപടി നൽകി. 12 പക്ഷേ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും കുറ്റമാരോപിച്ചപ്പോഴൊന്നും യേശു ഒരു അക്ഷരംപോലും മിണ്ടിയില്ല.+ 13 അപ്പോൾ പീലാത്തൊസ്‌ യേശുവിനോടു ചോദിച്ചു: “താങ്കൾക്കെതിരെ ഇവർ സാക്ഷി പറയുന്നതു കേട്ടില്ലേ? എത്രയെത്ര കാര്യങ്ങളാണ്‌ ഇവർ പറയുന്നത്‌?” 14 എന്നിട്ടും യേശു മറുപടിയായി ഒരു വാക്കുപോലും പറയാത്തതു കണ്ട്‌ ഗവർണർക്ക്‌ അതിശയം തോന്നി. 15 ഓരോ ഉത്സവത്തിനും ജനം ആവശ്യപ്പെടുന്ന ഒരു തടവുകാരനെ ഗവർണർ മോചിപ്പിക്കുക പതിവായിരുന്നു.+ 16 ആ സമയത്ത്‌ ബറബ്ബാസ്‌ എന്നൊരു കുപ്രസിദ്ധകുറ്റവാളി അവരുടെ പിടിയിലുണ്ടായിരുന്നു.+ 17 ജനം കൂടിവന്നപ്പോൾ പീലാത്തൊസ്‌ അവരോട്‌, “ഞാൻ ആരെ വിട്ടുതരാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്‌, ബറബ്ബാസിനെയോ അതോ ആളുകൾ ക്രിസ്‌തുവെന്നു വിളിക്കുന്ന യേശുവിനെയോ” എന്നു ചോദിച്ചു. 18 കാരണം അസൂയകൊണ്ടാണ്‌ അവർ യേശുവിനെ തന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നതെന്നു പീലാത്തൊസിന്‌ അറിയാമായിരുന്നു. 19 തന്നെയുമല്ല, പീലാത്തൊസ്‌ ന്യായാസനത്തിൽ* ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ആളയച്ച്‌ ഇങ്ങനെ അറിയിക്കുകയും ചെയ്‌തിരുന്നു: “ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്‌. അദ്ദേഹം കാരണം ഞാൻ ഇന്നു സ്വപ്‌നത്തിൽ ഒരുപാടു കഷ്ടപ്പെട്ടു.” 20 എന്നാൽ ബറബ്ബാസിനെ വിട്ടുതരാനും+ യേശുവിനെ കൊന്നുകളയാനും ആവശ്യപ്പെടാൻ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു.+ 21 ഗവർണർ അവരോട്‌, “ഞാൻ ഈ രണ്ടു പേരിൽ ആരെ വിട്ടുതരാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്‌ ” എന്നു ചോദിച്ചപ്പോൾ, “ബറബ്ബാസിനെ” എന്ന്‌ അവർ പറഞ്ഞു. 22 പീലാത്തൊസ്‌ അവരോട്‌, “അങ്ങനെയെങ്കിൽ ക്രിസ്‌തു എന്നു വിളിക്കുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം” എന്നു ചോദിച്ചു. “അവനെ സ്‌തംഭത്തിലേറ്റ്‌!” എന്ന്‌ അവർ ഒന്നടങ്കം വിളിച്ചുപറഞ്ഞു.+ 23 “എന്തിന്‌, ഇയാൾ എന്തു തെറ്റാണു ചെയ്‌തത്‌ ” എന്നു പീലാത്തൊസ്‌ ചോദിച്ചു. എന്നാൽ അവർ, “അവനെ സ്‌തംഭത്തിലേറ്റ്‌!” എന്നു കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.+ 24 ലഹളയുണ്ടാകുമെന്നല്ലാതെ മറ്റു പ്രയോജനമൊന്നുമില്ലെന്നു കണ്ടപ്പോൾ പീലാത്തൊസ്‌ വെള്ളം എടുത്ത്‌ ജനത്തിന്റെ മുന്നിൽവെച്ച്‌ കൈ കഴുകിക്കൊണ്ട്‌ പറഞ്ഞു: “ഈ മനുഷ്യന്റെ രക്തത്തിൽ* എനിക്കു പങ്കില്ല. നിങ്ങൾതന്നെ ഈ കുറ്റം ഏറ്റുകൊള്ളണം!”* 25 അപ്പോൾ ജനം മുഴുവൻ, “അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ” എന്നു പറഞ്ഞു.+ 26 തുടർന്ന്‌ പീലാത്തൊസ്‌ ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു. യേശുവിനെ ചാട്ടയ്‌ക്ക്‌ അടിപ്പിച്ചശേഷം+ സ്‌തംഭത്തിലേറ്റി കൊല്ലാൻ ഏൽപ്പിച്ചു.+ 27 പിന്നീട്‌ ഗവർണറുടെ പടയാളികൾ യേശുവിനെ ഗവർണറുടെ വസതിയിലേക്കു കൊണ്ടുപോയി. പട്ടാളത്തെ മുഴുവൻ യേശുവിനു ചുറ്റും കൂട്ടിവരുത്തി.+ 28 അവർ യേശുവിന്റെ വസ്‌ത്രം ഊരിമാറ്റി, കടുഞ്ചുവപ്പു നിറമുള്ള ഒരു മേലങ്കി ധരിപ്പിച്ചു.+ 29 അവർ മുള്ളുകൊണ്ട്‌ ഒരു കിരീടം മെടഞ്ഞ്‌ യേശുവിന്റെ തലയിൽ വെച്ചു; യേശുവിന്റെ വലതുകൈയിൽ ഒരു ഈറ്റത്തണ്ടും വെച്ചുകൊടുത്തു. പിന്നെ അവർ യേശുവിന്റെ മുന്നിൽ മുട്ടുകുത്തി, “ജൂതന്മാരുടെ രാജാവേ, അഭിവാദ്യങ്ങൾ!” എന്നു പറഞ്ഞ്‌ കളിയാക്കി. 30 അവർ യേശുവിന്റെ മേൽ തുപ്പി,+ ആ ഈറ്റത്തണ്ടു വാങ്ങി തലയ്‌ക്ക്‌ അടിച്ചു. 31 ഇങ്ങനെയെല്ലാം കളിയാക്കിയിട്ട്‌ അവർ ആ മേലങ്കി അഴിച്ചുമാറ്റി. എന്നിട്ട്‌ യേശുവിനെ സ്വന്തം പുറങ്കുപ്പായം ധരിപ്പിച്ച്‌ സ്‌തംഭത്തിൽ തറയ്‌ക്കാൻ കൊണ്ടുപോയി.+ 32 അവർ പോകുമ്പോൾ ശിമോൻ എന്നു പേരുള്ള ഒരു കുറേനക്കാരനെ കണ്ടു. അവർ അയാളെ നിർബന്ധിച്ച്‌ യേശുവിന്റെ ദണ്ഡനസ്‌തംഭം ചുമപ്പിച്ചു.*+ 33 തലയോടിടം+ എന്ന്‌ അർഥമുള്ള ഗൊൽഗോഥ എന്ന സ്ഥലത്ത്‌ എത്തിയപ്പോൾ 34 അവർ യേശുവിനു കയ്‌പുരസമുള്ളൊരു സാധനം കലക്കിയ വീഞ്ഞു കുടിക്കാൻ കൊടുത്തു.+ എന്നാൽ യേശു അതു രുചിച്ചുനോക്കിയിട്ട്‌ കുടിക്കാൻ വിസമ്മതിച്ചു. 35 യേശുവിനെ സ്‌തംഭത്തിൽ തറച്ചശേഷം അവർ നറുക്കിട്ട്‌ യേശുവിന്റെ പുറങ്കുപ്പായം വീതിച്ചെടുത്തു.+ 36 പിന്നെ അവർ അവിടെ യേശുവിനു കാവലിരുന്നു. 37 “ഇതു ജൂതന്മാരുടെ രാജാവായ യേശു” എന്ന്‌ അവർ യേശുവിന്റെ തലയ്‌ക്കു മുകളിൽ എഴുതിവെക്കുകയും ചെയ്‌തു.+ യേശുവിന്‌ എതിരെ ആരോപിച്ച കുറ്റമായിരുന്നു അത്‌. 38 പിന്നെ രണ്ടു കവർച്ചക്കാരെ, ഒരാളെ യേശുവിന്റെ വലത്തും മറ്റേയാളെ ഇടത്തും ആയി സ്‌തംഭത്തിലേറ്റി.+ 39 അതുവഴി കടന്നുപോയവർ തല കുലുക്കിക്കൊണ്ട്‌+ 40 ഇങ്ങനെ പറഞ്ഞ്‌ യേശുവിനെ നിന്ദിച്ചു:+ “ഹേ, ദേവാലയം ഇടിച്ചുകളഞ്ഞ്‌ മൂന്നു ദിവസത്തിനകം പണിയുന്നവനേ,+ നിന്നെത്തന്നെ രക്ഷിക്ക്‌! നീ ഒരു ദൈവപുത്രനാണെങ്കിൽ ദണ്ഡനസ്‌തംഭത്തിൽനിന്ന്‌ ഇറങ്ങിവാ.”+ 41 അങ്ങനെതന്നെ മുഖ്യപുരോഹിതന്മാരും ശാസ്‌ത്രിമാരുടെയും മൂപ്പന്മാരുടെയും കൂടെക്കൂടി യേശുവിനെ കളിയാക്കി. അവർ പറഞ്ഞു:+ 42 “മറ്റുള്ളവരെ ഇവൻ രക്ഷിച്ചു. പക്ഷേ സ്വയം രക്ഷിക്കാൻ ഇവനു പറ്റുന്നില്ല! ഇസ്രായേലിന്റെ രാജാവാണുപോലും.+ ഇവൻ ദണ്ഡനസ്‌തംഭത്തിൽനിന്ന്‌ ഇറങ്ങിവരട്ടെ; എങ്കിൽ ഇവനിൽ വിശ്വസിക്കാം. 43 ഇവൻ ദൈവത്തിലാണല്ലോ ആശ്രയിക്കുന്നത്‌. ഇവനെ ദൈവത്തിനു വേണമെങ്കിൽ ദൈവംതന്നെ രക്ഷിക്കട്ടെ.+ ‘ഞാൻ ദൈവപുത്രനാണ്‌ ’+ എന്നല്ലേ ഇവൻ പറഞ്ഞത്‌.” 44 യേശുവിന്റെ ഇരുവശത്തും സ്‌തംഭങ്ങളിൽ കിടന്ന കവർച്ചക്കാർപോലും യേശുവിനെ നിന്ദിക്കുന്നുണ്ടായിരുന്നു.+ 45 ആറാം മണിമുതൽ ഒൻപതാം മണിവരെ ആ നാട്ടിലെങ്ങും* ഇരുട്ടു പരന്നു.+ 46 ഏകദേശം ഒൻപതാം മണി ആയപ്പോൾ യേശു ഉറക്കെ “ഏലീ, ഏലീ, ലമാ ശബക്താനീ” എന്നു വിളിച്ചുപറഞ്ഞു. “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ്‌ എന്താണ്‌ എന്നെ കൈവിട്ടത്‌ ” എന്നാണ്‌ അതിന്റെ അർഥം.+ 47 ഇതു കേട്ട്‌, അരികെ നിന്നിരുന്ന ചിലർ, “ഇവൻ ഏലിയയെ വിളിക്കുകയാണ്‌ ” എന്നു പറഞ്ഞു.+ 48 ഉടനെ അവരിൽ ഒരാൾ ഓടിച്ചെന്ന്‌ പുളിച്ച വീഞ്ഞിൽ നീർപ്പഞ്ഞി* മുക്കി ഒരു ഈറ്റത്തണ്ടിൽ വെച്ച്‌ യേശുവിനു കുടിക്കാൻ കൊടുത്തു.+ 49 അപ്പോൾ മറ്റുള്ളവർ, “നിൽക്ക്‌, അവനെ രക്ഷിക്കാൻ ഏലിയ വരുമോ എന്നു നോക്കാം” എന്നു പറഞ്ഞു. 50 യേശു വീണ്ടും ഉച്ചത്തിൽ വിളിച്ച്‌ പ്രാണൻ വെടിഞ്ഞു.+ 51 അപ്പോൾ വിശുദ്ധമന്ദിരത്തിലെ തിരശ്ശീല+ മുകളിൽനിന്ന്‌ താഴെവരെ രണ്ടായി കീറിപ്പോയി.+ ഭൂമി കുലുങ്ങി. പാറകൾ പിളർന്നു. 52 കല്ലറകൾ തുറന്നുപോയി. നിദ്ര പ്രാപിച്ചിരുന്ന* പല വിശുദ്ധരുടെയും ജഡങ്ങൾ പുറത്ത്‌ വന്നു. 53 അവ പലരും കണ്ടു. (യേശു ഉയിർപ്പിക്കപ്പെട്ടശേഷം, കല്ലറയ്‌ക്കൽനിന്ന്‌ വന്നവർ വിശുദ്ധനഗരത്തിൽ ചെന്നു.) 54 യേശുവിനു കാവൽ നിന്നിരുന്ന സൈനികോദ്യോഗസ്ഥനും കൂടെയുള്ളവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ടപ്പോൾ വല്ലാതെ പേടിച്ച്‌, “ഇദ്ദേഹം ശരിക്കും ദൈവപുത്രനായിരുന്നു”* എന്നു പറഞ്ഞു.+ 55 യേശുവിനു ശുശ്രൂഷ ചെയ്യാൻ ഗലീലയിൽനിന്ന്‌ യേശുവിനെ അനുഗമിച്ച കുറെ സ്‌ത്രീകൾ ഇതെല്ലാം നോക്കിക്കൊണ്ട്‌ ദൂരെ നിൽപ്പുണ്ടായിരുന്നു.+ 56 മഗ്‌ദലക്കാരി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും+ അക്കൂട്ടത്തിലുണ്ടായിരുന്നു. 57 വൈകുന്നേരമായപ്പോൾ യോസേഫ്‌ എന്നു പേരുള്ള അരിമഥ്യക്കാരനായ ഒരു ധനികൻ അവിടെ എത്തി. അദ്ദേഹവും യേശുവിന്റെ ഒരു ശിഷ്യനായിത്തീർന്നിരുന്നു.+ 58 യോസേഫ്‌ പീലാത്തൊസിന്റെ അടുത്ത്‌ ചെന്ന്‌ യേശുവിന്റെ ശരീരം ചോദിച്ചു.+ അത്‌ യോസേഫിനു വിട്ടുകൊടുക്കാൻ പീലാത്തൊസ്‌ കല്‌പിച്ചു.+ 59 യോസേഫ്‌ മൃതദേഹം വൃത്തിയുള്ള മേത്തരം ലിനൻതുണിയിൽ പൊതിഞ്ഞ്‌,+ 60 താൻ പാറയിൽ വെട്ടിച്ചിരുന്ന ഒരു പുതിയ കല്ലറയിൽ വെച്ചു.+ കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല്‌ ഉരുട്ടിവെച്ചിട്ട്‌ യോസേഫ്‌ അവിടെനിന്ന്‌ പോയി. 61 എന്നാൽ മഗ്‌ദലക്കാരി മറിയയും മറ്റേ മറിയയും, പോകാതെ കല്ലറയുടെ മുന്നിൽത്തന്നെ ഇരുന്നു.+ 62 അടുത്ത ദിവസം, അതായത്‌ ഒരുക്കനാളിന്റെ+ പിറ്റേന്ന്‌, മുഖ്യപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ മുന്നിൽ ഒത്തുകൂടി ഇങ്ങനെ പറഞ്ഞു: 63 “പ്രഭോ, ‘മൂന്നു ദിവസം കഴിഞ്ഞ്‌ ഞാൻ ഉയിർപ്പിക്കപ്പെടും’+ എന്ന്‌ ആ വഞ്ചകൻ ജീവനോടിരുന്നപ്പോൾ പറഞ്ഞതായി ഞങ്ങൾ ഓർക്കുന്നു. 64 അതുകൊണ്ട്‌ മൂന്നാം ദിവസംവരെ കല്ലറ ഭദ്രമാക്കി സൂക്ഷിക്കാൻ കല്‌പിക്കണം. അല്ലെങ്കിൽ അവന്റെ ശിഷ്യന്മാർ വന്ന്‌ അവനെ മോഷ്ടിച്ചിട്ട്‌,+ ‘അവൻ മരിച്ചവരിൽനിന്ന്‌ ഉയിർപ്പിക്കപ്പെട്ടു’ എന്ന്‌ ആളുകളോടു പറയും. അങ്ങനെ സംഭവിച്ചാൽ ഇത്‌ ആദ്യത്തേതിനെക്കാൾ വലിയ ചതിയാകും.” 65 പീലാത്തൊസ്‌ അവരോട്‌, “കാവൽഭടന്മാരുടെ ഒരു ഗണത്തെ വിട്ടുതരാം. പോയി നിങ്ങൾക്ക്‌ ഉചിതമെന്നു തോന്നുന്നതുപോലെ അതു ഭദ്രമാക്കി സൂക്ഷിച്ചോ” എന്നു പറഞ്ഞു. 66 അങ്ങനെ, അവർ പോയി കല്ലിനു മുദ്രവെച്ച്‌, കാവൽ ഏർപ്പെടുത്തി കല്ലറ ഭദ്രമാക്കി. അടിക്കുറിപ്പുകള്‍ ^ അഥവാ “നിയമാനുസൃതമല്ല.” ^ അഥവാ “ന്യായാധിപന്റെ ഇരിപ്പിടത്തിൽ.” ^ അഥവാ “ഈ രക്തത്തിൽ.” ^ അഥവാ “ഇതു നിങ്ങളുടെ കാര്യം!” ^ അഥവാ “എടുപ്പിച്ചു.” ^ അക്ഷ. “ഭൂമിയിലെങ്ങും.” ^ അഥവാ “സ്‌പോഞ്ച്‌.” ഒരു സമുദ്രജീവിയിൽനിന്ന്‌ കിട്ടുന്ന അനേകം ചെറുസുഷിരങ്ങളുള്ള വസ്‌തു. ഇതിനു ദ്രാവകങ്ങൾ വലിച്ചെടുക്കാനാകും. ^ അഥവാ “മരണനിദ്ര പ്രാപിച്ചിരുന്ന; മരിച്ചുപോയ.” ^ മറ്റൊരു സാധ്യത “ദൈവത്തിന്റെ പുത്രന്മാരിൽ ഒരാളായിരുന്നു; ഒരു ദൈവത്തിന്റെ പുത്രന്മാരിൽ ഒരാളായിരുന്നു.” പഠനക്കുറിപ്പുകൾ മൂപ്പന്മാർ: അക്ഷ. “പ്രായ​മേ​റിയ പുരു​ഷ​ന്മാർ.” ബൈബി​ളിൽ പ്രെസ്‌ബൂ​റ്റെ​റൊസ്‌ എന്ന ഗ്രീക്കു​പദം, സമൂഹ​ത്തി​ലോ ജനതയി​ലോ ഒരു അധികാ​ര​സ്ഥാ​ന​മോ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​മോ വഹിക്കു​ന്ന​വ​രെ​യാ​ണു പ്രധാ​ന​മാ​യും കുറി​ക്കു​ന്നത്‌. ചില സാഹച​ര്യ​ങ്ങ​ളിൽ ഇതു പ്രായ​ത്തെ​യാണ്‌ അർഥമാ​ക്കു​ന്ന​തെ​ങ്കി​ലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹ​ര​ണങ്ങൾ.) എപ്പോ​ഴും അതു വയസ്സു​ചെ​ന്ന​വ​രെയല്ല കുറി​ക്കു​ന്നത്‌. ഇവിടെ ഈ പദം​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നതു ജൂതജ​ന​ത​യിൽപ്പെട്ട നേതാ​ക്ക​ന്മാ​രെ​യാണ്‌. മിക്ക​പ്പോ​ഴും മുഖ്യ​പു​രോ​ഹി​ത​ന്മാ​രു​ടെ​യും ശാസ്‌ത്രി​മാ​രു​ടെ​യും കൂടെ​യാണ്‌ ഇവരെ​ക്കു​റിച്ച്‌ പറയാ​റു​ള്ളത്‌. ഈ മൂന്നു കൂട്ടത്തിൽനി​ന്നു​ള്ള​വ​രാ​യി​രു​ന്നു സൻഹെ​ദ്രി​നി​ലെ അംഗങ്ങൾ.​—മത്ത 21:23; 26:3, 47, 57; 27:1, 41; 28:12; പദാവ​ലി​യിൽ “മൂപ്പൻ; പ്രായ​മേ​റിയ പുരുഷൻ” കാണുക. മൂപ്പന്മാർ: മത്ത 16:21-ന്റെ പഠനക്കു​റി​പ്പു കാണുക. ഗവർണ​റാ​യ പീലാ​ത്തൊസ്‌: എ.ഡി. 26-ൽ തിബെ​ര്യൊസ്‌ ചക്രവർത്തി നിയമിച്ച യഹൂദ്യ​യി​ലെ റോമൻ ഗവർണർ (അധിപതി). അദ്ദേഹം പത്തു വർഷ​ത്തോ​ളം ഭരണം നടത്തി. റോമൻ ചരി​ത്ര​കാ​ര​നായ റ്റാസി​റ്റസ്‌ ഉൾപ്പെടെ ബൈബി​ളെ​ഴു​ത്തു​കാ​ര​ല്ലാത്ത പലരും പീലാ​ത്തൊ​സി​നെ​ക്കു​റിച്ച്‌ പരാമർശി​ച്ചി​ട്ടുണ്ട്‌. തിബെ​ര്യൊ​സി​ന്റെ ഭരണകാ​ലത്ത്‌ പീലാ​ത്തൊസ്‌ ക്രിസ്‌തു​വി​നെ വധിക്കാൻ ഉത്തരവി​ട്ട​താ​യി റ്റാസി​റ്റസ്‌ എഴുതി. കൂടാതെ, ഇസ്രാ​യേ​ലി​ലെ കൈസ​ര്യ​യി​ലുള്ള പുരാതന റോമൻ പ്രദർശ​ന​ശാ​ല​യിൽനിന്ന്‌ ലത്തീൻ ഭാഷയി​ലുള്ള, “പൊന്തി​യൊസ്‌ പീലാ​ത്തൊസ്‌, യഹൂദ്യ​യു​ടെ അധിപതി” എന്നൊരു ആലേഖ​ന​വും കണ്ടെത്തി​യി​രു​ന്നു.​—പൊന്തി​യൊസ്‌ പീലാ​ത്തൊസ്‌ ഭരിച്ചി​രുന്ന പ്രദേ​ശ​ത്തെ​ക്കു​റിച്ച്‌ അറിയാൻ അനു. ബി10 കാണുക. വലിയ മനപ്ര​യാ​സം തോന്നി: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന മെറ്റ​മെ​ലൊ​മാ​യി എന്ന ഗ്രീക്കു​പ​ദ​ത്തിന്‌ ‘കുറ്റ​ബോ​ധം,’ ‘ഖേദം’ എന്നൊ​ക്കെ​യുള്ള അർഥം വരാ​മെ​ങ്കി​ലും (മത്ത 21:29; 2കൊ 7:8) യൂദാസ്‌ ആത്മാർഥ​മാ​യി പശ്ചാത്ത​പി​ച്ചു എന്നു വിശ്വ​സി​ക്കാൻ ഒരു ന്യായ​വു​മില്ല. കാരണം ദൈവ​മു​മ്പാ​കെ ഒരാൾ പശ്ചാത്ത​പി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ബൈബിൾ മെറ്റാ​നോയ്‌യ (മത്ത 3:2; 4:17; ലൂക്ക 15:7; പ്രവൃ 3:19 എന്നിവി​ട​ങ്ങ​ളിൽ “മാനസാ​ന്തരം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.) എന്നൊരു പദമാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. ഒരാളു​ടെ ചിന്താ​രീ​തി​യി​ലോ മനോ​ഭാ​വ​ത്തി​ലോ ലക്ഷ്യത്തി​ലോ വരുന്ന വലി​യൊ​രു മാറ്റത്തെ കുറി​ക്കുന്ന പദമാണ്‌ ഇത്‌. യൂദാസ്‌ തന്നോ​ടൊ​പ്പം ഗൂഢാ​ലോ​ചന നടത്തി​യ​വ​രു​ടെ അടു​ത്തേ​ക്കു​തന്നെ തിരി​ച്ചു​പോ​യ​തും പിന്നീട്‌ ആത്മഹത്യ ചെയ്‌ത​തും കാണി​ക്കു​ന്നത്‌ അയാളു​ടെ വികല​മായ ചിന്താ​രീ​തി​ക്കു മാറ്റ​മൊ​ന്നും വന്നില്ല എന്നാണ്‌. അതു​കൊ​ണ്ടാണ്‌ “യൂദാ​സി​നു വലിയ മനപ്ര​യാ​സം തോന്നി” എന്നു മാത്രം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. നിഷ്‌ക​ള​ങ്ക​മാ​യ: ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ “നീതിയുള്ള” എന്നാണു കാണു​ന്നത്‌.​—മത്ത 23:35 താരത​മ്യം ചെയ്യുക. ദേവാ​ല​യ​ത്തി​ലേക്ക്‌: ഇവിടെ കാണുന്ന നയോസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തിന്‌, ആലയത്തി​ന്റെ മുറ്റങ്ങൾ ഉൾപ്പെടെ ആലയസ​മു​ച്ച​യത്തെ മുഴുവൻ കുറി​ക്കാ​നാ​കും. അതു ദേവാ​ല​യ​ത്തി​ലെ വിശു​ദ്ധ​മ​ന്ദി​രം​ത​ന്നെ​യാ​ക​ണ​മെ​ന്നില്ല. തൂങ്ങി​മ​രി​ച്ചു: യൂദാ​സി​ന്റെ മരണ​ത്തെ​ക്കു​റിച്ച്‌ പ്രവൃ 1:18-ൽ ലൂക്കോസ്‌ വിവരി​ക്കു​ന്നത്‌ അയാൾ താഴേക്കു വീണ്‌ അയാളു​ടെ ശരീരം പിളർന്നു എന്നാണ്‌. യൂദാസ്‌ ആത്മഹത്യ ചെയ്‌തത്‌ എങ്ങനെ​യാണ്‌ എന്ന്‌ മത്തായി വിവരി​ക്കു​മ്പോൾ ലൂക്കോസ്‌ വിശദീ​ക​രി​ക്കു​ന്നത്‌ യൂദാ​സിന്‌ അവസാനം എന്തു സംഭവി​ച്ചു എന്നാണ്‌. ഈ രണ്ടു വിവര​ണ​ങ്ങ​ളും കൂട്ടി​വാ​യി​ക്കു​മ്പോൾ നമുക്കു കിട്ടുന്ന ചിത്രം ഇതാണ്‌: സാധ്യ​ത​യ​നു​സ​രിച്ച്‌ യൂദാസ്‌ കീഴ്‌ക്കാ​ന്തൂ​ക്കായ ഒരു പാറയു​ടെ മുകളി​ലുള്ള ഒരു സ്ഥലത്ത്‌ കെട്ടി​ത്തൂ​ങ്ങി. പിന്നീട്‌ ആ കയറ്‌ പൊട്ടു​ക​യോ മരക്കമ്പ്‌ ഒടിയു​ക​യോ ചെയ്‌ത​പ്പോൾ അയാളു​ടെ ശരീരം താഴെ​യുള്ള പാറ​ക്കെ​ട്ടിൽ വീണ്‌ പിളർന്നു​പോ​യി. യരുശ​ലേ​മി​ന്റെ പരിസ​ര​പ്ര​ദേ​ശത്തെ ഭൂപ്ര​കൃ​തി​യും ഇങ്ങനെ​യൊ​രു നിഗമ​നത്തെ ശരി​വെ​ക്കു​ന്നു. രക്തത്തിന്റെ വില: അഥവാ “രക്തപ്പണം.” അതായത്‌, രക്തം ചൊരി​ഞ്ഞ​തി​നു കിട്ടിയ പണം. വിശു​ദ്ധ​ഖ​ജ​നാവ്‌: യോഹ 8:20-ൽ ‘ഖജനാവ്‌ ’ എന്നു വിളി​ച്ചി​രി​ക്കുന്ന ദേവാ​ല​യ​ഭാ​ഗ​മാ​യി​രി​ക്കാം ഇത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ഇതു സ്‌ത്രീ​ക​ളു​ടെ മുറ്റം എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന ഭാഗത്താ​യി​രു​ന്നു. അവിടെ 13 സംഭാ​വ​ന​പ്പെ​ട്ടി​കൾ ഉണ്ടായി​രു​ന്നു. (അനു. ബി11 കാണുക.) സംഭാ​വ​ന​പ്പെ​ട്ടി​ക​ളിൽനി​ന്നുള്ള പണമൊ​ക്കെ ശേഖരി​ച്ചു​വെ​ക്കുന്ന ഒരു പ്രധാ​ന​ഖ​ജ​നാ​വും ദേവാ​ല​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യി കരുത​പ്പെ​ടു​ന്നു. ആ പണം​കൊണ്ട്‌: ആ 30 വെള്ളി​ക്കാ​ശു​കൊണ്ട്‌ മുഖ്യ​പു​രോ​ഹി​ത​ന്മാർ ഒരു നിലം വാങ്ങി​യ​താ​യി മത്തായി മാത്രമേ പറഞ്ഞി​ട്ടു​ള്ളൂ. എന്നാൽ ആ സ്ഥലം വാങ്ങി​യത്‌ യൂദാസ്‌ ആണെന്നു പ്രവൃ 1:18, 19 വാക്യ​ങ്ങ​ളിൽ പറയുന്നു. മുഖ്യ​പു​രോ​ഹി​ത​ന്മാർ ആ നിലം വാങ്ങി​യതു യൂദാസ്‌ കൊടുത്ത പണം​കൊ​ണ്ടാണ്‌ എന്നതി​നാ​ലാ​യി​രി​ക്കാം അങ്ങനെ പറഞ്ഞി​രി​ക്കു​ന്നത്‌. പരദേ​ശി​കൾ: അതായത്‌ അന്യനാ​ടു​ക​ളിൽനിന്ന്‌ സന്ദർശ​ക​രാ​യി എത്തുന്ന ജൂതന്മാ​രോ ജനതക​ളിൽപ്പെ​ട്ട​വ​രോ. കുശവന്റെ നിലം: ഹിന്നോം താഴ്‌വ​ര​യു​ടെ തെക്കേ ചെരുവിൽ, കിദ്രോൻ താഴ്‌വ​ര​യു​മാ​യി അതു ചേരു​ന്ന​തി​നു തൊട്ട​ടു​ത്താ​യി​രു​ന്നു ഈ നിലം എന്ന്‌ എ.ഡി. 4-ാം നൂറ്റാ​ണ്ടു​മു​തൽ കരുതി​പ്പോ​രു​ന്നു. ഇതു കുശവ​ന്മാർ പാത്രങ്ങൾ നിർമി​ച്ചി​രുന്ന ഒരു സ്ഥലമാ​യി​രു​ന്നി​രി​ക്കാം. മത്ത 27:8-ലും പ്രവൃ 1:19-ലും കാണു​ന്ന​തു​പോ​ലെ ഈ നിലം പിന്നീട്‌ “രക്തനിലം” അഥവാ അക്കൽദാമ എന്ന്‌ അറിയ​പ്പെ​ടാൻതു​ടങ്ങി.​—അനു. ബി12 കാണുക. ഇന്നുവരെ: ഈ ഭാഗത്ത്‌ വിവരി​ച്ചി​രി​ക്കുന്ന സംഭവങ്ങൾ നടന്നിട്ട്‌ കുറച്ച്‌ കാലത്തി​നു ശേഷമാ​ണു മത്തായി അവ രേഖ​പ്പെ​ടു​ത്തി​യ​തെ​ന്നാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌. ഏകദേശം എ.ഡി. 41-ലായി​രി​ക്കാം മത്തായി​യു​ടെ സുവി​ശേഷം എഴുതി​യത്‌. യഹോവ (തന്റെ പ്രവാ​ച​ക​നി​ലൂ​ടെ) പറഞ്ഞ കാര്യങ്ങൾ നിറ​വേ​റേ​ണ്ട​തി​നാണ്‌: മത്തായി​യു​ടെ സുവി​ശേ​ഷ​ത്തിൽ ഇതും സമാന​മായ മറ്റു പ്രയോ​ഗ​ങ്ങ​ളും നിരവധി തവണ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. യേശു​വാ​ണു വാഗ്‌ദ​ത്ത​മി​ശിഹ എന്ന കാര്യം ജൂതന്മാ​രു​ടെ മനസ്സിൽ പതിപ്പി​ക്കാ​നാ​യി​രി​ക്കാം അങ്ങനെ ചെയ്‌തത്‌.​—മത്ത 2:15, 23; 4:14; 8:17; 12:17; 13:35; 21:4; 26:56; 27:9. യിരെമ്യ പ്രവാ​ച​ക​നി​ലൂ​ടെ പറഞ്ഞതു നിറ​വേറി: ഇതിനെ തുടർന്ന്‌ കാണുന്ന ഉദ്ധരണി പ്രധാ​ന​മാ​യും സെഖ 11:12, 13-ൽനിന്നു​ള്ള​താ​ണെന്നു കരുത​പ്പെ​ടു​ന്നു. എന്നാൽ മത്തായി അതു സ്വന്തം വാക്കു​ക​ളിൽ എഴുതു​ക​യാ​യി​രു​ന്നി​രി​ക്കാം. ദൈവ​പ്ര​ചോ​ദി​ത​നാ​യി മത്തായി ആ വാക്കുകൾ ഇവിടെ നിവൃ​ത്തി​യേ​റി​യ​താ​യി സൂചി​പ്പി​ച്ചു. മത്തായി​യു​ടെ കാലത്ത്‌ പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളിൽ ഏറ്റവും ആദ്യ​ത്തേ​താ​യി പട്ടിക​പ്പെ​ടു​ത്തി​യി​രു​ന്നതു യിരെ​മ്യ​യു​ടേ​താ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ സെഖര്യ ഉൾപ്പെ​ടെ​യുള്ള എല്ലാ പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളും യിരെ​മ്യ​യു​ടെ പേരി​ലാ​യി​രി​ക്കാം അറിയ​പ്പെ​ട്ടി​രു​ന്നത്‌.​—മത്ത 1:22-ന്റെ പഠനക്കു​റി​പ്പു കാണുക. യിരെമ്യ പ്രവാ​ച​ക​നി​ലൂ​ടെ പറഞ്ഞതു നിറ​വേറി: ഇതിനെ തുടർന്ന്‌ കാണുന്ന ഉദ്ധരണി പ്രധാ​ന​മാ​യും സെഖ 11:12, 13-ൽനിന്നു​ള്ള​താ​ണെന്നു കരുത​പ്പെ​ടു​ന്നു. എന്നാൽ മത്തായി അതു സ്വന്തം വാക്കു​ക​ളിൽ എഴുതു​ക​യാ​യി​രു​ന്നി​രി​ക്കാം. ദൈവ​പ്ര​ചോ​ദി​ത​നാ​യി മത്തായി ആ വാക്കുകൾ ഇവിടെ നിവൃ​ത്തി​യേ​റി​യ​താ​യി സൂചി​പ്പി​ച്ചു. മത്തായി​യു​ടെ കാലത്ത്‌ പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളിൽ ഏറ്റവും ആദ്യ​ത്തേ​താ​യി പട്ടിക​പ്പെ​ടു​ത്തി​യി​രു​ന്നതു യിരെ​മ്യ​യു​ടേ​താ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ സെഖര്യ ഉൾപ്പെ​ടെ​യുള്ള എല്ലാ പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളും യിരെ​മ്യ​യു​ടെ പേരി​ലാ​യി​രി​ക്കാം അറിയ​പ്പെ​ട്ടി​രു​ന്നത്‌.​—മത്ത 1:22-ന്റെ പഠനക്കു​റി​പ്പു കാണുക. യഹോവ: എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഈ ഉദ്ധരണി​യു​ടെ (മത്ത 27:9-ന്റെ പഠനക്കു​റി​പ്പു കാണുക.) മൂലപാ​ഠ​ത്തിൽ ദൈവ​ത്തി​ന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം.​—അനു. സി കാണുക. നീതന്നെ അതു പറഞ്ഞല്ലോ: ചോദ്യ​കർത്താവ്‌ പറഞ്ഞ കാര്യം സത്യമാ​ണെ​ന്ന​തിന്‌ അടിവ​ര​യി​ടുന്ന ഒരു ജൂത​ശൈലി. ഒരർഥ​ത്തിൽ യേശു പറഞ്ഞത്‌ ഇതാണ്‌: “നീ അങ്ങനെ പറഞ്ഞല്ലോ, അതു സത്യമാണ്‌.” യേശു​വി​നെ ഒറ്റി​ക്കൊ​ടു​ത്ത​തി​ന്റെ ഉത്തരവാ​ദി​ത്വം യൂദാസ്‌ ഏറ്റെടു​ക്കു​ന്ന​താ​യി യൂദാ​സി​ന്റെ വാക്കു​കൾതന്നെ സൂചി​പ്പി​ച്ചെ​ന്നാ​യി​രി​ക്കാം യേശു ഉദ്ദേശി​ച്ചത്‌. ഈ സംഭവ​ത്തി​നു ശേഷം, യേശു കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം ഏർപ്പെ​ടു​ത്തു​ന്ന​തി​നു മുമ്പുള്ള ഏതോ ഒരു സമയത്ത്‌ യൂദാസ്‌ ആ മുറി വിട്ട്‌ പോയി എന്നാണു യോഹ 13:21-30-ലെ വിവരണം സൂചി​പ്പി​ക്കു​ന്നത്‌. മത്തായി​യു​ടെ വിവര​ണ​ത്തിൽ പിന്നീട്‌ യൂദാ​സി​നെ​ക്കു​റിച്ച്‌ പരാമർശി​ക്കു​ന്നതു മത്ത 26:47-ലാണ്‌. അവിടെ യൂദാസ്‌ ഒരു ജനക്കൂ​ട്ട​ത്തോ​ടൊ​പ്പം ഗത്ത്‌ശെമന തോട്ട​ത്തി​ലേക്കു വരുന്ന​താ​യി പറയുന്നു. അങ്ങുതന്നെ അതു പറഞ്ഞല്ലോ: യേശു കയ്യഫയു​ടെ ചോദ്യം അവഗണി​ക്കു​ക​യാ​യി​രു​ന്നില്ല. കാരണം തന്നെ​ക്കൊണ്ട്‌ ഒരു കാര്യം ആണയിട്ട്‌ പറയി​ക്കാൻ മഹാപു​രോ​ഹി​തന്‌ അധികാ​ര​മു​ണ്ടെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (മത്ത 26:63) ഒരു പ്രസ്‌താ​വന സത്യമാ​ണെന്ന വസ്‌തു​ത​യ്‌ക്ക്‌ അടിവ​ര​യി​ടാൻ ജൂതന്മാർ ഉപയോ​ഗി​ച്ചി​രുന്ന ഒരു പ്രയോ​ഗ​മാ​യി​രു​ന്നി​രി​ക്കാം ഇത്‌. മർക്കോ​സി​ന്റെ സമാന്ത​ര​വി​വ​രണം ഇക്കാര്യം ശരി​വെ​ക്കു​ന്നു. കാരണം യേശു “അതെ” എന്നു മറുപടി പറയു​ന്ന​താ​യാ​ണു നമ്മൾ അവിടെ വായി​ക്കു​ന്നത്‌.​—മർ 14:62; മത്ത 26:25; 27:11 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക. നീ ജൂതന്മാ​രു​ടെ രാജാ​വാ​ണോ?: സീസറി​ന്റെ അനുമ​തി​യി​ല്ലാ​തെ ആർക്കും റോമൻ സാമ്രാ​ജ്യ​ത്തിൽ രാജാ​വാ​യി ഭരിക്കാൻ കഴിയി​ല്ലാ​യി​രു​ന്നു. അതു​കൊ​ണ്ടാ​യി​രി​ക്കാം യേശു​വി​നെ ചോദ്യം ചെയ്‌ത​പ്പോൾ പീലാ​ത്തൊസ്‌ പ്രധാ​ന​മാ​യും യേശു​വി​ന്റെ രാജാ​ധി​കാ​രം എന്ന വിഷയ​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചത്‌. അങ്ങുതന്നെ അതു പറയു​ന്ന​ല്ലോ: തെളി​വ​നു​സ​രിച്ച്‌ പീലാ​ത്തൊ​സി​ന്റെ പ്രസ്‌താ​വന സത്യമാ​ണെ​ന്ന​തിന്‌ ഉറപ്പു​കൊ​ടു​ക്കുന്ന ഒരു മറുപ​ടി​യാ​യി​രു​ന്നു ഇത്‌. (മത്ത 26:25, 64 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ താരത​മ്യം ചെയ്യുക.) താൻ ശരിക്കും ഒരു രാജാ​വാ​ണെന്ന കാര്യം യേശു പീലാ​ത്തൊ​സി​ന്റെ മുന്നിൽ സമ്മതി​ച്ചു​പ​റ​യു​ന്നെ​ങ്കി​ലും അതിനു പീലാ​ത്തൊസ്‌ ഉദ്ദേശി​ക്കുന്ന ഒരർഥ​മു​ണ്ടാ​യി​രു​ന്നില്ല. കാരണം യേശു​വി​ന്റെ രാജ്യം ‘ഈ ലോക​ത്തി​ന്റെ ഭാഗമാ​യി​രു​ന്നില്ല.’ അതു​കൊ​ണ്ടു​തന്നെ അതു റോമിന്‌ ഒരു ഭീഷണി​യു​മാ​കി​ല്ലാ​യി​രു​ന്നു.​—യോഹ 18:33-37. ഒരു തടവു​കാ​രനെ . . . മോചി​പ്പി​ക്കുക പതിവാ​യി​രു​ന്നു: നാലു സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രും ഈ സംഭവ​ത്തെ​ക്കു​റിച്ച്‌ പരാമർശി​ച്ചി​ട്ടുണ്ട്‌. (മർ 15:6-15; ലൂക്ക 23:16-25; യോഹ 18:39, 40) ഇങ്ങനെ​യൊ​രു പതിവ്‌ നിലവിൽ വന്നതിന്റെ അടിസ്ഥാ​ന​ത്തെ​ക്കു​റി​ച്ചോ ഇത്തര​മൊ​രു കീഴ്‌വ​ഴ​ക്ക​ത്തെ​ക്കു​റി​ച്ചോ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ എങ്ങും കാണു​ന്നില്ല. എന്നാൽ യേശു​വി​ന്റെ കാലത്തി​നു മുമ്പ്‌ എപ്പോ​ഴോ ജൂതന്മാർ ഇങ്ങനെ​യൊ​രു രീതി തുടങ്ങി​യി​രി​ക്കാം. പക്ഷേ ഈ ആചാരം റോമാ​ക്കാർക്ക്‌ ഒരു പുതു​മ​യ​ല്ലാ​യി​രു​ന്നി​രി​ക്കണം. കാരണം ജനക്കൂ​ട്ടത്തെ പ്രീതി​പ്പെ​ടു​ത്താൻ തടവു​കാ​രെ മോചി​പ്പി​ക്കുന്ന ഒരു രീതി റോമാ​ക്കാർക്കു​ണ്ടാ​യി​രു​ന്നു എന്നതിനു തെളി​വു​ക​ളുണ്ട്‌. ന്യായാ​സ​നം: ഉയർത്തി​ക്കെ​ട്ടിയ ഒരു വേദി. സാധാ​ര​ണ​യാ​യി വെളി​യി​ലാണ്‌ ഇതു നിർമി​ച്ചി​രു​ന്നത്‌. അവിടെ ഇരുന്ന്‌ അധികാ​രി​കൾക്കു ജനക്കൂ​ട്ടത്തെ അഭിസം​ബോ​ധന ചെയ്യാ​നും വിധികൾ പ്രസ്‌താ​വി​ക്കാ​നും സാധി​ക്കു​മാ​യി​രു​ന്നു. സ്വപ്‌നം: തെളി​വ​നു​സ​രിച്ച്‌ ദൈവ​ത്തിൽനി​ന്നു​ള്ളത്‌. സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രിൽ മത്തായി മാത്രമേ ഈ സംഭവം ദൈവ​പ്ര​ചോ​ദി​ത​രേ​ഖ​യിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ. കൈ കഴുകി: ഒരാൾ ഒരു കാര്യ​ത്തിൽ നിരപ​രാ​ധി​യാ​ണെ​ന്നും അയാൾക്ക്‌ അക്കാര്യ​ത്തിൽ ഉത്തരവാ​ദി​ത്വ​മി​ല്ലെ​ന്നും സൂചി​പ്പി​ക്കുന്ന ആലങ്കാ​രി​കാർഥ​ത്തി​ലുള്ള ഒരു പ്രവൃത്തി. ജൂതന്മാ​രു​ടെ ഈ രീതി​യെ​ക്കു​റിച്ച്‌ ആവ 21:6, 7; സങ്ക 26:6 എന്നീ ഭാഗങ്ങ​ളിൽ കാണു​ന്നുണ്ട്‌. അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ: അതായത്‌, “അവന്റെ മരണത്തി​ന്റെ ഉത്തരവാ​ദി​ത്വം ഞങ്ങളും ഞങ്ങളുടെ പിൻത​ല​മു​റ​ക്കാ​രും ഏറ്റെടു​ക്കു​ന്നു.” ചാട്ടയ്‌ക്ക്‌ അടിക്കുക: കുറ്റവാ​ളി​കളെ ക്രൂര​മാ​യി ദണ്ഡിപ്പി​ക്കാൻ റോമാ​ക്കാർ ഉപയോ​ഗി​ച്ചി​രുന്ന ചാട്ട, ലത്തീൻ ഭാഷയിൽ ഫ്‌ലാ​ഗെ​ല്ലും എന്നാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌. ആ പദത്തിൽനി​ന്നാണ്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​ക്രിയ (ഫ്രാ​ഗെ​ല്ലൊ​വൊ, “ചാട്ടയ്‌ക്ക്‌ അടിക്കുക.”) വന്നിരി​ക്കു​ന്നത്‌. ഈ ചാട്ടയു​ടെ പിടി​യിൽ നിരവധി വള്ളിക​ളോ കെട്ടു​ക​ളുള്ള തോൽവാ​റു​ക​ളോ പിടി​പ്പി​ച്ചി​രു​ന്നു. ചില​പ്പോ​ഴൊ​ക്കെ വേദന​യു​ടെ കാഠി​ന്യം കൂട്ടാൻ ആ തോൽവാ​റു​ക​ളിൽ കൂർത്ത എല്ലിൻക​ഷ​ണ​ങ്ങ​ളോ ലോഹ​ക്ക​ഷ​ണ​ങ്ങ​ളോ പിടി​പ്പി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു. അതു​കൊ​ണ്ടുള്ള അടി​യേ​റ്റാൽ ആഴത്തിൽ ചതവേൽക്കു​ക​യും മാംസം കീറി​പ്പ​റി​യു​ക​യും ചെയ്‌തി​രു​ന്നു. ചില​പ്പോൾ മരണം​പോ​ലും സംഭവി​ച്ചി​രു​ന്നു. ഗവർണ​റു​ടെ വസതി: പ്രായി​റ്റോ​റി​യൊൻ എന്ന ഗ്രീക്കു​പദം (പ്രായ്‌റ്റോ​റി​യം എന്ന ലത്തീൻ പദത്തിൽനി​ന്നു​ള്ളത്‌.) റോമൻ ഗവർണർമാ​രു​ടെ ഔദ്യോ​ഗി​ക​വ​സ​തി​യെ​യാ​ണു കുറി​ക്കു​ന്നത്‌. യരുശ​ലേ​മിൽ ഈ വസതി സാധ്യ​ത​യ​നു​സ​രിച്ച്‌ മഹാനായ ഹെരോദ്‌ നിർമിച്ച കൊട്ടാ​ര​മാ​യി​രു​ന്നു. ഇതിന്റെ സ്ഥാനം, യരുശ​ലേ​മി​ന്റെ തെക്കൻപ​കു​തി​യു​ടെ വടക്കു​പ​ടി​ഞ്ഞാ​റേ മൂലയ്‌ക്കാ​യി​രു​ന്നു. (ഇതിന്റെ സ്ഥാനം മനസ്സി​ലാ​ക്കാൻ അനു. ബി12 കാണുക.) പ്രത്യേ​കം ചില അവസര​ങ്ങ​ളിൽ മാത്ര​മാ​ണു പീലാ​ത്തൊസ്‌ യരുശ​ലേ​മിൽ താമസി​ച്ചി​രു​ന്നത്‌. ഉത്സവങ്ങ​ളു​ടെ സമയത്തും മറ്റും കുഴപ്പ​ങ്ങ​ളു​ണ്ടാ​കാ​നുള്ള സാധ്യത മുൻകൂ​ട്ടി​ക്ക​ണ്ടാ​യി​രു​ന്നു ഇത്‌. എന്നാൽ പീലാ​ത്തൊ​സി​ന്റെ സ്ഥിരതാ​മസം കൈസ​ര്യ​യി​ലാ​യി​രു​ന്നു. കടുഞ്ചു​വ​പ്പു നിറമുള്ള ഒരു മേലങ്കി: ഇത്തരം ഒരു മേലങ്കി അഥവാ കുപ്പായം അണിഞ്ഞി​രു​ന്നതു രാജാ​ക്ക​ന്മാ​രോ മജിസ്‌റ്റ്രേട്ടുമാരോ സൈനി​കോ​ദ്യോ​ഗ​സ്ഥ​രോ ആയിരു​ന്നു. മർ 15:17; യോഹ 19:2 എന്നീ വാക്യ​ങ്ങ​ളിൽ കാണു​ന്നത്‌ അതു പർപ്പിൾ നിറമുള്ള ഒരു വസ്‌ത്ര​മാ​ണെ​ന്നാണ്‌. എന്നാൽ പുരാ​ത​ന​കാ​ല​ങ്ങ​ളിൽ ചുവപ്പും നീലയും ചേർന്ന ഏതു നിറ​ത്തെ​യും “പർപ്പിൾ” എന്നു വിളി​ക്കാ​റു​ണ്ടാ​യി​രു​ന്നു. മാത്രമല്ല പ്രകാ​ശ​ത്തി​ന്റെ പ്രതിഫലനം, പശ്ചാത്തലം എന്നിവ മാറു​ന്ന​ത​നു​സ​രിച്ച്‌ ഒരു കാഴ്‌ച​ക്കാ​രന്‌ ഒരു വസ്‌തു​വി​ന്റെ നിറം മറ്റൊ​ന്നാ​യി തോന്നാം. അയാൾ എവി​ടെ​നിന്ന്‌ നോക്കു​ന്നു എന്നതും അതിനെ സ്വാധീ​നി​ച്ചേ​ക്കാം. സുവി​ശേ​ഷ​യെ​ഴു​ത്തു​കാർ ഒരേ നിറത്തെ വ്യത്യ​സ്‌ത​രീ​തി​ക​ളിൽ വർണിച്ചു എന്ന വസ്‌തുത സൂചിപ്പിക്കുന്നത്‌, അവർ വെറുതേ കണ്ണുമ​ടച്ച്‌ മറ്റൊ​രാ​ളു​ടെ വിവരണം പകർത്തു​ക​യാ​യി​രു​ന്നില്ല എന്നാണ്‌. മുട്ടു​കു​ത്തി: പുരാ​ത​ന​കാ​ലത്തെ മധ്യപൂർവ​ദേ​ശത്ത്‌, ആരു​ടെ​യെ​ങ്കി​ലും മുന്നിൽ മുട്ടു​കു​ത്തു​ന്നത്‌ ആദരവി​നെ സൂചി​പ്പി​ച്ചു. പ്രത്യേ​കിച്ച്‌ ഉന്നതസ്ഥാ​ന​ത്തു​ള്ള​വ​രോട്‌ അപേക്ഷി​ക്കു​മ്പോ​ഴാണ്‌ ഇങ്ങനെ ചെയ്‌തി​രു​ന്നത്‌. കിരീടം . . . ഈറ്റത്തണ്ട്‌: കടുഞ്ചു​വപ്പു മേലങ്കി​യോ​ടൊ​പ്പം (മത്ത 27:28-ൽ പറഞ്ഞി​രി​ക്കു​ന്നത്‌.) അവർ യേശു​വിന്‌ ഒരു മുൾക്കി​രീ​ട​വും ചെങ്കോ​ലാ​യി ഈറ്റത്ത​ണ്ടും കൊടു​ത്തു. രാജകീ​യ​ചി​ഹ്ന​ങ്ങ​ളെ​ന്നോ​ണം ഇവ കൊടു​ത്തതു യേശു​വി​നെ കളിയാ​ക്കാ​നാ​യി​രു​ന്നു. യേശു​വി​ന്റെ മുന്നിൽ മുട്ടു​കു​ത്തി: മുട്ടു​കു​ത്തു​ന്നതു സാധാ​ര​ണ​യാ​യി ഒരു അധികാ​രി​യോ​ടുള്ള ആദരവി​ന്റെ സൂചന​യാ​യി​രു​ന്നു. എന്നാൽ ഇതും യേശു​വി​നെ കളിയാ​ക്കാൻവേണ്ടി പടയാ​ളി​കൾ ചെയ്‌ത​താ​യി​രു​ന്നു.​—മത്ത 17:14-ന്റെ പഠനക്കു​റി​പ്പു കാണുക. അഭിവാ​ദ്യ​ങ്ങൾ: അഥവാ “ജയജയ.” അക്ഷ. “എപ്പോഴും ആനന്ദി​ച്ചു​ല്ല​സി​ക്കുക.” സാധാ​ര​ണ​യാ​യി സീസറി​നെ ഇങ്ങനെ അഭിവാ​ദ്യം ചെയ്‌തി​രു​ന്നു. എന്നാൽ യേശു​വി​നെ ഇങ്ങനെ അഭിവാ​ദ്യം ചെയ്‌തതു യേശു രാജാ​വാ​ണെന്ന വാദത്തെ പരിഹ​സി​ക്കാ​നാ​യി​രി​ക്കാം. നിർബ​ന്ധി​ച്ചാൽ: റോമൻ അധികാ​രി​കൾ ഒരു പൗര​നെ​ക്കൊണ്ട്‌ നിർബ​ന്ധ​പൂർവം ചെയ്യി​ക്കുന്ന സേവനത്തെ സൂചി​പ്പി​ക്കു​ന്നു. ഔദ്യോ​ഗി​ക​കാ​ര്യ​ങ്ങൾ നടത്താ​നാ​യി എന്തെങ്കി​ലും ആവശ്യ​മു​ണ്ടെന്നു കണ്ടാൽ, അത്‌ എന്തുമാ​യി​ക്കൊ​ള്ളട്ടെ, ബലമായി കൈവ​ശ​പ്പെ​ടു​ത്താൻ അവർക്കാ​കു​മാ​യി​രു​ന്നു. ഇനി, അത്തരം കാര്യ​ങ്ങൾക്കാ​യി ആളുക​ളെ​യോ മൃഗങ്ങ​ളെ​യോ കൊണ്ട്‌ സേവനം ചെയ്യി​ക്കാ​നും അവർക്ക്‌ അധികാ​ര​മു​ണ്ടാ​യി​രു​ന്നു. കുറേ​ന​ക്കാ​ര​നായ ശിമോ​ന്റെ കാര്യ​ത്തിൽ സംഭവി​ച്ചത്‌ അതാണ്‌. യേശു​വി​ന്റെ ദണ്ഡനസ്‌തം​ഭം ചുമക്കാൻ റോമൻ പടയാ​ളി​കൾ ശിമോ​നെ ‘നിർബ​ന്ധി​ച്ച​താ​യി’ നമ്മൾ കാണുന്നു.​—മത്ത 27:32. ദണ്ഡനസ്‌തം​ഭം: അഥവാ “വധസ്‌തം​ഭം.” സ്റ്റോ​റോസ്‌ എന്ന ഗ്രീക്കു​പദം ആദ്യമാ​യി കാണു​ന്നി​ടം. ഗ്രീക്കു സാഹി​ത്യ​ഭാ​ഷ​യിൽ അതു പ്രധാ​ന​മാ​യും കുത്ത​നെ​യുള്ള ഒരു സ്‌തം​ഭത്തെ അഥവാ തൂണിനെ കുറി​ക്കു​ന്നു. യേശു​വി​ന്റെ അനുഗാ​മി​യാ​യ​തി​ന്റെ പേരിൽ ഒരാൾക്കു നേരി​ടേ​ണ്ടി​വ​രുന്ന യാതന​യെ​യും അപമാ​ന​ത്തെ​യും പീഡന​ത്തെ​യും, എന്തിന്‌ മരണ​ത്തെ​പ്പോ​ലും കുറി​ക്കാൻ ആലങ്കാ​രി​കാർഥ​ത്തി​ലും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.​—പദാവലി കാണുക. ദണ്ഡനസ്‌തം​ഭം: അഥവാ “വധസ്‌തം​ഭം.” ഗ്രീക്കു സാഹി​ത്യ​ഭാ​ഷ​യിൽ സ്റ്റോ​റോസ്‌ എന്ന പദം പ്രധാ​ന​മാ​യും കുത്ത​നെ​യുള്ള ഒരു സ്‌തം​ഭത്തെ അഥവാ തൂണിനെ ആണ്‌ കുറി​ക്കു​ന്നത്‌. യേശു​വി​ന്റെ അനുഗാ​മി​യാ​യ​തി​ന്റെ പേരിൽ ഒരാൾക്കു നേരി​ടേ​ണ്ടി​വ​രുന്ന യാതന​യെ​യും അപമാ​ന​ത്തെ​യും പീഡന​ത്തെ​യും, എന്തിന്‌ മരണ​ത്തെ​പ്പോ​ലും കുറി​ക്കാൻ ആലങ്കാ​രി​കാർഥ​ത്തി​ലും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.​—പദാവലി കാണുക. കുറേന: ആഫ്രി​ക്ക​യു​ടെ വടക്കൻതീ​ര​ത്തോട്‌ അടുത്ത്‌, ക്രേത്ത ദ്വീപി​ന്റെ തെക്കു​പ​ടി​ഞ്ഞാ​റാ​യി സ്ഥിതി ചെയ്‌തി​രുന്ന ഒരു നഗരം.​—അനു. ബി13 കാണുക. നിർബ​ന്ധിച്ച്‌: മത്ത 5:41–ന്റെ പഠനക്കു​റി​പ്പു കാണുക. ദണ്ഡനസ്‌തം​ഭം: അഥവാ “വധസ്‌തംഭം.”​—പദാവ​ലി​യിൽ “ദണ്ഡനസ്‌തം​ഭം;” “സ്‌തംഭം” എന്നിവ​യും ഈ പദം ആലങ്കാ​രി​കാർഥ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന മത്ത 10:38; 16:24 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും കാണുക. ഗൊൽഗോ​ഥ: “തലയോട്ടി” എന്ന്‌ അർഥമുള്ള ഒരു എബ്രാ​യ​പ​ദ​ത്തിൽനിന്ന്‌ വന്നത്‌. (യോഹ 19:17 കാണുക; ഗുൽഗോ​ലെത്‌ എന്ന എബ്രാ​യ​പദം “തലയോ​ട്ടി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ന്യായ 9:53 താരത​മ്യം ചെയ്യുക.) യേശു​വി​ന്റെ കാലത്ത്‌ ഈ സ്ഥലം യരുശ​ലേ​മി​ന്റെ നഗരമ​തി​ലു​കൾക്കു വെളി​യി​ലാ​യി​രു​ന്നു. എന്നാൽ അതിന്റെ കൃത്യ​സ്ഥാ​നം അറിയില്ല. (അനു. ബി12 കാണുക.) ഗൊൽഗോഥ ഒരു കുന്നിൻമു​ക​ളി​ലാ​യി​രു​ന്നെന്നു ബൈബിൾ പറയു​ന്നി​ല്ലെ​ങ്കി​ലും യേശു​വി​നെ വധിക്കു​ന്നതു ചിലർ ദൂരെ നിന്ന്‌ കണ്ടതായി ബൈബി​ളിൽ രേഖയുണ്ട്‌.​—മർ 15:40; ലൂക്ക 23:49. കയ്‌പു​ര​സ​മു​ള്ളൊ​രു സാധനം: ഇവിടെ ഗ്രീക്കു​പ​ദ​മായ ഖോലെ, ചെടി​ക​ളിൽനിന്ന്‌ എടുക്കുന്ന കയ്‌പു​ര​സ​മുള്ള ഒരു ദ്രാവ​ക​ത്തെ​യോ കയ്‌പു​ര​സ​മുള്ള പദാർഥ​ങ്ങളെ പൊതു​വി​ലോ കുറി​ക്കു​ന്നു. ഇത്‌ ഒരു പ്രവച​ന​നി​വൃ​ത്തി​യാ​ണെന്നു കാണി​ക്കാൻ മത്തായി ഇവിടെ സങ്ക 69:21-ൽനിന്ന്‌ ഉദ്ധരി​ക്കു​ക​യാണ്‌. അവിടെ കാണുന്ന “വിഷം” എന്നതിന്റെ എബ്രാ​യ​പദം സെപ്‌റ്റു​വ​ജി​ന്റിൽ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ ഇതേ ഗ്രീക്കു​പദം ഉപയോ​ഗി​ച്ചാണ്‌. സാധ്യ​ത​യ​നു​സ​രിച്ച്‌, വധശി​ക്ഷ​യ്‌ക്കു വിധേ​യ​രാ​കു​ന്ന​വ​രു​ടെ വേദന കുറയ്‌ക്കാൻ യരുശ​ലേ​മി​ലെ സ്‌ത്രീ​കൾ വീഞ്ഞിൽ കയ്‌പു​ര​സ​മുള്ള ഈ സാധനം കലർത്തിയ മിശ്രി​തം തയ്യാറാ​ക്കി​യി​രു​ന്നു. റോമാ​ക്കാർ ഇതിന്റെ ഉപയോ​ഗത്തെ വിലക്കി​യ​തു​മില്ല. എന്നാൽ സമാന്ത​ര​വി​വ​ര​ണ​മായ മർ 15:23-ൽ പറയു​ന്നതു വീഞ്ഞിൽ ‘മീറ കലർത്തി​യി​രു​ന്നു’ എന്നാണ്‌. ഇതിൽനിന്ന്‌ ആ പാനീ​യ​ത്തിൽ കയ്‌പു​ര​സ​മുള്ള സാധന​ത്തോ​ടൊ​പ്പം മീറയും ചേർത്തി​രു​ന്നു എന്ന്‌ ഊഹി​ക്കാം. യേശു . . . കുടി​ക്കാൻ വിസമ്മ​തി​ച്ചു: വിശ്വാ​സ​ത്തി​ന്റെ ഈ പരി​ശോ​ധ​നാ​വേ​ള​യിൽ തന്റെ ശരീര​ത്തി​ന്റെ​യും മനസ്സി​ന്റെ​യും മേൽ പൂർണ​നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കാൻ യേശു ആഗ്രഹി​ച്ച​തു​കൊ​ണ്ടാ​കാം ഇങ്ങനെ ചെയ്‌തത്‌. അവർ . . . യേശു​വി​ന്റെ പുറങ്കു​പ്പാ​യം വീതി​ച്ചെ​ടു​ത്തു: മത്തായി​യും മർക്കോ​സും ലൂക്കോ​സും പറയാത്ത ചില വിശദാം​ശങ്ങൾ യോഹ 19:23, 24 വാക്യ​ങ്ങ​ളിൽ കാണു​ന്നുണ്ട്‌: സാധ്യ​ത​യ​നു​സ​രിച്ച്‌ റോമൻ പടയാ​ളി​കൾ യേശു​വി​ന്റെ പുറങ്കു​പ്പാ​യ​ത്തി​നും ഉള്ളങ്കി​ക്കും വേണ്ടി നറുക്കി​ട്ടു. അവർ “പുറങ്കു​പ്പാ​യം നാലായി വീതിച്ച്‌ ഓരോ​രു​ത്ത​രും ഓരോ കഷണം എടുത്തു.” ഉള്ളങ്കി വീതി​ക്കാൻ മനസ്സു​വ​രാ​ഞ്ഞ​തു​കൊണ്ട്‌ അവർ അതിനു​വേണ്ടി നറുക്കി​ട്ടു. ഇത്തരത്തിൽ മിശി​ഹ​യു​ടെ വസ്‌ത്ര​ത്തി​നു​വേണ്ടി നറുക്കി​ട്ടതു സങ്ക 22:18-ലെ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​യി​രു​ന്നു. തെളി​വ​നു​സ​രിച്ച്‌, വധശിക്ഷ നടപ്പാ​ക്കി​യി​രു​ന്നവർ കുറ്റവാ​ളി​യു​ടെ വസ്‌ത്രം കൈവശം വെക്കുന്ന ഒരു രീതി അന്നു നിലവി​ലു​ണ്ടാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ വധിക്കു​ന്ന​തി​നു മുമ്പ്‌ അവർ കുറ്റവാ​ളി​ക​ളു​ടെ വസ്‌ത്ര​ങ്ങൾ ഊരിമാറ്റുകയും അവരുടെ കൈയിലുണ്ടായിരുന്ന സാധന​ങ്ങൾ എടുക്കുകയും ചെയ്യുമായിരുന്നു. ഇതാകട്ടെ കുറ്റവാ​ളി​കളെ കൂടുതൽ അപമാ​നി​ത​രാ​ക്കി​യി​രു​ന്നു. നറുക്കിട്ട്‌: പദാവ​ലി​യിൽ “നറുക്ക്‌” കാണുക. കവർച്ച​ക്കാർ: അഥവാ “കൊള്ളക്കാർ.” ലീസ്റ്റീസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തിന്‌ അക്രമ​മാർഗ​ത്തി​ലൂ​ടെ കവർച്ച ചെയ്യു​ന്ന​തി​നെ കുറി​ക്കാ​നാ​കും. അതു ചില​പ്പോൾ കലാപ​കാ​രി​ക​ളെ​യും അർഥമാ​ക്കി​യേ​ക്കാം. ലൂക്ക 23:19-ൽ ‘കൊലപാതകത്തിന്റെയും കലാപത്തിന്റെയും’ പേരിൽ ജയിലി​ലാ​യ​താ​യി പറഞ്ഞി​രി​ക്കുന്ന ബറബ്ബാ​സി​നെ കുറി​ക്കാ​നും (യോഹ 18:40) ഇതേ പദമാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ലൂക്ക 23:32, 33, 39-ലെ സമാന്ത​ര​വി​വ​ര​ണ​ത്തിൽ ഈ കവർച്ച​ക്കാ​രെ ‘കുറ്റവാളികൾ’ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. അതിന്റെ ഗ്രീക്കു​പ​ദ​മായ കകൗർഗൊ​സി​ന്റെ അക്ഷരാർഥം “മോശമായ കാര്യ​ങ്ങ​ളോ ദുഷ്ടത​യോ പ്രവർത്തിക്കുന്നവർ” എന്നാണ്‌. തല കുലു​ക്കി​ക്കൊണ്ട്‌: സാധാ​ര​ണ​യാ​യി ഇതോ​ടൊ​പ്പം ആളുകൾ എന്തെങ്കി​ലും പറയു​ക​യും ചെയ്യു​മാ​യി​രു​ന്നു. പരിഹാ​സ​ത്തി​ന്റെ​യും നിന്ദയു​ടെ​യും പുച്ഛത്തി​ന്റെ​യും ഒരു പ്രകട​ന​മാ​യി​രു​ന്നു അത്‌. അതുവഴി കടന്നു​പോ​കു​ന്നവർ, അറിയാ​തെ​യാ​ണെ​ങ്കി​ലും സങ്ക 22:7-ലെ പ്രവചനം നിറ​വേ​റ്റു​ക​യാ​യി​രു​ന്നു. ദണ്ഡനസ്‌തം​ഭം: അഥവാ “വധസ്‌തംഭം.”​—പദാവ​ലി​യിൽ “ദണ്ഡനസ്‌തം​ഭം;” “സ്‌തംഭം” എന്നിവ​യും ഈ പദം ആലങ്കാ​രി​കാർഥ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന മത്ത 10:38; 16:24 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും കാണുക. ദണ്ഡനസ്‌തം​ഭം: അഥവാ “വധസ്‌തംഭം.”​—മത്ത 27:32-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “ദണ്ഡനസ്‌തം​ഭം;” “സ്‌തംഭം” എന്നിവ​യും കാണുക. ദണ്ഡനസ്‌തം​ഭം: അഥവാ “വധസ്‌തംഭം.”​—പദാവ​ലി​യിൽ “ദണ്ഡനസ്‌തം​ഭം;” “സ്‌തംഭം” എന്നിവ​യും ഈ പദം ആലങ്കാ​രി​കാർഥ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന മത്ത 10:38; 16:24 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും കാണുക. ദണ്ഡനസ്‌തം​ഭം: അഥവാ “വധസ്‌തംഭം.”​—മത്ത 27:32-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “ദണ്ഡനസ്‌തം​ഭം;” “സ്‌തംഭം” എന്നിവ​യും കാണുക. ഏകദേശം മൂന്നാം മണി: അതായത്‌, രാവിലെ ഏകദേശം 9 മണി. ഒന്നാം നൂറ്റാ​ണ്ടിൽ ജൂതന്മാർ 12 മണിക്കൂ​റാ​യാ​ണു പകൽസ​മ​യത്തെ വിഭാ​ഗി​ച്ചി​രു​ന്നത്‌. രാവിലെ ഏകദേശം 6 മണിക്കു സൂര്യോ​ദ​യ​ത്തോ​ടെ​യാ​യി​രു​ന്നു അതിന്റെ തുടക്കം. (യോഹ 11:9) അതു​കൊണ്ട്‌ മൂന്നാം മണി എന്നതു രാവിലെ ഏകദേശം 9 മണിയും ആറാം മണി ഏകദേശം ഉച്ചസമ​യ​വും ഒൻപതാം മണി വൈകു​ന്നേരം ഏകദേശം 3 മണിയും ആയിരു​ന്നു. ആളുക​ളു​ടെ കൈയിൽ കൃത്യ​സ​മയം കാണി​ക്കുന്ന ഘടികാ​രങ്ങൾ ഇല്ലാതി​രു​ന്ന​തു​കൊണ്ട്‌ ഒരു സംഭവം നടക്കുന്ന ഏകദേ​ശ​സ​മയം മാത്രമേ സാധാരണ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു​ള്ളൂ.​—യോഹ 1:39; 4:6; 19:14; പ്രവൃ 10:3, 9. ഏകദേശം മൂന്നാം മണി: അതായത്‌, രാവിലെ ഏകദേശം 9 മണി. ഒന്നാം നൂറ്റാ​ണ്ടിൽ ജൂതന്മാർ 12 മണിക്കൂ​റാ​യാ​ണു പകൽസ​മ​യത്തെ വിഭാ​ഗി​ച്ചി​രു​ന്നത്‌. രാവിലെ ഏകദേശം 6 മണിക്കു സൂര്യോ​ദ​യ​ത്തോ​ടെ​യാ​യി​രു​ന്നു അതിന്റെ തുടക്കം. (യോഹ 11:9) അതു​കൊണ്ട്‌ മൂന്നാം മണി എന്നതു രാവിലെ ഏകദേശം 9 മണിയും ആറാം മണി ഏകദേശം ഉച്ചസമ​യ​വും ഒൻപതാം മണി വൈകു​ന്നേരം ഏകദേശം 3 മണിയും ആയിരു​ന്നു. ആളുക​ളു​ടെ കൈയിൽ കൃത്യ​സ​മയം കാണി​ക്കുന്ന ഘടികാ​രങ്ങൾ ഇല്ലാതി​രു​ന്ന​തു​കൊണ്ട്‌ ഒരു സംഭവം നടക്കുന്ന ഏകദേ​ശ​സ​മയം മാത്രമേ സാധാരണ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു​ള്ളൂ.​—യോഹ 1:39; 4:6; 19:14; പ്രവൃ 10:3, 9. ആറാം മണി: അതായത്‌, ഉച്ചയ്‌ക്ക്‌ ഏകദേശം 12 മണി.​—മത്ത 20:3-ന്റെ പഠനക്കു​റി​പ്പു കാണുക. ഒൻപതാം മണി: അതായത്‌, ഉച്ച കഴിഞ്ഞ്‌ ഏകദേശം 3 മണി.​—മത്ത 20:3-ന്റെ പഠനക്കു​റി​പ്പു കാണുക. ഏലീ, ഏലീ, ലമാ ശബക്താനീ: ഇത്‌ അരമാ​യ​വാ​ക്കു​ക​ളാ​ണെന്നു ചിലർ കരുതു​ന്നെ​ങ്കി​ലും ഇത്‌ അരമാ​യ​സ്വാ​ധീ​ന​മുള്ള എബ്രാ​യ​വാ​ക്കു​ക​ളാ​യി​രു​ന്നി​രി​ക്കണം. സാധ്യ​ത​യ​നു​സ​രിച്ച്‌ അക്കാലത്തെ എബ്രാ​യ​ഭാ​ഷ​യിൽ കുറ​ച്ചൊ​ക്കെ അരമാ​യ​സ്വാ​ധീ​നം ദൃശ്യ​മാ​യി​രു​ന്നു. ഈ വാക്കുകൾ മത്തായി​യും മർക്കോ​സും ഗ്രീക്കിൽ ലിപ്യ​ന്ത​രണം ചെയ്‌തി​രി​ക്കു​ന്ന​തു​കൊണ്ട്‌ (അതായത്‌ ഗ്രീക്ക്‌ അക്ഷരങ്ങൾ ഉപയോ​ഗിച്ച്‌ ആ പദങ്ങൾ അതേപടി എഴുതി​യി​രി​ക്കു​ന്ന​തു​കൊണ്ട്‌) ഇത്‌ യഥാർഥ​ത്തിൽ ഏതു ഭാഷയാ​ണെന്നു കണ്ടെത്തുക എളുപ്പമല്ല. എന്റെ ദൈവമേ, എന്റെ ദൈവമേ: യേശു സ്വർഗീ​യ​പി​താ​വി​നെ തന്റെ ദൈവ​മാ​യി അംഗീ​ക​രി​ച്ചു​കൊണ്ട്‌ ഇങ്ങനെ വിളി​ച്ച​പേ​ക്ഷി​ച്ച​തി​ലൂ​ടെ സങ്ക 22:1 നിറ​വേ​റ്റു​ക​യാ​യി​രു​ന്നു. യേശു ഇങ്ങനെ നിലവി​ളി​ച്ച​പ്പോൾ അതു കേട്ടു​നി​ന്ന​വ​രു​ടെ മനസ്സി​ലേക്ക്‌, സങ്ക 22-ലെ മറ്റു വാക്യ​ങ്ങ​ളിൽ യേശു​വി​നെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കുന്ന അനേകം പ്രവച​നങ്ങൾ വന്നിരി​ക്കാം. യേശു​വി​നെ ആളുകൾ കളിയാ​ക്കു​ക​യും പുച്ഛി​ക്കു​ക​യും ചെയ്യു​മെ​ന്നും അവർ യേശു​വി​ന്റെ കൈയും കാലും ആക്രമി​ക്കു​മെ​ന്നും വസ്‌ത്രം നറുക്കിട്ട്‌ വീതി​ച്ചെ​ടു​ക്കു​മെ​ന്നും അവിടെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌.​—സങ്ക 22: 6-8, 16, 18. ഏലിയ: “എന്റെ ദൈവം യഹോവയാണ്‌” എന്ന്‌ അർഥമുള്ള ഒരു എബ്രാ​യ​പേ​രിൽനിന്ന്‌ വന്നത്‌. പുളിച്ച വീഞ്ഞ്‌: അഥവാ “വീഞ്ഞിൽനിന്നുള്ള വിനാ​ഗി​രി.” ഇത്‌, ലത്തീൻ ഭാഷയിൽ അസെറ്റം (വിനാ​ഗി​രി) എന്ന്‌ അറിയ​പ്പെ​ടുന്ന വീര്യം കുറഞ്ഞ, നല്ല പുളി​യുള്ള ഒരിനം വീഞ്ഞോ അതിൽ വെള്ളം ചേർത്ത്‌ നേർപ്പിച്ച പോസ്‌ക​യോ ആയിരു​ന്നി​രി​ക്കാം. റോമൻ പടയാ​ളി​കൾ ഉൾപ്പെടെ പാവ​പ്പെ​ട്ടവർ സാധാ​ര​ണ​യാ​യി ദാഹം ശമിപ്പി​ക്കാൻ കുടി​ച്ചി​രുന്ന വില കുറഞ്ഞ ഒരു പാനീ​യ​മാ​യി​രു​ന്നു ഇത്‌. മിശി​ഹ​യ്‌ക്കു “വിനാഗിരി” കുടി​ക്കാൻ കൊടു​ക്കും എന്നു പ്രവചി​ച്ചി​രി​ക്കുന്ന സങ്ക 69:21-ന്റെ സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്ത​ര​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തും ഒക്‌സൊസ്‌ എന്ന ഗ്രീക്കു​പ​ദം​ത​ന്നെ​യാണ്‌. ഈറ്റത്തണ്ട്‌: അഥവാ “വടി; കോൽ.” യോഹ​ന്നാ​ന്റെ വിവര​ണ​ത്തിൽ അതിനെ ‘ഈസോപ്പുതണ്ട്‌ ’ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌.​—യോഹ 19:29; പദാവ​ലി​യിൽ “ഈസോ​പ്പു​ചെടി” കാണുക. എന്നു പറഞ്ഞു: ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​കൾ ഇതിനു​ശേഷം ഇങ്ങനെ കൂട്ടി​ച്ചേർത്തി​ട്ടുണ്ട്‌: “മറ്റൊരാൾ ഒരു കുന്തം എടുത്ത്‌ യേശു​വി​ന്റെ വിലാ​പ്പു​റത്ത്‌ കുത്തി. അപ്പോൾ രക്തവും വെള്ളവും പുറത്ത്‌ വന്നു.” എന്നാൽ മറ്റു ചില പ്രധാ​ന​പ്പെട്ട കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ വാക്കുകൾ കാണു​ന്നില്ല. സമാന​മായ വാക്കുകൾ യോഹ 19:34-ൽ കാണു​ന്നു​ണ്ടെ​ങ്കി​ലും യോഹ 19:33 സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌ യേശു മരിച്ച​തി​നു​ശേ​ഷ​മാണ്‌ അതു നടന്നത്‌. യോഹ​ന്നാ​ന്റെ വിവര​ണ​ത്തി​ലെ ഈ വാക്കുകൾ പിൽക്കാ​ലത്ത്‌ പകർപ്പെ​ഴു​ത്തു​കാർ മത്തായി​യു​ടെ വിവര​ണ​ത്തി​ലേക്കു കൂട്ടി​ച്ചേർത്ത​താ​കാം എന്നാണു നെസ്‌ലെ-അലൻഡ്‌, യു​ണൈ​റ്റഡ്‌ ബൈബിൾ സൊ​സൈറ്റി എന്നീ ഗ്രീക്കു​പാ​ഠ​ങ്ങ​ളു​ടെ എഡിറ്റർമാർ ഉൾപ്പെ​ടെ​യുള്ള പണ്ഡിത​ന്മാ​രിൽ മിക്കവ​രു​ടെ​യും അഭി​പ്രാ​യം. വെസ്റ്റ്‌കോ​ട്ടി​ന്റെ​യും ഹോർട്ടി​ന്റെ​യും ഗ്രീക്കു​പാ​ഠ​ത്തിൽ ഈ വാക്കുകൾ ഇരട്ടവ​ല​യ​ത്തി​ലാ​ണു കൊടു​ത്തി​രി​ക്കു​ന്നത്‌. എന്നാൽ ഈ വാക്കുകൾ “പിൽക്കാ​ലത്ത്‌ ശാസ്‌ത്രി​മാർ കൂട്ടി​ച്ചേർത്ത​താ​കാം എന്ന അനുമാ​ന​ത്തിൽത്ത​ന്നെ​യാണ്‌ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌” എന്ന്‌ അവർപോ​ലും അഭി​പ്രാ​യ​പ്പെ​ടു​ന്നു. മത്തായി​യു​ടെ വിവര​ണ​ത്തി​ന്റെ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ചില വ്യത്യാ​സങ്ങൾ കാണു​ന്ന​തു​കൊ​ണ്ടും യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തി​ലെ വിവര​ണ​ത്തി​ന്റെ ആധികാരികതയെക്കുറിച്ച്‌ ആർക്കും സംശയമില്ലാത്ത​തു​കൊ​ണ്ടും ഒരു കാര്യം അനുമാ​നി​ക്കാം: സംഭവങ്ങൾ യഥാർഥ​ത്തിൽ നടന്ന ക്രമത്തിൽത്തന്നെ കൊടു​ത്തി​രി​ക്കു​ന്നതു യോഹ 19:33, 34-ലെ വിവര​ണ​മാണ്‌. അതനു​സ​രിച്ച്‌ റോമൻ പടയാളി കുന്തം​കൊണ്ട്‌ യേശു​വി​നെ കുത്തു​ന്ന​തി​നു മുമ്പു​തന്നെ യേശു മരിച്ചി​രു​ന്നു. അതു​കൊ​ണ്ടാണ്‌ ഈ ഭാഷാ​ന്തരം, മത്ത 27:49-ൽ ആ വാക്കുകൾ ഉൾപ്പെ​ടു​ത്താ​തി​രു​ന്നത്‌. പ്രാണൻ വെടിഞ്ഞു: അക്ഷ. “ആത്മാവിനെ ഏൽപ്പി​ച്ചു​കൊ​ടു​ത്തു.” അഥവാ “ശ്വാസം നിലച്ചു.” മൂലഭാ​ഷ​യി​ലെ “ആത്മാവ്‌” എന്ന പദത്തിന്‌ (ഗ്രീക്കിൽ, ന്യൂമ) ഇവിടെ “ശ്വാസ​ത്തെ​യോ” “ജീവശ​ക്തി​യെ​യോ” കുറി​ക്കാ​നാ​കും. സമാന്ത​ര​വി​വ​ര​ണ​മായ മർ 15:37-ൽ എക്‌പ്‌നി​യോ (അക്ഷ. “ശ്വാസം പുറ​ത്തേ​ക്കു​വി​ടുക.”) എന്ന ഗ്രീക്കു​ക്രിയ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ ഈ വാദത്തെ പിന്താ​ങ്ങു​ന്നു. (അവിടെ ആ പദം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു “ജീവൻ വെടിഞ്ഞു,” അഥവാ അടിക്കു​റി​പ്പിൽ കാണു​ന്ന​തു​പോ​ലെ “അന്ത്യശ്വാ​സം വലിച്ചു” എന്നാണ്‌.) സംഭവി​ക്കേ​ണ്ട​തെ​ല്ലാം പൂർത്തി​യാ​യ​തു​കൊണ്ട്‌ ജീവൻ നിലനി​റു​ത്താ​നുള്ള പരി​ശ്രമം യേശു മനഃപൂർവം അവസാ​നി​പ്പി​ച്ചു എന്ന അർഥത്തി​ലാ​കാം മൂലഭാ​ഷ​യിൽ “ഏൽപ്പി​ച്ചു​കൊ​ടു​ത്തു” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ എന്നാണു ചിലരു​ടെ അഭി​പ്രാ​യം. (യോഹ 19:30) അതെ, യേശു മനസ്സോ​ടെ ‘മരണത്തോളം തന്റെ ജീവൻ ചൊരി​ഞ്ഞു.’​—യശ 53:12; യോഹ 10:11. വിശു​ദ്ധ​മ​ന്ദി​രം: നയോസ്‌ എന്ന ഗ്രീക്കു​പദം ഇവിടെ ആലയസ​മു​ച്ച​യ​ത്തി​ന്റെ കേന്ദ്ര​ഭാ​ഗ​ത്തുള്ള കെട്ടി​ടത്തെ കുറി​ക്കു​ന്നു. അതിലാ​യി​രു​ന്നു വിശു​ദ്ധ​വും അതിവി​ശു​ദ്ധ​വും. തിരശ്ശീല: ദേവാ​ല​യ​ത്തി​ലെ വിശു​ദ്ധ​ത്തെ​യും അതിവി​ശു​ദ്ധ​ത്തെ​യും തമ്മിൽ വേർതി​രി​ക്കുന്ന ഈ തിരശ്ശീ​ല​യിൽ മനോ​ഹ​ര​മായ ചിത്ര​പ്പ​ണി​ക​ളു​ണ്ടാ​യി​രു​ന്നു. ജൂതപാ​ര​മ്പ​ര്യം പറയുന്നതനുസരിച്ച്‌, നല്ല ഭാരമു​ണ്ടാ​യി​രുന്ന ഈ തിരശ്ശീ​ല​യ്‌ക്കു 18 മീ. (60 അടി) നീളവും 9 മീ. (30 അടി) വീതി​യും 7.4 സെ.മീ. (2.9 ഇഞ്ച്‌) കനവും ഉണ്ടായി​രു​ന്നു. തിരശ്ശീല രണ്ടായി കീറി​യ​തി​ലൂ​ടെ യഹോവ തന്റെ മകനെ കൊന്ന​വ​രോ​ടുള്ള ക്രോധം പ്രകടി​പ്പി​ച്ചു. സ്വർഗ​ത്തി​ലേ​ക്കുള്ള പ്രവേ​ശനം ഇനി സാധ്യ​മാ​ണെ​ന്നും അതു സൂചി​പ്പി​ച്ചു.​—എബ്ര 10:19, 20; പദാവലി കാണുക. കല്ലറകൾ: അഥവാ “സ്‌മാ​ര​ക​ക്ക​ല്ല​റകൾ.”​—പദാവ​ലി​യിൽ “സ്‌മാ​ര​ക​ക്കല്ലറ” കാണുക. പുറത്ത്‌ വന്നു: “പുറത്ത്‌ വരിക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എഗെയ്‌റോ എന്ന ഗ്രീക്കു​ക്രി​യ​യ്‌ക്കു പുനരു​ത്ഥാ​നത്തെ അർഥമാ​ക്കാ​നാ​കു​മെ​ങ്കി​ലും മിക്ക​പ്പോ​ഴും മറ്റു കാര്യ​ങ്ങളെ കുറി​ക്കാ​നാണ്‌ അത്‌ ഉപയോ​ഗി​ച്ചി​ട്ടു​ള്ളത്‌. ഉദാഹരണത്തിന്‌, ഒരു കുഴി​യിൽനിന്ന്‌ ‘പിടിച്ചുകയറ്റുക,’ നിലത്തു​നിന്ന്‌ ‘എഴുന്നേൽക്കുക’ എന്നൊ​ക്കെ​യുള്ള അർഥത്തിൽ അത്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (മത്ത 12:11; 17:7; ലൂക്ക 1:69) ഇനി, മത്തായി പറഞ്ഞി​രി​ക്കു​ന്നതു ‘വിശുദ്ധർ’ “പുറത്ത്‌ വന്നു” എന്നല്ല മറിച്ച്‌ അവരുടെ “ജഡങ്ങൾ പുറത്ത്‌ വന്നു” എന്നാണ്‌. തെളി​വ​നു​സ​രിച്ച്‌ ഭൂകമ്പ​ത്തി​ന്റെ ശക്തി കാരണം കല്ലറകൾ തുറന്നു​പോ​യിട്ട്‌ ജഡങ്ങൾ പുറത്ത്‌ വന്നതാ​കാം. വിശു​ദ്ധ​ന​ഗ​രം: യരുശ​ലേ​മി​നെ കുറി​ക്കു​ന്നു. യഹോ​വ​യു​ടെ ആലയം അവി​ടെ​യാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ ഈ നഗരത്തെ മിക്ക​പ്പോ​ഴും വിശു​ദ്ധ​ന​ഗരം എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌.​—നെഹ 11:1; യശ 52:1. യേശു ഉയിർപ്പി​ക്ക​പ്പെ​ട്ട​ശേഷം: വലയങ്ങൾക്കു​ള്ളിൽ കാണുന്ന സംഭവങ്ങൾ പിന്നീടു നടന്നതാണ്‌. കല്ലറയ്‌ക്കൽനിന്ന്‌ വന്നവർ: ഇവിടെ കാണുന്ന ഗ്രീക്കു​ക്രി​യ​യു​ടെ കർത്താവ്‌ പുല്ലിം​ഗ​ബ​ഹു​വ​ച​ന​രൂ​പ​ത്തി​ലു​ള്ള​താണ്‌. അതു സൂചി​പ്പി​ക്കു​ന്നത്‌ ഇവിടെ പറയു​ന്നത്‌ ആളുക​ളെ​ക്കു​റി​ച്ചാണ്‌ അല്ലാതെ 52-ാം വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന ജഡങ്ങ​ളെ​ക്കു​റി​ച്ചല്ല (ഗ്രീക്കിൽ ഇതു നപും​സ​ക​രൂ​പ​ത്തി​ലു​ള്ള​താണ്‌.) എന്നാണ്‌. അതുവഴി കടന്നു​പോയ ആളുക​ളാ​യി​രി​ക്കാം ഇത്‌. ഭൂകമ്പ​ത്തിൽ (51-ാം വാക്യം) വെളി​യിൽ വന്ന ശവശരീ​രങ്ങൾ കണ്ട അവർ നഗരത്തി​ലെത്തി അതെക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറഞ്ഞു​കാ​ണും. വിശു​ദ്ധ​ന​ഗ​രം: അതായത്‌, യരുശ​ലേം.​—മത്ത 4:5-ന്റെ പഠനക്കു​റി​പ്പു കാണുക. സൈനി​കോ​ദ്യോ​ഗസ്ഥൻ: അഥവാ “ശതാധിപൻ.” അതായത്‌ റോമൻ സൈന്യ​ത്തി​ലെ ഏകദേശം 100 പടയാ​ളി​ക​ളു​ടെ മേധാവി. പീലാ​ത്തൊസ്‌ യേശു​വി​നെ വിചാരണ ചെയ്യുന്ന സമയത്ത്‌ ഈ ഉന്നതോദ്യോഗസ്ഥൻ അവി​ടെ​യു​ണ്ടാ​യി​രു​ന്നി​രി​ക്കാം. അതു​കൊ​ണ്ടു​തന്നെ യേശു ദൈവ​പു​ത്ര​നാ​ണെന്ന്‌ അവകാ​ശ​പ്പെ​ട്ട​താ​യി ജൂതന്മാർ പറഞ്ഞത്‌ അദ്ദേഹം കേട്ടി​രി​ക്കാ​നി​ട​യുണ്ട്‌.​—മത്ത 27:27; യോഹ 19:7. മഗദ: ഗലീല​ക്ക​ട​ലി​ന്റെ ചുറ്റു​വ​ട്ടത്ത്‌ മഗദ എന്ന പേരിൽ അറിയ​പ്പെ​ടുന്ന ഒരു സ്ഥലം ഇന്ന്‌ ഇല്ലെങ്കി​ലും, മഗ്‌ദ​ല​ത​ന്നെ​യാ​ണു മഗദ​യെ​ന്നും അതു തിബെ​ര്യാ​സിന്‌ ഏതാണ്ട്‌ 6 കി.മീ. (3.5 മൈ.) വടക്കു​പ​ടി​ഞ്ഞാ​റാ​യി സ്ഥിതി ചെയ്യുന്ന ഖിർബത്ത്‌ മജ്‌ദൽ (മിഗ്‌ദൽ) എന്ന സ്ഥലമാ​ണെ​ന്നും ചില പണ്ഡിത​ന്മാർ വിശ്വ​സി​ക്കു​ന്നു. സമാന്ത​ര​വി​വ​ര​ണ​ത്തിൽ (മർ 8:10) ഈ പ്രദേ​ശത്തെ ദൽമനൂഥ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌.​—അനു. ബി10 കാണുക. മഗ്‌ദ​ല​ക്കാ​രി എന്നു വിളി​ച്ചി​രുന്ന മറിയ: മഗ്‌ദ​ല​ക്കാ​രി മറിയ എന്നു പൊതു​വേ അറിയ​പ്പെ​ടുന്ന ഈ സ്‌ത്രീ​യെ​ക്കു​റിച്ച്‌ ആദ്യമാ​യി പരാമർശി​ച്ചി​രി​ക്കു​ന്നത്‌, യേശു​വി​ന്റെ പ്രസം​ഗ​പ​ര്യ​ട​ന​ത്തി​ന്റെ രണ്ടാം വർഷ​ത്തെ​ക്കു​റിച്ച്‌ പറയുന്ന ഈ ഭാഗത്താണ്‌. മറ്റു മറിയ​മാ​രിൽനിന്ന്‌ ഈ മറിയയെ വേർതി​രി​ച്ചു​കാ​ണി​ക്കുന്ന മഗ്‌ദ​ല​ക്കാ​രി എന്ന വിശേ​ഷണം മഗ്‌ദല എന്ന സ്ഥലപ്പേ​രിൽനിന്ന്‌ വന്നതാ​കാം. ഗലീലക്കടലിന്റെ പടിഞ്ഞാ​റേ തീര​ത്തോ​ടു ചേർന്ന്‌ സ്ഥിതി​ചെ​യ്യുന്ന ഈ പട്ടണത്തിന്റെ സ്ഥാനം കഫർന്നഹൂമിനും തിബെ​ര്യാ​സി​നും ഇടയ്‌ക്ക്‌ ഏതാണ്ട്‌ അവയുടെ മധ്യഭാ​ഗ​ത്താ​യി​രു​ന്നു. ഇത്‌ ഈ മറിയ ജനിച്ചു​വ​ളർന്ന സ്ഥലമോ അപ്പോൾ താമസി​ച്ചു​കൊ​ണ്ടി​രുന്ന സ്ഥലമോ ആയിരി​ക്കാം എന്നു കരുത​പ്പെ​ടു​ന്നു. മഗ്‌ദ​ല​ക്കാ​രി മറിയ​യെ​ക്കു​റി​ച്ചുള്ള ഏറ്റവും ശ്രദ്ധേ​യ​മായ പരാമർശം കാണു​ന്നതു യേശു​വി​ന്റെ മരണ​ത്തെ​യും പുനരു​ത്ഥാ​ന​ത്തെ​യും കുറിച്ച്‌ വിവരി​ക്കുന്ന ഭാഗത്താണ്‌.​—മത്ത 27:55, 56, 61; മർ 15:40; ലൂക്ക 24:10; യോഹ 19:25. സെബെദി: സാധ്യ​ത​യ​നു​സ​രിച്ച്‌, യേശു​വി​ന്റെ അമ്മയായ മറിയ​യു​ടെ സഹോ​ദ​രി​യായ ശലോ​മ​യു​ടെ ഭർത്താവ്‌. അങ്ങനെ​യെ​ങ്കിൽ യോഹ​ന്നാ​നും യാക്കോ​ബും യേശു​വി​ന്റെ അടുത്ത ബന്ധുക്ക​ളാ​യി​രു​ന്നു. സെബെ​ദി​പു​ത്ര​ന്മാ​രു​ടെ അമ്മ: അതായത്‌ അപ്പോ​സ്‌ത​ല​ന്മാ​രായ യാക്കോ​ബി​ന്റെ​യും യോഹ​ന്നാ​ന്റെ​യും അമ്മ. യേശു​വി​നെ സമീപി​ച്ചത്‌ യാക്കോ​ബും യോഹ​ന്നാ​നും ആണെന്നാ​ണു മർക്കോ​സി​ന്റെ വിവര​ണ​ത്തിൽ പറയു​ന്നത്‌. തെളി​വ​നു​സ​രിച്ച്‌ ആ അപേക്ഷ​യു​ടെ ഉറവിടം അവരാ​യി​രു​ന്നു. എന്നാൽ അവർ തങ്ങളുടെ അമ്മയായ ശലോ​മ​യി​ലൂ​ടെ​യാ​ണു കാര്യം യേശു​വി​ന്റെ മുന്നിൽ അവതരി​പ്പി​ച്ചത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു​വി​ന്റെ അമ്മയുടെ സഹോ​ദ​രി​യാ​യി​രു​ന്നു ശലോമ.​—മത്ത 27:55, 56; മർ 15:40, 41; യോഹ 19:25. മഗ്‌ദ​ല​ക്കാ​രി മറിയ: മറ്റു മറിയ​മാ​രിൽനിന്ന്‌ ഈ മറിയയെ വേർതി​രി​ച്ചു​കാ​ണി​ക്കുന്ന മഗ്‌ദ​ല​ക്കാ​രി എന്ന വിശേ​ഷണം മഗ്‌ദല എന്ന സ്ഥലപ്പേ​രിൽനിന്ന്‌ വന്നതാ​കാം. ഗലീല​ക്ക​ട​ലി​ന്റെ പടിഞ്ഞാ​റേ തീര​ത്തോ​ടു ചേർന്ന്‌ സ്ഥിതി​ചെ​യ്യുന്ന ഈ പട്ടണത്തി​ന്റെ സ്ഥാനം കഫർന്നഹൂമിനും തിബെ​ര്യാ​സി​നും ഇടയ്‌ക്ക്‌ ഏതാണ്ട്‌ അവയുടെ മധ്യഭാ​ഗ​ത്താ​യി​രു​ന്നു. ഇതു മറിയ ജനിച്ചു​വ​ളർന്ന സ്ഥലമോ അപ്പോൾ താമസി​ച്ചു​കൊ​ണ്ടി​രുന്ന സ്ഥലമോ ആയിരി​ക്കാം എന്നു കരുത​പ്പെ​ടു​ന്നു.​—മത്ത 15:39; ലൂക്ക 8:2 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക. യാക്കോബ്‌: ‘ചെറിയ യാക്കോബ്‌ ’ എന്നും അറിയ​പ്പെ​ട്ടി​രു​ന്നു.​—മർ 15:40. യോസെ: ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ “യോസെ” എന്നതിനു പകരം “യോ​സേഫ്‌” എന്നാണു കാണു​ന്നത്‌. മിക്ക പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും മർ 15:40-ലെ സമാന്ത​ര​വി​വ​ര​ണ​ത്തിൽ “യോസെ” എന്നാണു കാണു​ന്നത്‌. സെബെ​ദി​പു​ത്ര​ന്മാ​രു​ടെ അമ്മ: അതായത്‌ അപ്പോ​സ്‌ത​ല​ന്മാ​രായ യാക്കോ​ബി​ന്റെ​യും യോഹ​ന്നാ​ന്റെ​യും അമ്മ.​—മത്ത 4:21; 20:20 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക. യോ​സേഫ്‌: യോ​സേ​ഫി​നെ​ക്കു​റിച്ച്‌ ഓരോ സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രും നൽകുന്ന വ്യത്യ​സ്‌ത​മായ വിശദാം​ശ​ങ്ങ​ളിൽ അവരവ​രു​ടേ​തായ വ്യക്തി​മു​ദ്ര പതിഞ്ഞി​ട്ടുണ്ട്‌. നികു​തി​പി​രി​വു​കാ​ര​നായ മത്തായി, യോ​സേഫ്‌ ധനിക​നാ​ണെന്നു രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു; റോമാ​ക്കാർക്കു​വേണ്ടി എഴുതിയ മർക്കോസ്‌ ആകട്ടെ, ദൈവ​രാ​ജ്യ​ത്തി​നു​വേണ്ടി കാത്തി​രുന്ന ആളായ യോ​സേഫ്‌ ‘ന്യായാ​ധി​പ​സ​ഭ​യി​ലെ ബഹുമാ​ന്യ​നായ ഒരു അംഗമാണ്‌ ’ എന്നു പറയുന്നു; മനസ്സലി​വുള്ള വൈദ്യ​നായ ലൂക്കോസ്‌ എഴുതി​യത്‌ യോ​സേഫ്‌ യേശു​വിന്‌ എതി​രെ​യുള്ള ന്യായാ​ധി​പ​സ​ഭ​യു​ടെ തീരു​മാ​നത്തെ അനുകൂ​ലി​ക്കാഞ്ഞ, ‘നല്ലവനും നീതി​മാ​നും’ ആയ ഒരാളാ​ണെ​ന്നാണ്‌; യോ​സേഫ്‌ “ജൂതന്മാ​രെ പേടിച്ച്‌ യേശു​വി​ന്റെ ഒരു രഹസ്യ​ശി​ഷ്യ​നാ​യി കഴിഞ്ഞി​രുന്ന” ആളാ​ണെന്നു പറഞ്ഞി​രി​ക്കു​ന്നതു യോഹ​ന്നാൻ മാത്ര​മാണ്‌.​—മർ 15:43-46; ലൂക്ക 23:50-53; യോഹ 19:38-42. അരിമഥ്യ: “ഉയരം” എന്ന്‌ അർഥമുള്ള ഒരു എബ്രാ​യ​പ​ദ​ത്തിൽനി​ന്നാണ്‌ ഈ നഗരത്തി​ന്റെ പേര്‌ വന്നിരി​ക്കു​ന്നത്‌. ലൂക്ക 23:51-ൽ അതിനെ ‘യഹൂദ്യ​രു​ടെ ഒരു നഗരം’ എന്നു വിളി​ച്ചി​രി​ക്കു​ന്നു.​—അനു. ബി10 കാണുക. കല്ലറ: അഥവാ “സ്‌മാ​ര​ക​ക്കല്ലറ.” ഇതു പ്രകൃ​തി​ജ​ന്യ​മായ ഗുഹയല്ല, മറിച്ച്‌ താരത​മ്യേന മൃദു​വായ, ചുണ്ണാ​മ്പു​കൽപ്പാ​റ​യിൽ വെട്ടി​യു​ണ്ടാ​ക്കിയ അറയാ​യി​രു​ന്നു. മിക്ക​പ്പോ​ഴും അത്തരം കല്ലറക​ളിൽ ശവശരീ​രം വെക്കാൻ പാകത്തി​നു ബെഞ്ചു​പോ​ലുള്ള തട്ടുകൾ കാണു​മാ​യി​രു​ന്നു. അവയുടെ ഭിത്തി​ക​ളി​ലും അറകൾ വെട്ടി​യു​ണ്ടാ​ക്കി​യി​രു​ന്നു.​—പദാവ​ലി​യിൽ “സ്‌മാ​ര​ക​ക്കല്ലറ” കാണുക. വലിയ കല്ല്‌: സാധ്യ​ത​യ​നു​സ​രിച്ച്‌ ഇതിനു വൃത്താ​കൃ​തി​യാ​യി​രു​ന്നു. കാരണം ഈ വാക്യ​ത്തിൽ കല്ലറയു​ടെ വാതിൽക്ക​ലേക്കു കല്ല്‌ ‘ഉരുട്ടി​വെ​ച്ചെ​ന്നും,’ മർ 16:4-ൽ യേശു​വി​ന്റെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ അത്‌ ‘ഉരുട്ടി​മാ​റ്റി​യെ​ന്നും’ ആണ്‌ പറയു​ന്നത്‌. ഇതിന്‌ ഒരു ടണ്ണോ അതിൽ കൂടു​ത​ലോ ഭാരം വരുമാ​യി​രു​ന്നു. അടുത്ത ദിവസം: അതായത്‌ നീസാൻ 15. നീസാൻ 14-ന്റെ പിറ്റേന്ന്‌, ആഴ്‌ച​യു​ടെ ഏതു ദിവസ​മാ​ണെ​ങ്കി​ലും അത്‌ ഒരു ശബത്തായി അഥവാ വിശു​ദ്ധ​മായ ഒരു വിശ്ര​മ​ദി​ന​മാ​യി ആചരി​ച്ചി​രു​ന്നു. എന്നാൽ എ.ഡി. 33-ലെ നീസാൻ 15, ആ ആഴ്‌ച​യി​ലെ പതിവ്‌ ശബത്തു​ദി​വ​സം​ത​ന്നെ​യാ​യി​രു​ന്ന​തു​കൊണ്ട്‌ അതൊരു “വലിയ” ശബത്ത്‌ അഥവാ ഇരട്ടശ​ബത്ത്‌ ആയിരു​ന്നു.​—യോഹ 19:31; അനു. ബി12 കാണുക. ഒരുക്ക​നാൾ: ഒരാഴ്‌ച​യി​ലെ ശബത്തു​ദി​വ​സ​ത്തി​ന്റെ തലേനാൾ. ജൂതന്മാർ ശബത്തി​നു​വേ​ണ്ടി​യുള്ള ഒരുക്കങ്ങൾ നടത്തുന്ന ദിവസ​മാ​യി​രു​ന്നു ഇത്‌. ശബത്തു​ദി​വ​സം​കൂ​ടി കണക്കാക്കി കൂടുതൽ ഭക്ഷണം ഉണ്ടാക്കുക, ശബത്ത്‌ കഴിയു​ന്ന​തു​വരെ മാറ്റി​വെ​ക്കാൻ പറ്റാത്ത ജോലി​കൾ ചെയ്‌തു​തീർക്കുക എന്നിവ​യെ​ല്ലാം അതിന്റെ ഭാഗമാ​യി​രു​ന്നു. ഇത്തവണ നീസാൻ 14 ആയിരു​ന്നു ആ ഒരുക്ക​നാൾ.​—മർ 15:42; പദാവലി കാണുക. മൂന്നു പകലും മൂന്നു രാത്രി​യും: ഈ പദപ്ര​യോ​ഗ​ത്തി​നു മൂന്നു സമ്പൂർണ​ദി​വ​സ​ങ്ങളെ മാത്രമല്ല മൂന്നു ദിവസ​ത്തി​ന്റെ ഭാഗങ്ങ​ളെ​യും അർഥമാ​ക്കാ​നാ​കും എന്നു മറ്റു ബൈബിൾവി​വ​ര​ണങ്ങൾ കാണി​ക്കു​ന്നു. ഒരു ദിവസ​ത്തി​ന്റെ ഭാഗ​ത്തെ​പ്പോ​ലും ഒരു സമ്പൂർണ​ദി​വ​സ​മെന്നു വിളി​ക്കാ​മെന്ന സൂചന​യാണ്‌ അവ നൽകു​ന്നത്‌.​—ഉൽ 42:17, 18; 1രാജ 12:5, 12; മത്ത 27:62-66; 28:1-6. മൂന്നു ദിവസം: ഈ പദപ്ര​യോ​ഗ​ത്തി​നു മൂന്നു ദിവസ​ത്തി​ന്റെ ഭാഗങ്ങളെ അർഥമാ​ക്കാ​നാ​കും. അതു​കൊ​ണ്ടാ​ണു “മൂന്നാം ദിവസം​വരെ കല്ലറ ഭദ്രമാ​ക്കി സൂക്ഷി​ക്കാൻ“ അവർ അപേക്ഷി​ച്ചത്‌, അല്ലായി​രു​ന്നെ​ങ്കിൽ “നാലാം ദിവസം​വരെ” എന്നു പറയു​മാ​യി​രു​ന്നു.​—മത്ത 27:64; മത്ത 12:40-ന്റെ പഠനക്കു​റി​പ്പു കാണുക. ഇത്‌ ആദ്യ​ത്തേ​തി​നെ​ക്കാൾ വലിയ ചതിയാ​കും: യേശു​വി​ന്റെ ശത്രു​ക്ക​ളു​ടെ അഭി​പ്രാ​യ​ത്തിൽ, താൻ മിശി​ഹ​യാ​ണെ​ന്നുള്ള യേശു​വി​ന്റെ അവകാ​ശ​വാ​ദ​മാ​യി​രു​ന്നു ആദ്യത്തെ ചതി. യേശു​വി​ന്റെ പുനരു​ത്ഥാ​നം അതി​നെ​ക്കാൾ വലി​യൊ​രു “ചതിയാ​കും” എന്നായി​രി​ക്കാം അവർ ഉദ്ദേശി​ച്ചത്‌. യേശു പുനരു​ത്ഥാ​ന​പ്പെ​ട്ടാൽ താൻ മിശി​ഹ​യാ​ണെ​ന്നുള്ള യേശു​വി​ന്റെ അവകാ​ശ​വാ​ദം ശരിയാ​ണെന്നു വരു​മെന്ന്‌ അവർ ചിന്തി​ച്ചി​ട്ടു​ണ്ടാ​കണം. കാവൽഭ​ട​ന്മാ​രു​ടെ ഒരു ഗണം: തെളി​വ​നു​സ​രിച്ച്‌ പീലാ​ത്തൊസ്‌ അപ്പോൾ റോമൻ പടയാ​ളി​ക​ളു​ടെ ഒരു ഗണത്തെ​യാ​ണു വിട്ടു​കൊ​ടു​ത്തത്‌. (മത്ത 28:4, 11) അങ്ങനെ നിഗമനം ചെയ്യാൻ രണ്ടു കാരണ​ങ്ങ​ളുണ്ട്‌: ഒന്ന്‌, അവർ ദേവാ​ല​യ​ത്തിൽ സേവി​ച്ചി​രുന്ന ജൂതഭ​ട​ന്മാ​രാ​യി​രു​ന്നെ​ങ്കിൽ ഇതിനാ​യി പീലാ​ത്തൊ​സി​നെ സമീപി​ക്കേ​ണ്ടി​വ​രി​ല്ലാ​യി​രു​ന്നു. രണ്ട്‌, യേശു​വി​ന്റെ ശരീരം അപ്രത്യ​ക്ഷ​മാ​യ​തി​നെ​ക്കു​റിച്ച്‌ ഗവർണർ അറിഞ്ഞാൽ പ്രശ്‌നം പരിഹ​രി​ക്കാൻ തങ്ങൾ അദ്ദേഹ​ത്തോ​ടു സംസാ​രി​ച്ചു​കൊ​ള്ളാം എന്ന വാഗ്‌ദാ​ന​മാ​ണു പുരോ​ഹി​ത​ന്മാർ നൽകി​യത്‌.​—മത്ത 28:14. ദൃശ്യാവിഷ്കാരം പൊന്തി​യൊസ്‌ പീലാ​ത്തൊ​സി​ന്റെ പേര്‌ ആലേഖനം ചെയ്‌ത ശില 1961-ൽ ഇസ്രാ​യേ​ലി​ലെ കൈസ​ര്യ​യി​ലുള്ള ഒരു പുരാതന റോമൻ നാടക​ശാ​ല​യിൽനിന്ന്‌ പുരാ​വ​സ്‌തു​ഗ​വേ​ഷകർ പീലാ​ത്തോ​സി​ന്റെ പേര്‌ ലത്തീനിൽ വ്യക്തമാ​യി ആലേഖനം ചെയ്‌തി​ട്ടുള്ള ഒരു ശിലാ​ഫ​ലകം കണ്ടെത്തി. (ഇവിടെ കാണി​ച്ചി​രി​ക്കു​ന്നത്‌ അതിന്റെ തനിപ്പ​കർപ്പാണ്‌.) അക്കാലത്തെ മറ്റു ചരി​ത്ര​രേ​ഖ​ക​ളി​ലും പീലാ​ത്തോ​സി​ന്റെ പേര്‌ പല തവണ കാണു​ന്നുണ്ട്‌ എന്നതും ശ്രദ്ധേ​യ​മാണ്‌. ഉപ്പൂറ്റി​യി​ലെ അസ്ഥിയിൽ അടിച്ചു​ക​യ​റ്റിയ ആണി മനുഷ്യ​ന്റെ ഉപ്പൂറ്റി​യി​ലെ അസ്ഥിയിൽ 11.5 സെ.മീ. നീളമുള്ള ഇരുമ്പാ​ണി അടിച്ചു​ക​യ​റ്റി​യി​രി​ക്കു​ന്ന​തി​ന്റെ ഒരു ഫോ​ട്ടോ​യാണ്‌ ഇത്‌. ഈ അസ്ഥിയും ആണിയും യഥാർഥ​ത്തി​ലു​ള്ള​തി​ന്റെ ഒരു പകർപ്പു മാത്ര​മാണ്‌. യഥാർഥ​ത്തി​ലു​ള്ളതു കണ്ടെത്തി​യത്‌ 1968-ൽ വടക്കേ യരുശ​ലേ​മിൽ പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞർ ഉത്‌ഖ​നനം നടത്തി​യ​പ്പോ​ഴാണ്‌. ഇതിനു റോമൻ ഭരണകാ​ല​ത്തോ​ളം പഴക്കമുണ്ട്‌. തടി​കൊ​ണ്ടുള്ള സ്‌തം​ഭ​ത്തിൽ ഒരാളെ ബന്ധിക്കു​ന്ന​തിന്‌ ആണികൾ ഉപയോ​ഗി​ച്ചി​രി​ക്കാം എന്നതിനെ പുരാ​വ​സ്‌തു​ശാ​സ്‌ത്രം പിന്താ​ങ്ങു​ന്ന​തി​ന്റെ തെളി​വാണ്‌ ഇത്‌. ഇതു​പോ​ലുള്ള ആണിക​ളാ​യി​രി​ക്കാം റോമൻ പടയാ​ളി​കൾ യേശു​ക്രി​സ്‌തു​വി​നെ സ്‌തം​ഭ​ത്തിൽ തറയ്‌ക്കാൻ ഉപയോ​ഗി​ച്ചത്‌. ഗവേഷ​കർക്ക്‌ ഇതു കിട്ടി​യത്‌, ശവശരീ​രം ജീർണി​ച്ച​ശേഷം ബാക്കി​യാ​കുന്ന അസ്ഥികൾ സൂക്ഷി​ക്കുന്ന കല്ലു​കൊ​ണ്ടുള്ള ഒരു പെട്ടി​യിൽനി​ന്നാണ്‌. സ്‌തം​ഭ​ത്തിൽ വധിക്കുന്ന ആളുകൾക്കു ശവസം​സ്‌കാ​രം ലഭിച്ചി​രി​ക്കാം എന്നാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌. ശവക്കല്ലറ പാറയിൽ വെട്ടി​യു​ണ്ടാ​ക്കിയ ഗുഹക​ളി​ലോ അറകളി​ലോ ആണ്‌ ജൂതന്മാർ സാധാ​ര​ണ​യാ​യി ശവസം​സ്‌കാ​രം നടത്തി​യി​രു​ന്നത്‌. രാജാ​ക്ക​ന്മാ​രു​ടേത്‌ ഒഴി​കെ​യുള്ള കല്ലറക​ളെ​ല്ലാം പൊതു​വേ നഗരങ്ങൾക്കു വെളി​യി​ലാ​യി​രു​ന്നു. ഇപ്പോൾ കണ്ടെത്തി​യി​ട്ടുള്ള ജൂതക​ല്ല​റ​ക​ളു​ടെ ഒരു പ്രത്യേ​കത അവയുടെ ലാളി​ത്യ​മാണ്‌. ജൂതന്മാർ മരിച്ച​വരെ ആരാധി​ക്കാ​ഞ്ഞ​താ​യി​രി​ക്കാം ഇതിന്റെ കാരണം. മരണ​ശേഷം ഒരാൾ ഒരു ആത്മലോ​കത്ത്‌ ജീവി​ക്കു​ന്നു എന്ന വിശ്വാ​സ​വും ജൂതമ​ത​ത്തി​ന്റെ ഭാഗമ​ല്ലാ​യി​രു​ന്നു. പുറകിലുള്ളത് അടുത്തത് പ്രിന്‍റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക ബൈബി​ളി​ലെ പുസ്‌ത​കങ്ങൾ വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌) മത്തായി 27 മലയാളം ബൈബിൾ ഓൺ​ലൈ​നാ​യി വായി​ക്കാം. https://assetsnffrgf-a.akamaihd.net/assets/m/1001070103/univ/art/1001070103_univ_sqr_xl.jpg nwtsty ഈ പ്രസിദ്ധീകരണത്തിന്‍റെ പകർപ്പവകാശം Copyright © 2022 Watch Tower Bible and Tract Society of Pennsylvania. ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകള്‍ | സ്വകാര്യതാ നയം | PRIVACY SETTINGS
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
കാഠ്മണ്ഡു: ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക്കിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും ഇന്ന് കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച വൈകുന്നേരം നേപ്പാളിലെ പൊക്രയില്‍ സാര്‍ക്ക് ഉച്ചകോടിക്കിടെയാവും കൂടിക്കാഴ്ച ... ദാദ്രിയിലെ കൊലപാതകത്തില്‍ ദു:ഖവും നടുക്കവും രേഖപ്പെടുത്തി അയോധ്യയിലെ സന്ന്യാസിമാര്‍ അയോധ്യ: ദാദ്രിയില്‍ മാട്ടിറച്ചി കഴിച്ചതിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലക് എന്ന മധ്യവയസ്‌കന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ അയോധ്യ കേന്ദ്രമാക്കി താമസിക്കുന്ന സന്യാസിമാര്‍ അഗാധമായ ദു:ഖവും നടുക്കവും രേഖപ്പെടുത്തി. മാനവികതയ്‌ക്കെതിരായ ... ഡല്‍ഹി മെട്രോയില്‍ മദ്യപിച്ച് യാത്ര ചെയ്ത പോലിസുകാരന് സസ്‌പെന്‍ഷന്‍ ഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ മദ്യപിച്ച് യാത്രചെയ്യുന്ന പോലീസുകാരന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനുപിന്നാലെ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബാസി ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. ഡല്‍ഹി പോലീസിലെ ... രാഖി കെട്ടുന്ന സഹോദരിമാര്‍ക്ക് ഇന്‍ഷൂറന്‍സ് പോളിസി: ബീഹാറില്‍ പ്രചരണത്തിന്റെ പുതിയ തന്ത്രം പയറ്റി ബിജെപി പട്‌ന: രക്ഷാബന്ധന മഹോത്സവത്തിലൂടെ പ്രധാനമന്ത്രിയുടെ സുരക്ഷാ ബീമ യോജനയുടെ കീഴിലുളള അപകട ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രചാരണം നടത്തുകയാണ് പാര്‍ട്ടി. ബീഹാറില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന ചടങ്ങില്‍ നേതാക്കളുടെ ... ബീഹാറിലെ കാട്ടുഭരണത്തിന് അവസാനമാകുമെന്ന് നരേന്ദ്രമോദി പാറ്റ്‌ന: ബീഹാറിലെ കാട്ടുഭരണത്തിന് അവസാനമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബിഹാറിലെ ഗയയില്‍ നടന്ന പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. 25 വര്‍ഷത്തെ നശിച്ച ഭരണത്തില്‍ നിന്ന് ബീഹാറിനെ ... ഉധംപൂരില്‍ ബിഎസ്എഫ് ജവാന്മാരെ ആക്രമിച്ച പാക്കിസ്ഥാന്‍കാരന്‍ ഉസ്മാന്‍ഖാന്‍ പിടിയില്‍ ഉധംപൂരില്‍ ബിഎസ്എഫ് വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയ തീവ്രവാദികളിലൊരാളെ പിടികൂടി. പാക്കിസ്ഥാന്‍കാരനായ ഉസ്മാന്‍ഖാനാണ് പിടിയിലായത്. എ.കെ 47 തോക്കും ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ഇയാളെ സൈന്യം ... ബാഹുബലി കേരളത്തിലെ ഒരു തിയറ്ററില്‍ നേടിയത് 1.4 കോടി രൂപ: ഇനിയും തീരാത്ത ബാഹുബലി വിസ്മയങ്ങള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി സംബന്ധിച്ച വിസ്മയം ഇനിയും തീരുന്നില്ല. കേരളത്തില്‍ ഒരു തിയറ്ററില്‍ ഏറ്റവും കൂടുതല്‍ തുക കളക്ട് ചെയ്ത ചിത്രമെന്ന ... നാഗാവിമതരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ സമാധാനകരാറില്‍ ഒപ്പിട്ടു. ചരിത്രമുഹൂര്‍ത്തമെന്ന് മോദി ഡല്‍ഹി: വടക്ക് കിഴക്കന്‍ മേഖലകളില്‍ സമാധാനത്തിന് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക നീക്കം, വര്‍ഷങ്ങളായി തുടരുന്ന അശാന്തമായ കാലത്തിന് വേഷം മേഖലയില്‍ സമാധാന അന്തരീക്ഷത്തിന് വഴിയൊരുക്കി നാഗാ ... ഭൂമി ഏറ്റെടുക്കല്‍ ബില്ലിലെ ആറ് വ്യവസ്ഥകളില്‍ ഇളവ് ഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ബില്ലിലെ ആറ് വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പ്രതിപക്ഷം വിവാദമായി ഉയര്‍ത്തിയ ചില വ്യവസ്ഥകളിലാണ് കേന്ദ്രം ഇളവ് വരുത്തുന്നത്. ഭൂമി ... ഗാന്ധിജിയേയും, ബോസിനെയും വിമര്‍ശിച്ച മാര്‍ക്കണ്ഡേയ കട്ജുവിന് സുപ്രിം കോടതിയുടെ വിമര്‍ശനം ഡല്‍ഹി: മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന് സുപ്രിം കോടതിയുടെ വിമര്‍ശനം.,ഗാന്ധിജിയ്‌ക്കെതിരെയും സിഭാഷ് ചന്ദ്ര ബോസിനെതിരെയും കട്ജു നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രാജ്യസഭ പ്രമേയം പാസാക്കിയിരുന്നു. ഇത് ... നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ട് നടപ്പാക്കും അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കുള്ള വോ്ട്ടവകാശം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇ വോട്ടിംഗ് നടത്താനുള്ള സാങ്കേതിക പ്രശ്‌നങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിംഗിന് തടസ്സമായത്. തിരുവനന്തപുരത്ത് ഫോമ സംഘടിപ്പിച്ച ... നിലവിളക്കിനെ ചൊല്ലി സമസ്ത-ലീഗ് പോര് തുടരുന്നു മലപ്പുറം: നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്ന ചില മുസ്ലിംലീഗ് നേതാക്കളുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത രംഗത്തെത്തി. നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞ നാല് ലീഗ് എംഎല്‍എമാരെ നിലക്ക് ... യാക്കൂബ്മേമനെ രാവിലെ തൂക്കിലേറ്റും, ദയാഹര്‍ജി രാഷ്ട്രപതി തള്ളി മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ പുനപരിശോധന ഹര്‍ജി തള്ളി തീരുമാനമെടുത്തത് മൂന്നംഗ സുപ്രിംകോടതി ബഞ്ച് നടപടികളില്‍ പാളിച്ചയില്ലെന്ന് സുപ്രിം കോടതി ദയാഹര്‍ജി രാഷ്ട്രപതി തള്ളി ... മുംബൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് മൂന്നു മരണം മുംബൈ: മുംബൈയിലെ താനെ ജില്ലയിലെ താര്‍കുലിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു. മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ട്. പന്തളം സ്വദേശി ഉഷ പുരുഷന്‍ മരിച്ചതെന്നാണ് അനൗദ്യോഗിക വിവരം. ... പാര്‍ലമെന്റ് തടസ്സപ്പെടുത്തിയാല്‍ ഓരോ മിനിറ്റിലും നഷ്ടപ്പെടുന്നത് 29000 രൂപ ഡല്‍ഹി: പാര്‍ലമെന്റ് തടസ്സപ്പെടുന്ന ഓരോ മിനിറ്റും രാജ്യത്തിന്റെ ഖജനാവിന് നഷ്ടമാവുന്നത് ഏകദേശം 29,000 രൂപയാണെന്ന് കണക്കുകള്‍. മണ്‍സൂണ്‍ സെഷന്‍ പൂര്‍ണമായും നഷ്ടപ്പെട്ടാല്‍ 35 കോടി രൂപയായിരിക്കും രാജ്യത്തിന്റെ ... പുരുഷന്മാരുടെ വിവാഹപ്രായം 18 ആയി കുറക്കണമെന്ന് വനിത ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നത സമിതിയുടെ ശുപാര്‍ശ ‘മുസ്ലിം മതത്തിലെ തലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിരോധിക്കണം’ ഡല്‍ഹി: പുരുഷന്മാരുടെ വിവാഹപ്രായം പതിനെട്ട് ആക്കണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയത്തില്‍ ശുപാര്‍ശ. മന്ത്രാലയം നിയോഗിച്ച ഉന്നതാധികാരസമിതിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. വിവാഹപ്രായം കുറക്കണം, തലാഖ് ... ‘ഉന്നത് ഭാരത് അഭിയാന്‍’ കൂടിയാലോചനാ യോഗത്തില്‍ ബാബാ രാം ദേവും ഡല്‍ഹി: രാജ്യത്തെ ഐ.ഐ.ടികളെ ഗ്രാമീണ ഇന്ത്യയുമായി ബന്ധിപ്പിക്കാന്‍ കോടികള്‍ ചെലവഴിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഉന്നത് ഭാരത് അഭിയാന്‍' പദ്ധതിയുടെ കൂടിയാലോചന യോഗത്തില്‍ യോഗാ ഗുരു ബാബ ... ശമ്പള വര്‍ദ്ധന എന്ന ആവശ്യത്തില്‍ വിടാതെ പിടിച്ച് എംപിമാര്‍: വിദേശ എം.പിമാരുടെ ശമ്പളവുമായി താരതമ്യ ചര്‍ച്ച ഡല്‍ഹി:നൂറ് ശതമാനം ശമ്പളവര്‍ധനവെന്ന എംപിമാരുടെ ആവശ്യം കേന്ദ്രം തള്ളിയിട്ടും ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടാണ് ചില എംപിമാര്‍ക്കുള്ളത്. നിലവിലുള്ള ശബളം പോര എന്നാണ് ിവരുടെ നിലപാട്. ... മഹാരാഷ്ട്രയില്‍ ബ്ലാക് സ്റ്റോണ്‍ 4500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ വ്യവസായ സൗഹൃദ നയങ്ങള്‍ ഫലം കാണുന്നു. ആഗോള നിക്ഷേപകരായ ബ്ലാക് സ്റ്റോണ്‍ മഹാരാഷ്ട്രയില്‍ 4,500 കോടിരൂപയുടെ നിക്ഷേപം നടത്തും. അമേരിക്ക ... എട്ടാം ക്ലാസിലെ മലയാളം പാഠാവലിയില്‍ പ്രിയ എ.എസിന്റെ ഫോട്ടോയ്ക്ക് പകരം മറാത്തി കവയത്രിയുടെ ചിത്രം മലയാളം എഴുത്തുകാരി പ്രിയ എ.എസും, ഉത്തരേന്ത്യന്‍ സ്വദേശി പ്രിയ സരുക്കൈ ചബാറിയയും തമ്മിലെന്ത്..? രണ്ട് പേരും എഴുത്തുകാര്‍..കവിതയെഴുതുന്നു അങ്ങനെ ചില സാമ്യങ്ങള്‍ രണ്ട് പേരെയും അറിയുന്നവരുടെ മനസ്സിലേക്ക് ... Page 1 of 18 1 2 … 18 Next Latest News വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക് കല്ല്യാൺ ജ്വല്ലേഴ്സിൽ തോക്കുമായെത്തി സ്വർണ്ണക്കവർച്ചയ്ക്കു ശ്രമം: പ്രതി പിടിയിൽ എനിക്ക് ആർഎസ്എസിനോടും മോദിയോടും വെറുപ്പില്ല,നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ലെന്ന് രാഹുൽ ഗാന്ധി
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. DAY IN PICSMore Photos മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ.
ചെന്നൈ: നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്റർ ആശുപത്രിയിലാണ് കമൽ ഹാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ കമൽ ഹാസനെ ആശുപത്രിയിൽ എത്തിച്ചത്. അദ്ദേഹത്തിന്റെ ആരോ​ഗ്യനിലയിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുറച്ചു ദിവസത്തേക്ക് അദ്ദേഹത്തിന് പൂർണ വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞു. അതേസമയം, 'ഇന്ത്യൻ 2' ആണ് കമല്‍ ഹാസന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടും ആവേശത്തോടും കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷങ്കര്‍ ആണ്. 200 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായികയായി എത്തുന്നത്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.വി വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്. ചിത്രത്തിൽ അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ ഭാ​ഗങ്ങൾ പൂർത്തിയാക്കുന്നത് നടൻ നന്ദു പൊതുവാള്‍ ആണ്. മരണത്തിനു മുന്‍പ് നെടുമുടി വേണു ഏതാനും രം​ഗങ്ങൾ പൂർത്തിയാക്കിയിരുന്നു. ജിമ്മിൽ നിന്നും 'ഹലോ'പറഞ്ഞ് പൃഥ്വിരാജ്; 'എന്തുണ്ട് രാജുവേട്ടാ'ന്ന് ആരാധകർ വിക്രം ആണ് കമല്‍ ഹാസന്‍റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസുകളില്‍ റെക്കോര്‍ഡുകള്‍ രചിച്ചിരുന്നു. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരും വിക്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. വിഖ്യാതമായ ബുസൻ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിലേക്ക് 'വിക്രം' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒക്ടോബര്‍ അഞ്ച് മുതല്‍ 14 വരെ നടന്ന ബുസാൻ അന്താരാഷ‍ട്ര ചലച്ചിത്രോത്സവത്തില്‍ ഓപ്പണ്‍ സിനിമാ കാറ്റഗറിയിലാണ് 'വിക്രം'പ്രദര്‍ശിപ്പിച്ചത്.
ഇസ്ലാം സമാധാനമാണ്.സമര്‍പ്പണമാണ്. ഇസ്ലാം ക്ഷണിക്കുന്നത് ശാന്തിയുടെ ഭവനത്തിലേക്കാണ്. സ്വര്‍ഗത്തിലേക്ക്. സ്വര്‍ഗത്തില്‍ അസ്വസ്ഥതകളില്ല. ശാശ്വതശാന്തി മാത്രം. സ്വര്‍ഗവാസികളുടെ മനസ്സില്‍ പകയില്ല. വിദ്വേഷമോ അസൂയയോ കുശുമ്പോ ഇല്ല. സമാധാനം, ശാന്തി എന്നല്ലാതെ മറ്റൊന്നും അവിടെ കേള്‍ക്കാനില്ല. കലാപമോ യുദ്ധമോ അവിടെയില്ല. അനശ്വരമായ ആസ്വാദനങ്ങള്‍ നുകര്‍ന്ന് സ്വര്‍ഗീയവിഭവങ്ങള്‍ പരസ്പരം പകര്‍ന്ന് സ്വര്‍ഗവാസികള്‍ സന്തോഷത്തില്‍ ആറാടുന്നു. പരാതിയും പരിഭവവുമില്ല. പരലോകത്തില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. കാരണം പരലോകമുണ്ട് എന്നതു തന്നെ. അതിനാല്‍ സ്വര്‍ഗ്ഗം കിട്ടാന്‍ വേണ്ടി, നരകത്തില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി ഈ ലോകത്ത് ശ്രദ്ധിക്കുകയും ശ്രമിക്കുകയും ചെയ്താന്‍ അതുതന്നെയാണ് ഇഹലോകത്ത് സാമാധാനവും ശാന്തിയും കളിയാടാനുള്ള ജീവിത രീതി. അനശ്വര സ്വര്‍ഗം സ്വന്തമാക്കാനുള്ള അര്‍ഹത നശ്വരമായ ഈ ഭൂമിയിലെ നശ്വരമായ ജീവിതത്തിനിടയില്‍ നേടിയെടുക്കണം. അഥവാ സ്രഷ്ടാവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ ഓരോരുത്തരും പാലിക്കണം. ഇസ്ലാമിന്റെ നിയമങ്ങളോരോന്നും അടിസ്ഥാനശാന്തി ഉറപ്പു വരുത്തുന്നതാണ്. ഇസ്ലാം ഒരിടത്തും അശാന്തി അനുവദിക്കുന്നില്ല. ഇസ്ലാം നിഷ്കര്‍ഷിക്കുന്ന ആദര്‍ശവും സംസ്കാരവും നിര്‍ദ്ദേശങ്ങളും ശാന്തിയും സമാധാനവും നിലനിറുത്താനുള്ളത് മാത്രമാണ്. അര്‍ഹതയുള്ളവനെ മാത്രമേ ആരാധിക്കാവൂ എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന സിദ്ധാന്തം. രക്ഷിതാവിനെ മാത്രം ആരാധിക്കുക. ആരാണ് രക്ഷിതാവ്? പടച്ചവന്‍. ഹിന്ദുവിനേയും മുസ്ലിമിനേയും, കൃസ്ത്യനിയേയും മതമില്ലാത്തവനേയും പടച്ചവന്‍. സൂര്യനേയും ചന്ദ്രനേയും ഗ്രഹങ്ങളേയും ഉപഗ്രഹങ്ങളേയും പടച്ചവന്‍. എല്ലാമറിയുന്ന, എല്ലാം കാണുന്ന, എല്ലാം കേള്‍ക്കുന്ന ഒരേയൊരുവനേയുള്ളൂ. ഭാവിയറിയുന്ന എല്ലാവരേയും അറിയുന്ന, എല്ലാവര്‍ക്കുമറിയുന്ന ഏകന്‍, അതുല്യന്‍. അവന്ന് ബിംബമോ, ജാറമോ, ദര്‍ഗയോ ഇല്ല. പുണ്യമരമോ, പുണ്യമൃഗമോ പുണ്യ പുഷ്പമോ ഇല്ലാത്ത സ്രഷ്ടാവ്. മണ്ഡപത്തിലോ, ആള്‍ത്താരയിലോ ശ്രീകോവിലിലോ ഒതുങ്ങാത്ത ഏകദൈവം. അവന് അറബി ഭാഷയില്‍ അല്ലാഹു എന്നുപറയുന്നു. അവനെ മാത്രമാണ് ആരാധിക്കേണ്ടത്. അര്‍ഹതയുള്ളവനെ ആരാധിക്കുന്നതാണ്ന്യായം. അതാണ് വര്‍ഗീയതയില്ലാത്ത വിശ്വാസം. ‘ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത് (അല്‍ബക്വറ: 21). ഇങ്ങനെ ഏകദൈവത്തെ ആരാധിച്ച്, പ്രവാചകരെ അനുസരിച്ച്, ദൈവിക ഗ്രന്ഥമായ ക്വുര്‍ആന്‍ അനുസരിച്ച് ജീവിച്ചാല്‍ മരണം വരെ സമാധാനം.മരണസമയത്ത്, സമാധാനമായിരിക്കണം. മലക്കുകള്‍ വന്ന് സമാധാന സന്ദേശമരുളും. ‘ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നു കൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞു കൊള്ളുക. ഐഹികജീവിതത്തിലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങള്‍ക്കവിടെ (പരലോകത്ത്) നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങള്‍ക്കവിടെ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും. ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രെ അത് (ഫുസ്വിലത്ത് 30,31,32). മറിച്ച് സൃഷ്ടിപൂജയും വ്യക്തി പൂജയും ജാറപൂജയുമൊക്കെ മന:സമാധാനം കെടുത്തുകതന്നെ ചെയ്യും. മനസ്സിന്റെ ബലമാണ് കുറയുന്നത്. താന്‍ തന്നെ പണിതുണ്ടാക്കിയ വസ്തുക്കളെ, പോറ്റി വളര്‍ത്തുന്ന മൃഗങ്ങളെ, തന്നെക്കാള്‍ താഴ്ന്ന ജീവികളെ പൂജിക്കേണ്ട ഗതികേട് വരുമ്പോള്‍ മന:ശക്തി കുറയുക സ്വാഭാവികം. ഏകമാനവികതയാണ് ഇസ്ലാമിന്റെ അടിസ്ഥാനതത്വങ്ങളിലൊന്ന്. എല്ലാവരും ആദമില്‍ നിന്ന്. ആദമാകട്ടെ മണ്ണില്‍ നിന്ന്. ഒരേ രക്ഷിതാവിന്റെ സൃഷ്ടികള്‍ ഒരേ മാതാവിന്റേയും പിതാവിന്റേയും മക്കള്‍ എന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുക വഴി ഇസ്ലാം മാനവരില്‍ സാഹോദര്യം ബോധം ഊട്ടിയുറപ്പിക്കുന്നു. സമാധാനത്തിന് ആധാരശിലയിടുന്നു. അസ്സലാമു അലൈക്കും, അല്ലാഹുവേ നിങ്ങള്‍ക്കു സമാധാനമേകണേ, ഇതാണ് ഇസ്ലാമിന്റെ അഭിവാദ്യം. ഇവിടെ തീവ്രവാദത്തിനും, ഭീകര പ്രവര്‍ത്തനത്തിനും ഇടമില്ല. അന്യരുടെ അവകാശങ്ങള്‍ പരിഗണിക്കാതെ തരമില്ല. സ്വര്‍ഗം കിട്ടാന്‍ നല്ലതു ചെയ്തേ പറ്റൂ. തിന്മ വെടിഞ്ഞേ പറ്റൂ. അപ്പോള്‍ മനസ്സിലും കുടുംബത്തിലും സമൂഹത്തിലും സമാധാനം. നന്മയും തിന്മയും തീരുമാനിക്കേണ്ടത് നമ്മെ പടച്ചവനാണ്. നമ്മെ നിയന്ത്രിക്കുകയും മരിപ്പിക്കുകയും ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യുന്നവനാണ്. സര്‍വജ്ഞനും യുക്തിമാനുമായിട്ടുള്ള ഏകനായ രക്ഷിതാവാണ്. ദെവഭയം മനസ്സിനെ ശുദ്ധിയാക്കും. മുതിര്‍ന്നവരെ മാനിക്കാനും ഇളയവരെ ഗണിക്കാനും ഇടയാക്കും. ഭാര്യയും ഭര്‍ത്താവും തന്നിഷ്ടപ്രകാരം സംസാരിക്കുകയോ പെരുമാറുകയോ ഇല്ല. പടച്ചവന്‍ ചോദ്യം ചെയ്യുമല്ലോ. അതിനാല്‍ സൂക്ഷ്മതയും മര്യാദയും നിയന്ത്രണവും സാധിക്കും. മാതാപിതാക്കളും മക്കളും സഹോദരങ്ങളും സുരക്ഷിതരാവും. അയല്‍ ബന്ധങ്ങളും സ്നേഹബന്ധങ്ങളും ദൃഢമാവും. സമൂഹനില മെച്ചപ്പെടും. മോഷണവും ചൂഷണവും ഇല്ലാതാവും. വ്യഭിചാരവും ബലാത്സംഗവും സ്വയംഭോഗവും സ്വവര്‍ഗ്ഗഭോഗവുമൊക്കെ പോവും.പലിശയും കൈക്കൂലിയും സ്ത്രീധനവും ഒഴിവാകും. മദ്യപാനത്തില്‍ നിന്നും മുഴവന്‍ ലഹരികളില്‍ നിന്നും മോചനം ലഭിക്കും. നന്മയല്ലാതെ ഇസ്ലാം നിഷ്കര്‍ഷിക്കുന്നില്ല, തിന്മയല്ലാതെ നിഷേധിക്കുന്നുമില്ല. ശത്രുവിനു പോലും നന്മ കാംക്ഷിക്കാനും അവര്‍ നന്മയുടേയും ശാന്തിയുടേയും വഴിയില്‍ വരണമെന്ന് ആശിക്കാനും അതിന്നായി ഗുണകാംക്ഷയോടെ ആത്മാര്‍ത്ഥമായി യത്നിക്കാനും ഇസ്ലാം പഠിപ്പിക്കുന്നു. ശിക്ഷാവിധികള്‍ നിര്‍ണയിച്ചതും നീതിനടപ്പാകുന്നതിന്റെ ഭാഗമാണ്. സ്രഷ്ടാവിന്റെ കാരുണ്യമാണ്. നശീകരണമനസ്ഥിയതിയോ ഭീകരതയോ അല്ല, നിര്‍മാണവും നന്മയുടെ സംസ്ഥാപനവുമാണ് ഇസ്ലാം ലക്ഷ്യമിടുന്നത്. പക്ഷേ, ഇതെല്ലാം സംഭവിക്കണമെങ്കില്‍ മനസ്സില്‍ ദൈവഭയവും പരലോക ബോധവും ഉണ്ടാകണം. ഭരണ മാറ്റമല്ല, മനം മാറ്റമാണ് വേണ്ടത്. കൈവിലങ്ങും ചാട്ടവാറും കല്‍ത്തുറുങ്കുമില്ലാതെ, മനം മാറ്റം. പ്രപഞ്ചനാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.
RSFന്റെ 2021ലെ റിപ്പോർട്ട് പ്രകാരം ‘പത്രസ്വാതന്ത്ര്യം പ്രതിസന്ധിയിലായ’ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ മാധ്യമ പ്രവർത്തകർക്ക് ‘ഏറ്റവും അപകടകരമായ’ രാജ്യങ്ങളിലൊന്നാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ‘ഭയ കൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ’ ‐ ഒരു നൂറ്റാണ്ടുമുമ്പ് ബ്രിട്ടീഷ് ആധിപത്യകാലത്ത് സ്വദേശാഭിമാനിയുടെ മുഖപേജിൽ പത്രാധിപർ രാമകൃഷ്ണപിള്ള എഴുതിവച്ച വാചകമാണിത്. ഇന്നും നാം ഓർത്തിരിക്കേണ്ടതും മാധ്യമങ്ങളെ നിരന്തരം ഓർമിപ്പിക്കേണ്ടതുമായ വാചകമാണ് സ്വദേശാഭിമാനി അന്ന് എഴുതിവച്ചത്. കാലാതിവർത്തിയായ, പ്രവചനാത്മക സ്വഭാവമുള്ള സന്ദേശമാണത്. എഴുപത്തിയഞ്ച് വർഷമെത്തിയ സ്വതന്ത്ര ഇന്ത്യയിലെ മാധ്യമങ്ങൾ ഭയകൗടില്യ ലോഭങ്ങളുടെ തടവറയിലാണിന്ന്. അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യദിനമായ മെയ് മൂന്നിനാണ് ഈ വർഷത്തെ പത്ര സ്വാതന്ത്ര്യ സൂചിക പ്രസിദ്ധീകരിച്ചത്. Reporters Sans Frontiers (RSF) എന്ന ഏജൻസിയാണ് എല്ലാ വർഷവും പത്രസ്വാതന്ത്ര്യ സൂചിക പ്രസിദ്ധീകരിക്കുന്നത്. പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്രമാനുഗതമായി താഴേക്കുവരികയാണ്. 2020 ലെ 131‐ാം സ്ഥാനത്തുനിന്ന്‌ 2021 ൽ 142‐ാം സ്ഥാനത്തേക്കും 2022ൽ ഒറ്റയടിക്ക് എട്ട് സ്ഥാനം വീണ്ടും താണ് 150‐ാം സ്ഥാനത്തേക്കുമെത്തി. കൈയൊഴിഞ്ഞ കാവൽദൗത്യം RSF ന്റെ 2021ലെ റിപ്പോർട്ട് പ്രകാരം ‘പത്രസ്വാതന്ത്ര്യം പ്രതിസന്ധിയിലായ’ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ മാധ്യമ പ്രവർത്തകർക്ക് ‘ഏറ്റവും അപകടകരമായ’ രാജ്യങ്ങളിലൊന്നാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് യഥാർഥത്തിൽ ദേശീയവും അന്തർദേശീയവുമായ പ്രാധാന്യമുള്ള വാർത്തയാണ്. എന്നാൽ ഇന്ത്യയിലെ മാധ്യമങ്ങൾ മിക്കവയും ഒന്നുകിൽ ഈ വാർത്ത കണ്ടില്ലെന്നുനടിച്ചു, അല്ലെങ്കിൽ അപ്രധാനമായി മൂലയ്ക്കൊതുക്കി. ടെലിഗ്രാഫ് പത്രം മാത്രമാണ് തങ്ങളുടെ സ്വതഃസിദ്ധമായ ശൈലിയിൽ, ആഞ്ഞടിക്കുന്ന തലക്കെട്ടുമായി ഒന്നാം പേജിൽ വാർത്ത പ്രസിദ്ധീകരിച്ചത്. എം ബി രാജേഷ്- ടൈംസ് ഓഫ് ഇന്ത്യയും തങ്ങളുടെ ദേശീയ പേജിൽ പ്രാധാന്യത്തോടെ വാർത്ത കൊടുത്തു. മറ്റൊരു ഇംഗ്ലീഷ് പത്രമാകട്ടെ, ഇന്ത്യയുടെ റാങ്കിങ്ങിലെ പതനത്തെക്കുറിച്ച് അറിഞ്ഞ ഭാവമേ നടിക്കാതെ ഹോങ്കോങ്ങിന്റെ പത്രസ്വാതന്ത്ര്യ സൂചിക കുത്തനെ ഇടിഞ്ഞു എന്ന് വാർത്ത കൊടുക്കാനുള്ള ചങ്കൂറ്റം കാണിച്ചു. ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും കാവലാളുകളാവേണ്ട, അങ്ങനെയാണെന്ന് ഇപ്പോഴും അവകാശപ്പെടുന്ന മാധ്യമങ്ങൾക്ക് എന്തുകൊണ്ടാണ് ഇത്ര ഗൗരവമുള്ള ഒരു വാർത്ത അപ്രധാനമായി തോന്നിയത്? ഉത്തരം ഇന്ത്യൻ മാധ്യമരംഗത്തെ അതികായരിലൊരാളും ഇന്ത്യൻ ടെലിവിഷൻ വാർത്താരംഗത്തെ ആദ്യ പഥികരിലൊരാളുമെന്ന് പറയാവുന്ന രാജ്ദീപ് സർദേശായ് പറഞ്ഞിട്ടുണ്ട്. ജമ്മുകശ്മീർ വിഭജനത്തെ തുടർന്നുള്ള സംഭവവികാസങ്ങളെ ഇന്ത്യൻ മാധ്യമങ്ങൾ കൈകാര്യം ചെയ്തതിനെക്കുറിച്ച് രാജ്ദീപ് പറഞ്ഞത് 'ഇന്ത്യയിലെ വലിയൊരു വിഭാഗം മാധ്യമങ്ങളും ഇന്ന് കാവൽ നായ്ക്കൾ(Watchdogs) അല്ലാതാവുകയും മടിത്തട്ടിലെ നായ്ക്കുട്ടികൾ (Lapdogs) ആയി മാറുകയും ചെയ്തിരിക്കുന്നു’ എന്നാണ്. ജനാധിപത്യത്തിന്റെ കാവൽ നായ്ക്കൾ എന്ന വിശേഷണം മാധ്യമങ്ങൾക്കുള്ള ഒരു ബഹുമതിയാണ്. ആ കാവൽദൗത്യം കൈയൊഴിഞ്ഞ ഇന്ത്യൻ മാധ്യമങ്ങളിൽ നല്ലൊരു പങ്ക് ഇന്ന് മയങ്ങുന്നത് അധികാരത്തിന്റെയും അധീശത്വത്തിന്റെയും മടിത്തട്ടിലാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ഇന്ത്യയിൽ ഭരണകൂട അധികാരത്തെ നയിക്കുന്ന കോർപറേറ്റ് ഹിന്ദുത്വ ശക്തികൾ വിരിച്ചിട്ട സുഖശയ്യയിലാണ് അവർ വിശ്രമിക്കുന്നത്. ഇറാഖ് യുദ്ധകാലത്ത് പ്രചുരപ്രചാരം നേടിയ വാക്കാണ് Embedded Journalism എന്നത്. സുഖശയ്യയിൽ കിടക്കുന്ന ആ മാധ്യമ പ്രവർത്തനം ഇന്നത്തെ ഇന്ത്യൻ മാധ്യമ യാഥാർഥ്യമായി മാറിയിരിക്കുന്നു. കോർപറേറ്റ് ഹിന്ദുത്വ അധികാര സഖ്യ ആർപ്പുവിളി സംഘമായി മാധ്യമങ്ങളെ മാറ്റുന്നത് ഭയവും ലോഭവുമാണ്. ഭരണകൂട അധികാരത്തിന്റെ അപ്രീതി ഏറ്റുവാങ്ങേണ്ടി വന്നാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയം, അധികാരത്തോട് ചേർന്നുനിന്നാലുള്ള വാണിജ്യലാഭത്തെക്കുറിച്ചുള്ള ലോഭം അഥവാ ആർത്തി എന്നിവ രണ്ടും അധികാരത്തിന്റെ ആർപ്പുവിളിക്കാരും അധീശ ശക്തികളുടെ കൗടില്യങ്ങളുടെ പ്രായോജകരുമാക്കി മാധ്യമങ്ങളെ മാറ്റിയിരിക്കുന്നു. അധികാര വിമർശനം അവർ എന്നേ കൈയൊഴിഞ്ഞിരിക്കുന്നു. അധീശ ശക്തികളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്ക് ന്യായം ചമയ്ക്കുന്നവരും സമ്മതി സൃഷ്ടിക്കുന്നവരുമായി നാട്യങ്ങളെല്ലാം ഉരിഞ്ഞെറിഞ്ഞ് പ്രത്യക്ഷത്തിൽത്തന്നെ അവർ രംഗത്തിറങ്ങിയിരിക്കുന്നു. മാധ്യമങ്ങളുടെ വർഗസ്വഭാവം മുതലാളിത്ത വളർച്ചയോടുകൂടി കൂടുതൽ വെളിപ്പെട്ടു തുടങ്ങിയതാണ്. ഗ്രാംഷി മുതൽ അഡോണോ വരെയുള്ളവർ പ്രത്യയശാസ്ത്രവും സംസ്കാരവും വർഗപരമായ അധീശത്വം അരക്കിട്ടുറപ്പിക്കുന്നതിൽ വഹിക്കുന്ന നിർണായക പങ്കിനെ സംബന്ധിച്ച് നടത്തിയ വിശകലനങ്ങൾ മാധ്യമങ്ങളുടെ വർഗസ്വഭാവത്തെ ആഴത്തിൽ മനസ്സിലാക്കാൻ സഹായിച്ചിട്ടുണ്ട്. നോം ചോംസ്കിയും എഡ്വേർഡ് ഹെർമ്മനും തങ്ങളുടെ വിഖ്യാതമായ സമ്മതിയുടെ നിർമിതി (Manufacturing Consent) എന്ന പുസ്തകത്തിൽ, എങ്ങനെയാണ് അധീശവർഗ താല്പര്യങ്ങൾക്ക് അനുകൂലമായ പൊതുജനാഭിപ്രായവും സമ്മതിയും മാധ്യമങ്ങൾ കൗശലപൂർവം സൃഷ്ടിക്കുന്നതെന്ന് ആഴത്തിൽ അപഗ്രഥിച്ചിട്ടുണ്ട്. രണ്ട്‌ പതിറ്റാണ്ടുമുമ്പ് നടന്ന അമേരിക്കയുടെ ഇറാഖ് അധിനിവേശം, ഭരണകൂടങ്ങളുടെ കൊടുംപാതകങ്ങൾക്കുപോലും ജനസമ്മതി ഉണ്ടാക്കിയെടുക്കാൻ മാധ്യമ പ്രചാരണത്തിലൂടെ കഴിയുമെന്നും എങ്ങനെയാണത് അവർ നിർവഹിക്കുന്നതെന്നും തെളിയിച്ചിട്ടുള്ളതാണ്. അധിനിവേശത്തിന് ന്യായീകരണമായി ബുഷ് പറഞ്ഞത് സദ്ദാം ഹുസ്സൈന്റെ കൈയിൽ കൂട്ടനശീകരണ ആയുധങ്ങളുടെ (Weapons of Mass Destruction) വൻശേഖരമുണ്ട് എന്നതായിരുന്നല്ലോ. ഈ വാദത്തിന് വിശ്വാസ്യതയും സ്വീകാര്യതയും ഉണ്ടാക്കിക്കൊടുത്തതിലും അതിലൂടെ അധിനിവേശത്തിന് ജനപിന്തുണയുണ്ടാക്കിയതിലും മാധ്യമങ്ങൾ വഹിച്ച പങ്കിനെപ്പറ്റി പ്രമുഖ അമേരിക്കൻ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ മാറ്റ് തയ്യിബി തന്റെ Hate Inc..എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ആക്രമണം ആരംഭിക്കുന്നതിനുമുമ്പ് പൊതുജനാഭിപ്രായം എതിരായിരുന്നുവെങ്കിൽ മാധ്യമ പ്രചാരണത്തിലൂടെ അധിനിവേശത്തിനനുകൂലമായ പൊതുജനാഭിപ്രായം 70 ശതമാനമാക്കി ഉയർത്താനായത് എങ്ങനെയെന്നും തയ്യിബി വിശദീകരിക്കുന്നു. അധിനിവേശത്തിന്‌ തൊട്ടുമുമ്പുള്ള രണ്ടാഴ്ച അമേരിക്കൻ പത്രങ്ങളുടെ എഡിറ്റോറിയൽ പേജുകളും പ്രൈംടൈം ചർച്ചകളും യുദ്ധാനുകൂല അഭിപ്രായങ്ങൾകൊണ്ട് നിറച്ചു. ആ രണ്ടാഴ്ചയിലെ അമേരിക്കൻ ടെലിവിഷൻ ചാനലുകളിലെ ചർച്ചകളിൽ അമേരിക്കക്കാരായ അതിഥികളിൽ 267 പേർ ആക്രമണത്തെ അനുകൂലിക്കുന്നവരായിരുന്നുവെങ്കിൽ എതിർക്കുന്ന ഒരേയൊരാൾ മാത്രമാണ് ഉണ്ടായിരുന്നതത്രെ! അവസാനം എല്ലാം കഴിഞ്ഞപ്പോൾ അധിനിവേശത്തിന് ഇവർ നിർമിച്ച ന്യായം വ്യാജമായിരുന്നുവെന്ന് തെളിഞ്ഞു. ബ്രിട്ടീഷ് ഗവൺമെന്റ്‌ നിയോഗിച്ച ചിൽകോട്ട് കമ്മീഷൻതന്നെ കൂട്ടനശീകരണായുധങ്ങൾ ഇറാഖിന്റെ കൈവശം ഉണ്ടായിരുന്നില്ലെന്നും ബ്രിട്ടൻ യുദ്ധത്തിൽ പങ്കെടുത്തത് തെറ്റായിരുന്നെന്നും കണ്ടെത്തി. മാധ്യമങ്ങൾ തെറ്റ് പറ്റിയെന്നുപറഞ്ഞ് കൈകഴുകി. പക്ഷേ ഒരു ലക്ഷം പേർക്ക് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നുവെന്ന് ഓർക്കണം. ഈ സത്യാനന്തര കാലത്ത് മാധ്യമങ്ങൾ സത്യത്തെയും വസ്തുതകളെയും പൂർണമായും കൈയൊഴിഞ്ഞ് രാഷ്ട്രീയ പ്രചാരണത്തിന്റെ ഉപാധികളായി മാറിയതിന്റെ ദൃഷ്ടാന്തങ്ങൾ ദൈനംദിനം നമുക്ക് കാണാൻ കഴിയും. ഫോട്ടോ: ജഗത്‌ലാൽ ഇന്ത്യയിൽ നോട്ട് നിരോധനം, കശ്മീർ വിഭജനം, പെഗാസസ്, റാഫേൽ വെളിപ്പെടുത്തലുകൾ, അന്വേഷണ ഏജൻസികളുടെ ദുരുപയോഗം തുടങ്ങിയ പ്രശ്നങ്ങളിലെല്ലാം ഒന്നുകിൽ വസ്തുതകൾ തമസ്കരിക്കുകയും ഭരണകൂടന്യായങ്ങൾ വിമർശനമേതുമില്ലാതെ സ്വീകരിക്കുകയും ഉച്ചത്തിൽ പ്രതിധ്വനിപ്പിക്കുകയും ചെയ്ത അനുഭവം ഓർക്കാവുന്നതാണ്. ഐതിഹാസികമായ കർഷകസമരത്തെ തകർക്കാൻ രാജ്യദ്രോഹികൾ, ഖലിസ്ഥാനികൾ എന്നിങ്ങനെ ഭരണകൂടം നടത്തിയ ചാപ്പകുത്തലുകളുടെ പ്രചാരകരായി ദേശീയ മാധ്യമങ്ങളിൽ വലിയൊരു വിഭാഗം അണിനിരന്നതും സമീപകാല അനുഭവമാണ്. ഇറാഖ് ആക്രമണകാലത്ത് ബുഷ് ഭരണകൂടത്തിന്റെ കേട്ടെഴുത്തുകാരായ മാധ്യമങ്ങളെപ്പോലെ കഴിഞ്ഞ കുറച്ചുകാലമായി അന്വേഷണ ഏജൻസികളുടെ വെറും കേട്ടെഴുത്തുകാരും ജിഹ്വകളും മാത്രമായി മാധ്യമങ്ങൾ മാറിത്തീരുന്നതാണ് ഇവിടെ കാണുന്നത്. തോക്കിനും തുറുങ്കിനുമിടയിൽ ആരെയാണ് മാധ്യമങ്ങൾ ഭയക്കുന്നത്? ഭരണകൂടത്തെ മാത്രമല്ല, ഭരണകൂടത്തിന്റെ രക്ഷാകർതൃത്വത്തിനുകീഴിൽ പ്രവർത്തിക്കുന്ന ആൾക്കൂട്ട സേനകളെയും അവർ ഭയക്കുന്നു എന്നതാണ് വസ്തുത. എന്തുകൊണ്ടാണ് ഭരണകൂടത്തെ ഭയക്കുന്നത്? ഭരണകൂടത്തിന് അഹിതമായ സത്യങ്ങൾ വിളിച്ചുപറഞ്ഞാൽ പരസ്യം മുടക്കാം, വരുമാനം മുട്ടിക്കാം, സ്ഥാപനംതന്നെ പൂട്ടിക്കാം, മാധ്യമ പ്രവർത്തകർക്ക് പണി നഷ്ടപ്പെടാം, അവരുടെ വീട്ടുവാതിൽക്കൽ ഇ ഡിയുടെയും ഇൻകം ടാക്സിന്റെയും മുട്ട് കേൾക്കാം. ഇങ്ങനെയുള്ള ഭരണകൂട ഭീഷണികളുടെയും അടിച്ചമർത്തലുകളുടെയും എത്രയോ ഉദാഹരണങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഡൽഹി വർഗീയകലാപത്തിന്റെ വാർത്ത കൊടുത്തതിന്റെ പേരിലാണ് കേരളത്തിലെ രണ്ട്‌ ടെലിവിഷൻ ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. കലാപത്തിൽ ചാമ്പലായ ഒരു ദില്ലി തെരുവ്‌ അതിനുമുമ്പ് പത്താൻകോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്ത നൽകിയതിന്റെ പേരിൽ എൻഡിടിവിക്കെതിരെയും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എൻഡിടിവിക്കെതിരായ ഭരണകൂട ശത്രുതയുടെ ഫലമായി പരസ്യക്കാർ കൂട്ടത്തോടെ പിൻവാങ്ങിയതും പരസ്യവരുമാനം കുത്തനെ ഇടിഞ്ഞതും നിരവധി മാധ്യമ പ്രവർത്തകരെ പിരിച്ചുവിടേണ്ടിവന്നതുമെല്ലാം നമ്മുടെ കണ്മുന്നിൽ സംഭവിച്ചതാണ്. ഡിജിറ്റൽ മാധ്യമങ്ങളിൽ പ്രമുഖമായ ന്യൂസ് ക്ലിക്കിന്റെ പത്രാധിപർ പ്രബീർ പുർസ്കായസ്തയുടെ വീട്ടിൽ 114 മണിക്കൂറാണ് അടുത്തിടെ ഇഡി റെയ്ഡ് നടത്തിയത്. 73 വയസ്സുള്ള പ്രബീറും 67 വയസ്സുള്ള അദ്ദേഹത്തിന്റെ ഭാര്യയും ഈ നേരമത്രയും വീട്ടിൽ തടഞ്ഞുവെക്കപ്പെട്ടു. പ്രബീർ പുർകായസ്‌ത ന്യൂസ് ക്ലിക്കിന്റെ ഓഫീസിൽ 36 മണിക്കൂർ റെയ്ഡ് വേറെയും നടന്നു. കർഷകസമരകാലത്ത് സർക്കാരിനെ വിമർശിക്കുന്ന വാർത്തകൾ കൊടുത്തതാണ് പ്രകോപനത്തിന് അടിസ്ഥാനം. കാരവാൻ എക്സിക്യൂട്ടീവ് എഡിറ്റർ വിനോദ് കെ ജോസ്, രാജ്ദീപ് സർദേശായ് ഉൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹ കേസുകൾ ചുമത്തിയിട്ടുണ്ട്. അവർക്കെതിരെ അഞ്ചുസംസ്ഥാനങ്ങളിലായി അഞ്ച് എഫ്ഐആർ ഇട്ടാണ് പീഡിപ്പിക്കുന്നത്. ഏറ്റവും ഒടുവിൽ ഇഡി ചെന്നുമുട്ടിയത് ടൈംസ് ഗ്രൂപ്പിന്റെ ഓഫീസിലാണ്. എബിപി ന്യൂസിലെ അവതാരകൻ സർക്കാരിനെ വിമർശിച്ചതിനെ തുടർന്ന് എബിപിയുടെ സംപ്രേക്ഷണം തുടർച്ചയായി തടസ്സപ്പെടുകയും ഒടുവിൽ വിമർശിച്ച അവതാരകൻ പുണ്യ പ്രസൂൻ ബാജ്പൈ രാജിവെച്ചൊഴിയേണ്ടി വരികയുംചെയ്തു. മറ്റൊരു അവതാരകൻ അഭിസാർ ശർമ്മക്കും സമാനമായ അനുഭവമുണ്ടായി. അദ്ദേഹത്തിനും രാജിവച്ച് പുറത്തുപോകേണ്ടിവന്നു. എബിപിയിൽ നടത്താൻ കഴിയാതിരുന്ന തന്റെ കമന്ററി യൂട്യൂബിലൂടെ സംപ്രേക്ഷണം നടത്താൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന് ഹിന്ദുത്വ ആൾക്കൂട്ട സേനയുടെ സൈബർ ആക്രമണത്തെ നേരിടേണ്ടിവന്നു. വരുതിയിൽ വരാത്ത മാധ്യമ പ്രവർത്തകർക്ക് Prestitutes എന്ന അധിക്ഷേപ വിശേഷണം ചാർത്തിനൽകിയത് ഒരു കേന്ദ്രമന്ത്രിയായിരുന്നുവെന്ന് ഓർക്കണം. സൈബർ സേനകൾ ആ വിശേഷണം ഏറ്റെടുക്കുകയും ഇപ്പോൾ കുപ്രസിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. Editor Missing എന്ന ചർച്ചാവിഷയമായ പുസ്തകത്തിൽ ഔട്ട് ലുക്കിന്റെ പത്രാധിപരായിരുന്ന റുബേൻ ബാനർജി ഇന്ത്യൻ മാധ്യമരംഗത്ത്‌ സംഭവിക്കുന്ന അധികാരത്തിന്റെ നഗ്നമായ ഇടപെടലുകളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ട്. കോവിഡ് രണ്ടാംതരംഗത്തിൽ ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഓക്സിജൻ കിട്ടാതെയും ആശുപത്രിയിൽ ചികിത്സ കിട്ടാതെയും ആയിരക്കണക്കിനാളുകൾ മരിച്ചുവീഴുകയും കൂട്ടച്ചിതകൾ ഒരുക്കുകയും ചെയ്തപ്പോഴാണ് ഔട്ട്ലുക്ക് സർക്കാരിനെ നിശിതമായി വിമർശിച്ചുകൊണ്ട് രംഗത്തുവന്നത്. 2021 മെയ് ലക്കം ഔട്ട്ലുക്കിന്റെ കവർ MISSING എന്ന് വലിയ അക്ഷരത്തിൽ അച്ചടിച്ചുകൊണ്ടായിരുന്നു. 2021 മെയ്- ലക്കം ഔട്ട്-ലുക്കിന്റെ കവർ മഹാമാരി ദുരിതം വിതയ്ക്കുമ്പോൾ നിഷ്ക്രിയമായിരുന്ന സർക്കാരിന്റെ അഭാവത്തെയും അലംഭാവത്തെയും നിശിതമായി വിമർശിക്കുന്ന കവർചിത്രവും റിപ്പോർട്ടുകളും അധികാരത്തിന്റെ ഉന്നതശ്രേണിയെ അസ്വസ്ഥരാക്കി. കേന്ദ്രമന്ത്രിമാർവരെ ഇടപെട്ടു. കവറിൽ മാറ്റം വരുത്താനും അത് നടക്കാതിരുന്നപ്പോൾ ആ ലക്കം വാരിക ന്യൂസ് സ്റ്റാൻഡുകളിൽനിന്ന് പിൻവലിക്കാനുമൊക്കെ സമ്മർദ്ദമുണ്ടായി. എന്നിട്ടും റൂബേൻ പത്രാധിപ സ്ഥാനത്ത് തുടർന്നു. പിന്നീട് സ്റ്റാൻ സ്വാമിയുടെ മരണം, പെഗാസസ് ചാര സോഫ്റ്റ്‌വെയർ എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങളടങ്ങിയ ലക്കങ്ങൾ കൂടി ഔട്ട്ലുക്കിൽ പ്രസിദ്ധീകരിച്ചതോടെ റൂബേൻ പത്രാധിപ സ്ഥാനത്തുനിന്ന് തെറിച്ചു. സമാനമായ നിലയിൽ സമ്മർദങ്ങൾക്ക് വഴങ്ങാതിരുന്ന ഹിന്ദുസ്ഥാൻ ടൈംസ് പത്രാധിപർ ബോബിഘോഷിനും സ്ഥാനമൊഴിയേണ്ടി വന്നതും റുബേൻ തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. വ്യാജ വാർത്തകളെ തുറന്നുകാണിക്കുകയും വസ്തുതാന്വേഷണം നടത്തുകയും ചെയ്യുന്ന വെബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ നാലുവർഷംമുമ്പ് ഒരു സിനിമാരംഗം ട്വീറ്റ് ചെയ്തതിന്റെ പേരിൽ കേസിൽ കുടുക്കി കോടതികളിൽനിന്ന് കോടതികളിലേക്കും ജയിലുകളിൽനിന്ന് ജയിലുകളിലേക്കും കൊണ്ടുനടന്നത് അടുത്തകാലത്താണല്ലോ. ഒരു ഘട്ടത്തിൽ സുപ്രീം കോടതി കേസിൽ ജാമ്യം അനുവദിച്ചിട്ടുപോലും സുബൈറിന് ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്തവിധത്തിൽ പുതിയ കേസ് ചുമത്തുകയുണ്ടായി. തന്നെ ജയിലിലടച്ചത് മറ്റ് മാധ്യമ പ്രവർത്തകർക്ക് ഒരു പാഠമാകാനാണെന്ന് സുബൈർ പറഞ്ഞത് വളരെ ശരിയാണ്. കമ്യൂണലിസം കോംബാറ്റിന്റെ എഡിറ്റർ കൂടിയായ ടീസ്ത സെതൽവാദ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ എന്നിവർക്കും സമാന അനുഭവങ്ങളാണുണ്ടായത്‌. ഇതെല്ലാം ഭരണകൂട അടിച്ചമർത്തലുകളുടെ ചില ഉദാഹരണങ്ങൾ മാത്രം. ഭരണകൂട അടിച്ചമർത്തലുകൾക്കൊപ്പം ഹിന്ദുത്വ ആൾക്കൂട്ട സേനകളുടെ ആക്രമണവും മാധ്യമ പ്രവർത്തകർക്ക് നേരിടേണ്ടി വരുന്നു. ഡൽഹി വർഗീയ കലാപങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ഹിന്ദു മഹാ പഞ്ചായത്ത് റിപ്പോർട്ട് ചെയ്യാൻ പോയ വനിതകൾ അടക്കമുള്ള ഏഴ് മാധ്യമ പ്രവർത്തകർക്കുനേരെ ശാരീരിക ആക്രമണം ഉണ്ടായി. അവരിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മാധ്യമപ്രവർത്തകരെ പ്രത്യേകം തിരഞ്ഞുപിടിച്ചായിരുന്നു ആക്രമിച്ചത്. പ്രമുഖരായ അഞ്ച് മാധ്യമ പ്രവർത്തകരെ തൂക്കിലേറ്റണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തത് ഹിന്ദുത്വ പക്ഷപാതിയായിരുന്നു. സ്വയംസേവക്, പ്രൗഡ്ഹിന്ദു തുടങ്ങിയ ട്വിറ്റർ ഹാൻഡിലുകൾ അതിനെ പിന്തുണച്ച് രംഗത്തുവരികയും ചെയ്തു. മുഹമ്മദ് സുബൈർ, ബർഖ ദത്ത്, ഫയേ ഡിസൂസ, റാണ അയൂബ് തുടങ്ങിയ പ്രമുഖരെ തൂക്കിലേറ്റണമെന്നായിരുന്നു ആക്രോശം. പരാതി ഉയർന്നതിനെ തുടർന്ന് യുട്യൂബ് അന്ന് വൈകിട്ട് വീഡിയോ നീക്കം ചെയ്തുവെങ്കിലും അതിനകംതന്നെ അഞ്ചുലക്ഷംപേർ ആ വീഡിയോ കണ്ടുകഴിഞ്ഞിരുന്നു. ഇവർക്ക് നേരെ ഉയർന്ന ഭീഷണി ഗൗരി ലങ്കേഷിന്റെ കാര്യത്തിൽ യാഥാർഥ്യമാവുകതന്നെ ചെയ്തു. ഗൗരി ലങ്കേഷ്- തൂക്കുമരത്തിനുപകരം തോക്കിനാണ് ഗൗരി ലങ്കേഷ് ഇരയായതെന്നുമാത്രം. ഭരണകൂടത്തെ വിമർശിക്കുകയും അതിന്റെ പ്രത്യയശാസ്ത്ര, രാഷ്ട്രീയ കൗടില്യങ്ങൾക്ക് കീഴ്പ്പെടാതിരിക്കുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് മുമ്പിലുള്ളത് തോക്കിനും തുറുങ്കിനുമിടക്കുള്ള സ്വാതന്ത്ര്യം മാത്രമാണ്. വാർത്തയും വ്യവസായവും വാർത്ത ഒരു ചരക്കും മാധ്യമം ഒരു വ്യവസായവും ലാഭം അന്തിമലക്ഷ്യവുമായി തീരുമ്പോൾ മാധ്യമങ്ങളെ ഈ ആക്രമണങ്ങൾ ഭയപ്പെടുത്തുകയും പിന്തിരിപ്പിക്കുകയും ചെയ്യും. സ്വാതന്ത്ര്യ സമരകാലത്ത് രൂപംകൊണ്ട മാധ്യമങ്ങളെ നയിച്ചിരുന്നത് ചില രാഷ്ട്രീയ, സാമൂഹ്യ ലക്ഷ്യങ്ങളായിരുന്നു. ആ ലക്ഷ്യങ്ങൾക്കുപിന്നിൽ ജനങ്ങളെ അണിനിരത്തുന്ന പ്രചാരകരും സംഘാടകരുമായി പത്രങ്ങൾ പ്രവർത്തിച്ചിരുന്നു. അതിന്റെ ഭവിഷ്യത്തുകളും അവർക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ ലാഭം ആത്യന്തിക ലക്ഷ്യമായി കഴിഞ്ഞിട്ടില്ലാതിരുന്നതിനാൽ ഭവിഷ്യത്തുകൾ നേരിടാൻ ധൈര്യം കാണിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം ഈ ലക്ഷ്യങ്ങളുടെയും മൂല്യങ്ങളുടെയും സ്വാധീനം ഏറെക്കാലം മാധ്യമങ്ങളിൽനിലനിന്നു. എന്നാൽ മുതലാളിത്ത വളർച്ചക്കൊപ്പം മൂലധനം മാധ്യമങ്ങളിൽ പിടിമുറുക്കുകയും മറ്റേതൊരു വ്യവസായത്തെയും പോലെ ലാഭം ലക്ഷ്യമാക്കിയുള്ള വ്യവസായമായി മാധ്യമങ്ങൾ മാറുകയും ചെയ്തതോടുകൂടി മഹത്തായ ലക്ഷ്യങ്ങളിലും മൂല്യങ്ങളിലും മാധ്യമങ്ങൾ വിട്ടുവീഴ്ച ചെയ്തുതുടങ്ങി. അടിയന്തരാവസ്ഥക്കാലമായപ്പോഴേക്കും മാധ്യമങ്ങളുടെ ഭരണകൂട വിധേയത്വം പൂർണമായി. രാജ്ദീപ് സർദേശായ് ഉദാരവൽക്കരണ നയങ്ങൾ ആരംഭിക്കുകയും വൻകിട മൂലധനത്തിന്റെ കുത്തൊഴുക്ക് മാധ്യമ മേഖലയിലുണ്ടാവുകയും മാധ്യമ ഉടമസ്ഥത ഏതാനും ചില കുത്തകകളിൽ കേന്ദ്രീകരിക്കുകയും ചെയ്തതോടെ, രാജ്ദീപ് സർദേശായ് പറഞ്ഞതുപോലെ ഭരണകൂടത്തിന്റെ മടിത്തട്ടിലേക്കും അധികാരം വിരിച്ചിട്ട സുഖശയ്യയിലേക്കും അവർ ചാഞ്ഞു. ഹിന്ദുത്വ രാഷ്ട്രീയം ഭരണകൂട അധികാരത്തിലെത്തിയതോടെ അധികാരശക്തിയുടെ ഭയപ്പെടുത്തലുകൾ കൂടിയായി. മാത്രമല്ല, പല വൻകിട മാധ്യമങ്ങളുടെയും ഉടമകൾക്ക് റൂബെൻ ബാനർജി ചൂണ്ടിക്കാണിക്കുന്നതുപോലെ മാധ്യമങ്ങളെക്കാൾ എത്രയോ വലിയ സഹസ്രകോടികളുടെ ബിസിനസ് സാമ്രാജ്യങ്ങളുണ്ട്. റുബേൻ ബാനർജി ഭരണകൂടത്തിന്റെ അപ്രീതിക്കിരയായി ആ ബിസിനസ് താല്പര്യങ്ങളെ അപകടപ്പെടുത്താൻ അവരൊന്നും ആഗ്രഹിക്കുന്നില്ല. ഇതോടെ മാധ്യമങ്ങൾ പൂർണമായും വരുതിയിലായി. എൽ കെ അദ്വാനിയുടെ അടിയന്തരാവസ്ഥക്കാലത്തെ പ്രയോഗം കടമെടുത്താൽ, ‘കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴയുന്നവരായി’ മാധ്യമങ്ങൾ മാറി. സത്യാനന്തരം (POST TRUTH) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്നത്തെ കാലത്ത് മാധ്യമങ്ങൾക്ക് സത്യത്തേക്കാൾ പഥ്യം അസത്യങ്ങളും അർധസത്യങ്ങളും ചേർന്ന വൈകാരിക ചേരുവകളാണ്. റേറ്റിങ് കൂട്ടാനുതകുന്ന ചരക്ക് എന്ന നിലയിലും അയഥാർഥ പ്രശ്നങ്ങളെ പെരുപ്പിക്കുകയെന്ന രാഷ്ട്രീയ ദൗത്യത്തിനും അതാണ് കൂടുതൽ അനുയോജ്യമെന്നതുതന്നെ കാരണം. ഇത്തരം ചേരുവകളുടെ നിർമിതിയിലൂടെ അധീശത്വത്തിന്റെ കുടില വീക്ഷണങ്ങൾകൂടിയാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. കേരളം മാത്രം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും കേസരി ബാലകൃഷ്ണപിള്ളയുടെയും പാരമ്പര്യമുള്ള, ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രമുള്ള കേരളത്തിലെ മാധ്യമങ്ങളും പോകെപ്പോകെ കോർപറേറ്റ് ഹിന്ദുത്വ അധികാരത്തിന്റെ ആർപ്പുവിളി സംഘത്തിൽ അണിചേരാൻ മത്സരിക്കുന്ന കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് നാം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ആദ്യമാദ്യം അതിലൊരു സങ്കോചം ദൃശ്യമായിരുന്നെങ്കിൽ ഇപ്പോൾ ആകെ മുങ്ങിയാൽ കുളിരില്ല എന്ന നിലയിലാണ് മാധ്യമങ്ങൾ. യഥാർഥത്തിൽ അതിലൊട്ടും അത്ഭുതത്തിന് അവകാശമില്ല. കേരളത്തിലെ മാധ്യമങ്ങൾ 1957 മുതൽ നിർണായക ചരിത്ര സന്ദർഭങ്ങളിലെല്ലാം തികഞ്ഞ പ്രതിലോമ വലതുപക്ഷ നിലപാടുകൾ സ്വീകരിക്കുകയും വലതുപക്ഷത്തിന്റെ ആശയ പ്രചാരകരും സംഘാടകരുമായി മാറുകയും ചെയ്തിട്ടുണ്ട്. വിമോചനസമരം അതിന്റെ എക്കാലത്തെയും മികച്ച ദൃഷ്ടാന്തമാണ്. പിന്നീട് അടിയന്തരാവസ്ഥയിലും അധികാരത്തിനൊപ്പം നിൽക്കുകയും അധികാര ഭാഷ്യങ്ങൾക്ക് ന്യായം ചമയ്ക്കുകയും ചെയ്യുന്ന ജോലി തന്നെയാണ് മാധ്യമങ്ങൾ നിർവഹിച്ചത്. ഇപ്പോൾ അത് കൂടുതൽ കൃത്യനിഷ്ഠയോടെയും സംഘടിതമായും അവർ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. കേസരി ബാലകൃഷ്ണപിള്ള എന്താണ് മലയാള മാധ്യമങ്ങൾ ഇപ്പോൾ അവലംബിക്കുന്ന രീതിശാസ്ത്രം? ചില പ്രത്യേക പ്രവണതകൾ പ്രകടമായി കാണാം. കേന്ദ്ര ഭരണകൂടത്തിന് അലോസരം സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളെ കഴിയാവുന്നിടത്തോളം അവഗണിക്കുകയോ ന്യൂനീകരിക്കുകയോ ചെയ്യുകയാണ് ഒന്ന്. അതിനൊപ്പം പ്രാദേശിക പ്രശ്നങ്ങളിൽ കേന്ദ്രീകരിക്കുകയും അവ കഴിയുന്നത്ര പൊലിപ്പിക്കാനും ആളിക്കത്തിക്കാനും തലക്കെട്ടുകളിൽ സജീവമായി നിലനിർത്താനും ശ്രമിക്കുകയും ചെയ്യും. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ കേരളത്തിലെ ചില പ്രമുഖ പത്രങ്ങൾ മുഖപ്രസംഗത്തിന് തെരഞ്ഞെടുത്തതും ചാനലുകൾ പ്രൈം ടൈമിൽ ചർച്ചചെയ്തതുമായ വിഷയങ്ങൾ നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. ഒരു പത്രം കഴിഞ്ഞ 68 ദിവസത്തിനിടയിൽ ദേശീയ പ്രശ്നങ്ങളെ ആസ്പദമാക്കി വെറും പത്തും മറ്റൊരു പത്രം 70 ദിവസത്തിനിടയിൽ 14 ഉം മുഖപ്രസംഗങ്ങൾ മാത്രമാണ് എഴുതിയതെന്ന് കാണാൻ കഴിയും. പാർലമെന്റ്‌ സമ്മേളിക്കുകയും രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ നടക്കുകയും രാജ്യവ്യാപകമായി കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രതിപക്ഷ നേതാക്കൾക്കെതിരെ നീങ്ങുകയും രൂപയുടെ റെക്കോഡ് വിലത്തകർച്ചയും ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം നിലനിൽക്കുകയും സമ്പന്നരുടെ കിട്ടാക്കടം എഴുതിത്തള്ളുന്നതുൾപ്പെടെയുള്ള സാമ്പത്തിക പ്രശ്നങ്ങൾ ചർച്ചയാവുകയും ഭരണകക്ഷി നേതാക്കളുടെ പ്രവാചകനിന്ദ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് അപമാനമുണ്ടാക്കുകയും ചില വിദേശരാജ്യങ്ങൾ പരസ്യമായി പ്രതികരിക്കുകയും ചെയ്യുന്നതിനിടയാക്കുകയും മഹാരാഷ്ട്രയിൽ ജനാധിപത്യ അട്ടിമറിയുണ്ടാവുകയും ജാർഖണ്ഡിൽ അട്ടിമറി ശ്രമങ്ങൾ പുറത്തുവരികയും ബിഹാറിൽ രാഷ്ട്രീയമാറ്റമുണ്ടാവുകയും അഗ്നിപഥിനെതിരായ സമരം രാജ്യത്താകെ പടരുകയുമൊക്കെ ചെയ്ത സംഭവബഹുലമായ ഒരു ദേശീയ രാഷ്ട്രീയ സാഹചര്യത്തെ കേരളത്തിൽ പ്രതിഫലിപ്പിക്കാതിരിക്കാനും ന്യൂനീകരിക്കാനും എത്രത്തോളം ശ്രമിച്ചു എന്നതിന്റെ തെളിവാണ് മേൽപ്പറഞ്ഞ കണക്കുകൾ. അതേസമയം പ്രാദേശിക വിഷയങ്ങളെ ആസ്പദമാക്കി ദേശീയ വിഷയങ്ങളുടെ മൂന്നിരട്ടിയോളം മുഖപ്രസംഗങ്ങളാണ് ആ രണ്ടുപത്രങ്ങളും എഴുതിയത്. ദേശീയ പ്രശ്നങ്ങളിലെഴുതിയ മുഖപ്രസംഗങ്ങളാകട്ടെ എവിടെയും തൊടാത്തതും ഭരണകൂട വിമർശനം ഒഴിവാക്കാൻ അങ്ങേയറ്റത്തെ കരുതൽ പുലർത്തുന്നവയും ആയിരുന്നു. മുഖ്യധാരാ ചാനലുകളുടെ കാര്യമെടുത്താൽ ദേശീയ പ്രശ്നങ്ങളോടുള്ള സമീപനം ഇതിനേക്കാൾ പരിതാപകരമാണെന്നു കാണാം. ഒരു പ്രധാന ചാനൽ ഇതേ കാലയളവിലെ 68 ദിവസത്തിനിടയിൽ ദേശീയ വിഷയങ്ങൾ പ്രൈം ടൈമിൽ ചർച്ച ചെയ്തത് വെറും ആറ് ദിവസം മാത്രമാണ്. മറ്റുരണ്ട്‌ ചാനലുകൾ നോക്കിയപ്പോൾ 66 ദിവസത്തിനിടയിൽ 5 ദിവസം മാത്രമാണ് ദേശീയ വിഷയങ്ങൾ ചർച്ചചെയ്തത്. ആരെയാണ് ജനങ്ങളുടെ കൺവെട്ടത്തുനിന്ന് ഒഴിച്ചുനിർത്തി സംരക്ഷിക്കേണ്ടതെന്നും ആരെയാണ് പ്രതിക്കൂട്ടിൽ നിർത്തി നിരന്തരം വിചാരണചെയ്യേണ്ടതെന്നും നിശ്ചയിച്ചുറപ്പിച്ച ഒരു പ്രവർത്തനരീതി ഇതിൽ കാണാം. ലളിതവൽക്കരണം രണ്ടാമത്തെ പ്രവണത, പ്രശ്നങ്ങളുടെ ഗൗരവമേറിയ യഥാർഥ രാഷ്ട്രീയ ഉള്ളടക്കം ചോർത്തിക്കളഞ്ഞ് ലളിതവൽക്കരിക്കുക എന്നതാണ്. ഒന്നിന് പുറകെ ഒന്നായി സംസ്ഥാനങ്ങളിൽ ജനഹിതം അട്ടിമറിക്കുകയും കുതിരക്കച്ചവടത്തിലൂടെയും കൂട്ട കാലുമാറ്റത്തിലൂടെയും അധികാരം പിടിച്ചെടുക്കുകയും സർക്കാരുകളെ അട്ടിമറിക്കുകയും ചെയ്യുന്നതിനെ എങ്ങനെയാണ് നമ്മുടെ മാധ്യമങ്ങൾ വായനക്കാർക്കും പ്രേക്ഷകർക്കും മുന്നിൽ അവതരിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ജനാധിപത്യ ധ്വംസനത്തെ വിശേഷിപ്പിക്കാൻ പണ്ട് ഉപയോഗിച്ചിരുന്ന കുതിരക്കച്ചവടം, കാലുമാറ്റം, അട്ടിമറി തുടങ്ങിയ വാക്കുകൾ ഇപ്പോൾ മാധ്യമങ്ങളിൽനിന്ന് ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു. പകരം ഓപ്പറേഷൻ ലോട്ടസ്, ഓപ്പറേഷൻ മിഡ്നൈറ്റ് തുടങ്ങിയ പദാവലികൾകൊണ്ട് സാധൂകരിക്കാനും സമർഥവും ആകർഷകവുമായി അവതരിപ്പിക്കാനും ശ്രമിക്കുന്നതാണ് കാണുന്നത്. ഫോട്ടോ: ബിനുരാജ്‌ അട്ടിമറിയെ അധാർമിക പ്രവൃത്തിയെന്ന് കുറ്റപ്പെടുത്തുന്നതിനുപകരം ‘ചാണക്യതന്ത്രം ', ‘ചടുലനീക്കം' എന്നീ പദാവലികൾകൊണ്ട് രാഷ്ട്രീയ കാര്യക്ഷമതയും മിടുക്കുമായി ചിത്രീകരിക്കുകയും അതിന് സമ്മതി സൃഷ്ടിക്കുകയും ചെയ്യുന്നു. എംഎൽഎമാർ വിലയ്ക്കെടുക്കപ്പെടുന്നതിനെക്കുറിച്ചോ അതിനുള്ള പണം ആരിൽനിന്ന് വരുന്നുവെന്നോ, അതിനുപിന്നിലെ അഴിമതി, ഉപജാപം, ഏകോപനം എന്നിവയെക്കുറിച്ചോ ചോദ്യങ്ങളൊന്നും ഉയർത്താത്ത കേവല വാർത്തകളോ വല്ലപ്പോഴും നിരുപദ്രവകരമായ മുഖപ്രസംഗങ്ങളോ മാത്രമായി അവ അവസാനിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ‘കടംകഥകളിൽ’ ഒരിക്കലും ഇന്ത്യയിലാകെ സംസ്ഥാനങ്ങളുടെ ധനസ്ഥിതി പ്രതിസന്ധിയിലാക്കിയ നയങ്ങളിലേക്കോ പ്രശ്നത്തിന്റെ വേരിലേക്കോ ഒരു അന്വേഷണവും വിശകലനവും ചെന്നെത്താതിരിക്കാനുള്ള കൗശലം കാണാം. ജിഎസ്ടി സംസ്ഥാനങ്ങളുടെ വരുമാന സ്രോതസ്സുകളെ കവർന്നെടുത്തതും അതേസമയം രാജ്യത്തെ ആകെ ചെലവിന്റെ മൂന്നിൽ രണ്ടു ഭാഗവും സംസ്ഥാന സർക്കാരുകളുടെ ചുമതലയിലാണെന്നതും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം വർധിച്ചതും സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ട നികുതികൾ കുറച്ചും കേന്ദ്രത്തിനുമാത്രമുള്ള സെസ്സുകളും അധിക നികുതികളും മാത്രം കൂട്ടിയും സംസ്ഥാനങ്ങളെ വരിഞ്ഞുമുറുക്കുന്നതും ധന കമീഷൻ മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റം കൂടുതൽ പുരോഗതി കൈവരിച്ച കേരളംപോലുള്ള സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറയ്ക്കാൻ കാരണമായതുമൊന്നും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള വിശകലനങ്ങളിലും പരമ്പരകളിലും കാണില്ല. പിന്നെയോ? ജനപ്രതിനിധികളുടെ ആനുകൂല്യങ്ങൾ കൂട്ടാൻ ആലോചിക്കുന്നതും ചില സർക്കാർ കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തിയതും കാർ വാങ്ങിയതും പറഞ്ഞ് പ്രശ്നത്തെ ലളിതവൽക്കരിക്കും. അതിന്റെ യഥാർഥ രാഷ്ട്രീയ ഉള്ളടക്കത്തെ തമസ്കരിക്കും. യഥാർഥ പ്രതിയെ ജനങ്ങളുടെ കൺവെട്ടത്തുനിന്ന് അകറ്റുകയും വാദിയെ പ്രതിയാക്കി മാറ്റുകയുംചെയ്യും. രാജ്യമാകെ ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും നിയമനം വർഷങ്ങളായി നടക്കാത്തതും ജനങ്ങൾ അറിയില്ല. തൊഴിലില്ലായ്മയെന്നാൽ പ്രാദേശിക പ്രതിഭാസം മാത്രമാണെന്നും റാങ്ക്ലിസ്റ്റിൽ പേരുള്ളവർക്കെല്ലാം നിയമനം നൽകിയാൽ പരിഹരിക്കാവുന്നതാണെന്നുമുള്ള മിഥ്യാബോധം വാർത്തകളിലൂടെയും ചർച്ചകളിലൂടെയും ആസൂത്രിതമായി സൃഷ്ടിക്കും. ഇങ്ങനെ ഓരോ പ്രശ്നത്തെയും ലളിതവൽക്കരിച്ച് യാഥാർഥ്യങ്ങളിൽനിന്ന് അടർത്തിമാറ്റി അവതരിപ്പിക്കുന്നതാണ് മാധ്യമശൈലി. രണ്ട് സമീപനങ്ങൾ മൂന്നാമത്തെ പ്രവണത അപ്രധാനവും അയഥാർഥവുമായ പ്രശ്നങ്ങളെ പെരുപ്പിച്ചും പർവതീകരിച്ചും തെറ്റിദ്ധാരണയും സംഭ്രമവും ജനിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കുക എന്നതാണ്. നിയമസഭയിൽ, പാസ് കർശനമാക്കിയതിനെ തുടർന്ന് അല്പസമയത്തേക്ക് ഉണ്ടായതും ശ്രദ്ധയിൽപ്പെട്ട് 10 മിനിറ്റിനുള്ളിൽ പരിഹരിച്ചതുമായ ആശയക്കുഴപ്പത്തെ നിയമസഭയിൽ മാധ്യമവിലക്ക്, അസാധാരണ നടപടി തുടങ്ങിയ ബ്രേക്കിങ് ന്യൂസും ബാനർ ഹെഡിങ്ങും പ്രൈം ടൈം ചർച്ചയും മുഖപ്രസംഗങ്ങളും പ്രസ്താവനാ ഘോഷയാത്രകളുമായെല്ലാം പെരുപ്പിച്ചത് സമീപകാല ഉദാഹരണം. ജൂൺ 27 ന് സഭ ആരംഭിച്ച ദിവസം രാവിലെ ഒൻപത് മണിയോടെ ഉണ്ടായ പ്രശ്നം അന്നുതന്നെ 10 മണിയായപ്പോഴേക്കും പരിഹരിക്കപ്പെട്ടതാണ്. എന്നിട്ടും പ്രൈംടൈം ചർച്ചയും പിറ്റേന്ന് എഡിറ്റോറിയലും എല്ലാമുണ്ടായി. ഒരു പത്രം ഒന്നുകൊണ്ടും അരിശം തീരാതെ ജൂൺ 30ന് വീണ്ടും മുഖപ്രസംഗമെഴുതി. ഈ മാധ്യമ കോലാഹലം മുഴുവൻ നിയമസഭയിലെ ഇല്ലാത്ത വിലക്കിന്റെ പേരിൽ നടക്കുമ്പോൾ ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ മുഹമ്മദ് സുബൈർ ജയിലിൽനിന്ന് ജയിലിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിയമസഭയിലെ സ്വയം സങ്കൽപ്പിച്ചുണ്ടാക്കിയ മാധ്യമ വിലക്കിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നതിനിടയിൽ ആൾട്ട് ന്യൂസിലെ മുഹമ്മദ് സുബൈറിനായി ഒരിറ്റു കണ്ണീർ മുഖപ്രസംഗത്തിൽ പൊഴിക്കാൻ ആരുമുണ്ടായില്ല എന്നോർക്കണം. നിയമസഭയിലെ ഇല്ലാത്ത വിലക്കിന്റെ പേരിൽ രണ്ടുമുഖപ്രസംഗമെഴുതിയ പ്രമുഖ പത്രം ഒരു മുഖപ്രസംഗത്തിന്റെ അവസാനത്തിൽ ഒറ്റവരി പരാമർശം മാത്രമാണ് മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെക്കുറിച്ച് നടത്തിയത്. ഇല്ലാത്ത ഒരു പ്രശ്നത്തെക്കുറിച്ച് രണ്ട് മുഖപ്രസംഗങ്ങൾ; തുറുങ്കിലടച്ച മാധ്യമ പ്രവർത്തകനെക്കുറിച്ച് ഒറ്റ വരിയും! ഏറെക്കുറെ എല്ലാ ചാനലുകളും മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെക്കുറിച്ചും ഭരണകൂട കടന്നാക്രമണത്തെക്കുറിച്ചും ചർച്ച ചെയ്യാൻ ധൈര്യപ്പെട്ടില്ല. ‘നിയമസഭയിൽ ഇരുമ്പുമറയോ?' എന്ന സ്തോഭജനകമായ തലക്കെട്ട് പ്രൈം ടൈം ചർച്ചക്ക് നൽകിയ ചാനൽ ‘മാധ്യമ പ്രവർത്തകന് കൽത്തുറുങ്കോ?’, ‘വ്യാജം തുറന്നുകാണിച്ചാൽ അഴിക്കുള്ളിലോ?’ (വ്യാജവാർത്തകൾ തുറന്നുകാണിക്കുന്ന വെബ്സൈറ്റിന്റെ സഹ സ്ഥാപകനാണല്ലോ മുഹമ്മദ് സുബൈർ) എന്നൊക്കെയുള്ള തലക്കെട്ടുകളിൽ ചർച്ച നടത്തുമെന്ന് പ്രതീക്ഷിച്ച ശുദ്ധാത്മാക്കൾ ഉണ്ടാകും. എന്നാൽ സുബൈറിന്റെ അറസ്റ്റ് നേരിനുവേണ്ടിയുള്ള നിർഭയ മാധ്യമ പ്രവർത്തനത്തിന് എതിരായ വെല്ലുവിളിയായോ, ചർച്ചചെയ്യാൻ മാത്രം ഗൗരവമുള്ള വിഷയമായോ അവർ പരിഗണിച്ചതേയില്ല. എന്തിനധികം? പാർലമെന്റിൽ എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത സംഭവംപോലും അവർ പ്രൈം ടൈം ചർച്ചക്ക് വിഷയമാക്കിയില്ല. നിയമസഭയിലെ പാസ് പ്രശ്നവും പാർലമെന്റിലെ വാക്ക് നിരോധനം, സസ്പെൻഷൻ, പ്രതിഷേധങ്ങൾ എന്നിവയും കേരളത്തിലെ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയും തമ്മിലുള്ള വ്യത്യാസവും ശ്രദ്ധേയമാണ്. ‘മാധ്യമവിലക്ക്’, ‘ഇരുമ്പുമറ’, ‘പട്ടാളഭരണം’ എന്നിങ്ങനെയുള്ള വാക്കുകൾ ഉപയോഗിച്ച് സംഭ്രമജനകമായ തലക്കെട്ടുകൾ തീർക്കുകയും ഒന്നാം പേജിലും ഉൾപേജുകളിലുമായി അനേകം വാർത്തകൾ നൽകുകയും ചെയ്തവർ പാർലമെൻറിലെ അസാധാരണവും ഗുരുതരവുമായ സംഭവങ്ങളെ ന്യൂനീകരിച്ച് അവതരിപ്പിക്കാനും തലക്കെട്ടുകൾ, ഉപയോഗിച്ച വാക്കുകൾ എന്നിവയിലെല്ലാം അതീവ മിതത്വം പുലർത്താനും ശ്രദ്ധിച്ചതായി കാണാം. ഗൗരവതരമായ രണ്ട്‌ സമീപകാല ദേശീയ സംഭവങ്ങളെയും നിയമസഭയിലെ കല്പിത കഥയെയും മാധ്യമങ്ങൾ കൈകാര്യംചെയ്ത രീതിയാണിത്. കല്പിത കഥയെ പർവതീകരിച്ച് ദിവസങ്ങളോളം വിവാദം അണയാതെ നിർത്തുകയും മറ്റ് രണ്ട് സംഭവങ്ങളെ ഒതുക്കത്തിലും മിതത്വത്തിലും അവതരിപ്പിക്കുകയുംചെയ്തു. ഏറ്റവുമൊടുവിൽ ഗുജറാത്ത് ബിൽക്കിസ്- ബാനു (ബിൽക്കിസ് ബാനു) കൂട്ടബലാത്സംഗ കൂട്ടക്കൊല കേസിലെ പ്രതികളെയെല്ലാം ശിക്ഷാ ഇളവ് നൽകി മോചിപ്പിച്ച നടപടിയിൽ പല ദേശീയ മാധ്യമങ്ങളും മുഖപ്രസംഗവുമായി മുന്നോട്ടുവന്നിരുന്നു. എന്നാൽ കേരളത്തിലെ മിക്ക വൻകിട പത്രങ്ങളും മുഖപ്രസംഗമെഴുതാൻ ധൈര്യപ്പെട്ടില്ല. വാർത്ത തന്നെ കഴിയുന്നത്ര ഒതുക്കിനൽകാനും കഴിയുന്നത്ര വേഗം അപ്രത്യക്ഷമാക്കാനുമാണ് അവർ തയ്യാറായത്. എത്ര ചാനലുകളിൽ ആ വിഷയം പ്രൈം ടൈം ചർച്ചയായി? ഇങ്ങനെയൊരു ശിക്ഷാ ഇളവ് കേരളത്തിലായിരുന്നെങ്കിലോ? ദേശീയ മാധ്യമങ്ങൾ മുതൽ മലയാള മാധ്യമങ്ങൾ വരെ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നത് ഊഹിക്കാവുന്നതാണ്. ഇതെല്ലാം ഒരു പ്രവണതയുടെ ഉദാഹരണം മാത്രമാണ്. അതിലൂടെ മാധ്യമങ്ങൾ എന്താണ് ജനങ്ങളിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്ന പ്രതീതി? ആരെയാണ് രക്ഷിക്കാനും ഒളിപ്പിക്കാനും ശ്രമിക്കുന്നത്? സംവാദ വിരുദ്ധത നമ്മുടെ പൊതുസംവാദത്തിന്റെ നിലവാരത്തിന്റെ പതനത്തിന് ഇടയാക്കിയ പല കാരണങ്ങളിൽ ഇന്നത്തെ മാധ്യമ പ്രവർത്തന രീതികൾ പ്രധാനപ്പെട്ട ഒരു പങ്ക് വഹിച്ചിട്ടുണ്ട്. അതിൽ അച്ചടി, ദൃശ്യ മാധ്യമങ്ങൾ ഒരുപോലെ ഉത്തരവാദികൾ ആണെങ്കിലും ടെലിവിഷൻ ചർച്ചകൾ സംവാദ അന്തരീക്ഷത്തെ മലിനമാക്കുന്നതിൽ മുന്നിട്ടുനിൽക്കുന്നതായി കാണാൻ കഴിയും. യഥാർഥത്തിൽ നമ്മുടെ സമൂഹത്തിലെ പ്രധാന പൊതുസംവാദവേദി എന്ന നിലയിൽ വികസിപ്പിക്കാൻ കഴിയുമായിരുന്ന ടെലിവിഷൻ ചർച്ചാവേദികൾ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾമൂലം ക്ഷുദ്ര വിഷയങ്ങൾക്ക് ചുറ്റും കറങ്ങുന്ന ആക്രോശവേദികളായി നിലവാരമിടിയുന്നത് ദുഃഖകരമാണ്. പലപ്പോഴും അവതാരകരുടെ ആമുഖം മുതൽ വിഷയങ്ങളുടെയും അതിഥികളിൽ മിക്കവരുടെയും തെരഞ്ഞെടുപ്പും അവതരണങ്ങളും ചർച്ചകളുടെ ഉപസംഹാരവും വരെ ആരോഗ്യകരമായ സംവാദത്തിന്റെ സംസ്കാരമല്ല വിചാരണയുടെയും അന്തിമവിധിനിർണയത്തിന്റെയും സ്വഭാവമാണ് പുലർത്തുന്നത്. പൊളിറ്റിക്കൽ കറക്ട്നെസ്സിന്റെ അളവുകോലുകൾവച്ച് രാഷ്ട്രീയ നേതാക്കളുടെ വാക്കുകളെയും പ്രവൃത്തികളെയും ഓഡിറ്റ് ചെയ്യാൻ മാധ്യമങ്ങൾ മത്സരിക്കാറുണ്ട്. പുതിയ കാലത്ത് അതിൽ തെറ്റുമില്ല (ഇക്കാര്യത്തിൽ ചിലർക്ക് ഇളവും ആനുകൂല്യവും നൽകുകയും ചിലരെ മാത്രം ഓഡിറ്റ് ചെയ്യുന്നുവെന്നുമുള്ള ആക്ഷേപങ്ങളുമുണ്ട്). എന്നാൽ ഈ രാഷ്ട്രീയ ശരിയുടെ മാനദണ്ഡം സ്വന്തം പ്രവർത്തനങ്ങളെ വിലയിരുത്താനും മാധ്യമങ്ങൾ ഉപയോഗിക്കേണ്ടതല്ലേ? സ്വയം രാഷ്ട്രീയശരിയുടെ അടിസ്ഥാനത്തിൽ നവീകരിക്കാൻ മാധ്യമങ്ങൾക്ക് ബാധ്യതയില്ലേ? സ്ത്രീവിരുദ്ധത, ആൺബോധം, വരേണ്യമനോഭാവം എന്നിവ സ്ഫുരിക്കുന്ന പരാമർശങ്ങൾ ധാരാളമായി അവതാരകരിൽനിന്നും ചർച്ചകളിലെ അതിഥികളിൽ നിന്നും പത്രവാർത്തകളുടെ ഉള്ളടക്കത്തിലും തലക്കെട്ടിലും കാർട്ടൂണുകളിലുമെല്ലാം കാണാം. സ്ത്രീകൾ ഉൾപ്പെടുന്ന വിവാദങ്ങൾ, കേസുകൾ എന്നിവ സംബന്ധിച്ച വാർത്തകളെ പരിചരിക്കുന്നതിൽ മാധ്യമങ്ങൾ കച്ചവടസാധ്യതകളുടെ കൂടി അടിസ്ഥാനത്തിൽ നടത്താറുള്ള നിറം പിടിപ്പിച്ച പൈങ്കിളിവൽക്കരണം പലപ്പോഴും അരോചകമാകാറുണ്ട്. കച്ചവട താല്പര്യങ്ങളോടൊപ്പം നമ്മുടെ വാർത്താമുറികളിലെ ആശയഗതികളുടെ ബഹിർസ്ഫുരണങ്ങൾകൂടിയാണ് ഈ പ്രവണതകളിൽ ദർശിക്കാനാവുക. മാധ്യമ വിചാരണയെക്കുറിച്ച് നിശിത വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ തന്നെ അടുത്തിടെ രംഗത്തുവരികയുണ്ടായി. കേരളത്തിൽ ചാരക്കേസ് മുതലുള്ള മാധ്യമ വിചാരണയുടെ ഇപ്പോഴും തുടരുന്ന അനുഭവങ്ങളുണ്ട്. അടുത്തകാലത്ത് ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ ആത്മഹത്യയെത്തുടർന്ന് ദേശീയ മാധ്യമങ്ങൾ മുതൽ കേരളത്തിലെ ചില കേസുകൾ, ‘വെളിപ്പെടുത്തലുകൾ’ എന്നിവയെ മുൻനിർത്തിയുണ്ടായ മലയാള മാധ്യമങ്ങളുടെ വരെ സമാന്തര വിചാരണകളും ജസ്റ്റിസ് രമണ ജസ്റ്റിസ് രമണയുടെ വാക്കുകൾ ഓർമിപ്പിക്കും. മാധ്യമങ്ങൾക്ക് ‘പ്രതികളുടെ വാക്കുകൾ വേദവാക്യ'മാകുന്നതിനെ ഈയിടെ നിശിതമായി വിമർശിച്ചത് അഭിഭാഷകൻ കൂടിയായ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയാണ്. മാധ്യമങ്ങളുടെ സ്ഥാപിത താല്പര്യമനുസരിച്ച് പ്രതി വാദിയും പ്രതിവചനം വിശുദ്ധ വചനങ്ങളുമാകും. ഈ മാധ്യമ വിചാരണകൾക്ക് റേറ്റിങ് താല്പര്യങ്ങൾ മാത്രമല്ല, കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളും അജണ്ടകളും ഉണ്ടാവാറുണ്ട്. ചില രാഷ്ട്രീയ ആഖ്യാനങ്ങൾ നിർമിക്കുന്നതിനോ ചില സവിശേഷ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനോ ലക്ഷ്യമിട്ടുകൊണ്ടായിരിക്കും ഈ സമാന്തര വിചാരണകൾ. പക്ഷേ, ഒരിക്കലും ഭരണവർഗ രാഷ്ട്രീയത്തിന് പോറലേൽക്കുന്ന വിചാരണകൾ പോയിട്ട് സാമാന്യചോദ്യങ്ങൾപോലും ഉയർന്നുവരികയുമില്ല. ഫാ. സ്റ്റാൻ സ്വാമിയുടെ ദാരുണ അന്ത്യത്തിലേക്ക്‌ നയിച്ചതിനെപ്പറ്റിയോ വിചാരണകൂടാതെ ദീർഘകാലമായി ജയിലിൽ നരകിക്കുന്നവരെക്കുറിച്ചോ മുഖ്യധാരാ മാധ്യമങ്ങൾ ഭരണകൂടത്തെ വിചാരണ ചെയ്യാനോ അലോസരപ്പെടുത്തുന്ന മൂർച്ചയുള്ള ചോദ്യങ്ങൾ ഉയർത്താനോ തയ്യാറായിട്ടേയില്ല. അജണ്ടയുടെ അടിസ്ഥാനത്തിലുള്ള മാധ്യമങ്ങളുടെ സമാന്തര വിചാരണകൾ ജനങ്ങളെ വഴിതെറ്റിക്കുകയും നിയമവാഴ്ചയിലുള്ള ഇടപെടലായിത്തീരുകയും ജനാധിപത്യത്തിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. അവസാനമായി, മാധ്യമ വിമർശനമെന്നാൽ മാധ്യമ ശത്രുതയെന്നോ മാധ്യമ പ്രവർത്തകരെ മാത്രം പഴിചാരുകയെന്നോ അല്ല. മാധ്യമ പ്രവർത്തകരെ മുഴുവൻ മൂലധന, രാഷ്ട്രീയ അജണ്ടകളുടെ പിണിയാളുകളായിട്ടല്ല മറ്റേതൊരു മേഖലയിലേയുംപോലെ പണിയാളുകളായിട്ടുകൂടിയാണ് കാണേണ്ടത്. ഈ അജണ്ടയ്ക്ക് കീഴ്പ്പെടുന്നവരും രാജാവിനേക്കാൾ വലിയ രാജഭക്തി പ്രദർശിപ്പിക്കുന്നവരും തീരെ ഇല്ലെന്നല്ല. എന്നാൽ ഒരു വിഭാഗം ഒഴുക്കിനൊപ്പം നീന്തിയില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടാം എന്ന അരക്ഷിതത്വം അനുഭവിക്കുന്നവരാണ്. ഇന്നത്തെ മാധ്യമ വ്യവസായത്തിൽ വാർത്തകളുടെ വിശ്വാസ്യത, സത്യം, മൂല്യങ്ങൾ എന്നിവയെക്കാൾ പരസ്യവരുമാനം പരമ പ്രധാനമായി മാറി. ജേർണലിസ്റ്റുകളെക്കാളും എഡിറ്റോറിയൽ വിഭാഗത്തെക്കാളും പ്രാധാന്യം പരസ്യമാർക്കറ്റിങ് വിഭാഗങ്ങൾക്ക് കൈവന്നിട്ടുള്ള കാലമാണിത്. കോവിഡിനുമുമ്പേ തുടങ്ങുകയും കോവിഡ് കാലത്ത് വ്യാപകമാവുകയും ചെയ്ത രാജ്യമാകെയുള്ള പ്രവണത വൻകിട മാധ്യമങ്ങളിലുൾപ്പെടെയുള്ള ജേർണലിസ്റ്റുകളുടെ കൂട്ടപ്പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലുമാണ്. ഈ പ്രതികൂല പരിതസ്ഥിതികളിലും സത്യം, ഉന്നതമൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കാൻ പല വഴികളിലായി പൊരുതി നിൽക്കുന്നവരുമുണ്ട്. രാജ്യം ഇന്ന് അസാധാരണമായ ചരിത്ര സന്ദർഭത്തിലൂടെ കടന്നുപോവുകയാണ്. കോർപറേറ്റ് ഹിന്ദുത്വ അച്ചുതണ്ടിന്റെ മേധാവിത്വകാലം ജനാധിപത്യത്തിന് നേരേ ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നു. സത്യത്തിനുമേൽ വ്യക്തിപരമായ വികാരങ്ങളും വിശ്വാസ പ്രമാണങ്ങളും നിരന്തര പ്രചാരണത്തിലൂടെ അടിച്ചേൽപ്പിക്കപ്പെടുന്നതിനെയാണ് സത്യാനന്തരകാലം (Post Truth Era) എന്നു വിവക്ഷിക്കുന്നത്. സത്യാനന്തരകാലം അസത്യപൂജയുടെ കാലംകൂടിയാണ്. അസത്യ പൂജയ്ക്കെതിരായ സമരം ജനാധിപത്യത്തിന്റെ ജീവവായുവാണിന്ന്. അതിനാൽ മാധ്യമ വിമർശനം നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവർത്തനമാണ്.
‘എന്താടാ സജി’; കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു മലയാളത്തിലെ ഹിറ്റ് കോമ്പോകളിൽ ഒന്നാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും. ഇരുവരും ഒരുമിച്ച ചിത്രങ്ങളൊക്കെ ഏറെ ശ്രദ്ധേയമായി മാറിയിട്ടുണ്ട്. ഏറെ നാളുകളായി.... ത്രില്ലടിപ്പിച്ച് ചാക്കോച്ചന്റെ ‘ഒറ്റ്’ സിനിമയുടെ ട്രെയ്‌ലറെത്തി; റിലീസ് ചെയ്‌തത്‌ മമ്മൂട്ടി കുഞ്ചാക്കോ ബോബനെയും അരവിന്ദ് സ്വാമിയെയും നായകന്മാരാക്കി ഫെല്ലിനി ടി.പി സംവിധാനം ചെയ്‌ത ചിത്രമാണ് ‘ഒറ്റ്.’ ഒരു ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിത്രം.... ദേവദൂതർ പാടി… ചാക്കോച്ചന്റെ പാട്ടിനൊപ്പം ബസിനുള്ളിൽ നൃത്തം ചെയ്യാൻ ശ്രമിച്ച് കുരുന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ട്രെൻഡായതാണ് കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ദേവദൂതർ.... അച്ഛന്റെ സിനിമ കാണാൻ ആദ്യദിനം തന്നെ തിയേറ്ററിൽ എത്തിയ ഇസക്കുട്ടൻ, ശ്രദ്ധനേടി വിഡിയോ ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനെ പോലെത്തന്നെ ആരാധകരുടെ ഇഷ്ടം കവർന്നതാണ് മകൻ ഇസഹാക്കും. മകന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ ഇടങ്ങളിൽ താരം.... “നിന്റെ വാപ്പച്ചിയുടെ ആരാധകനായിരുന്നു, ഇപ്പോൾ നിന്റേയും..”; ദുൽഖർ സൽമാന് പിറന്നാളാശംസകളുമായി പൃഥ്വിരാജ് സുകുമാരനും കുഞ്ചാക്കോ ബോബനും ഇന്ന് 36-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. സമൂഹമാധ്യമങ്ങൾ നിറയെ താരത്തിനുള്ള ആശംസകളാണ്. ആരാധകരും സിനിമ ലോകവും ഒരേ.... അമ്മമാർക്കും അമ്മൂമ്മമാർക്കുമൊപ്പം ഇസക്കുട്ടൻ; കുട്ടിത്താരത്തിന് ആശംസകളുമായി താരങ്ങൾ കുഞ്ചാക്കോ ബോബനെ പോലെത്തന്നെ ആരാധകരുടെ ഇഷ്ടം കവർന്നതാണ് മകൻ ഇസഹാക്കും. മകന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ ഇടങ്ങളിൽ താരം പങ്കുവയ്ക്കാറുണ്ട്..... ഇത് സുധിയുടെ ആ പഴയ സ്‌പ്ലെൻഡർ ബൈക്ക്; ഇഷ്ടവാഹനം 25 വർഷങ്ങൾക്ക് ശേഷം സ്വന്തമാക്കി ചാക്കോച്ചൻ അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ സുധി എന്ന കഥാപാത്രത്തെ മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ്. ചോക്ലേറ്റ് ഹീറോയായി ചാക്കോച്ചൻ.... വേറിട്ട ലുക്കിൽ കുഞ്ചാക്കോ ബോബൻ; ശ്രദ്ധനേടി ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിന്റെ വിശേഷങ്ങൾ… ചോക്ലേറ്റ് ഹീറോ എന്ന ലേബലിൽ നിന്നും കുഞ്ചാക്കോ ബോബൻ സീരിയസ് കഥാപാത്രവും വില്ലൻ കഥാപാത്രവുമടക്കം ഏത് വേഷവും കൈകാര്യം ചെയ്യാൻ.... നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങി നായാട്ട്; മെയ് 9 മുതൽ ചിത്രം പ്രേക്ഷകരിലേക്ക് തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മാർട്ടിൻ പ്രക്കാട്ട് ചിത്രം ‘നായാട്ട്’ നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങുന്നു. തിയേറ്ററുകളിൽ ഏപ്രിൽ എട്ടിന് റിലീസ്.... അച്ഛനൊപ്പം അസ്തമയം ആസ്വദിച്ച് ഇസക്കുട്ടനും; വൈറൽ ചിത്രം കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങൾ വിടാതെ പിന്തുടരുകയാണ് നടൻ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും. ആരാധകരുടെ ഇഷ്ടതാരമായതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ വിശേഷങ്ങൾക്കും ആരാധകരും ഏറെയാണ്..... പോലീസ് ഓഫീസറായി കുഞ്ചാക്കോ; പുതിയ ചിത്രം ഒരുങ്ങുന്നു വെള്ളിത്തിരയിൽ അഭിനയവിസ്‌മയം സൃഷ്ടിച്ച നടനാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തിലാണ് ആരാധകർ സ്വീകരിക്കുന്നതും. ഇപ്പോഴിതാ ‘അഞ്ചാം.... അഞ്ചാം പാതിരാ കാണാനെത്തിയ സ്പെഷ്യൽ അതിഥി ഇസക്കുട്ടൻ; സന്തോഷം പങ്കുവച്ച് ഉണ്ണിമായ തിയേറ്ററുകളിൽ മികച്ച പ്രതികരണംനേടി മുന്നേറികൊണ്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ‘അഞ്ചാം പാതിരാ’. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം.... അച്ഛനൊപ്പമുള്ള സുന്ദരനിമിഷങ്ങൾ; അപൂർവ ചിത്രം പങ്കുവച്ച് താരം നിരവധി ആരാധകരുള്ള താരമാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തിലാണ് ആരാധകർ സ്വീകരിക്കുന്നതും. സിനിമ വിശേഷങ്ങൾക്കൊപ്പം കുടുംബത്തിനൊപ്പമുള്ള.... നിഗൂഢതകളുമായി കുഞ്ചാക്കോ ചിത്രം അഞ്ചാം പാതിരാ തിയേറ്ററുകളിലേക്ക് വ്യത്യസ്തമായ സിനിമകളിലൂടെ മലയാള ചലച്ചിത്ര ലോകത്തിന് ശ്രദ്ധനേടിയ സംവിധായകനാണ് മിഥുന്‍ മാനുവല്‍ തോമസ്. കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അഞ്ചാം.... ഒർഹാനും ഇസ്സുവും കണ്ടുമുട്ടിയപ്പോൾ..- സൗബിന്റെയും കുഞ്ചാക്കോ ബോബന്റെയും മക്കളുടെ കൂടിക്കാഴ്ച നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞു പിറന്നത്. മലയാളികളുടെ ഒന്നടങ്കം പ്രാർത്ഥനയും സ്‌നേഹവും ഏറ്റു വാങ്ങിയാണ്.... ‘ഈ വാക്കുകള്‍ക്കായി ഒരുപാട് കാത്തിരുന്നിട്ടുണ്ട്’; ഹൃദയംതൊട്ട് കുഞ്ചാക്കോ ബോബന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വെള്ളിത്തിരയില്‍ അഭിനയ വസന്തങ്ങള്‍ തീര്‍ക്കുന്ന താരങ്ങള്‍ക്കൊപ്പംതന്നെ പലപ്പോഴും അവരുടെ മക്കളും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. കുറച്ചുനാളുകളായി നടന്‍ കുഞ്ചാക്കോ ബോബന്റെ.... “ഇതെല്ലാം ഞങ്ങളുടെ നാട്ടിലെ മഹത് വചനങ്ങളാണ് സായിപ്പേ”; ചിരിപ്പിച്ച് രമേഷ് പിഷാരടി എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഇത്തരത്തില്‍ ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട്.... നിഗൂഢതയുമായി ‘അഞ്ചാം പാതിര’; പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു ചിരിയും ചിന്തയും നിറഞ്ഞ വിത്യസ്ത സിനിമകളെ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്.... കത്തയച്ച മൂന്നാം ക്ലാസുകാരിക്ക് കുഞ്ചാക്കോ ബോബന്റെ മറുപടി; സ്‌നേഹക്കത്ത് വെള്ളിത്തിരയിലെ അഭിനയവിസ്മയങ്ങള്‍ക്കൊപ്പം ചലച്ചിത്ര താരങ്ങളുടെ ആരാധകരോടുള്ള ഇടപെടലുകളും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ആരാധകരോട് ഏറെ ഇഷ്ടത്തോടെ പെരുമാറുന്ന നടനാണ്.... കുഞ്ചാക്കോ കൺഫ്യൂഷനിലാണ് ‘ജോലിക്ക് പോണോ, അതോ…!’ താരങ്ങള്‍ക്കൊപ്പംതന്നെ പലപ്പോഴും അവരുടെ മക്കളും സാമൂഹ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് നടന്‍ കുഞ്ചാക്കോ ബോബന്റെ.... Page 1 of 21 2 Next News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍ “കേസ് കൊടുക്കണം, ചിരിച്ച് വയറുളുക്കിയതിന് നഷ്‌ടപരിഹാരം വേണം..”; ‘ജയ ജയ ജയ ജയ ഹേ’ ചിത്രത്തിന് വലിയ പ്രശംസയുമായി ബെന്യാമിൻ
ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍നിന്നും കോഴിക്കോട് ജില്ലാ അതിര്‍ത്തികളില്‍ എത്തുന്ന യാത്രക്കാരെ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി സ്‌ക്രീനിംഗ് നടത്തുന്നതിന് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലെ സ്‌ക്വാഡുകളോടെപ്പം ഒരു ആരോഗ്യപ്രവര്‍ത്തകനെ കൂടി നിയോഗിക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. ജില്ലാമെഡിക്കല്‍ ഓഫീസറാണ് സ്‌ക്രീനിംഗിനുള്ള സംവിധാനത്തോടെ ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത്. സ്‌ക്രീനിംഗില്‍ കോവിഡ് ലക്ഷണങ്ങള്‍ കാണുന്നവരെ നേരിട്ട് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റേണ്ടതും അല്ലാത്തവര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കേണ്ടതുമാണ്. കോഴിക്കോട് ജില്ലയിലെ ഈ അതിര്‍ത്തി പ്രദശങ്ങളിലെല്ലാം സ്‌ക്രീനിംഗ് ഉണ്ടാവും. കോഴിക്കോട് താലൂക്ക്: രാമനാട്ടുകര ജംഗ്ഷന്‍ (നിസരി ജംഗ്ഷന്‍), രാമനാട്ടുകര ഫ്‌ളൈ ഓവറിനുതാഴെ (മലപ്പുറം പാലക്കാട്), കോട്ടക്കടവ്, കടലുണ്ടിക്കടവ്, ഊര്‍ക്കടവ്, മുക്കം- എരഞ്ഞിമാവ്, പഴംപറമ്പ് – പന്നിക്കോട് ജംഗ്ഷന്‍-എയര്‍പോര്‍ട്ട് റോഡ്, മുക്കത്തുംകടവ്, പുല്ലിക്കടവ്, തോട്ടുമുക്കം. താമരശ്ശേരി താലൂക്ക്: ലക്കിടി, വടകര താലൂക്ക്: അഴിയൂര്‍ ചെക്ക്‌പോസ്റ്റ്, മോന്തല്‍പാലം, പാറക്കടവ് ചെറ്റകണ്ടി പാലം, പാറക്കടവ് മുണ്ടുതോട് പാലം, പാറക്കടവ് കോയലാട്ട് താഴെപാലം, പെരിങ്ങത്തൂര്‍ പാലം. ജില്ലയിലെ അതിര്‍ത്തികളില്‍കൂടി ഇതരസംസ്ഥാനനങ്ങളില്‍നിന്നും മറ്റുജില്ലകളില്‍നിന്നും ഒരു രേഖകയുമില്ലാതെ വരുന്നവരെ കെറോണകെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ച് നിരീക്ഷണത്തിലാക്കുകയാണ് നിലവില്‍ ചെയ്തുവരുന്നത്. എന്നാല്‍ ജില്ലയിലേക്ക് ആവശ്യമായ രേഖകള്‍ സഹിതം യാത്രചെയ്യുന്ന ആളുകള്‍, ഇതരസംസ്ഥാനത്തുനിന്നും അവശ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍/സഹായികള്‍ എന്നിവരെ ജില്ലാ അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധിക്കുന്നതിന് സംവിധാനമില്ലാത്ത പശ്ചാത്തലത്തിലാണ് സ്‌ക്രീനിങ് ഏര്‍പ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി നോഡല്‍ ഓഫീസറും ഡെപ്യൂട്ടീ കളക്ടറുമായ(ആര്‍.ആര്‍) കെ. ഹിമയ്ക്കാണ്
ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടുന്ന ഗൗരി നന്ദന, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഗേൾസ് ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ പ്രിയാന പ്രമോദ്. സെൻറ്. മേരീസ് എച്ച്.എസ്.എസ് കുറവിലങ്ങാട്. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഹൈജമ്പിൽ ഒന്നാം സ്ഥാനം നേടിയ ജ്യുവൽ തോമസ്, സെൻറ്. തോമസ് എച്ച്.എസ്.എസ്, പാലാ. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
പരീക്ഷ ഓൺലൈനായി നടത്തുന്ന കാര്യവും പരിഗണിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ആരോഗ്യ മന്ത്രാലയമാണ്. ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (NEE T) 2021ലെ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തീയതികൾ പ്രഖ്യാപിക്കാത്തതിനാൽ വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചു. ഇതിനെ തുടർന്ന് 2021ലെ നീറ്റ് പരീക്ഷ നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് ടൈംസ് നൌവിനോട് പറഞ്ഞു. 2021ലെ ജെ ഇ ഇ മെയിൻ പരീക്ഷ പോലെ ഒന്നിലധികം തവണയായി നടത്താനാണ് ആലോചിക്കുന്നത്. മന്ത്രി ഇതുവരെ കൃത്യമായ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ലെങ്കിലും വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി അടുത്തിടെ ചർച്ചകൾ നടത്തിയതായി അദ്ദേഹം വ്യക്തമാക്കി. രണ്ടുതവണ പരീക്ഷ നടത്താനും വിദ്യാർത്ഥികൾക്ക് ഒന്നിലധികം തവണ എഴുതാനുമുള്ള സാധ്യത സംബന്ധിച്ച് സജീവമായി ചർച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വളരെ ബുദ്ധിമുട്ടുള്ള കാര്യമല്ലെങ്കിൽ മന്ത്രാലയം ഇക്കാര്യം പരിഗണിക്കുകയും വിദ്യാർത്ഥികൾക്ക് അധിക അവസരം നൽകുകയും ചെയ്യുമെന്ന് പൊഖ്രിയാൽ വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. ആരോഗ്യ മന്ത്രാലയത്തിൽ നിന്നാണ് അനുമതി ലഭിക്കേണ്ടത്. തീരുമാനത്തോടൊപ്പം നീറ്റ് 2021ന്റെ തീയതിയും ഉടൻ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എൻ ‌ഇ പി 2020 നടപ്പാക്കാനുള്ള പദ്ധതികളെക്കുറിച്ചും വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാഭ്യാസ മന്ത്രി സംസാരിച്ചു. അതേസമയം, 2021ലെ 10, 12 ക്ലാസുകളുടെ സി ബി എസ് ഇ പരീക്ഷ ടൈം ടേബിളും പുറത്തിറക്കി. ജെ ഇ ഇ മെയിൻ 2021 പരീക്ഷകളുടെ ആദ്യസെഷൻ ഫെബ്രുവരി 23 മുതൽ ആരംഭിക്കും. ഈ വർഷം നാല് തവണകളായി നടത്തുന്ന ജെ ഇ ഇ മെയിൻ 2021 പരീക്ഷയ്ക്ക് 22 ലക്ഷത്തോളം കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ് എന്നിങ്ങനെ നാലു സെഷനുകളിലായി ജെ ഇ ഇ മെയിൻ 2021 പരീക്ഷ നടക്കും. നീറ്റ് 2021നെ സംബന്ധിച്ചിടത്തോളം സിലബസ് കുറയ്ക്കുകയോ മാറ്റുകയോ ചെയ്യില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഈ വർഷം, സി ബി എസ് ഇയും സ്റ്റേറ്റ് ബോർഡുകളും സിലബസ് വെട്ടിക്കുറച്ചിരുന്നു. ഡിസംബറിൽ വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ലൈവ് സംവാദത്തിൽ നീറ്റ് പരീക്ഷ രണ്ട് തവണ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരീക്ഷ ഓൺലൈനായി നടത്തുന്ന കാര്യവും പരിഗണിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ആരോഗ്യ മന്ത്രാലയമാണ്.
ഭവനങ്ങളില്‍ രാവിലെയും സന്ധ്യയ്ക്കും നിലവിളക്കുകൊളുത്തുന്ന പതിവുണ്ട്. ഈ രണ്ടു സമയങ്ങളിലും നിലവിളക്ക് തെളിയിച്ച് കുടുംബത്തിന്റെ ഐശ്വര്യത്തിനായി പ്രാര്‍ഥിക്കണം. പുലര്‍ച്ചെയും സന്ധ്യാ സമയത്തും നിലവിളക്ക് തെളിയിക്കേണ്ട മുഹൂര്‍ത്തം എപ്പോഴാണെന്ന് നമ്മുക്ക് നോക്കാം. രാവിലെ ബ്രാഹ്മമൂഹൂര്‍ത്തത്തിലും വൈകുന്നേരം ഗോധൂളി മുഹൂര്‍ത്തത്തിലുമാണ് നിലവിളക്ക് തെളിയിക്കേണ്ടത്. സൂര്യോദയത്തിന് മുമ്പ് 48 മിനിട്ടാണ് ബ്രാഹ്മമുഹൂര്‍ത്തം. സൂര്യാസ്തമയം കഴിഞ്ഞുള്ള 48 മിനിട്ടാണ് ഗോധൂളി മുഹൂര്‍ത്തം. ഈ മുഹൂര്‍ത്തങ്ങളില്‍ വേണം നിലവിളക്ക് തെളിയിക്കേണ്ടതെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. See also നവരാത്രി കന്യാപൂജയും ഫലങ്ങളും Share: © Jyothishavartha.com, 2021. Unauthorized use and/or duplication of this material without express and written permission from this site’s author and/or owner is strictly prohibited. Excerpts and links may be used, provided that full and clear credit is given to Jyothishavartha.com with appropriate and specific direction to the original content.
Birthday is the day as a human we exist in this world. The day we people stepped out from our mother’s womb. The days after a long wait & expectations the parent sees their cute little pie. The day makes everyone in the family to feel happy while seeing their little one. So this beautiful day should cherish, recollect with fine memories & celebrated yearly. For a mother the child’s birthday is the day when an embryo formed in her uterus. But for this world it’s the day when the child sees the world. While a baby is born the baby gives happiness & joy to the family and to this world. Happiness is seeing our beloved one’s happy. Beloved ones are one who shows love & care they might be our family, friends or relatives. We can consider a birthday as a chance to meet or to plan a trip or to dine & to spend time with our beloved ones. This makes the birthday person as well as others to feel happier & special. On birthday everyone must recollect past & analyse present & prepare for the future. On this day we should try to devote & help for the needy rather spending lavish. പിറന്നാൾ സന്തോഷത്തിന്റെ ദിവസമാണ്. നമ്മെ സ്നേഹിയ്ക്കുന്നവരും നാം സ്നേഹിയ്ക്കുന്നവരും നമ്മുക്കായി പിറന്ന ആ സുദിനം. അവരുടെ ഈ ആഘോഷനാൾ ഒന്ന് കൂടി സ്പെഷ്യൽ ആക്കാൻ ഇതാ ഞങ്ങളുടെ ബെർത്ഡേ വിഷസ് കൊട്സ്. ഈ മലയാളം ബര്ത്ഡേ വിഷസുകളിൽ നിന്നു നിങ്ങൾതു ഇഷ്ടമുള്ളവ തിരഞ്ഞെടുത്തു നിങ്ങളുടെ പ്രിയപ്പെട്ടവർക്കയയ്ക്കു, അവരുടെ ഈ ദിവസം കൂടുതൽ നിറമുള്ളതാക്കു. Birthday Wishes Malayalam തോൽക്കാൻ മനസ്സില്ലെന്നു പറഞ്ഞു കൊണ്ടു പതറാതെ ഓരോ അടിയും മുന്നോട്ടു വെച്ചുകൊണ്ടിരിയ്ക്കുക. തീർച്ചയായും ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും. ഹാപ്പി ബെർത്തഡേ. ജീവിതം ഒന്നേയുള്ളു. അതു ഏറ്റവും സന്തോഷത്തോടെ, പ്രിയപ്പെട്ടർക്കൊപ്പം, ആഘോഷമായി ജീവിയ്‌ക്കാൻ സാധിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു. ഹാപ്പി ബെർത്തഡേ ദീർഘായുസ്സും ഐശ്വര്യവും ഈ ദിവസത്തിൽ ഈശ്വരൻ പ്രദാനം ചെയ്യട്ടെ. ഹാപ്പി ബര്ത്ഡേ. എന്റെ ജീവിതത്തിലെ എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും, സുഖങ്ങളും ദുഃഖങ്ങളും, കണ്ണീരും പുഞ്ചിരിയും വന്നു നിൽക്കുന്നന്നു നിന്നിലാണ്. എന്റെ എല്ലാമെല്ലാമായ എന്റെ പ്രിയന് ജന്മദിനാശംസകൾ. ഒരച്ഛനെന്ന നിലയിൽ ഞാൻ ഏറ്റവും സന്തോഷിച്ചത് നീ ജനിച്ച ദിവസമാണ്. എന്റെ ജീവിതത്തിനു അർത്ഥമുണ്ടായത് നിന്റെ നിഷ്കളങ്കമായ മുഖം കണ്ട ആ നിമിഷമാണ്. എന്റെ പൊന്നോമനയ്ക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. ഹാപ്പി ബര്ത്ഡേ. ഒരോ ജന്മദിനവും ഓരോ തിരിച്ചറിവാണ്. ഇനിയും മുന്നോട്ടു പോകാൻ ഒരുപാടുണ്ടെന്നും, എത്തിപ്പിടിയ്ക്കാൻ ഉയരങ്ങൾ ഇനിയും ഉണ്ടെന്നുമുള്ള തിരിച്ചറിവ്. എല്ലാ ഉയരങ്ങളും കീഴടക്കാൻ സാധിയ്ക്കട്ടെ. ഹാപ്പി ബര്ത്ഡേ. എനിയ്ക്കായി ഈ ഭൂമിയിൽ ജനിച്ച എന്റെ പ്രിയതമയ്ക്കു ജന്മദിനാശംസകൾ. നിന്റെ എല്ലാ ആഗ്രഹങ്ങളും എനിയ്ക്ക് സാധിച്ചു തരാനായെന്നു വരില്ല, പക്ഷേ നിന്റെ കണ്ണ് ഒരിയ്ക്കലും നിറയാതെ നോക്കാൻ എനിയ്ക്കാകും. ഹാപ്പി ബെർത്തഡേ മൈ ഡിയറെസ്റ് ജന്മദിനം സന്തോഷത്തിന്റെയും ആഘോഷങ്ങളുടെയും നാളാണ്. ഈ ജന്മദിനം പോലെ നിന്റെ ജീവിതം മുഴുവനും ആഘോഷ പൂർണമായി തീരട്ടെയെന്നു ആശംസിയ്ക്കുന്നു. ഹാപ്പി ബെർത്തഡേ. നീ ഈ ലോകത്തു ജനിച്ചതിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ സന്തോഷിയ്ക്കുന്നതു ഞാനായിരിയ്ക്കാം. ഞാൻ ഈ ജീവിതത്തിൽ സന്തോഷിച്ചത് നിന്നോടൊപ്പം ഇരിയ്ക്കുമ്പോളാണ്, സ്നേഹമെന്തെന്നറിഞ്ഞതു നിന്നിൽ നിന്നാണ്. എന്നെ ജീവിയ്ക്കാൻ പ്രേരിപ്പിച്ച നല്ല സ്വപ്‌നങ്ങൾ തന്ന നിനക്കു ജന്മദിനാശംസകൾ. ഈ ജന്മം പോരാ നിന്നോടുള്ള കടപ്പാടു തീർക്കാണ്, വാക്കുകൾ പോരാ ഇനിയ്ക്ക് നിന്നോടുള്ള സ്നേഹം പറയുവാൻ. എന്റെ ജീവിതത്തിലേക്ക് വന്നതിനു നന്ദി. ഹാപ്പി ബര്ത്ഡേ. എന്റെ സുഹൃത്തായി, താങ്ങായി, തണലായി, പ്രണയമായി, പ്രാണനായി, എന്റെ മാത്രമായി എന്നിലേക്കുചേർന്ന എന്നെ നല്ലപാതിയ്ക്കു എന്റെ ജന്മദിനാശംസകൾ. മഴവില്ലിൻ ആഴകും, മയിൽ‌പീലി നിറമുള്ള സ്വപ്നങ്ങളും ഉള്ള എന്റെ എല്ലാം എല്ലാം ആയ എന്റെ പ്രിയ സുഹൃത്തിനു ഒരായിരം പിറന്നാൾ ആശംസകൾ. ആഗ്രഹിച്ചതെല്ലാ പൊരുതി നേടാനുള്ള കരുത്തു ഈശ്വരൻ നൽകട്ടെ. എല്ലാ അനുഗ്രഹങ്ങളും ജീവിതളിലുടനീലാം ഉണ്ടട്ടെ. ജന്മദിനാശംസകൾ. യാത്ര ചെയ്യുക, യാത്രകൾനമുക്ക് പുതിയ അനുഭവങ്ങൾ നൽകും, നമുക്കായി പുതിയ ലോകങ്ങൾ തുറന്നു തരും. യാത്രയെ സ്നേഹിയ്ക്കുന്ന എന്റെ പ്രിയ സുഹൃത്തിനു ഈ പിറന്നാൾ ദിനത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നു. അകലെയാണെങ്കിലും എന്റെ ഉള്ളിന്റെ ഉള്ളിൽ എന്നും നീയുണ്ട്. നമ്മൾ കളിച്ചും ചിരിച്ചും വഴക്കു കൂടിയും നടന്ന ആ നല്ല നാളുകളുണ്ട്. എന്റെ ഏറ്റവും നല്ല സുഹൃത്തിനു എന്റെ പിറന്നാൾ ആശംസകൾ. നീ ജനിച്ചപ്പോഴാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷം എന്താണെന്ന് ഞാൻ അറിഞ്ഞതു. നീ ആദ്യമായി എന്നെ അമ്മെ എന്ന് വിളിച്ചപ്പോളാണ് ഈ ലോകത്തു ഞാൻ നേടിയതെല്ലാം ആ നിമിഷത്തേക്ക് ചുരുങ്ങിപ്പോയതായി എനിയ്ക്കു തോന്നിയതു. എന്റെ ജീവിതത്തിന്റെ എല്ലാമെല്ലാമായ എന്റെ പൊന്നോമനയ്ക്കു ഈ അമ്മയുടെ പിറന്നാൾ ആശംസകൾ. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ സമ്മാനിച്ച പ്രണയിനിയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ. സന്തോഷവും, ഐശ്വര്യവും, സമ്പത്തും, ആരോഗ്യവും നിറഞ്ഞ ഒരായിരം പിറന്നാളുകൾ ഇനിയും ഇനിയും ഉണ്ടാവട്ടെയെന്നു പ്രാർത്ഥിച്ചു കൊണ്ട്, ഹാപ്പി ബെർത്ഡേയ് എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിയ്ക്കുന്ന ദിവസം ഒരുപക്ഷെ ഇന്നായിരിയ്ക്കും. കാരണം ഇന്നാണ് എനിയ്ക്കായി ഈ ലോകത്തിലേക്ക് നീ പിറന്നു വീണ ആ ദിനം. എന്റെ പ്രണയിനിയ്ക്ക് ഹാപ്പി ബെർത്ഡേയ്. ഓരോ പിറന്നാളുകളും ഒരോ അവസരങ്ങളാണ്.നമ്മുടെലക്ഷ്യത്തിലേക്കു കൂടുതൽ കരുത്തോടെ കുതിയ്ക്കാനുള്ള അവസരം. എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. ചിലർക്ക് ഞായറാഴ്ച പോലെ ചിലത് തിങ്കളാഴ്ച പോലെ, പക്ഷെ എനിക്ക് നിങ്ങളുടെ ജന്മദിനം ഇഷ്ടമാണ്. ജന്മദിനാശംസകൾ വൈകുന്നതിനേക്കാൾ നേരത്തെ നല്ലത്, പ്രത്യേകിച്ചും അത് വരുമ്പോൾ എന്റെ മികച്ച ഇണയെ ആശംസിക്കാൻ. ജന്മദിനാശംസകൾ. ജന്മദിനാശംസകൾ, എന്റെ സുഹൃത്തേ. ആഘോഷിക്കുന്നത് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല മറ്റാരുടെ കൂടെ ഒരു അത്ഭുതകരമായ ദിവസം ആശംസിക്കുന്നു വരാനിരിക്കുന്ന വലിയ കാര്യങ്ങളും ഒരു അത്ഭുതകരമായ വ്യക്തിക്ക്. ജന്മദിനാശംസകൾ! ഈ ദിവസം അസംഖ്യം കൊണ്ടുവരട്ടെ സന്തോഷവും അനന്തമായ സന്തോഷവും സമാധാനത്തോടെ ജീവിക്കുകയും ചെയ്യുക. ജന്മദിനാശംസകൾ! തിളങ്ങുന്ന ഓരോ മെഴുകുതിരിയും ഉണ്ടാകട്ടെ നിങ്ങളുടെ കേക്കിൽ രൂപാന്തരപ്പെടുന്നു യാഥാർത്ഥ്യമായി മാറുന്ന ഒരു ആഗ്രഹം. ജന്മദിനാശംസകൾ! നിങ്ങളുടെ ജന്മദിനത്തിൽ ഞാൻ നിങ്ങൾക്ക് ഒരു ആഗ്രഹം മാത്രം അയക്കുന്നു നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സത്യമായേക്കാം.. ജന്മദിനാശംസകൾ!
തിരുവനന്തപുരം: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ യു.ഡി.എഫ് യോഗത്തില്‍ ഭിന്നത. യോഗത്തില്‍ പാല ബിഷപ്പിനെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പിന്തുണച്ചു. ബിഷപ്പിന്റെത് ദുരുദ്ദേശത്തോടെയുള്ള നിലപാടല്ലെന്ന് ജോസഫ് വിഭാഗം പറഞ്ഞു. എന്നാല്‍ ബിഷപ്പിന്റെ പ്രസ്താവനയാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്ന് മുസ്‌ലിം ലീഗ് വിമര്‍ശിച്ചു. ഇതോടെ ഇരുവിഭാഗത്തെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുന്നതിന് ചര്‍ച്ചകള്‍ തുടരാന്‍ യു.ഡി.എഫ് യോഗം തീരുമാനിക്കുകയായിരുന്നു. ബിഷപ്പിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. Also Read Also Read പശുക്കളെ ദത്തെടുക്കണമെന്ന് മത സംഘടനകളോട് യോഗി; സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് പണവും നല്‍കും ക്രൈസ്തവ സഭയ്ക്കുള്ളില്‍ വിശ്വാസികളോട് നടത്തിയ പ്രസംഗത്തെ ദുര്‍വ്യഖ്യാനം ചെയ്തുവെന്ന് പറഞ്ഞാണ് പാല ബിഷപ്പിനെ ജോസഫ് വിഭാഗം പിന്തുണച്ചത്. ബിഷപ്പിന്റെ പ്രസ്താവനയെ ദുര്‍വ്യഖ്യാനം ചെയ്യരുതെന്ന് സഭ തന്നെ ആവശ്യപ്പെട്ട സ്ഥിതിക്ക് അതിനെ വിശ്വാസത്തിലെടുക്കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. Also Read Also Read പാകിസ്ഥാനോട് കാണിക്കുന്നത് പോലെ നിങ്ങള്‍ ഇന്ത്യയോട് കാണിക്കില്ലല്ലോ? പാകിസ്ഥാനിലെ മത്സരങ്ങള്‍ റദ്ദാക്കിയതില്‍ തുറന്നടിച്ച് ഉസ്മാന്‍ ഖ്വാജ പാലയിലേയും കടുത്തുരിത്തിയിലും യു.ഡി.എഫിന്റെ വിജയത്തിന് പിന്നില്‍ ക്രൈസ്തവ സഭയാണെന്ന് സൂചിപ്പിച്ചായിരുന്നു ജോസഫ് വിഭാഗം നിലപാട് വ്യക്തമാക്കിയത്.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. DAY IN PICSMore Photos വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. SPORTSMore Photos തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു.
ഒരു കളഞ്ഞു കിട്ടിയ സെക്കന്റ്‌ ക്ലാസ് പ്രീ-ഡിഗ്രി മാര്‍ക്ക്‌ ലിസ്റ്റും വച്ചുകൊണ്ട് ഡിഗ്രി പഠനത്തിനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. ഇത്രയും കുറഞ്ഞ മാര്‍ക്കുകൊണ്ട് ഒരു ഡിഗ്രി അഡ്മിഷൻ! ഫസ്റ്റ് ക്ലാസ്സുണ്ടായാല്‍ പോലും റെഗുലര്‍ കോളേജില്‍ കയറിക്കൂടല്‍ ഒരു വെല്ലുവിളി ആണ്. പിന്നെയല്ലേ കഷ്ടിച്ച് സെക്കന്റ്‌ ക്ലാസ്! മുന്നില്‍ ഉള്ളത് രണ്ടേ രണ്ട് വഴി: ശ്രീകൃഷ്ണ കോളേജില്‍ ഒരു മാനേജ്‌മന്റ്‌ ക്വോട്ട, അല്ലെങ്കില്‍ ഏതെങ്കിലും പാരലല്‍ കോളേജില്‍ ഇംഗ്ലീഷ് ബിരുദം. രണ്ടുമില്ലെങ്കില്‍ പിന്നെ പ്രീ-ഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല എന്നങ്ങ് സമാധാനിച്ചു കൃഷിപ്പണി തുടങ്ങാം. എന്തായാലും പോത്തുകള്‍ എന്റെ തല്ലു വാങ്ങുന്നതില്‍ നിന്നും പൂര്‍ണമായും രക്ഷപ്പെട്ടു എന്ന് പറയാറായിട്ടില്ല. ശ്രീകൃഷ്ണ കോളേജില്‍ മാത്രം അതും മാനേജ്‌മന്റ്‌ ക്വാട്ടയില്‍ അപേക്ഷ സമര്‍പ്പിച്ചു. എന്തിനും ഏതിനും ആശ്രയമായ അപ്പുമ്മാവന്‍ തന്നെ അതിനും ശരണം. സയന്‍സ് പെറ്റമ്മമാരില്‍ നിന്നും ഒരു പ്രതീക്ഷയും ഇല്ലാത്തതുകൊണ്ട് പ്രഥമ പരിഗണന പെറ്റമ്മയോ, ചിറ്റമ്മയോ, എന്തിന് വളര്‍ത്തമ്മ പോലുമല്ലാത്ത കൊമേഴ്സിന്! രണ്ടാം പരിഗണന ഫിസിക്സിനും മൂന്നാമതായി ഗണിതവും. എതു കിട്ടിയാലും വിജയിക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ട് എനിക്കെല്ലാം ഒരുപോലെ! കിട്ടിയാല്‍ മൂന്ന് വര്‍ഷം കൂടി കോളേജില്‍ പോകാം അത്ര തന്നെ. ഇനി ഏതാണ്ട് ഒരു മാസമുണ്ട് അഡ്മിഷനെല്ലാം തുടങ്ങാന്‍. അങ്ങനെ ആ സമയം ചിലവിടാന്‍ ഞാന്‍ ഇടുക്കിയിലെ അയ്യപ്പന്‍ കോവിലിലേക്ക് യാത്രയായി, അച്ഛനമ്മമാരുടെ അടുത്തേക്ക്. അവിടെ വച്ച് ഒരു ദിവസം മുരിങ്ങയില പറിക്കുമ്പോഴുണ്ടായ വീഴ്ചയില്‍ എന്റെ ഇടത്തെ കൈ ഒടിഞ്ഞു. അത് പ്ലാസ്ടറെല്ലാം ഇട്ടു വിശ്രമിക്കുമ്പോഴാണ് അച്ഛന് അപ്പുമ്മാവയുടെ ഫോണ്‍. ശ്രീകൃഷ്ണ കോളേജില്‍ ഗണിത ബിരുദത്തിനു മാനേജ്മെന്റ് ക്വാട്ടയില്‍ എനിക്കൊരു അഡ്മിഷന്‍ ശരിയാക്കിയിട്ടുണ്ട്, അടുത്ത ആഴ്ച തന്നെ ചേരണം. ഒന്നരക്കൈയും വച്ച് ഒരുവിധം നാട്ടിലെത്തി. അങ്ങിനെ ശ്രീകൃഷ്ണ കോളേജില്‍ ചേര്‍ന്നു. അപേക്ഷ ഫോം വാങ്ങാന്‍ വന്നപ്പോള്‍ കണ്ടതിനേക്കാള്‍ സുന്ദരിയായിരിക്കുന്നു കോളേജ്. എങ്ങനെ അല്ലാതിരിക്കും. ഇപ്പോള്‍ ഇത് എന്റെ കോളേജല്ലേ!! ചുവന്ന പൂക്കള്‍ നിറഞ്ഞ വാകമരങ്ങളും കുങ്കുമമരങ്ങളും ലാങ്കി പൂക്കളും എന്നെ സ്വാഗതം ചെയ്തു. പഠന സൗകര്യങ്ങളേക്കാള്‍ ഞാന്‍ ശ്രദ്ധിച്ചത് ഉഴപ്പാനുള്ള വഴികളായിരുന്നു. വിശാലമായ മൈതാനങ്ങളും കെട്ടിടങ്ങള്‍ക്കിടയിലുള്ള സ്ഥലങ്ങളില്‍ പാറക്കൂട്ടങ്ങളും പാവുട്ട മരങ്ങളും നിറഞ്ഞ ആ കാമ്പസ് എനിക്ക് വളരെ ഇഷ്ടമായി. കൂടാതെ മൈതാനത്തില്‍ ഹെലിപ്പാഡ് സൌകര്യവുമുണ്ട്!! ഇടക്ക് ഹെലികോപ്ടറില്‍ വന്നാലും ഇറങ്ങാന്‍ ബുദ്ധിമുട്ടില്ല!! എല്ലാംകൊണ്ടും എന്റെ പരിഗണനകള്‍ക്കൊത്തിണങ്ങിയ അന്തരീക്ഷം. പൊതുവേ മാനേജ്‌മന്റ്‌ ക്വാട്ടയില്‍ വരുന്ന കുട്ടികളെ ടീച്ചര്‍മാര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. അവരില്‍ ഭൂരിഭാഗവും അച്ഛനമ്മമാരുടെ നിര്‍ബന്ധം സഹിക്കവയ്യാതെ, അല്ലെങ്കില്‍ അച്ഛനമ്മമാരെ നിര്‍ബന്ധിച്ച്, സ്വാധീനത്തിന്റെ ഒരേയൊരു ബലത്തില്‍ വന്നവരായിരിക്കും. പഠനം എന്നത് അവരുടെയെല്ലാം മുന്‍ഗണനാ പട്ടികയില്‍ അവസാനത്തേതാകും. അതുകൊണ്ട് തന്നെ അവരെ തീരെ ശ്രദ്ധിക്കേണ്ടല്ലോ!! എന്റെ സ്ഥിതിയും മറിച്ചല്ല! പോരാത്തതിനു പ്ലാസ്ടര്‍ ഇട്ട കൈയുമായി ഒരു വില്ലന്‍ ലുക്കോടെയാണ് എന്റെ കലാലയ പ്രവേശം. ചില ടീച്ചര്‍മാരുടെ "ഇവന്‍ ഒരു നടക്കു പോകില്ല" എന്ന നോട്ടം അത് വിളിച്ചു പറയുന്നുണ്ടായിരുന്നു.; പരിചിതമായ മൂന്ന് മുഖങ്ങള്‍ ഉണ്ടായിരുന്നു പട്ടാമ്പി കോളേജില്‍ നിന്ന്. ഒന്ന് സ്മിത, പട്ടാമ്പിയില്‍ വച്ച് ഒരു സുഹൃത്തിന്റെ 'ഹംസ'മായി വേഷം കെട്ടിയ ഞാനുമായി അത്ര നല്ല രസത്തിലായിരുന്നില്ല. ഞാനിനി വേറെയാരുടെയെങ്കിലും ദൂതുമായി വരുമോ എന്ന ഭയം കൊണ്ടാവണം ഒരാഴ്ചക്കുള്ളില്‍ തന്നെ അവള്‍ വേറെയേതോ കോളേജിലേക്ക് സ്ഥലമാറ്റം വാങ്ങിപ്പോയി. രണ്ട്, ശ്രീജ. മുഖ പരിചയത്തില്‍ കവിഞ്ഞ് ഒരു പിടിയുമില്ല. മൂന്ന്, ജയദാസ്. പട്ടാമ്പിയിലെ പഠിപ്പിസ്ടുകളുടെ ലിസ്റ്റിലെ ഒരു പ്രധാനി. ട്യുഷന്‍ ക്ലാസ്സിലും ഉണ്ടായിരുന്നതുകൊണ്ട് കുറച്ചെങ്കിലും പരിചയം ഉണ്ട്. നന്നായി പഠിക്കുന്ന അവനോടെല്ലാം ഒരു തരം ആരാധനയായിരുന്നു എനിക്ക്. ക്ലാസ് തുടങ്ങിയിട്ട് ഒരാഴ്ചയായി. രണ്ടും കല്‍പ്പിച്ചു കോളേജില്‍ എത്തിയ എനിക്ക് അതൊന്നും വല്യ പ്രശ്നമേ ആയിരുന്നില്ല. ആദ്യ ദിവസം തന്നെ ഞാന്‍ സ്മിതയോടും ശ്രീജയോടുമെല്ലാം സംസാരിക്കാന്‍ ചെന്നു. ആകെ പരിചയം അവരോടല്ലേ!! പിന്നെ ഓരോരുത്തരെ ആയി പരിചയപ്പെട്ടു. ആരോടും പ്രീ-ഡിഗ്രിയുടെ മാര്‍ക്ക്‌ ചോദിക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ചോദിച്ചാല്‍ അവരെങ്ങാന്‍ എന്റെ മാര്‍ക്ക്‌ ചോദിച്ചാലോ? വന്ന പാടെ പെണ്‍കുട്ടികളോടെല്ലാം പരിചയപ്പെടാന്‍ പോയ എന്നെ സഹപാഠികളും ഒരു നടക്കു പോകില്ലെന്ന് കരുതിക്കാണണം. കാരണം ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഒരു നിശ്ചിത അകലം പാലിച്ചിരുന്നെന്ന് പിന്നീടാണെനിക്ക് മനസ്സിലായത്‌. അതുകൊണ്ട് തന്നെ ആ പരിചയപ്പെടലിനു ശേഷം ഒരു പരിചയം പുതുക്കല്‍ പോലും പിന്നെ കുറച്ചു കാലത്തേക്ക് ഉണ്ടായില്ല. ദിവസവും ക്ലാസെല്ലാം മുറക്ക് നടക്കുന്നു. എന്തൊക്കെയൊ കേള്‍ക്കുന്നു. പരാബോളയും ഹൈപ്പര്‍ബോളയും എലിപ്സുമെല്ലാം തലയ്ക്കു ചുറ്റും കറങ്ങുന്നു. ആരൊക്കെയോ സംശയങ്ങള്‍ ചോദിക്കുന്നു. ടീച്ചര്‍മാര്‍ വിശദീകരിക്കുന്നു. ടീച്ചര്‍മാര്‍ കുട്ടികളോട് ചോദ്യം ചോദിക്കുന്നു, മിടുക്കന്മാരും മിടുക്കികളും എഴുന്നേറ്റു നിന്ന് ഉത്തരം പറയുന്നു. ആകെ ഒരു പുകമയം. ഇതൊന്നും എന്നെ ബാധിക്കുന്നതല്ലലോ എന്ന് കരുതി ഞാനും സമാധാനിച്ചു. ഭാഗ്യം ടീച്ചര്‍മാര്‍ ആരെയും ചൂണ്ടിക്കാട്ടി ചോദ്യമൊന്നും ചോദിക്കുന്നില്ല. വീട്ടുകണക്കുകളും ഇല്ല. അങ്ങനെ ക്ലാസ് അതിന്റെ വഴിക്കും ഞാന്‍ എന്റെ വഴിക്കും പോയിക്കൊണ്ടിരിക്കുമ്പോഴാണ്‌ വഴിമുടക്കിക്കൊണ്ട് ആ ചോദ്യം വന്നത്. "കംബൈന്‍ഡ് സ്റ്റഡിക്ക് താല്‍പ്പര്യണ്ടോ?" ജയദാസാണ്. ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി. ഒന്നാമതായി ഈ പരിപാടി എന്താണെന്നു എനിക്കൊരു പിടിയുമില്ല. മാത്രമല്ല ക്ലാസ്സില്‍ പ്രീ-ഡിഗ്രിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയവരില്‍ ഒരാളാണ് ചോദിക്കുന്നത്. ചോദ്യം ഏറ്റവും കുറവ് മാര്‍ക്കു നേടിയ പ്രതിഭാധനനോടും. അപകര്‍ഷതാബോധം കൊണ്ട് ഞാനാകെ ചൂളിപ്പോയി. എങ്ങനെ ആലോചിച്ചിട്ടും ഇല്ല എന്ന ഉത്തരമേ മനസ്സില്‍ വരുന്നുള്ളൂ. അതൊന്നു എങ്ങനെ അവന്റെ മുന്നില്‍ അവതരിപ്പിക്കും എന്നത് അതിലും വലിയൊരു ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്നു. അവന്റെ വീടിന് ഏറ്റവും അടുത്തുള്ളവന്‍, പട്ടാമ്പി കോളേജില്‍ കണ്ട പരിചയം, ഇത് രണ്ടും ഒഴിച്ചാല്‍ അവന്‍ എന്നെ തിരഞ്ഞെടുക്കാന്‍ വേറൊരു കാരണവും ഞാന്‍ കണ്ടില്ല. പഠനത്തിനാണെങ്കില്‍ ഇത് രണ്ടും ഒരു മാനദണ്ഡമേ അല്ല!! എന്റെ വിഷമം അവനു മനസ്സിലായി എന്ന് തോന്നുന്നു. അവന്‍ പറഞ്ഞു: "ഞാന്‍ പ്രീ-ഡിഗ്രിക്ക് വേറൊരാളായി കംബൈന്‍ഡ് സ്റ്റഡി നടത്തീരുന്നു. നല്ലൊരു ഏര്‍പ്പാടാണ്. ഒരുതരം കൊടുക്കല്‍ വാങ്ങൽ. എനിക്കറിയാത്തത് അവന്‍ പറഞ്ഞേരും അവനറിയാത്തത് ഞാനും പറഞ്ഞോടുക്കും. അങ്ങനെ അങ്ങട് പോകും." അവന്‍ പിന്നെയും എന്തൊക്കെയോ അതിന്റെ ഗുണഗണങ്ങളെ ക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ എങ്ങനെ ഇല്ലെന്നു പറയും എന്ന ധര്‍മ്മസങ്കടത്തിലും. ഞാന്‍ ആ കൊടുക്കല്‍ വാങ്ങലില്‍ പിടിച്ചു. ഞങ്ങളുടെ രണ്ട് പേരുടെയും അറിവിന്റെ ഗണങ്ങള്‍ എടുത്താല്‍ യൂണിയന്‍ അവന്റെ ഗണവും ഇന്റര്‍സെക്ഷന്‍ എന്റെ ഗണവും ആയിരിക്കും. "ജയദാസ്, നിനക്കറിയാലോ ഇന്റെ പ്രീ-ഡിഗ്രി മാര്‍ക്ക്. ഈ കൊടുക്കല്‍ വാങ്ങല്‍ നിനക്ക് വെറും കൊടുക്കല്‍ മാത്രാവും. അത് വേണോ?" ഞാന്‍ ചോദിച്ചു. "അതൊന്നും ഒരു പ്രശ്നല്ല. ഇത് വരെ എത്തീല്യേ, ഒന്നും അറിയാണ്ടിരിക്കില്ലലോ. അറിയണത് നമ്മക്ക് കൈമാറാം." എന്നായി അവൻ. "ഇന്റെ പഠനത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ വല്യൊരു വട്ടപ്പൂജ്യാണ്. പത്താം ക്ലാസ്സിലെ കാര്യങ്ങളേ എനിക്ക് കാര്യയിട്ട് അറിയുള്ളൂ. അതോണ്ട് നീ നന്നായി കഷ്ടപ്പെടും." ഞാന്‍ മുന്നറിയിപ്പ് കൊടുത്തു. "അതെനിക്ക് വിട്ടു തന്നേക്ക്‌, നീ തയ്യാറാണെങ്കില്‍ വരണ ഞാറാഴ്ച വീട്ടില്‍ വാ." അങ്ങനെ അങ്കം കുറിച്ചു. ഞായറാഴ്ച അവന്റെ വീട്ടില്‍ പോയി. അവന്റെ അച്ഛന്റെയും അമ്മയുടെയും അച്ചമ്മയുടെയുമെല്ലാം സൗമ്യവും സ്നേഹപൂര്‍ണവുമായ പെരുമാറ്റം കണ്ടപ്പോഴേ മനസ്സിലായി അവനിലും അതിന്റെ വല്യോരംശം ഉണ്ടെന്ന്. ഇല്ലെങ്കില്‍ എന്തിനെന്നെ തന്നെ വിളിക്കണം. ആദ്യത്തെ ക്ലാസ്സുകള്‍ കംബൈന്‍ഡ് സ്റ്റഡി ആയിരുന്നില്ല, എന്റെ യഥാര്‍ത്ഥ പ്രീ-ഡിഗ്രി പഠനം ആയിരുന്നു. അവിടെ വിട്ടുപോയ ഭാഗങ്ങള്‍ അവന്‍ ഭംഗിയായി പൂരിപ്പിച്ചു കൊണ്ടിരുന്നു. ചില കണക്കുകള്‍ മനസ്സില്ലാക്കി തരാന്‍ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും അവന്‍ നിര്‍ദ്ദാരണം ചെയ്തു തന്നു. അങ്ങനെ പതുക്കെ പതുക്കെ ഞാന്‍ ഡിഗ്രി ട്രാക്കില്‍ ഓടാന്‍ തുടങ്ങി. അപകര്‍ഷതാബോധം ആത്മവിശ്വാസത്തിന് വഴിമാറി. ആരാധന സൗഹൃദത്തിനു വഴിമാറി. പിന്നീട് ഞങ്ങളുടെ വീടുകള്‍ മാറി മാറി കംബൈന്‍ഡ് സ്റ്റഡിക്ക് വേദിയായി. എന്റെ വീട്ടില്‍ പലര്‍ക്കും ഈ പരിപാടി അത്രയ്ക്കങ്ങോട്ട് ദഹിച്ചിരുന്നില്ല. ഇവരെന്താ മുറിയില്‍ അടച്ചിരുന്നു പരിപാടി? പഠനം എന്നും പറഞ്ഞ് കോളേജിലെ പെണ്‍പിള്ളാരുടെ അംഗവര്‍ണനയാണോ? അങ്ങനെയുള്ള ഓരോ സംശയങ്ങള്‍ മുളച്ചു പൊന്തിക്കൊണ്ടിരുന്നു. ജയദാസിന്റെ ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം അതിനെല്ലാം മറുപടിയായി. അവന്‍ വീട്ടിലെ എല്ലാവരെയും കൈയിലെടുത്തു. ചുരുക്കി പറഞ്ഞാല്‍ അവന്‍ എന്റെ വീട്ടിലെ ഒരംഗമായി. ഞാന്‍ അവന്റെ വീട്ടിലെ ഒരംഗവും, വീട്ടിലെ മാത്രമല്ല നാട്ടിലെ തന്നെ. ഒരു പാട് സാമൂഹ്യ സേവനങ്ങള്‍ നടക്കുന്ന പിലാക്കാട്ടിരി എന്ന ആ നാട് തന്നെ എനിക്കൊരു അത്ഭുതമായിരുന്നു. നാടകവേദി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സാംസ്‌കാരിക നിലയത്തിന്റെ ഭാഗമായി വായന ശാലയും അയല്‍കൂട്ടവും, മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനം, വോളീബോൾ, ബാഡ്മിന്ടന്‍, അങ്ങിനെ നൂറു കൂട്ടം പരിപാടികൾ. ജയദാസ് തന്നെ ജില്ലാതലത്തില്‍ ഷട്ടില്‍ ബാഡ്മിന്ടന്‍ കളിച്ചിട്ടുള്ളയാളാണ്. പിന്നെ അടുത്ത വീടുകളില്‍ നടക്കുന്ന കല്യാണം, മരണം, മുതലായ എല്ലാ ചടങ്ങുകള്‍ക്കും സഹായിയായി ആദ്യാവസാനം ഉണ്ടാകുന്ന യുവാക്കളും മുതിര്‍ന്നവരും കലര്‍ന്ന ഒരു കൂട്ടം ഉത്സാഹികളും. നാടകവേദിയുടെ ഒരു വര്‍ഷത്തെ നാടകോത്സവത്തിന് നടന്‍ മാള അരവിന്ദന്‍ വന്നു സംസാരിച്ചത് ഓര്‍ക്കുന്നു. മാളയുടെ കോമാളി വേഷങ്ങള്‍ മാത്രം കണ്ടിട്ടുള്ള ഞാന്‍ അദ്ദേഹത്തിന്റെ പ്രസംഗം കേട്ട് കോരിത്തരിച്ചു പോയി. ഇത്രയും നന്നായി സംസാരിക്കുന്ന ആളാണ് അദ്ദേഹം എന്നത് എനിക്കൊരു പുതിയ അറിവായിരുന്നു. അങ്ങനെ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ പഠനത്തിന്റെ നാളുകള്‍ വിജയകരമായി മുന്നോട്ടു പോയി. മോഹനനും ജയേഷും സംഘത്തില്‍ ചേര്‍ന്നു. നാല്‍വരും ചേര്‍ന്ന് എത്ര കഠിനമായ പ്രശ്നങ്ങളെയും നേരിട്ടു. പ്രഗല്‍ഭരായ അധ്യാപകരുടെ പിന്തുണയും കൂടിയായപ്പോള്‍ ഓരോ ഗണിത സമസ്യകളും ഞങ്ങള്‍ നാല്‍വര്‍ സംഘത്തിനു മുന്‍പില്‍ സുല്ലിട്ടു കൊണ്ടിരുന്നു. അങ്ങനെ ഒന്നാം വര്‍ഷം പരീക്ഷയായി. കംബൈന്‍ഡ് സ്റ്റഡിയുടെ ആദ്യത്തെ ബലപരീക്ഷണം. ധീരമായി തന്നെ ഞങ്ങള്‍ പരീക്ഷയെ നേരിട്ടു. ഒടുവില്‍ ഫലം വന്നപ്പോള്‍ എനിക്ക് ജീവിതത്തില്‍ ആദ്യമായി ഒരു വിഷയത്തിന് നൂറു ശതമാനം മാര്‍ക്ക്! അതും കണക്കിന്!! എനിക്കത് വിശ്വസിക്കാന്‍ കുറച്ചധികം സമയമെടുത്തു. ജയദാസിനോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. അതിനു പറ്റിയ വാക്കുകളൊന്നും ഒരു ഭാഷയിലും ഇത് വരെ ഉണ്ടായിട്ടില്ല. പിന്നെ മനസ്സില്‍ പഠനത്തിനോടുള്ള ആത്മാര്‍ഥത അതൊന്നു മാത്രമായി. അത് മാത്രമായിരുന്നു അവനോടുള്ള നന്ദി പ്രകടനം. ഇതേ പഠനം രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും ആവര്‍ത്തിച്ചു. അവസാന വര്‍ഷത്തെ ഫലം വന്നപ്പോള്‍ എനിക്കും മോഹനനും ജയദാസിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക്. മാത്രമല്ല എനിക്ക് ക്ലാസില്‍ രണ്ടാം സ്ഥാനവും മോഹനന് നാലാം സ്ഥാനവും. ആരോ ഇതിനെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ അവന്റെ മറുപടി ഇതായിരുന്നു: "ആര് പറഞ്ഞു എനിക്ക് മാര്‍ക്ക് കുറഞ്ഞെന്ന്. എനിക്ക് പ്രീ-ഡിഗ്രിക്ക് കിട്ടിയതിനേക്കാള്‍ കൂടുതല്‍ തന്നെയാണ് ഡിഗ്രിക്ക് കിട്ടിയത്. ഞാന്‍ പ്രീ-ഡിഗ്രിക്ക് പഠിച്ച അതേപോലെ പഠിച്ചു, അവര്‍ അതിനെക്കാള്‍ കൂടുതല്‍ നന്നായി പഠിച്ചു അതുകൊണ്ട് കൂടുതല്‍ മാര്‍ക്കും കിട്ടി. അതിലെന്താ ഇത്ര പുതുമ?" ഇത്തരം ഒരു മറുപടി ഇത്രയും ലാഘവത്തോടെ പറയാന്‍ ഒരു ആത്മാര്‍ത്ഥ സുഹൃത്തിന് മാത്രമേ സാധിക്കൂ. അതിനു ശേഷം പലയിടങ്ങളിലും സൗഹൃദദിനത്തിനോടനുബന്ധിച്ചു ഒരു സുഹൃത്തിനെക്കുറിച്ച് പറയാന്‍ പറഞ്ഞാല്‍ എനിക്ക് രണ്ടാമതാലോചിക്കേണ്ടി വരാറില്ല. അന്ന് അവനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ! അവനെന്നോട് അത് ചോദിച്ചില്ലായിരുന്നെങ്കിൽ! അറിയില്ല, ഞാന്‍ എന്താകുമായിരുന്നെന്ന്. പഠിക്കുന്ന കാലത്തു തന്നെ അധ്യാപക ജോലി ആഗ്രഹിച്ചിരുന്ന ജയദാസ് ഇപ്പോള്‍ വാണിയംകുളം TRKHSS-ല്‍ ഗണിതശാസ്ത്ര അധ്യാപകനായി ജോലി ചെയ്യുന്നു. അത് അവിടെ പഠിക്കാനെത്തുന്ന കുട്ടികളുടെ സുകൃതം എന്ന് എനിക്ക് നിസ്സംശയം പറയാം. Posted by Arun Kappur at 00:30 41 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: college, college days, combined study, friend, graduation, jayadas, sree krishna college Saturday, 4 August 2012 കളഞ്ഞു കിട്ടിയ മാര്‍ക്ക്‌ ലിസ്റ്റ്!! ഒന്നാം വര്‍ഷം ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജിലും രണ്ടാം വര്‍ഷം പട്ടാമ്പി സംസ്കൃത കോളേജിലുമായി പ്രീ-ഡിഗ്രി പഠിച്ചതിന്റെ (പഠിച്ചോ?, ആര്?) ഫലം ഇന്നറിയാന്‍ പോവുകയാണ്. കടന്നു കൂടും എന്ന പ്രതീക്ഷ തീരെയില്ല. പത്താം ക്ലാസ്സില്‍ ഇംഗ്ലീഷിനോടും സയന്‍സ് വിഷയങ്ങളോടും പെറ്റമ്മനയവും, മറ്റു വിഷയങ്ങളോട് ചിറ്റമ്മനയവും പുലര്‍ത്തിപ്പോന്ന എനിക്ക് 'പെറ്റമ്മ' തന്നെ പണി തന്നു. ഒന്നാം വര്‍ഷം രസതന്ത്രത്തില്‍ തോറ്റു. അതുകൊണ്ട് തന്നെ രണ്ടാം വര്‍ഷം കടക്കാന്‍ പ്രയാസം ഏറെയാണ്‌. എന്നാല്‍ അതിനായി വിയര്‍ക്കാനൊന്നും ഞാന്‍ കാര്യമായി മിനക്കെട്ടിട്ടുമില്ല. പിന്നെന്ത് പ്രതീക്ഷിക്കാന്‍! രാവിലെ തന്നെ കുളിച്ചു തൊഴുത്‌ പട്ടാമ്പി കോളേജിലേക്ക് യാത്രയായി. കൂടെ ഒന്നാം വര്‍ഷം പ്രീ-ഡിഗ്രിക്ക് അതേ കോളേജില്‍ പഠിക്കുന്ന എന്റെ അയല്‍ക്കാരന്‍ ശബരിയും. എങ്ങാനും ബോധക്ഷയം ഉണ്ടായാല്‍ തടിയനായ എന്നെ താങ്ങാനൊന്നും കൃശഗാത്രനായ അവനെക്കൊണ്ട്‌ പറ്റില്ലെങ്കിലും ആളെ കൂട്ടി എന്നെ വീട്ടിലെത്തിക്കാന്‍ ഒരുപക്ഷെ അവനെക്കൊണ്ട്‌ ആയേക്കും. അതിനാണ് അവനെ കൂട്ടിയത്. ഇനി ഡിഗ്രി പഠനം എവിടെ വേണം എന്നതിനെക്കുറിച്ചായിരുന്നു ബസ്സിലിരുന്ന് ഞങ്ങളുടെ ചര്‍ച്ച. എനിക്കൊരു പ്രതീക്ഷയുമില്ലെങ്കിലും, പത്താം ക്ലാസ് ഫസ്റ്റ് ക്ലാസ്സോടെ പാസ്സായ എന്നില്‍ അവനു നല്ല വിശ്വാസമുണ്ടായിരുന്നു. അതുകഴിഞ്ഞ രണ്ടു കൊല്ലം ഞാന്‍ ഉഴപ്പിയതൊന്നും അവനറിയില്ലല്ലോ. എനിക്കാണെങ്കില്‍ ആകെ ഒരു പുകപടലമായിരുന്നു മനസ്സില്‍ എങ്കിലും അവന്റെ മുന്നില്‍ അതൊന്നും പുറത്തെടുത്തില്ല. അങ്ങനെ ഞങ്ങള്‍ കൂറ്റനാടെത്തി. തീര്‍ത്തും അക്ഷമനായിരുന്ന ഞാന്‍ അവനെയും പിടിച്ചിറക്കി. ഒരു മാതൃഭൂമി പേപ്പര്‍ വാങ്ങി, ഫലം നോക്കാന്‍.. പട്ടാമ്പി കോളേജിന്റെയും ചിറ്റൂര്‍ കോളേജിന്റെയും ജയിച്ചവരുടെ ലിസ്റ്റ് അരിച്ചു പെറുക്കി. എന്റെ നമ്പര്‍ കാണാനില്ല. ഈ വിവരവും കൊണ്ട് ഇനി വീട്ടിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. കണ്ണീര്‍ ഗ്രന്ഥികള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞുവെങ്കിലും ശബരി കൂടെയുണ്ടെന്ന ചിന്ത അവയില്‍ അണ കെട്ടി പുറത്തേക്കൊഴുകാതെ നോക്കി. എങ്കിലും എന്റെ ശബ്ദം തീരെ പിന്തുണക്കുന്നുണ്ടായിരുന്നില്ല. "ഏതായാലും ഇതുവരെ വന്നതല്ലേ, കോളേജില്‍ പോയോക്കാം. ജയിച്ചിട്ട്ണ്ടാകും, ഒറപ്പാ" അങ്ങനെ എന്തൊക്കെയോ അവന്‍ എന്നെ ആശ്വസിപ്പിക്കാന്‍ പറയുന്നുണ്ടായിരുന്നെങ്കിലും ഞാന്‍ ഒന്നും വ്യക്തമായി കേള്‍ക്കുന്നുണ്ടായിരുന്നില്ല. അവിടെ നിന്നും പട്ടാമ്പിയിലെക്കുള്ള ബസ്സില്‍ പോകുമ്പോള്‍ എന്റെ മനസ്സില്‍ ഡിഗ്രി പഠനത്തിനുള്ള കോളേജിന്റെ ലിസ്റ്റ് മാഞ്ഞ് അവിടെ പെരുമ്പിലാവെന്നും വാണിയംകുളമെന്നും തെളിഞ്ഞു വന്നു. ഏറ്റവും അടുത്തുള്ള രണ്ടു കാലിച്ചന്തകള്‍!! അതെ! ഇനി അതേ വഴിയുള്ളൂ. അവിടെ അഡ്മിഷന്‍ കിട്ടാതിരിക്കില്ല!! പാടത്ത് പണിയെടുക്കുന്നവര്‍ക്ക് ചായ കൊണ്ട് കൊടുക്കുമ്പോള്‍ അവര്‍ ചായ കുടിക്കുന്ന സമയത്ത് പോത്തിനെക്കൊണ്ട് നിലമുഴാറുണ്ടായിരുന്നത് വെറുതെ ആയില്ല. ഒന്ന് ചെത്തി മിനുക്കി എടുത്താല്‍ ഒരു കഷകശ്രീ ആകാം. എന്റെ ചിന്തകള്‍ പോയിരുന്നത് ആ വഴിക്കാണ്. അങ്ങനെ കോളേജില്‍ എത്തി. കൂട്ടുകാരെല്ലാം വളരെ സന്തോഷത്തിലാണ്. കണ്ടു മുട്ടുന്നവരില്‍ ആരും തോറ്റിട്ടില്ല. ഗേറ്റ് കടക്കുമ്പോള്‍ ആരെ ഞാന്‍ കാണരുതെന്ന് ആഗ്രഹിച്ചുവോ അയാളെ തന്നെ കണ്ടു, രതിയെ. തെറ്റിദ്ധരിക്കല്ലേ, എന്റെ വല്യച്ഛന്റെ മോളാണ്. അതേ കോളേജിലാണ് പഠിച്ചിരുന്നത്. അവളുടെ മുഖത്തെ സന്തോഷം കണ്ടാലറിയാം സെക്കന്റ്‌ ക്ലാസോ അതിനു മുകളിലോ ആണെന്ന്. എങ്കിലും ഞാന്‍ ചോദിച്ചു. "എങ്ങിനെണ്ട്?" "ഇക്ക് സെക്കന്റ്‌ ക്ലാസ്ണ്ട്‌, അണക്കോ?" "ഇന്റെ നമ്പര്‍ പേപ്പറില്‍ കാണാല്യാ! ഇനി മാര്‍ക്ക്‌ ലിസ്റ്റ് കിട്ട്യാലേ പറയാന്‍ പറ്റൂ" ആദ്യം പറയാന്‍ വന്നത് "ഞാന്‍ തോറ്റമ്പി!" എന്നാണെങ്കിലും വിഷമത്തോടെ പറഞ്ഞത് അങ്ങിനെയാണ്. പിന്നീടായാലും അവള്‍ അറിയാന്‍ പോകുന്ന കാര്യമല്ലേ. മറച്ചു വച്ചിട്ട് കാര്യമൊന്നും ഇല്ല. എങ്കിലും കുറച്ചു നീട്ടി വക്കാലോ. "യ്യോ! അങന്യാണോ! ഹേയ് നീയൊന്നും തോല്‍ക്കാന്‍ വഴീല്യ, പോയ്‌ മാര്‍ക്ക്‌ ലിസ്റ്റ് വാങ്ങ്യോക്ക്. ഇനിക്കും മാര്‍ക്ക്‌ ലിസ്റ്റ് കിട്ടീട്ടില്ല." പത്താം ക്ലാസ്സില്‍ അവളെക്കാള്‍ മാര്‍ക്ക്‌ വാങ്ങിയ എന്നില്‍ അവള്‍ക്കും എന്നേക്കാള്‍ പ്രതീക്ഷ!! "ശരി. ന്നാ. പോയോക്കട്ടെ." എന്നും പറഞ്ഞു ഞാന്‍ നടന്നു നീങ്ങി. മാര്‍ക്ക്‌ ലിസ്റ്റ് വാങ്ങാനുള്ള വരിയില്‍ നില്‍ക്കുമ്പോള്‍ ദുഃഖഭാരം താങ്ങാന്‍ എന്റെ കാലുകള്‍ നന്നേ വിഷമിച്ചു. ഒടുവില്‍ എന്റെ ഊഴമായി. വിറകൈകളോടെ മാര്‍ക്ക്‌ ലിസ്റ്റ് വാങ്ങി. ആദ്യം നോക്കിയത് ടോട്ടല്‍ മാര്‍ക്ക്‌ ആണ്. അത് 900 ത്തില്‍ 454. എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ശബരിയും വായിച്ചു ഉറപ്പു വരുത്തി. പിന്നെ ഓരോ വിഷയത്തിന്റെയും മാര്‍ക്ക് നോക്കി. എല്ലാം കടന്നിരിക്കുന്നു. കഷ്ടിച്ചൊരു സെക്കന്റ്‌ ക്ലാസും ഉണ്ട്. മാതൃഭുമിയെ ശപിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല, എങ്കിലും ഒന്ന് കൂടി തുറന്ന് നോക്കി. അപ്പോള്‍ അതാ കിടക്കുന്നു എല്ലാ നമ്പരിന്റെയും താഴെ എന്റെ നമ്പര്‍!. ഒന്നാം വര്‍ഷം ചിറ്റൂര്‍ കോളേജില്‍ ആയതുകൊണ്ട് പട്ടാമ്പി കോളേജിന്റെ സീരിയലില്‍ ആയിരുന്നില്ല എന്റെ നമ്പർ. അതുകൊണ്ട് അവര്‍ അത് തനിയെ താഴെ കൊടുത്തതായിരുന്നു. അത് കണ്ട് ശബരി എന്തോ പറയുന്നുണ്ടായിരുന്നു. "ഞാനപ്ലും പറഞ്ഞില്യേ, തോല്‍ക്ക്വൊന്നൂല്യാന്ന്?" അവന്‍ പറഞ്ഞത് ഏതാണ്ടിതായിരിക്കണം. പോകുന്ന വഴി വീണ്ടും രതിയെ കണ്ടു സന്തോഷ വാര്‍ത്ത അറിയിച്ചു. ആശംസകള്‍ കൈമാറി, കൂടെ വല്യച്ചനെയുമെല്ലാം അന്വേഷിച്ചതായും പറയാന്‍ പറഞ്ഞു അവിടെ നിന്നും യാത്രയായി. നേരെ പോയത് ട്യൂഷന്‍ പഠിച്ചിരുന്ന ഗൈഡന്‍സിലെക്കാണ്. മാര്‍ക്ക്‌ ലിസ്റ്റ് എല്ലാവരെയും കാണിച്ചു മാഷുമ്മാരുടെയെല്ലാം അനുഗ്രഹവും കൂട്ടുകാരുടെയെല്ലാം അഭിനന്ദനങ്ങളും വാങ്ങി വീട്ടിലേക്ക് യാത്രയായി. ആ ദിവസം വീട്ടിലെത്തും വരെ ഞാന്‍ ഏറ്റവുമധികം കേട്ടതും പറഞ്ഞതും "കണ്ഗ്രാജുലേഷന്‍സ് " എന്ന വാക്കായിരിക്കും. ബസ്സിറങ്ങി കുറച്ചു ദൂരം നടക്കണം എന്റെ വീട്ടിലേക്ക്. വഴിയില്‍ തന്നെയാണ് വല്യമ്മയുടെ വീട്. അവിടെ കയറി എല്ലാവരോടും സന്തോഷപൂര്‍വ്വം റിസള്‍ട്ട് പറഞ്ഞു. അവര്‍ മാര്‍ക്ക്‌ ലിസ്റ്റ് ചോദിച്ചപ്പോഴാണ് ആ ഞെട്ടിക്കുന്ന വിവരം ഞാന്‍ മനസ്സിലാക്കിയത്‌. കൊണ്ട് പോയ പുസ്തകത്തിനുള്ളില്‍ മാര്‍ക്ക്‌ ലിസ്റ്റ് ഇല്ല! ഓരോ പേജും മറിച്ചു നോക്കി. ഇല്ല! അത് നഷ്ടപ്പെട്ടിരിക്കുന്നു. വന്ന വഴി ബസ്സ്‌ സ്റ്റോപ്പ്‌ വരെ എല്ലായിടത്തും അരിച്ചു പെറുക്കി, കാണാനില്ല!! പിന്നെ ഞാന്‍ കൂടുതല്‍ കേട്ട വാക്ക് "ശ്രദ്ധയില്ലാത്തവൻ" എന്നായിരുന്നു. എന്നോട് ഏറെ സ്നേഹമുള്ള ഒരമ്മായി അമ്പലത്തില്‍ എന്തോ വഴിപാട്‌ പോലും നേര്‍ന്നു അത് കിട്ടാൻ. എന്തിനും എന്നെ സഹായിക്കുന്ന, ഏതിനും ഞാന്‍ ഉപദേശം തേടി ചെല്ലുന്ന, അപ്പുമ്മാവന്‍ മാത്രം അപ്പോഴും എന്നെ ആശ്വസിപ്പിച്ചു. അമ്മാവന്‍ തന്നെ യൂണിവേഴ്സിറ്റിയില്‍ നിന്നും മാര്‍ക്ക്‌ ലിസ്റ്റിന്റെ പകര്‍പ്പ് കിട്ടാനുള്ള വഴി അന്വേഷിച്ചു, അതിന്റെ അപേക്ഷയും സംഘടിപ്പിച്ചു. അങ്ങനെ അത് പൂരിപ്പിക്കാനൊരുങ്ങുമ്പോഴാണ് പോസ്റ്റുമാന്റെ ബെല്ലടി. ഒരു കാര്‍ഡുണ്ട്. അതിന്റെ ഉള്ളടക്കം ഏതാണ്ടിതായിരുന്നു: "അരുൺ, താങ്കളുടെ പ്രീ-ഡിഗ്രി മാര്‍ക്ക്‌ ലിസ്റ്റ് എന്റെതാണെന്ന് കരുതി ഞാന്‍ കൊണ്ട് പോയി. ഇന്ന് ഞാനത് ഗൈഡന്‍സില്‍ എത്തിച്ചിട്ടുണ്ട്. സൗകര്യം പോലെ വന്നു വാങ്ങിക്കൊള്ളുക. അബദ്ധം പറ്റിയതില്‍ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ. സുരേഷ്. ദേഷ്യമാണോ സന്തോഷമാണോ അപ്പോള്‍ വന്നത് എന്നറിയില്ല. മാര്‍ക്ക്‌ ലിസ്റ്റ് പലര്‍ കൈമാറി പരിശോധിച്ചുകൊണ്ടിരുന്നപ്പോള്‍ പറ്റിയതായിരിക്കാം ആ അബദ്ധം. ഞാനും അത് ശ്രദ്ധിച്ചില്ല. കൈയിലിരുന്ന പുസ്തകത്തിനകത്ത് വച്ചുവെന്ന ഉറച്ച വിശ്വാസത്തോടെയാണ് ഞാനും അവിടെ നിന്നും പോന്നത്. എന്തായാലും കിട്ടിയല്ലോ, ഭാഗ്യം. അമ്മായിയുടെ വഴിപാടു ഫലിച്ചു. പിറ്റേന്ന് തന്നെ ഗൈഡന്‍സില്‍ ചെന്ന് അനുഗ്രഹിച്ചവരില്‍ നിന്നെല്ലാം ശകാരവും ഉപദേശവും വയറു നിറച്ചു വാങ്ങി മാര്‍ക്ക്‌ ലിസ്റ്റും കൊണ്ട് തിരിച്ചു പോന്നു. Posted by Arun Kappur at 08:57 16 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Labels: college, found, lost, mark list, pre-degree, results, studies Friday, 3 August 2012 ഞാന്‍ ബിസിയാ! ഇല്ലാത്ത തിരക്കഭിനയിക്കുന്നവരെ കാണാന്‍ നല്ല രസമാ, അല്ലെ? ആകെയൊരു ഇരിക്കപ്പൊറുതിയില്ലാത്ത സ്വഭാവം. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. ഫലപ്രദമായ ഒന്നുമായിരിക്കില്ല ചെയ്യുന്നത് എന്ന് മാത്രം. ചിലര്‍ പോകുന്നത് കണ്ടാല്‍ നടക്കുകയാണോ ഓടുകയാണോ എന്ന് തിരിച്ചറിയാന്‍ തന്നെ പ്രയാസമാണ്. ഇത്രേം ധൃതിയില്‍ അവരെന്തു മലമറിക്കാനാ പോകുന്നത് എന്ന് ഞാന്‍ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട്. ആദ്യമായി ഈ രസം അനുഭവിച്ചത് കോളേജില്‍ പഠിക്കുന്ന കാലത്ത് എന്റെ ഒരു സുഹൃത്തിനെ നിരീക്ഷിച്ചപ്പോഴാണ്. അവന്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ എത്തിയാല്‍ ബസ്സുകള്‍ അകത്തേക്ക് പ്രവേശിക്കുന്ന വഴിയില്‍ തന്നെ നില്‍ക്കും. എന്നിട്ട് വാച്ചിലും വരുന്ന ഓരോ ബസ്സിനെയും മാറി മാറി നോക്കും. തനിക്കുള്ള ബസ്സ് വന്നാല്‍ നിറുത്തുന്നതിന് മുന്‍പ് തന്നെ അതില്‍ ചാടിക്കയറി ഇറങ്ങുന്ന യാത്രക്കാരുടെ മുഴുവന്‍ തെറിയും ഇരന്നു വാങ്ങും. എന്നാലും വിടില്ല, നൂണ്ട് നുഴഞ്ഞു ഏതെങ്കിലും സീറ്റില്‍ കയറി ഇരിക്കും. എന്നിട്ടോ, പോകാന്‍ നേരത്ത് സീറ്റില്‍ ഇരുന്നതിനു കണ്ടക്ടറുടെ വായിലിരുന്നതെല്ലാം സന്തോഷപൂര്‍വ്വം സ്വീകരിച്ച് സീറ്റ്‌ ഏതെങ്കിലും ഫുള്‍ ടിക്കറ്റ്‌കാരന് ഒഴിഞ്ഞു കൊടുക്കും. കഴിഞ്ഞില്ല!! തിരിച്ചു പോകുമ്പോഴും ആശാന്‍ ബിസിയാണ്. ബസ് സ്റ്റോപ്പിനടുത്തുള്ള ഒരു കടയുടെ പിന്നില്‍ സൈക്കിള്‍ വച്ചിട്ടാണ് ഞങ്ങളുടെ കോളേജ് യാത്ര. ബസ്സില്‍ നിന്നും ബദ്ധപ്പെട്ട് ഇറങ്ങി, "ഡാ, നാളെ കാണാട്രാ" എന്നും പറഞ്ഞ്, ഓടിപ്പോയി സൈക്കിളും എടുത്തു പരമാവധി വേഗത്തില്‍ ഒരു പോക്കു പോകും. വീട്ടില്‍ പോയിട്ട് എന്താണിവന് ഇത്രയ്ക്കു വല്യ പണി എന്നറിയാന്‍ ഒരു ദിവസം ഞാന്‍ അവന്റെ പിന്നാലെ പിടിച്ചു. അവന്‍ എത്തിയിട്ടും കുറെ കഴിഞ്ഞാണ് ഞാനവിടെ എത്തിയത്. നോക്കിയപ്പോ, അവനതാ വിയര്‍ത്തു കുളിച്ചു കോലായില്‍ മലര്‍ന്നു കിടന്നു കിതക്കുന്നു. ഒരു ടേബിള്‍ ഫാനും അടുത്തുണ്ട്. ഇതിന്റെയൊക്കെ വല്ല കാര്യോമുണ്ടോ? ഇനി വേറെ ചില കൂട്ടരുണ്ട്. എന്തെങ്കിലും ജോലി വരുന്നുണ്ടെന്നറിഞ്ഞാല്‍ ഉടനെയങ്ങ് ബിസിയാകും. ജോലി വരുന്നത് മണത്തറിയാനുള്ള ഇവരുടെ കഴിവും സമ്മതിക്കണം. സര്‍ക്കാരാപ്പീസുകളില്‍ ഇക്കൂട്ടരെ കൂട്ടമായി കാണാം. ദൂരേന്നു തല കണ്ടാല്‍ തന്നെ അവര്‍ ജോലിയിലാണ്ടുപോകും. എന്തൊരു ശുഷ്കാന്തി! ഏകാഗ്രത കൊണ്ട് നമ്മള്‍ വന്നു മുന്നില്‍ നിന്നാല്‍പ്പോലും അറിയില്ല. ഇനി ചിക്കിച്ചുമച്ച് ശ്രദ്ധ ക്ഷണിച്ച് എന്തെങ്കിലും പറയാന്‍ തുടങ്ങിയാലോ, ആദ്യത്തെ വാക്കില്‍ നിന്നും തന്നെ അവര്‍ എല്ലാം മനസ്സിലാക്കി നമ്മെ 'ശരി'യായ ആളുടെ അടുത്തേക്ക് പറഞ്ഞു വിട്ടിരിക്കും. മിക്കവാറും ഒരു കറക്കം കഴിഞ്ഞു നമ്മള്‍ ആദ്യം കണ്ടയാളുടെ അടുത്ത് തന്നെ വീണ്ടും എത്തുമെന്ന് മാത്രം. സമയത്തിന്റെ വില നന്നായി അറിയാവുന്ന ഇക്കൂട്ടര്‍ വൈകിട്ട് ഒരു നിമിഷം പോലും വൈകാതെ ഓഫീസില്‍ നിന്നും ഇറങ്ങാനും പ്രത്യേകം ശ്രദ്ധിക്കും. വീട്ടില്‍ പോയാലും ഇവര്‍ വളരെ ബിസിയാണേ!! ഇതിലും ബിസി ആയവരാണ് യാത്രക്കാർ. പ്രത്യേകിച്ച് ട്രെയിന്‍ യാത്രക്കാർ. അവര്‍ പോകുന്നത് കണ്ടാല്‍ തോന്നും അവരുടെയെല്ലാം ആരോ മരിക്കാന്‍ കിടക്കുന്നെടത്തേക്ക് വായു ഗുളികയുമായി പോകുകയാണെന്ന്. ടിക്കെറ്റിന് ക്യു നില്‍ക്കുന്നിടത്തു നിന്നും തുടങ്ങുന്ന അവരുടെ അക്ഷമ ക്യുവിനെ എസ് രൂപത്തിലാക്കുന്നു. കൌണ്ടറിനോടടുക്കുമ്പോള്‍ വരിയുടെ വണ്ണം കൂടുന്നു. ചിലര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച് തെറിയഭിഷേകം ഏറ്റുവാങ്ങുന്നു. ഇനി ടിക്കെറ്റ് എടുത്തു പ്ലാട്ഫോമില്‍ ചെന്നാലോ, എല്ലാവര്‍ക്കും മുന്‍പേ കയറണം. അതിനായി ഇറങ്ങുന്നവരെ നേരെ ചൊവ്വേ ഇറങ്ങാന്‍ പോലും സമ്മതിക്കില്ല. ഏറ്റവും അവസാനം ഇറങ്ങുന്നവന്റെ എല്ലൊടിഞ്ഞില്ലെങ്കില്‍ ഭാഗ്യം. ഇരിക്കാന്‍ സീറ്റൊഴിവോന്നും ഇല്ലെങ്കിലും എന്തിനീ തള്ളിക്കയറ്റം? ആദ്യം കയറിയാല്‍ ആദ്യം എത്തുമോ? ഇനി കയറിയാല്‍ തന്നെ അവര്‍ വാതില്‍ക്കല്‍ തന്നെ നിലയുറപ്പിക്കും, വേഗം ഇറങ്ങാന്‍. പിന്നെ ആര്‍ക്കും സ്വസ്ഥമായി കയറാനോ ഇറങ്ങാനോ കഴിയില്ല. കൈയില്‍ തട്ടി, കാലില്‍ ചവിട്ടി, ബാഗ്‌ തട്ടി തുടങ്ങി പ്രശ്നങ്ങള്‍ വേറെയും. ഇവരെല്ലാം ഇങ്ങനെ തിരക്കുപിടിച്ച് ഓഫീസില്‍ എത്തിയിട്ട് ആദ്യത്തെ ചോദ്യം ചായ വന്നില്ലേ? എന്നതായിരിക്കും. ഇനിയാണ് കംപ്യുട്ടര്‍ പ്രൊഫഷണല്‍ 'ബിസി'നെസ്സുകാർ. ടീം ലീഡര്‍ മുതല്‍ മുകളിലോട്ടാണ് ഇത്തരം ബിസിനെസ്സുകാര്‍ കൂടുതൽ. അവര്‍ എപ്പോഴും ബിസി ആയിരിക്കും. തല മോണിട്ടറിനുള്ളില്‍ കടത്തി ഇരിക്കുന്നത് കണ്ടാല്‍ ആ കമ്പനി നില്‍ക്കുന്നതേ അവന്റെ/അവളുടെ തലയിലാണെന്ന് തോന്നും. ഇവരുടെ പ്രധാന ഹോബിയാണ് താഴെയുള്ളവരെക്കൊണ്ട് തന്റെ പണികള്‍ ചെയ്യിച്ചെടുക്കൽ. "എനിക്ക് ക്ലയന്റിനൊരു മെയില്‍ അയക്കാനുണ്ട്, ആ റിപ്പോര്‍ട്ടോന്നു ശരിയാക്കി തരാമോ?" എന്ന് ചോദിച്ചാല്‍ ശപിച്ചിട്ടാണെങ്കിലും ആരും ചെയ്തു കൊടുക്കും. ഇല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് വേറെയേതെങ്കിലും തരത്തില്‍ അനുഭവിക്കേണ്ടി വരും. സംശയവും കൊണ്ട് ആരും അടുത്തു വരാതിരിക്കാനുള്ള ഒരു ആവരണം കൂടിയാണ് അവര്‍ക്ക് ഈ 'ബിസി'നെസ്. ഇനി എന്തെങ്കിലും ശരിയായില്ലെങ്കിലോ അപ്പോള്‍ "ഞാന്‍ ഇവിടെ എപ്പോഴും ഉണ്ടായിരുന്നല്ലോ, ഈ സംശയം എന്തുകൊണ്ട് നേരത്തേ ചോദിച്ചില്ല?" എന്നായിരിക്കും. തിരക്ക് അഭിനയിക്കുന്നവന് ഒരു അവാര്‍ഡ് കൊടുക്കുകയാണെങ്കില്‍ അതിനു ഏറ്റവും അര്‍ഹരായവരാണ് ഡ്രൈവര്‍മാർ. ജൂറി എത് സംസ്ഥാനക്കാരന്‍ ആയാലും അതിനു രണ്ടഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല. ഇവിടെ ചക്രത്തിന്റെ എണ്ണം നോക്കുകയേ വേണ്ട. ഇരുചക്രം മുതല്‍ പത്തോ അതിലധികമോ ചക്രമുണ്ടായാലും ആദ്യം എത്തണം എന്ന് മാത്രമാണ് അവരുടെ ലക്‌ഷ്യം. അതിനു വേണ്ടി നാല് പേരെ ഇടിച്ചിട്ടായാലും കുഴപ്പമില്ല. വഴിയില്‍ കാണുന്ന എല്ലാവരോടും സമരം പ്രഖ്യാപിച്ചിട്ടാണ് അവര്‍ വണ്ടി എടുക്കുന്നത് തന്നെ. ചില ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ റോട്ടില്‍ പോകുന്നത് ചെസ്സിലെ കുതിര പോണ പോലെയാണ്. ആരെങ്കിലും കുറുകെ കടക്കാന്‍ ശ്രമിച്ചാല്‍ അവന്റെ മുന്നില്‍ നിര്‍ത്തിയിട്ടു ചീത്ത വിളിക്കും. അവനു കടക്കാന്‍ രണ്ടു സെക്കന്റേ വേണ്ടി വരൂ. പക്ഷെ രണ്ടു മിനിട്ടെങ്കിലും ചീത്ത പറയാന്‍ എടുക്കും. ഇരുചക്രക്കാര്‍ക്ക് ഇപ്പോള്‍ റോഡരികിലെ നടപ്പാതയും കൂടി സ്വന്തമാണ്. ഇത്രയും ബദ്ധപ്പെട്ടു അഞ്ചോ പത്തോ നിമിഷം ലാഭിക്കുന്നത് എന്തിന് വേണ്ടി? ആര്‍ക്കു വേണ്ടി? നമുക്ക് ഇത്രയും തിരക്ക് വേണോ? എന്തിനാണീ അലച്ചിൽ? നാം എങ്ങോട്ടാണീ ഓടുന്നത്?ഇത് സമൂഹത്തില്‍ സഹിഷ്ണുത കുറഞ്ഞു വരുന്നതിന്റെയും സ്വാര്‍ത്ഥത കൂടി വരുന്നതിന്റെയും ലക്ഷണമായിട്ടാണ് എനിക്ക് തോന്നുന്നത്. അനാവശ്യ കാര്യങ്ങളില്‍ കാണിക്കുന്ന ഈ വേഗതയും മത്സരബുദ്ധിയും പ്രത്യുല്പാദനപരമായി ഉപയോഗിച്ചിരുന്നെങ്കില്‍ നമ്മുടെ നാട് എന്നോ നന്നായേനെ. വേഗത വേണ്ട എന്നല്ല, വേഗത്തില്‍ ചെയ്യുന്നതിനേക്കാള്‍ എത്രയോ മഹത്തരമല്ലേ വൃത്തിയായും കൃത്യമായും ചെയ്യുന്നത്.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ തകർത്ത വിഴിഞ്ഞം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ല്. അധികാരികൾ കേൾക്കാൻ... വീടും സ്ഥലവും ലേലം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ദാമോധരനും ഭാര്യ വിജയമ്മയും കോട്ടയത്തെ കേരള ബാങ്കിന്റെ മുൻപിൽ ഉപരോധ സമരം നടത്തുന്നു. ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
തെരുവിൽ ഒരു 9 -10 പ്രായം തോന്നിക്കുന്ന കൂട്ടി രാത്രി ഒരു പട്ടിയെയും കെട്ടി പിടിച്ച് ഉറങ്ങുന്നത് കണ്ട് മുസാഫർനഗറിലെ ഒരു പ്രാദേശിക പത്രത്തിന്റെ ഫോട്ടോ ഗ്രാഫർ. ആ ചിത്രം പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ആയിരുന്നു. വീടില്ലാതെ തെരുവിൽ കിടന്ന ഉറങ്ങുന്ന ആ കുട്ടിയുടെ ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് ചിത്രം കണ്ട നിരവധി ആളുകളുടെ ഹൃദയം ഒന്ന് ഉരുകി അവന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നും അവൻ എങ്ങനെ ജീവിക്കുന്നു എന്നും അറിയാൻ ഏവർക്കും ആകാംഷയായി അങ്ങനെയാണ് അവന്റെ കഥ പുറം ലോകം അറിയുന്നത് അവന്റെ പേര് അങ്കിത് എന്നാണ് അവന് എല്ലാവരേയും പോലെ അച്ഛനും അമ്മയും ഉണ്ടായിരുന്നു പക്ഷെ അവൻറെ അച്ഛൻ ജയിലിൽ ആയപ്പോൾ അവനെയും ഉപേക്ഷിച്ച് അവന്റെ മാതാവ് പോയി അന്ന് തൊട്ട് തെരുവിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു പക്ഷെ അന്ന് തൊട്ട് അവന് കാവലായി ഡാനി എന്ന നായ ഉണ്ടായിരുന്നു കുടുംബത്തെ കുറിച്ച് ചോദിക്കുമ്പോൾ അവന് വേറെ ഒന്നും അറിയില്ലായിരുന്നു എവിടെ നിന്നാണ് വന്നതെന്നോ കുടുംബക്കാരെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു ജീവിക്കാൻ വേണ്ടി പകൽ അവൻ ചായയും ബലൂണുകളും വിൽക്കും ആ വിറ്റ് കിട്ടുന്ന സമ്പാദ്യം ഡാനികും അവനും വേണ്ടിയുള്ള ഭക്ഷണത്തിനും മറ്റും ചിലവഴിക്കും രാത്രി ആകുമ്പോൾ ഫുട്പാത്തുകളിൽ ഉറങ്ങും പക്ഷെ അവന് ഒറ്റയ്ക്ക് കിടക്കാൻ ഭയമില്ല കാരണം അവന് കാവലായി ഡാനി എപ്പോഴും കാണും രണ്ടാഴ്ച മുമ്പാണ് മുസാഫർനഗറിൽ ഒള്ള ഒരു പ്രാദേശിക ഫോട്ടോ ജേണലിസ്റ്റ് അടഞ്ഞു കിടക്കുന്ന കടയുടെ പുറത്ത് രാത്രിയിൽ ഒരു പുതപ്പിൽ ഉറങ്ങുന്ന ഇരുവരെയും കാണുന്നത് കൗതുകം തോന്നിയ അദ്ദേഹം ഇരുവരുടെയും ചിത്രം ക്ലിക്കുചെയ്തു, സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു നിമിഷ നേരം കൊണ്ടാണ് ആ ചിത്രം വൈറലായി മാറിയത്. അന്നുമുതൽ അവിടത്തെ ഭരണകൂടം കുട്ടിയെ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു അവസാനം തിങ്കളാഴ്ച രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്. അങ്കിത് ചില സമയങ്ങളിൽ ജോലി ചെയ്തിരുന്ന ടീ സ്റ്റാളിലെ ഉടമ പറയുന്നത് ഇങ്ങനെ ആ നായ അവനെ വിട്ട് എങ്ങും പോകില്ല അവൻ ജോലി ചെയുമ്പോൾ ഒരു മൂലയിൽ ഇരിക്കും അത് പോലെതന്നെ അങ്കിത് ആത്മാഭിമാനമുള്ളവനാണ് അവന് ഒന്നും സൗജന്യം ആയി സ്വീകരിക്കില്ല നായക്ക് നൽകുന്ന പാൽ പോലും അവൻ പൈസ കൊടുത്തെ വാങ്ങുകയുള്ളു അദ്ദേഹം പറഞ്ഞു നിർത്തി മുസാഫർനഗർ എസ്‌എസ്‌പി അഭിഷേക് യാദവ് പറയുന്നു , ഇപ്പോൾ അവൻ മുസാഫർനഗർ പോലീസിന്റെ സംരക്ഷണയിലാണ്. അവൻറെ പ്രിയപ്പെട്ടവരെ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നു അവരെ കണ്ടെത്തുന്നത് വരെ ആ പ്രദേശത്തുള്ള അങ്കിതിന് പരിചയമുള്ള ഷീലാ ദേവി എന്ന സ്ത്രീയോടൊപ്പം താമസിക്കും അവൻ അവരെ സഹോദരി എന്നാണ് വിളിക്കുന്നത് കുടുംബത്തെ കണ്ടെത്തുന്നതുവരെ അവൻ ഇവിടത്തെ ഒരു സ്വകാര്യ സ്കൂളിൽ പഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്കിറ്റിന് സൗജന്യ വിദ്യാഭ്യാസം നൽകണമെന്ന പോലീസിന്റെ അഭ്യർത്ഥനയിൽ ഒരു പ്രാദേശിക സ്വകാര്യ സ്കൂളിന്റെ മാനേജ്മെന്റ് അംഗീകരിച്ചിട്ടുണ്ട് . 692 KERALA FOX Corrections Policy Ethics Policy Fact Checking Policy Grievance Redressal Privacy Policy recent post “എല്ലാം ഈശ്വരനെ ഏല്പിച്ചിരിക്കുന്നു , പുള്ളിക്ക് എല്ലാം അറിയാം” , അസുഖത്തെക്കുറിച്ച് ആരാധകരോട് തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടി ബീന ആന്റണി December 4, 2022 അന്ത്യചുംബനം നൽകി തന്റെ പ്രിയതമനെ യാത്രയാക്കി ഭാര്യാ ഗിരിജ , വിടപറഞ്ഞ നടൻ കൊച്ചുപ്രേമനെ ഒരു നോക്ക് കാണാൻ സീരിയൽ സിനിമ താരങ്ങൾ December 4, 2022 4 സെക്കന്റിൽ ഉദ്യോഗസ്ഥന്റെ പക , നിഷ എന്ന യുവതിക്ക് നഷ്ടമായത് ജോലി എന്ന സ്വപ്നം December 4, 2022 വിശപ്പ് സഹിക്കാൻ കഴിയാതെ കേറി കഴിച്ചുപോയതാണ് , വിശക്കുന്ന വയറിന് അറിയില്ലല്ലോ ഞാനൊരു എംബിഎ ക്കാരൻ ആണെന്ന് , യുവാവിന്റെ ചോദ്യം കണ്ണ് നിറയ്ക്കുന്നു December 4, 2022 “അവസാനം കണ്ടിറങ്ങുമ്പോ കഷണ്ടിത്തലയിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത് “- അമ്മാവനായ കൊച്ചുപ്രേമനെക്കുറിച്ചുള്ള ഗായിക അഭയ ഹിരണ്മയിയുടെ കുറിപ്പ് വൈറലാകുന്നു December 3, 2022 Recent comments Kavitha on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Linson on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും AJITH on കാവ്യാ മാധവനെ കല്യാണം കഴിക്കാൻ വഴിപാടുകളും പൂജയും, 60 ലക്ഷം രൂപക്ക് ലോട്ടറിയും എടുത്തു ; കാവ്യാ പ്രകാശന്റെ കഥ ആരേയും അമ്പരപ്പിക്കുന്നതാണ് Ninte kaalan on സങ്കടങ്ങൾക്ക് വിട, ഇനി ആഘോഷത്തിന്റെ നാളുകൾ ; സന്തോഷ വാർത്ത പങ്കുവെച്ചു ദിലീപും കുടുംബവും Dasan on എന്റെ കൂടെ ജീവിച്ചവർക്ക് പരാതിയില്ല, നാട്ടുകാർക്ക് എന്താണ് കുഴപ്പം? ; ഞാനും ജനിച്ചത് അമ്മയുടെ ഗർഭപാത്രത്തിൽ തന്നെയാണ് : വിമർശകർക്കെതിരെ ശക്തമായി പ്രതികരിച്ച് ഗോപി സുന്ദർ About US KeralaFox is your news, entertainment, information website. We provide you with the latest breaking news and videos straight from the entertainment industry.
We don't publish any ads or sell any products through this website. This website is and will be free for ever Concept, Visualisation & Design : Shalom Design S2dio God's Own Language by Shalom Design S2dio is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License. നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും ഞങ്ങളെ അറിയിക്കുക ഞങ്ങളുമായി ബന്ധപ്പെടുവാന്‍ താഴെ കൊടുത്തിരിക്കുന്ന ഫോം ഉപയോഗിക്കുക. നിങ്ങള്‍ ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല എങ്കില്‍ പേരും ഇമെയില്‍ വിലാസവും നല്‍കേണ്ടതില്ല.
കാനേഷുമാരിയില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ ജനാധിപത്യം (നിയോജകമണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയം), ധനകാര്യം (നികുതിവരുമാനത്തില്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ളവിഹിതം നിശ്ചയിക്കല്‍) ഗവേഷണം, വ്യാവസായികാവശ്യങ്ങള്‍, പദ്ധതിനിര്‍വഹണം മുതലായവയ്ക്ക്‌ ഉപയോഗിക്കുന്നു. ജനസംഖ്യാകണക്കെടുപ്പ്‌ വളരെ അത്യാവശ്യമാണെങ്കിലും പരമ്പരാഗത കണക്കെടുപ്പുരീതികള്‍ വളരെ ചെലവേറിയതായിവരുന്നു. ജനങ്ങളുടെ രജിസ്റ്ററ് ഉപയോഗിച്ചുള്ള സെന്‍സസ്([[നോര്‍വേ]], [[സ്വീഡന്‍]])'മൈക്രോ സെന്‍സസ്‌' അഥവാ 'സാമ്പിള്‍ സെന്‍സസ്‌' ([[ഫ്രാന്‍സ്]] , [[ജര്‍മ്മനി]] ) മുതലായ രാഷ്ട്രങ്ങളില്‍ പ്രചാരത്തിലുണ്ട്‌. ഇന്ത്യയിലും സാമ്പിള്‍ ‍ഉ പയോഗിച്ച് കാനേഷുമാരിയില്‍ ചില വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായിട്ടുണ്ട് (1981ല്‍) ==കാനേഷുമാരി ഭാരതത്തിൽ== [[ഭാരതം|ഭാരതത്തിൽ]] പുരാതന കാലം മുതലേ ജനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താൻ തുടങ്ങിയിരുന്നു. ബി. സി. മൂന്നാം നൂറ്റാണ്ടിൽ [[മൗര്യ സാമ്രാജ്യം|മൗര്യചക്രവർത്തിയായിരുന്ന]] [[അശോകൻ|അശോകന്റെ]] ഭരണകാലത്തും [[ഗുപ്ത സാമ്രാജ്യം|ഗുപ്ത ഭരണകാലത്തും]] [[ഭാരതം|ഭാരതത്തിൽ]] ജനസംഖ്യയുടെ കണക്കെടുപ്പുകൾ നടന്നിട്ടുണ്ട്. [[മുഗൾ സാമ്രാജ്യം|മുഗൾ]] ചക്രവർത്തിയായ [[അക്ബർ|അക്ബറിന്റെ]] കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 10 കോടി ജനങ്ങൾ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ 1865 നും 1872 നും ഇടയ്ക്ക് പല പ്രദേശങ്ങളിലായി പല സമയങ്ങളിൽ [[കാനേഷുമാരി]] നടന്നു. 1881 ൽ നടന്ന ആദ്യത്തെ ദശവത്സര കാനേഷുമാരിയുടെ വിവരങ്ങൾ 1885-87 കാലത്ത് പ്രസിദ്ധീകരിച്ച ഇമ്പീരിയൽ ഗസറ്റിൽ ചേർത്തിട്ടുണ്ട്. ആദ്യകാലത്ത് ജനസംഖ്യക്കൊപ്പം [[ജാതി]], [[മതം]] തുടങ്ങിയ വിവരങ്ങൾ കൂടി ശേഖരിച്ചിരുന്നു. പിന്നീട് [[ആയൂർദൈർഘ്യം]], [[ശിശുമരണം]], മാതൃമരണം, [[സാക്ഷരത]], [[ജനസാന്ദ്രത]], [[സ്ത്രീ-പുരുഷ അനുപാതം]] തുടങ്ങിയ വിവരങ്ങളും കാനേഷുമാരിയിൽ ഉൾപ്പെടുത്തുകയുണ്ടായി. സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ കാനേഷുമാരി കണക്ക് നടന്ന്ത് 1951 ലാണ്. സാമ്പത്തിക വികസനത്തിനുതകുന്ന വിവരങ്ങൾ കൂടി ശേഖരിച്ചത് ഒരു പ്രത്യേകതയായിരുന്നു. [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] സ്ഥിതിവിവര വിഭാഗം നൽകിയ ശുപാർശകൾ പാലിച്ചു കൊണ്ടാണ് 1961 ലെ കാനേഷുമാരി നടന്നത്. ഇതിനു പുറമേ കുടുംബം, [[തൊഴിൽ]], [[മതം]], അന്യസ്ഥലത്ത് ജനിച്ചവരുടെ താമസത്തിന്റെ കാലയളവ് എന്നീ വിവരങ്ങളും കാനേഷുമാരി കണക്കിൽ ചേർത്തിരുന്നു. ഈ കണക്കെടുപ്പിലാണ് യന്ത്ര സഹായത്തോടെയുള്ള പട്ടികപ്പെടുത്തൽ ആദ്യമായി നടന്നത്. 2001- ലേത് [[ഭാരതം|ഭാരതത്തിലെ]] 14 ആം കാനേഷുമാരിയാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ആറാമത്തേതുമാണ്. 21 ആം നൂറ്റാണ്ടിലേയും 3 ആം [[സഹസ്രാബ്ദം|സഹസ്രാബ്ദത്തിലേയും]] ആദ്യത്തെ കണക്കെടുപ്പും.
ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. സ്വാതന്ത്ര്യപ്രഖ്യാപനം ഫിലഡെൽഫിയയിൽ സ്വാതന്ത്ര്യസമരത്തിനു മുൻപ് 13 കോളനികൾ പിങ്ക് വർണ്ണത്തിൽ ഉത്തര അറ്റ്ലാന്റിക് തീരത്തുള്ള 13 ബ്രിട്ടീഷുകോളനികൾ, മാതൃരാജ്യമായ ഇംഗ്ലണ്ടിനെതിരായി നടത്തിയ സ്വാതന്ത്യ്രസമരം. ഈ സ്വാതന്ത്ര്യസമരം അമേരിക്കൻ വിപ്ലവം എന്നും അറിയപ്പെടുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിൽനിന്നും വടക്കേ അമേരിക്കയുടെ കിഴക്കൻ സമുദ്രതീരപ്രദേശങ്ങളിൽ കുടിയേറിപ്പാർത്തവരാണ് ഈ കോളനികൾ സ്ഥാപിച്ചത്. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, അയർലണ്ട്, ഫ്രാൻസ്, പോളണ്ട്, ജർമ്മനി, സ്വീഡൻ എന്നീ രാജ്യങ്ങളിൽനിന്നാണ് കുടിയേറ്റം പ്രധാനമായും നടന്നത്. ഇവരിൽ ബഹുഭൂരിപക്ഷം പേരും ബ്രിട്ടീഷുകാരായിരുന്നു. 1763-ൽ ഉണ്ടായിരുന്ന 13 കോളനികളിലെ നിവാസികളിൽ 13 ലക്ഷം പേർ ഇംഗ്ലീഷുകാരായിരുന്നു. ഇംഗ്ളണ്ടിലെ സ്റ്റുവർട്ട് രാജാക്കന്മാരുടെ മതപീഡനത്തിൽനിന്ന് രക്ഷപ്പെടാൻ തങ്ങളുടെ ജന്മദേശം വിട്ടു പോന്ന ഇംഗ്ലീഷ് പ്രോട്ടസ്റ്റന്റുകാരായിരുന്നു ഇവരിലധികം പേരും. ന്യൂഹാംഷെയർ‍, ന്യൂയോർക്ക്, മസാച്യുസെറ്റ്സ്, കണക്റ്റിക്കട്ട്, റോഡ് ഐലൻഡ്, ന്യൂ ജെഴ്സി, പെൻസിൽവേനിയ, ഡെലവെയർ‍, മെരിലൻഡ്, വെർജീനിയ, നോർത്ത് കാരലൈന, സൗത്ത് കാരലൈന, ജോർജിയ എന്നിവയായിരുന്നു ഈ കോളനികൾ. ഈ കോളനികളിലെല്ലാംതന്നെ ജനസംഖ്യയിൽ ഭൂരിപക്ഷം ഇംഗ്ളീഷുകാരായിരുന്നു. 17ആം ശതകത്തിൽ നിലവിലുണ്ടായിരുന്ന രാഷ്ട്രീയാശയങ്ങളെയും രാഷ്ട്രീയസമ്പ്രദായങ്ങളെയും അവർ കൂടെ കൊണ്ടുവരികയും കുടിയേറിപ്പാർത്ത കോളനികളിൽ അവ പ്രചരിപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷ് കോമൺസ് സഭയുടെ മാതൃകയിൽ ഓരോ കോളനിയിലും ഓരോ നിയമസഭയുണ്ടായി. മിക്ക കോളനിയിലെയും ഭരണത്തലവൻ ബ്രിട്ടിഷ് രാജാവിന്റെ പ്രതിപുരുഷനെന്ന നിലയിൽ ഗവർണർ ആയിരുന്നു. ഗവർണറും പ്രാദേശിക നിയമസഭയും തമ്മിലുള്ള ബന്ധം, പ്രായേണ ബ്രിട്ടിഷ് രാജാവും ബ്രിട്ടിഷ് പാർലമെന്റും തമ്മിലുള്ള ബന്ധംപോലെ ആയിരുന്നു. നിയമസഭയുടെ അംഗീകാരമില്ലാതെ നിയമമുണ്ടാക്കുകയോ പുതിയ നികുതികൾ ചുമത്തുകയോ ചെയ്യാൻ പാടില്ലെന്ന് കോളനിക്കാർ വാദിച്ചു. വിപ്ലവപരമായ രാഷ്ട്രീയാശയങ്ങൾ അമേരിക്കൻ കോളനികളിൽ വളർന്നുവരാൻ പല സാഹചര്യങ്ങളും സഹായകമായി. കോളനിക്കാരിൽ ഭൂരിപക്ഷം പേരും കത്തോലിക്കാമതത്തോടു കൂറില്ലാത്ത ‘’പ്യൂരിറ്റൻ‘’ വിഭാഗക്കാരായിരുന്നു. അവരുടെ സ്വാതന്ത്യ്രബോധം രാഷ്ട്രീയ മണ്ഡലത്തിലും പ്രതിഫലിച്ചു. സാമ്പത്തിക സാമൂഹികസ്ഥിതികളും രാഷ്ട്രീയവിപ്ലവത്തിനു കളമൊരുക്കി. കോളനികളിലെ ഭൂരിപക്ഷംപേരും ഇടത്തരക്കാരോ താഴെക്കിടയിലുള്ളവരോ ആയിരുന്നതിനാൽ യൂറോപ്പിലെ ഫ്യൂഡൽ വ്യവസ്ഥിതി കോളനികളിൽ വേരൂന്നിയിരുന്നില്ല. ഭൂമിശാസ്ത്രപരമായും കോളനികൾക്ക് അനുകൂലസാഹചര്യങ്ങളാണുണ്ടായിരുന്നത്. മാതൃരാജ്യത്തുനിന്നു വളരെ അകലെ സ്ഥിതിചെയ്തിരുന്നതുകൊണ്ട് അവിടെനിന്ന് അനേകദിവസത്തെ സമുദ്രസഞ്ചാരം നടത്തി കോളനികളിൽ എത്തിച്ചേരുന്നത് അത്യന്തം ദുഷ്കരമായതിനാൽ‍, ബ്രിട്ടീഷ് ഗവൺമെന്റ് കോളനികളുടെ കാര്യത്തിൽ വേണ്ടത്ര ശുഷ്കാന്തി കാണിച്ചിരുന്നില്ല. സാമ്പത്തികമായി ബ്രിട്ടനു കോളനികൾകൊണ്ടു വലിയ മെച്ചമുണ്ടായിരുന്നില്ല. അതിനാൽ കോളനികളുടെ കാര്യം കോളനിക്കാർ തന്നെയാണു നോക്കിയിരുന്നത്. സ്വാഭാവികമായും മാതൃരാജ്യത്തിന്റെ ഇടപെടൽ കോളനികളിൽ അസംതൃപ്തിയുളവാക്കി. കച്ചവടക്കാര്യത്തിൽ ബ്രിട്ടന് കോളനികളിൽ ഇടപെടാതെ നിവൃത്തിയില്ലാത്ത പരിതഃസ്ഥിതി നിലവിലിരുന്നു. ബ്രിട്ടന്റെ കച്ചവടനയം '‘മെർക്കന്റലിസ്റ്റ്‘' സിദ്ധാന്തത്തെ ആധാരമാക്കിയുള്ളതായിരുന്നു (രാജ്യത്തിന്റെ സമ്പത്തും ശക്തിയും വർധിക്കത്തക്കവിധത്തിൽ പ്രജകളുടെ വിദേശവ്യാപാരം ക്രമപ്പെടുത്തണമെന്നതാണു മെർക്കന്റിലിസത്തിന്റെ തത്ത്വം). ബ്രിട്ടന്റെ ദൃഷ്ടിയിൽ കോളനിക്കാർ ബ്രിട്ടീഷ് പ്രജകളായിരുന്നു. അതിനാൽ മെർക്കന്റിലിസ്റ്റു തത്ത്വപ്രകാരം കോളനികൾക്ക് ബ്രിട്ടനോടു മൂന്നുതരം ബാദ്ധ്യതകൾ ഉണ്ടായിരുന്നു: ബ്രിട്ടനിൽ ഉത്പാദിപ്പിക്കാൻ നിവൃത്തിയില്ലാത്ത സാധനങ്ങൾ കോളനികൾ ഉത്പാദിപ്പിച്ച് മാതൃരാജ്യത്തിനു നല്കണം മാതൃരാജ്യത്തിലെ വ്യവസായങ്ങളോടു മത്സരിക്കുകയോ ബ്രിട്ടനോട് വ്യാവസായികമത്സരത്തിൽ ഏർപ്പെടുന്ന അന്യരാജ്യങ്ങളെ സഹായിക്കുകയോ ചെയ്യരുത് ഭരണം, സൈന്യം എന്നീ രംഗങ്ങളിൽ ബ്രിട്ടൻ വഹിക്കുന്ന സാമ്പത്തികഭാരത്തിൽ കോളനികൾ പങ്കു വഹിക്കണം. മേൽപ്പറഞ്ഞ ബാദ്ധ്യതകൾ പ്രാവർത്തികമാക്കാൻ ബ്രിട്ടൻ പല നിയമങ്ങളും നിബന്ധനകളും നടപ്പിലാക്കി. ഉദാഹരണമായി ബ്രിട്ടന് ആവശ്യമായ നീലം കരോലിനയിലും, കാപ്പി ജമെയ്ക്കയിലും, പുകയില വെർജീനിയയിലും കൃഷി ചെയ്തുണ്ടാക്കാൻ ബ്രിട്ടൻ പ്രോത്സാഹനം നല്കി. അതു സാധ്യമല്ലാതിരുന്നെങ്കിൽ ഇവ ബ്രിട്ടന് സ്പെയിനിൽനിന്നു വാങ്ങേണ്ടിവരുമായിരുന്നു. അപ്രകാരം തന്നെ ബ്രിട്ടീഷ് വ്യവസായികൾ ഉത്പാദിപ്പിക്കുന്ന ചരക്കുകളുമായി മത്സരിക്കാതിരിക്കാൻ കോളനികളിൽ ഉണ്ടാക്കുന്ന ചരക്കുകളുടെ കയറ്റുമതിയിൽ നിശിതമായ നിയന്ത്രണം ചെലുത്തി. കോളനികളിൽ ഉണ്ടാക്കിയിരുന്ന രോമത്തൊപ്പികൾ കയറ്റുമതി ചെയ്യുന്നത് കർശനമായി നിരോധിച്ചു. ബ്രിട്ടനിലെ തൊപ്പിനിർമ്മാണവ്യവസായത്തിന് ഹാനിവരാതിരിക്കാനാണ് ഈ നിബന്ധന ഏർപ്പെടുത്തിയത്. കോളനികൾക്ക് ഇതിനെക്കാൾ കൂടുതൽ വൈഷമ്യമുണ്ടാക്കിയതായിരുന്നു നാവിക നിയമങ്ങൾ (Navigation Acts). ഈ നിയമങ്ങളിലെ പ്രധാന വ്യവസ്ഥകൾ താഴെപ്പറയുന്നവയാണ്: എല്ലാ ചരക്കുകളുടെയും കയറ്റുമതിയും ഇറക്കുമതിയും ഇംഗ്ലണ്ടിലോ അയർലണ്ടിലോ കോളനികളിലോ നിർമിച്ചതും ബ്രിട്ടീഷ് പ്രജകൾ മാത്രം നയിച്ചുകൊണ്ടുപോകുന്നതുമായ കപ്പലുകളിലായിരിക്കണം. പഞ്ചസാര, പുകയില, പഞ്ഞി, രോമം, അരി, നീലം എന്നിങ്ങനെ പ്രത്യേക പട്ടികയിൽപ്പെടുത്തിയ സാധനങ്ങൾ കോളനികൾ ഇംഗ്ലണ്ടിലേക്കു മാത്രമേ കയറ്റുമതി ചെയ്യാൻ പാടുള്ളു. യൂറോപ്പിൽനിന്ന് കോളനികളിലേക്ക് ഇറക്കുമതി ചെയ്യാനുള്ള സാധനങ്ങൾ ഇംഗ്ലണ്ടിലടുപ്പിച്ച് അവിടെ ചുങ്കം കൊടുത്തതിനു ശേഷമേ കോളനികളിൽ എത്തിക്കാൻ പാടുള്ളു. ഈ നിബന്ധനകൾ ഏറെക്കാലം കോളനികൾ ഗൗനിക്കാതിരുന്നു. കാരണം റോബർട്ട് വാൽപോൾ (1676-1745) ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നകാലത്ത് (1721-42) ഈ നിബന്ധനകൾ കർശനമായി നടപ്പാക്കിയിരുന്നില്ല. അതിനാൽ കോളനിക്കാർ നിയമലംഘനവും കള്ളക്കടത്തും പതിവായി നടത്തിയിരുന്നു. മാത്രമല്ല, കോളനിക്കാരുടെ അയൽപ്രദേശമായ കാനഡ ഫ്രഞ്ചുകാരുടെ അധീനത്തിലിരിക്കുന്നിടത്തോളംകാലം കോളനികൾക്ക് സ്വരക്ഷാർഥം ബ്രിട്ടനെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനുംപുറമേ 18-ആം ശതകത്തിന്റെ പൂർവാർധത്തിൽ കോളനികൾ ദുർബലാവസ്ഥയിലും പരസ്പര വൈരാഗ്യത്തിലും കഴിയുകയായിരുന്നു. അതിനാൽ ഒന്നിച്ചുചേർന്നു ബ്രിട്ടീഷ് സാമ്രാജ്യമേധാവിത്വത്തെ ചെറുക്കാനുള്ള കരുത്ത് അവർക്കുണ്ടായിരുന്നില്ല. മതം, സാമൂഹികാചാരങ്ങൾ, വ്യവസായങ്ങൾ എന്നിവയിൽ താത്പര്യഭിന്നത ഉണ്ടായിരുന്ന കോളനികൾ തമ്മിൽ പരസ്പര സഹകരണവും സൌഹാർദവും ഉണ്ടാകാതിരുന്നതിനാൽ അവർ ഒരു പൊതുശത്രുവിനെ നേരിടാൻ പ്രാപ്തരല്ലായിരുന്നു. എന്നാൽ 1763-ൽ സ്ഥിതിഗതികൾ പാടേ മാറി. ഇംഗ്ളണ്ടും ഫ്രാൻസും തമ്മിൽ നടന്ന സപ്തവത്സരയുദ്ധത്തിൽ‍ (1756-63) ഫ്രാൻസ് പരാജയപ്പെട്ടതിന്റെ ഫലമായി ഫ്രഞ്ചുകാർ കാനഡ ബ്രിട്ടീഷുകാർക്കു വിട്ടുകൊടുത്തു. തന്മൂലം കോളനികൾക്ക് അയൽപക്കത്തെ ഫ്രഞ്ചുശത്രുക്കളെ ഭയന്നു ജീവിക്കേണ്ട ആവശ്യമില്ലാതായി. മാത്രമല്ല, സപ്തവത്സരയുദ്ധത്തിൽ കോളനികൾ വഹിച്ച പങ്ക് അവരിൽ ആത്മവിശ്വാസം ഉളവാക്കി. 1754-ലെ അൽബനി കോൺഗ്രസ്സിൽ 7 കോളനികളുടെ പ്രതിനിധികൾ പങ്കെടുക്കുകയും 13 കോളനികളെയും കൂട്ടിച്ചേർത്ത് ഒരു ഫെഡറൽ സംഘടന ഉണ്ടാക്കുവാൻ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ (1706-90) അവിടെ അവതരിപ്പിച്ച രൂപരേഖ ചർച്ച ചെയ്യുകയും ചെയ്തു. കോൺഗ്രസ്, പദ്ധതി അംഗീകരിച്ചില്ലെങ്കിലും യോജിച്ചു പ്രവർത്തിക്കുന്നതിന്റെ പ്രയോജനങ്ങളെപ്പറ്റി കോളനികൾ ചിന്തിക്കാൻ കോൺഗ്രസ്സിലെ ചർച്ചകൾ സഹായിച്ചു. ഉള്ളടക്കം 1 ബ്രിട്ടീഷ് നടപടികൾ 1.1 പഞ്ചസാര നിയമം 1.2 സ്റ്റാമ്പ് നിയമം 2 ബോസ്റ്റൺ ടീ പാർട്ടി 3 കോണ്ടിനെന്റൽ കോൺഗ്രസ് 4 സ്വാതന്ത്ര്യപ്രഖ്യാപനം 5 യുദ്ധം ആരംഭിക്കുന്നു 6 മറ്റു ശക്തികളുടെ ഇടപെടൽ 7 ബ്രിട്ടന്റെ കീഴടങ്ങൽ 8 സമാധാനസ്ഥാപനം 9 പുതു രാഷ്ട്ര പിറവി 10 അവലംബം ബ്രിട്ടീഷ് നടപടികൾതിരുത്തുക സപ്തവത്സരയുദ്ധം അവസാനിച്ച ഘട്ടത്തിലാണ് (1763), ജോർജ് III (1738-1820) ബ്രിട്ടീഷ് രാജാവായത്; താമസിയാതെ ജോർജ് ഗ്രെൻവിൽ പ്രധാനമന്ത്രിയുമായി. സപ്തവത്സരയുദ്ധം ബ്രിട്ടനു വമ്പിച്ച സാമ്പത്തികബാദ്ധ്യത വരുത്തിവച്ചു. ഈ സാമ്പത്തികഭാരത്തിൽ ഒരു ഭാഗം അമേരിക്കൻ കോളനികളും വഹിക്കണമെന്നു രാജാവും പ്രധാനമന്ത്രിയും തീരുമാനിച്ചു. ഇതിനു പുറമേ ഫ്രഞ്ചുകാരിൽനിന്ന് പിടിച്ചടക്കിയ മിസിസിപ്പി നദീതടവും സെന്റ് ലോറൻസ് നദീതടവും ഫ്രഞ്ചുകാരുടെയും സ്പെയിൻകാരുടെയും അമേരിന്ത്യൻ വർഗക്കാരുടെയും ആക്രമണത്തിൽ നിന്നു സംരക്ഷിക്കുവാൻ ചുരുങ്ങിയത് പതിനായിരം പട്ടാളക്കാരെയെങ്കിലും സ്ഥിരമായി കാവൽ നിർത്തേണ്ട ബാദ്ധ്യതയും ബ്രിട്ടനു വന്നുചേർന്നു. അതിന് പ്രതിവർഷം 3 ലക്ഷം പവനെങ്കിലും ചെലവു വരുമായിരുന്നു. കോളനികൾക്കുവേണ്ടി വഹിക്കേണ്ടിവരുന്ന ഈ സാമ്പത്തികഭാരത്തിൽ ഒരംശമെങ്കിലും കോളനികൾതന്നെ വഹിക്കണമെന്നു ബ്രിട്ടീഷ് ഗവൺമെന്റ് നിശ്ചയിച്ചു. അതിനാൽ പകുതി ചെലവ് കോളനികൾ വഹിക്കണമെന്ന് ഗ്രെൻവിൽ തീരുമാനിക്കുകയും അതിനുവേണ്ടി രണ്ടു നിയമങ്ങൾ പാർലമെന്റിൽ പാസാക്കിയെടുക്കുകയും ചെയ്തു. 1764-ലെ പഞ്ചസാരനിയമവും (Sugar Act), 1765-ലെ സ്റ്റാമ്പ് നിയമവും (Stamp Act) ആണ് ഇവ. പഞ്ചസാര നിയമംതിരുത്തുക അമേരിക്കൻ കോളനികളിലേക്ക് ഇറക്കുമതി ചെയ്യുന്ന പഞ്ചസാര മുതലായ ചരക്കുകളിൽ നികുതി ഈടാക്കുന്നതായിരുന്നു 'പഞ്ചസാര നിയമം'. ഈ നിയമം കർശനമായി നടപ്പിലാക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നടപടിയെടുത്തു. കള്ളക്കടത്തു തടയാൻ പ്രധാന തുറമുഖങ്ങളിൽ ഉദ്യോഗസ്ഥന്മാരെ കാവൽ നിർത്തി. എന്നാൽ ഔദ്യോഗിക നിയന്ത്രണമില്ലാത്ത തുറമുഖങ്ങളിൽക്കൂടി കള്ളക്കടത്തുകാർ അവരുടെ വ്യാപാരം തുടർന്നു. അതിനെ നേരിടാൻ വീടുകളിലും കപ്പലുകളിലും പ്രവേശിച്ച് പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് അധികാരം നല്കി. ഇത് കോളനിക്കാരുടെ ഇടയിൽ വലിയ അമർഷമുണ്ടാക്കി. സ്റ്റാമ്പ് നിയമംതിരുത്തുക പത്രങ്ങൾ, ലഘുലേഖകൾ‍, രജിസ്റ്റർ ചെയ്യാനുള്ള ആധാരങ്ങൾ മുതലായവ റവന്യൂ സ്റ്റാമ്പോടുകൂടിയ കടലാസിൽ ആയിരിക്കണമെന്ന് 1765-ലെ സ്റ്റാമ്പുനിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നത് കോളനിവാസികളുടെ ഇടയിൽ പ്രതിഷേധത്തിനു കാരണമായി. സ്റ്റാമ്പ് നിയമം പത്രപ്രസിദ്ധീകരണക്കാർക്കും ലഘുലേഖക്കാർക്കും കച്ചവടക്കാർക്കും ബാങ്കു നടത്തുന്നവർക്കും അഭിഭാഷകന്മാർക്കും പുതിയ സാമ്പത്തികഭാരമുണ്ടാക്കി. 'നികുതിദായകരുടെ പ്രാതിനിധ്യമില്ലാത്ത നികുതി ചുമത്തൽ നിഷ്ഠൂര ഭരണമാണ്' എന്ന് ബോസ്റ്റണിലെ ഒരഭിഭാഷകനായിരുന്ന ജെയിംസ് ഓട്ടിസ് (1725-83) രൂപംകൊടുത്ത മുദ്രാവാക്യം ജനങ്ങളെ ഇളക്കി. തങ്ങളുടെ നിയമസഭകൾക്കല്ലാതെ ബ്രിട്ടീഷ് പാർലമെന്റിന് തങ്ങളുടെ മേൽ നികുതി ചുമത്തുന്ന നിയമമുണ്ടാക്കാൻ അധികാരമില്ലെന്ന് (No Taxation Without Representation) കോളനിക്കാർ ശഠിച്ചു. സ്റ്റാമ്പുനിയമത്തിൽ പ്രതിഷേധിച്ച് ചിലയിടങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. കോളനികളിലെ നിയമസഭകൾ പ്രതിഷേധപ്രമേയങ്ങൾ പാസാക്കി. 1765 ഒക്ടോബറിൽ 9 കോളനിക്കാരുടെ പ്രതിനിധികൾ ന്യൂയോർക്കിൽ സമ്മേളിച്ച് ഒരു അവകാശപ്രഖ്യാപനം നടത്തി. കോളനികൾ സംഘടിക്കാനും ഒത്തൊരുമിച്ച് പ്രവർത്തിക്കാനും തുടങ്ങിയതിന്റെ ലക്ഷണമായിരുന്നു ന്യൂയോർക്ക് സമ്മേളനം. സാമുവൽ ആഡംസ് (1722-1803), പാട്രിക് ഹെന്റി (1736-99) എന്നിവരുടെ നേതൃത്വത്തിൽ സ്വാതന്ത്യ്രപ്രക്ഷോഭം പുരോഗമിച്ചു. ബ്രിട്ടീഷ് ഗവൺമെന്റ് 1766-ൽ സ്റ്റാമ്പ് നിയമം റദ്ദുചെയ്തു. എന്നാലും ബ്രിട്ടീഷ് പാർലമെന്റിന് കോളനികൾക്കുവേണ്ടി നിയമമുണ്ടാക്കാൻ അധികാരമുണ്ടെന്നു പ്രഖ്യാപിക്കുന്ന നിയമം പാർലമെന്റിൽ പാസാക്കുകയും നിയമം നടപ്പിലാക്കാൻ കൂടുതൽ ബ്രിട്ടീഷ് പട്ടാളക്കാരെ കോളനികളിലേക്ക് അയയ്ക്കുകയും ചെയ്തു. പട്ടാളക്കാർക്ക് അമേരിക്കൻ പട്ടണങ്ങളിൽ ബലം പ്രയോഗിച്ച് താമസിക്കുവാൻ നിയമാനുവാദം നല്കുന്ന ക്വാർട്ടറിംഗ് നിയമം (Quartering Act) പാർലമെന്റ് പാസാക്കുകയുണ്ടായി. 1767-ൽ ബ്രിട്ടീഷ് ധനകാര്യമന്ത്രിയായിരുന്ന ചാൾസ് ടൗൺഷെന്റ് (1725-67) ഏതാനും നിയമങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കി. കണ്ണാടി, ഈയം, ചായം, കടലാസ്, തേയില എന്നീ സാധനങ്ങളിൽ ഇറക്കുമതിച്ചുങ്കം ചുമത്തുന്നതായിരുന്നു ഈ നിയമങ്ങൾ. ഈ നികുതികൾ അമേരിക്കൻ തുറമുഖങ്ങളിൽ ഈടാക്കാൻ ബ്രിട്ടീഷ് കമ്മീഷണർമാരെ നിയമിച്ചു. നിയമം ലംഘിക്കുന്ന അമേരിക്കക്കാരെ 'ജൂറി' ഇല്ലാതെതന്നെ വിചാരണ ചെയ്തു ശിക്ഷിക്കാനും വ്യവസ്ഥ ചെയ്തിരുന്നു. ടൌൺഷെന്റ് നിയമങ്ങൾ കോളനിയിലെ കച്ചവടക്കാരുടെ ഇടയിലും അസ്വസ്ഥത ഉണ്ടാക്കി. ഒരു കൊല്ലത്തിനകം ബ്രിട്ടീഷ് ഇറക്കുമതികൾ വളരെക്കുറഞ്ഞു. ക്വാർട്ടറിംഗ് നിയമത്തിന്റെ തണലിൽ ബ്രിട്ടീഷ് ഗവൺമെന്റ് ആയിരം പട്ടാളക്കാരെ ബോസ്റ്റൺ നഗരത്തിലേക്കയച്ചു. ഇത് ഒരു സംഘർഷാവസ്ഥ സൃഷ്ടിക്കുകയും സംഘട്ടനങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ബോസ്റ്റൺ നിവാസികൾ ബ്രിട്ടീഷ് പട്ടാളക്കാരെ അധിക്ഷേപിച്ചു. ബോസ്റ്റണിലെ ഈ സംഘട്ടനത്തിൽ (1770) പലരും കൊല്ലപ്പെട്ടു. 'ബോസ്റ്റൺ കൂട്ടക്കൊല' എന്ന പേരിലാണ് ഈ സംഭവം ചരിത്രത്തിൽ അറിയപ്പെടുന്നത്. ബോസ്റ്റൺ ടീ പാർട്ടിതിരുത്തുക പ്രധാന ലേഖനം: ബോസ്റ്റൺ ടീ പാർട്ടി ബോസ്റ്റൺ റ്റീ പാർട്ടി ഈ പ്രതിസന്ധിയിൽ ബ്രിട്ടീഷ് രാജാവായ ജോർജ് III, നോർത്തു പ്രഭുവിനെ (1732-92) പ്രധാനമന്ത്രിയായി നിയമിച്ചു. അദ്ദേഹം 1770-ൽ ടൗൺഷെന്റ് നിയമങ്ങൾ റദ്ദു ചെയ്തു. എന്നാൽ ബ്രിട്ടീഷ് പാർലമെന്റിനു നികുതി ചുമത്താൻ അധികാരമുണ്ടെന്നു സ്ഥാപിക്കാൻ തേയിലയുടെ മേലുള്ള നിസ്സാര നികുതി മാത്രം നിലനിർത്തി. പക്ഷേ, തത്ത്വത്തിന്റെ പേരിൽ കോളനിക്കാർ ഈ നികുതിയെയും എതിർത്തു. ബ്രിട്ടീഷ് പാർലമെന്റിന് കോളനികളുടെ മേൽ നികുതി ചുമത്താൻ അധികാരമില്ലെന്ന നിലപാടിൽത്തന്നെ അവർ ഉറച്ചുനിന്നു. ഇതനുസരിച്ച് അമേരിക്കയിൽ ഇറക്കുമതിചെയ്ത തേയില വാങ്ങാൻ അവർ വിസമ്മതിച്ചു. 1773 ഡി. 16-ന് ബോസ്റ്റൺ പൗരന്മാർ ബോസ്റ്റൺ തുറമുഖത്തിൽ നങ്കൂരമിട്ട ഒരു ബ്രിട്ടീഷ് തേയിലക്കപ്പലിൽ അമേരിക്കൻ ഇന്ത്യന്മാരുടെ വേഷത്തിൽ കയറിച്ചെന്ന് തേയില നിറച്ച 342 പെട്ടികൾ കടലിലേക്ക് വലിച്ചെറിഞ്ഞു. ബോസ്റ്റൺ റ്റീ പാർട്ടി (Boston Tea Party) എന്ന പേരിലറിയപ്പെടുന്ന ഈ സംഭവം അമേരിക്കൻ വിപ്ലവത്തിന്റെ നാന്ദികുറിച്ചു. ഇതിന്റെ ബ്രിട്ടീഷ് പ്രതികരണം 1774-ൽ പാസ്സാക്കിയ 5 നിയമങ്ങളാണ്. അതനുസരിച്ച് ബോസ്റ്റൺ തുറമുഖം അടച്ചുപൂട്ടി; ഈ നഗരം സ്ഥിതിചെയ്യുന്ന മാസച്ചുസിറ്റ്സ് എന്ന കോളനിയുടെ സ്വയംഭരണാവകാശം റദ്ദാക്കി; ബ്രിട്ടീഷ് പട്ടാളക്കാർ ബലാൽക്കാരമായി കോളനിക്കാരുടെ സ്ഥലങ്ങളിൽ താവളമുറപ്പിച്ചു; കാനഡയിലെ ക്യൂബക്ക് പ്രവിശ്യ ഒഹായോ നദിയുടെ തെക്കു വശംവരെ വിസ്തൃതമാക്കി; മാസച്ചുസിറ്റ്സ്, വെർജീനിയ, കണക്റ്റിക്കട്ട് എന്നീ കോളനികളുടെ പശ്ചിമപ്രദേശങ്ങളിൽ സാരമായ ഭാഗം കൈക്കലാക്കി. കോണ്ടിനെന്റൽ കോൺഗ്രസ്തിരുത്തുക ഈ ഘട്ടത്തിൽ സ്വാതന്ത്ര്യപ്രസ്ഥാനം കോളനികളിൽ പ്രക്ഷുബ്ധാന്തരീക്ഷം സൃഷ്ടിച്ചു. ഇത്രയുമായിട്ടും അമേരിക്കയിൽ ചിലർ ബ്രിട്ടീഷ് രാജാവിനോട് പ്രത്യക്ഷത്തിൽ കൂറുള്ളവരായിരുന്നു; മറ്റു ചിലർ നിഷ്പക്ഷനില സ്വീകരിച്ചു; എന്നാൽ മൂന്നാമതൊരു കൂട്ടർ സ്വാതന്ത്യ്രത്തിനുവേണ്ടി എന്തു ത്യാഗവും ചെയ്യാൻ തയ്യാറായി മുന്നോട്ടുവന്നു. അവർ 'രാജ്യസ്നേഹികൾ' എന്നറിയപ്പെട്ടിരുന്നു. അവർക്കാണ് ഒടുവിൽ ഏറ്റവുമധികം ജനസ്വാധീനമുണ്ടായത്. അവരുടെ നേതൃത്വത്തിൽ 1774 സെപ്തംബർ 5-ന് ഫിലാഡൽഫിയയിൽ വച്ച് ഒരു കോണ്ടിനെന്റൽ കോൺഗ്രസ് വിളിച്ചൂകൂട്ടി. ഇതിൽ ജോർജ്ജിയ ഒഴികെയുള്ള എല്ലാ കോളനികളുടെയും പ്രതിനിധികൾ സംബന്ധിച്ചിരുന്നു. ഈ സമ്മേളനം അമേരിക്കയിലേക്കുള്ള ബ്രിട്ടീഷ് ഇറക്കുമതികൾ അവസാനിപ്പിക്കണമെന്ന പ്രമേയം പാസാക്കുകയും ബ്രിട്ടീഷ് രാജാവിന് ഹർജി അയയ്ക്കുകയും ചെയ്തു. എന്നാൽ ബ്രിട്ടീഷ് ഗവൺമെന്റ് ഒട്ടും വഴങ്ങിയില്ല. ചാതാംപ്രഭു (1708-78) ഈ അവസരത്തിൽ കോളനികളോട് വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രഭുസഭയിൽ വാദിച്ചു. പ്രസിദ്ധ വാഗ്മിയായ എഡ്മണ്ട് ബർക്കും കോമൺസ്സഭയിൽ ഈ ആശയം ശക്തമായി ഉന്നയിച്ചു. എന്നാൽ രാജാവും ബ്രിട്ടീഷ് പാർലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. അമേരിക്കൻ 'രാജ്യസ്നേഹി'കളിൽ ഇതുളവാക്കിയ പ്രതികരണം സമരരംഗത്തിറങ്ങുകയെന്നുള്ളതായിരുന്നു. 1775 ഏപ്രിൽ 19-ന് മാസച്ചൂസിറ്റ്സിൽ ലെക്സിങ്ടൺ എന്ന സ്ഥലത്തു വച്ച് ബ്രിട്ടീഷ് സൈന്യവും അമേരിക്കൻ കോളനി സൈന്യവും തമ്മിൽ ഏറ്റുമുട്ടി. ഈ യുദ്ധത്തിൽ വിജയം അമേരിക്കക്കാർക്കായിരുന്നു. സ്വാതന്ത്ര്യപ്രഖ്യാപനംതിരുത്തുക 1775 മേയ് 10-ന് രണ്ടാമത്തെ 'കോണ്ടിനെന്റൽ കോൺഗ്രസ്' സമ്മേളിച്ചു. ഇതിൽ എല്ലാ കോളനികളുടെയും പ്രതിനിധികൾ സംബന്ധിച്ചിരുന്നു. ഈ സമ്മേളനം അമേരിക്കൻ സൈന്യങ്ങളുടെ സേനാനായകനായി ജോർജ് വാഷിംഗ്ടനെ (1732-99) നിയമിച്ചു. തോമസ് ജെഫേഴ്സൺ‍ (1743-1826), ബെഞ്ചമിൻ ഫ്രാങ്ക്ളിൻ തുടങ്ങിയ നേതാക്കൾ ഉൾപ്പെട്ട ഒരു കമ്മിറ്റി ഒരു സ്വാതന്ത്ര്യപ്രഖ്യാപന വിളംബരം (Declaration of Independence) തയ്യാറാക്കി സമർപ്പിച്ചത് കോൺഗ്രസ് 1776 ജൂലൈ 4-ന് അംഗീകരിച്ചു. ഈ പത്രികയുടെ ശില്പി തോമസ് ജെഫേഴ്സൺ ആയിരുന്നു. പ്രസ്തുത പത്രികയിൽ ജനാധിപത്യത്തിന്റെ ചില മൗലികപ്രമാണങ്ങൾ ഉൾക്കൊണ്ടിരുന്നു: ഇംഗ്ലീഷ്കാർക്കു മാത്രമല്ല എല്ലാ മനുഷ്യർക്കും ദൈവദത്തമായ ചില അനുപേക്ഷണീയാവകാശങ്ങളുണ്ട്. ജീവിക്കാനും സ്വാതന്ത്ര്യമനുഭവിക്കാനും ആത്മസുഖത്തിനുവേണ്ടി പ്രവർത്തിക്കാനുമുള്ള അവകാശങ്ങൾ ഇവയിൽ പ്രധാനമാണ് എല്ലാ ഭരണകൂടങ്ങളുടെയും ന്യായമായ അധികാരങ്ങൾ ഭരണീയരിൽനിന്നു ലഭിക്കുന്നവയാണ് അതിനാൽ സ്വേച്ഛാധിപത്യഭരണത്തെ മറിച്ചിട്ടു ജനസമ്മതമുള്ള ഭരണം സ്ഥാപിക്കാനുള്ള അവകാശം തികച്ചും ന്യായീകരിക്കത്തക്കതാണ്. ഫിലാഡൽഫിയ കോൺഗ്രസ്സിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം കോളനികളിലെ 'ദേശസ്നേഹികളിൽ' ആവേശമുളവാക്കി. ബഞ്ചമിൻ ഫ്രാങ്ക്ളിൻ ഫ്രാൻസിലും ബ്രിട്ടന്റെ മറ്റു ശത്രുരാജ്യങ്ങളിലും എത്തി അമേരിക്കക്കാരുടെ സ്വാതന്ത്ര്യസമരത്തിന് സഹായം അഭ്യർഥിച്ചു. ഇംഗ്ളീഷുകാരനായ തോമസ് പെയിൻ അമേരിക്കയിൽ വന്ന് അമേരിക്കൻ സ്വാതന്ത്ര്യപ്രക്ഷോഭത്തിൽ സജീവമായി പ്രവർത്തിച്ചു. രാജാക്കന്മാരുടെ ഭരണാവകാശം ദൈവദത്തമാണെന്നുള്ള വാദത്തെ തോമസ് പെയിൻ പരസ്യമായി ഖണ്ഡിച്ചു. തുടരെ വിപ്ലവം നടത്തുന്നതു ജനാധിപത്യഭരണത്തിന് നല്ലതാണെന്നുകൂടി തോമസ് ജെഫേഴ്സൺ വാദിച്ചു. ഒന്നുകിൽ സ്വാതന്ത്ര്യം തരിക, അല്ലെങ്കിൽ മരണം തരിക എന്നുള്ള മുദ്രാവാക്യംകൊണ്ടു പാട്രിക് ഹെന്റി രാജ്യസ്നേഹികളിൽ ആവേശം സൃഷ്ടിച്ചു. ന്യൂയോർക്കിലെ വിപ്ലവകാരികൾ അവിടെ സ്ഥാപിച്ചിരുന്ന ജോർജ് രാജാവിന്റെ ലോഹപ്രതിമ തകർത്ത് അതിലെ ലോഹംകൊണ്ട് വെടിയുണ്ടകൾ ഉണ്ടാക്കി. യുദ്ധം ആരംഭിക്കുന്നുതിരുത്തുക Johannes Adam Simon Oertel. Pulling Down the Statue of King George III, N.Y.C., ca. 1859. The painting is a romanticised version of the Sons of Liberty destroying the symbol of monarchy following the reading by George Washington of the United States Declaration of Independence to the Continental Army and residents on the New York City commons, July 9th, 1776. ബ്രിട്ടനിലാകട്ടെ പാർലമെന്റും രാജാവും കോളനികളുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തെ രാജദ്രോഹമായിട്ടാണ് വീക്ഷിച്ചത്. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ കോളനിക്കാരെ ഹ്രസ്വകാലംകൊണ്ടു തന്നെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർക്കു കഴിയുന്ന സാഹചര്യമാണുണ്ടായിരുന്നത്. കാരണം സമ്പന്നരായ കോളനിനിവാസികളിൽ പലരും ബ്രിട്ടീഷു ഗവൺമെന്റിനോടു യുദ്ധത്തിലേർപ്പെടുന്നതിനെതിരായിരുന്നു. അഥവാ എല്ലാ കോളനിക്കാരും ഒത്തൊരുമിച്ചു യുദ്ധത്തിനിറങ്ങിയാൽത്തന്നെയും അവർക്ക് ജനസംഖ്യകൊണ്ടും നാവികശക്തികൊണ്ടും ബ്രിട്ടനോടു കിടപിടിക്കാൻ നിവൃത്തിയില്ലാത്ത സ്ഥിതിയായിരുന്നു. എന്നാൽ വേണ്ട സമയത്തു വേണ്ടതു ചെയ്യാതെ ബ്രിട്ടൻ അമേരിക്കൻ വിപ്ലവകാരികൾക്കു സംഘടിക്കാനും ശക്തി സംഭരിക്കാനും അവസരം നല്കി. 1776 ജൂൺ 15-ന് ബോസ്റ്റൺ നഗരത്തിനു സമീപത്ത് ബങ്കർഹിൽ എന്ന സ്ഥലത്തുവച്ച് ബ്രിട്ടീഷ് സൈന്യവും കോളനിക്കാരുടെ സൈന്യവും തമ്മിൽ ഏറ്റുമുട്ടി. ഒടുവിൽ അമേരിക്കക്കാർ പിന്മാറേണ്ടി വന്നു; എങ്കിലും ഈ സംഘട്ടനത്തിൽ വളരെ ബ്രിട്ടീഷ് പട്ടാളക്കാർ മരണമടഞ്ഞു. 1775 ജൂലൈ മുതൽ 1776 മാർച്ച് വരെ ബോസ്റ്റൺ നഗരത്തെ അമേരിക്കൻ സൈന്യം പ്രതിരോധിച്ചു. ഒടുവിൽ ബ്രിട്ടീഷുകാർക്ക് 1776 മാർച്ച് 17-നു ബോസ്റ്റൺ നഗരം വിട്ടുപോകേണ്ടിവന്നു. ബോസ്റ്റൺ നഗരം അമേരിക്കക്കാരുടെ അധീനത്തിലായതിനുശേഷം അവരുടെ സേനാനായകനായ ജോർജ് വാഷിംഗ്ടൺ ന്യൂയോർക്കിന്റെ നേരേ തിരിഞ്ഞു. ബ്രിട്ടീഷ് കരസേനാധിപനായ ജനറൽ വില്യം ഹൗവിന്റെയും (1729-1814) നാവികസേനാധിപനായ അഡ്മിറൽ റിച്ചാർഡ് ഹൗവിന്റെയും (1726-99) നേതൃത്വത്തിൽ ബ്രിട്ടീഷുകാർ ഇതിനെ ചെറുത്തു. 1776 സെപ്തംബർ 15-ന് ന്യൂയോർക്ക് നഗരം ബ്രിട്ടീഷുകാർ വീണ്ടെടുത്തു. തന്നിമിത്തം വാഷിങ്ടനു ന്യൂയോർക്കിൽനിന്നു വിട്ടുപോകേണ്ടതായും വന്നു. എന്നാൽ 1776 ഡിസംബർ 26-ന് ട്രെന്റൺ എന്ന സ്ഥലത്തുവച്ചു നടന്ന ഏറ്റുമുട്ടലിൽ വാഷിങ്ടൺ ആയിരം ബ്രിട്ടീഷ് പട്ടാളക്കാരെ തടവുകാരാക്കി. അതിനെത്തുടർന്ന് 1777 ജനുവരി 3-ന് പ്രിൻസ്ടണിൽവച്ചു നടന്ന യുദ്ധത്തിൽ വാഷിങ്ടൺ ബ്രിട്ടീഷ്കാരുടേമേൽ നിർണായകമായ വിജയം കൈവരിച്ചു. 1777 ഒക്ടോബർ 17-ന് സാരറ്റോഗാ യുദ്ധത്തിൽ ജോൺ ബർഗൊയിൻ (1722-92) എന്ന ബ്രിട്ടീഷ് കരസേനാധിപൻ ആയിരത്തിൽപ്പരം പട്ടാളക്കാരോടുകൂടി അമേരിക്കൻ സൈന്യത്തിനു കീഴടങ്ങി. സെപ്തംബർ 11-ന് ബ്രാണ്ടിവൈൻ യുദ്ധത്തിൽ ഗ്രീൻ എന്ന സൈന്യാധിപന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സൈന്യത്തെ വില്യം ഹൌ പരാജയപ്പെടുത്തി. സെപ്തംബർ 27-ന് ഫിലാഡൽഫിയ കൈവശപ്പെടുത്തി. മറ്റു ശക്തികളുടെ ഇടപെടൽതിരുത്തുക 1777-ലെ സാരറ്റോഗാ യുദ്ധം അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലെ ഒരു വഴിത്തിരിവിനെ കുറിക്കുന്നു. സപ്തവത്സരയുദ്ധത്തിൽ‍ പരാജയപ്പെട്ട ഫ്രഞ്ചുകാർ അമേരിക്കൻ കോളനിക്കാരുമായി പരസ്യമായി സഖ്യത്തിലേർപ്പെടുകയും 1778-ൽ ബ്രിട്ടീഷ് ഗവൺമെന്റിനോട് യുദ്ധപ്രഖ്യാപനം നടത്തുകയും ചെയ്തു. അതുവരെ അമേരിക്കയിൽ ഒതുങ്ങിനിന്നിരുന്ന യുദ്ധം ഒരു ആഗോളയുദ്ധത്തിന്റെ രൂപംപ്രാപിച്ചു. 1779 ജൂണിൽ ഫ്രാൻസിന്റെ പ്രേരണയിൽ സ്പെയിൻ ബ്രിട്ടീഷുകാർക്കെതിരായി യുദ്ധരംഗത്തു പ്രവേശിച്ചു. ജിബ്രാൾട്ടറും ഫ്ളോറിഡയും ബ്രിട്ടനിൽനിന്നു തിരികെ പിടിച്ചെടുക്കാൻ ഫ്രാൻസ് സ്പെയിനെ സഹായിക്കാമെന്ന വാഗ്ദാനമാണ് സ്പെയിൻ ബ്രിട്ടനോടു യുദ്ധത്തിനിറങ്ങിപ്പുറപ്പെടാൻ കാരണം. ബ്രിട്ടൻ ഡച്ചു കച്ചവടക്കാരെ അമേരിക്കൻ വാണിജ്യബന്ധത്തിൽനിന്ന് ഒഴിച്ചു നിർത്തി എന്ന കാരണത്താൽ ഹോളണ്ട് ഫ്രഞ്ചുകാരുടെ ഭാഗത്തുചേർന്നു. നാവികശക്തിയിൽ ബ്രിട്ടന്റെ പുരോഗതിയിൽ അസൂയയും ഭയവുമുണ്ടായിരുന്ന മറ്റു രാഷ്ട്രങ്ങളും ബ്രിട്ടനെതിരായി അണിനിരന്നു. അമേരിക്കയുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ബ്രിട്ടീഷ് നാവികോദ്യോഗസ്ഥന്മാർ അമേരിക്കക്കാരുമായി കച്ചവടബന്ധമുള്ള യൂറോപ്യൻ നിഷ്പക്ഷരാജ്യങ്ങളുടെ കപ്പലുകൾ ബലമായി പരിശോധിക്കാനും ചില കപ്പലുകൾ പിടിച്ചെടുക്കാനും തുടങ്ങി. ഇതിൽ റഷ്യയിലെ ചക്രവർത്തിനിയായ കാതറൈൻ II (1728-96) പ്രതിഷേധിക്കുകയും 1780-ൽ റഷ്യയും സ്വീഡനും ഡെന്മാർക്കും ചേർന്ന് ഇംഗ്ലണ്ടിനെതിരായി ഒരു സായുധനിഷ്പക്ഷതാ (Armed neutrality) സഖ്യം ഉണ്ടാക്കുകയും ചെയ്തു. പിന്നീട് പ്രഷ്യയും പോർച്ചുഗലും ഇറ്റലിയിലെ 'രണ്ടു സിസിലികൾ‍' എന്ന രാഷ്ട്രവും വിശുദ്ധ റോമാസാമ്രാജ്യവും ഈ സഖ്യത്തിൽ ചേർന്നു. അങ്ങനെ യൂറോപ്യൻ രാഷ്ട്രങ്ങളെല്ലാംതന്നെ ബ്രിട്ടന്റെ ശത്രുക്കളായിത്തീർന്നു. എന്നാൽ ഫ്രാൻസും സ്പെയിനും ഹോളണ്ടും മാത്രമേ സജീവമായി യുദ്ധരംഗത്തുണ്ടായുള്ളു. ഹോളണ്ട് നോർത്ത് സീയിൽ ശല്യമുണ്ടാക്കി. എന്നാൽ ഫ്രാൻസും സ്പെയിനും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും തുറന്ന ആക്രമണം നടത്തി. ഇതുകൂടാതെ ബ്രിട്ടീഷ് ഗവൺമെന്റിന് ബ്രിട്ടീഷ് ദ്വീപുകളിൽനിന്നുള്ള എതിർപ്പിനെയും നേരിടേണ്ടി വന്നു. അയർലണ്ടിൽ ലഹള ഉണ്ടായതു കൂടാതെ ഇംഗ്ലണ്ടിൽത്തന്നെ വില്യം പിറ്റ്, എഡ്മണ്ട് ബർക്ക്, ചാൾസ് ജെയിംസ് ഫോക്സ് തുടങ്ങിയ നേതാക്കന്മാർ അമേരിക്കയോട് പരസ്യമായി കൂറു കാണിച്ചു. അമേരിക്കയിലേക്കു കപ്പലും പട്ടാളവും അയയ്ക്കുന്നതോടുകൂടിത്തന്നെ സ്പെയിനിന്റെയും ഫ്രാൻസിന്റെയും ആക്രമണത്തിൽനിന്നു സ്വന്തം രാജ്യത്തിന്റെ തെക്കേ കടൽത്തീരം സംരക്ഷിക്കേണ്ട ഭാരവും ബ്രിട്ടനു വന്നുകൂടി. അതിലുപരിയായി നോർത്ത് സീയിലും കരിബീയൻ കടലിലും വിദൂരമായ ബംഗാൾ ഉൾക്കടലിലും ഡച്ചുകാരെയും ഫ്രഞ്ചുകാരെയും നേരിടാൻ നാവികസൈന്യത്തെ അയയ്ക്കേണ്ട ബാദ്ധ്യതയും വന്നുചേർന്നു. ചുരുക്കത്തിൽ ബ്രിട്ടന് 3 ഭൂഖണ്ഡങ്ങളിൽ ഒരേ സമയത്തു യുദ്ധം ചെയ്യേണ്ടി വന്നു. 1779-ൽ ഫ്രഞ്ച്-സ്പാനിഷ് നാവികസേന ബ്രിട്ടനെ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തി. മെഡിറ്ററേനിയനിലെ ബ്രിട്ടീഷ് സാമ്രാജ്യപ്രദേശങ്ങളെ സ്പെയിനും ഫ്രാൻസും കൂട്ടായി ആക്രമിക്കുകയും മിനോർക്ക ദ്വീപ് കൈവശപ്പെടുത്തുകയും ചെയ്തു. ജിബ്രാൾട്ടറിലെ ബ്രിട്ടീഷ് സൈന്യം ശത്രുക്കളെ തോല്പിച്ചതിനാൽ ജിബ്രാൾട്ടർ തുറമുഖം ബ്രിട്ടനു നഷ്ടപ്പെട്ടില്ല. ബ്രിട്ടന്റെ കീഴടങ്ങൽതിരുത്തുക വടക്കേ അമേരിക്കയിൽ കോളനിക്കാർ ഫ്രഞ്ചു യുദ്ധക്കപ്പലുകളുടെയും ഫ്രഞ്ചു കരസേനയുടെയും സഹായത്തോടുകൂടി ബ്രിട്ടീഷ് സൈന്യത്തിന്റെമേൽ നിർണായകമായ വിജയം നേടി. വാഷിങ്ടന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സൈന്യവും മാർക്യൂസ് ദെ ലാഫീറ്റിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചു സൈന്യവും ഫ്രഞ്ചു നാവികസേനയുംകൂടി ബ്രിട്ടീഷ് സേനാനായകനായ കോൺവാലിസ് പ്രഭുവിനെ വെർജീനിയയിലെ യോർക്ക്ടൗണിൽവച്ച് എല്ലാ വശങ്ങളിൽനിന്നും വളഞ്ഞു. 1781 ഒക്ടോബർ 19-ന് 7,000 പട്ടാളക്കാരോടുകൂടി കോൺവാലിസ് കീഴടങ്ങി. യൂറോപ്പിലും വെസ്റ്റ് ഇൻഡീസിലും ഏഷ്യയിലും ശത്രുക്കളെ നേരിടുന്നതിനായി സൈന്യങ്ങളെ നിർത്താൻ നിർബന്ധിതയായ ബ്രിട്ടന് അമേരിക്കയിലേക്ക് കൂടുതൽ സൈന്യങ്ങളെ അയയ്ക്കാൻ നിർവാഹമില്ലാത്ത സ്ഥിതി വന്നു. യുദ്ധത്തിലെ എല്ലാ സമരമുഖങ്ങളിലും ഒറ്റയ്ക്കു ശത്രുക്കളെ നേരിടേണ്ടി വന്ന ബ്രിട്ടൻ തളർന്നു. 1783 സെപ്തംബർ 3-ന് ബ്രിട്ടൻ പാരിസിൽ വച്ച് അമേരിക്കൻ കോളനികളുമായി സമാധാനക്കരാർ ഒപ്പുവച്ചു; ഫ്രാൻസും സ്പെയിനുമായി മറ്റൊരു സമാധാനക്കരാർ വേഴ്സയിലിൽ (Versailles) വച്ചും. അതോടെ അമേരിക്കൻ സ്വാതന്ത്ര്യസമരം അവസാനിച്ചു. സമാധാനസ്ഥാപനംതിരുത്തുക പാരിസ് ഉടമ്പടിയിലെ പ്രധാനവ്യവസ്ഥകൾ താഴെ പറയുന്നവയായിരുന്നു: ബ്രിട്ടനോടു യുദ്ധം ചെയ്ത 13 കോളനികളും കൂട്ടിച്ചേർത്തു രൂപവത്കൃതമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒഫ് അമേരിക്ക (U.S.A) എന്ന സ്വതന്ത്രരാഷ്ട്രത്തിന് അംഗീകാരം നല്കി. ഈ രാഷ്ട്രത്തിന്റെ വടക്കേ അതിർത്തി കാനഡയും അതിനു സമീപമുള്ള വൻതടാകങ്ങളും കിഴക്കേ അതിർത്തി അത്ലാന്തിക് സമുദ്രവും പടിഞ്ഞാറേ അതിർത്തി മിസിസിപ്പി നദിയുമായി നിർണയിച്ചു; ന്യൂഫൗണ്ട്ലണ്ടിലെ മത്സ്യബന്ധനകേന്ദ്രങ്ങളിൽ യു.എസ്സിനുള്ള പരിപൂർണാവകാശം അംഗീകരിക്കപ്പെട്ടു; മിസിസിപ്പി നദിയിൽ ബ്രിട്ടനും യു.എസ്സിനും തുല്യമായ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടു. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടൻ പരാജയപ്പെടാനിടയായ കാരണങ്ങൾ പലതാണ്. സ്വന്തം നാട്ടിൽനിന്ന് അനേകായിരം കിലോമീറ്റരുകൾ ദൂരെ നടന്ന യുദ്ധമായതുകൊണ്ടുള്ള വൈഷമ്യത്തിനു പുറമേ ഭൂമിശാസ്ത്രപരമായി ബ്രിട്ടന് പല പ്രതികൂല സാഹചര്യങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നു. കാടും മലയും നിറഞ്ഞ യുദ്ധരംഗങ്ങൾ അമേരിക്കക്കാർക്കു സുപരിചിതമായിരുന്നു. നേരെമറിച്ചു ബ്രിട്ടീഷു സൈന്യങ്ങൾക്ക് അപരിചിതവും. കൂടാതെ ഫ്രഞ്ചുകാരുടെ സാമ്പത്തികസഹായം അമേരിക്കക്കാർക്ക് ഒരു വലിയ രക്ഷാകവചമായിത്തീർന്നു. അമേരിക്കൻ രാജ്യസ്നേഹികളുടെ ധീരോദാത്തതയും ത്യാഗസന്നദ്ധതയും അവരുടെ നേതാക്കന്മാരുടെ വ്യക്തിമാഹാത്മ്യവും അമേരിക്കൻ വിജയത്തിന്റെ നിർണായകഘടകങ്ങളായിരുന്നു. ജോർജ് വാഷിങ്ടന്റെ സ്വഭാവശുദ്ധിയും ത്യാഗബുദ്ധിയുമാണ് അമേരിക്കക്കാരുടെ വിജയത്തിന് ഏറ്റവും സഹായകമായിരുന്നതെന്ന് ബ്രിട്ടീഷ് ചരിത്രകാരനായ ഡബ്ലിയു.ഇ.എച്ച്. ലെക്കി അഭിപ്രായപ്പെട്ടിട്ടുണ്ട്. പുതു രാഷ്ട്ര പിറവിതിരുത്തുക അമേരിക്കൻ സ്വാതന്ത്യ്രസമരത്തിന്റെ ഫലങ്ങൾ വിവിധങ്ങളും ദൂരവ്യാപകങ്ങളുമായിരുന്നു. അമേരിക്കൻ കോളനികൾക്കു പരിപൂർണ രാഷ്ട്രീയസ്വാതന്ത്ര്യം ലഭിച്ചു. 13 കോളനികളും ഒത്തുചേർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് എന്ന സ്വതന്ത്ര ഫെഡറൽ രാഷ്ട്രത്തിനു രൂപം നല്കി. സ്വാതന്ത്യ്രസമരത്തിൽ കോളനികൾ വിജയിച്ചത് രാജകീയ സ്വേച്ഛാധിപത്യത്തിനും പ്രഭുക്കന്മാരുടെ മേധാവിത്വത്തിനും കനത്ത ആഘാതമായിരുന്നു. രാജാധികാരം ദൈവദത്തമാണെന്നുള്ള തത്ത്വത്തിന്റെ തകർച്ചയ്ക്ക് അമേരിക്കൻ സ്വാതന്ത്ര്യസമരം വളരെയേറെ സഹായിച്ചു. ഇംഗ്ലണ്ടിൽ 17-ആം ശതകത്തിലുണ്ടായ പ്യൂരിറ്റൻ വിപ്ലവത്തിന്റെയും 1688-ലെ 'രക്തരഹിത' വിപ്ളവത്തിന്റെയും സ്വാഭാവികമായ പരിസമാപ്തിയാണ് അമേരിക്കൻ വിപ്ലവത്തിൽ കാണാൻ കഴിയുന്നത്. ഈ വിപ്ലവം രാജാവിനെ മാത്രമല്ല, രാജസ്ഥാനത്തെയും നശിപ്പിക്കുകയും ജനാധിപത്യവാഴ്ച സാക്ഷാത്കരിക്കുകയും ചെയ്തു. അമേരിക്കൻ വിപ്ളവത്തിന്റെ വിജയം ജനാധിപത്യത്തിന്റെയും ദേശീയ സ്വയംനിർണയാവകാശത്തിന്റെയും വിജയമായിരുന്നു. അമേരിക്കൻ സ്വാതന്ത്യ്രസമരം ഫ്രഞ്ചുവിപ്ലവത്തിനു വഴിതെളിച്ചു. യുദ്ധത്തിൽ സജീവമായി പങ്കെടുത്തതുകൊണ്ടു സാമ്പത്തികമായും സൈനികമായും ഭീമമായ നഷ്ടം ഫ്രഞ്ചു ഗവൺമെന്റിനു സഹിക്കേണ്ടി വന്നു. തന്നിമിത്തം ഫ്രഞ്ചു ഗവൺമെന്റിന്റെ ഖജനാവ് ശോഷിക്കുകയും അത് ഫ്രഞ്ചുരാജാധികാരത്തിന്റെ പതനത്തിനു വഴിതെളിക്കുകയും ചെയ്തു. ഫ്രഞ്ചു വിപ്ലവകാരികൾക്ക് അമേരിക്കൻ സ്വാതന്ത്ര്യസമരം നല്കിയ പ്രചോദനമാണ് അവരിൽ വിപ്ലവത്തിന് ഏറ്റവുമധികം ആവേശമുളവാക്കിയത്. ബ്രിട്ടീഷ് രാജാധികാരം തകർക്കാൻ അമേരിക്കക്കാരെ സഹായിച്ച ഫ്രഞ്ചുകാർ അവരുടെ സ്വന്തം രാജാവിന്റെ നേർക്കു വിപ്ലവത്തിനു പുറപ്പെട്ടതു സ്വഭാവികമായ ഒരു പരിണതിയായിരുന്നു. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രത്യാഘാതങ്ങളായി 19ആം ശതകത്തിൽ ലാറ്റിൻ അമേരിക്കയിൽ വിദേശാധിപത്യത്തിൽനിന്നു വിമോചനം ലഭിക്കാൻ പല രാഷ്ട്രങ്ങളിലും വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. സൈമൺ ബൊളിവറുടെയും സാൻ മാർട്ടിന്റെയും മറ്റും നേതൃത്വത്തിൽ തെ. അമേരിക്കൻ കോളനികളിലെ ജനങ്ങൾ സ്പാനിഷ് സാമ്രാജ്യ മേധാവിത്വത്തിനെതിരായി നടത്തിയ വിമോചനസമരങ്ങൾക്ക് അമേരിക്കൻ സ്വാതന്ത്ര്യസമരം നല്കിയ മാതൃകയാണു പ്രചോദനം നല്കിയത്. സമത്വം, സ്വാതന്ത്ര്യം', ജനാധിപത്യം എന്നിങ്ങനെ അമേരിക്കൻ സ്വാതന്ത്ര്യസമരം ഉയർത്തിപ്പിടിച്ച മഹത്തായ ആദർശങ്ങൾ അമേരിക്കൻ ഭൂഖണ്ഡത്തിൽ മാത്രമല്ല, യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും വ്യാപിച്ച് അവിടെയെല്ലാം ജനകീയ വിപ്ലവങ്ങൾക്കു പ്രേരണ നല്കി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു തന്നെ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലെ ആശയങ്ങൾ ആവേശം നല്കിയിട്ടുണ്ട്. അവലംബംതിരുത്തുക കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ സ്വാതന്ത്ര്യസമരം അമേരിക്കൻ സ്വാതന്ത്ര്യസമരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. "https://ml.wikipedia.org/w/index.php?title=അമേരിക്കൻ_സ്വാതന്ത്ര്യസമരം&oldid=3753162" എന്ന താളിൽനിന്ന് ശേഖരിച്ചത്
കോ ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് പുതിയ തംഹീദിയ്യ (+1) ക്ലാസിലേക്ക് അപേക്ഷിച്ച വി​ദ്യാർത്ഥികൾ ജൂലൈ 17 നു മുമ്പായി ​ഗ്രേഡുകൾ എന്റർ ചെയ്യേണ്ടതാണ്. wafyonline.com വഴി വളരെ ലളിതമായി മാർക്ക് അപ് ലോഡ് ചെയ്യാൻ സാധിക്കും. Application Number, Date of birth ഉപയോഗിച്ച് ലോ​ഗിൻ ചെയ്ത് ​ഗ്രേഡ് എൻട്രി സെലക്ട് ചെയ്ത് ​ഗ്രേഡുകൾ രേഖപ്പെടുത്താം. സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്യേണ്ടതില്ല. വിദ്യാർത്ഥി നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് വെയിറ്റേജ് കണക്കാക്കുന്നത്. വെയിറ്റേജ് ലഭിച്ചതിൻ്റെ ഒറിജിനൽ സർർട്ടിഫിക്കറ്റുകൾ പ്രവേശന സമയത്ത് ഹാജറാക്കേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകിയെന്ന് ബോധ്യപ്പെട്ടാൽ പ്രവേശനം റദ്ദ് ചെയ്യുന്നതായിരിക്കും. അതിനെത്തുടർന്നുണ്ടാകുന്ന നഷ്ടങ്ങൾക്ക് നിങ്ങൾ മാത്രമായിരിക്കും ഉത്തരവാദി. അതിനാൽ വളരെ ശ്രദ്ധയോടെ സത്യസന്ധമായി മാത്രം ​ഗ്രേഡ് അപ് ലോഡ് ചെയ്യുക. ​ഗ്രേഡ് തെറ്റിയതായി വിദ്യാർത്ഥിക്കു തന്നെ ബോധ്യപ്പെട്ടാൽ വീണ്ടും ​ഗ്രേഡ് എൻട്രി ചെയ്യാവുന്നതാണ്. ഒന്നിലധികം തവണ ​ഗ്രേഡ് എൻട്രി ചെയ്യുന്നുവെങ്കിൽ അവസാനം ചെയ്ത എൻട്രിയായിരിക്കും പരി​ഗണിക്കുക. ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് എക്സിക്യുട്ടീവ് അം ഗത്വമുള്ള സി.ഐ.സിയുടെ 38 അഫിലിയേറ്റഡ് വാഫി കോളേജുകളിലേക്കും, 19 വഫിയ്യ കോളേജുകളിലേക്കും, 12 വഫിയ്യ ഡേ കോളേജുകളിലേക്കുമാണ് ഈ വർഷം അഡ്മിഷൻ നടക്കുക. വാഫി (120 സയൻസ്, 540 കൊമേഴ്സ്, 480 ഹ്യുമാനിറ്റീസ്) വഫിയ്യ (120 കൊമേഴ്സ്, 450 ഹ്യുമാനിറ്റീസ്) വഫിയ്യ ഡേ (300 കൊമേഴ്സ്, 320 ഹ്യുമാനിറ്റീസ്) അന്താരാഷ്ട്ര നിലവാരത്തിൽ മത-ഭൗതിക വിദ്യകൾ സമന്വയിച്ചു നൽകുന്ന വാഫി-വഫിയ്യ പാഠ്യപദ്ധതി കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് - സി.ഐ.സിയാണ് ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ കേരളത്തിന്റെ വൈ‍ജ്ഞാനിക ഭൂപടത്തിൽ ഇടം നേടിയ ഈ ജനകീയ വിദ്യാഭ്യാസ സംവിധാനം ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി ഉൾപ്പെടെ 10 ലോകോത്തര വിദ്യാപീഠങ്ങളുമായും, സംവിധാനങ്ങളുമായും സഹകരണ ധാരണ (എം.ഒ.യു) ഒപ്പുവെച്ചിട്ടുണ്ട്. നിലവിൽ 90 അഫിലിയേറ്റഡ് സ്ഥാപനങ്ങളിലായി 7800 ഓളം വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.
കൊച്ചി: പൊതുതെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവ സമുദായത്തെ ചില രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സ്ഥിരനിക്ഷേപമായി കണ്ടിരുന്ന കാലം കഴിഞ്ഞുവെന്നും ഭീകര വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളെ താലോലിച്ച് സംരക്ഷിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. തെരഞ്ഞെടുപ്പ് ചരിത്രത്തിലെ സ്ഥിരം വോട്ട്ബാങ്ക് ശൈലി വീണ്ടും ആവര്‍ത്തിക്കാന്‍ ക്രൈസ്തവ സമൂഹം തയ്യാറല്ല. ഇന്നലകളില്‍ തെരഞ്ഞെടുപ്പുവേളകളില്‍ ക്രൈസ്തവര്‍ പിന്തുണച്ചവര്‍ അധികാരത്തിലിരുന്ന് എന്തുനേടിത്തന്നുവെന്ന് വിലയിരുത്തപ്പെടണം. പ്രശ്‌നാധിഷ്ഠിതവും വിഷയാധിഷ്ഠിതവും ആദര്‍ശമൂല്യങ്ങളില്‍ അടിയുറച്ചതുമായ രാഷ്ട്രീയ സമീപനവും സമുദായപക്ഷ നിലപാടും വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ ഒരുമിച്ചിരുന്ന് രൂപപ്പെടുത്തുന്നില്ലെങ്കില്‍ നിലനില്പുതന്നെ അപകടത്തിലാകും. രാജ്യാന്തര ഭീകരപ്രസ്ഥാനങ്ങളുമായി ബന്ധമുള്ള വര്‍ഗീയ ശക്തികളിലേയ്ക്ക് നാടിന്റെ ഭരണസംവിധാനം തീറെഴുതപ്പെടുന്നത് ദൈവത്തിന്റെ സ്വന്തം നാടിനെ വലിയ ധ്രുവീകരണത്തിലേയ്ക്ക് തള്ളിവിടും. രാഷ്ട്രീയ നേതൃത്വങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥിരം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യുന്ന ഉപകരണങ്ങളായി അധഃപതിക്കാന്‍ സമുദായത്തിനെ ഇനിയും കിട്ടില്ല. മുന്നണികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമപ്പുറം സമുദായബോധവും സാമൂഹ്യപ്രതിബദ്ധതയും ജനകീയ ഇടപെടലുകളും നിസ്വാര്‍ത്ഥവും സത്യസന്ധവുമായ സേവനപാരമ്പര്യവും മാതൃകകളുമായ വ്യക്തിത്വങ്ങളെ നാടിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തനനിരതരാക്കുവാന്‍ വിശ്വാസിസമൂഹം ശ്രമിക്കേണ്ടിയിരിക്കുന്നു. അധികാരത്തിലേറുവാന്‍ ഭീകരപ്രസ്ഥാനങ്ങളോട് കൂട്ടുചേരുന്നവരെ ക്രൈസ്തവര്‍ ശക്തമായി എതിര്‍ക്കും. മതേതരത്വം പ്രസംഗിക്കുന്നവര്‍ മത വര്‍ഗീയ ഭീകര പ്രസ്ഥാനങ്ങളുമായി തെരഞ്ഞെടുപ്പ് ഉടമ്പടിയുണ്ടാക്കുന്നത് വിരോധാഭാസമാണ്. ക്രൈസ്തവ സമുദായത്തെ പൊതുസമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് തുടച്ചുനീക്കുവാനുള്ള ആസൂത്രിത നീക്കങ്ങള്‍ അണിയറയിലൊരുങ്ങുന്നതും കേരളത്തിന്റെ സമസ്ത മേഖലകളിലും ഇക്കൂട്ടര്‍ നുഴഞ്ഞുകയറി തീവ്രവാദ അജണ്ടകളിലൂടെ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുന്നതും വൈകിയ വേളയിലെങ്കിലും വിശ്വാസികള്‍ തിരിച്ചറിയണം. കത്തോലിക്കാസഭയുടെ സാമൂഹിക പ്രബോധനങ്ങളാണ് സഭയുടെ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനം. ഭീകരതീവ്രവാദങ്ങളും അഴിമതിയും ധൂര്‍ത്തും എക്കാലവും എതിര്‍ക്കപ്പെടണം. ജനങ്ങളുടെ ജീവനും ജീവിതത്തിനും നിരന്തരമുയരുന്ന വെല്ലുവിളികളും കോവിഡ് 19ന്റെ പശ്ചാത്തലത്തിലുള്ള പ്രതിസന്ധികളും പരിഹാരങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകണം. സമുദായം നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ ക്രൈസ്തവരായ ജനപ്രതിനിധികള്‍ കാലങ്ങളായി ഒളിച്ചോട്ടം നടത്തുകയാണ്. അധികാരത്തിലേറാനുള്ള ഏണിപ്പടികള്‍ മാത്രമായി സമുദായത്തെ കാണുകയും അതുകഴിഞ്ഞാല്‍ ഇക്കൂട്ടരുടെ പുച്ഛവും അവജ്ഞയും അവഗണനയും നിരന്തരം ആവര്‍ത്തിക്കുന്നതിനും അവസാനമുണ്ടാകണം. തെരഞ്ഞെടുപ്പുകളിലെ സാമുദായിക നിലപാടുകളെക്കുറിച്ച് വിലയിരുത്തുവാനും പങ്കുവയ്ക്കുവാനും വിവിധ തലങ്ങളില്‍ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
https-www-manoramaonline-com-web-stories-local-features 52b0n1kqghua38bm36h3ehs067 45h25bfncbhghulrlgas9svttn web-stories https-www-manoramaonline-com-web-stories-local-features-2022 തിരുവനന്തപുരത്ത് ശ്രീ ചിത്തിര തിരുനാൾ ട്രസ്റ്റിന്റെ ദേശീയ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ ഗായിക കെ.എസ്. ചിത്ര സദസിലെ കുട്ടിയെ എടുത്തു താലോലിക്കുന്നു. തിരുവനന്തപുരത്ത് ശ്രീ ചിത്തിര തിരുനാൾ ട്രസ്റ്റിന്റെ ദേശീയ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ ഗായിക കെ.എസ്. ചിത്ര സദസിലെ ആരാധകർക്കെ‍ാപ്പം. ശ്രീ ചിത്തിര തിരുനാൾ ട്രസ്റ്റിന്റെ ദേശീയ പുരസ്കാരം ഗവർണർ ആരിഫ് മുഹമ്മദ്ഖാനിൽ ഗായിക കെ.എസ്.ചിത്ര സ്വീകരിച്ചപ്പോൾ ശ്രീ ചിത്തിര തിരുനാൾ ട്രസ്റ്റിന്റെ ദേശീയ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ ഗായിക കെ.എസ്. ചിത്ര പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ് അയ്യർക്കെ‍ാപ്പം.
وَإِذَآ أَذَقْنَا ٱلنَّاسَ رَحْمَةً مِّنۢ بَعْدِ ضَرَّآءَ مَسَّتْهُمْ إِذَا لَهُم مَّكْرٌ فِىٓ ءَايَاتِنَا ۚ قُلِ ٱللَّهُ أَسْرَعُ مَكْرًا ۚ إِنَّ رُسُلَنَا يَكْتُبُونَ مَا تَمْكُرُونَ ﴾٢١﴿ മനുഷ്യര്‍ക്ക്‌ ബാധിച്ച വല്ല കഷ്‌ടതക്കും ശേഷം, അവര്‍ക്ക്‌ നാം ഒരു കാരുണ്യത്തെ ആസ്വദിപ്പിക്കുന്നതായാല്‍, അപ്പോള്‍ (അതാ) നമ്മുടെ ദൃഷ്‌ടാന്തങ്ങളില്‍ അവര്‍ക്കൊരുതന്ത്രം! പറയുക : `അല്ലാഹു അതിവേഗം തന്ത്രം ചെയ്യുന്നവനാകുന്നു.' (ഹേ, തന്ത്രക്കാരേ,) നിശ്ചയമായും നമ്മുടെ ദൂതന്‍മാര്‍, നിങ്ങള്‍ തന്ത്രം പ്രവര്‍ത്തിക്കുന്നത്‌ രേഖപ്പെടുത്തുന്നതാണ്‌. وَإِذَا أَذَقْنَا നാം ആസ്വദിപ്പിച്ചാല്‍, രുചി നോക്കിച്ചാല്‍ النَّاسَ മനുഷ്യരെ, മനുഷ്യര്‍ക്ക്‌ رَحْمَةً വല്ല കാരുണ്യവും مِّن بَعْدِ ശേഷമായി ضَرَّاءَ ഒരു (വല്ല) കഷ്‌ടതയുടെ مَسَّتْهُمْ അവരെ ബാധിച്ച, സ്‌പര്‍ശിച്ച إِذَا لَهُم അപ്പോള്‍ അവര്‍ക്ക്‌ (ഉണ്ടായിരിക്കും) مَّكْرٌ ഒരു തന്ത്രം (കുത്തിത്തിരിപ്പ്‌- വഞ്ചന) فِي آيَاتِنَا നമ്മുടെ ദൃഷ്‌ടാന്തങ്ങളില്‍ قُلِ പറയുക اللَّهُ അല്ലാഹു أَسْرَعُ അതി (കൂടുതല്‍) വേഗതയുളളവനാണ്‌ مَكْرًا തന്ത്രം, തന്ത്രത്തില്‍ إِنَّ رُسُلَنَا നിശ്ചയമായും നമ്മുടെ ദുതന്‍മാര്‍ يَكْتُبُونَ അവര്‍ എഴുതുന്നു, രേഖപ്പെടുത്തുന്നു مَا تَمْكُرُونَ നിങ്ങള്‍ തന്ത്രം പ്രവര്‍ത്തിക്കുന്നത്‌ മനുഷ്യരില്‍ പൊതുവെ കാണുന്ന മറ്റൊരു ദുഃസ്വഭാവമാണ്‌ ഈ വചനം ചൂണ്ടിക്കാട്ടുന്നത്‌. അതായത്‌, വല്ല കഷ്‌ടതയോ വിഷമമോ ബാധിച്ചു കഴിഞ്ഞശേഷം അല്ലാഹു വല്ല അനുഗ്രഹവും ചെയ്‌തുകൊടുത്താല്‍, അതിന്‌ നന്ദി കാണിക്കാതെ ഏതെങ്കിലും തരത്തില്‍ നന്ദികേട്‌ കാണിക്കുക. ഉദാഹരണമായി: കഠിനമായ ഒരു വരള്‍ച്ചയോ ക്ഷാമമോ പിടിപെട്ടശേഷം, നല്ല മഴ വര്‍ഷിച്ചു ഭൂമിയില്‍ വിളകള്‍ അഭിവൃദ്ധിപ്പെട്ടുവെന്ന്‌ വിചാരിക്കുക. അത്‌ തങ്ങളുടെ ദൈവങ്ങള്‍ കനിഞ്ഞതുകൊണ്ടാണെന്ന്‌ പറയും ഒരു കൂട്ടര്‍. ചിലര്‍ തങ്ങള്‍ വിളിച്ചു തേടാറുളള മഹാത്മാക്കളുടെ ബര്‍ക്കത്തായി അതിനെ വിശേഷിപ്പിക്കും. ഇന്നിന്ന നേര്‍ച്ചവഴിപാടുകളും ചടങ്ങുകളും നടത്തിയതു കൊണ്ടാണെന്ന്‌ വേറെ ചിലരും, ഇന്ന നക്ഷത്രവും രാശിയും യോജിച്ചതുകൊണ്ടാണെന്നും, പ്രകൃതി കനിഞ്ഞതാണെന്നും മറ്റും വേറെയും ചിലര്‍. ചുരുക്കത്തില്‍, അത്‌ അല്ലാഹു നല്‍കിയ ഒരനുഗ്രഹമാണെന്നോ അതിന്‌ നന്ദി കാണിക്കുകയാണ്‌ വേണ്ടതെന്നോ ഉളള ബോധം മിക്കവര്‍ക്കും ഉണ്ടായിരിക്കുകയില്ല. ഇങ്ങിനെയുളളവരെ അല്ലാഹു താക്കീത്‌ ചെയ്യുന്നു: അല്ലാഹുവിന്‌ അതിവേഗം തന്ത്രം നടത്തുവാന്‍ കഴിയും, എന്‍റെ ദൂതന്‍മാര്‍ – മലക്കുകള്‍ – നിങ്ങളുടെ അത്തരം കുതന്ത്രങ്ങളെല്ലാം രേഖപ്പെടുത്തിവെക്കുന്നുണ്ട്‌ എന്ന്‌. അതായത്‌, നിങ്ങളുടെ ആ കുതന്ത്രങ്ങള്‍ക്ക്‌ അതിനെക്കാള്‍ വേഗതയിലും ശക്തിയിലും തന്ത്രപരമായ നടപടികള്‍ സ്വീകരിക്കുവാന്‍ അല്ലാഹുവിനു കഴിയും. പക്ഷേ, തല്‍ക്കാലം അവന്‍ നടപടിയൊന്നും എടുക്കാതെ വിടുകയാണ്‌ ചെയ്യുന്നത്‌. എന്നുവെച്ച്‌ നിങ്ങള്‍ രക്ഷപ്പെടുമെന്ന്‌ കരുതേണ്ട. പരലോകത്ത്‌ വെച്ച്‌ നിങ്ങളുടെമേല്‍ നടപടി എടുക്കുകതന്നെ ചെയ്യും. ഇത്‌ ഓര്‍മയിലിരിക്കട്ടെ! എന്നു താല്‍പര്യം. 10:22 هُوَ ٱلَّذِى يُسَيِّرُكُمْ فِى ٱلْبَرِّ وَٱلْبَحْرِ ۖ حَتَّىٰٓ إِذَا كُنتُمْ فِى ٱلْفُلْكِ وَجَرَيْنَ بِهِم بِرِيحٍ طَيِّبَةٍ وَفَرِحُوا۟ بِهَا جَآءَتْهَا رِيحٌ عَاصِفٌ وَجَآءَهُمُ ٱلْمَوْجُ مِن كُلِّ مَكَانٍ وَظَنُّوٓا۟ أَنَّهُمْ أُحِيطَ بِهِمْ ۙ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ لَئِنْ أَنجَيْتَنَا مِنْ هَـٰذِهِۦ لَنَكُونَنَّ مِنَ ٱلشَّـٰكِرِينَ ﴾٢٢﴿ അവനത്രെ, കരയിലും, കടലിലും, നിങ്ങളെ നടത്തുന്നവന്‍. അങ്ങനെ, നിങ്ങള്‍ കപ്പലുകളിലായിരിക്കുമ്പോള്‍, നല്ല (അനുകൂലമുളള) തായ ഒരു കാറ്റ്‌ നിമിത്തം അവ അവരെ (യാത്രക്കാരെ)യും കൊണ്ട്‌ സഞ്ചരിക്കുകയും, അവരതില്‍ സന്തോഷമടയുകയും (ചെയ്യുമ്പോള്‍), (അതാ) അവര്‍ക്ക്‌ ഒരു കൊടുങ്കാറ്റ്‌ വന്നെത്തി! നാനാഭാഗത്തുനിന്നും അവര്‍ക്ക്‌ തിരമാല വന്നെത്തുകയും ചെയ്‌തു ; തങ്ങള്‍ വലയം ചെയ്യപ്പെട്ടു (നാശത്തിലകപ്പെട്ടു) വെന്ന്‌ അവര്‍ ധരിക്കുകയും ചെയ്‌തു. (അപ്പോള്‍) കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്‌കളങ്കമാക്കിയവരായിക്കൊണ്ട്‌ അവര്‍ അവനെ വിളി(ച്ചു പ്രാര്‍ത്ഥി) ക്കുകയായി: 'ഇതില്‍ നിന്ന്‌ ഞങ്ങളെ നീ രക്ഷപ്പെടുത്തിത്തരുന്ന പക്ഷം, തീര്‍ച്ചയായും ഞങ്ങള്‍ നന്ദി കാണിക്കുന്നവരുടെ കൂട്ടത്തിലായിരിക്കുകതന്നെ ചെയ്യും.' هُوَ അവനത്രെ الَّذِي يُسَيِّرُكُمْ നിങ്ങളെ നടത്തുന്നവന്‍, സഞ്ചരിപ്പിക്കുന്നവന്‍ فِي الْبَرِّ കരയില്‍ وَالْبَحْرِ കടലിലും حَتَّىٰ അങ്ങനെ, (ഇതു) വരെ إِذَا كُنتُمْ നിങ്ങള്‍ ആയിരുന്നാല്‍, ആയിരിക്കുമ്പോള്‍ فِي الْفُلْكِ കപ്പലുകളില്‍ وَجَرَيْنَ അവ നടക്കുക (സഞ്ചരിക്കുക)യും بِهِم അവരെയും കൊണ്ട്‌, അവരുമായി بِرِيحٍ ഒരു കാറ്റ്‌ കൊണ്ട്‌, കാറ്റോടെ, കാറ്റു നിമിത്തം طَيِّبَةٍ നല്ലതായ, വിശിഷ്‌ടമായ وَفَرِحُوا അവര്‍ സന്തോഷം കൊള്ളുകയും بِهَا അതില്‍. അതിനെപ്പറ്റി جَاءَتْهَا അവര്‍ക്ക്‌ വരുന്നു, വന്നെത്തി رِيحٌ ഒരു കാറ്റ്‌ عَاصِفٌ കഠിനമായ, ഉഗ്രമായ, കടുത്ത وَجَاءَهُمُ അവര്‍ക്ക്‌ വരുകയും ചെയ്‌തു الْمَوْجُ തിര, തിരമാല, അല مِن كُلِّ مَكَانٍ എല്ലാ സ്ഥലത്തു നിന്നും (നാനാ ഭാഗത്തു നിന്നും) وَظَنُّوا അവര്‍ ധരിക്കുക (കരുതുക) യും ചെയ്‌തു أَنَّهُمْ തങ്ങള്‍ (ആകുന്നു) എന്ന്‌ أُحِيطَ بِهِمْ തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു (എന്ന്‌) دَعَوُا അവര്‍ വിളിച്ചു, പ്രാര്‍ത്ഥിക്കുകയായി اللَّهَ അല്ലാഹുവിനെ, അല്ലാഹുവിനോട്‌ مُخْلِصِينَ തനിച്ചാക്കി (നിഷ്‌കളങ്ക - മാത്രമാക്കി)യവരായിട്ട്‌ لَهُ അവന്‌ الدِّينَ കീഴ്‌വണക്കം, നടപടി, അനുസരണം, മതം لَئِنْ أَنجَيْتَنَا തീര്‍ച്ചയായും ഞങ്ങളെ നീ രക്ഷപ്പെടുത്തുന്ന പക്ഷം مِنْ هَٰذِهِ ഇതില്‍ നിന്ന്‌ لَنَكُونَنَّ ഞങ്ങള്‍ ആയിരിക്കുക തന്നെ ചെയ്യും مِنَ الشَّاكِرِينَ നന്ദി ചെയ്യുന്നവരില്‍ (പെട്ടവര്‍) 10:23 فَلَمَّآ أَنجَىٰهُمْ إِذَا هُمْ يَبْغُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ ۗ يَـٰٓأَيُّهَا ٱلنَّاسُ إِنَّمَا بَغْيُكُمْ عَلَىٰٓ أَنفُسِكُم ۖ مَّتَـٰعَ ٱلْحَيَوٰةِ ٱلدُّنْيَا ۖ ثُمَّ إِلَيْنَا مَرْجِعُكُمْ فَنُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴾٢٣﴿ എന്നിട്ട്‌, അവരെ അവന്‍ രക്ഷപ്പെടുത്തിയപ്പോഴോ, അപ്പോഴതാ, അവര്‍ ന്യായമില്ലാതെ ഭൂമിയില്‍ ക്രമം തെറ്റിക്കൊണ്ടിരിക്കുന്നു! ഹേ, മനുഷ്യരേ, നിങ്ങളുടെ ക്രമം തെറ്റല്‍ നിങ്ങളുടെ സ്വന്തങ്ങള്‍ക്കെതിരെത്തന്നെയായിരിക്കും (ഭവിക്കുന്നത്‌). (അതെ) ഐഹിക ജീവിതത്തിന്‍റെ (താല്‍ക്കാലിക) സുഖാനുഭവം! പിന്നീട്‌, നമ്മിലേക്കാണ്‌ നിങ്ങളുടെ മടങ്ങിവരവ്‌; അപ്പോള്‍, നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി നാം നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്‌. فَلَمَّا أَنجَاهُمْ എന്നിട്ട്‌ (എന്നാല്‍) അവരെ അവന്‍ രക്ഷപ്പെടുത്തിയപ്പോള്‍ إِذَا هُمْ അപ്പോള്‍ (അതാ) അവര്‍ يَبْغُونَ ക്രമം തെറ്റുന്നു, അക്രമം ചെയ്യുന്നു, അതിരു വിടുന്നു فِي الْأَرْضِ ഭൂമിയില്‍ بِغَيْرِ الْحَقِّ ന്യായം (കാര്യം- അവകാശം) ഇല്ലാതെ يَا أَيُّهَا النَّاسُ ഹേ, മനുഷ്യരേ إِنَّمَا بَغْيُكُمْ നിങ്ങളുടെ ക്രമം തെറ്റല്‍, അക്രമം, ധിക്കാരം (തന്നെ - മാത്രം) عَلَىٰ أَنفُسِكُم നിങ്ങളുടെ സ്വന്തങ്ങള്‍ക്കെതിരെ, നിങ്ങളുടെ സ്വന്തം പേരില്‍ (മാത്രം- തന്നെ) مَّتَاعَ സുഖഭോഗം, ഉപകരണം, സുഖാനുഭവം الْحَيَاةِ ജീവിതത്തിന്‍റെ الدُّنْيَا ദുന്‍യാവിന്‍റെ, ഐഹിക مَرْجِعُكُمْ പിന്നെ നമ്മിലേക്കാണ്‌ നിങ്ങളുടെ മടക്കം, മടങ്ങി വരവ്‌ فَنُنَبِّئُكُم അപ്പോള്‍ നാം നിങ്ങളെ ബോധ്യപ്പെടുത്തും, വിവരമറിയിക്കും بِمَا كُنتُمْ നിങ്ങള്‍ ആയിരുന്നതിനെപ്പറ്റി تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും മനുഷ്യന്‍റെ നന്ദികേടിനെക്കുറിച്ചും, അല്ലാഹുവിന്‍റെ ദൃഷ്‌ടാന്തങ്ങളില്‍ അവര്‍ കുതന്ത്രം നടത്തുന്നതിനെക്കുറിച്ചും കഴിഞ്ഞ വചനത്തില്‍ പ്രസ്‌താവിച്ചു. അതിന്‌ നല്ലൊരു ഉദാഹരണം ഈ വചനങ്ങളില്‍ അടങ്ങിയിരിക്കുന്നു. കേവലം സാങ്കല്‍പികമായ ഒരു ഉദാഹരണമല്ല- മനുഷ്യരില്‍ നടന്നുകൊണ്ടിരിക്കുന്നതും, ഒരു വ്യാഖ്യാനത്തിന്‍റെയോ വിശദീകരണത്തിന്‍റെയോ സഹായംകൂടാതെത്തന്നെ മനസ്സിലാകുന്നതുമായ ഒരു ഉദാഹരണമത്രെ- അത്‌. ബഹുദൈവ വിശ്വാസികളില്‍ മാത്രമല്ല, ദൈവ നിഷേധികളില്‍പോലും ലോക നിയന്താവായ അല്ലാഹുവിന്‌ മാത്രമെ മനുഷ്യന്‌ യഥാര്‍ത്ഥത്തില്‍ സഹായം നല്‍കുവാന്‍ കഴിവുളളൂവെന്ന ബോധം ഒളിഞ്ഞിരിപ്പുണ്ടെന്ന്‌ മനസ്സിലാക്കാവുന്ന ഒരു ഉദാഹരണം കൂടിയാണിത്‌. തനി ഭൗതിക വാദികളായ ആളുകള്‍പോലും അല്ലാഹു ഈ ഉദാഹരണത്തില്‍ പ്രസ്‌താവിച്ചതുപോലെയുളള വല്ല അത്യാപത്തിലും അകപ്പെട്ടു ഗതിമുട്ടുമ്പോള്‍ ‘ദൈവമേ, ഈശ്വരാ, പടച്ചവനേ’ എന്നും മറ്റും വിളിച്ചു നിലവിളിക്കുന്നതും, മേല്‍പോട്ട്‌ കൈനീട്ടി രക്ഷക്കായി പ്രാര്‍ത്ഥിക്കുന്നതും ദുര്‍ലഭമല്ല. സഅ്‌ദുബ്‌നുഅബീവക്ക്വാസ്വ്‌ (റ) പ്രസ്‌താവിച്ചതായി, അബൂദാവൂദ്‌, നസാഈ (റ) മുതലായവര്‍ ഉദ്ധരിച്ച ഒരു സംഭവത്തിന്‍റെ ചുരുക്കം ഇങ്ങിനെയാണ്‌: മക്കാ വിജയം ഉണ്ടായപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്ന്‌ രക്ഷപ്പെടുവാന്‍വേണ്ടി ഇക്‌രിമത്തുബ്‌നു അബീജഹല്‍ (റ) സ്ഥലം വിട്ടോടിപ്പോയി. അദ്ദേഹം കപ്പല്‍കയറി യാത്രയായി. ഒരു കൊടുങ്കാറ്റു ബാധിച്ചു. കപ്പലിലുളള ഉദ്യോഗസ്ഥന്‍മാര്‍ കപ്പല്‍ യാത്രക്കാരോട്‌ പറഞ്ഞു : `നിങ്ങള്‍ നിഷ്‌കളങ്കമായി പ്രാര്‍ത്ഥന ചെയ്യുവിന്‍. ഇപ്പോള്‍ നിങ്ങളുടെ ദൈവങ്ങളൊന്നും ഉപകരിക്കുന്നതല്ല. ‘ അപ്പോള്‍, ഇക്‌രിമഃ (റ) പറഞ്ഞു: `നിഷ്‌കളങ്കതയല്ലാതെ (അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ത്ഥിക്കലല്ലാതെ) സമുദ്രത്തില്‍ വെച്ച്‌ എന്നെ രക്ഷപ്പെടുത്തുകയില്ലെങ്കില്‍, കരയില്‍വെച്ചും അതല്ലാതെ എന്നെ രക്ഷപ്പെടുത്തുന്നതല്ല. അല്ലാഹുവേ! നിന്നോട്‌ ഞാന്‍ കരാര്‍ ചെയ്യുന്നു: എന്നെ നീ ഇതില്‍ നിന്ന്‌ രക്ഷപ്പെടുത്തിയാല്‍ ഞാന്‍ മുഹമ്മദിന്‍റെ അടുക്കല്‍ ചെന്നു എന്‍റെ കൈ അദ്ദേഹത്തിന്‍റെ കൈയില്‍ വെക്കുന്നതാകുന്നു. (ഞാന്‍ മുസ്‌ലിമായി പ്രതിജ്‌ഞ നല്‍കാം) അദ്ദേഹം മാപ്പ്‌ നല്‍കുന്നവനും , മാന്യനുമായിട്ടാണ്‌ ഞാന്‍ കാണുന്നത്‌.’ അനന്തരം അദ്ദേഹം മടങ്ങിവന്ന്‌ മുസ്‌ലിമായി. വിഗ്രഹാരാധകരായ ആ മുശ്‌രിക്കുകള്‍ പോലും അത്യാപത്ത്‌ വരുമ്പോള്‍, രക്ഷക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌ അല്ലാഹുവിനോടായിരിക്കുമെന്നും, ആ സമയത്ത്‌ മറ്റാരെയും വിളിച്ചു പ്രാര്‍ത്ഥിക്കുകയില്ലെന്നുമാണല്ലോ അല്ലാഹു ഈ വചനത്തില്‍ പ്രസ്‌താവിച്ചത്‌. എന്നാല്‍, മരണപ്പെട്ടവരോ ജീവിച്ചിരിക്കുന്നവരോ ആയ ചില മഹാത്മാക്കളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിന്‌ – പ്രാര്‍ത്ഥന (دعاء) എന്നല്ലാതെ വേറൊരു പേര്‍ പറഞ്ഞുകൊണ്ട്‌- ഇസ്‌ലാമിന്‍റെ അംഗീകാരമുണ്ടെന്ന്‌ കരുതിവശായ ചില മുസ്‌ലിംകളുടെ സ്ഥിതി, ആ മുശ്‌രിക്കുകളെക്കാള്‍ വളരെ ശോചനീയമാണെന്ന്‌ അത്യധികം വ്യസനത്തോടുകൂടി പറയേണ്ടിയിരിക്കുന്നു. കാരണം, സാധാരണഗതിയില്‍ ഇവര്‍ പ്രാര്‍ത്ഥനകള്‍ ചെയ്യാറുളളത്‌ അല്ലാഹുവിനോടായിരിക്കുമെങ്കിലും ആപത്തുകള്‍ നേരിടുമ്പോള്‍, അല്ലാഹുവിനെ വിട്ടേച്ച്‌ ആ മഹാത്മാക്കളെയായിരിക്കും ഇവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുക. ഇതു സംബന്ധിച്ച്‌ അല്ലാമാ ആലൂസീ (റ) അദ്ദേഹത്തിന്‍റെ ‘റൂഹുല്‍ മആനീ’ എന്ന തഫ്‌സീറില്‍ പ്രസ്‌താവിച്ച ഒരു പ്രസ്‌താവന ഇവിടെ സ്‌മര്‍ത്തവ്യമത്രെ . അതിന്‍റെ ചുരുക്കം ഇങ്ങിനെ ഉദ്ധരിക്കാം: ‘…….ഏതായാലും, ആ സന്ദര്‍ഭത്തില്‍ മുശ്‌രിക്കുകള്‍ അല്ലാഹുവിനെയല്ലാതെ വിളിച്ചു പ്രാര്‍ത്ഥിക്കുകയില്ലെന്നാണ്‌ ഈ ആയത്ത്‌ കാട്ടിത്തരുന്നത്‌. നിനക്കറിയാം: ഇന്നു മനുഷ്യര്‍, അവര്‍ക്ക്‌ കരയിലോ കടലിലോ വെച്ച്‌ വല്ല അപായവും നേരിട്ടാല്‍, ഉപകാരവും ഉപദ്രവവും ചെയ്യാത്തവരും, കാണുകയും കേള്‍ക്കുകയും ചെയ്യാത്തവരുമായ ആളുകളെയാണ്‌ വിളിക്കുകയെന്ന്‌. ചിലര്‍ ഖിദ്‌്വര്‍, ഇല്‍യാസ്‌ (അ) എന്നിവരെയും, ചിലര്‍ വേറെ ചിലരെയും , മറ്റുചിലര്‍ ഏതെങ്കിലും ഇമാമിനെയോ അല്ലെങ്കില്‍ ശൈഖിനെയോ ആയിരിക്കും വിളിക്കുക. അല്ലാഹുവിനോട്‌ ഭക്തി അര്‍പ്പിച്ചുകൊണ്ട്‌ പ്രാര്‍ത്ഥിക്കുന്നവരും, ആ വിചാരം മനസ്സില്‍ തോന്നുന്നവരും കുറവായിരിക്കും. അപ്പോള്‍, ഈ രണ്ടു കൂട്ടരില്‍ ആരാണ്‌ കൂടുതല്‍ നേര്‍മാര്‍ഗികളെന്ന്‌ ആലോചിച്ചുനോക്കുക! അല്ലാഹുവില്‍ ശരണം!’ ഇതേ സാരത്തിലുളള ഒരു പ്രസ്‌താവന അല്ലാമാ ശൗകാനീ (റ) അദ്ദേഹത്തിന്‍റെ ‘ഫത്‌ഹുല്‍ ക്വദീറി’ ലും പ്രസ്‌താവിച്ചുകാണാം. എന്നിട്ടദ്ദേഹം പറയുകയാണ്‌: ‘ഈ പൈശാചിക വിശ്വാസം അവരെ എവിടെ എത്തിച്ചുവെന്നും, അവര്‍ എവിടെ എത്തിയെന്നും, ആലോചിച്ചുനോക്കുക!’ يَا أَيُّهَا النَّاسُ إِنَّمَا بَغْيُكُمْ عَلَىٰ أَنفُسِكُم (ഹേ, മനുഷ്യരേ, നിങ്ങളുടെ ക്രമം തെറ്റല്‍ – ധിക്കാരം – നിങ്ങള്‍ക്കെതിരില്‍ തന്നെയായിരിക്കും ഭവിക്കുക) എന്ന വാക്യത്തിലെ താക്കീത്‌ വളരെ ശ്രദ്ധാപൂര്‍വ്വം മനസ്സിരുത്തേണ്ട ഒരു താക്കീതത്രെ. പാപങ്ങളിലും, അക്രമങ്ങളിലും അതിരുകവിയുന്ന ധിക്കാരികള്‍ പരലോകശിക്ഷക്ക്‌ പുറമേ ഇഹത്തില്‍വെച്ച്‌ തന്നെ അതിന്‍റെ തിരിച്ചടിയെ നേരിടേണ്ടിവരുമെന്നാണ്‌ അതിലെ സൂചന. അധികാരവും, സ്വാധീനവും നിമിത്തം തോന്നിയവാസത്തിലും അക്രമത്തിലും അതിരുകവിഞ്ഞ ധിക്കാരികള്‍ ഈ ജീവിതത്തില്‍ വെച്ചുതന്നെ അതിന്‍റെ തിരിച്ചടി അനുഭവിച്ചതിന്‍റെ എത്രയോ ഉദാഹരണങ്ങള്‍ ചരിത്രഗ്രന്‌ഥങ്ങളില്‍ കാണാവുന്നതാകുന്നു. ഇമാം അഹ്‌മദ്‌, ബുഖാരീ (റ) മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീഥിന്‍റെ സാരം സ്‌മരണീയമാണ്‌; ‘പാപം ചെയ്‌തവന്‌ പരലോകത്തുവെച്ച്‌ നല്‍കുവാന്‍ കരുതിവെക്കപ്പെട്ട ശിക്ഷക്കുപുറമെ, ഇഹത്തില്‍വെച്ചുതന്നെ ശിക്ഷ നല്‍കപ്പെടുവാന്‍ ധിക്കാരത്തെക്കാളും , കുടുംബബന്ധം മുറിക്കലിനെക്കാളും അവകാശപ്പെട്ടതായി മറ്റൊന്നില്ല.’ അബൂശൈഖ്‌, ഖത്വീബ്‌, അബൂനുഅയ്‌മ്‌, ദൈലമി(റ) എന്നിവര്‍ ഉദ്ധരിച്ച ഒരു ഹദീഥിന്‍റെ സാരം ഇതാണ്‌: ‘മൂന്നു കാര്യങ്ങള്‍ അവയുടെ ആള്‍ക്കാരില്‍ തന്നെ തിരിച്ചടിക്കുന്നതാണ്‌; അതായത്‌: കുതന്ത്രവും, (പ്രതിജ്ഞ) ലംഘനവും, ധിക്കാരവും (المكر والنكث والبغى). പിന്നീട്‌ (ഈ മൂന്നിനും തെളിവായിക്കൊണ്ട്‌) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ ക്വുര്‍ആന്‍ വചനങ്ങള്‍ ഓതുകയും ചെയ്‌തു: ….يَا أَيُّهَا النَّاسُ (ഹേ , മനുഷ്യരേ, നിങ്ങളുടെ ധിക്കാരം നിങ്ങളുടെ സ്വന്തങ്ങള്‍ക്കെതിരില്‍ തന്നെയായിരിക്കും) وَلَا يَحِيقُ الْمَكْرُ السَّيِّئُ إِلَّا بِأَهْلِهِ (ദുഷിച്ച കുതന്ത്രം അതിന്‍റെ ആള്‍ക്കാരിലല്ലാതെ വന്നു ഭവിക്കുകയില്ല. (35:43), فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِ (ആരെങ്കിലും പ്രതിജ്ഞ ലംഘിച്ചാല്‍, അവന്‍ തനിക്കെതിരായിത്തന്നെയാണ്‌ ലംഘിക്കുന്നത്‌. (48:10). 10:24 إِنَّمَا مَثَلُ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَـٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ مِمَّا يَأْكُلُ ٱلنَّاسُ وَٱلْأَنْعَـٰمُ حَتَّىٰٓ إِذَآ أَخَذَتِ ٱلْأَرْضُ زُخْرُفَهَا وَٱزَّيَّنَتْ وَظَنَّ أَهْلُهَآ أَنَّهُمْ قَـٰدِرُونَ عَلَيْهَآ أَتَىٰهَآ أَمْرُنَا لَيْلًا أَوْ نَهَارًا فَجَعَلْنَـٰهَا حَصِيدًا كَأَن لَّمْ تَغْنَ بِٱلْأَمْسِ ۚ كَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍ يَتَفَكَّرُونَ ﴾٢٤﴿ ഐഹിക ജീവിതത്തിന്‍റെ ഉദാഹരണം, ആകാശത്തു നിന്ന്‌ നാം ഇറക്കിയ ഒരു വെളളം പോലെ മാത്രമാകുന്നു. എന്നിട്ട്‌, മനുഷ്യരും കാലികളും ഭക്ഷിക്കുന്ന തരത്തിലുളള ഭൂമിയിലെ ചെടി(കള്‍) അതുമൂലം ഇടകലര്‍ന്നു. അങ്ങനെ, ഭൂമി അതിന്‍റെ മോടി സ്വീകരിക്കുകയും, അത്‌ അലങ്കൃതമാകുകയും ചെയ്‌തപ്പോള്‍, തങ്ങള്‍ അതി(ന്‍റെ ഉപയോഗമെടുക്കുന്നതി)നു കഴിവുളളവരാണെന്ന്‌ അതിലെ ആള്‍ക്കാര്‍ ധരിക്കുകയും ചെയ്‌ത(പ്പോള്‍), രാത്രിയിലോ പകലിലോ അതിന്‌ നമ്മുടെ കല്‍പന വന്നെത്തി. അങ്ങനെ, നാം അതിനെ (അതിലെ വിളയെ) കൊയ്‌തെടുക്കപ്പെട്ടതു (പോലെ) - തലേദിവസം അത്‌ ഉണ്ടായിരുന്നിട്ടില്ലാത്തതുപോലെ - ആക്കിത്തീര്‍ത്തു. അപ്രകാരം, ചിന്തിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി നാം 'ആയത്തു' [ദൃഷ്‌ടാന്തം]കള്‍ വിശദീകരിക്കുന്നു. إِنَّمَا നിശ്ചയമായും തന്നെ (മാത്രം) مَثَلُ ഉദാഹരണം, ഉപമ الْحَيَاةِ ജീവിതത്തിന്‍റെ الدُّنْيَا ദുന്‍യാവിന്‍റെ (ഐഹിക) كَمَاءٍ ഒരു വെളളം (ജലം) പോലെയാണ്‌ أَنزَلْنَاهُ നാം അതിനെ ഇറക്കി, ഇറക്കിയ مِنَ السَّمَاءِ ആകാശത്ത്‌ നിന്ന്‌ فَاخْتَلَطَ എന്നിട്ട്‌ കലര്‍ന്നു بِهِ അതുമൂലം نَبَاتُ ചെടി(കള്‍) الْأَرْضِ ഭൂമിയിലെ مِمَّا يَأْكُلُ തിന്നുന്നതില്‍പെട്ട (ഭക്ഷിക്കുന്ന തരത്തിലുളള) النَّاسُ മനുഷ്യര്‍ وَالْأَنْعَامُ കാലികളും حَتَّىٰ വരെ(ഓളം), അങ്ങിനെ إِذَا أَخَذَتِ എടുത്തപ്പോള്‍, സ്വീകരിച്ചപ്പോള്‍ الْأَرْضُ ഭൂമി زُخْرُفَهَا അതിന്‍റെ മോടി وَازَّيَّنَتْ അത്‌ അലങ്കൃതമാക്കുക (ഭംഗിയാക്കുക) യും وَظَنَّ കരുതുകയും, ധരിക്കുകയും أَهْلُهَا അതിന്‍റെ ആള്‍ക്കാര്‍ أَنَّهُمْ അവര്‍ എന്ന്‌ قَادِرُونَ കഴിവുളളവരാണ്‌ (എന്ന്‌) عَلَيْهَا അതിന്‍മേല്‍, അതിന്‌ أَتَاهَا അതിന്‌ വന്നു (എത്തി) أَمْرُنَا നമ്മുടെ കല്‍പന لَيْلًا രാത്രി أَوْ نَهَارًا അല്ലെങ്കില്‍ പകല്‍ فَجَعَلْنَاهَا എന്നിട്ട്‌ (അങ്ങിനെ) നാം അതിനെയാക്കി حَصِيدًا കൊയ്‌തെടുക്കപ്പെട്ടത്‌ كَأَن لَّمْ تَغْنَ അത്‌ ധന്യമാകാത്ത (ഉണ്ടാവാത്ത) പോലെ بِالْأَمْسِ ഇന്നലെ, തലേന്ന്‌ كَذَٰلِكَ അപ്രകാരം, അതുപോലെ نُفَصِّلُ നാം വിശദീകരിക്കുന്നു الْآيَاتِ ആയത്തുകള്‍, ലക്ഷ്യങ്ങളെ, ദൃഷ്‌ടാന്തങ്ങളെ لِقَوْمٍ ഒരു ജനതക്ക്‌, ജനങ്ങള്‍ക്ക്‌ يَتَفَكَّرُونَ ചിന്തിക്കുന്ന, ഉറ്റാലോചിക്കുന്ന ആകാശത്ത്‌ നിന്ന്‌ ഒരു മഴ പെയ്‌തു ഭൂമിയില്‍ നാനാതരം സസ്യലതാദികള്‍ തഴച്ചു വളരുകയും, ഭൂമിക്ക്‌ ഭംഗിയും മോടിയും കൂടുകയും, ഫലമെടുക്കുമാറായെന്ന്‌ ഉടമസ്ഥന്‍മാര്‍ കരുതിക്കൊണ്ടിരിക്കുകയും ചെയ്‌തഘട്ടത്തില്‍, ഓര്‍ക്കാപുറത്ത്‌ പെട്ടെന്ന്‌ വല്ല അത്യാഹിതവും ബാധിച്ചു- അവിടെ മുമ്പ്‌ വിളയൊന്നും ഉണ്ടായിരുന്നില്ലെന്ന്‌ തോന്നുമാറ്‌- അതിലെ വിള മുഴുവന്‍ നശിച്ചുപോയി. ഇതുപോലെയാണ്‌ ഐഹിക ജീവിതത്തിന്‍റെ സ്ഥിതി. സുഖസൗകര്യങ്ങളും അലങ്കാര ഭൂഷണങ്ങളും കണ്‍മുമ്പില്‍ കാണുമ്പോള്‍ അത്‌ വളരെ ആകര്‍ഷകവും കാമ്യവുമായിത്തോന്നും. സമ്പൂര്‍ണമാണ്‌, ശാശ്വതമാണ്‌ എന്നൊക്കെ ആള്‍ക്കാര്‍ കരുതിക്കൊണ്ടിരിക്കെ, പെട്ടെന്നൊരിക്കല്‍ അതെല്ലാം അപ്പാടെ നഷ്‌ടപ്പെട്ടുപോകുകയായി. ഒന്നുകില്‍ വിഭവങ്ങളും സമ്പത്തും നശിക്കുന്നു, അല്ലെങ്കില്‍ ഉടമസ്ഥന്‍ നശിക്കുന്നു. രണ്ടായാലും ഫലം ഒന്നാണല്ലോ. ഐഹികമായ സുഖസൗകര്യങ്ങള്‍ എത്ര മഹത്തരമായിരുന്നാലും അതിന്‌ നിലനില്‍പില്ല. താല്‍ക്കാലികവും നശ്വരവുമാണത്‌. ആകയാല്‍ അതിന്‌ അമിതമായ വില കല്‍പിക്കുകയോ, അതിനുവേണ്ടി അനശ്വരവും അത്യുത്തമവുമായ പരലോകജീവിതം നഷ്‌ടപ്പെടുത്തുകയോ ചെയ്യരുത്‌ എന്ന്‌ സാരം. ഐഹികജീവിതത്തിന്‍റെ സ്ഥിതി ഇതാണെങ്കില്‍, പ്രാധാന്യം കല്‍പിക്കേണ്ടുന്ന ജീവിതം ഏതാണെന്ന്‌ അല്ലാഹു ചുണ്ടിക്കാട്ടുന്നു:- 10:25 وَٱللَّهُ يَدْعُوٓا۟ إِلَىٰ دَارِ ٱلسَّلَـٰمِ وَيَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٢٥﴿ അല്ലാഹുവാകട്ടെ, ശാന്തിയുടെ ഭവനത്തിലേക്ക്‌ ക്ഷണിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ചൊവ്വായ പാതയിലേക്ക്‌ വഴി ചേര്‍ക്കുകയും ചെയ്യുന്നു. وَاللَّهُ അല്ലാഹു, അല്ലാഹുവാകട്ടെ يَدْعُو അവന്‍ ക്ഷണിക്കുന്നു, വിളിക്കുന്നു إِلَىٰ دَارِ ഭവനത്തിലേക്ക്‌, വീട്ടിലേക്ക്‌ السَّلَامِ ശാന്തിയുടെ, സമാധാനത്തിന്‍റെ وَيَهْدِي അവന്‍ വഴി ചേര്‍ക്കുന്നു (കാട്ടുന്നു), സന്‍മാര്‍ഗം നല്‍കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ, ഉദ്ദേശിക്കുന്നവര്‍ക്ക്‌ إِلَىٰ صِرَاطٍ പാതയിലേക്ക്‌, വഴിയിലേക്ക്‌ مُّسْتَقِيمٍ ചൊവ്വായ, നേരെയുളള നാശം ഭവിക്കാത്ത, ആപത്തും കാലദോഷവും ബാധിക്കാത്ത, അവര്‍ണനീയമായ സുഖസൗകര്യങ്ങളോടുകൂടി കാലാകാലം നിലനില്‍ക്കുന്ന ഭവനത്തിലേക്കാണ്‌- അതെ, സമാധാനവും ശാന്തിയുമേകുന്ന സ്വര്‍ഗലോക ജീവിതത്തിലേക്കാണ്‌- അല്ലാഹു മനുഷ്യരെ ക്ഷണിക്കുന്നത്‌. അതാണ്‌ ഏതു നിലക്കും ഈ ജീവിതത്തെക്കാള്‍ ഉത്തമവും ശേഷിക്കുന്നതും. അത്‌ നേടാനായിരിക്കണം മത്സരം. (وَفِي ذَلِكَ فَلْيَتَنَافَسِ مُتَنَافِسُونَ) അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ പാതയിലേക്ക്‌ വഴികാട്ടുന്നുവെന്ന്‌ പറഞ്ഞതിന്‍റെ അര്‍ത്ഥം , ഒരു വ്യവസ്ഥയും അടിസ്ഥാനവുമില്ലാതെ കുറേ ആളുകളെ ചീത്തപ്പെട്ടവരും., കുറേ ആളുകളെ നല്ലവരും ആക്കിവിടുമെന്നല്ലെന്നും, അവന്‍ നിശ്ചയിച്ചറിയിച്ചുകൊടുത്ത സല്‍പാതയില്‍ ചരിക്കുവാന്‍ തയ്യാറുളളവരെ സന്‍മാര്‍ഗികളും നല്ലവരും, തയ്യാറില്ലാത്തവരെ ചീത്തപ്പെട്ടവരും ദുര്‍മാര്‍ഗികളും ആക്കുകയാണവന്‍ ചെയ്യുകയെന്നും ഒന്നിലധികം സ്ഥലങ്ങളില്‍ നാം മുമ്പ്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. 10:26 لِّلَّذِينَ أَحْسَنُوا۟ ٱلْحُسْنَىٰ وَزِيَادَةٌ ۖ وَلَا يَرْهَقُ وُجُوهَهُمْ قَتَرٌ وَلَا ذِلَّةٌ ۚ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَـٰلِدُونَ ﴾٢٦﴿ നന്‍മ ചെയ്‌തവര്‍ക്ക്‌ ഏറ്റവും നല്ലതും [നല്ല പ്രതിഫലവും] കൂടുതലും ഉണ്ടായിരിക്കും. ഇരുളാകട്ടെ, നിന്ദ്യതയാകട്ടെ, അവരുടെ മുഖങ്ങളെ മൂടുകയില്ല. [അവര്‍ക്ക്‌ മ്ലാനതയും അപമാനവും ബാധിക്കുകയില്ല]. അവര്‍ സ്വര്‍ഗത്തിന്‍റെ ആള്‍ക്കാരാകുന്നു; അവര്‍ അതില്‍ നിത്യവാസികളായിരിക്കും. لِّلَّذِينَ أَحْسَنُوا നന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക്‌ الْحُسْنَىٰ ഏറ്റവും നല്ലത്‌ وَزِيَادَةٌ വര്‍ദ്ധനവും, കൂടുതലും وَلَا يَرْهَقُ മൂടുകയുമില്ല, ചേരുകയുമില്ല وُجُوهَهُمْ അവരുടെ മുഖങ്ങളെ قَتَرٌ ഇരുള്‍ (കറുപ്പ്‌) പൊടിപടലം وَلَا ذِلَّةٌ നിന്ദ്യതയുമില്ല أُولَٰئِكَ അക്കൂട്ടര്‍ أَصْحَابُ ആള്‍ക്കാരാണ്‌, ഉടയവരാണ്‌ الْجَنَّةِ സ്വര്‍ഗത്തിന്‍റെ هُمْ അവര്‍ فِيهَا അതില്‍ خَالِدُونَ ശാശ്വതന്‍മാരാണ്‌, സ്‌ഥിരവാസികളാണ്‌ 10:27 وَٱلَّذِينَ كَسَبُوا۟ ٱلسَّيِّـَٔاتِ جَزَآءُ سَيِّئَةٍۭ بِمِثْلِهَا وَتَرْهَقُهُمْ ذِلَّةٌ ۖ مَّا لَهُم مِّنَ ٱللَّهِ مِنْ عَاصِمٍ ۖ كَأَنَّمَآ أُغْشِيَتْ وُجُوهُهُمْ قِطَعًا مِّنَ ٱلَّيْلِ مُظْلِمًا ۚ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ ﴾٢٧﴿ തിന്‍മകള്‍ സമ്പാദിച്ചുവെച്ചവരാകട്ടെ, തിന്‍മയുടെ പ്രതിഫലം അതിന്‌ തുല്യമായതുകൊണ്ടായിരിക്കും: നിന്ദ്യത അവരെ മൂടുകയും ചെയ്യും. അല്ലാഹുവില്‍ നിന്ന്‌ അവരെ രക്ഷിക്കുന്ന ഒരാളുമില്ല. ഇരുളടഞ്ഞു കൊണ്ടുളള രാത്രിയില്‍ നിന്നും (കുറേ) കഷ്‌ണങ്ങളാല്‍ അവരുടെ മുഖങ്ങള്‍ മൂടിയിടപ്പെട്ടപോലെയിരിക്കും. അക്കൂട്ടര്‍ നരകത്തിന്‍റെ ആള്‍ക്കാരാകുന്നു; അവരതില്‍ നിത്യവാസികളായിരിക്കും. وَالَّذِينَ كَسَبُوا സമ്പാദിച്ചവര്‍, ചെയ്‌തുവെച്ചവര്‍ السَّيِّئَاتِ തിന്‍മകളെ جَزَاءُ പ്രതിഫലം, കൂലി سَيِّئَةٍ തിന്‍മയുടെ بِمِثْلِهَا അതുപോലെത്തന്നെ, അതിന്‌ തുല്യമാണ്‌ وَتَرْهَقُهُمْ അവരെ മൂടും, ذِلَّةٌ നിന്ദ്യത, എളിമ مَّا لَهُم അവര്‍ക്കില്ല مِّنَ اللَّهِ അല്ലാഹുവിങ്കല്‍ നിന്ന്‌ مِنْ عَاصِمٍ ഒരു രക്ഷകനും, രക്ഷപ്പെടുത്തുന്ന ഒരാളും كَأَنَّمَا أُغْشِيَتْ മൂടിയിടപ്പെട്ടപോലെ وُجُوهُهُمْ അവരുടെ മുഖങ്ങള്‍ قِطَعًا കഷ്‌ണങ്ങള്‍, തുണ്ടങ്ങള്‍ مِّنَ اللَّيْلِ രാത്രിയില്‍ നിന്നുളള, രാത്രിയുടെ مُظْلِمًا ഇരുളടഞ്ഞ നിലയില്‍ أُولَٰئِكَ അക്കൂട്ടര്‍ أَصْحَابُ النَّارِ നരകക്കാരാകുന്നു هُمْ فِيهَا അവര്‍ അതില്‍ خَالِدُونَ സ്ഥിരവാസികളാകുന്നു, ശാശ്വതരാണ്‌ دَارُ السلام (സമാധാനത്തിന്‍റെ ഭവനം) ആകുന്ന സ്വര്‍ഗത്തിലേക്കാണ്‌ അല്ലാഹു ജനങ്ങളെ ക്ഷണിക്കുന്നതെന്ന്‌ കഴിഞ്ഞ വചനത്തില്‍ പറഞ്ഞു. ആ ഭവനം ആര്‍ക്കാണ്‌ ലഭിക്കുകയെന്നും, അവിടെ അവരുടെ സ്ഥിതിയെന്തായിരിക്കുമെന്നും ആദ്യത്തെ വചനത്തില്‍ വിവരിക്കുന്നു. തുടര്‍ന്നുകൊണ്ട്‌ അല്ലാഹു സദാ താക്കീത്‌ ചെയ്‌തുകൊണ്ടിരിക്കുന്ന നിന്ദ്യതയുടെ ഭവനമാകുന്ന നരകം ആര്‍ക്കാണ്‌ ലഭിക്കുകയെന്നും, അവരുടെ സ്ഥിതി എന്തായിരിക്കമെന്നും രണ്ടാമത്തെ വചനത്തിലും വിവരിക്കുന്നു. ഓരോ നന്‍മക്കും ചുരുങ്ങിയത്‌ അതിന്‍റെ പത്തിരട്ടിയും, എഴുനൂറിരട്ടിവരെയും പ്രതിഫലം നല്‍കപ്പെടുമെന്നും, അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക്‌ അതിലും കൂടുതല്‍ ഇരട്ടി ലഭിക്കുമെന്നും അല്ലാഹു വാഗ്‌ദാനം ചെയ്‌തിട്ടുളളതാണ്‌. (2:261) അതാണ്‌ الحسنى (ഏറ്റവും നല്ല പ്രതിഫലം) എന്ന വാക്ക്‌ സൂചിപ്പിക്കുന്നത്‌. ഇരട്ടിക്കണക്കിലും കവിഞ്ഞതും, അതിനെക്കാള്‍ ഉപരിയായതുമായ വേറെയും മഹത്തായ അനുഗ്രഹങ്ങള്‍ ലഭിക്കുവാനിരിക്കുന്നുവെന്നത്രെ وزيادة (കൂടുതലും ഉണ്ട്‌) എന്ന വാക്ക്‌ കാണിക്കുന്നത്‌. ഈ ‘കൂടുതല്‍’ എന്താണെന്ന്‌ അല്ലാഹു ഇവിടെ വ്യക്തമാക്കിയിട്ടില്ല. അല്ലാഹുവിന്‍റെ തിരുമുല്‍കാഴ്‌ചയാണതു കൊണ്ട്‌ ഉദ്ദേശ്യമെന്നും, അതില്‍ കവിഞ്ഞൊരു മഹാഭാഗ്യം വേറെയില്ലെന്നും പല ഹദീഥുകളില്‍ നിന്നും , രിവായത്തുകളില്‍ നിന്നും വ്യക്തമാകുന്നു.അബൂബക്‌ര്‍, ഹുദൈഫത്തുബ്‌നുല്‍യമാന്‍, ഇബ്‌നു അബ്ബാസ്‌, സഈദുബ്‌നുല്‍ മുസയ്യബ്‌, അബ്‌ദുര്‍റഹ്‌മാനുബ്‌നുഅബീലൈല, മുജാഹിദ്‌, ഇക്‌രിമഃ, ദ്വഹ്‌ഹാക്‌, ഹസന്‍, ക്വത്താദഃ സുദ്ദി (റ) തുടങ്ങിയ സഹാബികളും , താബിഉകളുമായ പല മഹാന്‍മാരില്‍ നിന്നും ഇത്‌ രിവായത്ത്‌ ചെയ്യപ്പെട്ടിരിക്കുന്നു. ഈ വിഷയത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്നു വന്ന ഹദീഥുകളില്‍ ഒന്ന്‌ ഇപ്രകാരമാകുന്നു: لِّلَّذِينَ أَحْسَنُوا الْحُسْنَىٰ وَزِيَادَةٌ (നന്‍മ ചെയ്‌തവര്‍ക്ക്‌ ഏറ്റവും നല്ല പ്രതിഫലവും കൂടുതലും ഉണ്ടായിരിക്കും എന്ന്‌ ഓതിക്കൊണ്ട്‌ തിരുമേനി പറഞ്ഞു: ‘സ്വര്‍ഗക്കാര്‍ സ്വര്‍ഗത്തിലും, നരകക്കാര്‍ നരകത്തിലും പ്രവേശിച്ചാല്‍ ഒരാള്‍ വിളിച്ചു പറയും: സ്വര്‍ഗക്കാരേ, അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ ഒരു വാഗ്‌ദാനമുണ്ട്‌. അതവന്‍ നിറവേറ്റുവാന്‍ ഉദ്ദേശിക്കുന്നു. അപ്പോള്‍ അവര്‍ പറയും: എന്താണത്‌? അവന്‍ ഞങ്ങളുടെ (സല്‍ക്കര്‍മങ്ങളുടെ) തൂക്കങ്ങളെ ഘനപ്പടുത്തി തന്നില്ലേ?! ഞങ്ങളുടെ മുഖങ്ങളെ അവന്‍ വെളുപ്പിച്ചു (സന്തോഷിപ്പിച്ചു) തരുകയും ചെയ്‌തില്ലേ?! ഞങ്ങളെ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും, നരകത്തില്‍ നിന്ന്‌ കാത്തുരക്ഷിക്കുകയും ചെയ്‌തിട്ടില്ലേ! (എനി, വേറെ വാഗ്‌ദാനങ്ങളൊന്നും ഇല്ലല്ലോ) അപ്പോള്‍ അവര്‍ക്ക്‌ മറ നീക്കപ്പെടും. അവര്‍ അല്ലാഹുവിനെ നോക്കിക്കാണും അപ്പോള്‍ അവനെ നോക്കിക്കാണുന്നതിനെക്കാള്‍ ഇഷ്‌ടപ്പെട്ടതോ, കണ്ണുകള്‍ക്ക്‌ ആനന്ദം നല്‍കുന്നതോ ആയി മറ്റൊന്നും തന്നെ അവര്‍ക്ക്‌ ഉണ്ടായിരിക്കയില്ല. (അഹ്‌മദ്‌, മുസ്‌ലിം, മുതലായ പലരും) (*) എന്നാല്‍, തിന്മയുടെ പ്രതിഫലമാകട്ടെ, അതില്‍ വര്‍ദ്ധനവിന്‍റെ പ്രശ്‌നമേ ഇല്ല. ഒരു തിന്മക്ക്‌ അതിനു തക്ക പ്രതിഫലം മാത്രം. ഈ സംഗതി ഇവിടെ മാത്രമല്ല, ക്വുര്‍ആനില്‍ പലേടത്തും അല്ലാഹു വ്യക്തമാക്കിയിട്ടുള്ളതാകുന്നു. അതു പോലെത്തന്നെ, സത്യവിശ്വാസികളുടെയും സല്‍ക്കര്‍മികളുടെയും മുഖങ്ങള്‍ അന്ന്‌ വെളുത്തതും പ്രസന്നവും സന്തോഷമയവുമായിരിക്കുമെന്നും, അവിശ്വാസികളുടെയും കുറ്റവാളികളുടെയും മുഖങ്ങള്‍ അന്ന്‌ ഇരുണ്ടതും മ്‌ളാനവും ചുളിഞ്ഞതുമായിരിക്കുമെന്നും പല സ്ഥലത്തും കാണാവുന്നതാകുന്നു. അല്ലാഹു തുടരുന്നു:- (*) ഈ തിരുദര്‍ശനത്തെപ്പറ്റി സൂഃ ക്വിയാമഃ 22-25 ന്‍റെ വ്യാഖ്യാനത്തില്‍ കൂടുതല്‍ വിവരം കാണാവുന്നതാണ്‌. 10:28 وَيَوْمَ نَحْشُرُهُمْ جَمِيعًا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوا۟ مَكَانَكُمْ أَنتُمْ وَشُرَكَآؤُكُمْ ۚ فَزَيَّلْنَا بَيْنَهُمْ ۖ وَقَالَ شُرَكَآؤُهُم مَّا كُنتُمْ إِيَّانَا تَعْبُدُونَ ﴾٢٨﴿ അവരെ മുഴുവനും നാം ഒരുമിച്ച്‌ കൂട്ടുകയും, പിന്നീട്‌, (അല്ലാഹുവിനോട്‌) പങ്കുചേര്‍ത്തിയിട്ടുളളവരോട്‌ നാം (ഇങ്ങിനെ) പറയുകയും ചെയ്യുന്ന ദിവസം!. നിങ്ങളും, (നിങ്ങളുണ്ടാക്കിയ) നിങ്ങളുടെ പങ്കാളികളും നിങ്ങളുടെ സ്ഥാനത്ത്‌ നില്‍ക്കുക [സ്ഥലം വിടരുത്‌] എന്നിട്ട്‌ അവര്‍ക്കിടയില്‍ നാം വേര്‍പ്പെടുത്തും. അവരുടെ പങ്കാളികള്‍ (അവരോട്‌) പറയുകയും ചെയ്യും:' നിങ്ങള്‍ ഞങ്ങളെ ആയിരുന്നില്ല ആരാധിച്ചിരുന്നത്‌. وَيَوْمَ ദിവസം نَحْشُرُهُمْ നാമവരെ ഒരുമിച്ചുകൂട്ടുന്ന جَمِيعًا മുഴുവന്‍, എല്ലാവരെയും ثُمَّ نَقُولُ പിന്നെ നാം പറയും لِلَّذِينَ أَشْرَكُوا ശിര്‍ക്ക്‌ (പങ്കു ചേര്‍ക്കല്‍) ചെയ്‌തവരോട്‌ مَكَانَكُمْ നിങ്ങളുടെ (സ്ഥാനം), സ്ഥലം (വിടാതിരിക്കുക) أَنتُمْ നിങ്ങള്‍ وَشُرَكَاؤُكُمْ നിങ്ങളുടെ പങ്കാളികളും فَزَيَّلْنَا എന്നിട്ട്‌ (അങ്ങനെ) നാം നീക്കം വരുത്തും, വേര്‍പെടുത്തും بَيْنَهُمْ അവര്‍ക്കിടയില്‍ وَقَالَ പറയുകയും ചെയ്യും شُرَكَاؤُهُم അവരുടെ പങ്കാളികള്‍ مَّا كُنتُمْ നിങ്ങളായിരുന്നില്ല إِيَّانَا ഞങ്ങളെ تَعْبُدُونَ നിങ്ങള്‍ ആരാധിച്ചുവരുക فَكَفَىٰ എനി മതി بِاللَّهِ അല്ലാഹു തന്നെ شَهِيدًا സാക്ഷിയായിട്ട്‌ بَيْنَنَا ഞങ്ങളുടെ ഇടക്ക്‌ وَبَيْنَكُمْ നിങ്ങളുടെ ഇടക്കും إِن كُنَّا നിശ്ചയമായും ഞങ്ങളായിരുന്നു عَنْ عِبَادَتِكُمْ നിങ്ങളുടെ ആരാധനയെപ്പറ്റി لَغَافِلِينَ അശ്രദ്ധര്‍ (അറിയാത്തവര്‍) തന്നെ 10:29 فَكَفَىٰ بِٱللَّهِ شَهِيدًۢا بَيْنَنَا وَبَيْنَكُمْ إِن كُنَّا عَنْ عِبَادَتِكُمْ لَغَـٰفِلِينَ ﴾٢٩﴿ എനി, ഞങ്ങള്‍ക്കും, നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു തന്നെ മതി. നിശ്ചയമായും, നിങ്ങളുടെ ആരാധനയെക്കുറിച്ചു ഞങ്ങള്‍ (അറിയാത്ത) അശ്രദ്ധര്‍ തന്നെയായിരുന്നു'. فَكَفَىٰ എനി മതി بِاللَّـهِ അല്ലാഹു തന്നെ شَهِيدًا സാക്ഷിയായിട്ടു بَيْنَنَا ഞങ്ങളുടെ ഇടക്കു وَبَيْنَكُمْ നിങ്ങളുടെ ഇടക്കും إِن كُنَّا നിശ്ചയമായും ഞങ്ങളായിരുന്നു عَنْ عِبَادَتِكُمْ നിങ്ങളുടെ ആരാധനയെപ്പറ്റി لَغَافِلِينَ അശ്രദ്ധർ (അറിയാത്തവർ) തന്നെ 10:30 هُنَالِكَ تَبْلُوا۟ كُلُّ نَفْسٍ مَّآ أَسْلَفَتْ ۚ وَرُدُّوٓا۟ إِلَى ٱللَّهِ مَوْلَىٰهُمُ ٱلْحَقِّ ۖ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ ﴾٣٠﴿ അവിടെ വെച്ച്‌ എല്ലാ (ഓരോ) വ്യക്തിയും അത്‌ മുന്‍ ചെയ്‌തുവെച്ചതു പോലെ [അതിന്‍റെ കര്‍മഫലം] പരീക്ഷിച്ചറിയും. അവരുടെ യഥാര്‍ത്ഥ യജമാനനായ അല്ലാഹുവിലേക്ക്‌ അവര്‍ തിരിക്കപ്പെടുകയും ചെയ്യും. അവര്‍ കെട്ടിച്ചമച്ചിരുന്നത്‌ (എല്ലാം) അവരെ വിട്ടുമറഞ്ഞു പോവുകയും ചെയ്യും. هُنَالِكَ അവിടെ വെച്ച്‌ تَبْلُو പരീക്ഷണം ചെയ്യും, പരീക്ഷിച്ചറിയും, പരിചയിച്ചറിയും كُلُّ نَفْسٍ എല്ലാ ദേഹവും, വ്യക്തിയും, ആളും مَّا أَسْلَفَتْ അത്‌ മുന്‍ ചെയ്‌തു വെച്ചത്‌ وَرُدُّوا അവര്‍ ആക്ക (മടക്ക -തിരിക്ക- തളള) പ്പെടുകയും ചെയ്യും إِلَى اللَّهِ അല്ലാഹുവിങ്കലേക്ക്‌ مَوْلَاهُمُ അവരുടെ യജമാനനായ الْحَقِّ യഥാര്‍ത്ഥ وَضَلَّ പിഴച്ചു (മറഞ്ഞു) പോകയും ചെയ്യും عَنْهُم അവരില്‍ നിന്ന്‌, അവരെ വിട്ട്‌ مَّا كَانُوا അവര്‍ ആയിരുന്നത്‌ يَفْتَرُونَ അവര്‍ കെട്ടിച്ചമക്കും ഈ വചനങ്ങളുടെ താല്‍പര്യം ഇങ്ങിനെ മനസ്സിലാക്കാം: എല്ലാവരും മഹ്‌ശറിലേക്ക്‌ ഒരുമിച്ചു കൂട്ടപ്പെടുമ്പോള്‍ മുശ്‌രിക്കുകളെയും, അവരുടെ ആരാധ്യ വസ്‌തുക്കളെയും മറ്റുളളവരില്‍നിന്ന്‌ അല്ലാഹു വേറിട്ടുനിറുത്തും. ആരാധ്യ വസ്‌തുക്കളാകട്ടെ, തങ്ങള്‍ അവര്‍ ആരാധിച്ചുവന്നിരുന്നതിനെപോലും നിഷേധിക്കുകയാണ്‌ ചെയ്യുക. നിങ്ങള്‍ ഞങ്ങളെ ആരാധിച്ചിരുന്നില്ല- ഞങ്ങള്‍ അതിന്‌ കല്‍പിക്കുകയോ, അനുവദിക്കുകയോ, അതറിയുകയോ ചെയ്‌തിട്ടില്ല- ഇതിന്‌ അല്ലാഹു സാക്ഷിയാണ്‌. നിങ്ങളുടെ തന്നിഷ്‌ടം അനുസരിച്ചോ, പിശാചിന്‍റെ പ്രേരണ അനുസരിച്ചോ നിങ്ങള്‍ ചെയ്‌തതിന്‌ ഞങ്ങള്‍ ഉത്തരവാദികളല്ല. ഇപ്രകാരം പറഞ്ഞു ആ മുശ്‌രിക്കുകളില്‍ നിന്ന്‌ അവര്‍ ഒഴിഞ്ഞുമാറും. അപ്പോള്‍ ഓരോരുത്തരും മുമ്പ്‌ ചെയ്‌തിരുന്ന ആ തോന്നിയവാസത്തിന്‍റെ ഫലം അവിടെവച്ച്‌ അവര്‍ക്ക്‌ അനുഭവത്തില്‍ വരും. തങ്ങളുടെ ആരാധ്യന്‍മാരെക്കൊണ്ട്‌ യാതൊരു ഉപകാരവും അവര്‍ക്ക്‌ ലഭിക്കുകയില്ലെന്ന്‌ മാത്രമല്ല, സാക്ഷാല്‍ യജമാനനായ അല്ലാഹുവിന്‍റെ വിധിനടപടികള്‍ക്ക്‌ അവര്‍ വിധേയരാകുകയും ചെയ്യും. അങ്ങനെ, ആ വസ്‌തുക്കളില്‍ നിന്നും അവര്‍ പ്രതീക്ഷിച്ചിരുന്നതെല്ലാം അവര്‍ക്ക്‌ പാഴായിത്തീരും. ക്വിയാമത്തുനാളില്‍ അവിശ്വാസികളെ വേര്‍തിരിച്ചു നിറുത്തുമെന്ന്‌ വേറെ വചനങ്ങളിലും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്‌. (30:14; 36:59; 37:24 മുതലായവ നോക്കുക.) അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളിലോ, ഗുണവിശേഷണങ്ങളിലോ ഉള്‍പെട്ട വല്ലതും വകവെച്ചുകൊടുത്തുകൊണ്ടാണല്ലോ അല്ലാഹു അല്ലാത്ത വസ്‌തുക്കളെ അവയുടെ ആരാധകന്‍മാര്‍ ആരാധിച്ചുവരുന്നത്‌. അതുകൊണ്ടാണ്‌ ആരാധ്യവസ്‌തുക്കളെ ഉദ്ദേശിച്ച്‌ അല്ലാഹുവിന്‍റെ പങ്കാളികള്‍ (شُرَكَاء) എന്ന്‌ പറയുന്നത്‌. ആരാധ്യവസ്‌തുക്കളായി ഗണിക്കപ്പെട്ടിട്ടുളള എല്ലാറ്റിനും ഈ അര്‍ത്ഥത്തില്‍ ‘പങ്കാളികള്‍’ എന്ന്‌ പറയപ്പെടും. ആരാധ്യവസ്‌തുക്കളായി കരുതപ്പെടുന്ന വിഗ്രഹങ്ങളടക്കമുളള നിര്‍ജ്ജീവ വസ്‌തുക്കളും, മലക്കുകള്‍, പ്രവാചകന്‍മാര്‍, മഹാത്മാക്കള്‍, ജിന്നുകള്‍, പിശാചുക്കള്‍ മുതലായവരുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പക്ഷേ, ജീവിച്ചിരുന്നപ്പോള്‍ തങ്ങളെ ആരാധിക്കാന്‍ പ്രേരിപ്പിക്കുകയോ, അതിനെ അനുകൂലിക്കുകയോ ചെയ്‌ത പങ്കാളികള്‍ മാത്രമേ അല്ലാഹുവിങ്കല്‍ ശിക്ഷാര്‍ഹരായിരിക്കുകയുളളൂവെന്ന്‌ പറയേണ്ടതില്ല. എല്ലാതരം പങ്കുകാരും തന്നെ, കിയാമത്തുനാളില്‍ അവരുടെ ആരാധകരില്‍ നിന്ന്‌ ഒഴിഞ്ഞുമാറുന്നതാണെന്ന്‌ അല്ലാഹു പല വചനങ്ങളിലായി വ്യക്തമാക്കിയിട്ടുളളതാണ്‌. അല്ലാഹുവിനെയല്ലാതെ ആരാധിക്കുവാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്ന പിശാചുക്കള്‍പോലും ഇതില്‍ നിന്ന്‌ ഒഴിവല്ല. ശിര്‍ക്കിന്‌ പ്രേരിപ്പിച്ചവര്‍ മാത്രമേ അവരുടെ കുറ്റത്തിന്‌ ബാധ്യസ്ഥരായിത്തീരുകയുള്ളൂ. എന്നാല്‍, ശിര്‍ക്ക്‌ പ്രവര്‍ത്തിച്ചവരാകട്ടെ, ഒരു കാരണവശാലും അവരുടെ കുറ്റത്തില്‍നിന്ന്‌ ഒഴിവാകുന്ന പ്രശ്‌നമേ ഇല്ല. വിഭാഗം - 4 10:31 قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ أَمَّن يَمْلِكُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَمَن يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَمَن يُدَبِّرُ ٱلْأَمْرَ ۚ فَسَيَقُولُونَ ٱللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ ﴾٣١﴿ (നബിയേ) പറയുക: 'ആകാശത്ത്‌ നിന്നും, ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കുന്നത്‌ ആരാണ്‌ ?അതല്ലെങ്കില്‍, കേള്‍വിയും, കാഴ്‌ചകളും അധീനമാക്കുന്നത്‌ ആരാണ്‌? നിര്‍ജ്ജീവ വസ്‌തുവില്‍ നിന്ന്‌ ജീവ വസ്‌തുവെ പുറപ്പെടുവിക്കുകയും, ജീവ വസ്‌തുവില്‍ നിന്ന്‌ നിര്‍ജ്ജീവ വസ്‌തുവെ പുറപ്പെടുവിക്കുകയും ചെയ്യുന്നത്‌ ആരാണ്‌? കാര്യം (പരിപാടിയിട്ടു) നിയന്ത്രിക്കുന്നതും ആരാണ്‌ ? 'എന്നാല്‍, അവര്‍ (മറുപടി) പറയും: 'അല്ലാഹു' എന്ന്‌, അപ്പോള്‍ പറയുക: 'എന്നിട്ട്‌ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!' قُلْ നീ പറയുക مَن يَرْزُقُكُم നിങ്ങള്‍ക്ക്‌ ആഹാരം (ഉപജീവനം) നല്‍കുന്നത്‌ ആര്‍ مِّنَ السَّمَاءِ ആകാശത്തുനിന്ന്‌ وَالْأَرْضِ ഭൂമിയില്‍ നിന്നും أَمَّن يَمْلِكُ അല്ലാത്തപക്ഷം, അതല്ലെങ്കില്‍ അധീനമാക്കുന്നത്‌ ആരാണ്‌ السَّمْعَ കേള്‍വിയെ وَالْأَبْصَارَ കാഴ്‌ചകളെയും وَمَن يُخْرِجُ പുറപ്പെടുവിക്കുന്നതും ആര്‍ الْحَيَّ ജീവനുളളതിനെ مِنَ الْمَيِّتِ നിര്‍ജ്ജീവമായതില്‍ നിന്ന്‌ وَيُخْرِجُ പുറപ്പെടുവിക്കുകയും الْمَيِّتَ നിര്‍ജ്ജീവമായതിനെ مِنَ الْحَيِّ ജീവനുള്ളതില്‍ നിന്ന്‌ وَمَن يُدَبِّرُ നിയന്ത്രിക്കുന്നതും ആര്‍ الْأَمْرَ കാര്യം فَسَيَقُولُونَ എന്നാല്‍ അവര്‍ പറയും اللَّهُ അല്ലാഹു (എന്ന്‌) فَقُلْ അപ്പോള്‍ നീ പറയുക أَفَلَا تَتَّقُونَ എന്നാല്‍ (എന്നിരിക്കെ) നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ? 10:32 فَذَٰلِكُمُ ٱللَّهُ رَبُّكُمُ ٱلْحَقُّ ۖ فَمَاذَا بَعْدَ ٱلْحَقِّ إِلَّا ٱلضَّلَـٰلُ ۖ فَأَنَّىٰ تُصْرَفُونَ ﴾٣٢﴿ എന്നാല്‍, (ആ പറഞ്ഞ) അവനാണ്‌ നിങ്ങളുടെ യഥാര്‍ത്ഥ റബ്ബായ അല്ലാഹു. എന്നിരിക്കെ, യഥാര്‍ത്ഥത്തിനു പുറമെ, വഴിപിഴവല്ലാത്ത എന്താണുളളത്‌ ?! അപ്പോള്‍ എങ്ങിനെയാണ്‌ നിങ്ങള്‍ (യഥാര്‍ത്ഥം വിട്ടു) തിരിക്കപ്പടുന്നത്‌.?! فَذَٰلِكُمُ എന്നാല്‍ (എന്നിരിക്കെ) അതാണ്‌, അവനത്രെ اللَّهُ رَبُّكُمُ നിങ്ങളുടെ റബ്ബായ അല്ലാഹു الْحَقُّ യഥാര്‍ത്ഥമായ فَمَاذَا എന്നിരിക്കെ (എനി) എന്തൊന്നാണ്‌ بَعْدَ الْحَقِّ യഥാര്‍ത്ഥത്തിന്‌ ശേഷം (പുറമെ) إِلَّا الضَّلَالُ ദുര്‍മാര്‍ഗം (വഴിപിഴവ്‌) അല്ലാതെ فَأَنَّىٰ അപ്പോള്‍ എങ്ങിനെയാണ്‌ تُصْرَفُونَ നിങ്ങള്‍ തിരിച്ചുവിടപ്പെടുന്നത്‌ 10:33 كَذَٰلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ فَسَقُوٓا۟ أَنَّهُمْ لَا يُؤْمِنُونَ ﴾٣٣﴿ അപ്രകാരം, (ആ) തോന്നിയവാസം പ്രവര്‍ത്തിച്ചവരുടെ മേല്‍ നിന്‍റെ റബ്ബിന്‍റെ വാക്യം യാഥാര്‍ത്ഥ്യമായിരിക്കുന്നു; അവര്‍ വിശ്വസിക്കുന്നില്ലെന്ന്‌. كَذَٰلِكَ അപ്രകാരം حَقَّتْ യഥാര്‍ത്ഥമായി, അവകാശപ്പെട്ടു, ന്യായമായി كَلِمَتُ വാക്ക്‌, വാക്യം رَبِّكَ നിന്‍റെ റബ്ബിന്‍റെ عَلَى الَّذِينَ യാതൊരുവരുടെ മേല്‍ فَسَقُوا തോന്നിയവാസം ചെയ്‌ത, ധിക്കരിച്ച أَنَّهُمْ അവര്‍ (ആണ്‌) എന്നതിനാല്‍, ആണെന്നുളളത്‌ لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല (എന്നതിനാല്‍ - എന്ന്‌) ആകാശത്തു നിന്ന്‌ മഴ തുടങ്ങിയ അനുഗ്രഹങ്ങളും, ഭൂമിയില്‍ നിന്ന്‌ വിള മുതലായ അനുഗ്രഹങ്ങളും വഴി മനുഷ്യര്‍ക്ക്‌ ആഹാരം നല്‍കുന്നവന്‍, കേള്‍വി-കാഴ്‌ച മുതലായ ശക്തികളെ സൃഷ്‌ടിച്ചു കൈകാര്യം നടത്തുന്നവന്‍, ജീവനോ ജീവസ്സോ ഇല്ലാത്ത വസ്‌തുക്കളില്‍ നിന്ന്‌ ജീവനും ജീവസ്സുമുള്ള വസ്‌തുക്കളെയും മറിച്ച്‌ ജീവനുള്ളവയില്‍ നിന്ന്‌ നിര്‍ജ്ജീവ വസ്‌തുക്കളെയും ഉല്‍പാദിപ്പിക്കുന്നവന്‍, ലോക കാര്യങ്ങള്‍ പരിപാടിയിട്ട്‌ നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നവന്‍ ഇതെല്ലാം ആരാണെന്ന്‌ ചോദിച്ചാല്‍ മുശ്‌രിക്കുകള്‍ക്കും ഉത്തരം പറയുവാനുള്ളത്‌ ‘അല്ലാഹു’ എന്ന്‌ തന്നെയായിരിക്കും. അതെല്ലാം നടത്തുന്നത്‌ അല്ലാഹുവാണെന്നും, അവരുടെ ആരാധ്യന്‍മാര്‍ അതൊന്നും ചെയ്യുന്നില്ലെന്നും അവര്‍ക്കും ബോധ്യമാണ്‌. എന്നിട്ടും അല്ലാഹുവിനെ വിട്ടേച്ചു ഇതര വസ്‌തുക്കളെ ആരാധ്യരാക്കുകയെന്ന വിരോധാഭാസത്തില്‍ മുഴുകിയ അവരോട്‌ അല്ലാഹു ചോദിക്കുകയാണ്‌: ‘നിങ്ങള്‍ ഒട്ടും സൂക്ഷിക്കുന്നില്ലേ?’ എന്ന്‌. അതായത്‌, നിങ്ങള്‍ നിങ്ങളുടെ ഭാവിയെപ്പറ്റി ഗൗനിക്കുന്നില്ലേ? നിങ്ങള്‍ക്ക്‌ ഇതിന്‌ എന്ത്‌ ന്യായമാണ്‌ പറയുവാനുള്ളത്‌? നിങ്ങള്‍ ബുദ്ധി കൊടുത്തു ആലോചിക്കുന്നില്ലേ? എന്നൊക്കെ. നിങ്ങള്‍ തന്നെ സമ്മതിക്കുന്ന ആ മഹല്‍ ഗുണങ്ങളുടെ ഉടമയായ നിങ്ങളുടെ യഥാര്‍ത്ഥ രക്ഷിതാവ്‌ അല്ലാഹു മാത്രമാണ്‌, അവനെ മാത്രമെ നിങ്ങള്‍ ആരാധിക്കാവൂ എന്നാണല്ലോ നിങ്ങളോട്‌ പറയുന്നത്‌. എന്നിട്ടും നിങ്ങളതിന്‌ കൂട്ടാക്കുന്നില്ല. അപ്പോള്‍ നിങ്ങള്‍ ദുര്‍മാര്‍ഗത്തിലാണുള്ളതെന്ന്‌ എനി പറയേണ്ടതില്ലല്ലോ. യഥാര്‍ത്ഥ സ്ഥിതി ഇത്രയും സ്‌പഷ്‌ടമായിരിക്കെ നിങ്ങള്‍ ദുര്‍മാര്‍ഗത്തിലേക്ക്‌ തെറ്റിപ്പോകുന്നത്‌ ആശ്ചര്യം തന്നെ. അവസാനത്തെ വചനത്തില്‍ പറഞ്ഞതിന്‍റെ സാരം ഇതാണ്‌ : മേല്‍ പറഞ്ഞപ്രകാരം യഥാര്‍ത്ഥ സത്യം അറിയാമായിരുന്നിട്ടും അവര്‍ തങ്ങളുടെ തോന്നിയവാസത്തില്‍ നിന്ന്‌ പിന്‍മാറാത്തവരായിരിക്കുന്നത്‌ കൊണ്ട്‌ അവര്‍ അവിശ്വാസികളും, ശിക്ഷാര്‍ഹരുമാണെന്നുമുള്ള അല്ലാഹുവിന്‍റെ നിശ്ചയം സാക്ഷാല്‍കൃതമായിരിക്കുന്നു. അഥവാ അവരുടെ മര്‍ക്കടമുഷ്‌ടിയാണ്‌ അതിന്‌ കാരണം. ഈ വചനങ്ങള്‍ അവതരിച്ചത്‌ മക്കാ മുശ്‌രിക്കുകളിലാണെന്ന്‌ വെച്ച്‌ അവരെ മാത്രം ബാധിക്കുന്നതാണവ എന്ന്‌ ആരും ധരിക്കേണ്ടതില്ല. എല്ലാ കാലത്തുമുള്ള എല്ലാതരം മുശ്‌രിക്കുകളെയും ബാധിക്കുന്നതാണ്‌ ഈ വചനങ്ങള്‍ എന്നുള്ളതില്‍ ആര്‍ക്കും തര്‍ക്കത്തിനവകാശമില്ലാത്തതാണ്‌. 10:34 قُلْ هَلْ مِن شُرَكَآئِكُم مَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ۚ قُلِ ٱللَّهُ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ۖ فَأَنَّىٰ تُؤْفَكُونَ ﴾٣٤﴿ നീ പറയുക: '(ഹേ, പങ്കുചേര്‍ക്കുന്നവരേ,) നിങ്ങളുടെ പങ്കാളികളിലുണ്ടോ ആദ്യമായി സൃഷ്‌ടിച്ചുണ്ടാക്കുകയും, പിന്നീട്‌ അതിനെ (വീണ്ടും) ആവര്‍ത്തിച്ചുണ്ടാക്കുകയും ചെയ്യുന്നവര്‍?!' നീ പറയുക: 'അല്ലാഹുവത്രെ, ആദ്യമായി സൃഷ്‌ടിക്കുകയും പിന്നീടതിനെ ആവര്‍ത്തിക്കുകയും ചെയ്യുന്നത്‌. എന്നിരിക്കെ, എങ്ങിനെയാണ്‌ നിങ്ങള്‍ (സത്യം വിട്ടു) തെറ്റിക്കപ്പെടുന്നത്‌?!' قُلْ നീ പറയുക هَلْ ഉണ്ടോ, ഓ مِن شُرَكَائِكُم നിങ്ങളുടെ പങ്കാളികളില്‍ (പങ്കുകാരില്‍)പെട്ട مَّن يَبْدَأُ ആദ്യമുണ്ടാക്കുന്നവന്‍, ആരംഭിക്കുന്നവര്‍ الْخَلْقَ സൃഷ്‌ടിക്കല്‍, സൃഷ്‌ടിയെ ثُمَّ يُعِيدُهُ പിന്നെ അതിനെ മടക്കുന്ന, ആവര്‍ത്തിക്കുന്ന, വീണ്ടും ഉണ്ടാക്കുന്ന قُلِ പറയുക اللَّهُ അല്ലാഹു يَبْدَأُ ആരംഭിക്കുന്നു. ആദ്യം ഉണ്ടാക്കുന്നു الْخَلْقَ സൃഷ്‌ടിയെ, സൃഷ്‌ടിക്കല്‍ ثُمَّ يُعِيدُهُ പിന്നെ അതിനെ മടക്കിയുണ്ടാക്കുന്നു, ആവര്‍ത്തിക്കും فَأَنَّىٰ അപ്പോള്‍ (എന്നിരിക്കെ) എങ്ങിനെ تُؤْفَكُونَ നിങ്ങള്‍ തെറ്റിക്കപ്പെടുന്നു 10:35 قُلْ هَلْ مِن شُرَكَآئِكُم مَّن يَهْدِىٓ إِلَى ٱلْحَقِّ ۚ قُلِ ٱللَّهُ يَهْدِى لِلْحَقِّ ۗ أَفَمَن يَهْدِىٓ إِلَى ٱلْحَقِّ أَحَقُّ أَن يُتَّبَعَ أَمَّن لَّا يَهِدِّىٓ إِلَّآ أَن يُهْدَىٰ ۖ فَمَا لَكُمْ كَيْفَ تَحْكُمُونَ ﴾٣٥﴿ നീ പറയുക: 'നിങ്ങളുടെ പങ്കാളികളിലുണ്ടോ യഥാര്‍ത്ഥത്തിലേക്ക്‌ മാര്‍ഗദര്‍ശനം നല്‍കുന്നവര്‍?!' പറയുക: 'അല്ലാഹുവത്രെ, യഥാര്‍ത്ഥത്തിലേക്ക്‌ മാര്‍ഗദര്‍ശനം നല്‍കുന്നത്‌. ആകയാല്‍ , യഥാര്‍ത്ഥത്തിലേക്ക്‌ മാര്‍ഗദര്‍ശനം നല്‍കുന്നവനോ പിന്‍പറ്റപ്പെടുവാന്‍ കൂടുതല്‍ അവകാശപ്പെട്ടവന്‍; അതല്ല, മാര്‍ഗദര്‍ശനം നല്‍കപ്പെടുന്നതായാലല്ലാതെ നേര്‍മാര്‍ഗം പ്രാപിക്കാത്തവനോ ?! അപ്പോള്‍, നിങ്ങള്‍ക്കെന്താണ്‌? എങ്ങിനെയാണ്‌ നിങ്ങള്‍ വിധി കല്‍പിക്കുന്നത്‌?!' قُلْ നീ പറയുക هَلْ مِن شُرَكَائِكُم നിങ്ങളുടെ പങ്കാളികളിലുണ്ടോ مَّن يَهْدِي മാര്‍ഗദര്‍ശനം നല്‍കുന്ന (നേര്‍മാര്‍ഗത്തിലാക്കുന്ന) വര്‍(ന്‍) إِلَى الْحَقِّ യഥാര്‍ത്ഥ (സത്യ)ത്തിലേക്ക്‌ قُلِ നീ പറയുക اللَّهُ يَهْدِي അല്ലാഹു മാര്‍ഗദര്‍ശനം നല്‍കുന്നു, അല്ലാഹുവത്രെ നേര്‍മാര്‍ഗത്തിലാക്കുന്നത്‌ لِلْحَقِّ യഥാര്‍ത്ഥ (സത്യ) ത്തിലേക്ക്‌ أَفَمَن അപ്പോള്‍ (ആകയാല്‍) യാതൊരുവനോ يَهْدِي മാര്‍ഗദര്‍ശനം നല്‍കുന്ന إِلَى الْحَقِّ യഥാര്‍ത്ഥത്തിലേക്ക്‌ أَحَقُّ ഏറ്റവും അവകാശപ്പെട്ടവന്‍, തരപ്പെട്ട ആള്‍ أَن يُتَّبَعَ പിന്‍പറ്റപ്പെടുവാന്‍ أَمَّن അതല്ല ഒരുവനോ لَّا يَهِدِّي അവന്‍ നേര്‍മാര്‍ഗം പ്രാപിക്കുകയില്ല إِلَّا أَن يُهْدَىٰ അവന്‌ മാര്‍ഗദര്‍ശനം ചെയ്യപ്പെടാതെ , അവനെ നേര്‍വഴിക്കാകാതെ فَمَا لَكُمْ അപ്പോള്‍ നിങ്ങള്‍ക്കെന്ത്‌ كَيْفَ എങ്ങിനെ تَحْكُمُونَ നിങ്ങള്‍ വിധി കല്‍പിക്കുന്നു ശിര്‍ക്കിനെ ഖണ്‌ഡിച്ചും, തൗഹീദിനെ സ്ഥാപിച്ചും കൊണ്ട്‌ ചോദ്യോത്തര രൂപത്തില്‍ ചില തെളിവുകള്‍ കഴിഞ്ഞ വചനങ്ങളില്‍ വിവരിച്ചു. അതുപോലെ വേറെ രണ്ട്‌ തെളിവുകളാണ്‌ ഈ വചനങ്ങളിലും വിവരിക്കുന്നത്‌. കഴിഞ്ഞ വചനങ്ങളിലെ ചോദ്യങ്ങള്‍ക്ക്‌ നേര്‍ക്കുനേരെ മറുപടി പറയുവാന്‍ മുശ്‌രിക്കുകള്‍ക്ക്‌ മടി തോന്നാത്തതാകകൊണ്ട്‌ അവര്‍ തന്നെ ` അല്ലാഹു’ എന്ന്‌ മറുപടി പറയും (فَسَيَقُولُونَ الَّله) എന്നായിരുന്നു അവിടെ പറഞ്ഞത്‌ . ഈ വചനങ്ങളിലെ ചോദ്യങ്ങള്‍ക്ക്‌ അവര്‍ അതേ വേഗത്തില്‍ മറുപടി പറയുവാന്‍ ഇടയില്ല. എന്നാല്‍ അല്‍പമൊന്ന്‌ ആലോചിച്ചാല്‍ അവക്കുള്ള മറുപടിയും മറ്റൊന്നായിരിക്കാന്‍ തരമില്ല. അതുകൊണ്ട്‌ ഇവിടുത്തെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇന്നതാണെന്ന്‌ അവരെ കേള്‍പിച്ചു സമ്മതിപ്പിക്കുവാനും, ആ അടിസ്ഥാനത്തില്‍ അവരെ ഖണ്‌ഡിക്കുവാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട്‌ കല്‍പിച്ചിരിക്കുകയാണ്‌. ഒന്നാമത്തെ ചോദ്യം, നിങ്ങളുടെ പങ്കാളികളില്‍ – നിങ്ങള്‍ ആരാധിച്ചുവരുന്ന വിഗ്രഹങ്ങള്‍, മലക്കുകള്‍ , മഹാത്മാക്കള്‍ തുടങ്ങിയ ആരാധ്യവസ്‌തുക്കളില്‍- സൃഷ്‌ടികളെ ആദ്യം സൃഷ്‌ടിച്ചുണ്ടാക്കുകയും, അവ നശിച്ചശേഷം പിന്നീട്‌ വീണ്ടും സൃഷ്‌ടിക്കുകയും ചെയ്യുന്നവരുണ്ടോ? എന്നാണല്ലോ. ഇതില്‍ രണ്ടാമത്തെ സൃഷ്‌ടിക്കലിനെ- മരണാനന്തര ജീവിതത്തെപ്പറ്റി മുശ്‌രിക്കുകള്‍ക്ക്‌ വിശ്വാസമില്ലാത്തതുകൊണ്ട്‌ അവര്‍ ചോദ്യത്തിന്‌ നേര്‍ക്കുനേരെ മറുപടി പറയുവാന്‍ മടിച്ചേക്കുക സ്വാഭാവികമാണ്‌. എന്നാലും നിര്‍ജ്ജീവമായി കിടക്കുന്ന തരിശുഭൂമിയെ മഴയിറക്കി നവജീവസ്സുള്ളതാക്കുന്നതും, ഉഷ്‌ണകാലത്ത്‌ ഉണങ്ങി നശിച്ചുപോയ സസ്യലതാദികളെ വീണ്ടും ഉല്‍പാദിപ്പിച്ചു വളര്‍ത്തുന്നതും അല്ലാഹുവാണെന്ന്‌ അവര്‍ക്കറിയാവുന്ന സ്ഥിതിക്ക്‌ ആ കാര്യത്തിലവര്‍ക്ക്‌ സംശയം ഉണ്ടായിക്കൂടാത്തതാണ്‌. രണ്ടാമത്തെ ചോദ്യം: യഥാര്‍ത്ഥമാര്‍ഗത്തിലേക്ക്‌ മാര്‍ഗദര്‍ശനം നല്‍കുന്ന വല്ലവരും നിങ്ങളുടെ പങ്കാളികളില്‍ ഉണ്ടോ? എന്നാണ്‌. മാര്‍ഗദര്‍ശനം (ھدا ية) പല പ്രകാരത്തിലുണ്ട്‌. ബുദ്ധി, കാഴ്‌ച, കേള്‍വി മുതലായ ജന്മസിദ്ധമായ മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന തെളിവുകള്‍ മുഖേനയുള്ള മാര്‍ഗദര്‍ശനം. പ്രവാചകന്‍മാര്‍, മതഗ്രന്ഥങ്ങള്‍ മുതലായവ മുഖേന ലഭിക്കുന്ന മാര്‍ഗദര്‍ശനം. സാഹചര്യങ്ങളും ചുറ്റുപാടുകളും ശരിപ്പെടുന്നതില്‍ നിന്നുണ്ടാകുന്ന മാര്‍ഗദര്‍ശനം. ഇവയെല്ലാം തന്നെ നല്‍കുന്നവന്‍ അല്ലാഹുവല്ലാതെ മറ്റാരുമല്ലെന്ന്‌ അവര്‍ക്കും ആലോചിച്ചറിയാവുന്നതാകുന്നു. അപ്പോള്‍, മേല്‍കണ്ട തരത്തിലുള്ള എല്ലാ മാര്‍ഗദര്‍ശനങ്ങളും നല്‍കുന്ന അല്ലാഹുവിനെ വിട്ടു യാതൊരു മാര്‍ഗദര്‍ശനവും നല്‍കുവാന്‍ കഴിയാത്ത വസ്‌തുക്കളെ ദൈവങ്ങളാക്കിവെച്ചു ആരാധിക്കുന്നത്‌ തികച്ചും വിഡ്‌ഢിത്തമല്ലേ?! എന്ന്‌ അല്ലാഹു അവരോട്‌ ചോദിക്കുന്നു. സത്യാവസ്ഥ ഇത്രയും വ്യക്തമായിരുന്നിട്ടും അവര്‍ അതില്‍ നിന്ന്‌ തെറ്റി ദുര്‍മാര്‍ഗത്തില്‍ ശഠിച്ചുനിന്നുകൊണ്ടിരിക്കുന്നത്‌ ഒരു വലിയ ആശ്ചര്യം തന്നെയാണല്ലേ, ആദ്യത്തെ വചനത്തില്‍ فَأَنَّىٰ تُؤْفَكُونَ (അപ്പോള്‍ നിങ്ങള്‍ എങ്ങിനെ തെറ്റിക്കപ്പെടുന്നു?!) എന്നും, രണ്ടാമത്തെ വചനത്തില്‍ فَمَا لَكُمْ كَيْفَ تَحْكُمُونَ (നിങ്ങള്‍ക്കെന്താണ്‌?! നിങ്ങള്‍ എങ്ങിനെ വിധി കല്‍പിക്കുന്നു ?!) എന്നും പറഞ്ഞത്‌ ഈ ആശ്ചര്യത്തെയാണ്‌ കുറിക്കുന്നത്‌. പ്രാഥമിക ബുദ്ധികൊണ്ട്‌ ആലോചിച്ചാല്‍ പോലും മനസ്സിലാക്കാവുന്ന സ്‌പഷ്‌ടമായ തെളിവുകളുണ്ടായിരുന്നിട്ടും മുശ്‌രിക്കുകള്‍ തങ്ങളുടെ ശിര്‍ക്കുപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ പിന്‍മാറാതിരിക്കുവാന്‍ കാരണമെന്താണെന്ന്‌ ചോദിക്കപ്പെടാമല്ലോ. ഇതിനുള്ള ഉത്തരം അടുത്ത വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:- 10:36 وَمَا يَتَّبِعُ أَكْثَرُهُمْ إِلَّا ظَنًّا ۚ إِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًٔا ۚ إِنَّ ٱللَّهَ عَلِيمٌۢ بِمَا يَفْعَلُونَ ﴾٣٦﴿ അവരില്‍ അധികമാളും ഒരു (തരം) ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല. നിശ്ചയമായും, യഥാര്‍ത്ഥത്തെ സംബന്ധിച്ച്‌ ഊഹം ഒട്ടും (തന്നെ) പര്യാപ്‌തമാക്കുകയില്ല. നിശ്ചയമായും അല്ലാഹു, അവര്‍ ചെയ്‌തു കൊണ്ടിരിക്കുന്നതിനെപ്പറ്റി അറിയുന്നവനാണ്‌. وَمَا يَتَّبِعُ പിന്‍പറ്റുന്നില്ല أَكْثَرُهُمْ അവരില്‍ അധികഭാഗവും (ആളും) إِلَّا ظَنًّا ഊഹത്തെയല്ലാതെ إِنَّ الظَّنَّ നിശ്ചയമായും ഊഹം لَا يُغْنِي അത്‌ പര്യാപ്‌തമാക്കുകയില്ല, ധന്യമാക്കുകയില്ല مِنَ الْحَقِّ യഥാര്‍ത്ഥത്തെക്കുറിച്ച്‌ شَيْئًا യാതൊന്നും, ഒട്ടും إِنَّ اللَّهَ നിശ്ചയമായും അല്ലാഹു عَلِيمٌ അറിയുന്നവനാണ്‌ بِمَا يَفْعَلُونَ അവര്‍ ചെയ്യുന്നതിനെപ്പറ്റി അല്ലാഹു അല്ലാത്തവരെ ആരാധിക്കല്‍ , അവര്‍ തങ്ങള്‍ക്ക്‌ അല്ലാഹുവിങ്കല്‍ ശുപാര്‍ശ നടത്തുമെന്ന വിശ്വാസം,അല്ലാഹുവിന്‍റെ അവകാശാധികാരങ്ങളില്‍ മറ്റുള്ളവര്‍ക്ക്‌ പങ്ക്‌ കല്‍പിക്കല്‍, പ്രവാചകന്‍മാരെയും വേദഗ്രന്ഥങ്ങളെയും വ്യാജമാക്കല്‍, മരണാനന്തര ജീവിതം മുതലായ കാര്യങ്ങളെ നിഷേധിക്കല്‍ എന്നിവയിലെല്ലാം തന്നെ ഇവര്‍ക്കുള്ള ഏക അടിസ്ഥാനം കേവലം ഊഹം മാത്രമാണ്‌ . അല്ലാതെ , ന്യായയുക്തമായ ഒരു തെളിവും അതിനില്ല എന്ന്‌ അല്ലാഹു അസന്നിഗ്‌ദ്ധമായി പ്രസ്‌താവിക്കുന്നു. ചിലര്‍ സത്യാവസ്ഥ മനസ്സിലായിട്ടും വാശിയും ശാഠ്യവുമായി സത്യം സ്വീകരിക്കാത്തവരുണ്ടായിരിക്കുമെങ്കിലും ഭൂരിഭാഗത്തിന്‍റെയും സ്ഥിതി ഇതാണെന്നര്‍ത്ഥം. തുടര്‍ന്നു إِنَّ الظَّنّ لَايُغْنِيمِنَ الحقِّ شَيْأ (നിശ്ചയമായും ഊഹം യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ച്‌ ഒട്ടും തന്നെ പര്യാപ്‌തമാക്കുകയില്ല) എന്ന്‌ പറഞ്ഞിരിക്കുന്നത്‌ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടുന്നതാകുന്നു. മൗലിക പ്രധാനമായ ഒരു തത്വമാണ്‌ ഈ വാക്യം ഉള്‍ക്കൊള്ളുന്നത്‌. മൗലിക വിഷയങ്ങളിലും വിശ്വാസ സിദ്ധാന്തങ്ങളിലുമൊക്കെ ഊഹത്തിനോ അനുമാനത്തിനോ സ്ഥാനമില്ല. അവ യഥാര്‍ത്ഥാധിഷ്‌ടിതങ്ങളായിരിക്കണം. അഥവാ, യാഥാര്‍ത്ഥ്യം ഇന്നതെന്ന്‌ വ്യക്തമായി മനസ്സിലാക്കുന്ന അംഗീകൃത തെളിവുകളാല്‍ സ്ഥാപിതമായവയായിരിക്കണം. ഈ വിഷയം പണ്‌ഡിതന്‍മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ലാത്തതും , ഓരോ വ്യക്തിയും പ്രത്യേകം മനസ്സിരുത്തേണ്ടതുമാകുന്നു. ഇസ്‌ലാമിലെ വിശ്വാസ സിദ്ധാന്തങ്ങളെല്ലാം ഒന്നുകില്‍, ബുദ്ധിയുടെ അനിവാര്യമായ വിധിക്കൊത്തതായിരിക്കണം, അല്ലെങ്കില്‍ ക്വുര്‍ആന്‍ മുഖേനയോ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സുന്നത്ത്‌ മുഖേനയോ വ്യക്തമായി അറിയപ്പെട്ടതായിരിക്കണമെന്നും ഇതില്‍ നിന്ന്‌ സ്‌പഷ്‌ടമാകുന്നു. അതുകൊണ്ടാണ്‌ ലക്ഷ്യം നോക്കാതെ മറ്റൊരാളുടെ വാക്കിനെ അടിസ്ഥാനപ്പെടുത്തി വിശ്വാസകാര്യം ഉറപ്പിക്കുന്നവന്‍റെ വിശ്വാസം ശരിയല്ലെന്ന്‌ പല മഹാന്‍മാരും അവരുടെ ഗ്രന്ഥങ്ങളില്‍ പ്രസ്‌താവിച്ചു കാണുന്നതും. (*) ‘അവര്‍ പ്രവര്‍ത്തിച്ചുവരുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാണ്‌’ എന്നുള്ള അവസാനത്തെ വാക്യത്തില്‍ വമ്പിച്ച ഒരു താക്കീതാണ്‌ അടങ്ങിയിരിക്കുന്നത്‌. ഓരോ വ്യക്തിയുടെയും വിശ്വാസം ശരിയോ, തെറ്റോ, അതില്‍ അവന്‌ ശരിയായ തെളിവുണ്ടോ ഇല്ലേ, ഊഹത്തെ പിന്‍പറ്റിയതോ അല്ലേ , ആ വിശ്വാസവും പ്രവൃത്തിയും തമ്മില്‍ പൊരുത്തമുണ്ടോ ഇല്ലേ എന്നിങ്ങനെയുള്ളതെല്ലാം അല്ലാഹു അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ടെന്നും, ആ അറിവനുസരിച്ച്‌ അവന്‍ നടപടിയെടുക്കുമെന്നുമാണല്ലോ അതിന്‍റെ സാരം. (*) يعنى ان ايمان المق لد عير صحيح (അതായത്‌: മറ്റൊരാളെ അന്ധമായി അനുകരിക്കുന്നവന്‍റെ വിശ്വാസം ശരിയല്ല) 10:37 وَمَا كَانَ هَـٰذَا ٱلْقُرْءَانُ أَن يُفْتَرَىٰ مِن دُونِ ٱللَّهِ وَلَـٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ ٱلْكِتَـٰبِ لَا رَيْبَ فِيهِ مِن رَّبِّ ٱلْعَـٰلَمِينَ ﴾٣٧﴿ ഈ ക്വുര്‍ആന്‍ അല്ലാഹുവിനെ കൂടാതെ (മറ്റാരാലും) കെട്ടിച്ചമക്കപ്പെടാവതല്ല. പക്ഷേ, അതിന്‍റെ മുമ്പിലുള്ളതിന്‍റെ സത്യസാക്ഷീകരണവും, വേദഗ്രന്ഥത്തിന്‍റെ വിശദീകരണവുമത്രെ. അതില്‍ സന്ദേഹമേ ഇല്ല; ലോകരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാണ്‌ (അത്‌). وَمَا كَانَ ആകുകയില്ല, ആകാവതല്ല هَٰذَا الْقُرْآنُ ഈ ക്വുര്‍ആന്‍ أَن يُفْتَرَىٰ കെട്ടിച്ചമക്ക (കെട്ടിയുണ്ടാക്ക) പ്പെടുവാന്‍ مِن دُونِ കൂടാതെ اللَّهِ അല്ലാഹുവിനെ وَلَٰكِن പക്ഷേ, എങ്കിലും, എന്നാല്‍ تَصْدِيقَ സത്യമാക്കല്‍ (സത്യസാക്ഷീകരണം) ആണ്‌ الَّذِي യാതൊന്നിന്‍റെ, യാതൊന്നിനെ بَيْنَ يَدَيْهِ അതിന്‍റെ മുമ്പിലുള്ള وَتَفْصِيلَ വിശദീകരണവും الْكِتَابِ (വേദ) ഗ്രന്ഥത്തിന്‍റെ لَا رَيْبَ സന്ദേഹ (സംശയ)മേ ഇല്ല فِيهِ അതില്‍ مِن رَّبِّ റബ്ബിങ്കല്‍ (രക്ഷിതാവില്‍) നിന്നാണ്‌ الْعَالَمِينَ ലോകരുടെ 10:38 أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ فَأْتُوا۟ بِسُورَةٍ مِّثْلِهِۦ وَٱدْعُوا۟ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَـٰدِقِينَ ﴾٣٨﴿ അതല്ല, 'അത്‌ അവന്‍ (നബി) കെട്ടിച്ചമച്ചിരിക്കയാണ്‌' എന്ന്‌ അവര്‍ പറയുന്നുവോ?! പറയുക: `എന്നാല്‍, അതുപോലെയുള്ള ഒരു `സൂറത്ത്‌' [അദ്ധ്യായം] നിങ്ങള്‍ കൊണ്ടുവരുവീന്‍; അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്ക്‌ സാധിക്കുന്നവരെ (യെല്ലാം) നിങ്ങള്‍ വിളിച്ചും കൊള്ളുവിന്‍; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍!'. أَمْ അതല്ല (അതോ - അല്ലെങ്കില്‍) يَقُولُونَ അവര്‍ പറയുന്നുവോ افْتَرَاهُ അതിനെ അവന്‍ കെട്ടിച്ചമച്ചുവെന്ന്‌ قُلْ നീ പറയുക فَأْتُوا എന്നാല്‍ നിങ്ങള്‍ വരുവിന്‍ بِسُورَةٍ ഒരു സൂറത്തും, അദ്ധ്യായം കൊണ്ട്‌ مِّثْلِهِ അതുപോലെയുള്ള وَادْعُوا നിങ്ങള്‍ വിളിക്കുക (ക്ഷണിക്കുക) യും ചെയ്യുവിന്‍ مَنِ اسْتَطَعْتُم നിങ്ങള്‍ക്ക്‌ സാധിക്കുന്നവരെ مِّن دُونِ اللَّهِ അല്ലാഹുവിന്‌ പുറമെ (കൂടാതെ) إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്‍മാര്‍, സത്യം പറയുന്നവര്‍ തൗഹീദിനെ സ്ഥാപിച്ചും, ശിര്‍ക്കിനെ ഖണ്‌ഡിച്ചുംകൊണ്ടുള്ള ഏതാനും പ്രസ്‌താവനകള്‍ക്കുശേഷം അല്ലാഹു ക്വുര്‍ആന്‍റെ അമാനുഷികതയും, സത്യതയും സ്ഥാപിക്കുകയാണ്‌. അല്ലാഹുവിനല്ലാതെ ഇങ്ങിനെ ഒരു ഗ്രന്ഥം കൊണ്ടുവരുവാന്‍ സാധ്യമല്ലെന്ന്‌ ആദ്യം ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്നു അതിന്‍റെ അമാനുഷികതക്കുള്ള ചില തെളിവുകളും ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതായത്‌, അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളുടെ സത്യസാക്ഷീകരണവും, വേദഗ്രന്ഥത്തിന്‍റെ വിശദീകരണവുമാണ്‌ അതെന്ന്‌. മുന്‍വേദഗ്രന്ഥങ്ങളിലുള്ള പല വാര്‍ത്തകളും, അവയിലെ പ്രധാന തത്വങ്ങളും അതേപടി ക്വുര്‍ആനിലും അടങ്ങിയിരിക്കുന്നു. നിയമനിര്‍ദ്ദേശങ്ങള്‍, സന്‍മാര്‍ഗോപദേശങ്ങള്‍, തെളിവുകള്‍ ആദിയായി ഒരു വേദഗ്രന്ഥത്തില്‍ എന്തെല്ലാം ആവശ്യമാകുന്നുവോ അതെല്ലാം സവിശദം അതില്‍ വിവരിക്കപ്പെട്ടിട്ടുമുണ്ട്‌. അവയില്‍ ഒന്നും തന്നെ സന്ദേഹത്തിനോ ആശയക്കുഴപ്പത്തിനോ ഇടവുമില്ല. എല്ലാം സത്യസമ്പൂര്‍ണവും ന്യായയുക്തവുമാണുതാനും. അത്‌ ലോകസമക്ഷം സമര്‍പ്പിക്കുന്നതാകട്ടെ; അക്ഷരജ്ഞാനമോ, വേദഗ്രന്ഥ പരിചയമോ ഇല്ലാത്ത ഒരാളുടെ കൈക്കും. ആ ഗ്രന്ഥം അല്ലാഹുവിങ്കല്‍നിന്നുള്ളതാണെന്നും, സൃഷ്‌ടികളാല്‍ നിര്‍മിതമല്ലെന്നുമുള്ളതിന്‌ ഇതൊക്കെത്തന്നെ തെളിവാണ്‌. അതെ, അല്ലാഹുഅല്ലാത്തവരില്‍ നിന്നായിരുന്നു ക്വുര്‍ആനെങ്കില്‍ നിശ്ചയമായും അതില്‍ ധാരാളം വൈരുദ്ധ്യം കാണേണ്ടതായിരുന്നു. (وَلَوْ كَانَ مِنْ عِندِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا – النسآء ٨٢) വസ്‌തുതകള്‍ ഇങ്ങിനെയായിരുന്നിട്ട്‌ പിന്നെയും മുഹമ്മദ്‌ കെട്ടിയുണ്ടാക്കിയതാണ്‌ ഈ ക്വുര്‍ആന്‍ എന്ന്‌ അതിന്‍റെ നിഷേധികള്‍ക്ക്‌ വാദമുണ്ടെങ്കില്‍ അതിലെ അദ്ധ്യായംപോലെയുള്ള ഒരദ്ധ്യായമെങ്കിലും അവരൊന്ന്‌ കൊണ്ടുവരട്ടെ, വേണമെങ്കില്‍ അല്ലാഹു അല്ലാത്ത മറ്റാരെയും അവരുടെ കഴിവുപോലെ അവര്‍ സഹായത്തിന്‌ കൂട്ടുകയും ചെയ്‌തുകൊള്ളട്ടെ- എന്നാലതൊന്ന്‌ കാണാമല്ലോ- എന്ന്‌ അല്ലാഹു അവരെ വെല്ലുവിളിക്കുകയും ചെയ്‌തിരിക്കുന്നു. ക്വുര്‍ആന്‍ അല്ലാഹുവിന്‍റെ വചനം തന്നെയാണെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോ മറ്റോ രചിച്ചതല്ലെന്നുമുള്ളതിന്‌ ഏറ്റവും വ്യക്തവും അനിഷേധ്യവുമായ ഒരു തെളിവത്രെ ഈ വെല്ലുവിളി. അറബികള്‍ ഭാഷാസാഹിത്യത്തില്‍ ഏറ്റവും ഉച്ചിയിലെത്തിക്കഴിഞ്ഞിരുന്ന അക്കാലത്തോ, അതിനുശേഷം ഇന്നിതുവരെയോ ഈ വെല്ലുവിളിയെ നേരിടുവാന്‍ ആളുണ്ടായിട്ടില്ല. ഇതാകട്ടെ, ഈ തുറയിലുള്ള ക്വുര്‍ആന്‍റെ വെല്ലുവിളികളില്‍ മൂന്നാമത്തേതും ഏറ്റവും ലഘുവായതുമാണ്‌ താനും. ജിന്നും മനുഷ്യരുമെല്ലാംകൂടി ചേര്‍ന്നാലും ഇതുമാതിരി ഒരു ക്വുര്‍ആന്‍ കൊണ്ടുവരാന്‍ സാധ്യമല്ലെന്ന്‌ സൂറ: ഇസ്‌റാഅ 88ലും ക്വുര്‍ആന്‍ നബികെട്ടിയുണ്ടാക്കിയതാണെന്ന്‌ വാദമുണ്ടെങ്കില്‍ അതുപോലെയുള്ള 10 സൂറത്തുകളെങ്കിലും കൊണ്ടുവരട്ടെ, സാധിക്കുന്നവരെയൊക്കെ അതിനുക്ഷണിട്ടും കൊള്ളട്ടെയെന്ന്‌ സൂഃ ഹൂദ്‌ : 13ലും അല്ലാഹു പ്രഖ്യാപിച്ചു. ആ രണ്ടു വെല്ലുവിളികളും നിലവിലിരിക്കെത്തന്നെയാണ്‌ അതേ മാതിരി ഒരു സൂറത്തെങ്കിലും കൊണ്ടുവരട്ടെ എന്നുള്ള ഈ മൂന്നാമത്തേതും. ഈ മൂന്ന്‌ സൂറത്തുകളും – ഇസ്‌റാഉം, ഹൂദും, ഈ സൂറത്തും – മക്കീ സൂറത്തുകളാകുന്നു. ഏറ്റവും ലഘുവായ ഈ മൂന്നാമത്തെ വെല്ലുവിളിയാകട്ടെ, മദനീ സൂറത്തായ അല്‍ബക്വറഃ 23, 24 വചനങ്ങളില്‍ വീണ്ടും അല്ലാഹു ആവര്‍ത്തിക്കുകയും ചെയ്‌തിരിക്കുന്നു. ഒരു കാലത്തും നിങ്ങള്‍ക്കത്‌ സാധ്യമല്ലെന്ന്‌ അവിടെ അറുത്തുമുറിച്ചു പറയുക കൂടി ചെയ്‌തിരിക്കുകയാണ്‌. മനഃസാക്ഷിയും, സത്യബോധവുമുള്ള ഏതൊരു ഹൃദയത്തിനും ക്വുര്‍ആന്‍റെ സത്യതയും ദൈവികതയും മനസ്സിലാക്കുവാന്‍ ഇതില്‍പരം തെളിവ്‌ എന്താണുള്ളത്‌?! അല്ലാഹുവിന്‌ പുറമെയുള്ള ആരുടെ സഹായസഹകരണം വേണമെങ്കിലും സ്വീകരിക്കാമെന്നും, എന്നാലും നിങ്ങള്‍ക്കതിന്‌ കഴിയുകയില്ലെന്നും അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം ഉറപ്പിച്ചു പറയുവാന്‍ അല്ലാഹുവിനല്ലാതെ കഴിയുമോ?! അല്ലാഹു തുടര്‍ന്ന്‌ പറയുന്നു:- 10:39 بَلْ كَذَّبُوا۟ بِمَا لَمْ يُحِيطُوا۟ بِعِلْمِهِۦ وَلَمَّا يَأْتِهِمْ تَأْوِيلُهُۥ ۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلظَّـٰلِمِينَ ﴾٣٩﴿ എങ്കിലും അവര്‍ യാതൊന്നിന്‍റെ അറിവിനെ സൂക്ഷ്‌മമാക്കിയിട്ടില്ലയോ അതിനെ [സൂക്ഷ്‌മമായി അറിഞ്ഞിട്ടില്ലാത്തതിനെ] അവര്‍ വ്യാജമാക്കിയിരിക്കുകയാണ്‌. അതിന്‍റെ പുലര്‍ച്ച അവര്‍ക്ക്‌ വന്നെത്തിയിട്ടുമില്ലതാനും. അപ്രകാരം, അവരുടെ മുമ്പുള്ളവരും വ്യാജമാക്കിയിരിക്കുന്നു. എന്നിട്ട്‌ (ആ) അക്രമികളുടെ പര്യവസാനം എങ്ങിനെ ആയെന്ന്‌ നോക്കുക! بَلْ പക്ഷേ, എങ്കിലും, എന്നാല്‍ كَذَّبُوا അവര്‍ വ്യാജമാക്കി بِمَا യാതൊന്നിനെ لَمْ يُحِيطُوا അവര്‍ വലയം ചെയ്‌തിട്ടില്ല (സൂക്ഷ്‌മമാക്കിയിട്ടില്ല) بِعِلْمِهِ അതിന്‍റെ അറിവിനെ وَلَمَّا يَأْتِهِمْ അവര്‍ക്ക്‌ വന്നിട്ടുമില്ല تَأْوِيلُهُ അതിന്‍റെ പുലര്‍ച്ച, പൊരുള്‍, വ്യാഖ്യാനം كَذَٰلِكَ അതുപോലെ كَذَّبَ വ്യാജമാക്കിയിരിക്കുന്നു الَّذِينَ مِن قَبْلِهِمْ അവരുടെ (ഇവരുടെ) മുമ്പുള്ളവര്‍ فَانظُرْ എന്നിട്ട്‌ നോക്കുക كَيْفَ كَانَ എങ്ങിനെ ആയി (ഉണ്ടായി) എന്ന്‌ عَاقِبَةُ കലാശം, പര്യവസാനം, അന്ത്യം الظَّالِمِينَ അക്രമികളുടെ 10:40 وَمِنْهُم مَّن يُؤْمِنُ بِهِۦ وَمِنْهُم مَّن لَّا يُؤْمِنُ بِهِۦ ۚ وَرَبُّكَ أَعْلَمُ بِٱلْمُفْسِدِينَ ﴾٤٠﴿ അവരില്‍നിന്നും ചിലര്‍ അതില്‍ വിശ്വസിക്കുന്നവരുണ്ട്‌. അവരില്‍ നിന്നും ചിലര്‍ അതില്‍ വിശ്വസിക്കാത്തവരുമുണ്ട്‌. നിന്‍റെ റബ്ബ്‌, നാശമുണ്ടാക്കുന്നവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. وَمِنْهُم അവരിലുണ്ട്‌, അവരില്‍ നിന്ന്‌ (ചിലര്‍) مَّن يُؤْمِنُ വിശ്വസിക്കുന്നവര്‍, വിശ്വസിക്കുന്നവരുണ്ട്‌ بِهِ അതില്‍ وَمِنْهُم അവരിലുണ്ട്‌, അവരില്‍ (ചിലര്‍) مَّن لَّا يُؤْمِنُ വിശ്വസിക്കാത്തവര്‍, വിശ്വസിക്കാത്തവരാണ്‌ بِهِ അതില്‍ وَرَبُّكَ നിന്‍റെ റബ്ബാകട്ടെ أَعْلَمُ ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ്‌ بِالْمُفْسِدِينَ നാശം (കുഴപ്പം) ഉണ്ടാക്കുന്നവരെപ്പറ്റി മേല്‍കണ്ട പ്രകാരം ക്വുര്‍ആന്‍റെ സത്യതയെ ഖണ്‌ഡിക്കുവാന്‍ അവര്‍ക്ക്‌ സാധ്യമല്ല. എന്നിരിക്കെ, അവരതില്‍ വിശ്വസിക്കുവാന്‍ ബാധ്യസ്ഥരാണ്‌. പക്ഷേ, അതിനെപ്പറ്റി ശരിക്ക്‌ മനസ്സിലാക്കുവാനോ, അതിലെ തെളിവുകള്‍ പരിശോധിക്കുവാനോ ശ്രമിക്കാതെ കണ്ണടച്ചു നിഷേധിക്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌. അത്‌ വിഭാവനം ചെയ്യുന്നതും, പ്രവചിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ അനുഭവത്തില്‍ പുലര്‍ന്നു കാണുവാന്‍ അവര്‍ കാത്തിരിക്കുന്നുമില്ല. ചുരുക്കിപ്പറഞ്ഞാല്‍, അതിന്‍റെ വാച്യവശമോ, ആശയവശമോ ഒന്നും ഗൗനിക്കാതെ – കേട്ടമാത്രയില്‍ തന്നെ – വ്യാജമാക്കുകയുണ്ടായിട്ടുണ്ട്‌. അതിന്‍റെ ഫലം അവര്‍ അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌. അത്‌ ഇവര്‍ക്കും പാഠമായിരിക്കേണ്ടതാകുന്നു. സത്യനിഷേധികളുടെ മൊത്തത്തിലുള്ള സ്ഥിതിയാണ്‌ ഇപ്പറഞ്ഞത്‌. പക്ഷേ, എല്ലാവരും ഒരേമാതിരിക്കാരല്ല. ചിലരൊക്കെ ക്വുര്‍ആന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി അതില്‍ വിശ്വസിച്ചുവരുന്നുണ്ട്‌ താനും. വിശ്വസിക്കാതെ, കുഴപ്പത്തിനും നാശത്തിനും ഒരുമ്പെട്ട ഒരു വിഭാഗക്കാരും അവരിലുണ്ട്‌. ഇവരെപ്പറ്റി അല്ലാഹുവിന്‌ നന്നായറിയാം. അവരുടെമേല്‍ അവന്‍ തക്ക നടപടി എടുക്കുകയും ചെയ്യും എന്നൊക്കെയാണ്‌ ഈ വചനങ്ങളില്‍ പ്രസ്‌താവിച്ചതിന്‍റെ താല്‍പര്യം. 10. يونس - യൂനുസ് സൂറത്തു യൂനുസ് – 01:20 സൂറത്തു യൂനുസ് : 21-40 സൂറത്തു യൂനുസ് : 41-60 സൂറത്തു യൂനുസ് : 61-82 സൂറത്തു യൂനുസ് : 83-109 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
azərbaycanAfrikaansBahasa IndonesiaMelayucatalàčeštinadanskDeutscheestiEnglishespañolfrançaisGaeilgehrvatskiitalianoKiswahililatviešulietuviųmagyarNederlandsnorsk bokmålo‘zbekFilipinopolskiPortuguês (Brasil)Português (Portugal)românăshqipslovenčinaslovenščinasuomisvenskaTiếng ViệtTürkçeΕλληνικάбългарскиқазақ тілімакедонскирусскийсрпскиукраїнськаעבריתالعربيةفارسیاردوবাংলাहिन्दीગુજરાતીಕನ್ನಡमराठीਪੰਜਾਬੀதமிழ்తెలుగుമലയാളംไทย简体中文繁體中文(台灣)繁體中文(香港)日本語한국어 WhatsApp-ൽ ചേരുക ലോകത്തെവിടെയുമുള്ള ആരോടും സംസാരിക്കാനുള്ള വേഗമേറിയതും എളുപ്പമുള്ളതും വിശ്വസനീയമായതുമായ മാർഗമാണ് WhatsApp. 180-ലധികം രാജ്യങ്ങളിലെ 2 ബില്ല്യണിലധികം ആളുകൾ അവരുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും എവിടെ നിന്നും ഏതുസമയത്തും ബന്ധം പുലർത്താൻ WhatsApp ഉപയോഗിക്കുന്നു. WhatsApp സൗജന്യം മാത്രമല്ല നിരവധി മൊബൈൽ ഉപകരണങ്ങളിലും കണക്റ്റിവിറ്റി കുറഞ്ഞ പ്രദേശങ്ങളിലും ലഭ്യമാണ് – അതുവഴി നിങ്ങൾക്ക് എവിടെയാണെങ്കിലും ഇത് ആക്സസ് ചെയ്യാവുന്നതും വിശ്വസനീയവുമാക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങൾ പങ്കിടാനും പ്രധാനപ്പെട്ട വിവരങ്ങൾ അയയ്ക്കാനും സുഹൃത്തുമായി സംസാരിക്കാനുമുള്ള എളുപ്പമേറിയതും സുരക്ഷിതവുമായ മാർഗമാണ് ഇത്. ലോകത്ത് എവിടെയായാലും ആളുകൾക്ക് പരസ്പരം കണക്റ്റ് ചെയ്യാനും പങ്കിടാനും WhatsApp സഹായിക്കുന്നു. തുല്യ തൊഴിലവസരവുള്ള ഇടമായതിലും മികച്ച സ്വീകാര്യതയുള്ള തൊഴിലുടമയായതിലും WhatsApp അഭിമാനം കൊള്ളുന്നു. വംശം, മതം, നിറം, ജനിച്ച രാജ്യം, ലിംഗഭേദം (ഗർഭധാരണം, പ്രസവം, പ്രത്യുൽപാദന ആരോഗ്യ തീരുമാനങ്ങൾ, അല്ലെങ്കിൽ ബന്ധപ്പെട്ട മെഡിക്കൽ അവസ്ഥകൾ എന്നിവയുൾപ്പെടെ), ലൈംഗിക അഭിരുചി, ലിംഗ വ്യക്തിത്വം, ലിംഗ സ്വതം പ്രകടിപ്പിക്കൽ, പ്രായം, സംരക്ഷിത വെറ്ററൻ എന്ന നില, വൈകല്യമുള്ള ഒരു വ്യക്തിയെന്ന നിലയിലുള്ള അവസ്ഥ, ജനിതക വിവരങ്ങൾ, രാഷ്ട്രീയ വീക്ഷണങ്ങൾ അല്ലെങ്കിൽ പ്രവർത്തനം, അല്ലെങ്കിൽ മറ്റ് ബാധകമായ നിയമ പരിരക്ഷയുള്ള സവിശേഷതകൾ എന്നിവയെ അടിസ്ഥാനമാക്കി ഞങ്ങൾ വിവേചനം കാണിക്കാറില്ല. ഞങ്ങളുടെ തുല്യ തൊഴിലവസര അറിയിപ്പ് നിങ്ങൾക്ക് ഇവിടെ കാണാവുന്നതാണ്. ക്രിമിനൽ ചരിത്രമുള്ള, ബാധകമായ ഫെഡറൽ, സംസ്ഥാന, പ്രാദേശിക നിയമങ്ങളുമായി പൊരുത്തപ്പെടുന്ന യോഗ്യതയുള്ള അപേക്ഷകരെയും ഞങ്ങൾ പരിഗണിക്കുന്നു. Facebook-ന്റെയും അതിന്റെ ജീവനക്കാരുടെയും മറ്റുള്ളവരുടെയും ക്ഷേമവും സുരക്ഷയും നിലനിർത്തുന്നതിനായി നിയമപ്രകാരം ആവശ്യപ്പെടുന്നതോ അനുവദനീയമായതോ ആയ രീതിയിൽ നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ഉപയോഗിച്ചേക്കാം. Facebook-ന്റെ ശമ്പള സുതാര്യതാ നയം , തുല്യ തൊഴിലവസരം എന്ന നിയമം അറിയിപ്പ് എന്നിവ അനുബന്ധ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് കാണാം. കൂടാതെ, നിയമം അനുശാസിക്കുന്ന ചില ലൊക്കേഷനുകളിൽ WhatsApp ഇ-വെരിഫൈ പ്രോഗ്രാമിൽ പങ്കെടുക്കുന്നു. ഞങ്ങളുടെ റിക്രൂട്ടിംഗ് പ്രക്രിയയിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് ന്യായമായ താമസസൗകര്യം നൽകാൻ WhatsApp പ്രതിജ്ഞാബദ്ധമാണ്. ഭിന്നശേഷി കാരണം നിങ്ങൾക്ക് എന്തെങ്കിലും സഹായമോ താമസ സൗകര്യമോ ആവശ്യമുണ്ടെങ്കിൽ, accommodations-ext@fb.com എന്ന വിലാസത്തിൽ ഞങ്ങളെ അറിയിക്കുക.
സാവിയും, ഇനിയേസ്റ്റയും, ഡേവിഡ് വിയ്യയും, പുയോളും ,ഐക്കർ കസിയസും ഒഴിഞ്ഞു വെച്ച പ്രതാപത്തിലേക്ക് കണ്ണോടിച്ചു സ്പെയിൻ സ്ലോവാക്കിയയെ ഗോൾ മഴയിൽ മുക്കി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജയിച്ചു കയറി സ്പെയിൻ. ആദ്യ രണ്ടു മത്സരത്തിലും ഗോൾ കണ്ടെത്താൻ നന്നേ പണിപ്പെട്ട സ്പെയിൻ നിരക്ക് ആശ്വാസം തരുന്ന വിജയമായിരുന്നു ഇന്നലത്തേതു. സ്ലോവാക്കിയൻ പ്രതിരോധ താരങ്ങളുടെയും ഗോളിയുടെയും പിഴവുകളും സ്പെയിൻ നിരക്ക് ആശ്വാസമായി. കഴിഞ്ഞ പോളണ്ടിന് എതിരെയുള്ള മത്സരത്തിൽ പെനാൽറ്റി മിസ്സാക്കി ജെറാർഡ് മൊറേനോ ജയിക്കാമായിരുന്ന മത്സരം സ്പെയിനിൽ നിന്നും അകറ്റിയിരുന്നു. അതിന്റെ തുടർച്ചയെന്നോണം ഇന്നലെ ലഭിച്ച പെനാൽറ്റി എടുത്ത അൽവാരോ മൊറാട്ടക്കും പിഴച്ചിരുന്നു. മത്സരത്തിലെ സുന്ദര നിമിഷം 66 ആം മിനുട്ടിൽ സബ്സ്റ്റിട്യൂട് ആയി കളത്തിലിറങ്ങിയ പെപ്പിന്റെ മാഞ്ചസ്റ്റർ സിറ്റിയുടെ യുവ മിഥുനം ഫെറൻ ടോറസിന്റെ ബാക് ഹീൽ ഗോളായിരുന്നു. നിറം മങ്ങിയ സ്പെയിൻ ഫുടബോളിന്റെ മനോഹാരിത ആ ഗോളിൽ പ്രകടമായിരുന്നു. ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ 2008 യൂറോ കപ്പുമുതൽ 2010 ലോക കപ്പടക്കം 2012 യൂറോ കപ്പു വരെ സ്പെയിൻ നടത്തിയ ജൈത്രയാത്ര ഇന്നും സ്പെയിൻ ഫുടബോളിന്റെ സുവർണ കാലഘട്ടമായാണ് വാഴത്തപ്പെടുന്നത്. അന്ന് ഗോൾ വല കാക്കാൻ സാക്ഷാൽ ഐക്കർ കസിയസ്, പ്രതിരോധ കോട്ട മതിൽ കെട്ടാൻ പുയോളും, പിക്‌യും., റാമോസും അടങ്ങുന്ന എതിരാളികളുടെ പേടി സ്വപ്‌നങ്ങൾ. മധ്യ നിരയിൽ ലോക കാൽപ്പന്തു കളരി കണ്ട മഹാരാധൻമ്മാർ സാവിയും, ഇനിയേസ്റ്റയും, അലൻസോയും. മുന്നേറ്റ നിരയിൽ അർധാവസരങ്ങൾ പോലും ഗോളാക്കാൻ കെൽപ്പുള്ള എതിർ പ്രതിരോധനിരയുടെ ഉറക്കം കെടുത്തുന്ന ഡേവിഡ് വിയ്യയും, ടോറസും. ഡേവിഡ് ഡി ഗയയും, തിയാഗോ ആൽകാൺട്ര യും, ജോഡി ആൽബയും, സെർജിയോ ബുസ്ക്കെറ്സും അടങ്ങുന്ന വമ്പൻ താര നിര ഇപ്പോഴും സ്പെയിൻ ആയുധപ്പുരയിൽ ഉണ്ടെഗിലും. ഗതകാല പ്രതാപത്തിലേക്ക് ചുവട് വെക്കാൻ സ്പെയിൻ നിര ഇനിയും മുന്നേറേണ്ടി ഇരിക്കുന്നു. കാത്തിരിക്കാം സ്മരണകൾ ഇരമ്പും സ്പെയിൻ പോയ കാല പ്രൗഢിയിൽ ലൂയിസ് എൻറിക്‌യും സംഘവും ചുവട്‌വെക്കുന്ന അസുലഭ നിമിഷത്തിനായി.
നിയമാവര്‍ത്തനം എന്ന പേരും ഗ്രന്ഥത്തിന്റെ ഉള്ളടക്കവും തമ്മില്‍ കാര്യമായ ബന്ധമില്ല. പരമ്പരാഗതമായി നല്‍കിപ്പോന്നിട്ടുള്ള ഈ പേരു തെറ്റായ ഒരു വിവര്‍ത്തനത്തില്‍ നിന്നുദ്ഭവിച്ചതാകാനാണ് സാധ്യത. ഇസ്രായേലില്‍ ഒരു രാജാവുണ്ടാകുന്ന അവസരത്തില്‍ അദ്‌ദേഹം ലേവ്യരുടെ അധീനതയിലുള്ള ദൈവിക നിയമപുസ്തകത്തിന്റെ ഒരു പകര്‍പ്പ് ഉണ്ടാക്കി സൂക്ഷിച്ച് തദനുസരണം ജീവിക്കാനും ഭരിക്കാനും പരിശ്രമിക്കണം എന്ന് നിയമാവര്‍ത്തനം 17, 18-ല്‍ നിര്‍ദേശിച്ചിരിക്കുന്നു. ഈ നിര്‍ദേശത്തിലെ പകര്‍പ്പ് എന്ന അര്‍ഥമുള്ള ഹീബ്രുപദം നിയമാവര്‍ത്തനം എന്നാണ് ഗ്രീക്കിലേക്കു വിവര്‍ത്തനം ചെയ്തത്. അതില്‍നിന്നാണ് നിയമാവര്‍ത്തനം എന്ന പേര് ഈ ഗ്രന്ഥത്തിനു ലഭിച്ചത്. ഭാഗികമായി നിയമത്തിന്റെ ആവര്‍ത്തനം കാണാമെങ്കിലും ചരിത്ര സംഭവങ്ങളുടെ വിലയിരുത്തലും സീനായ് ഉടമ്പടിയിലെ കല്‍പനകളുടെ വിശദീകരണവും നിയമത്തിന്റെ പുതിയ വ്യാഖ്യാനങ്ങളും ഈ ഗ്രന്ഥത്തില്‍ കാണാം. പ്രസംഗ ശൈലി ആദ്യന്തം പ്രകടമാണ്. ദൈവവുമായി ഉടമ്പടി ബന്ധത്തിലേര്‍പ്പെട്ട ജനം ആ ബന്ധത്തിന്റെ വിശുദ്ധിക്കൊത്തു ജീവിച്ചില്ല. ഒരു ദൈവം, ഒരു ജനം, ഒരു ഭൂമി, ഒരു ആരാധനസ്ഥലം എന്നീ ആദര്‍ശങ്ങളാല്‍ ഒരുമയിലേക്കു വിളിക്കപ്പെട്ട ജനം ബി.സി. 931-ല്‍ രണ്ടു വ്യത്യസ്ത ജനങ്ങളായിത്തീര്‍ന്നു. കലഹങ്ങളും വിഗ്രഹാരാധനയും നിമിത്തം ദൈവം താത്കാലികമായി അവരെ കൈവിടുകയും അവര്‍ക്കു കഷ്ടതകള്‍ വരുത്തുകയും ചെയ്തു. വിപ്രവാസത്തില്‍നിന്നു തിരിച്ചുചെല്ലുന്ന സമൂഹത്തിന് ഈ ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കണം. അതിനുവേണ്ട നിര്‍ദേശങ്ങളും നിയമങ്ങളുമാണ് ഈ ഗ്രന്ഥത്തിലുള്ളത്. സംഖ്യാ ഗ്രന്ഥത്തില്‍ കൊടുത്തിട്ടുള്ള മോശയുടെ അന്ത്യശാസനത്തിന്റെ വിശദമായൊരു പ്രബോധനരൂപം ഇവിടെ കാണാന്‍ കഴിയും. നിയമങ്ങള്‍ ലംഘിച്ച ഇസ്രായേല്‍ ജനത്തിനു മൊവാബില്‍വച്ചു മോശതന്നെ നല്‍കുന്ന അന്ത്യശാസനമായിട്ടാണ് ഈ പ്രബോധനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. സീനായ്മലയില്‍ നിന്നു പുറപ്പെട്ടതു മുതലുള്ള സംഭവങ്ങള്‍ മോശ വിവരിക്കുന്നു; വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നു; നിയമങ്ങള്‍ അനുസരിക്കുന്നതിന്റെ ആവശ്യകത യുക്തിപൂര്‍വം സമര്‍ഥിക്കുന്നു. ദൈവം ദാനങ്ങള്‍ നല്‍കുന്നതില്‍ ഉദാരനും വാഗ്ദാനങ്ങളില്‍ വിശ്വസ്തനുമാണ്. അവിടുന്നു തന്റെ ജനത്തെ സ്‌നേഹിക്കുന്നു; പ്രമാണങ്ങള്‍ പാലിച്ച് വിശ്വസ്തത കാണിക്കുകയാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട പ്രതികരണം. നിയമത്തിന്റെ ബാഹ്യമായ അനുഷ്ഠാനത്തിലുപരി, അതിന്റെ ഹൃദയപൂര്‍വമായ നിര്‍വഹണം വഴിയാണ് ഈ കടമ നിറവേറ്റേണ്ടത്. നിയമം ആന്തരികമാണ്. അതിന്റെ കാതല്‍ സ്‌നേഹവും. ക്രിസ്തു ഏറ്റവും അധികം ഉദ്ധരിച്ചിട്ടുള്ള പഴയനിയമ ഗ്രന്ഥം നിയമാവര്‍ത്തനമാണ്. #ഘടന 1, 1 - 11, 32 : മോശയുടെ പ്രബോധനങ്ങള്‍(ഇസ്രായേലും ദൈവവുമായുള്ള ബന്ധത്തിന്റെ അവലോകനം, ആ ബന്ധം ഭദ്രമാക്കാനുള്ള ആഹ്വാനം)12, 1 - 26, 19 : നിയമസമാഹാരം27, 1 - 28, 68 : കാനാന്‍ദേശത്തു പ്രവേശിക്കുന്നതിനു നിര്‍ദേശങ്ങള്‍29, 1 - 30, 20 : ഉടമ്പടി നവീകരണം31, 1 - 33, 29 : മോശയുടെ അന്തിമവചസ്‌സുകള്‍34, 1 - 12 : മോശയുടെ മരണം
നവതി സമാപന ആഘോഷങ്ങള്‍ അഭിവന്ദ്യ കര്‍ദിനാള്‍ നിലവിളക്കു തെളിയിച്ചു കൊണ്ട് ഉദഘാടനം ചെയുന്നു. മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോസഫ് കരിയില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, സെമിനാരി റെക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ പാലമൂട്ടില്‍ എന്നിവര്‍ സമീപം. Sathyadeepam Published on : 17 Nov, 2022, 2:11 pm ആലുവ : സഭയിലും സമൂഹത്തിലും ഐക്യത്തിന്റെയും സാര്‍വത്രികതയുടെയും അടയാളമായി പെരിയാറിന്റെ തീരത്ത് കഴിഞ്ഞ തൊണ്ണൂറു വര്‍ഷക്കാലമായി ഉയര്‍ന്നു നില്‍ക്കുന്ന മംഗലപ്പുഴ സെമിനാരിയുടെ നവതി ആഘോഷങ്ങള്‍ സമാപിച്ചു. സെമിനാരിയുടെ പൂര്‍വ വിദ്യാര്‍ത്ഥിയായ മേജര്‍ ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. തലശ്ശേരി ആര്‍ച്ചുബിഷപ് ജോസഫ് പാംപ്ലാനി വചനസന്ദേശം നല്‍കി. സെമിനാരിയുടെ ഉദ്ഘാടനവേളയില്‍ ആലപിച്ച തൊണ്ണൂറ്റിഎട്ടാം സങ്കീര്‍ത്തനം 'കന്താത്തെ ഡോമിനോ' ആലപിച്ചുകൊണ്ട് പൊതുസമ്മേളനം തുടങ്ങി. സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെമിനാരി റെക്ടര്‍ റെവ. ഡോ. സെബാസ്റ്റ്യന്‍ പാലമൂട്ടില്‍ സദസ്സിനു സ്വാഗതം ആശംസിച്ചു. കത്തോലിക്കാ സഭയ്ക്ക് മംഗലപ്പുഴ സെമിനാരി നല്‍കിയ അതുല്യമായ സംഭാവനകളെ സ്മരിച്ചുകൊണ്ട് കര്‍ദിനാള്‍ ആലഞ്ചേരി പൊതുസമ്മേളനം ഉദഘാടനം ചെയ്തു. ജീവിതത്തിലുണ്ടാകേണ്ട സമര്‍പ്പണ മനോഭാവം, നീതിനിഷ്ഠ, ജീവിതലാളിത്യം, വിശുദ്ധ ഗ്രന്ഥത്തിലും സഭാപ്രബോധനങ്ങളിലും ഉള്ള അറിവ്, മെത്രാന്മാരോടുള്ള വിധേയത്വം എന്നിവയില്‍ അടിസ്ഥാനമിട്ട വൈദികപരിശീലനത്തിന്റെ പ്രാധാന്യത്തെപ്പറ്റി കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. 25 വര്‍ഷങ്ങള്‍ക്കുമുന്‍പ് സെമിനാരിയെ റീത്തുകളുടെ അടിസ്ഥാനത്തില്‍ വിഭജിച്ചത് വളര്‍ച്ചയ്ക്കുവേണ്ടിയാണെന്നും അന്യോന്യം ഊന്നുവടികളായ് വര്‍ത്തിക്കുവാന്‍ ഈ വിഭജനം സഹായിക്കണമെന്നും അനുഗ്രഹ പ്രഭാഷണത്തിലൂടെ കൊച്ചി രൂപതാധ്യക്ഷനും കെ. ആര്‍. എല്‍. സി. ബി. സി. പ്രസിഡണ്ടുമായ ബിഷപ് ജോസഫ് കരിയില്‍ പ്രസ്താവിച്ചു. കൃപയുടെ വിതരണത്തിനുതകുന്ന വിധത്തില്‍ കാലത്തിനനുസൃതമായ വൈദികപരിശീലനം നടത്തണമെന്ന് കോതമംഗലം രൂപതാധ്യക്ഷനും സെമിനാരി സിനഡല്‍ കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ് ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷപ്രസംഗത്തില്‍ ആവശ്യപ്പെട്ടു. സി. ബി. സി. ഐ. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്ത് ആശംസയര്‍പ്പിച്ചു സംസാരിച്ചു. നവതിയോടനുബന്ധിച്ചുള്ള പുസ്തക പരമ്പര ഇടുക്കി രൂപതാധ്യക്ഷനും സെമിനാരി സിനഡല്‍ കമ്മീഷന്‍ അംഗവുമായ ബിഷപ് ജോണ്‍ നെല്ലിക്കുന്നേല്‍ പ്രകാശനം ചെയ്തു. ആദ്യ പുസ്തകം കര്‍ദിനാള്‍ ഏറ്റുവാങ്ങി. ചാലക്കുടി എം പി ബെന്നി ബെഹനാന്‍ പ്രതിസന്ധികളെ നേരിടാനുള്ള ശക്തി മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ഉണ്ടാകട്ടെ എന്നറിയിച്ചു കൊണ്ട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. നവതിയോടനുബന്ധിച്ചുള്ള വൈദീക അനുയാത്ര ശുശ്രുഷയ്ക്ക് സെമിനാരി കമ്മീഷന്‍ അംഗം ബിഷപ് ടോണി നീലങ്കാവില്‍ ആരംഭം കുറിച്ചു. തുടര്‍ന്ന് കാര്‍മെല്‍ഗിരി സെമിനാരി റെക്ടര്‍ റെവ. ഡോ. ചാക്കോ പുത്തെന്‍പുരക്കല്‍, ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റെവ. ഡോ. സുജന്‍ അമൃതം, കര്‍മ്മലീത്ത സഭ മഞ്ഞുമ്മല്‍ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ റെവ. ഡോ. തോമസ് മരോട്ടിക്കാപറമ്പില്‍, എറണാകുളം അങ്കമാലി അതിരൂപതയുടെ വികാരി ജനറാള്‍ റെവ. ഡോ. വര്‍ഗീസ് പൊട്ടക്കല്‍, അല്‍മായ ആധ്യാത്മിക കൂട്ടായ്മയുടെ പ്രതിനിധി ജോസ് പോള്‍, പൂര്‍വ വിദ്യാര്‍ഥിസംഘത്തിന്റെ പ്രതിനിധിയും ചങ്ങനാശ്ശേരി രൂപത വികാരി ജനറാളുമായ റെവ. ഡോ. വര്ഗീസ് തനമാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. നവതി കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറായ റെവ. ഡോ. ജോണ്‍പോള്‍ പറപ്പള്ളിയത്ത് നന്ദി പറഞ്ഞു. നവതിയാഘോഷ സമാപനത്തോടനുബന്ധിച്ചു 20 ആം തിയതി വരെ നടത്തപ്പെടുന്ന കലാ പ്രദര്‍ശനം സെമിനാരി റെക്ടര്‍ ഉദഘാടനം ചെയ്തു. വ്യത്യസ്ത റീത്തുകളില്‍ നിന്നുള്ള നൂറുകണക്കിന് മെത്രാന്മാരും വൈദികരും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ പങ്കെടുത്തു.
This post is also available in: English (ഇംഗ്ലീഷ്) العربية (അറബിക്) Français (ഫ്രഞ്ച്) हिन्दी (ഹിന്ദി) Español (സ്പാനിഷ്) രക്ഷ ഒരു വ്യക്തി കർത്താവായ യേശുക്രിസ്തുവിനെ വ്യക്തിപരമായ രക്ഷകനായി സ്വീകരിച്ച് അവനെ അനുഗമിക്കുമ്പോഴാണ് രക്ഷ ലഭിക്കുന്നത്. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ”(യോഹന്നാൻ 3:16 ). ക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുക എന്നത് യേശുക്രിസ്തുവിലുള്ള രക്ഷയുടെ വ്യവസ്ഥകൾ ഉചിതമാക്കുകയും അവന്റെ കൽപ്പനകൾ അനുസരിച്ച് നടക്കുകയും ചെയ്യുക എന്നതാണ്. “ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണതകൊണ്ടു ഇവിടെ ആവശ്യം. ” (വെളിപ്പാടു 14:12). വിടുതൽ മോശയും ജോഷ്വയും ഗിദെയോനും നെഹെമിയയും മറ്റുള്ളവരും അവരുടെ ജനത്തിന്റെ വിമോചകരായിരുന്നു; പാപത്തിന്റെ ബാഹ്യമായ അനന്തരഫലങ്ങളിൽ നിന്ന് അവർ അവരെ വിടുവിച്ചു. എന്നാൽ യേശു തന്റെ ജനത്തെ പാപത്തിന്റെ ശക്തിയിൽ നിന്ന് വിടുവിച്ചു. “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല ” (പ്രവൃത്തികൾ 4:12). യേശുവിന്റെ ദൗത്യം വിവരിക്കുമ്പോൾ തിരുവെഴുത്ത് പറയുന്നു: “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” (ലൂക്കാ 4:18). ഈ വാക്കുകൾക്ക് സമാന്തരമായി, “അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം? “യെശയ്യാവു 58:6 ശരീരത്തിലും മനസ്സിലും ആത്മാവിലും സാത്താന്റെ തടവുകാരെ യേശു വിടുവിച്ചു (റോമർ 6:16). രക്ഷയും വിടുതലും – പര്യായപദം രക്ഷ എന്ന വാക്കിന്റെ അർത്ഥം വിടുതൽ, പുനഃസ്ഥാപനം, സംരക്ഷണം, മഹത്വപ്പെടുത്തൽ എന്നിവയെ ഉൾക്കൊള്ളുന്നു. ഈ രണ്ടു വാക്കുകളും ബൈബിളിൽ ചിലപ്പോഴൊക്കെ മാറിമാറി ഉപയോഗിക്കാവുന്നതാണ്. മോചനമില്ലാത്തിടത്ത് രക്ഷയില്ല. ഖേദകരമെന്നു പറയട്ടെ, ജഡത്തിന്റെയും മനസ്സിന്റെയും ആത്മീയ ശത്രുക്കൾക്ക് തങ്ങൾ മനഃപൂർവം അടിമത്തത്തിലാണെങ്കിലും തങ്ങൾ രക്ഷിക്കപ്പെട്ടുവെന്ന് ചിലർ അവകാശപ്പെടുന്നു. ഒരു പതിവ് പാപത്തിന്റെ ആധിപത്യത്തിൻ കീഴിലുള്ള ഒരു വ്യക്തിക്ക് ദൈവത്തിന്റെ രക്ഷ പൂർണ്ണമായി അനുഭവിച്ചിട്ടില്ല. ഒരു ജനത ചെയ്യേണ്ടത് തങ്ങളുടെ ഇഷ്ടം ദൈവത്തിന് സമർപ്പിക്കുകയും ജയിക്കാനുള്ള കൃപയ്ക്കായി അവനോട് അപേക്ഷിക്കുകയും ചെയ്യുക എന്നതാണ്. “എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‌വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു ആമേൻ ” ദൈവം വാഗ്ദാനം ചെയ്തു (എഫെസ്യർ 3:20). ഇതിന്റെ ഫലമായി വിശ്വാസികൾക്ക് ഇങ്ങനെ പറയാൻ കഴിയും, “… നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു ” (റോമർ 8:37). അവന്റെ സേവനത്തിൽ, BibleAsk Team This post is also available in: English (ഇംഗ്ലീഷ്) العربية (അറബിക്) Français (ഫ്രഞ്ച്) हिन्दी (ഹിന്ദി) Español (സ്പാനിഷ്)
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
പത്രോസിന്റെ പിൻഗാമിയാണെന്ന അനുമാനത്തിലാണ് കത്തോലിക്കാ സഭ പോപ്പിന്റെ ആധിപത്യത്തെപറ്റി പഠിപ്പിക്കുന്നത്. സഭയുടെ ജീവിതത്തിന് നേതൃത്വം നൽകുകയും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന്റെ മേൽ അതിന്റെ ഭരണം നടത്തുകയും ചെയ്യുന്ന ഒരു ദൈവിക നിയമിത സ്ഥാപനമായി അതിന്റെ മതബോധനത്തിൽ മാർപ്പാപ്പയെ അവതരിപ്പിക്കുന്നു: “റോമൻ പോണ്ടിഫ്, ക്രിസ്തുവിന്റെ വികാരി എന്ന നിലയിലും സഭയുടെ മുഴുവൻ പാസ്റ്റർ എന്ന നിലയിലും മുഴുവൻ സഭയുടെ മേൽ പൂർണ്ണവും പരമോന്നതവും സാർവത്രികവുമായ അധികാരം, കാരണം തന്റെ ഔദ്യോഗികപദം. , മുഴുവൻ സഭയുടെയും മേലുള്ള പരമോന്നതവും സാർവത്രികവുമായ അധികാരം, അവന് എല്ലായ്പ്പോഴും തടസ്സമില്ലാതെ പ്രയോഗിക്കാൻ കഴിയുന്ന ഒരു ശക്തിയയിരിക്കുന്നു ” (882). പോപ്പിന്റെ മേൽക്കോയ്മയെക്കുറിച്ചുള്ള സിദ്ധാന്തം ഇനിപ്പറയുന്ന വാക്യത്തെ അടിസ്ഥാനമാക്കിയുള്ളതായി കത്തോലിക്കാ സഭ അവകാശപ്പെടുന്നു: “നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും എന്നു ഉത്തരം പറഞ്ഞു” (മത്തായി 16:18,19). എന്നാൽ പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ മാർപ്പാപ്പയുടെ മേൽക്കോയ്മയെക്കുറിച്ചുള്ള സിദ്ധാന്തം ബൈബിൾപരമല്ല, കാരണം: 1-ഈ വാക്കുകൾ അഭിസംബോധന ചെയ്ത പത്രോസിനോട്, യേശു സംസാരിച്ച “പാറ” ദൈവത്തെ പരാമർശിക്കുന്നതാണെന്ന് തന്റെ പഠിപ്പിക്കലുകളാൽ ദൃഢമായി പ്രസ്താവിക്കുന്നു (അപ്പ. 4:8-12; 1 പത്രോസ് 2:4). 2-യേശു തന്നെ പരാമർശിക്കാൻ അതേ സംസാരരൂപം ഉപയോഗിച്ചു (മത്തായി 21:42; ലൂക്കോസ് 20:17). 3-ആദ്യകാലം മുതൽ തന്നെ എബ്രായർ പാറയുടെ രൂപം ദൈവത്തിന്റെ ഒരു പ്രത്യേക പദമായി ഉപയോഗിച്ചിരുന്നു (ആവർത്തനം 32:4; സങ്കീർത്തനങ്ങൾ 18:2). 4-ക്രിസ്തു പാറയായിരുന്നുവെന്ന് പൗലോസ് സ്ഥിരീകരിക്കുന്നു (1 കൊരിന്ത്യർ 10:4; 1 കൊരിന്ത്യർ 3:11). 5-യേശുവിലുള്ള വിശ്വാസമാണ് രക്ഷിക്കുന്നത് (യോഹന്നാൻ 1:12). 6-ക്രിസ്തു പത്രോസിനെ ശിഷ്യന്മാരിൽ പ്രധാനിയാക്കിയിരുന്നെങ്കിൽ, അവരിൽ ആരെയാണ് “ശ്രേഷ്ഠനായി കണക്കാക്കേണ്ടത്” എന്നതിനെക്കുറിച്ചുള്ള ആവർത്തിച്ചുള്ള തർക്കങ്ങളിൽ അവർ ഏർപ്പെടുമായിരുന്നില്ല (ലൂക്കാ 22:24, മത്തായി 18:1). പത്രോസിനോ മറ്റേതെങ്കിലും മനുഷ്യനോ പാറയാകാൻ കഴിയുമോ? ഇല്ല എന്ന് തിരുവെഴുത്തുകൾ പറയുന്നു. പാതാളത്തിന്റെ കവാടങ്ങൾ അതിനെ ജയിക്കുകയില്ല” (മത്തായി 16:18). 1-നരകത്തിന്റെ കവാടങ്ങൾ പത്രോസിനെതിരെ ജയിച്ചത് അവൻ സാത്താനെ അവനിലൂടെ സംസാരിക്കാൻ അനുവദിച്ചപ്പോൾ (മത്തായി 16:22). അപ്പോൾ യേശു പത്രോസിനോട് പറഞ്ഞു: “എന്റെ പുറകിൽ പോകൂ, സാത്താൻ നീ എനിക്ക് ഇടർച്ചയാണ്” (മത്തായി 16:23). 2- പത്രോസ് തന്റെ കർത്താവിനെ മൂന്നു പ്രാവശ്യം നിഷേധിച്ചപ്പോൾ നരകത്തിന്റെ കവാടങ്ങൾ വീണ്ടും ജയിച്ചു (യോഹന്നാൻ 18:25). മത്തായി 16:23-ൽ യേശു ഉദ്ദേശിച്ചത്, പത്രോസ് പ്രകടിപ്പിച്ച ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ദൈവത്തിന്റെ സഭ പണിയപ്പെടണം എന്നാണ് (മത്തായി 16:16). ക്രിസ്തുവിനെ സഭയുടെ പരമോന്നത തലവനായി ബൈബിൾ അവതരിപ്പിക്കുന്നു. സഭയുടെ ശക്തി ഏകദൈവം, ഒരു വിശ്വാസം, ഒരു സ്നാനം എന്നിവയിൽ അധിഷ്ഠിതമാണ് (എഫേസ്യർ 4:4-5), സഭയെ ഏകീകരിക്കാൻ മാർപ്പാപ്പയുടെ ആവശ്യകതയെക്കുറിച്ച് പരാമർശമില്ല. ഇക്കാരണങ്ങളാൽ, മാർപ്പാപ്പയുടെ മേൽക്കോയ്മയെക്കുറിച്ചുള്ള റോമൻ കത്തോലിക്കാ പഠിപ്പിക്കലുകൾ അംഗീകരിക്കാൻ പാടില്ല, കാരണം അത് പുതിയ നിയമത്തിന്റെ പഠിപ്പിക്കലുകളുമായി പൊരുത്തപ്പെടുന്നില്ല.
(സംഭവം അല്‍പ്പം തല തിരിഞ്ഞതാണ്. പക്ഷെ എത്ര ആലോചിച്ചിട്ടും ഇത് പറയാതിരിക്കാന്‍ കഴിയുന്നില്ല. എല്ലാം വായിച്ചു കഴിഞ്ഞിട്ടും ഇതല്ല ശരി എന്ന് തോന്നുന്നുവെങ്കില്‍ അത് നിങ്ങളുടെ കുഴപ്പവുമല്ല.) ഇന്നലെ എന്റെ ഓഫീസിലെ സൗദി സുഹൃത്ത് തുര്‍ക്കി സലാമ അവിചാരിതമായി ഒരു ചോദ്യം. "രണ്ടു മൂന്നു ദിവസമായി നിങ്ങള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സുഹൃത്തുക്കളുടെ ഫെസ് ബുക്ക്‌ വാളില്‍ മുഴുവന്‍ നിങ്ങളുടെ പ്രസിഡന്റിന്റെ ചിത്രമാണല്ലോ, എന്തെങ്കിലും വിശേഷിച്ച്..? അവരുടെ വിദേശ യാത്രാ സംബന്ധമായി നാട്ടില്‍ പത്ര മാധ്യമങ്ങളിലും എട്ടും പൊട്ടും തിരിയാത്ത പീക്കിരിപ്പയ്യന്മാര്‍ വരെ സോഷ്യല്‍ മീഡിയകളിലും നടത്തുന്ന പ്രചാരണങ്ങളെ കുറിച്ച് ഞാന്‍ വിശദീകരിച്ചു കൊടുത്തു. അവിശ്വസനീയമായ മുഖഭാവത്തോടെ ഇരിക്കുന്ന അവന്റെ ആ ഇരിപ്പ് കണ്ടപ്പോള്‍ എവിടെയാണ് പിഴച്ചതെന്നായി എന്റെ ശങ്ക..... ഒരു വട്ടം കൂടി വിശദീകരണം ആവശ്യമെന്ന് തോന്നിയത് കൊണ്ട് അതിനു മുതിരവേ അവന്റെ ചോദ്യം വന്നു- നിങ്ങള്‍ ഇന്ത്യക്കാര്‍ ജനസംഖ്യയില്‍ നൂറു കൂടിയിലേറെ വരും എന്ന് കേട്ടിട്ടുണ്ട്.ശരിയല്ലേ..? എന്റെ ഉത്തരം അതെ എന്ന് കേട്ട പാടെ അവന്‍ കാല്കുലെടര്‍ കയ്യിലെടുത്തു. എന്തോ ചിലത് കണക്കു കൂട്ടിയ ശേഷം, "അതായത് ഓരോ ഇന്ത്യക്കാരനും കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് നിങ്ങളുടെ പ്രസിഡന്റിന്റെ വിദേശ യാത്രക്ക് വേണ്ടി മുടക്കിയത് വെറും രണ്ടു രൂപ പത്തു പൈസ മാത്രം.! ഇതിലിത്ര കോലാഹലത്തിനു എന്തിരിക്കുന്നു...?" എന്ത്...?!!! ദൈവമേ...ഞങ്ങളീ ഇന്ത്യക്കാര്‍ ഇങ്ങിനെ എച്ചിക്കണക്ക് പറയുന്നവരായോ..? കണക്കു ശരിയെന്നു ഉറപ്പു വരുത്തിയപ്പോള്‍ സത്യത്തില്‍ എനിക്കും ലജ്ജ തോന്നി . പക്ഷെ അങ്ങിനെ വിടാന്‍ പറ്റില്ലല്ലോ.. (മറ്റു രാജ്യക്കാരുടെ മുമ്പില്‍ സ്വന്തം നാടിനെ കുറ്റം പറയുന്നതില്‍ അഭിമാനിക്കുന്ന പുത്തന്‍ തലമുറയുടെ പ്രതിനിധി തന്നെയല്ലേ ഞാനും.?) മിസ്ടര്‍ തുക്കീ, താങ്കള്‍ക്കറിയുമോ..? പണം ചിലവാകുന്നതില്‍ മാത്രമല്ല കാര്യം. ഇത്തരം യാത്രകള്‍ കൊണ്ട് ഞങ്ങളുടെ രാഷ്ട്രത്തിനു എന്ത് നേട്ടമാണ് ഉണ്ടാകുന്നത്..? വീണ്ടും അവന്റെ മുഖത്ത്‌ അത്ഭുത ഭാവം.. "ഒരു രാഷ്ട്രത്തിന്റെ നായകന്‍ ഇതര രാജ്യം സന്ദര്‍ശിക്കുമ്പോള്‍ നേരിട്ടുള്ളതിനേക്കാള്‍ ഗുണ ഫലങ്ങള്‍ നേരിട്ടല്ലാതെ സംഭവിക്കുന്നുണ്ട്. ഉദാഹരണത്തിന് നിങ്ങളുടെ പ്രധാനമന്ത്രി സൗദി സന്ദര്‍ശിച്ച ആ കാലഘട്ടം ഒന്നോര്‍മിക്കൂ.. ഏതാണ്ട് രണ്ടാഴ്ച മുമ്പ് തന്നെ ഞങ്ങളുടെ ദേശീയ മാധ്യമങ്ങളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. അടുത്ത പതിറ്റാണ്ടിലെ ലോക നേതൃത്വം കയ്യാളാന്‍ ധാര്‍മ്മികമായും മനുഷ്യശേഷി പരമായും ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഇന്ത്യയെപ്പോലുള്ള ഒരു മഹാരാജ്യത്തിന്റെ നേതാവിന്റെ സന്ദര്‍ശനത്തിനു അത്ര മാത്രം പ്രാധാന്യമുണ്ടെന്ന് ഓരോ സൗദി പൌരനെയും ഓര്‍മിപ്പിക്കുന്ന പരിപാടികളാണ് ആ ആഴ്ചകളില്‍ മാധ്യമങ്ങളില്‍, വിശേഷിച്ച്‌ ഗവര്‍മെന്റ് നിയന്ത്രിത മാധ്യമങ്ങളില്‍ വന്നു കൊണ്ടിരുന്നത്. നിങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി, ടൂറിസം സാധ്യതകള്‍,സാസ്കാരിക വ്യതിരിക്തകള്‍ തുടങ്ങിയവയെ കുറിച്ചൊക്കെ ഞങ്ങളുടെ നാട്ടുകാര്‍ ഏറെ മനസ്സിലാക്കിയത് അക്കാലത്തായിരുന്നു. ഇതൊക്കെ തന്നെയല്ലേ താങ്കളുടെ രാജ്യത്തിന്‌ ലഭിക്കുന്ന വലിയ നേട്ടവും..? "അല്ലാ..ഇത്ര തുക ചിലവായി എന്ന് നിങ്ങള്‍ക്കെങ്ങിനെയാണ് അറിയാന്‍ സാധിക്കുന്നത്....? അവന്റെ ചോദ്യം.... രാജ്യത്തെ വിവരാവകാശ നിയമത്തെ കുറിച്ച് പറഞ്ഞപ്പോള്‍ യൂറോപ്പ്യന്‍ വിദ്യാഭ്യാസമുള്ള അവന്റെ മുഖം ചുവന്നു തുടുത്തു. "സ്വന്തം രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്നറിയാന്‍ പോലും സാധിക്കാത്ത വിവിധ രാജ്യവാസികളുടെ ഉള്‍സംഘര്‍ഷങ്ങള്‍ മനസ്സിലാകുമ്പോഴേ നിങ്ങളുടെ രാജ്യത്തിന്റെ മഹത്വം നിങ്ങള്ക്ക് മനസ്സിലാകൂ... വിവാദങ്ങള്‍ക്ക് ചിലവിടുന്ന അധ്വാനവും സമയവും സമ്പത്തും കുറച്ചു കൂടി ക്രിയാത്മകമായി ഉപയോഗിച്ചാല്‍.....!!! ഛെ..ഛെ...ആകെ മോശമായി..ആ സംസാരം സിറിയയില്‍ നിന്നുള്ള ഇന്നലത്തെ വാര്‍ത്തകളില്‍ അവസാനിക്കുമ്പോള്‍ ഇനിയെന്നാണ് അഭിമാനിയായ ഒരിന്ത്യക്കാരന്‍ ആകാന്‍ സാധിക്കുക എന്നതായിരുന്നു എന്റെ ചിന്ത..! (ഗുണപാഠം-സ്വന്തം രാജ്യത്തിന്റെ കുറ്റമായാലും സൗദിയിലെ പുതിയ തലമുറയോട് പറയുമ്പോള്‍ സൂക്ഷിക്കുക. ലോക വിചാരങ്ങളില്‍ അവര്‍ ഏറെ മുന്നേറിയിരിക്കുന്നു..അതിലുപരി 'ഹിന്ദി' എന്ന് വിളിക്കുന്ന ഇന്ത്യയോട്‌ അവരിലേറെപ്പേരും ഹൃദയ ബന്ധം സൂക്ഷിക്കുന്നു..)
ന്യൂഡല്‍ഹി(www.mediavisionnews.in): സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വ്യാജവാർത്താപ്രചാരണം തടയാനുള്ള നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ. ദുരുപയോഗം കണ്ടാൽ ഫെയ്സ്ബുക്കും വാട്സാപ്പും അടക്കമുള്ള സാമൂഹികമാധ്യമങ്ങൾ ബ്ലോക്ക് ചെയ്യാനുള്ള വഴികൾ കണ്ടെത്താൻ ടെലികോം സേവനദാതാക്കൾ, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർ, സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവരോട്‌ കേന്ദ്രം ആവശ്യപ്പെട്ടു. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയവ അടിയന്തര സാഹചര്യങ്ങളിൽ ബ്ലോക്ക് ചെയ്യാൻ കഴിയാവുന്ന മാർഗങ്ങൾ കണ്ടെത്താനാണ്‌ ടെലികമ്യൂണിക്കേഷൻസ് വകുപ്പ് ജൂലായ് 18-ന്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഐ.ടി. നിയമത്തിലെ 69എ. വകുപ്പുപ്രകാരമാണിത്. കംപ്യൂട്ടർ അനുബന്ധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവരങ്ങൾ പൊതുജനങ്ങളിലെത്താതിരിക്കുന്നത്‌ തടയാൻ അധികാരം നൽകുന്ന വകുപ്പാണിത്. ദുരുപയോഗം നടക്കുന്ന വെബ്സൈറ്റുകൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ വിവരസാങ്കേതിക മന്ത്രാലയത്തിലെ സൈബർ നിയമവിഭാഗത്തിന്റെ നിർദേശപ്രകാരമോ ബ്ലോക്ക് ചെയ്യാനും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർക്ക്‌ നിർദേശം ലഭിച്ചിട്ടുണ്ട്. എന്നാൽ, ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്യാൻ നീക്കമില്ലെന്നാണ്‌ സൈബർ നിയമവിഭാഗത്തിന്റെ പ്രതികരണം. വ്യാജസന്ദേശങ്ങളും വാർത്തകളും പടരുന്നത്‌ തടയാൻ നീക്കമുണ്ടായില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന കേന്ദ്രമുന്നറിയിപ്പിനെത്തുടർന്ന്‌ സന്ദേശങ്ങൾ കൂട്ടമായി കൈമാറുന്നതിന്‌ വാട്സാപ്പ് അടുത്തിടെ പരിധി കൊണ്ടുവന്നിരുന്നു. ഒരേസമയം അഞ്ചുപേർക്കുമാത്രമേ ഒരു അക്കൗണ്ടിൽനിന്ന്‌ ഒരു സന്ദേശം അയക്കാൻ പാടുള്ളൂവെന്നായിരുന്നു പരിധി. കൂടാതെ, സന്ദേശം പെട്ടെന്ന് അയക്കാൻ കഴിയുന്ന ക്വിക്ക് ഫോർവേഡ് ബട്ടണും എടുത്തുകളഞ്ഞു. വാട്സാപ്പ് വഴി പ്രചരിക്കുന്ന വ്യാജവാർത്തകൾ അടുത്തകാലത്ത്‌ രാജ്യത്ത്‌ പലയിടത്തും ആൾക്കൂട്ടക്കൊലപാതകങ്ങൾക്കുവരെ കാരണമായിരുന്നു Facebook Twitter WhatsApp Telegram Copy URL Previous articleമദ്റസാ വിദ്യാർത്ഥിയുടെ കൊലപാതകം യാഥാർത്യം പുറത്ത് കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. Next articleമുന്‍ കാമുകനെ കൊല്ലാന്‍ സുഹൃത്തിന് നിര്‍ദേശം നല്‍കിയ കാമുകി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍; യുവതിക്കും സുഹൃത്തിനും ജീവപര്യന്തം തടവ് വിധിച്ച് കോടതി
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
തിരുവനന്തപുരം: ജില്ലയിൽ ഇന്നും (ആഗസ്റ്റ് ഒന്ന്) നാളെയും 24 മണിക്കൂറില്‍ 204.4 മില്ലി മീറ്റർ മഴയിൽ കൂടുതലുള്ള അതിതീവ്രമായ മഴ ലഭിക്കാനുള്ള സാധ്യതയുള്ളതായും ആഗസ്റ്റ് മൂന്നിന് 24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ അതിശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയുള്ളതായും ആഗസ്റ്റ് നാലിന് 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിൽ ഇന്നും (ആഗസ്റ്റ് ഒന്ന്) നാളെയും റെഡ് അലർട്ടും ആഗസ്റ്റ് മൂന്നിന് ഓറഞ്ച് അലർട്ടും ആഗസ്റ്റ് നാലിന് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. മുന്‍വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവരും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ക്കണ്ട് തയാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കണം.കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിര്‍ദേശിച്ച തരത്തിലുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. **പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
കോടതി കയറി മുടിയുന്ന മൂരാച്ചികാരണവന്മാരാണോ നമ്മുടെ ഭരണകര്‍ത്താക്കള്‍? ഗവര്‍ണറെ പാഠം പഠിപ്പിക്കാനും പാര്‍ട്ടിക്കാരായ കൊലയാളികളെ രക്ഷപ്പെടുത്താനും നികുതിപ്പണം ചെലവിടുന്നതില്‍ ആര്‍ക്കും ഒരു ഉളുപ്പുമില്ല. കൊടും ട്രാജഡിയാണോ ഈ ജനവിരുദ്ധ ആട്ടക്കഥ! പ്രമുഖ കഥാകൃത്ത് ടി പത്മനാഭനാണ് പറഞ്ഞത്, കോണ്‍ഗ്രസ്സുകാരെ തോല്പിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്കേ കഴിയൂ എന്ന്. മനോരമ ന്യൂസ് ''ന്യൂസ് മേക്കര്‍ 2022'' ആയി കണ്ടെത്തിയ കെ സുധാകരന്‍ ഏതായാലും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനും സഖ്യകക്ഷികള്‍ക്കുമെല്ലാം വന്‍നേട്ടമുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ എന്തുകൊണ്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഇങ്ങനെ പറയുന്നുവെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ: അദ്ദേഹത്തിന്റെ തലയില്‍ ആള്‍ത്താമസമില്ലാത്തതുകൊണ്ട്! ഈ വിശദീകരണത്തിനു കാരണങ്ങളേറെയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെല്ലാം സുധാകരന്റെ ആര്‍ എസ് എസ് ചായ്‌വിനെക്കുറിച്ച് കുത്തിക്കുത്തിപ്പറയവേ, അവര്‍ ഒരു കാര്യം മറന്നുപോയി. പശ്ചിമബംഗാളില്‍ സഹകരണമേഖലയെ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്നു രക്ഷിക്കാന്‍ സിപി എം കൈകോര്‍ത്തത് ആരുമായിട്ടാണ്? ബി ജെ പിയുമായി സഖ്യമുണ്ടാക്കി സഹകരണ സ്ഥാപനങ്ങളിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍വിജയം കൈവരിച്ച സി പി എം കേരളത്തില്‍ കെ സുധാകരന്റെ പ്രസംഗത്തില്‍ കയറിപ്പിടിച്ച് 'നേരസ്ഥരാകാന്‍' ശ്രമിക്കുമ്പോള്‍ ആ രാഷ്ട്രീയാരോപണത്തെ എങ്ങനെയാണ് ന്യായീകരിക്കാനാവുക? അമ്പമ്പോ, രോമസംഹാരിയന്ത്രത്തിന്റെ ഒരു ഗമ! മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ വലിയ സ്വാതന്ത്ര്യമൊന്നുമില്ല. പത്ര നടത്തിപ്പുകാര്‍ പറയുന്നതിനപ്പുറം ഒരു വരി എഴുതാനോ ഒരു വാക്ക് പറയാനോ ഒന്നും അവര്‍ക്ക് ഇപ്പോള്‍ കെല്പില്ല. സ്വ ദേശാഭിമാനി രാമകൃഷ്ണപിള്ള ചമയാന്‍ നോക്കിയാല്‍ വീട്ടിലിരിക്കേണ്ടി വരുമെന്നും പത്രപ്രവര്‍ത്തകര്‍ക്കറിയാം. വാര്‍ത്തകളിലെ വരികള്‍ക്കിടയില്‍ പരതാന്‍ നെഞ്ചുറപ്പുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ഏറെ ഇല്ലെന്നതാണ് സത്യം. ഞാന്‍ സത്യമേ പറയൂ, എഴുതൂ എന്ന് പ്രഖ്യാപിക്കുന്നവര്‍ക്കു പോലും ചില സാഹചര്യങ്ങളില്‍ അവരുടെ തൂലിക പടവാളാക്കുന്നതിനു പകരം, മറ്റേതെങ്കിലും 'രോമസംഹാരിയന്ത്ര'ങ്ങളൊക്കെയാക്കി മാറ്റേണ്ടിയും വരും. പക്ഷേ, അതെല്ലാം അതിജീവനത്തിന്റെയും ജീവസന്ധാരണത്തിന്റെയും പരാക്രമമായിട്ടേ കാണാനാവൂ. എന്നാല്‍, ഇത്തരം 'കാറ്റത്തുലയുന്ന ഞാങ്ങണകള്‍' മനുഷ്യശരീരത്തില്‍ എവിടെയോ മുളച്ച വൃക്ഷത്തിന്റെ അവസ്ഥയില്‍ തലതാഴ്ത്തി നില്‌ക്കേണ്ടതിനു പകരം, ഞങ്ങള്‍ 'സ്വദേശാഭിമാനി'യുടെ ചെറുമക്കളാണെന്നു വീമ്പടിക്കുമ്പോള്‍ അവരോട് സഹതാപമല്ലേ തോന്നേണ്ടതുള്ളൂ. കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കുമെല്ലാം ഇന്ന് ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കാന്‍ വലിയ ആവേശമൊന്നുമില്ല. ജനകീയ പ്രശ്‌നങ്ങളുടെ പട്ടികയില്‍ ഒരു ചാനല്‍ ചര്‍ച്ചാ നിയമവിദഗ്ദ്ധന്‍ സ്വര്‍ണ്ണക്കള്ളക്കടത്തുപോലും ഉള്‍പ്പെടുത്തിയെങ്കിലും വിഴിഞ്ഞം സമരം ആ പട്ടികയില്‍ ഉള്‍പ്പെടുത്താതെ പോയതിനും കാരണമുണ്ടായിരിക്കാം. എന്തിനു വെറുതെ ഈ ക്യാമറകള്‍ കഴിഞ്ഞ ദിവസത്തെ പത്രത്തില്‍ വായിച്ചത് സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ചിട്ടുള്ള പൊലീസ് വകുപ്പിന്റെയും മോട്ടര്‍ വകുപ്പിന്റെയും സി സി ടി വി ക്യാമറകളില്‍ പകുതിയോളം പ്രവര്‍ത്തിക്കുന്നില്ലെന്നാണ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്, കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊലീസിനെ സഹായിക്കാന്‍ സാധിച്ച ക്യാമറകള്‍ ഇങ്ങനെ പ്രവര്‍ത്തനക്ഷമമല്ലാതെ വരുന്നത് ആരെ സംരക്ഷിക്കാനാണ്? ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 12 ജില്ലകളിലേക്ക് അനുവദിച്ച മൊബൈല്‍ ലാബുകള്‍ ഇപ്പോഴും തുരുമ്പെടുത്തു നശിക്കുന്നു. നാടൊട്ടുക്ക് ഉദ്ഘാടനം കാത്തുകിടക്കുന്ന വിവിധ വകുപ്പുകളുടെ കാടുപിടിച്ചു കിടക്കുന്ന കെട്ടിടങ്ങള്‍ എത്രയുണ്ട്? പ്രളയത്തിനും കോവിഡിനും ശേഷം ഓരോ രൂപയും ചെലവഴിക്കുമ്പോള്‍ അതീവ ജാഗ്രത പ്രകടിപ്പിക്കേണ്ട ധനവകുപ്പിന്റെ അടുത്തകാലത്തെ നടപടികള്‍ ശ്രദ്ധിച്ചുവോ? ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണറെ സുഖിപ്പിക്കാന്‍ ബെന്‍സ് കാര്‍ വാങ്ങാന്‍ അനുമതി നല്കിയതും രാജ്ഭവന്‍ മോടികൂട്ടാന്‍ 75 ലക്ഷവും രാജ്ഭവനിലുള്ള ഡെന്റല്‍ ക്ലിനിക് നവീകരിക്കാന്‍ 10 ലക്ഷവും അനുവദിച്ചത് ദിവസങ്ങള്‍ക്കുള്ളിലാണ്. ഈ നടപടികള്‍ക്കു പിന്നിലുള്ള ന്യായീകരണമെന്താണ്? മാത്രമോ, കിടപ്പു രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്കുള്ള പ്രതിമാസ ധനസഹായം 600 രൂപ പോലും പിടിച്ചുവയ്ക്കുന്ന ധനവകുപ്പ് ഗവര്‍ണര്‍ക്കെതിരെ ഭരണഘടനാപരമായ ഒരു ചോദ്യത്തിന് ഒറ്റവരിയിലുള്ള ഉത്തരം ലഭിക്കാന്‍ 45 ലക്ഷം മുടക്കുമ്പോള്‍, അത് ജനങ്ങളുടെ പണമാണെന്ന ചിന്തയില്ലാത്തതെന്തേ? '.പ്രേമിച്ച്, പ്രേമിച്ച്.' കര്‍ഷകരെ കൂടുതല്‍ ദരിദ്രരാക്കും അഞ്ചുലക്ഷത്തിലേറെ അതീവദരിദ്രരും ഭവനരഹിതരുമായവര്‍ ലൈഫ് പദ്ധതിയനുസരിച്ച് വീടിന് അപേക്ഷിച്ചിരിക്കെ, ആ പദ്ധതിയിലേക്കുള്ള സര്‍ക്കാര്‍ വിഹിതം ഇനിയും നല്കാതിരിക്കുന്നതില്‍ എന്ത് 'ജനക്ഷേമസ്വഭാവ'മാണുള്ളത്? സപ്ലൈകോയ്ക്ക് പണം അനുവദിക്കുമ്പോള്‍ അതില്‍ ചില്ലിക്കാശ് പോലും കര്‍ഷകര്‍ക്ക് നല്കരുതെന്ന് ധനവകുപ്പ് ഇണ്ടാസിറക്കുന്നതാണോ 'കര്‍ഷകപ്രേമം?' പ്രകൃതിക്ഷോഭം മൂലം കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്കുള്ള ദുരിതാശ്വാസത്തുകകള്‍ പോലും ഇപ്പോഴും കുടിശ്ശികയാണ്. സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കുമുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ എങ്ങനെ കൊടുക്കാതിരിക്കാമെന്ന ഗവേഷണത്തിലാണോ ധനവകുപ്പിലെ ഏമാന്മാര്‍? നമുക്കറിയില്ല. എങ്കിലും ജനപക്ഷത്തു നിന്നല്ല ആ ഉദ്യോഗസ്ഥരില്‍ പലരും ചിന്തിക്കുന്നതെന്ന കാര്യം തീര്‍ച്ച. വിഴിഞ്ഞം പോലുള്ള ജനകീയ സമരങ്ങളെ നേരിടാന്‍ കേരളത്തില്‍ സി പി എമ്മും ബി ജെ പിയും ഒരേ വേദിയില്‍ അണിനിരക്കുകയുണ്ടായി. തിരുവനന്തപുരം മേയര്‍ക്കെതിരെയുള്ള കത്തുവിവാദത്തില്‍, നഗരസഭാ മന്ദിരത്തിനു മുകളില്‍ കയറിനിന്നു സമരം ചെയ്തുകൊണ്ട്, 'ഞങ്ങള്‍ അദാനിയുടെ ആള്‍ക്കാരാണെന്ന് പറയാതെ പറഞ്ഞുവച്ചു ബി ജെ പി. രാഷ്ട്രീയവിവാദങ്ങള്‍ക്കും, രാഷ്ട്രീയമായ ബലപരീക്ഷണത്തിനും അനുയോജ്യമല്ല, ഇപ്പോഴത്തെ ജനങ്ങളുടെ അവസ്ഥ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‌കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ രാഷ്ട്രീയ ഗോദായില്‍ എതിരാളികള്‍ക്കെതിരെ 'മല്ലുസിംഗി'നെപോലെ മസ്സില്‍ പ്രദര്‍ശനത്തിലാണ്. ഈ മസ്സിലുകാണിക്കാന്‍ സര്‍ക്കാര്‍ കൈയിട്ടു വാരുന്നത് പൊതുഖജനാവില്‍ നിന്നുതന്നെ. ജനങ്ങള്‍ക്ക് കേന്ദ്രം നല്കുന്ന പലവിധ സഹായങ്ങള്‍ ബി ജെ പി രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നു കരുതി പാഴാക്കിക്കളയുന്നുമുണ്ട് സംസ്ഥാന ഭരണകൂടം പലപ്പോഴും. കോടതി പറഞ്ഞിട്ടും അഴിമതിക്കാരോടൊപ്പമോ? ഇടതുഭരണം അഴിമതി വിമുക്തമായിരിക്കുമെന്നു മോഹിച്ചവരുടെ ചങ്കില്‍ കത്തി കയറ്റുന്ന രീതിയിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ പെരുമാറുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തിലാണ് സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി നിരീക്ഷിക്കാന്‍ 'കേരള ആന്റി കറപ്ഷന്‍ ഇന്‍ഡക്‌സ്' തയ്യാറാക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. ഡോ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായിരിക്കെയായിരുന്നു ഈ നടപടിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. 2017 മാര്‍ച്ചില്‍ ആദ്യത്തെ 'അഴിമതിപ്പട്ടിക' തയ്യാറായി. എട്ടുമാസത്തെ കഠിന പരിശ്രമത്തിലൂടെയാണ് വിജിലന്‍സ് ഈ പട്ടിക തയ്യാറാക്കിയത്. സംസ്ഥാനത്തെ 61 വകുപ്പുകളെയും ഉള്‍പ്പെടുത്തിയായിരുന്നു പട്ടിക തയ്യാറാക്കിയത്. പിന്നീട് ഡോ ജേക്കബ് തോമസ് സര്‍ക്കാരിന് അനഭിമതനായി. ആദ്യത്തെ അഴിമതിപ്പട്ടിക അങ്ങനെ അവസാനത്തേതായി മാറി. സര്‍ക്കാര്‍ സേവനം ജനങ്ങളുടെ അവകാശമാണെന്ന് 2012 നവംബര്‍ ഒന്നിന് പ്രഖ്യാപിച്ച കേരള സര്‍ക്കാര്‍, പത്തുവര്‍ഷം കഴിഞ്ഞിട്ടും ആ ഉത്തരവിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്കു ലഭിക്കാതെ പോകുന്നതില്‍ ഉത്ക്കണ്ഠപ്പെടാത്തത് എന്തുകൊണ്ട്? പിന്‍വാതില്‍ നിയമനങ്ങളും അഴിമതിയും പാര്‍ട്ടിയെ വളര്‍ത്താന്‍ ഉപയോഗിച്ചതിനു സി പിഎംനു ലഭിച്ച ശിക്ഷയാണ് ഇപ്പോള്‍ കേരളത്തില്‍ മാത്രമായി ഒതുങ്ങിയിട്ടുള്ള ഇടതുഭരണം. ബംഗാളും ത്രിപുരയുമെല്ലാം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടതിന്റെ കാരണങ്ങള്‍ക്കു പിന്നാലെയുള്ള അന്വേഷണം ഒരര്‍ത്ഥത്തില്‍ കേരളത്തിലെ ഇടതുഭരണത്തിന്റെ നിലവിലെ പാളിച്ചകളിലാണ് ചെന്നെത്തുന്നത്. ഗവര്‍ണര്‍ക്കെതിരെ നിയമ പരിരക്ഷയ്ക്കായി കോടതിയെ സമീപിക്കുന്ന പിണറായി ഭരണകൂടം, സംസ്ഥാന വിജിലന്‍സ് ഡിപ്പാര്‍ട്ടുമെന്റിനെ സര്‍ക്കാര്‍ നിയന്ത്രിക്കരുതെന്ന 2017-ലെ ഹൈക്കോടതി വിധിയെക്കുറിച്ച് എന്തുപറയും? തടവുകാരെ തടവുന്ന രാഷ്ട്രീയം ശരിയോ? സംസ്ഥാനത്തെ ജയിലുകള്‍ ഭരിക്കുന്നത് ഭരണപക്ഷക്കാരായ രാഷ്ട്രീയത്തടവുകാരാണെന്ന റിപ്പോര്‍ട്ട് നല്കിയത് ഒരു ജയില്‍ ഉദ്യോഗസ്ഥനാണ്. ജയില്‍ ഭരിക്കണമെങ്കില്‍ അവര്‍ ഭരിക്കട്ടെ, ഇതേ തടവുകാര്‍ മയക്കുമരുന്ന്, ലഹരി ഇടപാടുകള്‍ ജയിലില്‍ ഇരുന്ന് നടത്തുന്നുവെന്ന ആരോപണം അതിലേറെ ഗുരുതരമല്ലേ? അതായത് കുറ്റവാളികളെ നന്മയുടെ ജീവിതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കേണ്ട സ്ഥാപനങ്ങള്‍, അതേ കുറ്റവാളികള്‍ക്ക് കൂടുതല്‍ നീണ്ട പൈശാചിക പല്ലും നഖവും വാലുമൊക്കെ വച്ചുപിടിപ്പിക്കാനുള്ള ഇടങ്ങളായി മാറുന്നത് നമ്മുടെ സമൂഹത്തിന് എത്രത്തോളം ഹാനികരമാകുമെന്ന ചിന്ത നമ്മെ ഭയപ്പെടുത്തുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ വകുപ്പുകളുടെ യോഗം വിളിച്ച് ഭരണം ജനോപകാരപ്രദമാക്കാനുള്ള നടപടികള്‍ ഇടതുകക്ഷികളില്‍ നിന്നുണ്ടാകുമോ? ഉന്നത വിദ്യാഭ്യാസരംഗത്തെ കാവി വത്ക്കരണത്തെപ്പറ്റി വിലപിക്കുന്നവര്‍, ബി ജെ പിയുടെ ഗൂഢതന്ത്രങ്ങളെ ചെറുക്കാന്‍ അവിടെയെല്ലാം ചുവപ്പ് വിരിച്ച് ശരിപ്പെടുത്താമെന്നാണോ കുരുതുന്നത്? കേസ് നടത്തി കുത്തുപാളയെടുക്കലാണോ നമ്മുടെ വിധി? അഴിമതി ഇല്ലാതാക്കാന്‍ ഏതറ്റം വരെയും പോകുമെന്നല്ല പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ കഴിഞ്ഞയാഴ്ച പറഞ്ഞതെന്ന് ഓര്‍മ്മിക്കുക. പകരം ഗവര്‍ണര്‍ക്കെതിരെ ഏതറ്റംവരെയും പോകുമെന്നാണ്! അഴിമതിയുടെ കാര്യത്തില്‍ ഈ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളേണ്ട 141 സുപ്രധാന ഫയലുകള്‍, വിജിലന്‍സ് അന്വേഷണം തുടരേണ്ട 120 ഫയലുകള്‍, പ്രാഥമിക അന്വേഷണത്തിനുള്ള 6 ഫയലുകള്‍, പ്രോസിക്യൂഷന് അനുമതി തേടിയുള്ള 15 ഫയലുകള്‍ എന്നിവ നാലു വര്‍ഷമായി ആഭ്യന്തര മന്ത്രാലയം പിടിച്ചു വച്ചിരിക്കുകയാണ്. എല്‍ ഡി എഫിന്റെ കഴിഞ്ഞ പ്രകടന പത്രികയില്‍ വിജിലന്‍സിനെ സ്വതന്ത്ര ഏജന്‍സിയാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഈ വാഗ്ദാനത്തില്‍ വെള്ളം ചേര്‍ക്കാന്‍ പിണറായിയെ പ്രേരിപ്പിച്ച കാര്യം എന്താണാവോ? ഇടതുഭരണത്തിന്റെ സുതാര്യതയും ജനപക്ഷത്തേക്കുള്ള ചായ്‌വുമെല്ലാം നഷ്ടപ്പെടുത്തുന്ന ഈ നടപടികള്‍ തുടരെയുണ്ടാകുന്നത് 'ജനാധിപത്യ ചേരി'യിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ഇന്നും ഇഷ്ടപ്പെടുന്ന പല നിഷ്പക്ഷമതികളുടെയും ഉറക്കം കെടുത്തുന്നുണ്ട്. ഈ സര്‍ക്കാരിനു ശേഷം 'പ്രളയം' മതിയെന്നു ചിന്തിക്കുന്നവര്‍ ഇടതുപക്ഷത്തുണ്ടോ? ആകെക്കൂടി 'നേരവും കാലവും നോക്കാതെ' പ്രസ്താവനകള്‍ നടത്തി ഇപ്പോഴും 'വടക്കന്‍ വീരഗാഥ' രചിക്കുന്ന കോണ്‍ഗ്രസ്സുകാരുടെ 'കന്നംതിരിവ്' എക്കാലവും മുതലാക്കാമെന്ന് ഇടതുപക്ഷം കരുതരുത്. 'കാനാലാപ'വും 'പിണറായി സ്തുതി'യും കൊണ്ട് പാര്‍ട്ടികളെ കൈപ്പിടിയിലാക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, ജനങ്ങളുടെ പണമെടുത്ത് കേസ് പറഞ്ഞ് മുടിയുന്ന മൂരാച്ചികളായ പഴയ തറവാട്ടുകാരണവന്മാരുടെ നിലയിലേക്ക് ഭരണകര്‍ത്താക്കളും നേതാക്കളുംതരം താഴരുത്. പകരം 'ജനങ്ങളുടെ പണം ജനങ്ങളിലേക്ക്' എന്ന് എഴുതിയ പുതിയ കൊടിമരങ്ങള്‍ പാര്‍ട്ടികള്‍ സ്ഥാപിക്കട്ടെ. കോടതികള്‍ പോലും അത്തരം കൊടിമരങ്ങള്‍ക്ക് പച്ചക്കൊടി (ലീഗിന്റെയല്ല കേട്ടോ) കാണിക്കുക തന്നെ ചെയ്യും.
വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി You are here Home » അരണി » ആലോചന » വിഷയങ്ങളിലെ തിരഞ്ഞെടുപ്പ് 2019- 'ലൈംഗികത' വിഷയങ്ങളിലെ തിരഞ്ഞെടുപ്പ് 2019- 'ലൈംഗികത' Glint Staff Fri, 15-03-2019 03:15:30 PM ; ലൈംഗിക സംബന്ധ വിഷയങ്ങള്‍. അത് മനുഷ്യരാശിയുടെ ആവിര്‍ഭാവത്തോടെ തുടങ്ങി. അവസാനിക്കുന്നത് മനുഷ്യരാശിയുടെ നാശത്തോടെയുമാണ്. വ്യഭിചാരത്തിന്റെ കാര്യവും ഇതുതന്നെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയമായിരുന്നു സോളാര്‍ അപവാദം. അതിനെ ഏതെല്ലാം വിധത്തില്‍ പ്രയോഗിക്കാമോ ആ രീതിയിലെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉുപയോഗിക്കുകയുണ്ടായി. ഇടതുപക്ഷം ഭരണത്തില്‍ കയറി നാളുകള്‍ കഴിഞ്ഞിട്ടും വങ്ങര ഉപതിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരെക്കെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സ്ത്രീ പീഡനത്തിന് കേസെടുത്തത്. ഇപ്പോള്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നതിന് ശേഷം മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പേരില്‍ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നു. ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സാങ്കേതികമായി ഈ നടപടിയെ സര്‍ക്കാരിനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും ന്യായീകരിക്കാന്‍ വാദമുഖങ്ങളുണ്ട്. എന്നാല്‍ സാധാരണ ജനങ്ങള്‍ക്കത് ബോധ്യമാകണമെന്നില്ല. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് എതിര്‍ മുന്നണിയെ കരിതേച്ച് കാണിച്ച് വോട്ട് നേടാനുള്ള തന്ത്രമായേ അതിനെ സ്വാഭാവികമായും കാണാന്‍ കഴിയുകയുള്ളൂ. ക്രൈംബ്രാഞ്ച് സ്വമേധായാ സ്വീകരിച്ച നടപടി ആണെങ്കില്‍ പോലും, അത് തിരഞ്ഞെടുപ്പ് കഴിയും വരെ മാറ്റിവക്കാന്‍ തീരുമാനമെടുക്കുമ്പോഴാണ് ഒരു ഭരണാധികാരിയുടെ അധികാരത്തിന് മാനങ്ങള്‍ കൈവരുന്നത്. അപ്പോഴാണ് ആ വ്യക്തിയില്‍ സമൂഹത്തിന് വിശ്വാസ്യതയുണ്ടാകുന്നത്. ആ വിശ്വാസ്യതയാണ് ഒരു ഭരണാധികാരിക്ക് ഏറ്റവും അത്യാവശ്യം. ഭരണാധികാരി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പില്‍ വരണമെങ്കില്‍ ജനങ്ങളുടെ സഹകരണവും പിന്തുണയും ആവശ്യമാണ്. ഇവിടെ അത് നഷ്ടപ്പെടുത്തിയിരിക്കുന്നു. കാര്യ സാധ്യത്തിന് വേണ്ടി ലൈംഗികതയെ സ്വയം ഉപയോഗിക്കുന്നവരും അത് സ്‌പോണ്‍സര്‍ ചെയ്യുന്നവരും സമൂഹത്തിലുണ്ടാകും. അതിന്റെ ദോഷകരമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തെ ബാധിക്കും. ഇവിടെ സ്വകാര്യത ദോഷവശങ്ങളെ ഒരു പരിധിവരെ പരിമിതപ്പെടുത്തുന്നു. എന്നാല്‍ ഇത്തരം വിഷയങ്ങളെ കാര്യസാധ്യത്തിനായി പൊതുജനമധ്യത്തില്‍ പ്രയോഗിക്കുന്നത് ലൈംഗികതയെ സ്വകാര്യ നേട്ടത്തിന് ഉപയോഗിക്കുയും സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്യുന്നവരുടെ നിലവാരത്തേക്കാളും വളരെ താഴ്ന്ന പ്രവര്‍ത്തിയാണ്. ഇത് ഒരു സമൂഹത്തിന്റെ അവശേഷിക്കുന്ന സന്ധി ബന്ധങ്ങളെ ഇല്ലായ്മ ചെയ്യുന്നതിലേക്ക് നയിക്കും. വ്യക്തിയെയും സമൂഹത്തെയും ഒരുപോലെ. സ്ത്രീസുരക്ഷയെ മുന്‍നിര്‍ത്തി കൊണ്ടുവന്നിട്ടുള്ള നിയമം ഇവ്വിധം ഉപയോഗിക്കപ്പെടുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ സ്ത്രീ സുരക്ഷയുടെ മാത്രമല്ല. സ്ത്രീയും ലൈംഗികതയും ഒക്കെ ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കപ്പെടുന്നു എന്നും അവ രാഷ്ട്രീയമായി എങ്ങിനെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്നു എന്നും തെളിഞ്ഞ് വരുന്നത് കാണാം. ജനായത്തം എന്ന് പറയുന്നത് മനിഷ്യ സമൂഹം ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉദാത്തമായ ധാര്‍മ്മികതയുടെ സാമൂഹ്യ വ്യവസ്ഥിതിയാണ്. ഇവിടെ നിന്നാണ് കേരളം ധാര്‍മ്മികതയെക്കുറിച്ച് ചിന്തിക്കേണ്ടത്.
ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ മോഹങ്ങൾക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് എ എഫ് സിയുടെ പുതിയ പുതിയ തീരുമാനം വരുന്നു. ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പ് ഡി മത്സരങ്ങൾ ഉപേക്ഷിക്കാനാണ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനമെന്നാണ് നിലവിൽ കിട്ടുന്ന റിപ്പോർട്ടുകൾ. കോവിഡ് പ്രതിസന്ധിമൂലം നേരത്തെ തന്നെ ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടത്തുതിനെ പറ്റി പല തരത്തിലുള്ള സന്ദേഹങ്ങൾ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. ഇന്ത്യയിൽ നിന്ന് യോഗ്യത നേടിയ എടികെ മോഹൻബഗാന്റെയും ബംഗളൂരു എഫ് സിയുടെയും കാര്യമാണ് ഇപ്പോൾ സംശയത്തിൽ ആയത്. ഗ്രൂപ്പിലെ മത്സരങ്ങൾക്ക് പര്യാപ്തമായ തരത്തിൽ വേദി ഒരുക്കുവാൻ ഇന്ത്യയിൽ കഴിയില്ല എന്ന അവസ്ഥയാണ് (ഇവർക്ക്) ഈ ക്ലബ്ബുകൾക്ക് തിരിച്ചടിയായിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ പ്രതീക്ഷകളുടെ മേൽ തീ മഴപെയ്യുന്നതുപോലെയാണ് ഈ ഒരു തീരുമാനം വന്നിരിക്കാൻ പോകുന്നത്. ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ വേദിയൊരുക്കുക എന്നത് ഏറെക്കുറെ അസാധ്യമായ ഒരു കാര്യം തന്നെയാണ് അതുകൊണ്ട് തന്നെയാണ്. ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അധികാരികൾ ഇത്തരത്തിലൊരു കടുത്ത തീരുമാനത്തിലേക്ക് വരുന്നത്. Bad news for Indian team as the AFC Cup could go ahead without the Group D games! ?⚽️ Should India throw their hat in the ring to organise the Group D games? ???#IndianFootball #AFCCup #ATKMohunBagan #BengaluruFC pic.twitter.com/rNxxtyNDCY — Superpower Football (@SuperpowerFb) July 6, 2021 ബംഗ്ലാദേശ് ബംഗ്ലാദേശിൽ വച്ചു ടൂർണ്ണമെൻറ് നടത്താനാണ് നിലവിലെ തീരുമാനമെങ്കിലും ബംഗ്ലാദേശ് ഇപ്പോൾ ലോക്ക് ഡൗണിന്റെ പിടിയിലാണ്. ഇനിയുള്ള ഏകപ്രതീക്ഷ മാൽദീവസ് മാത്രമാണ് എന്തുതന്നെയായാലും. ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകളായൻബാംഗ്ലൂരിന്നും എടികെ മോഹൻബഗാനും എന്തായാലും മത്സരിക്കാൻ കഴിയില്ല എന്നത് ഏറെക്കുറെ ഉറപ്പായ കാര്യം തന്നെയാണ്.
വാസസ്ഥലം നിർമ്മിക്കുമ്പോൾ വാസ്തുവിനുള്ള പ്രാധാന്യം വളരെ വലുതാണ്. വാസ്തുവിൽ ഉണ്ടാകുന്ന ചെറിയ പിഴവ് പോലും നമ്മുടെ മുന്നോട്ടുള്ള ജീവിതത്തെ വലിയ രീതിയിൽ ബാധിയ്ക്കാറുണ്ട്. ഇത്തരത്തിൽ വാസ്തു ദോഷങ്ങൾ നമ്മേ നിത്യ രോഗിയാക്കി മാറ്റാം. പ്രപഞ്ചത്തിലെ ഊർജ്ജത്തെയും ആ ഊർജ്ജവുമായി ബൻന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളെയുമാണ് വസ്തു ശാസ്ത്രത്തിൽ പ്രതിപാ‍ദിക്കാറുള്ളത്. വാസ്തു ശാസ്ത്രം അനുസരിച്ച് നിർമ്മിച്ച വീട്ടിൽ താമസിക്കുന്നവർക്ക് ആയൂരാ‍രോഗ്യ സൌഖ്യം ലഭിക്കും എന്നു പറയുന്നതിനു കാരണം പ്രപഞ്ചത്തിലെ ഊർജ്ജങ്ങൾ അനുകൂകമായി വരുന്നതുകൊണ്ടാണ്. വാസ്തു ദോഷങ്ങൽ പ്രപഞ്ചത്തിലെ ഊർജ്ജത്തെ ആ വീട്ടിൽ താമസികുന്നവർക്ക് പ്രതികൂലമാക്കി മാറ്റുന്നു. ഇത് പലതരത്തിള്ള അസുഖങ്ങൾ വരുന്നതിന് കാരണാമാകും. വായു , അഗ്നി, ജലം എന്നിവകൊണ്ട് ഉണ്ടാകുന്ന അസുഖങ്ങളെ ത്രിദോഷങ്ങൾ എന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. ഇവക്ക് യഥാക്രമം, വാതം, പിത്തം, കഫം എന്നിങ്ങനെ പേരു നൽകിയിരിക്കുന്നു. അനുബന്ധ വാര്‍ത്തകള്‍ ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ വിവാദ ഭൂപടത്തിനുള്ള ഭരണഘടനാ ഭേതഗതി ബിൽ നേപ്പാൾ പാർലമെന്റിൽ അവതരിപ്പിച്ചു 'ഫ്ലോപ്പാവുമെന്ന് സംശയിച്ചു, ഐപിഎൽ ആദ്യ സീസണിൽ 'ആർസിബി' ധോണിയെ വേണ്ടെന്നുവച്ചു' 18 വയസുമുതൽ ജീവിതം മാരത്തോൺ പോലെയായിരുന്നു, ഇത്രയും ദിവസം വീട്ടിൽനിൽക്കുന്നത് ആദ്യം: രഷ്മിക മന്ദാന ക്വാറന്റീൻ ലംഘിച്ചു എന്ന പ്രചരണത്തിൽ മനംനൊന്ത് കണ്ണൂരിൽ ആരോഗ്യ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ ചികിത്സയിൽ അച്ഛനും അമ്മയും ക്വാറന്റീനിൽ, 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു " ); $(".aricleBodyMain").find( ".wrapper" ).wrap( " " ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).append( '' ); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("position","relative"); $(".aricleBodyMain").find( ".dsk_banner_code.dsk_unique_class" ).css("text-align","center"); $('#closeButton').click(function() { $('.dsk_banner_code').hide(); if(isMobileDevice == true){ $('.aricleBodyMain .mobile_banner_block').hide(); } $(this).hide(); // $('#closeButton').hide(); }); $(".articleBlock img").parentsUntil(".articleBlock ").removeAttr("style"); $(".articleBlock img").removeAttr("style").removeAttr("width").removeAttr("height"); $(".articleBlock img").each(function(){ reqImg = new Image(); reqImg.src = $(this).attr("src"); if(reqImg.width < 600){ $(this).parent().addClass("article-body-content-image-small"); $(this).parent().removeClass("article-body-content-image-small"); $(this).addClass("article-body-content-image-small"); }else{ $(this).parent().addClass("article-body-content-image-large"); } });
എക്‌സ്‌ചേഞ്ച് ഓഫറിലൂടെ വെറും 3999 രൂപയ്ക്ക് ആപ്പിള്‍ ഐ ഫോണ്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരവുമായി ഫ്ലിപ്പ്കാര്‍ട്ട്. ആപ്പിള്‍ ഐ ഫോണി 6ന്റെ സ്‌പേസ് ഗ്രെ കളര്‍ മോഡലാണ് എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ഐഫോണ്‍ ആരാധകര്‍ക്ക് സ്വന്തമാക്കാനാവുക. 27,999 രൂപ വിലയുള്ള മോഡലാണ് എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 24,000 രൂപ ഇളവില്‍ ലഭിക്കുക. ഓഫറിന് പുറമേ ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 5 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കും. ഈ ഐഫോണ്‍ മോഡലിന് ഇഎംഐ സൗകര്യവും ഫ്ലിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. ഐ ഫോണിനു വേണ്ടി എക്‌സ്‌ചേഞ്ച് ചെയ്യാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റും ഫ്‌ലിപ്പ്കാര്‍ട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്. എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഫോണിന്റെ മോഡലിനെ അടിസ്ഥാനപ്പെടുത്തിയാവും ഐ ഫോണിന്റെ വിലയില്‍ ലഭിക്കുന്ന ഇളവും. ഐഫോണ്‍ 6 എസ് ആണ് പരമാവധി ഡിസ്‌കൗണ്ട് ലഭിക്കുന്ന മോഡല്‍. 22000 രൂപയാണ് എക്സ്ചേഞ്ച് ഓഫറിലൂടെ ഇതിന് ലഭിക്കുന്ന ഇളവ്. മോട്ടോ എക്‌സ് പ്ലേ, ഷവോമി റെഡ്മി എംഐ4, വണ്‍ പ്ലസ് വണ്‍, അസ്യൂസ് സെന്‍ഫോണ്‍2 തുടങ്ങിയ മോഡലുകള്‍ക്ക് 4000 രൂപ മുതല്‍ 6000 രൂപ വരെയാണ് എക്‌സ്‌ചേഞ്ച് ഓഫറില്‍ ഇളവ് ലഭിക്കുന്നത് More Stories on Discount Flipkart I Phone 6 Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. SPORTSMore Photos തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”] ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനകത്ത് തീ പിടുത്തം. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. ക്ഷേത്രത്തിനകത്ത് തെക്കു ഭാഗത്തെ തിടപ്പള്ളിയോട് ചേർന്നു നിർമിച്ച മച്ചിനാണ്‌ തീ പിടുത്തമുണ്ടായത്. വിവരമറിഞ്ഞു തൊട്ടടുത്തുള്ള ഫയർ സ്റ്റേഷനിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചു. വൈദ്യുതി ഷോർട് സർക്ക്യൂട്ടാണ്‌ തീ പിടുത്തത്തിന് കാരണമെന്ന് കരുതുന്നു. ഇന്നലെ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലും തീ പിടുത്തം ഉണ്ടായി. വീടിന്റെ മുകളിലെ നിലയിൽ പൂജാ മുറിയോട് ചേർന്ന് വിളക്ക് വെക്കുന്ന ഷെൽഫിനാണ് തീ പിടിച്ചത്.
എല്ലാം ആപേക്ഷികം ആണ്...സ്ഥലവും കാലവും ...മഴയും വെയിലും ...ഇരുളും വെളിച്ചവും....ശരിയും തെറ്റും... ശ്ലീലവും അശ്ലീലവും....പീലുക്കടുവയും സിഗാള്‍ കുറുക്കനും....ഞാനും നീയും...എല്ലാം ആപേക്ഷികം..... Pages Home Thursday, September 27, 2012 മാര്‍ക്സിസം പറയുന്ന കമ്മുനിസ്റ്റ്‌ സമൂഹം മാര്‍ക്സിസം പറയുന്ന സോഷ്യലിസ്റ്റു കമ്മ്യൂണിസ്റ്റു സമൂഹസങ്കല്‍പ്പത്തെ ഏതാനും വാചകങ്ങളില്‍ വേണമെങ്കില്‍ ഇങ്ങനെ പറയാന്‍ ശ്രമിക്കാം .... ഇതൊരു ആധികാരികമായ പഠനം എന്ന് അവകാശപെടുനില്ല.ഞാന്‍ വായിച്ച മനസ്സിലാക്കിയ മാര്‍ക്സിസം എന്റെ ഭാഷയില്‍ പറയുന്നു എന്നേയുള്ളൂ...യോജിപ്പുകള്‍ക്കും വിയോജിപ്പുകള്‍ക്കും സ്വാഗതം..... കമ്മ്യൂണിസ്റ്റു സമൂഹത്തില്‍ മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യില്ല....!! കാരണം, തൊഴിലാളിയും, മുതലാളിയും, അടിമയും ഉടമയും, ക്രിസ്ത്യാനിയും മുസല്മാനുംയും അങ്ങനെ വ്യത്യസ്ത ജാതിയും മതവുമൊക്കെ ആയും ഒരു സുപ്രഭാതത്തില്‍ ദൈവം ഉണ്ടാക്കിയതല്ല മനുഷ്യരെ. മനുഷ്യന് അതി ദീര്‍ഘവും വര്‍ഗ സന്ഖര്‍ഷങ്ങളുടെതായും ഉള്ള ചരിത്രം ഉണ്ട്. ആ ചരിത്രത്തിനു ചില നിയമങ്ങളും ഉണ്ട്. അവയെ മാര്‍ക്സിസ്റ്റുകാര്‍ വൈരുദ്ധ്യാത്മക ഭൌതിക വാദം എന്ന വീക്ഷണത്തിലൂടെ വസ്തു നിഷ്ടമായി വിലയിരുത്തുന്നു. അത് കൊണ്ട് മനുഷ്യര്‍കെല്ലാം ഈ ഭൂമിയില്‍ ഒരേ അവകാശമാണ് എന്നാണ് കമ്മ്യൂണിസ്റ്റുകള്‍ കരുതുന്നത്...അതിനാല്‍ മനുഷ്യനെ മനുഷ്യന്‍ ചൂഷണം ചെയ്യുന്നതിന്റെ ശാരീരികവും മാനസികവും,സാമ്പത്തികവും അടക്കം എല്ലാ വശങ്ങളെയും കമ്മുനിസ്ട് സമൂഹം ഇല്ലായ്മ ചെയ്യുന്നു. അവിടെ ലാഭം ലാഭം പിന്നെയും ലാഭം , എന്നിട്ടും ലാഭം കിട്ടിയില്ലെങ്കില്‍ ജനകോടികള്‍ പട്ടിണി കിടന്നാലും, ജലം കിട്ടാതെ നരകിചാലും, പാര്‍പ്പിടം ഇല്ലാതെ നരകിചാലും , വിദ്യാഭ്യാസം കിട്ടാതെ അലഞ്ഞാലും , അതൊന്നും ഗൌനിക്കാതെ മാര്‍ക്കെട്ടിന്റെ അല്ലെങ്കില്‍ കമ്പോളത്തിന്റെ ലാഭ വ്യവസായത്തില്‍ കണ്ണും നട്ടു കുത്തകകളെ സൃഷ്ടിക്കാന്‍, വേണമെങ്കില്‍ ധാന്യം കുന്നു കുന്നായി കടലില്‍ താഴ്ത്തുകയും ചെയ്യുന്ന ഈ നശിച്ച മുതലാളിത ലാഭ സമവാക്യത്തിന് പകരം, സംബൂര്‍ണ്ണനായ മനുഷ്യര്‍ സൃഷ്ടിക്കുന്ന സാമ്പത്തിക നയങ്ങളാകും ഉണ്ടാവുക... അതെങ്ങനെയാണ് ഒരു മനുഷ്യന്‍ സംബൂര്‍ണ്ണന്‍ ആകുന്നതു ?.. അത് ഒരാള്‍ക്ക്‌ വളരാന്‍, ജീവിക്കാന്‍, തന്റെതായ ഇണയെ കണ്ടെത്താന്‍, തന്റെ അടുത്ത തലമുറയെ സൃഷ്ടിക്കാന്‍, തന്റെ സൃഷ്ടിപരമായ കഴിവുകള്‍ക്ക് വളരാന്‍ സാധിക്കുന്ന ആര്തിയില്ലാത്ത സമാധാനപൂര്‍ണവും കലാകായിക സാംസ്കാരിക ജീവിതത്തിന്റെ ഉന്നത സ്ഥായിയും ഉള്ള സമൂഹത്തിലെ മനുഷ്യന്‍ ആണ് സംപൂര്ണന്‍ ആയ മനുഷ്യന്‍....'. അവനു തന്റെ വിജയത്തിനു മറ്റാരുടെയും തകര്‍ച്ചയോ, ചൂഷനമോ കുതികാല്‍ വെട്ടോ ഒന്നും ആവശ്യമില്ല...കാരണം ആ സമൂഹം എല്ലാ ചൂഷണത്തിന്റെയും സൃഷ്ടിയായ മൂലധന അടിമത്തം അവസാനിപ്പിച്ചിരിക്കുന്നു. ഉല്‍പ്പാദനം നടത്തുവാനും അതുകൊണ്ട് ജീവിക്കുവാനും നിങ്ങള്ക്ക് , നിങ്ങളുടെ അധ്വാനം ഒഴിച്ച് ബാക്കി എന്താണോ വേണ്ടത്, അതില്‍ എന്താണോ ഇല്ലാത്തതു , അതുള്ളവന്‍ നിങ്ങളെ ചൂഷണം ചെയ്യുന്ന അവസ്ഥ ഇവിടെ അന്ത്യം കുരിക്കപെടുന്നു... കാരണം ഈ അധ്വാനം ഒഴിച്ചുള്ള എല്ലാ ഉല്‍പ്പാദന സമഗ്രികളും ഈ സമൂഹത്തില്‍ എല്ലാവര്ക്കും അവകാശപെട്ടതാണ് , അല്ലെങ്കില്‍ ലഭ്യമാണ് . എങ്ങനെയാണ് ഈ ആശയങ്ങള്‍ കണ്ടെത്തിയത്, എന്താണ് ഈ ആശയങ്ങള്‍ ലളിതമായി നമ്മോട് പറയുന്ന കാര്യങ്ങള്‍ . പുറകിലേക്ക് ആലോചിച്ചു നോക്കൂ ഇന്നത്തെ കോര്‍പരെട്ടു മുതലാളിമാരില്‍ ബഹു ഭൂരിപക്ഷവും എങ്ങനെയാണ് ഉല്പാദന ഉപകരനങ്ങളുടെ അല്ലെങ്കില്‍ ഉല്പാദന സാമഗ്രികളുടെ ഉടമസ്തയില്‍ ആയത് ..അതിനു മനുഷ്യന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്....എല്ലാം പൊതു ഉടമയില്‍ ആയിരുന്ന പ്രാകൃത ഗോത്ര വ്യവസ്ഥിതിയില്‍ നിന്നും എങ്ങനെയാണ് ഭൂമിയും അധികാരവും ഉല്‍പ്പാദന ഉപാധികളും ഏതാനും ചില കൂട്ടങ്ങള്‍ക്ക് കൈവരുന്നത് എന്നും,.. എങ്ങനെയാണ് ആ അധികാരവും സ്വത്തും ഉല്‍പ്പാദന ഉപാധികളിന്മേലുള്ള അധികാരവും നിലനിര്‍ത്താനായി അവര്‍ പുതിയ സാമൂഹ്യ ഉടമ്പടികള്‍ ഉണ്ടാക്കിയത് എന്നും ..അങ്ങനെ, എങ്ങനെയാണ് പണ്ടത്തെ സാധനങ്ങള്‍ കൊടുത്തു സാധനങ്ങള്‍ വാങ്ങുന്ന ബാര്‍ട്ടര്‍ സബ്രദായത്തില്‍ നിന്നും അച്ചടിച്ച രൂപയിലൂടെ മൂല്യം അളക്കുന്ന ഇന്നത്തെ ലോക സാമ്പത്തിക രൂപങ്ങളിലേക്ക് വളര്ന്നതെന്നും, അപ്പോള്‍ നമുക്ക് മനസ്സിലാകും. അന്നും ഇന്നും ആ ഉല്‍പ്പാദന ഉപാധികളുടെ കൈവശാവകാശം ഇല്ലാതെ, ഉല്‍പ്പാദനഉപകരണ അന്തരീക്ഷം ഇല്ലാതെ, തങ്ങളുടെ മാനസികവും ശാരീരികവും ആയ അധ്വാനം വില്‍ക്കേണ്ടി വരുന്ന, വലിയൊരു സമൂഹം ആണ് നമ്മുടെ ഭൂമിയില്‍ ഉള്ളതെന്നും നമ്മള്‍ മനസ്സിലാക്കും... ആ അധ്വാനത്തെ ഏറ്റവും കുറഞ്ഞ വിലക്ക് തങ്ങള്‍ക്കു കിട്ടുന്നതിനും എന്നിട്ട് തങ്ങളുടെ ലാഭം നിരന്തരം കൂട്ടാനായി ലോകത്തെ മുതലാളിമാര്‍ കൂട്ട് ചേര്‍ന്ന് നടത്തുന്ന അവിശുദ്ധ കാപട്യത്തിന്റെയും ചതിയുടെയും സാമ്പത്തിക നിയമങ്ങള്‍ ആണ് ഇന്നത്തെ മുതലാളിത രാഷ്ട്രങ്ങള്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നത് എന്ന് നമുക്ക് മനസ്സിലാകും..... മനുഷ്യനും മനുഷ്യനും തമ്മില്‍ രൊക്കം പൈസയുടെ വ്യാപാരം ഒഴിച്ച് മാനുഷികമായ എല്ലാ മൂല്യങ്ങളെയും എങ്ങനെയാണ് മുതലാളിത്തം നശിപ്പിച്ചു തുലക്കുന്നതെന്ന് ഓര്‍ത്തു നമ്മള്‍ അത്ഭുതപ്പെടും.... അതെ ഈ ഭൂമിയില്‍ ഏതൊരാള്‍ക്കും അവകാശം ഉണ്ട്. അവനു അതില്‍ പൊന്ന് വിളയിക്കാനും, പാലം കെട്ടാനും,സ്കൂളുകള്‍ ഉണ്ടാക്കുവാനും,സംഗീത ശാലകള്‍ പണിയുന്നതിനും അവകാശമുണ്ട്.അവനു വെള്ളവും ഭക്ഷണവും പ്രണയമുള്ള ജീവിതവും, നന്മ നിറഞ്ഞ സമൂഹത്തിനും അവകാശമുണ്ട്..കാരണം ഈ ഭൂമി വിഭവങ്ങളാല്‍ സമൃദ്ധമാണ്...!!!! അതിനു ഉല്‍പ്പാദന ഉപാധികള്‍ എതോരുവന്റെയും അവകാശമാകനം... ആ അധ്വാനവും ഉല്‍പ്പാദനവും ലാഭത്തില്‍ അധിഷ്ടിതമല്ല മറിച്ചു ജീവിത്തിനാവശ്യമായ ജീവിതക്ഷമമായ ഉള്പ്പന്നങ്ങളെ കൂടുതല്‍ സൃഷ്ടിക്കണം (ഇന്ന് മുതലാളിത്തം സൃഷ്ടിക്കുന്നചരക്കുകളുടെ മൂല്യം ഇതിനു വിപരീതമാണ് ) ലാഭത്തിനു വേണ്ടിയല്ലാത്തത് കൊണ്ട് അവനു നഷ്ടവും ഇല്ല. കാരണം അവനു വലുത്, അവനും അവന്റെ കുടുംബവും, അവന്റെ സമൂഹവും എല്ലാം ഉള്ള സന്തോഷ പൂര്‍ണവും നീതി നിറഞ്ഞതുമായ അന്തരീക്ഷമാണ്, അതിനാവശ്യമായ ഉല്‍പ്പനങ്ങള്‍ ആണ്. പ്രകൃതിയെ അമിതമായി അവിടെ ചൂഷണം ചെയ്യുന്നില്ല. കാരണം അവനു ഉള്ളത് കംബോളതെയും കുത്തകകളെയും രക്ഷിക്കാനായി ജനങ്ങള്‍ പട്ടിണി കിടക്കുമ്പോഴും ധാന്യങ്ങള്‍ കടലില്‍ ഒഴുക്കുന്ന സാമ്പത്തിക ശാത്രമല്ല . അതിനു നിലവിലെ എല്ലാ ചൂഷണ ഉപാധികളെയും മര്‍ദ്ദക ഉപാധികളെയും നശിപ്പിക്കണം. മുതലാളിത ചിന്താഗതികളെ വേരോടെ പിഴുതെറിയണം. അതിനു ശരിയായ ചിന്തയും സത്യസന്ധതയും സാമൂഹ്യ ബോധവും ഉള്ള മനുഷ്യര്‍ ആക്കി പരിവര്തിപ്പിക്കണം. അതോടൊപ്പം മുതലാളിത വ്യവസ്ഥിതിയെ വേരോടെ കട്പുഴക്കനം, അതിനെ മാര്‍ക്സ്‌ വിപ്ലവം എന്ന് വിളിച്ചു . കാരണം അത് പെട്ടെന്നുള്ള ഒരു പരിവര്‍ത്തനം ആണ്. ശക്തമായ സാമൂഹ്യ ബോധമുള്ള മനുഷ്യര്‍ സൃഷ്ടിക്കുന്ന പരിവര്‍ത്തനം, ഒരു എടുത്തു ചാട്ടം..!!! അപ്പോഴും എന്താണ് തങ്ങള്‍ ചെയ്യുന്നതെന്നും എന്തിനാണ് ചെയുന്നതെന്നും ഉള്ള മാനവിക ബോധം , എല്ലാ ചൂഷനങ്ങളെയും അറുതി വരുത്താതെ, തങ്ങളുടെ ദുരിത പര്‍വം, അവഹേളനങ്ങള്‍ , ഒന്നും മാറില്ലെന്ന ബോധം ഓരോരുത്തരിലും ഉണ്ടാകണം. അതെ അവരെ വിപ്ലവകാരികള്‍ എന്ന് മാര്‍ക്സിസം പേരിടുന്നു. വരും തലമുറകള്‍ക്ക് കൂടുതല്‍ മെച്ചപെട്ട രീതിയില്‍ കൈമാറാനായി ഉതകും വിധം മാത്രമേ കമ്മുനിസ്ട് സമൂഹത്തില്‍ പ്രകൃതിയെ അവന്‍ ഉപയോഗിക്കുകയുള്ളൂ...അതായത് പ്രകൃതിയുടെ മാതൃത്വം എന്നെന്നു നിലനിര്‍ത്തുന്ന വീക്ഷണം ആണ് കമ്മുനിസ്ട് സമൂഹത്തിന്റേത്.... ഓരോരുത്തനും തന്നാല്‍ ആവുന്നത്, ഓരോരുത്തര്‍ക്കും തങ്ങള്‍ക്കവശ്യമുള്ളത് എന്നതായിരിക്കും ഉല്‍പ്പാദന വിതരണ രീതി. കാരണം ഓരോരുത്തരുടെയും ഉല്‍പ്പാദന ക്ഷമത ഓരോ അളവില്‍ ആയിരിക്കുമല്ലോ.... വ്യവസായത്തെയും കൃഷിയും ഇട കലര്‍ത്തി ജനവാസം കൂടുതല്‍ സമാനമായി വിതരണം നടത്തി തൊഴിലുകളുടെ ജീവിത ഫലത്തിലുള്ള വ്യത്യാസങ്ങള്‍ കുറച്ചു കൊണ്ട് വരുന്നു. നഗരവും ഗ്രാമവും കൂടുതല്‍ ഉയര്‍ന്ന ജീവിത സൂചികകള്‍ കൈവരിക്കും. ( ഈ പറഞ്ഞതാണ് വിപ്ലവത്തിന് ശേഷം വരുന്ന ഗവണ്മെന്റിന്റെ ഏറ്റവും പ്രധാന പരിപാടിയായി കമ്മുനിസ്ട് മാനിഫെസ്ടോ പറയുന്നത് ) അങ്ങനെ ഉല്‍പ്പാദന ശക്തികളുടെ വളര്‍ച്ചയുടെയും സാര്‍വത്രികതയുടെയും ഫലമായി ജീവനോപാധികള്‍ , ജീവിതത്തെ സുരക്ഷിതവും ഉയര്‍ന്നതും ആക്കാന്‍ ആവശ്യമുള്ള ഉപാധികള്‍ ( അത് മുതലാളിത്തം ഇന്ന് കാണിക്കുന്ന കുടിവെള്ളമില്ലെന്കിലും സൌന്ദര്യ വര്‍ധക വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന രീതിയല്ല..ജീവിതത്തിന്റെ ഗുണത എല്ലാവര്ക്കും ലഭികുവാനും പടിപടിയായി ഉയര്‍ത്താനും ആവശ്യമുള്ള വസ്തുക്കള്‍ക്ക് ആദ്യ പരിഗനന എന്ന ക്രമത്തില്‍ ആയിരിക്കും ) ഉണ്ടാക്കുവാന്‍ ആവശ്യമായ അധ്വാന സമയം കുറയുകയും, മുതലാളിത ചൂഷണ ഫലമായ....അടിചെല്പ്പിക്കപെട്ട ജീവിതത്തിന്റെ മുഴുവന്‍ സമയവും ചെയ്യേണ്ടി വരുന്ന, യാന്ദ്രികമായ, അധ്വാനത്തില്‍ നിന്നും മോചിതര്‍ ആവുകയും, മനുഷ്യന് മാത്രം കഴിയുന്ന മാനുഷിക പ്രവര്‍ത്തനങ്ങളില്‍ , കലാ കായിക സൃഷ്ട്യുന്മുഖ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും കൂടുതല്‍ കൂടുതല്‍ സംപൂര്ണന്‍ ആയ മനുഷ്യന്‍ ആകുന്നതിലെക്കും അവനെ നയിക്കും. അവന്‍ ശാന്തനാവുക എന്നതാണ് പ്രകൃതിയെയും സമൂഹത്തെയും ശാന്തമാക്കുന്നത് . ചൂഷണ ഉപാധികള്‍ നശിക്കുന്നത് കൊണ്ട്, ചൂഷണം ഇല്ലാത്തതു കൊണ്ട്, മനുഷ്യരും മനുഷ്യരും തമ്മില്‍ മുതലാളിത വൈരുധ്യങ്ങള്‍ ഇല്ലാതാകുന്നു. വര്‍ഗ വിഭജനം ഇല്ലാതാകുന്നു...വര്ഗാധിപത്യത്തിന്റെ ഉപകരണമായ ഭരണകൂടം പതുക്കെ പതുക്കെ അപ്രത്യക്ഷമാകുന്നു...!!!! ( കാരണം ഭരണകൂടം ഇന്ന് നിലനില്‍ക്കുന്നത് , പട്ടാളവും നിയമങ്ങളും പോലെയുള്ള അതിന്റെ കിന്കരമാരും നിലനില്‍ക്കുന്നത് സമൂഹത്തില്‍ വര്‍ഗ വൈരുധ്യങ്ങളും അവ ഉല്‍പ്പാദിപ്പിക്കുന്ന സകല ചൂഷണങ്ങളും നിലനില്‍ക്കുന്നത് കൊണ്ടാണ്..ഭരണ കൂടങ്ങളുടെ ഉത്ഭവ ചരിത്രം തന്നെ അതിന്റെ തെളിവുകള്‍ ആണല്ലോ...) അതുകൊണ്ടാണ് പറയുന്നത് ഈ മാറ്റം ഈ കമ്മുനിസ്ട് സമൂഹത്തിലേക്കുള്ള മാറ്റം സാര്‍വത്രികമായി മാത്രമേ നടക്കുകയുള്ളൂ....കാരണം ചുറ്റും മുതലാളിത ഭരണകൂടങ്ങളും അതിന്റെ നിയമങ്ങളും നിലവില്‍ ഉണ്ടെങ്കില്‍ ഭരണകൂടം പോലുള്ള , പട്ടാളം പോലുള്ള മര്‍ദ്ദന ഉപകരണങ്ങള്‍ ആ സോഷ്യലിസ്റ്റു സമൂഹവും നിലനിര്തിയെ പറ്റൂ....ഇല്ലെങ്കില്‍ ആ കമ്മുനിസ്ട് സമൂഹം ആക്രമിക്കപെടുകയും നശിപ്പിക്കപെടുകയും ചെയ്യും..... അപ്പോള്‍ ഒരു മുതലാളിത സമൂഹത്തില്‍ നിന്നും മുതലാളിത്തത്തിന്റെ എല്ലാ ചൂഷണ സ്വഭാവങ്ങളെയും അറുതി വരുത്തി ( അത് കാലങ്ങള്‍ എടുതെക്കാവുന്ന പ്രക്രിയ ആണ്_ മനുഷ്യ മനസ്സിന്റെ സംസ്കരണത്തിന്റെ പ്രക്രിയ_കാരണം നൂറ്റാണ്ടുകള്‍ ആയി മുതലാളിത്തം ഉണ്ടാക്ക്കി വെച്ച ദുരയും അസഹിഷ്ണുതയും ഒരു സുപ്രഭാതത്തില്‍ മാറും എന്ന് കരുതണ്ട..പക്ഷെ ഇവ ഉല്‍പ്പാദിപ്പിക്കുന്ന സാമൂഹിക അന്തരീക്ഷം മാറുന്നതോടെ ഇവയും മാറാന്‍ ആരംഭിക്കും) ഒരു കമ്മുനിസ്ട് സമൂഹത്തിലേക്ക് നയിക്കാനുള്ള സമൂഹത്തെയാണ്, ഒരു വിപ്ലവ്‌ ഗവണ്മെന്റിനാല്‍ കയ്യാളുന്ന സമൂഹത്തെയാണ് സോഷ്യലിസ്റ്റു സമൂഹം എന്ന് പറയുന്നത്..അതായത് അത് ഒരു പരിവര്തന സമൂഹം മാത്രമാണ്..പക്ഷെ ഏറെ ശ്രദ്ധ വേണ്ട ഒരു സമൂഹവും....!!!! കാരണം ഒരിക്കല്‍ ഈ സമൂഹം വിജയപധതിലാണ് എന്ന് തോന്നിപിച്ചാല്‍ ലോക മുതലാളിത്തത്തെ ഒന്നായി ആ തീക്കാറ്റ് ചുട്ടു കരിക്കും..കോടാനുകോടി ജനങ്ങള്‍ ആ പുതിയ സമൂഹത്തിനായി ശബ്ദം ഉയര്‍ത്തും... അതില്ലതക്കുവാന്‍..'..എല്ലാ മുതലാളിത ശക്തികളും മതം അടക്കമുള്ള അതിന്റെ സകല കൂട്ടുകാരും ഈ വിപ്ലവ സമൂഹത്തെ ഇല്ലാതാക്കാന്‍ കഠിനമായി ശ്രമിക്കും....ആ ശ്രമത്തെ നേരിടാന്‍ മുതലാളിതം ഉപയോഗിച്ച അതെ മര്‍ദ്ദന ഉപാധികള്‍ ആയ ഭരണകൂടവും പട്ടാളവും കോടതിയും എല്ലാം സോഷ്യലിസ്റ്റു സമൂഹവും കയ്യാളും..പക്ഷെ അത് മുതലാളിത്തം ചെയ്യുന്നപോലെ തൊഴിലാളികളെ അടിച്ചമര്‍ത്താന്‍ ആകില്ല എന്ന് മാത്രമല്ല അതിന്റെ ആ നശിച്ച സ്വഭാവത്തിലും ആകില്ല..എങ്കിലേ ഒരു സോഷ്യലിസ്റ്റു സമൂഹം കമ്മുനിസ്ട് സമൂഹമായി പരിവര്‍ത്തനം നടക്കൂ..... നീണ്ടു പോയ ഈ ലഖു കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു...വിപ്ലവം ജയിക്കട്ടെ... പോസ്റ്റ് ചെയ്തത് Renjith ല്‍ 11:28 PM 4 അഭിപ്രായ(ങ്ങള്‍) Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Friday, September 7, 2012 ലൈംഗികതയുടെ പുരോഗമനം...!!! സുഹൃത്തുക്കളെ, 22 ഫീമെയില്‍ കോട്ടയം എന്ന സിനിമ കണ്ടില്ല...!! പക്ഷെ ആ സിനിമ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴി വെക്കുന്നു....സിനിമയെ കുറിച്ചല്ല ആ സിനിമ ഉണ്ടാക്കിയ ചര്‍ച്ചകളെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്...സിനിമ കാണാതെ തന്നെ ഇവയെക്കുറിച്ച് ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതും സിനിമയിലെ ഈ സാമൂഹ്യ നിലപാടുകളെ സുഹൃത്തുക്കള്‍ ഇങ്ങനെ ചര്ച്ചയാക്കുന്നത് കൊണ്ടാണ് ..അതുകൊണ്ട് തന്നെ സിനിമ കാണുന്നതിന്റെ ആവശ്യം ഈ ചര്‍ച്ചക്ക് ഇല്ല എന്ന് തോന്നുന്നു. സിനിമ ഉയര്‍ത്തിയ ഒരുപാട് ചര്‍ച്ചകളും കമന്റുകളും എല്ലാം ഫേസ്ബുക്കിലും ടിവിയിലും കണ്ടു...ചിലര്‍ അത് ധീരമായ പരീക്ഷണം ആണെന്നും ചിലര്‍ അത് തെറ്റായ സാമൂഹ്യ ചിന്തകള്‍ ആണ് നല്‍കുന്നത് എന്നും ഒക്കെ പറയുന്നുണ്ട്..ഈ ധീരതയിലും തെറ്റായ സാമൂഹ്യ ചിന്തയിലും ഒക്കെ മുഖ്യ കഥാപാത്രം ലൈംഗികത ആണ്..!!! എന്നാ പിന്നെ എന്താണ് ആ ലൈംഗികത എന്ന് ഒന്ന് നോക്കണമല്ലോ എന്ന് കരുതി ഒന്ന് വിശകലനം ചെയ്യുകയാനിവിടെ. ധീരതയുടെ ലൈംഗികത ഒന്ന് നോക്കാം, ടെസ്സ എന്ന പെണ്‍കുട്ടി പഴയകാലത്തെ മൂട് പടങ്ങള്‍ എല്ലാം തച്ചുടച്ചു കാമുകനോട് താന്‍ വഴ്തപെട്ട കന്യക ഒന്നും അല്ലെന്നു തുറന്നു പ്രഖ്യാപിക്കുന്നതിലൂടെ, മലയാളികള്‍ ഇത്രയും കാലം തുടര്‍ന്ന് പോന്ന ലൈംഗിക കപട സദാചാരത്തെ പോളിചെഴുതുകയാണ് , ധീരത പ്രഖ്യാപിക്കുകയാണ്, ആണിനോപ്പം ആകാശം പങ്കിടുന്ന പുതിയ സ്ത്രീ ജനിക്കുകയാണ് , എന്നാണ് ധീരമായ ചുവടുവെപ്പായി സിനിമയുടെ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. അത് പുരോഗമനപരം ആണെന്നും അവര്‍ പറയുന്നു. ലളിതമായി ഈ പറഞ്ഞത് ശരി ആണോ എന്ന് പരിശോധിക്കണം എങ്കില്‍ ആ പറഞ്ഞതിലെ ഏറ്റവും ശക്തമായ ആശയം നമ്മലെടുക്കണം എന്താണ് അത് ? അത് ടെസ്സ കാമുകനോട് ചന്കൂട്ടതോടെ പലതും പറയുന്നു എന്നതല്ല, മറിച്ചു അത് പുരോഗമനപരം ആണെന്നത് ആണ് !!! ആണോ അങ്ങനെ ആണോ..? തുറന്നു പറയല്‍ ആര്‍ക്കും ചെയ്യാം. അതായത് എന്തും തുറന്നു പറയുന്നതിനെ അല്ല, മറിച്ചു സമൂഹത്തിനെ ഗുണപരമായി പരിവര്തിപ്പിക്കുന്ന തുറന്നു പരചിലുകളെ ആണ് നമ്മള്‍ പുരോഗമനം എന്ന് പറയുന്നത്...അതായത് പുരോഗമനം അല്ലാതെ ഒരു തുറന്നു പറചിലിനെയും നമ്മള്‍ അത്ര അന്ഗീകരിക്കുന്നില്ല എന്ന്..അല്ലെ.... പക്ഷെ എങ്ങനെയാണ് ഒരു പ്രവൃത്തി പുരോഗമനം ആണോ എന്ന് പരിശോധിക്കുക..?? എന്താണ് അതിന്റെ അളവുകോലുകള്‍ ?? അതിലേക്കു പിന്നീട് വരാം... ടെസ്സ ഏതു സദാചാര സങ്കല്‍പ്പങ്ങളെ ആണിവിടെ പൊളിക്കുന്നത്?? അതാണ്‌ ചോദ്യം, പെണ്ണിനെ വെറും പുരുഷന്റെ അടിമയാക്കുന്ന അവളുടെ ചാരിത്ര്യതിലും ശരീരത്തിലും അനാവശ്യമായി പുരുഷ മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കുന്ന വിശുദ്ധ /അവിശുദ്ധ സങ്കല്‍പ്പങ്ങളെ അവള്‍ പോളിചെറിയുകയാണോ, അങ്ങനെ പോളിചെറിഞ്ഞു പുരോഗമനതിലെക്കാണോ അവള്‍ പോകുന്നത് ..? ഇതാണ് നമുക്കിവിടെ പരിശോധിക്കാനുള്ള വിഷയം... ഇത്തരം തുറന്നു പറച്ചില്‍ കൊണ്ട് എന്താണ് ഒരു പെണ്‍കുട്ടി നേടുന്നത് അഥവാ നേടേണ്ടത് ?? ഞാന്‍ സത്യം പറയുന്നു നീയും സത്യം പറയണം...എന്നാണോ ??? അതോ ഞാന്‍ തുറന്നു പറയും പോലെ നീയും തുറന്നു പറയണം എന്നാണോ ?? അതോ ഞാന്‍ ഇങ്ങനോക്കെയാണ് വേണമെങ്കില്‍ നീ ഇഷടപെട്ടാല്‍ മതി എന്നാണോ ?? ഒരു സ്ത്രീ തന്റെ ജാരന്മാരെ കുറിച്ചോ, ഒരു പുരുഷന്‍ താന്‍ ബന്ധപെട്ടിട്ടുള്ള സ്ത്രീകളെ കുറിച്ചോ ഇങ്ങനെ തുറന്നു പറയുന്നതില്‍ സത്യത്തില്‍ ഞാന്‍ ഒരു പുരോഗമനവും കാണുന്നില്ല !!!!! നേരെ മറിച്ചു ആ അനുഭവങ്ങള്‍ എങ്ങനെയാണ് ജീവിതത്തെ അവള്‍ അല്ലെങ്കില്‍ അവന്‍ കൂടുതല്‍ സാര്ധകമാക്കി നോക്കി കാണാന്‍ അവനെ സഹായിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി ആവണം ഒരു കൃത്യം പുരോഗമനം ആണോ അല്ലയോ എന്ന് തീരുമാനിക്കാന്‍..സ്വതന്ത്ര രതിയും ലൈംഗിക സ്വാതന്ത്ര്യവും പുരോഗമനം കൈവരിപ്പിക്കും എന്ന് ഞാന്‍ കരുതുന്നില്ല ,...ഈ പറഞ്ഞ സ്വാതന്ത്ര്യം പിന്തിരിപ്പന്‍ ആണെന്നും ഞാന്‍ കരുതുന്നില്ല !!! ഇതാണ് ഞാന്‍ പറഞ്ഞു വരുന്ന ആശയം, എനിക്കിഷ്ടമുള്ള പെണ്‍കുട്ടികളുമായി ( പെണ്‍കുട്ടികള്‍ക്ക് ആന്കുട്ടികലുമായും ) ലൈംഗിക ബന്ധം നേടാന്‍ കഴിയുന്നതോ അവരുമായി വാടാ പോടാ സൗഹൃദം സ്ഥാപിക്കാന്‍ അനുവദിക്കപെടുന്നതോ അനുവദിക്കപെടാതിരിക്കുന്നതോ അല്ല പുരോഗമനപരം ..അത് പുരുഷനും സ്ത്രീക്കും പ്രണയം ആവോളം ലഭ്യമാക്കുന്ന ഇണകളെ ലഭിക്കുന്നതും ആ ഇണകള്‍ ചേര്‍ന്ന് ഈ ലോകത് ആഹ്ലാദപൂര്‍വ്വം ജീവിച്ചു മനോഹരമായ ഒരു പുതു തലമുറയ്ക്ക് , പ്രനയമുള്ള ഒരു പുതു തലമുറയ്ക്ക് നന്മ നിറഞ്ഞ ഒരു തലമുറക്ക്‌ അവസരം ഒരുക്കുന്നതും ആണ് പുരോഗമനപരം എന്ന് ഞാന്‍ വിശ്വസിക്കുന്നു...!!! അറിയാം ഇത് പലര്‍ക്കും ദഹിക്കാത്ത സംഗതി ആണ്....പ്രണയം എന്നത് ഒരു മിഥ്യ ആണെന്നാണ് നമ്മുടെ ഭൂരിപക്ഷം കരുതുന്നത് അവര്‍ പ്രണയത്തിന് വേണ്ടി വാദിക്കും എങ്കിലും...പ്രണയപൂര്‍ണര്‍ അല്ലാത്ത ഒരു രക്ഷിതാക്കളെയും ഒരു കുട്ടിയും ആഗ്രഹിക്കില്ല....പ്രനയാതുരാര്‍ ആയ മാതാപിതാക്കള്‍ ആണ് ഈ ഭൂമിയിലെ ഏറ്റവും മനോഹര സൃഷ്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്തരം പ്രണയാതുരമായ മനസ്സുകല്‍ക്കെ കാലുഷ്യവും കുശുമ്പും കുന്നായ്മയും കളഞ്ഞു പ്രപഞ്ചത്തെയും സഹ ജീവികളെയും മാനവികത്യോടെ നോക്കാന്‍ ആകൂ...!!! ഈ പ്രണയം ഇഷടമായവര്‍ക്ക് പോലും ഞാന്‍ അവസാനം പറഞ്ഞ വരികള്‍ പിടിചിട്ടുണ്ടാവില്ല..പിന്നെ പ്രണയം ഇല്ലാത്തവര്‍ക്ക് മാനവികത ഉണ്ടാവില്ലല്ലോ ഒന്ന് പോടെയ്‌...ശരിയാണ് പ്രണയം എന്നത് ഇണകള്‍ മാത്രമല്ല പ്രകൃതിയുമായും ഉണ്ടാവും..പക്ഷെ എങ്ങനെയാണ് കുശുമ്പും അല്പ്പതവും വെച്ച് പ്രണയം ഉണ്ടാക്കുക...അതിനു നിലനിക്കാന്‍ സാധിക്കുമോ ?? ഉദാഹരണമായി അയാള്‍ അവളെ ആത്മാര്‍ഥമായി സ്നേഹിക്കുന്നു പക്ഷെ നല്ല വര്‍ഗ്ഗീയ വാദിയാണ് ..!!! എങ്കില്‍ ആ സ്വഭാവം പലപ്പോഴും പല ഒത്തുതീര്‍പ്പുകള്‍ക്കും കാലുശ്യങ്ങള്‍ക്കും ഇട നല്‍കില്ലേ...?? പറഞ്ഞു വന്നത് ഇതാണ് നിങ്ങള്ക്ക് അങ്ങനെ എളുപ്പം പ്രണയം ഉണ്ടാക്കാന്‍ കഴിയില്ല....!!! പ്രണയത്തിനും വേണം മിനിമം ക്വാളിഫികെഷന്‍സ്!!!! അല്ലാത്ത പ്രണയം പൊളിയും, ദയനീയമായി, ... അതിന്റെ സത്യങ്ങളില്‍ ചെന്ന് മുട്ടുമ്പോള്‍ !!!! എന്താണ് ആ ക്വാളിഫികെഷന്‍സ്, അതില്‍ തീര്‍ച്ചയായും തുറന്നു പറയല്‍ പെടുന്നു..!! പക്ഷെ അത് മാത്രമല്ല...ഈ തുറന്നു പറയല്‍ ഇവിടെയാണ്‌ നല്ല സ്വഭാവം ആകുന്നതു ,എങ്ങനെ, അത് പിന്നീട് കൂടുതല്‍ അബ്ധങ്ങളിലേക്ക് പോകാതെ സ്വന്തം ശരീരതെയ്യം മനസ്സിനെയും അറിഞ്ഞു ഒരു നല്ല ഇണയെ നെടുന്നതിലേക്ക് നയിക്കപെടുമ്പോള്‍ ..അപ്പോള്‍... അപ്പോളാണ് അത് പുരോഗമനപരം ആകുന്നതു. ഇവിടെയും ഒരു ചോദ്യം ഉണ്ട് നീ പറയുന്ന ഈ ഇണയുടെ ജീവിതം എല്ലാം പഴഞ്ചന്‍ അല്ലെ...??ആര്‍ക്കാണ് അത്രയും സത്യ്സ്ന്ധത്യും നീതിയും ഇണയോട് പുലര്‍ത്താന്‍ കഴിയുക ? ഈ ചോദിക്കുന്നതില്‍ ഉള്ള ഒരു വിശ്വാസം എന്താണ് എന്ന് വെച്ചാല്‍, പ്രണയം , സത്യസന്ധത എന്നിവയെല്ലാം വളരെ ബുദ്ധിമുട്ടി ആച്ചരിക്കെണ്ടതും പുലര്തെണ്ടതും ആണെന്ന പരമ്പരാഗത സങ്കല്പം ആണ്....അതെ ഞാന്‍ പറയുന്ന ഏറ്റവും ശക്തമായ പോയന്റു ഇതാണ്, പ്രണയവും സത്യസന്ധതയും എല്ലാം പുലര്‍ത്താന്‍ വളരെ വിഷമം ആണെന്നതാണ് പഴയ സങ്കല്പം... അതാണ്‌ നൂറ്റാണ്ടുകളായി നമ്മള്‍ കേട്ടിപോക്കി വെച്ചിരിക്കുന്ന ദാമ്പത്യം എന്ന മിഥ്യ . ഇതുവരെ നമ്മള്‍ തുറന്നു പറഞ്ഞിട്ടില്ല സത്യസന്ധമായ മാനവികമായ്‌ ഒരു മനുഷ്യന് മാത്രമേ സുതാര്യമായ പ്രണയം സാധ്യമാകൂ എന്ന് !!!! ആ പ്രണയത്തിന് ഈ തുറന്നു പറച്ചിലുകള്‍ മാത്രമല്ല വേണ്ടത് അതിനേക്കാള്‍ വലിയ സത്യസന്ധത വേണം..!! എന്താണ് ആ സത്യസന്ധത ??? അത് ആദ്യമായി ചരിത്ര ബോധം ആണ് . ഒരു കാര്യം മനസിലാക്കുക ഇന്നോളം ഉണ്ടായ ചരിത്രം വര്‍ഗ സംഘര്‍ഷങ്ങളുടെ മാത്രം ചരിത്രം അല്ല അത് ലൈംഗിക സംഘര്‍ഷങ്ങളുടെയും കൂടി ചരിത്രം ആണ്...!!!! അതെ കൃത്യമായി പറഞ്ഞാല്‍ , കണ്ണ് തുറന്നു നോക്കിയാല്‍ നമുക്ക് കാണാന്‍ ആകും സ്ത്രീയും പുരുഷനും കൂടി വേട്ടയാടി കഴിഞ്ഞിരുന്ന ഗോത്ര പരമ്പരകളില്‍ നിന്നും സ്ത്രീയെയും അധ്വാന മൂലയ്തെയും ( അധ്വാന മൂല്യമാണ് പിന്നീട് സ്വര്ന്നമായും പണമായും ഒക്കെ മാറുന്നത് ) വെട്ടിപിടിക്കാനുള്ള അവന്റെ പുരുഷന്റെ ത്വര ആണ് മനുഷ്യരാശിയുടെ ഭൂരിപക്ഷ സമര ചരിത്രം....!!!! കുത്തഴിഞ്ഞ ആ ലൈംഗിക അരാജകത്വത്തില്‍ നിന്നും ഇന്നത്തെ ഒരു പുരുഷന് ഒരു ഇണ എന്ന നിലയിലേക്ക് വന്നത് ഒരു ദിവസം വെളുക്കുമ്പോള്‍ ഉണ്ടായ സംഭവം അല്ല..ഒരു പാട് പരീക്ഷണങ്ങള്‍ കഴിഞ്ഞാനത് സംഭവിച്ചത് അതില്‍ "പ്രണയം" എന്ന മൂനക്ഷരത്തിന് വിലമതിക്കാന്‍ ആവാത്ത മൂല്യം ഉണ്ട്....നിനക്ക് നൂറെണ്ണം ആകാമെങ്കില്‍ എനിക്കും ആകാം എന്നും സ്ത്രീ പറയുമ്പോഴും...യവ്വ്വനം നശിക്കുമ്പോള്‍ അവളെ സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്ന ദാരുണാവസ്ഥ ഉണ്ടായിരുന്നു....ധനവും അധികാരത്തിന്റെയും പിന്നാലെ പുരുഷന്‍ പാഞ്ഞപ്പോള്‍ വാര്‍ധക്യത്തില്‍ അവനും സമൂഹത്തിന്റെ പുരംപോക്കുകളിലേക്ക് എരിയപെട്ടു അവിടെ അധികാരവും സന്ദര്യവും വൃധരായി നരകിച്ചു ...!!!! ( ഇതെല്ലം ഏറ്റവും ചുരുക്കിയ വാക്കുകളില്‍ പറയുകയാണ്‌ ) സ്നേഹത്തിന്റെ വില പതിയെ മനുഷ്യര മനസ്സിലാക്കി തുടങ്ങിയ കാലം ആയിരുന്നിരിക്കണം മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഉല്‍കൃഷ്ടമായ മാറ്റം സംഭവിച്ച കാലം...അതെ പ്രണയം...അങ്ങനെ ഭൂമിയില്‍ സംഭവിക്കുകയായിരുന്നു...അതിനായി അവനും അവളും പരസ്പരംപലതും ഒഴിവാക്കാന്‍ ശീലിച്ചു..അവന്‍ അവളോടും അവള്‍ അവനോടും ഹൃദയം പകുത്തുവിശ്വാസ്യത പകുത്തു...കാരണം എത്ര കുത്തഴിഞ്ഞ ലൈമ്ഗികതക്കും പുരുഷനെയും സ്ത്രീയെയും ത്രുപ്തമാക്കാന്‍ കഴിയില്ല അതിനു പ്രണയം വേണം...പ്രണയത്തിന് മാത്രമേ അവനെയും അവളെയും ത്രുപതമാക്കാന്‍ കഴിയൂ എന്നത് കാലം അങ്ങനെ തെളിയിച്ചു...അതിനായി അവര്‍ സ്വയം മാറുക ആയിരുന്നിരിക്കണം ഇത് പലപ്പോഴായി സമൂഹത്തില്‍ ചിലയിടങ്ങളില്‍ മാത്രം സഭവിച്ചതാണ് അല്ലാതെ ഇവ ഒരു പൊതു സ്വഭാവം ആയിരുന്നില്ല..നല്ലതിനെ വികൃതമായി അനുകരിക്കലും..നല്ലതിനെ ചില സമൂഹ നേതാക്കള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നത് പോലെ എല്ലാവരാലും ആ പ്രണയ കുടുംബങ്ങളെ അടിചെല്പ്പിക്കളും ചെയ്യുകയുണ്ടായി ഫലമോ പ്രണയത്തിനായി ഒരുങ്ങാതെ തന്നെ സ്വയം സത്യ്സന്ധതയില്ലാതെ തന്നെ അനേകം കുടുംബങ്ങള്‍ ഒരു ഇണ എന്ന സങ്കല്പ്പതിലേക്ക് വന്നു ഇതൊരു വലിയ വിഷയം ആണ് ഞാനതിലേക്ക് പോകുന്നില്ല മതവും രാഷ്ട്രീയവും എല്ലാം ഈ ലൈംഗിക ചരിത്രത്തില്‍ അവരുടെതായ റോളുകള്‍ വഹിച്ചിട്ടുണ്ട്....ഞാന്‍ നേരത്തെ പറഞ്ഞല്ലോ...മനുഷ്യ ചരിത്രം വര്‍ഗ സംഘര്‍ഷങ്ങളുടെത് മാത്രമല്ല അത് ലൈംഗിക സംഘര്‍ഷങ്ങളുടെതും കൂടിയാണ്....!! അങ്ങനെ അവര്‍ സത്യസന്ധരാകാന്‍ ശ്രമിച്ചു..കാരണം അവര്‍ക്കറിയമായിരുന്നു തന്റെ യവ്വനം നിത്യമല്ല എന്നും അത് ഏറ്റവും ഉദാത്തമായ പ്രണയം നേടാനായി ചിലവാക്കിയില്ലെന്കില്‍ താന്‍ കറിവേപ്പില പോലെ എരിയപ്പെടും എന്നും അവള്‍, അവനും തിരിച്ചറിഞ്ഞു...!!! അവര്‍ പ്രണയത്തിനായി അവര്‍ക്ക് മാത്രമായി ഹൃദയം പങ്കുവയ്ക്കാന്‍ പഠിച്ചു....അത് എളുപ്പമല്ലെന്നും അതിനായി തങ്ങള്‍ മാനവികതയുടെ ഏറ്റവും ഉയര്‍ന്ന എല്ലാ ഗുണങ്ങളും അതിന്റെ നൈര്‍മല്യവും എല്ലാം സ്വന്തമാക്കണം എന്നും, അങ്ങനെ സ്വന്തമാക്കണം എങ്കില്‍ മനസ്സിലേക്ക് വിശാലമായ ഭൂമിയും ആകാശവും അവിടെ എല്ലാ സഹ്ജീവികള്‍ക്കും തുല്യമായ നീതിയും വേണമെന്ന അവിടെ ഇണകള്‍ ഏറ്റവും മധുരമായ പ്രണയം ആസ്വദിക്കും എന്നും കണ്ടെത്തി....കാരണം എല്ലാ പക്ഷ പാതിത്വവും നിങ്ങളുടെ ഹൃദയത്തിന്റെ നൈര്‍മല്യം നഷ്ടമായേക്കും....അങ്ങനെ പ്രണയം നേടാനുള്ള യോഗ്യതയും...!!! അതിലും വലിയ കണ്ടെത്തല്‍ ആയിരുന്നു, അങ്ങനെയുള്ള സത്യസന്ധമായ മനസ്സുകളുടെ തുറന്നു പറച്ചിലുകള്‍ മാത്രമേ നിത്യമായ ശാന്തതിയിലെക്കും നന്മയിലേക്കും പ്രണയത്തിലേക്കും തങ്ങളെ നയിക്കൂ എന്നും അപ്പോള്‍ മാത്രമേ ശരിയായ ഇണയെ തങ്ങള്‍ക്കു ലഭിക്കൂ എന്നും അവര്‍ തിരിച്ചറിയുന്നത്‌..!!!! അതാണ്‌ തിരിച്ചറിവ്..എന്തിനുള്ള തിരിച്ചറിവ് ?? ജീവിതത്തിനുള്ള തിരിച്ചറിവ്...ചരിത്രത്തിന്റെ തിരിച്ചറിവ്..മാനവികതയുടെ തിരിച്ചറിവ്..പ്രണയത്തിന്റെ ഉണ്ടാവലുകള്‍..അങ്ങനെ സത്യസന്ധരായ ആളുകള്‍ക്കാണ് പ്രണയം സാധ്യമാവുക എങ്കില്‍, അങ്ങനെ സത്യസന്ധരായ മാതാപിതാക്കള്‍ ആണ് ഭൂമിയില്‍ ഉണ്ടാവുന്നത് എങ്കില്‍ ഞാന്‍ നേരത്തെ പറഞ്ഞ ഒരു നല്ല പരനയമുള്ള തലമുറ തന്നെയാവില്ലേ ഭൂമിയില്‍ ഉണ്ടാവുക...!!! അപ്പോള്‍ ഞാന്‍ പറഞ്ഞത് അത്ര അതിശയോക്തിയാണോ.... അപ്പോള്‍ നമ്മുടെ പുരോഗമന ആശയങ്ങളെ ഏതു മാനദന്ടങ്ങള്‍ വെച്ചാണ് പുരോഗമനം ആണോ എന്ന് നോക്കേണ്ടത് പറയൂ...ഏതു തുറന്നു പറച്ചിലുകള്‍ ആണ് വിപ്ലവകരമായ്‌ ഉടക്കലുകള്‍ ആകുന്നതു ?? അത്തരം സിനിമയാണോ നമ്മള്‍ തുടക്കത്തില്‍ പറഞ്ഞ കോട്ടയം പെന്കുട്ടിയുടെ സിനിമ പറയുന്നത്, അതോ ഓഷോ പറഞ്ഞ കഥയിലെ പോലെയോ..!!!!. ഒഷോയോടു പറഞ്ഞു ഡേവിഡ്‌ പിന്നെയും വിവാഹ മോചനം നേടി ഗുരോ .... അയാള്‍ പിന്നെയും വേറെ കെട്ടാന്‍ പോകുന്നു.......ഓഷോ പറഞ്ഞു " അയാള്‍ അതിനെയും ഒഴിയും കാരണം അയാള്‍ മാറുന്നില്ലല്ലോ...ഇപ്പോഴും ഒരേ തരത്തിലുള്ള പെന്കുട്ടിക്ലാല്‍ മാത്രമേ അയാള്‍ ആകര്ഷിക്കപെടുകയുള്ളൂ...എല്ലാം പതിവ് പോലെ....ആകര്ഷിക്കപെടും വിവാഹം ചെയ്യും ...കുറച്ചു നാള്‍ കഴിഞ്ഞു താന്‍ പ്രതീക്ഷിച്ച പെന്നിനെയല്ല തനിക്ക് കിട്ടിയതെന്ന് മനസ്സിലാക്കും അതോഴിയും.... വീണ്ടും അത്തരത്തിലുള്ള പെന്നിനാല്‍ തന്നെ ആകര്ഷിക്കപെടും, കാരണം വേറൊരു പെണ്ണിനാല്‍ ആക്ര്ഷിക്കപെടനം എങ്കില്‍ അയാള്‍ മാറേണ്ടതുണ്ട്....!! അയാളുടെ സങ്കല്പങ്ങള്‍ മാറേണ്ടതുണ്ട്...!!!! അതില്ലാത്തിടത്തോളം അയാളുടെ ഇതേ മനോഭാവങ്ങളെ ആകര്‍ഷിക്കാന്‍ അതെ പെണ്ണിനെ കഴിയൂ അങ്ങനെ കഥ വീണ്ടും തുടരും ..!!! " പറയൂ നമ്മുടെ ഉറക്കെ പറയുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും എല്ലാം ഉയര്ന്നുവോ...അവരുടെ വീക്ഷണങ്ങള്‍ മാറിയോ....അവരുടെ ജീവിതങ്ങളില്‍ പ്രണയം ഉണ്ടാകുമോ..അവരുടെ ജീവിതങ്ങള്‍ സുന്ദരം ആകുമോ.. എങ്കില്‍ ഈ തുറന്നു പറച്ചിലുകളും തന്റേടവും, ലൈംഗിക സ്വാതന്ത്ര്യവും എല്ലാം പുരോഗമനം ആണെന്ന് ഞാന്‍ പറയും ഇല്ലെങ്കില്‍ ഇതും വെറും വേഷം കേട്ടലുകള്‍ ആണെന്നും.... പോസ്റ്റ് ചെയ്തത് Renjith ല്‍ 12:30 AM 11 അഭിപ്രായ(ങ്ങള്‍) Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Wednesday, March 21, 2012 Why I Am An Atheist? by Bhagat Singh.." ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദി ആയി"_ സഖാവ്. ഭഗത് സിംഗ് ഭാരതത്തിന്റെ വിപ്ലവ നക്ഷത്രം, ഭഗത് സിംഗ് ഒരു നിരീശ്വര വാദി ആണോ...? അദ്ദേഹം ഒരു മാര്‍ക്സിസ്ടുകൂടി ആണോ..? ഈ രണ്ടു ചോദ്യങ്ങള്‍ നിങ്ങളെ പോലെ എന്നെയും കുറെ നാള്‍ അലട്ടിയിരുന്നു...ഇനി നിരീശ്വരവാദി ആണെങ്കിലും അദ്ദേഹത്തിന്റെത് , ഭാരതത്തിന്റെ അടിമത്തത്തിന്റെ പേരില്‍ ദൈവത്തിനോടുള്ള രോഷം കൊണ്ടുള്ള ഒരു നിഷേധമാണോ..? ഞാനും പഠിക്കുക ആയിരുന്നു ഒരു ഉജ്ജ്വല രക്ത താരകതെ കുറിച്ച്....പഠിക്കും തോറും, അറിയും തോറും, അസാധാരണമായ മാനവികതയുടെയും ധിഷനയുടെയും പ്രകാശം നമ്മെ അത്ഭുതപ്പെടുത്തും....തീര്‍ച്ച...!! ആരാണ് ഭഗത്സിംഗ്...? ലോകത്തില്‍ വിപ്ലവകാരികളും രക്ത സാക്ഷികളും ധാരാളം ഉണ്ട്....ഭഗത് സിംഗ് എന്നും ഇന്ത്യന്‍ വിപ്ലവകാരികളുടെ ആവേശവും അഭിമാനവും ആണ്...തന്റെ പ്രത്യയ ശാസ്ത്രത്തില്‍ നിന്നും വ്യതിചലിക്കാന്‍ തയ്യാറായിരുന്നു എങ്കില്‍ , തൂക്കുമരത്തില്‍ നിന്നും അദ്ദേഹം രക്ഷപെടുമായിരുന്നു...!!! എന്നാല്‍ കൊലമരത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോഴും, വിപ്ലവ പാതയിലും വിശ്വാസ പ്രമാണതിലും ആ യുവ വിപ്ലവകാരി ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറായിരുന്നില്ല....!!! ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചോര പൊടിഞ്ഞ ഈ വീരേതിഹാസം ലോകത്തിനു തന്നെ മാതൃക ആണ്..മരണത്തിന്റെ നാളുകള്‍ എണ്ണി കിടക്കുമ്പോഴും, ഒടുങ്ങാത്ത വിജ്ഞാന ദാഹത്തോടെ വായിക്കുകയും, പഠിക്കുകയും എഴുതുകയും ചെയ്ത അനശ്വര വിപ്ലവകാരി, ചെറു പുഞ്ചിരിയോടെ, കൊലക്കയറിനു മുന്നില്‍ മരണം സ്ഥിരീകരിക്കാന്‍ നിന്ന ഡോക്ടറോട് പറഞ്ഞു, " താന്കള്‍ ഭാഗ്യവാന്‍ ആണ്....ഒരു ഇന്ത്യന്‍ വിപ്ലവകാരി എങ്ങനെയാണ് ചിരിച്ചുകൊണ്ട് തൂക്കു കയര്‍ സ്വീകരിക്കുന്നത് കാണാന്‍ താങ്കള്‍ക്കു ഭാഗ്യമുണ്ട്....!!!." ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ ആയിരുന്ന ബാബാ രണ്ധീര്‍ സിംഗ്, മരണ ശിക്ഷ വിധിക്കപെട്ട ഭഗത് സിങ്ങുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്തി.!!..കാരണം അന്നേ കൂട്ടുകാര്‍ക്കിടയിലും പാര്‍ട്ടികുള്ളിലും ഭഗത്തിന്റെ നിരീശ്വരവാദം, രഹസ്യമായ പരസ്യം ആയിരുന്നു...അവസാന നിമിഷങ്ങളില്‍ ദൈവിക ചിന്തയാല്‍ ഭഗത്തിന്റെ മനസ്സ് നിറക്കാന്‍ അയാള്‍ ആഗ്രഹിച്ചു...ദൈവം ഉണ്ടെന്നു ഭഗതിനെ ബോധ്യപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും അതില്‍ അദ്ദേഹം പരാജയപ്പെട്ടു..!! ബാബാ രോഷം കൊള്ളുകയും ഉറക്കെ ശകാരിക്കുകയും ചെയ്തു...ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തില്‍ കൊലമരം കാത്തു കിടന്ന ആ മനുഷ്യനോട് ആ ഭക്തന്‍ അലറി, : " ഭഗത്, പ്രശസ്തി നിന്റെ തലയ്ക്കു പിടിച്ചിരിക്കുന്നു...നീ അഹങ്കാരി ആയിരിക്കുന്നു...!! നിങ്ങള്‍ക്കും ദൈവത്തിനും ഇടയില്‍ ആ അഹങ്കാരം ഒരു തിരശീല വീഴ്ത്തിയിരിക്കുന്നു......ഇനി ആര്‍ക്കും നിന്നെ രക്ഷിക്കാനാവില്ല..." !! സുഹൃത്തിന്റെ ഈ രോഷ പ്രകടനം ഭഗതിനെ അംബരപ്പിച്ചു...!!! ഇതിനു മറുപടിയായി, അന്ന് രാത്രി ഭഗത്സിംഗ് ഒരു ലേഖനം എഴുതി, " ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദി ആയി......Why I am an Atheist " ( ഈ ആര്ടികിലും ഭഗത്തിന്റെ മറ്റു കുറിപ്പുകളും എല്ലാം നിങ്ങള്ക്ക് നെറ്റില്‍ കിട്ടും ഇത് മലയാളത്തില്‍ ആണെന്നു എന്ന് മാത്രം ) . ഈ ലേഖനം ആകട്ടെ ഒരു ക്ലാസിക്‌ ആയി തീര്‍ന്നു...!!! മരണത്തിന്റെ ഗന്ധമുള്ള അന്തിമ ദിനങ്ങളില്‍ അവിശ്വാസികളും ദൈവത്തെ വിളിക്കുമെന്ന സ്ഥിരം വരട്ടു വാദങ്ങള്‍ക്കുള്ള തീയില്‍ ചുട്ട മറുപടി കൂടിയാണിത്..!!!. ഞാനത് ഇവിടെ പകര്‍ത്തുന്നു..രക്തത്തിനു തീ പിടിപ്പിക്കുന്ന രക്ത സാക്ഷികളുടെ ഓര്‍മകള്‍ക്ക് മുന്നില്‍....,.... 930 ഒക്ടോബര്‍ 6 നു എഴുതപെട്ടതാന് ഈ ലഖു ലേഖ .. " ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദി ആയി"_ സഖാവ്. ഭഗത് സിംഗ് **************************************** പൊടുന്നനെ ഒരു ചോദ്യം ഉയര്‍ന്നു വന്നിരിക്കുന്നു..!!! സര്‍വ ശക്തനും സര്‍വ വ്യാപിയും സര്‍വജ്ഞനും ആയ ഒരു ദൈവത്തിന്റെ അസ്തിത്വത്തില്‍ ഞാന്‍ വിശ്വസിക്കാത്തത്, അഹങ്കാരം കൊണ്ടാണോ എന്നതാണ് ആ ചോദ്യം. ഇത്തരത്തില്‍ ഒരു ചോദ്യത്തെ നേരിടേണ്ടി വരും എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. എന്നാല്‍ ചില സുഹൃത്തുക്കളുമായുള്ള സംഭാഷണത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത് , എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ (അവര്‍ സുഹൃത്തുക്കള്‍ ആണെന്ന് കരുതുന്നതില്‍ അപാകത ഇല്ലെങ്കില്‍, ഞാന്‍ അങ്ങനെ തന്നെ വിളിക്കട്ടെ) വളരെ ചുരുങ്ങിയ കാലം ഞാനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞതില്‍ നിന്നും ദൈവത്തിന്റെ അസ്തിത്വത്തെ ഞാന്‍ നിഷേധിക്കുന്നത് വലിയ കടുംകൈ ആണെന്ന ധാരണ ഉണ്ടായിട്ടുണ്ടെന്ന് ഒരു സൂചന ലഭിച്ചു. എന്റെ ഈ അവിശ്വാസത്തിനു കാരണം എന്റെ അഹങ്കാരം ആണെന്ന നിഗമനതിലും ആണ് അവര്‍ എതിചെര്‍ന്നിരിക്കുന്നതത്രേ...!!! ആകട്ടെ എന്തായാലും ഇതൊരു ഗുരുതരമായ പ്രശ്നം തന്നെയാണ്...പ്രശ്നം ഗുരുതരം ആണെങ്കിലും മനുഷ്യ സഹജമായ ഇത്തരം സ്വഭാവ വിശേഷങ്ങളില്‍ നിന്നും മുക്തനാനെന്ന ഡംഭോന്നും എനിക്കില്ല..ഞാന്‍ ഒരു കേവലം മനുഷ്യന്‍ മാത്രം. ആര്‍ക്കും അതില്‍ കൂടുതല്‍ എന്തോ ആണെന്ന് അവകാശപെടാന്‍ ആകില്ല..എനിക്കും ഈ ദൌര്‍ബല്യം ഉണ്ട്..!!!അഹങ്കാരം എന്റെ സ്വഭാവത്തിന്റെ ഭാഗം തന്നെയാണ്...!!!എന്റെ സഖാക്കള്‍ സ്വേച്ചാധിപതി എന്നാണു എന്നെ വിളിച്ചിരുന്നത്‌...,..!!! ബി കെ ദത്തു പോലും ചിലപ്പോള്‍ അങ്ങനെ വിളിച്ചിട്ടുണ്ട് !! അപ്പോഴൊക്കെ സ്വേച്ചാധിപതി എന്ന പേരില്‍ ഞാന്‍ അപലപിക്കപെട്ടിട്ടുണ്ട്...ഞാന്‍ മനപ്പൂര്‍വ്വം അല്ലാതെ മറ്റുള്ളവരുടെ മേല്‍ എന്റെ അഭിപ്രായം അടിചെല്‍പ്പിക്കരുന്ടെന്നും അവരെ എന്റെ നിര്‍ദേശങ്ങള്‍ അന്ഗീകരിപ്പിക്കാറുണ്ട് എന്നും ചില സുഹൃത്തുക്കള്‍ പരാതി പെടാറുണ്ട്. ഒരു പരിധി വരെ ഇത് ശരിയാണ്..ഞാന്‍ അക്കാര്യം നിഷേധിക്കുന്നില്ല...ഒരു വേള ഇതൊരു അഹംഭാവം ആയിരിക്കാം..ജനപ്രീതിയുള്ള മറ്റു വിശ്വാസ പ്രമാണങ്ങല്‍ക്കെതിരായ നമ്മുടെ വിശ്വാസ പ്രമാണത്തെ സംബന്ധിച്ചിടത്തോളം എന്നില്‍ അഹംഭാവം ഉണ്ട് , എന്നാല്‍ അത് വ്യക്തിഗതം ആയ ഒന്നല്ല തന്നെ..... നമ്മുടെ വിശ്വാസ പ്രമാണത്തെ കുറിച്ചുള്ള ന്യായമായ അഭിമാനം മാത്രം ആണത്, അല്ലാതെ അത് അഹങ്കാരം ആകുന്നില്ല. അര്‍ഹത ഇല്ലാത്ത തന്നെ പറ്റി , അമിതമായ നിലയില്‍ അഭിമാനം കൊള്ളുന്ന ദുരഭിമാനം ആണ് അഹങ്കാരം. ഇത്തരത്തിലുള്ള ന്യായമല്ലാത്ത ദുരഭിമാനം ആണോ എന്നെ നിരീശ്വര വാദതിലെക്കെതിച്ചത്.?? അതോ ആ വിഷയത്തെ കുറിച്ച് സൂക്ഷ്മ പഠനം നടത്തിയ ശേഷം സുചിന്തിതം ആയി ആണോ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കാത്തവന്‍ ആയത് ???? ആ പ്രശ്നം ആണ് ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഒന്നാമതായി, ഒരാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതിനു ദുരഭിമാനവും അഹങ്കാരവും എങ്ങനെയാണ് തടസ്സമായി നില്‍ക്കുന്നത് എന്ന് എനിക്കൊട്ടും മനസ്സിലാകുന്നില്ല...അര്‍ഹതയില്ലതെയോ, യഥാര്‍ഥത്തില്‍ ആവശ്യവും ഒഴിച്ച് കൂടാനാവാത്തതും ആയ ഗുണങ്ങള്‍ ഒന്നും ഇല്ലാതെ എനിക്ക് കുറെയൊക്കെ ജന പ്രീതി നേടാന്‍ കഴിഞ്ഞാല്‍, യഥാര്‍ഥത്തില്‍ മഹാനായ ഒരാളുടെ മഹത്വം ഞാന്‍ അന്ഗീകരിക്കാതിരുന്നെക്കാം എന്നത് സംഭാവ്യമായ ഒരു കാര്യം ആണ്. എന്നാല്‍ ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ വ്യക്തിപരമായുള്ള ദുരഭിമാനം കൊണ്ട് മാത്രം ദൈവ വിശ്വാസം ഇല്ലാതാകുന്നത് എങ്ങനെയാണ്..?? അങ്ങനെ ഒരവസ്ഥയില്‍ രണ്ടു രീതിയില്‍ എത്താം, ഒന്നുകില്‍ ആ മനുഷ്യന്‍ സ്വയം ദൈവത്തിന്റെ എതിരാളി ആണെന്ന് വിശ്വസിക്കുന്നു..!!! അല്ലെങ്കില്‍ താന്‍ തന്നെയാണ് ദൈവം എന്ന് വിശ്വസിക്കുന്നു..!!! ഈ രണ്ടു മാര്‍ഗങ്ങളില്‍ ഏതെന്കിലും ഒന്നിലൂടെ അവിശ്വാസി ആയി തീരുന്നയാള്‍ ഒരു യഥാര്‍ഥ നിരീശ്വര വാദി ആകുന്നില്ല..!! ആദ്യം പറഞ്ഞ ആള്‍ എതിരാളിയായി കരുതുന്ന ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കുന്നില്ല...!!രണ്ടാമത്തെ മാര്‍ഗം സ്വീകരിക്കുന്ന ആളും പ്രകൃതിയിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ദ്രിക്കുന്ന, സ്വബോധമുള്ള ഒരു ചൈതന്യം തിരശീലയ്ക്കു പിന്നില്‍ മറഞ്ഞു നില്‍ക്കുന്നു എന്ന് കരുതുകയോ, അത് താന്‍ തന്നെയാണ് എന്ന് കരുതുകയോ ചെയ്യുന്നു...രണ്ടായാലും ഇവരാരും നിരീശ്വര വാദികള്‍ അല്ല... ഇനി എന്റെ കാര്യം. ഞാന്‍ ഒന്നാമത്തെ വിഭാഗത്തിലോ, രണ്ടാമത്തെ വിഭാഗത്തിലോ പെടുന്നില്ല..!!! സര്‍വ ശക്തനായ സര്‍വ ശ്രേഷ്ഠനായ ഒരു ദൈവത്തിന്റെ അസ്തിത്വത്തെ ഞാന്‍ നിഷേധിക്കുന്നു...എന്ത് കൊണ്ട് നിഷേധിക്കുന്നു എന്ന് പിന്നീട് വ്യക്തമാക്കാം. എന്നാല്‍ ഒരു കാര്യം വളരെ വ്യക്തമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അഹങ്കാരം അല്ല നിരീശ്വര വാദത്തിന്റെ തത്വം അംഗീകരിക്കാന്‍ പ്രേരിപ്പിച്ചത്. ഞാന്‍ സര്‍വ ശക്തനായ ആ മൂര്‍ത്തിയുടെ എതിരാളിയോ അവതാരമോ അല്ല...!!! ഞാന്‍ തന്നെയാണ് ആ ശക്തി എന്നും പറയുന്നില്ല...അപ്പോള്‍ ഈ ചിന്താഗതിയിലേക്ക് എന്നെ നയിച്ചത് പോങ്ങച്ചമല്ല എന്ന് തീര്ച്ചയാനല്ലോ. ഇനി ഈ ആരോപണം തെറ്റാണ് എന്ന് ഞാന്‍ പറയുന്നതിനുള്ള വസ്തുതകള്‍ അവതരിപ്പിക്കാം... അവര്‍ പറയുന്നു, അത് ഒരു വേള ഈ കേസുകളുടെ ( ദല്‍ഹി ബോംബു കേസ് , ലാഹോര്‍ ഗൂടാലോച്ചനാ കേസ് ) വിചാരണ കാലയളവില്‍ എനിക്ക് ലഭിച്ച അനര്‍ഹമായ ജനപ്രീതി കാരണമാകാം. അവരുടെ ഈ അനുമാനങ്ങള്‍ ശരിയാണോ എന്ന് നോക്കാം.. എന്റെ നിരീശ്വര വാദം ഈ അടുത്ത കാലത്തൊന്നും ഉണ്ടായതല്ല...!!! ഞാന്‍ അറിയപ്പെടാത്ത ഒരു ചെറുപ്പക്കാരന്‍ ആയിരുന്ന കാലത്ത് തന്നെ ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ല..!!! ആ കാലത്തെ കുറിച്ച് ഈ സുഹൃത്തുക്കള്‍ക്ക് അറിയില്ലായിരുന്നു. ഏതായാലും ഒരു കോളേജു വിദ്യാര്‍ഥിക്ക് നിരീശ്വര വാദത്തിലേക്ക് നയിക്കപെടാന്‍ ആവശ്യമായ അഹങ്കാരം ഉണ്ടാകാന്‍ സാധ്യതയില്ലല്ലോ..!!! ചില പ്രോഫസര്‍മാരുടെ ഇഷ്ടവും ചിലരുടെ അനിഷ്ടവും എനിക്ക് കിട്ടിയിരുന്നു. ഞാന്‍ ഒരിക്കലും കഠിന പ്രയത്നിയായ ഒരു വിദ്യാര്‍ഥി ആയിരുന്നില്ല. പഠിത്തത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചോ, അഹങ്കാരത്തില്‍ രസിച്ചോ നടക്കുന്ന ശീലം എനിക്കില്ലായിരുന്നു.നേരെ മറിച്ചു ലജ്ജാ ശീലനായ ഒരു കുട്ടി ആയിരുന്നു. ഭാവിയെ കുറിച്ചുള്ള വിശ്വാസം അത്ര ശുഭാപ്തി ഉള്ളതും ആയിരുന്നില്ല. ആ കാലങ്ങളില്‍ ഞാന്‍ ഒരു തികഞ്ഞ നിരീശ്വര വാദി ആയിരുന്നുമില്ല.!!! ഒരു ആര്യ സമാജക്കാരന്‍ ആയിരുന്ന എന്റെ മുത്തച്ഛന്റെ സ്വാധീനത്തില്‍ ആണ് ഞാന്‍ വളര്‍ന്നത്‌. . ഒരു ആര്യ സമാജക്കാരന്‍ മറ്റെന്തായാലും ഒരു നിരീശ്വര വാദി ആവില്ല..!!! എന്റെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ ഞാന്‍ ലാഹോറിലെ ഡി. എ. വി. സ്കൂളില്‍ ചേരുകയും ഒരു വര്ഷം മുഴുവനും ഭക്ഷണം കഴിച്ചു താമസിച്ചു പഠിക്കുകയും ചെയ്തു...അവിടെ രാവിലെയും വൈകിട്ടും ഉള്ള പ്രാര്‍ഥനയ്ക്ക് പുറമേ ഒരു മണിക്കൂറോളം ഗായത്രി മന്ത്രം ഉരുവിട്ട് കൊണ്ട് സമയം കഴിക്കുകയും ചെയ്തിരുന്നു. അക്കാലങ്ങളില്‍ ഞാന്‍ തികച്ചും ഒരു ഭക്തന്‍ ആയിരുന്നു. പിന്നീട് ഞാന്‍ അച്ഛനോടൊപ്പം താമസം തുടങ്ങി. മതപരമായ യാധാസ്ഥിതികരോട് താരതമ്യം ചെയ്‌താല്‍, അദ്ദേഹം വിശാല മനസ്കന്‍ ആയ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ അധ്യാപനത്തിലൂടെ ആണ് ഞാന്‍ സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യത്തിനു വേണ്ടി എന്റെ ജീവിതം വിനിയോഗിക്കണം എന്ന അഭിലാഷം പുലര്‍ത്താന്‍ തുടങ്ങിയത്. പക്ഷെ അദ്ദേഹം ഒരു നിരീശ്വര വാദി അല്ലെന്നു മാത്രമല്ല, ഉറച്ച ദൈവ വിശ്വാസിയും ആയിരുന്നു. ദിവസവും പ്രാര്ഥന്‍ നടത്താന്‍ അദ്ദേഹം എന്നെ പ്രോല്‍സാഹിപ്പിച്ചു. ഇത്തരത്തില്‍ ആണ് എന്നെ വളര്‍ത്തി കൊണ്ട് വന്നത്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലത്ത് ഞാന്‍ നാഷണല്‍ കോളേജില്‍ ചേര്‍ന്ന്. അവിടെ വെച്ചാണ് ഞാന്‍ പുരോഗമന പരമായി ചിന്തിക്കുവാനും , മതപരമായ പ്രശ്നങ്ങളെ പറ്റി ചര്‍ച്ച ചെയ്യുവാനും വിമര്‍ശനം ചെയ്യുവാനും തുടങ്ങിയത്. ദൈവത്തെ കുറിച്ച് പോലും ചര്‍ച്ചകളും വിമര്‍ശനങ്ങളും നടന്നു. എങ്കില്‍ പോലും ഞാന്‍ അന്ന് തികഞ്ഞ ദൈവ വിശ്വാസി ആയിരുന്നു. ആ കാലം ആയപ്പോഴേക്കും ഞാന്‍ മുടി ക്രോപ്പ് ചെയ്യാതെ വളര്‍ത്താന്‍ തുടങ്ങി. എങ്കിലും എനിക്ക് പുരാണങ്ങളിലും സിഖു മതത്തിന്റെയോ, മറ്റു മതങ്ങളുടെയോ, തത്വ സംഹിതകളിലും വിശ്വാസം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും ദൈവത്തിന്റെ അസ്തിത്വത്തില്‍ എനിക്ക് ദൃഡ വിശ്വാസം ഉണ്ടായിരുന്നു. പിന്നീട് ഞാന്‍ വിപ്ലവ പാര്‍ട്ടിയില്‍ ചേര്‍ന്ന് . അതില്‍ എനിക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞ ആദ്യ നേതാവും ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കാന്‍ ധൈര്യപെട്ടിരുന്നില്ല. ദൈവത്തെ കുറിച്ച് ഞാന്‍ നിരന്തരം ഉന്നയിച്ചു പോന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പരയാരുണ്ടായിരുന്നത് ഇങ്ങനെയാണ്, " ആവശ്യം ഉണ്ടെന്നു തോന്നുമ്പോഴൊക്കെ പ്രാര്‍ഥിക്കുക " പാര്‍ട്ടിയില്‍ രണ്ടാമതായി എനിക്ക് ബന്ധപെടാന്‍ കഴിഞ്ഞ നേതാവ് തികഞ്ഞ ദൈവ വിശ്വാസി ആയിരുന്നു. അദ്ധേഹത്തിന്റെ പേര് ഞാന്‍ പറയട്ടെ _ കകോരി ഗൂടാലോച്ചനാ കേസില്‍ ജീവപര്യന്തം നാട് കടത്തപെട്ട സഖാവ് സചിന്ദ്രനാധ് സന്യാല്‍ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ ആ ഒരേയൊരു കൃതിയായ " ബന്ദിജീവന്‍ " ( തടവിലാക്കപ്പെട്ട ജീവിതം ) എന്ന പുസ്തകത്തിന്റെ ആദ്യ പേജു മുതല്‍ തന്നെ ദൈവത്തിന്റെ മഹിമയെ കുറിച്ച് അദ്ദേഹം അഭിനിവേശതോടെ പാടുന്നുണ്ട്. ആ കമനീയമായ ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തിന്‍റെ അവസാന പുറത്തില്‍ ദൈവത്തിനു മേല്‍ ചൊരിയുന്ന ഗൂഡാര്‍ഥ തത്വപരമായ സങ്കീര്‍ത്തനം അദ്ദേഹത്തിന്റെ ചിന്തയുടെ അതി വിശിഷ്ടമായ ഭാഗമാണ്. 1925 ജനുവരി 28 നു ഇന്ത്യയില്‍ ഒട്ടാകെ പ്രച്ചരിപ്പിക്കപെട്ട " വിപ്ലവ ലഖുലേഖ " അദ്ദേഹത്തിന്റെ ബൌദ്ധിക പ്രയത്നത്തിന്റെ ഫലമായുള്ളതാണ്. ഈ ഈ രഹസ്യ കൃതിയില്‍ അദ്ദേഹം തന്റെ പ്രിയങ്കരമായ വീക്ഷണങ്ങള്‍ പ്രതിപാദിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ പോലും മറ്റു പ്രവര്‍ത്തകര്‍ അത് അന്ഗീകരിക്കെണ്ടതാണ്. ഈ ലഖു ലേഖയില്‍ സര്‍വ ശക്തനെ കുറിച്ചും അദ്ധേഹത്തിന്റെ ആഹ്ലാദതെയും പ്രവര്‍ത്തനത്തെയും പ്രകീര്തിക്കാനായിട്ടാണ്, ഒരു ഖണ്ഡിക മുഴുവന്‍ വിനിയോഗിചിരിക്കുന്നത്. അതാകെ ആജ്ഞെയവാദപരമായ പ്രതിപാദനങ്ങള്‍ആണ് . ഞാന്‍ ഇവിടെ ചൂണ്ടി കാണിക്കാന്‍ ആഗ്രഹിക്കുനത് അവിശ്വാസത്തിന്റെ ആശയം വിപ്ലവ പാര്‍ട്ടിയില്‍ അന്ന് അന്കുരിചിരുന്നില്ല എന്നതാണ്. കാകോരി കേസിലെ സ്മരനീയരായ രക്തസാക്ഷികള്‍ നാലുപേരും തങ്ങളുടെ അന്ത്യ ദിനങ്ങള്‍ പ്രാര്‍ഥനയില്‍ മുഴുകി കഴിയുകയായിരുന്നു. രാമപ്രസാദ്‌ ബിസ്മില്‍ യാഥാസ്ഥിതികന്‍ ആയ ഒരു ആര്യ സമാജക്കാരന്‍ ആയിരുന്നു. സോഷ്യലിസത്തിന്റെയും കമ്മുനിസതിന്റെയും രംഗത്ത് വിപുലമായ പഠനങ്ങള്‍ നടത്തിയിട്ട് പോലും രാജന്‍ ലാഹിരിക്ക് ഉപനിഷത്തുക്കളില്‍ നിന്നും ഗീതയില്‍ നിന്നുമുള്ള സ്തോത്രങ്ങള്‍ പാടാനുള്ള ആഗ്രഹത്തെ അടക്കി വെക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരിക്കലും പ്രാര്‍ഥന നടത്താത്ത ഒരേ ഒരാളെ മാത്രമേ ഇവര്‍ക്കിടയില്‍ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളു. അദ്ദേഹം ജീവപര്യന്തം നാടുകടത്തല്‍ ശിക്ഷ വിധിക്കപെട്ടു കഴിയുകയായിരുന്നു. എങ്കിലും അദ്ദേഹവും ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കാന്‍ ധൈര്യപെട്ടിരുന്നില്ല.!!! ആ കാലഘട്ടം വരെ ഞാന്‍ കാല്‍പ്പനിക ഭാവനക്ളോട് കൂടിയ ഒരു ആദര്‍ശ വാദി മാത്രമായിരുന്നു. അപ്പോഴാണ്‌ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കെണ്ടതായ സന്ദര്‍ഭം വന്നത്. കുറെ നാളുകളായി അനിവാര്യമായും നേരിടേണ്ടി വന്ന തിരിച്ചടികളുടെ ഫലമായി പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അസാധ്യമായി തീരുന്ന സ്ഥിതി കുറെ നാളത്തേക്ക് ഉണ്ടായിരുന്നു. ആവേശഭരിതരായ സഖാക്കള്‍, ( നേതാക്കന്മാര്‍ പോലും ) ഞങ്ങളെ പരിഹസിക്കാന്‍ തുടങ്ങിയിരുന്നു. കുറെ നാളത്തേക്ക് ഞാനും ഭാവിയില്‍ ഒരു കാലത്ത് ഞങ്ങളുടെ പരിപാടിയുടെ നിഷ്ഫലത്വത്തെകുറിച്ച് ബോധവാനാകാന്‍ ഇടവരുമോ എന്ന് ഭയപ്പെട്ടിരുന്നു. എന്റെ വിപ്ലവ ജീവിതത്തിലെ ഒരു വഴിത്തിരിവിന്റെ ഘട്ടമായിരുന്നു അത്. "പഠിക്കുക..കൂടുതല്‍, കൂടുതല്‍ പഠിക്കുക..!! "....എന്റെ മനസ്സിന്റെ ഉള്ളറയില്‍ പ്രതിധ്വനി ഉയര്‍ത്തിയ ആഹ്വാനം ആയിരുന്നു " പഠനം " എതിരാളികള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്കെതിരായി നിങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ക്കനുകൂലമായ വാദങ്ങള്‍ കൊണ്ട് സ്ജ്ജമാകാന്‍ ആവശ്യമായ പഠനം...അങ്ങനെ പഠനം തുടങ്ങി. മുന്‍കാലത്ത് എനിക്കുണ്ടായ വിശ്വാസവും ബോധവും ഗണനീയമായ മാറ്റങ്ങള്‍ക്കു വിധേയമായി. നമ്മുടെ മുന്‍ഗാമികള്‍ക്കിടയില്‍ പ്രാമുഖ്യം വഹിച്ചിരുന്ന അക്രമ മാര്‍ഗങ്ങളെ കുറിച്ചുള്ള കാല്‍പ്പനികാശയങ്ങള്‍ക്കു പകരം കുറെ കൂടി ഗൌരവപരമായ ആശയങ്ങള്‍ വളര്‍ന്നു വന്നു. ഇനിയുമങ്ങോട്ടു ഗൂഡാര്‍ഥവാദമോ അന്ധമായ വിശ്വാസമോ ഒന്നും ഉണ്ടാവില്ല. യാഥാര്‍ധ്യ വാദം ( realism) ഞങ്ങളുടെ വിശ്വാസ പ്രമാണം ആയി തീര്‍ന്നു. അവശ്യം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം ശക്തി പ്രയോഗം ന്യയീകരിക്കാവുന്നതാണ്. എല്ലാ ബഹുജന പ്രസ്ഥാനങ്ങള്‍ക്കും അക്രമരാഹിത്യം ഒഴിച്ച് കൂടനാവാത്തതാണ്..!!! മാര്‍ഗങ്ങളെ കുറിച്ച് ഇത്ര മാത്രമേ പറയാനുള്ളൂ. നാം പൊരുതുന്നത് ഏതു ലക്ഷ്യത്തിനു വേണ്ടിയായിരിക്കണം എന്നതിനെ കുറിച്ചുള്ള വ്യക്തമായ ധാരണയാണ് ഏറ്റവും പ്രധാനം. പ്രധാനപെട്ട പ്രവര്‍ത്തനങ്ങള്‍ ഒന്നും ആ സമയത്ത് നടത്താനില്ലാതതിനാല്‍ ലോക വിപ്ലവങ്ങള്‍ക്ക് ആധാരമായ വിവിധ ആദര്‍ശങ്ങളെ കുറിച്ച് പഠിക്കാന്‍ ധാരാളം അവസരം ലഭിച്ചു. അരാജകവാദി നേതാവായ ബക്കുനിന്റെ കൃതികളും കമ്മുനിസ്ട് ആശയത്തിന്റെ പിതാവായ കാറല്‍മാര്‍ക്സിന്റെ കുറെ കൃതികളും തങ്ങളുടെ രാജ്യത് വിപ്ലവം നടത്തിയ ലെനിന്‍, ട്രോട്കി എന്നിവരുടെ ( പിന്നീട് കോടതിയില്‍ നിന്നും ലെനിന്‍ വാര്‍ഷികത്തിന് സോവിയറ്റ് വിപ്ലവ ജനതയ്ക്ക് അഭിവാദ്യം നേര്‍ന്നു കൊണ്ട് ഭഗത് അയച്ച സന്ദേശം പ്രസിദ്ധം ആണ് _രഞ്ജിത് ) ഒട്ടേറെ കൃതികളും ഞാന്‍ വായിച്ചു. ഇവരെല്ലാം നിരീശ്വര വാദികള്‍ ആയിരുന്നു. ബക്കുനിന്റെ "ദൈവവും ഭരണകൂടവും" എന്ന കൃതി അപൂര്‍ണമാണെങ്കിലും ഈ വിഷയത്തെ കുറിച്ചുള്ള രസകരമായ ഒരു പഠനം ആണ്. പിന്നീട് നിരാലംബസ്വാമി രചിച്ച " സാമാന്യ ബോധം " കാണാനിടയായി. അതൊരുതരം ഗൂഡാര്‍ധപരമായ നിരീശ്വര വാദം മാത്രമായിരുന്നു. ഈ വിഷയത്തില്‍ എനിക്ക് അങ്ങേയറ്റം താല്പര്യം തോന്നി. 1926 അവസാനത്തോടെ പ്രപഞ്ചത്തെയാകെ സൃഷ്ടിക്കുകയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സരവ്‌ ശക്തനായ സര്‍വാധീശനായ ഒരാള്‍ ഉണ്ടെന്ന തത്വം അടിസ്ഥാന രഹിതമായ ഒന്നാണെന്ന് എനിക്ക് ബോധ്യപ്പെടാന്‍ തുടങ്ങിയിരുന്നു. ഈ അവിശ്വാസം ഞാന്‍ പ്രകടിപ്പിച്ചു തുടങ്ങി. എന്റെ സുഹൃത്തുക്കളുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തു തുടങ്ങി ഞാന്‍ അതോട് കൂടി സ്പഷട്മായ ഒരു നിരീശ്വര വാദി ആയി ക്കഴിഞ്ഞിരുന്നു.!!! എന്നാല്‍ അതിന്റെ അര്‍ഥം എന്താണെന്ന് ഇനി ചര്‍ച്ച ചെയ്യാം. 1927 മെയ്‌ മാസത്തില്‍ എന്നെ അറസ്റ്റു ചെയ്തു. പോലീസുകാര്‍ എന്നെ തിരക്കി കൊണ്ടിരിക്കുകയാണെന്ന കാര്യം എനികറിയാനേ പാടില്ലായിരുന്നു. ഒരു ഉദ്യാനതിലൂടെ ഞാന്‍ നടന്നു പോവുകയായിരുന്നു. അപ്പോഴാണ്‌ പോലീസുകാര്‍ എന്നെ വലയം ചെയ്തിരിക്കുകയാണെന്ന് ഞാന്‍ കണ്ടത്. ആ സമയത്ത് ഞാന്‍ വളരെ ശാന്തനായി നിന്ന് എന്നത് എനിക്ക് തന്നെ അത്ഭുതം ഉളവാക്കി. !! എനിക്ക് യാതൊരു വികാരവും ഉണ്ടായില്ല. സംഭ്രമവും തോന്നിയില്ല. എന്നെ പോലീസ്‌ കസ്ടടിയിലെടുത്തു. അടുത്ത ദിവസം എന്നെ റെയില്‍വേ പോലീസ്‌ ലോക്കപ്പിലേക്ക് കൊണ്ടുപോയി. അവിടെ എനിക്ക് ഒരു മാസം മുഴുവനും കഴിയേണ്ടി വന്നു. പല ദിവസവും പോലീസ്‌ ഉദ്യോഗസ്ഥന്മാരുമായും നടത്തിയ സംഭാഷണങ്ങളില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് കാക്കോരി പാര്‍ട്ടിയുമായി എനിക്ക് ബന്ധം ഉണ്ടെന്നതിനെ കുറിച്ചും വിപ്ലവ പ്രസ്ഥാനത്തിലെ എന്റെ മറ്റു പ്രവര്‍ത്തനങ്ങളെ കുറിച്ചും പോലീസിനു ഏതോ കുറെ വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നാണ്. കേസ് വിചാരണ നടക്കുമ്പോള്‍ ഞാന്‍ ലഖ്നോവില്‍ പോയിരുന്നു എന്നും ആ കേസിലെ പ്രതികളെ രക്ഷപെടുതുന്നതിനുള്ള ഒരു പദ്ധതിയെ കുറിച്ച് അവരുമായി കൂടിയാലോചനകള്‍ നടത്തിയെന്നും, അവരുടെ സമ്മതം കിട്ടിയ ശേഷം ഞങ്ങള്‍ കുറെ ബോംബുകള്‍ കൈവശപ്പെടുതിയെന്നും , ബോംബുകള്‍ പരീക്ഷിച്ചു നോക്കാനായി 1926 ദസറ ഉത്സവ വേളയില്‍ ഒരു ബോംബു ആള്‍ക്കൂട്ടതിലേക്ക് എറിഞ്ഞു !!!! എന്നും മറ്റുമുള്ള വിവരങ്ങള്‍ അവര്‍ക്ക് ലഭിച്ചതായി അവര്‍ തന്നെ എന്നോട് പറഞ്ഞു..!!! മാത്രമല്ല എന്റെ തന്നെ താല്പര്യത്തിനു വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ട് അവര്‍ എന്നെ ധരിപ്പിച്ചത്, വിപ്ലവ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് എന്തെങ്കിലും കുറെ വിവരങ്ങള്‍ കൊടുക്കാമെങ്കില്‍ എന്നെ തടവിലാക്കുകയില്ലെന്നും, നേരെ മറിച്ചു ഒരു മാപ്പുസാക്ഷിയാക്കി കോടതിയില്‍ ഹാജരാക്കുക പോലും ചെയ്യാതെ പാരിതോഷികവും നല്‍കി വിട്ടയക്കമെന്നും ഒക്കെയാണ്... ഈ നിര്‍ദ്ദേശം കേട്ടപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചുപോയി...!!ഇതെല്ലാം വെറും പിതലാട്ടങ്ങള്‍ ആണ്..!!! ഞങ്ങളെ പോലുള്ള ആദര്‍ശ വിശ്വാസികളായ ആളുകള്‍ നിരപരാധികളായ ആളുകള്‍ക്ക് നേരെ ബോംബു എറിയാന്‍ തുനിയുകയില്ല..!!!ഒരു സുപ്രഭാതത്തില്‍ അപ്പോഴത്തെ സി ഐ ഡി സീനിയര്‍ സൂപ്രണ്ട് , മി. ന്യൂമാന്‍ എന്റെ അടുക്കല്‍ വന്നു എന്നോട് അനുകംബാപൂര്‍വ്വം കുറെ സംസാരിച്ച ശേഷം ഒരു ദുഖകരമായ ( അദ്ദേഹത്തെ സംബന്ധിച്ചാണ് അത് ദുഖകരം ) വാര്‍ത്ത എന്നെ ധരിപ്പിച്ചു, അത് ഇങ്ങനെയാണ്, അവര്‍ ആവശ്യപെട്ടത്‌ പോലെയുള്ള ഒരു പ്രസ്താവന ഞാന്‍ കൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍ , കാകോരി കേസുമായും, ദസറ ബോംബാക്രമനതിലൂടെ നടത്തിയ മൃഗീയമായ കൊലയുമായും ബന്ധപ്പെടുത്തി കേസെടുത്തു എന്നെ വിചാരണക്കയക്കാന്‍ അവര്‍ നിര്‍ബന്ധിതരായി തീരും എന്നായിരുന്നു ആ വാര്‍ത്ത എന്ന് മാത്രമല്ല എനിക്ക് ശിക്ഷ ലഭിക്കുവാനും _തൂക്കിലെട്ടാനും _ഉള്ള തെളിവുകള്‍ അവരുടെ പക്കല്‍ ഉണ്ടെന്നും എന്നെ ധരിപ്പിച്ചു. ഞാന്‍ തികച്ചും നിരപരാധി ആയിരുന്നെങ്കിലും ആ കാലത്ത് പോലീസുകാര്‍ക്ക്‌ വേണമെങ്കില്‍ ഇതെല്ലാം സാധിച്ചെടുക്കാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിച്ചു. അതെ ദിവസം തന്നെ ഞാന്‍ ദിവസവും രണ്ടു നേരം പ്രാര്‍ഥന നടത്തണം എന്ന് പറഞ്ഞു കൊണ്ട് ചില പോലീസ്‌ ഉദ്യോഗസ്ഥന്മാര്‍ പ്രേരണകള്‍ ചെലുത്താനും തുടങ്ങി. സമാധാനവും സുഖവും ഉള്ള കാലത്ത് മാത്രമാണോ നിരീശ്വര വാദിയാണെന്ന് വീമ്പ് പറയാന്‍ എനിക്ക് സാധിക്കുന്നത്, ?? അതോ ഇത്തരത്തില്‍ കഷ്ടപാടുകള്‍ അനുഭവിക്കേണ്ടി വരുന്ന സമയത്തും എനിക്ക് തത്വങ്ങളില്‍ മുറുകെ പിടിച്ചു നിക്കാന്‍ കഴിയുമോ..???ഇക്കാര്യത്തില്‍ ഞാന്‍ തന്നെ ഉറച്ച തീരുമാനം എടുക്കണം എന്ന് തീരുമാനിച്ചു. വളരെ ഗാഡമായി ചിന്തിച്ചു ഞാനൊരു തീരുമാനത്തിലെത്തി. എനിക്ക് ദൈവത്തില്‍ വിശ്വസിക്കാനും ദൈവത്തോട് പ്രാര്ധിക്കാനും കഴിയില്ല എന്നതായിരുന്നു ആ തീരുമാനം. ഇതായിരുന്നു യഥാര്‍ഥ പരീക്ഷണം. ഇതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തു. മറ്റു പല പ്രധാനപെട്ട കാര്യങ്ങളും നഷ്ടപ്പെടുതികൊണ്ട് എന്റെ ജീവന്‍ രക്ഷിക്കണം എന്ന് ഒരു നിമിഷം പോലും ചിന്തിച്ചില്ല.അതുകൊണ്ട് തന്നെ ഞാന്‍ ഒരു ഉറച്ച അവിശ്വാസിയായി. അതില്‍ പിന്നീട് അങ്ങനെ തന്നെ ഉറച്ചു നിന്ന്. ആ പരീക്ഷണത്തിന്റെ കടുപ്പം താങ്ങുന്നത് അത്ര എളുപ്പമുള്ള കാര്യം ആയിരുന്നില്ല. വിശ്വാസം പ്രയാസങ്ങളെ മൃദുല മാക്കുന്നു എന്നത് മാത്രമല്ല, അവ സന്തോഷപ്രദം ആക്കുക പോലും ചെയ്തേക്കാം. മനുഷ്യന് ദൈവത്തില്‍ വളരെയേറെ ആശ്വാസവും പിന്തുണയും കണ്ടെത്തുവാന്‍ കഴിഞ്ഞേക്കും അങ്ങനൊരു ദൈവം ഇല്ല എങ്കില്‍ മനുഷ്യന് തന്നെ തന്നെ ആശ്രയിക്കണം. കൊടുംകാറ്റുകള്‍ക്കും കോളുകള്‍ക്കും ഇടയില്‍ സ്വന്തം കാലില്‍ നിലയുറപ്പിക്കുക എന്നത് കുട്ടിക്കളിയല്ല.!!! അത്തരം പരീക്ഷണ ഘട്ടങ്ങളില്‍ ' അഹങ്കാരം' ( അതുണ്ടെങ്കില്‍) ) ആവിയായി പോകും..!!! പൊതുവായ വിശ്വാസങ്ങളെ എതിര്‍ക്കുവാന്‍ ധൈര്യം വരുകയുമില്ല. അതിനു അയാള്‍ക്ക്‌ കഴിയുന്നെങ്കില്‍ അയാളില്‍ വെറും അഹങ്കാരത്തിനു പുറമേ മറ്റെന്തോ ശക്തിയുണ്ടെന്നു നമുക്ക് തീര്ച്ചയാക്കാം. തീര്‍ച്ചയായും ഇത് തന്നെയാണ് ഇപ്പോഴത്തെ സ്ഥിതി. വിധി എന്താണെന്ന് ഇപ്പോള്‍ തന്നെ പരക്കെ അറിയപ്പെടുന്ന കാര്യമാണ്. ഒരാഴ്ചക്കുള്ളില്‍ അത് പ്രഖ്യാപിക്കുകയും ചെയ്യും. ഒരു ലക്ഷ്യത്തിനു വേണ്ടിയാണ് ജീവന്‍ ത്യജിക്കാന്‍ ഞാന്‍ തയ്യാറാവുന്നതെന്ന ബോധാമാല്ലാതെ മറ്റെന്താണ് ഒരാശ്വാസം. !! ദൈവ വിശ്വാസിയായ ഒരു ഹിന്ദുവിന് ഒരു വേള ഒരു രാജാവായിട്ടായിരിക്കും താന്‍ പുനര്‍ ജനിക്കാന്‍ പോകുന്നതെന്ന ഒരു പ്രതീക്ഷ ഉണ്ടാകാം..!! ഒരു മുസ്ലീമോ ക്രിസ്ത്യാനിയോ ആണെങ്കില്‍ അയാള്‍ക്ക്‌ സ്വര്‍ഗ്ഗ ലോകത് ആസ്വദിക്കാന്‍ പോകുന്ന സുഖഭോഗങ്ങളെ കുറിച്ച് സ്വപ്നം കാണാം. പക്ഷെ ഞാന്‍ എന്താണ് പ്രതീക്ഷിക്കുക..??? എന്റെ കഴുത്തില്‍ കയറിന്റെ കുറുക്കു വീഴുകയും എന്റെ കാലിനടിയില്‍ നിന്നും കൊലമരത്തിന്റെ കഴുക്കോല്‍ പലക എടുത്തു മാറ്റുകയും ചെയ്യുമ്പോള്‍ അന്തിമ നിമിഷം ആയി...അതാണ്‌ ജീവിതത്തിന്റെ അവസാന നിമിഷം. അവിടം കൊണ്ട് ഞാനും അഥവാ ആധ്യാധ്മികളുടെ ഭാഷയില്‍ എന്റെ ആത്മാവും, എല്ലാം അവസാനിക്കും. പിന്നെ അങ്ങോട്ട്‌ ഒന്നും ഇല്ല. ഇത്തരത്തിലുള്ള ഉജ്ജ്വലമായ അന്ത്യത്തോട് കൂടിയ ഹ്രസ്വമായ സമര ജീവിതം തന്നെയാണ് അതിന്റെ പാരിതോഷികം. ആ വീക്ഷണത്തോടെ കാര്യങ്ങള്‍ കാണാന്‍ എനിക്ക് ധൈര്യം വേണമെന്ന് മാത്രം.. ഇവിടെ വെച്ചോ ഇവിടത്തെ ജീവിതത്തിനു ശേഷമോ എന്തെങ്കിലും പാരിതോഷികം ലഭിക്കണം എന്നുള്ള സ്വാര്‍ഥമായ ഉദേശമോ വിചാരമോ ഒന്നും കൂടാതെ തികച്ചും താല്പര്യ രഹിതനായിട്ടാണ് , സ്വാതന്ത്ര്യം നേടാനുള്ള ലക്ഷ്യത്തിനു വേണ്ടി ഞാന്‍ എന്റെ ജീവിത കാലം വിനിയോഗിച്ചത്. ഇതേ മനോഭാവത്തോടു കൂടിയവരും മറ്റെന്തിനെക്കാളുമുപരി മനുഷ്യ രാശിയുടെ സേവനത്തിനു വേണ്ടിയും, ദുരിതം അനുഭവിക്കുന്ന ജന സമാന്യതിന്റെ മോചനത്തിന് വേണ്ടിയും, തങ്ങളുടെ ജീവിതം അര്‍പ്പിക്കുന്ന കൂടുതല്‍ കൂടുതല്‍ പുരുഷന്മാരും സ്ത്രീകളും മുന്നോട്ടു വരുന്നതായി നാം കാണുന്ന ആ ദിവസം ആയിരിക്കും, സ്വാതന്ത്ര്യത്തിന്റെ യുഗം ഉത്ഘാടനം ചെയ്യപ്പെടുന്നത്. ഒരു രാജാവാകാനോ മറ്റെന്തെകിലും പാരിതോഷികം ഇവിടെയോ അടുത്ത ജന്മതിലോ , അല്ലെങ്കില്‍ മരണ ശേഷം സ്വര്‍ഗതിലോ, നേടാനായിട്ടല്ലാതെ, ആണെങ്കില്‍ മാത്രമേ, അവര്‍ മര്‍ദ്കരെയും ചൂഷകരെയും സ്വേചാധിപതികളെയും വെല്ലുവിളിക്കുവാനും, മനുഷ്യരാശിയുടെ ചുമലില്‍ നിന്നും അടിമത്തത്തിന്റെ നുകം വലിചെറിയുവാനും , സ്വാതന്ത്ര്യവും സമാധാനവും സ്ഥാപിക്കാനും വേണ്ടിയുള്ള സമരത്തിലെര്‍പ്പെടാന്‍ അവര്‍ക്ക് ആവേശം ലഭിക്കുകയുള്ളൂ...! ഇത് വ്യക്തിപരമായി അവര്‍ക്ക് ആപത്കരവും, അവരുടെ ശ്രേഷ്ഠമായ വ്യക്തിത്വത്തിന് സങ്കല്പ്പിക്കാവുന്നതില്‍ ഏറ്റവും ശ്ലാഘനീയവുമായ പന്ഥാവായിരിക്കും. ശ്രേഷ്ഠമായ അവരുടെ ലക്ഷ്യത്തെ കുറിച്ച് അവര്‍ക്കുള്ള സ്വാഭിമാനത്തെ അഹങ്കാരം എന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ശരിയാണോ..? ആരാണ് ഇത്തരത്തില്‍ നിന്ദ്യമായ ഒരു പേര് ഇതിനു നല്‍കാന്‍ ധൈര്യപെടുക..!!!?? അങ്ങനെ ഒരാളുണ്ടെങ്കില്‍ അയാള്‍ ഒന്നുകില്‍ ഒരു വിഡ്ഢിയായിരിക്കും, അല്ലെങ്കില്‍ ഒരു നീചനായിരിക്കും.. എന്നാണു ഞാന്‍ പറയുക...നമുക്ക് അയാള്‍ക്ക്‌ മാപ്പു നല്‍കാം. കാരണം അയാള്‍ക്ക്‌ ആവേശത്തിന്റെയും വികാരത്തിന്റെയും ശ്രേഷ്ഠമായ സഹാനുഭാവത്തിന്റെയും ഗരിമ മനസ്സിലാകില്ല. അയാളുടെ ഹൃദയം വെറുമൊരു മാംസപിണ്ഡം മാത്രമായി നിര്ജീവമായിരിക്കനം. അയാളുടെ കാഴ്ച ക്ഷയിചിരിക്കുകയാണ്. മറ്റു താല്‍പര്യങ്ങളുടെ സ്വാശ്രയത്തെ എല്ലായ്പ്പോഴും അഹങ്കാരമായി വ്യാഖ്യാനിചെക്കാം ...അത് പരിതാപകരം ആണ്, പക്ഷെ മറ്റു നിവൃത്തിയോന്നുമില്ലല്ലോ... നിങ്ങള്‍ നിലവിലുള്ള വിശ്വാസത്തെ എതിര്‍ക്കാന്‍ മുതിരുകയോ, തെറ്റുചെയ്യാതവരായി പൊതുവേ കരുതുന്ന ഏതെന്കിലും വീര പുരുഷനെയോ , മഹാനേയോ വിമര്‍ശിക്കുകയോ ചെയ്‌താല്‍ , നിങ്ങളുടെ വാദത്തിന്റെ കരുത്ത് കാരണം ആള്‍ക്കൂട്ടം നിങ്ങള്‍ അഹങ്കാരിയാണെന്ന് പറഞ്ഞു അവഹേളിചെക്കാം.!!! ഇത് മാനസികമായ മുരടിപ്പ് കാരണമാണ്. ഒരു വിപ്ലവകാരിക്ക് വിമര്‍ശനവും സ്വതന്ത്രമായ ചിന്താഗതിയും ഒഴിച്ചുകൂടാനാവാത്ത രണ്ടു ഗുണങ്ങളാണ്. മഹാത്മാ ഗാന്ധി മഹാനായതുകൊണ്ട് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ പാടില്ല. അദ്ദേഹം പറയുന്നതെന്തും _അത് രാഷ്ട്രീയത്തെ കുറിച്ചോ , സാമ്പത്തിക കാര്യങ്ങളെ കുറിച്ചോ, മതത്തെ കുറിച്ചോ, ധാര്‍മിക കാര്യങ്ങളെ കുറിച്ചോ ഉള്ളതായാലും, അദ്ദേഹം പറയുന്നതെന്തും_ ശരിയാണ്. നിങ്ങള്‍ക്ക് ബോധ്യപെട്ടാലും ഇല്ലെങ്കിലും " അങ്ങ് പറയുന്നത് ശരിയാണ് " എന്ന് പറയണം..!!!! ഇത്തരത്തിലുള്ള മനോഭാവം പുരോഗതിയിലേക്ക് നയിക്കില്ല. നേരെ മറിച്ചു അത് പ്രത്യക്ഷത്തില്‍ തന്നെ പിന്തിരിപ്പന്‍ മനോഭാവം ആണ്. നമ്മുടെ പ്രപിതാമഹന്മാര്‍ ഏതോ ഒരു സര്‍വ ശക്തനില്‍ വിശാസം അര്‍പ്പിച്ചിരുന്നു എന്നത് കൊണ്ട് ആ വിശ്വാസത്തിന്റെ സാധുതയേയോ സര്‍വ ശക്തന്റെ അസ്തിത്വത്തെ തന്നെയോ വെല്ലുവിളിക്കാന്‍ ധൈര്യപ്പെടുന്ന ഏതൊരാളെയും നാസ്തികന്‍ എന്നോ വിശ്വാസ ഖാതകന്‍ എന്നോ, അപഹസിക്കും. അയാളുടെ വാദഗതികള്‍ എതിര്‍ വാദങ്ങള്‍ കൊണ്ട് ഖണ്ടിക്കാനവാത്തവിധം യുക്തമായിരിക്കുകയും, സര്‍വശക്തന്റെ ക്രോധതിനാല്‍ വന്നുഭവിക്കുന്ന ദൌര്ഭാഗ്യങ്ങളെ കുറിച്ചുള്ള ഭീഷണികള്‍ കൊണ്ടൊന്നും, അയാളുടെ വീര്യം കെടുത്താന്‍ കഴിയാതിരിക്കുകയും ചെയ്‌താല്‍ അയാളെ 'അഹങ്കാരി' എന്ന മുദ്ര കുത്തി , അയാളുടെ ഊര്‍ജ്വസ്വലമായ സത്യസന്ധതയെ 'നിഷേധി' എന്ന് പേരിടുകയും ചെയ്യും. അപ്പോള്‍ പിന്നെ എന്തിനാണ് വ്യര്‍ഥമായ ഈ ചര്‍ച്ച നടത്തുന്നത്. എന്തിനാണ് ഇതിനെക്കുറിച്ച് ആകെ വാദവിവാദങ്ങള്‍ നടത്തുന്നത് ??. ഈ ചോദ്യം പൊതുജനങ്ങളുടെ മുന്‍പില്‍ ഇതാദ്യമായാണ് ഉയര്‍ന്നുവരുന്നത് .അതുകൊണ്ടാണ് ഈ ദീര്‍ഘമായ ചര്‍ച്ച. ആദ്യത്തെ ചോദ്യത്തെ സംബന്ധിച്ചിടത്തോളം നിരീശ്വര വാദത്തിലേക്ക് എന്നെ നയിച്ചത്, അഹങ്കാരം അല്ലെന്നു ഞാന്‍ വ്യക്തമാക്കി കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. എന്റെ വാദഗതി മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഒന്നാണെന്ന് തെളിഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല, എന്റെ വായനക്കാരാണ്. നിലവിലുള്ള സാഹചര്യങ്ങളില്‍ എനിക്ക് ദൈവ വിശ്വാസം ഉണ്ടായിരുന്നെങ്കില്‍ എന്റെ ജീവിതം കുറേകൂടി സ്വസ്ഥത ഉള്ളതായി തീര്‍ന്നേനെ എന്നെനിക്കറിയാം. അതുപോലെ തന്നെ ദൈവത്തില്‍ എനിക്ക് വിശ്വാസമില്ലാത്തതിനാല്‍ സാഹചര്യങ്ങളാകെ രൂക്ഷമായിരിക്കുന്നു. അല്‍പ്പം ദൈവീകവാദം കൂടി ചേര്‍ന്നാല്‍ ഇത് ഉന്മാദമുള്ള കവിതാമയവുമാകാം. പക്ഷെ എന്റെ ഭാവിയെ നേരിടുന്നതിന് എനിക്ക് ഉന്മാദത്തിന്റെ സഹായമൊന്നും വേണ്ട..!!!! ഞാന്‍ ഒരു യാഥാര്‍ധ്യ വാദിയാണ്. യുക്തിയുടെ സഹായത്തോടെ എന്റെ ഉള്ളിലുള്ള ജന്മവാസനകളെ അധീനമാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. ഈ ലക്‌ഷ്യം നേടുന്ന കാര്യത്തില്‍ എല്ലായ്പ്പോഴും എനിക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മനുഷ്യന്റെ കടമ പരിശ്രമിക്കുകയും കഠിനമായി അദ്ധ്വാനിക്കുകയും ചെയ്യുക എന്നതാണ്. വിജയം എല്ലായ്പ്പോഴും ആകസ്മികതയെയും പതസ്ഥിതിയെയും ആശ്രയിച്ചാണിരിക്കുന്നത്. രണ്ടാമത്തെ ചോദ്യത്തെ സംബന്ധിച്ച് എനിക്ക് പറയാനുള്ളത്, അഹങ്കാരമല്ല കാരണമെങ്കില്‍, ദൈവത്തിന്‍റെ അസ്ഥിത്വത്തിലുള്ള പഴയതും ഇപ്പോഴും നിലനില്ല്ക്കുന്നതുമായ വിശ്വാസത്തെ നിഷേധിക്കുന്നതിന് മറ്റെന്തെങ്കിലും ഒരു കാരണം ഉണ്ടായിരിക്കനമല്ലോ. അതിലേക്കാണ് ഇപ്പോള്‍ ഞാന്‍ വരുന്നത്. എന്റെ അഭിപ്രായത്തില്‍ ഒരാള്‍ക്ക്‌ യുക്തിസഹമായി ചിന്തിക്കാനുള്ള കഴിവ് കുറെയെങ്കിലും ഉണ്ടെങ്കില്‍ അയാള്‍ തനിക്ക് ചുറ്റുമുള്ള പരിതസ്ഥിതിയെ കുറിച്ച് യുക്തിയുക്തമായി ചിന്തിച്ചു തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രമിക്കും. പ്രത്യക്ഷമായ തെളിവുകളുടെ അഭാവത്തിലാണ് തത്വജ്ഞാനം ഒരു പ്രധാനസ്ഥാനം വഹിക്കുനത്. വിപ്ലവകാരിയായ എന്റെ ഒരു സുഹൃത്ത്‌ പറയാറുണ്ടായിരുന്നത്, തത്വജ്ഞാനം മാനുഷിക ദൌര്‍ബല്യങ്ങളില്‍ നിന്നാണ് ഉടലെടുക്കുന്നത് എന്നാണ്. നമ്മുടെ പൂര്‍വികര്‍ക്ക് ഈ പ്രപഞ്ചം എന്തെന്നും എന്തുകൊണ്ടെന്നും ഒക്കെയുള്ള കാര്യങ്ങളെ കുറിച്ച് പഠിക്കാനും ഉത്തരം തേടാനുമുള്ള ഒഴിവുസമയം വേണ്ടെത്ര ഉണ്ടായിരുന്നുവെങ്കിലും പ്രത്യക്ഷത്തിലുള്ള തെളിവുകള്‍ ലഭ്യമല്ലതിരുന്നത് കാരണം, അവരവരുടെ വഴിക്ക് ഉത്തരങ്ങള്‍ തേടാന്‍ ശ്രമിക്കുകയായിരുന്നു. അതുകൊണ്ടാണ് വിവിധ മതങ്ങളുടെ വിശ്വാസ പ്രമാണങ്ങളുടെ അടിസ്ഥാന തത്വങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയുന്നത്, ഈ അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും ശത്രുതാപരവും, സംഘട്ടനാത്മകവും ആയി തീരാറുണ്ട്. പൌരസ്ത്യ പാശ്ചാത്യ തത്വശാസ്ത്രങ്ങള്‍ക്കിടയില്‍ മാത്രമല്ല, ഓരോ ഭൂഖണ്ടതിലെയും വിവിധ രാജ്യങ്ങളില്‍ നിലവിലുള്ള വിവിധ ചിന്താസരണികള്‍ക്കിടയിലും വ്യത്യാസങ്ങള്‍ ഉണ്ട്. പൌരസ്ത്യ രാജ്യങ്ങളിലെ മതങ്ങളില്‍ ഇസ്ലാം മതവിശ്വാസവും, ഹിന്ദുമതവിശ്വാസവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ഭാരതത്തില്‍ ബുദ്ധമതവും ജൈന മതവും ബ്രാഹ്മണ മത വിശ്വാസങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നു. ബ്രാഹ്മണ മത വിശ്വാസം തന്നെ ആര്യസമാജം, സനാതനധര്‍മ്മം, തുടങ്ങിയവയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. മുന്‍കാലങ്ങളിലെ ഒരു സ്വതന്ത്ര തത്ത്വചിന്തകനായിരുന്നു, ചാര്‍വാകന്‍. ആ പഴയ കാലത്ത് തന്നെ അദ്ദേഹം ദൈവത്തിന്‍റെ അധീശത്വത്തെ വെല്ലുവിളിച്ചു. അടിസ്ഥാന പ്രശ്നങ്ങളില്‍ ഈ മത വിശ്വാസം എല്ലാം പരസ്പര വിരുദ്ധം ആണ്..! ഇവരില്‍ ഓരോരുത്തരും തങ്ങളുടെതാണ് ഏറ്റവും ശരിയായ മതവിശ്വാസം എന്ന് ശഠിക്കുകയും ചെയ്യുന്നു. ഇവിടെയാണ്‌ നമ്മുടെ ദൌര്‍ഭാഗ്യം. പ്രാചീനകാലത്തെ ജ്ഞാനികളുടെയും ചിന്തകരുടെയും അനുഭവങ്ങളെയും ആശയ പ്രകാശനങ്ങളെയും ഭാവിയില്‍ നമുക്ക് അജ്ഞതക്കെതിരായി നടത്തേണ്ട സമരങ്ങള്‍ക്ക് വേണ്ട ഒരു അടിസ്ഥാനമായി ഉപയോഗിക്കുകയും, നിഗൂഡമായ പ്രശ്നങ്ങള്‍ക്ക് ഉത്തരം തേടാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന് പകരം, ഉദാസീനരാനെന്നു തെളിയിക്കപെട്ടു കഴിഞ്ഞ നമ്മള്‍ വിശ്വാസത്തെ ചൊല്ലി മുറവിളി കൂട്ടുകയാണ് ചെയ്യുന്നത്. അങ്ങനെ ഇവരെല്ലാം തന്നെ മനുഷ്യ സമൂഹത്തിന്റെ പുരോഗതിയെ സ്തംഭിപ്പിച്ചു നിര്‍ത്തുന്ന കുറ്റമാണ് ചെയ്യുന്നത്. പുരോഗതിക്ക് നിലകൊള്ളുന്ന ഏതൊരാള്‍ക്കും പഴയ വിശ്വാസ പ്രമാണങ്ങളെ അവിശ്വസിക്കുകയും, വെല്ലുവിളിക്കേണ്ടതും ഉണ്ട്. അവയുടെ ഓരോ മുക്കും മൂലയും പരിശോധിച്ച് ഇനം തിരിച്ചു യുക്തി യുക്തം വിമര്‍ശിക്കേണ്ടി വരും. അങ്ങനെ ചെയ്യുന്ന ഒരാളുടെ വാദഗതികളുടെ യുക്തി ചിലപ്പോള്‍ തെറ്റായിപോകാം ! അത് ചിലപ്പോള്‍ വഴിതെറ്റിക്കുന്നതും അബദ്ധവും ആകാം. ! എന്നാല്‍ ജീവിതത്തില്‍ അയാളുടെ മാര്‍ഗനിര്‍ദ്ദേശതാരകം 'യുക്തി' ആയത് കൊണ്ട് അയാള്‍ തെറ്റ് തിരുത്തും. ! ഒരു യാഥാര്‍ധ്യവാദി എന്നവകാശപ്പെടുന്ന ഒരാള്‍ക്ക്‌ പഴയ കാലത്തെ വിശ്വാസപ്രമാണങ്ങളെയാകെ വെല്ലുവിളിക്കേണ്ടിവരും. യുക്തിയുടെ വെളിച്ചത്തില്‍ തകരുന്നവ ആണെങ്കില്‍ അവ നിലംപതിക്കും. അപ്പോള്‍ അയാള്‍ക്ക്‌ ആദ്യമായി ചെയ്യേണ്ടിവരുനത് അവയെ ആകെ തകര്‍ത്തു നിലംപതിപ്പിക്കുകയും ഒരു പുതിയ തത്വശാസ്ത്രം കെട്ടിപടുക്കാനുള്ള കളമോരുക്കുകയുമാണ്. വളരെ ഗുണാത്മകമായ ഈ നിര്‍മ്മാണം തുടങ്ങികഴിഞ്ഞാല്‍ , പഴയ വിശ്വാസപ്രമാനങ്ങളിലെ യുക്തമായവ പുതിയ തത്വശാസ്ത്രത്തിന് സഹായകമാവുകയും ചെയ്യും. എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ എനിക്ക് ഇക്കാര്യത്തില്‍ വളരെയൊന്നും പഠിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തുറന്നു സമ്മതിക്കാന്‍ തയ്യാറാണ്. പൌരസ്ത്യ തത്വശാസ്ത്രം പഠിക്കാന്‍ എനിക്ക് വലിയ താല്പര്യം ഉണ്ടായിരുന്നു. എങ്കിലും അതിനുള്ള സൌകര്യമോ, അവസരമോ ലഭ്യമായില്ല. എന്നാല്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്, ദൈവ വിശ്വാസ നിഷേധത്തെ കുറിച്ചുള്ള പഠനമാണല്ലോ. പഴയ വിശ്വാസങ്ങളുടെ സാധുതയെ ചോദ്യം ചെയ്യാന്‍ എനിക്ക് കഴിയുമെന്ന് ഉറപ്പുണ്ട്. പ്രപഞ്ചത്തിന്റെ ചലനങ്ങളെ നയിക്കുകയും, അവയുടെ ഗതി നിര്‍ണ്ണയിക്കുകയും ചെയ്യുന്ന സ്വബോധമുള്ള സര്‍വാധീശനായ ഒരു ശക്തി ഇല്ലെന്ന കാര്യത്തിലും എനിക്ക് തികഞ്ഞ ബോധ്യമുണ്ട്. പ്രകൃതിയില്‍ നാം വിശ്വസിക്കുന്നു. പുരോഗമന പ്രസ്ഥാനതിന്റെയാകെ ലക്ഷ്യം മനുഷ്യ സേവനത്തിനായി പ്രകൃതിയുടെ മേല്‍ മനുഷ്യന്റെ മേധാവിത്വം സാധ്യമാക്കിതീര്‍ക്കുക എന്നതാണ്. അതിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ സ്വബോധമുള്ള ഒരു ശക്തി അതിന്റെ പിന്നിലില്ല. ഇതാണ് ഞങ്ങളുടെ തത്വശാത്രം. നിഷേധാത്മകമായ വശം പരിഗണിക്കുമ്പോള്‍, ഞങ്ങള്‍ക്ക് വിശ്വാസികളോട് കുറച്ചു ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. സര്‍വ ശക്തനും സര്‍വജ്ഞനും സര്‍വ വ്യാപിയുമായ ആയ ഒരു ദൈവമാണ് ഭൂമിയെ അല്ലെങ്കില്‍ ലോകത്തെ സൃഷ്ടിച്ചതെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, എന്തിനാണ് അദ്ദേഹം അതിനെ സൃഷ്ടിച്ചത് എന്ന് ദയവായി പറഞ്ഞു തരുമോ..? ദുഖവും ദുരിതവുംകൊണ്ട് ഈ ലോകം നിറചിരിക്കുന്നു..ഒരാള്‍ പോലും ഇതില്‍ തികച്ചും തൃപ്തരല്ല.!.. ദയവായി ഇതെല്ലാം അദ്ദേഹത്തിന്റെ നിയമമാണ് എന്ന് മാത്രം പറയാതിരിക്കുക. ഏതെന്കിലും നിയമത്തിനു വ്ധേയനാണെങ്കില്‍ അദ്ദേഹം സര്‍വപ്രഭാവാന്‍ അല്ലല്ലോ..! അദ്ദേഹവും നമ്മെപോലെ നിയമങ്ങള്‍ക്ക് അടിമയായിരിക്കണമല്ലോ..! ഇതെല്ലം ദൈവത്തിന്റെ കളികളാണെന്നും പറയാതിരിക്കുക...നീറോ ചക്രവര്‍ത്തി ഒരു റോമാ നഗരത്തെ മാത്രമേ തീ വെച്ച് നശിപ്പിച്ചുള്ള്‌...,..! അയാള്‍ വധിച്ചവരുടെ എണ്ണം പരിമിതമാണ്. ഇതെല്ലം അയാളുടെ വിനോദം മാത്രമായിരുന്നു...! എന്നാല്‍ ചരിത്രത്തില്‍ നീറോയുടെ സ്ഥാനം എവിടെയാണ്..? വിഷം വമിപ്പിക്കുന്ന എത്ര പേരുകളാണ് ചരിത്രം അയാള്‍ക്ക്‌ കൊടുത്തത്..!!സ്വേചാധിപതിയും ദുഷ്ടനുമായ നീറോയെ നിന്ദിച്ചുകൊണ്ടുള്ള ദുര്ഭാഷണങ്ങള്‍ കൊണ്ട് ചരിത്ര ഗ്രന്ഥങ്ങളുടെ എത്രയോ താളുകള്‍ കറുത്ത്പോയി.! ഒരു ചെങ്കിസ്ഖാന്‍ തന്റെ സുഖ ജീവിതത്തിനായി ആയിരക്കണക്കിനാളുകളെ കൊലചെയ്തു..!! ആ പേര് തന്നെ നമ്മില്‍ അങ്ങേയറ്റം വെറുപ്പുണ്ടാക്കുന്നു..!!അപ്പോള്‍ പിന്നെ ഇത്രയും ജനതയെ ദുരിതത്തിലും ദുഖതിലുമാഴ്തുന്ന , നിങ്ങളുടെ ഒരു നീറോ ആയ സര്‍വ ശക്തനെ എങ്ങനെയാണ് ന്യായീകരിക്കുക ? ദിവസം തോറും എണ്ണിയാലൊടുങ്ങാത്ത ദുരന്തങ്ങള്‍ സൃഷ്ടിക്കുകയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ആളല്ലേ അദ്ദേഹം..? ഓരോ നിമിഷത്തിലും, ചെങ്കിസ്ഖാനെ, നീറോയെ , കടത്തിവേട്ടുകയല്ലേ..? യഥാര്‍ഥ നരകമായ ഈ ലോകം സൃഷ്ടിച്ചതെന്തിനാണ്...? സൃഷ്ടിക്കാതിരിക്കാനും കഴിവുള്ളയാളായിരിക്കെ, എന്തിനാനിവ സൃഷ്ടിച്ചത് ? ഇതിനെല്ലാം എന്താണ് ന്യായീകരണം ?? നിരപരാധികളായ പീഡിതര്‍ക്ക് പിന്നീട് അനുഗ്രഹം ചൊരിയാനും, പീഡിപ്പിക്കുന്നവരെ പിന്നീട് ശിക്ഷിക്കാനുമോ...? നിങ്ങള്‍ എന്ത് പറയുന്നു ? നിങ്ങളുടെ ശരീരത്തില്‍ ബോധപൂര്‍വം മുറിവുകള്ണ്ടാക്കുകയും പിന്നീട് മൃദുലവും ആശ്വാസകരവുമായ മരുന്ന് പുരട്ടിതരുന്ന ഒരാളെ നിങ്ങള്‍ എത്രത്തോളം ന്യായീകരിക്കും.? മനുഷ്യരെ അര്‍ദ്ധപട്ടിണിക്കിട്ടു ക്രൂരനായ സിംഹത്തിനു മുന്നിലേക്ക്‌ എറിഞ്ഞുകൊടുക്കുകയും, പോരാട്ടം നടത്തി ജീവന്‍ രക്ഷിച്ചു ആരെങ്കിലും പുറത്തു വന്നാല്‍, അവരെ പരിരക്ഷിക്കുകയും, പരിചരിക്കുകയും ചെയ്യുന്ന 'ഗ്ലാടിയെട്ടര്‍' എന്ന പുരാതന കാടന്‍ പരിപാടിയുടെ സംഘാടകര്‍ക്കും അതിനെ പിന്തുനക്കുന്നവര്‍ക്കും , ഈ വിനോദത്തെ എത്രത്തോളം ന്യായീകരിക്കാന്‍ കഴിയും ? അതുകൊണ്ടാണ് ഞാന്‍ ചോദിക്കുന്നത്, സുബോധമുള്ള പരമാത്മാവ് എന്തിനാണ് ഈ ലോകത്തെ സൃഷ്ടിക്കുകയും അതില്‍ മനുഷ്യനെ സൃഷ്ടിച്ചു വസിപ്പിക്കുകയും ചെയ്തത്..? വിനോദമോഉല്ലാസമോ കാംഷിച്ചു ചെയ്തതാണോ..? എങ്കില്‍ അദ്ദേഹവും നീറോയും തമ്മിലെന്താണ് വ്യത്യാസം..! മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്ക് ,നിങ്ങള്‍ മുഹമ്മദീയരും ക്രിസ്ത്യാനികളും എന്ത് മറുപടിയാണ് പറയുക? നിങ്ങള്‍ മുജ്ജന്മം എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നവരല്ലല്ലോ..ഹിന്ദുക്കളാണെങ്കില്‍ മറ്റൊരു വാദവുമായി ശങ്കിച്ച് നില്‍ക്കും, മുജ്ജന്മത്തില്‍ ചെയ്ത പാപകൃത്യങ്ങലാണ് ഇപ്പോഴുള്ള ദുരിതങ്ങള്‍ക്ക് കാരണം എന്ന് ഹിന്ദുക്കള്‍ വാദിക്കുനത് പോലെ നിങ്ങള്ക്ക് പറയാനകില്ലല്ലോ...! സര്‍വശക്തന്‍ തന്റെ അരുളപ്പാടിലൂടെ ഈ ലോകം സൃഷ്ടിക്കാന്‍ വേണ്ടി ആറു ദിവസം അദ്ധ്വാനിച്ചത് എന്തുകൊണ്ടാണ് ? ഓരോ ദിവസവും സര്‍വം മംഗളം എന്ന് അരുളിചെയ്യാന്‍ വേണ്ടി പരിശ്രമിച്ചത് എന്തിനാണ്, ?ഇന്ന് നിങ്ങള്‍ അദ്ദേഹത്തെ ഒന്ന് വിളിച്ചുവരുത്തി മുന്‍കാല ചരിത്രം കാണിച്ചു കൊടുക്കുകയും നിലവിലുള്ള പരിതസ്ഥിതികളെകുരിച്ചു പഠിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്യുമോ,? അത് കഴിഞ്ഞാല്‍ പിന്നെയും സര്‍വം മംഗളം എന്ന് പറയാന്‍ അദ്ദേഹം ധൈര്യപ്പെടുമോ..? ജയിലുകളുടെ ഇരുട്ടറകളില്‍ നിന്നും ചേരികളിലും കുടിലുകളിലും ഉള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ അദ്ധ്വാനത്തെ നഷ്ടമാക്കിക്കളയുന്ന പട്ടിണി ക്കലവറകളില്‍ നിന്നും മുതലാളിത്തത്തിന്റെ രക്തദാഹികളായ വെതാളങ്ങള്‍ തങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന പ്രക്രിയയേയും , സാമാന്യ ബോധം ഉള്ളവര്‍ക്ക് ഞെട്ടലും ഭീതിയും ഉളവാക്കും വിധം മനുഷ്യ അധ്വാനം പാഴാക്കിക്കളയുന്ന അവസ്ഥയെയും ക്ഷമയോടെ - നിസ്സംഗതയോടെ- നോക്കികൊണ്ടിരിക്കുന്ന ചൂഷിതരായ തൊഴിലാളികളില്‍ നിന്നും അത്യാവശ്യക്കരായ ഉല്‍പ്പാദകര്‍ക്ക് വിതരണം ചെയ്തു കൊടുക്കുനതിനു പകരം, അധികം വന്ന ഉല്‍പ്പന്നങ്ങള്‍ കടലിലേക്ക്‌ വലിചെരിയുന്നതാണ് നല്ലതെന്നു കരുതി പോന്നവരില്‍നിന്നുമാരംഭിച്ചു മനുഷ്യാസ്ഥികളുടെ അടിത്തറയില്‍ കെട്ടിപടുക്കുന്ന രാജകൊട്ടാരങ്ങള്‍ വരേയ്ക്കുംഉള്ളതെല്ലാം നിങ്ങളുടെ ദൈവം കാണട്ടെ , എന്നിട്ട് 'സര്‍വം മംഗളം' എന്ന് പറയുമോ...? എന്തിനു എന്തുകൊണ്ട് അതാണെന്റെ ചോദ്യം ? ഓ നിങ്ങള്‍ മൌനം പാലിക്കുകയാണോ എന്നാല്‍ ഞാന്‍ തുടരട്ടെ... കൊള്ളാം നിങ്ങള്‍ ഹിന്ദുക്കള്‍ പറയുന്നത്, ഇപ്പോള്‍ ദുരിതം അനുഭവിക്കുന്നവരെല്ലാം മുജ്ജന്മ പാപികളായിരുന്നു അല്ലെ... ഇപ്പോള്‍ മര്ദ്ദകര്‍ ആയിരിക്കുന്നവരോ മുജ്ജന്മത്തില്‍ ദിവ്യന്മാര്‍ ആയിരുന്നു അല്ലെ..?? അതുകൊണ്ടാണ് അവര്‍ അധികാരത്തിന്റെ ഗുണ ഫലങ്ങള്‍ അനുഭവിക്കുന്നത് എന്നല്ലേ നിങ്ങള്‍ പറയുന്നത് . തീര്‍ച്ചയായും നിങ്ങളുടെ പൂര്‍വികന്മാര്‍ നല്ല മിടുക്കന്മാര്‍ ആയിരുന്നു എന്ന് ഞാന്‍ സമ്മതിക്കാം. മുഴുവന്‍ ബോധത്തിന്റെയും പരിശ്രമങ്ങളെഎല്ലാം ചുറ്റികകൊണ്ട് അടിച്ചു താഴ്ത്താന്‍ കഴിയുന്നത്ര ശക്തമായ തത്വങ്ങള്‍ കണ്ടുപിടിക്കലായിരുന്നു അവരുടെ പ്രധാന ജോലി.! എന്നാല്‍ ഈ വാദം എത്രത്തോളം നിലനില്‍ക്കും എന്ന് നമുക്ക് വിശകലനം ചെയ്യാം.. ഏറ്റവും പ്രശസ്തരായ പ്രഗല്‍ഭരായ നിയമ ശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ തെറ്റ് ചെയ്ത ആള്‍ക്കെതിരെ ശിക്ഷ ചുമത്തുന്നത് , മൂന്നോ നാലോ ഉദ്ദേശങ്ങള്‍ക്ക് വേണ്ടിയയാല്‍ മാത്രമേ നീതീകരിക്കാനാവുകയുള്ള്. ആ ഉദ്ദേശങ്ങള്‍ ഇവയാണ്, _ പകരം വീട്ടല്‍, ദുര്‍ഗുണ പരിഹാരം, ശിക്ഷ കിട്ടുമെന്ന ഭയം ഉളവാക്കി തടയുക. ഇതില്‍ പകരം വീട്ടല്‍ എന്ന തത്വത്തെ പുരോഗമന വാദികളായ എല്ലാവരും തന്നെ ഇപ്പോള്‍ അപലപിക്കുന്നുണ്ട്. അതുപോലെ ഭയപ്പെടുത്തി തടയുക എന്നതിന്റെ കാര്യത്തിലും സ്ഥിതി അത് തന്നെയാണ്. ദുര്‍ഗുണ പരിഹാരം എന്ന തത്വമാണ് മനുഷ്യ പുരോഗതിക്ക് അത്യ്ന്താപെക്ഷിതവും ഒഴിച്ച് കൂടാനവാതതുമായി അന്ഗീകരിക്കപെടുന്നത്. അത് കുറ്റവാളിയെ പ്രാപ്തനും സമാധാന പ്രേമിയും ആക്കി സമൂഹത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളവയാണ്. മനുഷ്യര്‍ കുറ്റവാളികള്‍ എന്ന് കരുതിയാല്‍ പോലും അവരുടെ മേല്‍ ദൈവം ചുമത്തുന്ന ശിക്ഷയുടെ സ്വഭാവം എന്താണ് ? അവരെ ഒരു പശുവോ, പൂച്ചയോ ചെടിയോ ഒക്കെ ആക്കി അടുത്ത ജന്മത്തില്‍ തിരിച്ചയക്കാനാണ് ദൈവം നിശ്ചയിക്കുന്നത് എന്ന് ഒരുവേള നിങ്ങള്‍ പറഞ്ഞേക്കാം. ഇത്തരം ശിക്ഷകളുടെ എണ്ണം നിങ്ങളുടെ കണക്കനുസരിച്ച് 84 ലക്ഷമാണ്..! ഞാന്‍ ഒന്ന് ചോദിക്കട്ടെ ഈ ശിക്ഷകള്‍ മനുഷ്യനില്‍ എന്ത് ദുര്‍ഗുണ പരിഹാരം ആണുണ്ടാക്കുന്നത്‌ ? മുജ്ജന്മത്തില്‍ കഴുതയായി ജനിച്ചത്‌ അതിനും മുന്‍പ് പാപം ചെയ്തതിന്റെ ഫലമായിട്ടനെന്നു തിരിച്ചറിഞ്ഞു എത്ര പേര്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടുണ്ട് ?ആരുമില്ല..! നിങ്ങള്‍ പുരാണങ്ങളോന്നും ഉദ്ധരിക്കണ്ട..നിങ്ങളുടെ പുരാണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കോപ്പൊന്നും എന്റെ പക്കലില്ല. അതിനെല്ലാം പുറമേ ഈ ലോകത് ഏറ്റവും വലിയ പാപം ദരിദ്രരായി കഴിയുക എന്നതാണെന്ന് നിങ്ങള്‍ക്കറിയുമോ...? ദാരിദ്ര്യം പാപമാണ് . അതൊരു ശിക്ഷയാണ്. കൂടുതല്‍ കൂടുതല്‍ കുറ്റം ചെയ്യാനുള്ള തരത്തില്‍ നിങ്ങളെ ശിക്ഷിച്ചാല്‍ ആ ശിക്ഷ തരുന്ന നിയമപീടത്തെ നിങ്ങള്‍ എത്രത്തോളം മാനിക്കും...? നിങ്ങളുടെ ദൈവം ഇതൊന്നും ചിന്തിച്ചില്ലേ...? അതോ അദ്ദേഹത്തിനും അനുഭവം ഉണ്ടായാലേ പഠിക്കാന്‍ പറ്റൂ എന്നാണോ....ആ അനുഭവങ്ങള്‍ അല്ലെ ലക്ഷക്കണക്കിന് ആളുകളുടെ ദുരിത ജീവിതം....!!! ദരിദ്രനും നിരക്ഷരനും ആയ ഒരു തോട്ടിയുടെയോ, തൂപ്പുകാരന്റെയോ കുടുംബത്തില്‍ ജനിച്ചു പോയ ഒരു മനുഷ്യന്റെ ഗതിയെ പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ...? അവന്‍ ദരിദ്രനായത് കൊണ്ട് അവനു പഠിക്കനാകുന്നില്ല. ഉന്നത ജാതിക്കാര ആയ സഹജീവികള്‍ അവനെ ആട്ടിയകട്ടുന്നു...ദാരിദ്ര്യവും അന്ജതയും ഉയര്‍ന്നവരുടെ വെറുപ്പും പരിഹാസവും എല്ലാം കൂടി അവനു സമൂഹത്തോട് തോന്നുന്ന മനോഭാവത്തില്‍ അവന്‍ ഒരു കുറ്റകൃത്യം ചെയ്തു എന്ന് കരുതുക..അതിന്റെ ഫലം അനുഭവിക്കുന്നത് ആരായിരിക്കും? അവന്‍ തന്നെയോ, അതോ ദൈവമോ...? അതോ സമൂഹത്തിലെ പണ്ടിതന്മാരോ..? അഹന്തയും തന്പ്രമാണിതവും ഉള്ള ബ്രാഹ്മണര്‍ ബോധപൂരവം അജ്ഞരാക്കി അടക്കി വെച്ചിരുന്ന ആളുകളുടെ ശിക്ഷയെ പറ്റി നിങ്ങള്‍ എന്ത് പറയുന്നു..? അതുപോലെ നിങ്ങളുടെ ഗ്രന്ഥങ്ങളിലെ കുറെ വാക്കുകള്‍ കേട്ട് പോയ കുറ്റത്തിന് ചെവിക്കു പിടിക്കപെട്ടവരുടെ ശിക്ഷയെ പറ്റി എന്ത് പറയുന്നു. ? അവര്‍ എന്തെങ്കിലും കുറ്റം ചെയ്തെങ്കില്‍ തന്നെ ആരാണ് അതിന്റെ ആഖാതം താങ്ങേണ്ടത് ?? എന്റെ പ്രിയ സുഹൃത്തുക്കളെ, ഈ ന്യായ വാദങ്ങളെല്ലാം വിശേഷാധികാരങ്ങള്‍ ആസ്വദിക്കുന്ന സമൂഹത്തിലെ ഉന്നത വിഭാഗങ്ങളുടെ കല്‍പ്പിത സൃഷ്ടികളാണ്..!!! ഈ ന്യായ വാദങ്ങളുടെ സഹായത്തോടെയാണ് അവര്‍ തട്ടിയെടുത്ത അധികാരം, സമ്പത്ത്, പ്രതാപം എന്നിവക്കെല്ലാം ന്യായീകരണം കണ്ടെത്തുന്നത്. അതെ 'അപ്ടന്‍ സിംക്ലെയര്‍ ' ആണെന്ന് തോന്നുന്നു, ഇങ്ങനെ പറഞ്ഞത്, " എവിടെയോ എഴുതിയ അമരത്വത്തില്‍ വിശ്വാസിയാക്കാന്‍ കഴിഞ്ഞാല്‍ പിന്നെ അവന്റെ സമ്പത്തും ആസ്തിയും എല്ലാം കൊള്ളയടിക്കാന്‍ വളരെ എളുപ്പമായിരിക്കും. മാത്രമല്ല അക്കാര്യത്തില്‍മുറുമുറുപ്പോന്നും കൂടാതെ അവന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.!!!!" മത പ്രചാരകരും അധികാരം കയ്യാളുന്നവരും തമ്മിലുള്ള സഖ്യമാണ് ജയിലുകളും കൊലമരങ്ങളും ചാട്ടവാറടികളും എല്ലാം ഏര്‍പ്പെടുത്തിയത്. ഏതെന്കിലും ഒരാള്‍ പാപമോ കുറ്റമോ ചെയ്യാന്‍ മുതിരുമ്പോള്‍ തന്നെ, നിങ്ങളുടെ സര്‍വ ശക്തനായ ദൈവം, അയാളെ അതില്‍ നിന്നും തടയാത്തത് എന്താണെന്ന് ഞാനൊന്ന് ചോദിച്ചോട്ടെ ?! അദ്ദേഹത്തിന് വളരെ എളുപ്പം അത് ചെയാല്ലോ. യുദ്ധ കുതുകികളായ ഭരണാധികാരികളെ അദ്ദേഹം വധിക്കതെതെന്തുകൊണ്ടാണ്..? അല്ലെങ്കില്‍ അവരുടെ യുദ്ധ ഭ്രാന്തെന്കിലും അവസാനിപ്പിക്കതെതെന്തുകൊണ്ടാണ് ?. അങ്ങനെയായിരുന്നെങ്കില്‍ മഹായുദ്ധത്തിന്റെ വിപത് മനുഷ്യരാശിയുടെ തലയിലെക്കെറിയപെട്ടത്‌, ഒഴിവാക്കാമായിരുന്നില്ലേ..? ബ്രിട്ടീഷ്‌ ജനതയുടെ മനസ്സില്‍ ഭാരതത്തിന്റെ മോചനതിനനുകൂലമായ വികാരം അദ്ദേഹത്തിന് ജനിപ്പിക്കമായിരുന്നില്ലേ...?? എല്ലാ മുതലാളിമാരുടെയും ഹൃദയത്തില്‍, ഉല്‍പ്പാദനോപാധികളുടെ വ്യക്തിപരമായ ഉടമാവകാശം ഉപേക്ഷിക്കാനും ( ഇന്നും ലോകത് മാര്‍ക്സിസം ശരിയായി ഗ്രഹിക്കാതെ സ്വകാര്യ സ്വത്ത് നിര്‍മാര്‍ജ്ജനം, കേവല ദേശസാല്‍ക്കരണം ആണോ , അതോ ഉല്‍പ്പാദന ഉപാധികളുടെ അവകാശം തുല്യമാക്കുകയാണോ എന്നും അനാവശ്യ ചര്‍ച്ചകള്‍ നടക്കുമ്പോള്‍, എനിക്ക് തോന്നുന്നു ഇതാ ഭഗത് എത്ര വ്യക്തമായി മാര്‍ക്സിസം പറയുന്നു _രഞ്ജിത് ) അങ്ങനെ അധ്വാനിക്കുന്ന ജനങ്ങളെ മാത്രമല്ല, മുഴുവന്‍ മനുഷ്യരാശിയെയും, മുതലാളിത്തത്തിന്റെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കാനും സഹായകമാകും വിധം ഭൂതദയാപരമായ വികാരങ്ങള്‍ ഉണ്ടാക്കാനും ദൈവം മുതിരാതതെന്തുകൊണ്ടാണ്..?? സോഷ്യലിസ്റ്റു തത്വശാസ്ത്രത്തിന്റെ പ്രായോഗികതയെ പറ്റി ന്യായവാദം നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ആ തത്വം പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ നിങ്ങളുടെ സര്‍വശക്തന് വിട്ടുകൊടുക്കട്ടെ...? സോഷ്യലിസത്തിന്റെ ഗുണ ഫലങ്ങളില്‍ നിങ്ങള്‍ അവിശ്വസിക്കുന്നില്ല പക്ഷെ അത് അപ്രായോഗികം ആണെന്നാണല്ലോ നിങ്ങള്‍ പറയുന്നത്, എങ്കില്‍ ദൈവം കാര്യങ്ങള്‍ നേരെയാക്കട്ടെ, എന്താ, ഞാന്‍ നിങ്ങളോട് പറയട്ടെ, ബ്രിട്ടീഷ്‌ ഭരണം ഇവിടെ വന്നത് ദൈവത്തിന്റെ ഇചാശക്തി കൊണ്ടൊന്നുമല്ല, അവര്‍ക്ക് അധികാര ശക്തി ഉള്ളത് കൊണ്ടും, നാം അതിനെ എതിര്‍ക്കാന്‍ ധൈര്യപെടാത്തത് കൊണ്ടും ആണ് അതിവിടെ ഉണ്ടായത്. നമ്മെ അവര്‍ കീഴടക്കി വെച്ചിരിക്കുന്നത്, ദൈവത്തിന്റെ സഹായത്തോടെ അല്ല. തോക്കുകളും പീരങ്കികളും ബോംബുകളും പോലീസും പട്ടാളവും എല്ലാം അവര്‍ പ്രയോഗിക്കുകയും, നാം ഉദാസീനരായി ഇരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് , അവര്‍ അങ്ങേയറ്റം നിന്ദ്യമായ പാപക്രുത്യങ്ങള്‍ നമ്മുടെ സമൂഹത്തിനെതിരെ കാട്ടുന്നതില്‍ വിജയിക്കുന്നത്. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ ക്രൂരമായി ചൂഷണം ചെയ്യുന്ന പാപകൃത്യമാണ് അവര്‍ ചെയ്യുന്നത്...അപ്പോള്‍ ദൈവം എവിടെ പോയി..? അദ്ദേഹം എന്ത് ചെയ്യുന്നു..? മനുഷ്യരാശി അനുഭവിക്കുന്ന ഈ ദുരിതങ്ങള്‍ അയാളുടെ ലീലകള്‍ ആണോ..? അതില്‍ ആഹ്ലാദിക്കുകയാണോ അയാള്‍ ? ഒരു നീറോ ചക്രവര്‍ത്തിയായി...! ഒരു ചെന്കിസ്ഘാനായി...! എങ്കില്‍ അയാള്‍ തുലയട്ടെ...!!! ഈ ലോകത്തിന്റെ ഉല്‍പ്പത്തിയെ കുറിച്ചും മനുഷ്യനെ കുറിച്ചും വിശദീകരിക്കുവാന്‍ നിങ്ങള്‍ പറയുന്നു. ശരി ഞാന്‍ പറയാം, ചാള്‍സ് ഡാര്‍വിന്‍ (Charles Darwin) ഈ വിഷയത്തില്‍ കുറെ വെളിച്ചം തെളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികള്‍ പഠിക്കുക. സോഹം സ്വാമിയുടെ സാമാന്യ ബോധം (Sohan Swami’s “Commonsense.”) എന്ന കൃതി വായിക്കുക. അത് നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കും. ഈ വിഷയം ജീവശാസ്ത്രമായും ചരിത്രവുമായും ബന്ധപെട്ടിരിക്കുന്നു... ഇത് പ്രകൃതിയുടെ പ്രതിഭാസമാണ്. വിവിധ പദാര്‍ഥങ്ങളുടെ നെബുലയുടെ രൂപത്തിലുള്ള ആകസ്മികമായ കൂടിചെരലുകലാണ് ഈ ഭൂമി സൃഷ്ടിച്ചത്. (The accidental mixture of different substances in the form of Nebulae gave birth to this earth. ) എപ്പോഴായിരുന്നു ഇത് ? അതറിയാന്‍ ചരിത്രം പഠിക്കുക..ഇതേ പരിണാമം ആണ് സസ്യജാലങ്ങളെയും ജന്തുജാലങ്ങളെയും അതിലൂടെ മനുഷനെയും സൃഷ്ടിച്ചത്, കൂടുതല്‍ അറിയാന്‍, ഡാര്‍വിന്റെ ജീവോല്പ്പതി വായിക്കുക ('origin of species' by Darwin) പിന്നീടുണ്ടായ പുരോഗതിയെല്ലാം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള നിരന്തരമായ സംഘട്ടനത്തിന്റെയും പ്രകൃതിയെ മേരുക്കിയെടുക്കാനുള്ള അവന്റെ കഴിവിന്റെയും ഫലമായി ഉണ്ടായതാണ്...സുഹൃത്തുക്കളെ ഈ പ്രതിഭാസത്തെ കുറിച്ച് സാധ്യമായ ഏറ്റവും ചെറിയ സംക്ഷിപ്ത വിവരണം ആണ് ഞാന്‍ ഇവിടെ നല്‍കിയത്. ഇനി നിങ്ങള്‍ ചോദിചെക്കാവുന്ന മറ്റൊരു ചോദ്യം ഇങ്ങനെയാകാം, മുജ്ജന്മത്തില്‍ പാപക്രുത്യങ്ങള്‍ ചെയ്തത് കൊണ്ടല്ല എങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഒരു ശിശു ജനിക്കുമ്പോള്‍ തന്നെ അന്ധണോ മുടന്തനോ ആയിപോകുന്നത് ? ഈ പ്രശ്നത്തിന് ജീവ ശാസ്ത്രഞ്ഞന്മാര അര്‍ദ്ധശങ്കക്കിടയില്ലാത്ത വിശദീകരണം നല്‍കി കഴിഞ്ഞു , ഇത് തികച്ചും ഒരു ജീവ ശാസ്ത്ര പ്രതിഭാസം മാത്രമാണ്. അതിന്റെ ഉത്തരവാദിത്വം ആ കുട്ടിയുടെ മാതാപിതാക്കളില്‍ തന്നെയാണ്. അവരുടെ ഭാഗത്ത്‌ നിന്നും ബോധപൂര്‍വമോ അബോധപൂര്‍വമോ ഉണ്ടായ ഏതെന്കിലും പ്രവൃതിയുടെയോ പ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍ ഇടയായതോ ആയ സന്ദര്‍ഭങ്ങള്‍ മാത്രമാണ്. അതിന്റെ ഫലമായാണ് ഇവ ഉണ്ടാകുന്നത്. ഇനിയും നിങ്ങള്‍ മറ്റൊരു ചോദ്യം കൂടി ചോദിച്ചേക്കാം, സാരാംശത്തില്‍ ബാലിശമാനെങ്കിലും. ദൈവം ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മനുഷ്യര്‍ അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിക്കാന്‍ തുടങ്ങിയത് ??? ഇതിനു എന്റെ മറുപടി വളരെ വ്യക്തവും ഹ്രസ്വവും ആണ്. അവര്‍ ഭൂത പ്രേതങ്ങളില്‍ എങ്ങനെ വിശ്വസിച്ചുവോ അങ്ങനെതന്നെ. ഒരു വ്യത്യാസം മാത്രമേയുള്ളൂ, ദൈവത്തിലുള്ള വിശ്വാസം സാര്‍വത്രികമാണ്. അത് വികസിത തത്വ ശാത്രം ഉണ്ടാകിയതാണ്. ചില തീവ്ര റാഡികലുകള്‍ പറയും പോലെ ചൂഷകരുടെ സങ്കല്‍പ്പനാചാതുര്യമാണ് ഇവയെ ഉല്‍പ്പാദിപ്പിച്ചത് എന്ന് ഞാന്‍ കരുതുന്നില്ല. തങ്ങളുടെ എല്ലാ ചൂഷണ പ്രക്രിയകള്‍ക്കും തങ്ങളെ ആ ദൈവീകത പിന്തുനക്കുന്നുണ്ടെന്നും അങ്ങനെ ആ വിശ്വാസത്തെ അവര്‍ക്കനുകൂലമായി ഉപയോഗിക്കുകയാണ് , ചൂഷകര്‍ ചെയ്യുന്നത് എന്ന വാദം ഞാന്‍ പക്ഷെ അംഗീകരിക്കുന്നു.രാജാവിനെതിരായ കലാപം എല്ലാ മതങ്ങളും പാപമായാണ് പ്രചരിപ്പിച്ചത്. ദൈവം എന്ന സങ്കല്‍പ്പത്തിന്റെ ഉല്‍പ്പത്തിയെ സംബന്ധിച്ചിടത്തോളം എന്റെ വ്യക്തിപരമായ അഭിപ്രായം ഇങ്ങനെയാണ് , പ്രകൃതിയുടെ മുന്നില്‍ മനുഷ്യന്റെ പരിമിതികളെയും ദൌര്‍ബല്യങ്ങളെയും പോരായ്മകളെയും കുറിച്ച് ധാരനയുണ്ടായതോട് കൂടി അവന്റെ നിസ്സഹായാവസ്ഥ ആണ് അവനെ കൊണ്ട് ദൈവത്തെ ഉണ്ടാക്കിയത്. അതോടെ പ്രതിബന്ധങ്ങളെ നേരിടുന്നതിനും, ജീവിത അഭിവൃധികളില്‍ വിനയാന്വിതനായിരിക്കുവാനും അവനതുയര്തികൊണ്ട് വന്നു. ദൈവത്തിന്റെ അധികാരവും പിത്രുതുല്യമായ നിയമങ്ങളും എല്ലാം ഉണ്ടാക്കപെട്ടു..ദൈവ കൊപതെയും അവന്റെ നിയമങ്ങളുടെ ചര്‍ച്ചയിലൂടെയും ഒരുതരത്തിലുള്ള സാമൂഹ്യ നിയന്ത്രണം സാധ്യമാക്കി..എല്ലാ ദുരിതത്തിലും ഒരു സര്‍വ ശക്തന്‍ പിന്തുനക്കനുന്ടെന്ന സങ്കല്പം ആ പ്രാകൃത യുഗങ്ങളില്‍ മനുഷ്യന് ഒരളവോളം ഉപകാര പ്രദവുമായിരുന്നു. വിഗ്രഹരാധനക്കും , അന്ധവിശ്വാസങ്ങള്‍ക്കും, സങ്കുചിത കാഴ്ചപ്പാടിനും എതിരായി പോരുതുന്നതുപോലെ തന്നെ സമൂഹം ഇത്തരം ദൈവ വിശ്വാസതിനെതിരെയും പോരുതെണ്ടതുണ്ട്. അതുപോലെ മനുഷ്യന്‍ സ്വന്തം കാലില്‍ നില്‍ക്കുവാന്‍ ശ്രമിക്കുകയും ഒരു യധാര്‍ധ്യവാദിയായി (realistic) മാറുകയും ചെയ്യുമ്പോള്‍ അവന്‍ ഈ കപട വിശ്വാസങ്ങളെയാകെ വലിച്ചെറിയുകയും, എല്ലാ സാഹചര്യ ദുരിതങ്ങളേയും പ്രയാസങ്ങളെയും പൌരുഷത്തോടെ നേരിടുകയും ചെയ്യും. ഇതാണ് യഥാര്‍ഥത്തില്‍ എന്റെ സ്ഥിതി. സുഹൃത്തുക്കളെ ഇതെന്റെ അഹങ്കാരമല്ല.!! എന്റെ ചിന്തകളുടെ ഈ രീതിയാണ് എന്നെ ഒരു നിരീശ്വരവാദി ആക്കിയത്... ദൈവ വിശ്വാസം മനുഷ്യനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം സ്വാര്ധപരവും അപമാനകരവും ആണെന്ന് ഞാന്‍ കരുതുന്നു. ദൈനംദിന പ്രാര്‍ഥ നടത്തി ദൈവ വിശ്വാസം ബലപ്പെടുതനം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അത് അങ്ങേയറ്റം അപമാനകരം ആണ്. ലോകത് ഒരു പാട് നിരീശ്വരവാദികള്‍ ഉണ്ടായിട്ടുണ്ട് , അവരെ ഞാന്‍ വായിച്ചിട്ടുണ്ട്, അവരെല്ലാം എല്ലാ പ്രതിബന്ധങ്ങളെയും ധീരമായി നേരിട്ടവരാന്. അതുപോലെ കഴുമരത്തിലും ശിരസ്സുയര്‍ത്തി ഒരു മനുഷ്യനെപോലെ നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ എങ്ങനെയാണത് നിര്‍വഹിക്കുന്നതെന്ന് നിങ്ങള്ക്ക് കാണാം. എന്റെ സുഹൃത്ത്‌ എന്നോട് പ്രാര്ധിക്കനാണ് പറഞ്ഞത്, എന്റെ നിരീശ്വര വാദം അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു,: " നിന്റെ അവസാന ദിനങ്ങളില്‍ നീ വിശ്വസിക്കാന്‍ തുടങ്ങും" ഞാന്‍ പറഞ്ഞു, : " ഡിയര്‍ സര്‍, അങ്ങനെയാവില്ല, എന്നെ സംബന്ധിച്ചിടത്തോളം അത് അപമാനകരവും ലജ്ജവഹവും ആണ്. സ്വാര്ധപരമായ ആ പ്രവൃത്തി ഞാന്‍ ചെയ്യില്ല." പ്രിയ സുഹൃത്തുക്കളെ വായനക്കാരെ ഇത് എന്റെ അഹങ്കാരമാണോ..? ഇനി അങ്ങനെയാണെങ്കില്‍ കൂടി ഞാന്‍ അതില്‍ ഉറച്ചു നില്‍ക്കുന്നു...അഭിമാനത്തോടെ..."- ഭഗത് സിംഗ് ( ലേഖനം അവസാനിക്കുന്നു.) *************************************************** കേവലം ഇരുപത്തിമൂന്നു വയസ്സില്‍ ആ ധീരനായ വിപ്ലവകാരി രക്തസാക്ഷിയായി....അതെ തിളയ്ക്കുന്ന യൌവ്വനതിലും അറിവിന്റെ ചക്രവാളങ്ങള്‍ തേടിപ്പിടിച്ചു തൊള്ളായിരത്തി മുപ്പതുകളില്‍ തന്നെ മാര്‍ക്സിസത്തിന്റെ വിപ്ലവ പാഠങ്ങള്‍ പഠിച്ചു സമാനതയില്ലാത്ത സത്യസന്ധതയുടെയും മാനവികതയുടെയും ആ പോരാളി നമുക്ക് മുന്നില്‍ എരിഞ്ഞു നില്‍ക്കുന്നു....ഉജ്ജ്വല ശോഭയോടെ..ഈ വിപ്ലവ പ്രകാശത്തിന്‍ ചൂടെല്‍ക്കാതെ പോകാന്‍ നമുക്കാവുമോ..പ്രിയ സുഹൃത്തുക്കളേ.......നന്ദി. പോസ്റ്റ് ചെയ്തത് Renjith ല്‍ 5:16 AM 43 അഭിപ്രായ(ങ്ങള്‍) Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Newer Posts Older Posts Home Subscribe to: Posts (Atom) About Me Renjith View my complete profile Followers ശ്രദ്ധിക്കപെട്ടവ Why I Am An Atheist? by Bhagat Singh.." ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദി ആയി"_ സഖാവ്. ഭഗത് സിംഗ് ഭാരതത്തിന്റെ വിപ്ലവ നക്ഷത്രം, ഭഗത് സിംഗ് ഒരു നിരീശ്വര വാദി ആണോ...? അദ്ദേഹം ഒരു മാര്‍ക്സിസ്ടുകൂടി ആണോ..? ഈ രണ്ടു ചോദ്യങ്ങള്‍ നിങ്ങളെ പോലെ ... യുക്തിയും ഞാനും !! ഒരു യുക്തിവാദിയും ഒരു സുപ്രഭാതത്തില്‍ ഉണ്ടാവുന്നില്ല. ക്ഷിപ്ര കോപം കൊണ്ടോ ജീവിത നൈരാശ്യം കൊണ്ടോ ദൈവത്തിനോടുള്ള വിരോധം കൊണ്ടോ ഒരാള്‍ക്ക്‌... ഇവിടെ സത്യം നിലവിളിക്കുന്നു....അഥവാ എയിട്സിനു മരുന്നുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു... അക്ഷരങ്ങള്‍ക്ക് നീറ്റ്ലുണ്ടെന്നു നമ്മള്‍ ആലങ്കാരികമായി പറയാറുണ്ട്‌...... അക്ഷരാര്‍ഥത്തില്‍ ഞാനത് അനുഭവിക്കുക ആയിരുന്നു, അല്ല..! എന്റെ കണ്ണ... "വാസ്തു ശാസ്ത്രം പൊരുളും പൊരുത്തക്കേടും " എന്ന ഗ്രന്ഥത്തെ ഒന്ന് പരിചയപ്പെടാം ! വാസ്തു ശാസ്ത്രം ഇന്ന് ഏറെ പ്രചാരമുള്ള ഒരു മേഖലയാനല്ലോ , നമ്മുടെ അമ്മമാരും മറ്റും ഇന്ന് ഏറെ വേവലാതിപെടുന്ന ഒന്നാണ് ഈ "വാസ്തു " !... ഓഷോയെ വായിക്കുമ്പോള്‍.--രണ്ടാം ഭാഗം.---' ജാഗ്രത" അങ്ങനെ ഓഷോയുടെ വായന ഞാന്‍ തുടരുകയാണ്...അറിയാം ഇത് ഏറെ വൈകിയെന്നു...ഒന്നുകില്‍ എഴുതാം അല്ലെങ്കില്‍ പ്രവര്‍ത്തിക്കാം.... ഇറോം ശര്മിലക്ക്... രതി നിര്‍വേദം ലൈംഗീകതയുടെ മറ്റൊരു മലയാളീ കാപട്യം ആണ് 'രതി നിര്‍വേദം' എന്ന കഥയും സിനിമയും. "സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വ... ഓഷോയെ വായിക്കുമ്പോള്‍...(ഓഷോയുടെ പഴയ പേര് - ഭഗവാന്‍ രെജനീഷ്‌) ആദ്യമേ പറയട്ടെ ഞാന്‍ ഓഷോയെ അധികം വായിച്ചിട്ടില്ല....!!!..ഓഹോ എന്നിട്ടാണോ....എന്ന് ചോദിക്കരുത്..വായിച്ചവ തന്നെ എന്നെ വല്ലാതെ സ്വാധീനിച്ചിട...
ലണ്ടന്‍ : പിഞ്ചു കുഞ്ഞിനെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ച കേസില്‍ വിചാരണ യു കെ കോടതിയില്‍ ഇന്നും തുടരും. പ്രതിയായ നഴ്സ് ലൂസി ലെറ്റ്ബി (32) ആണ്‍കുഞ്ഞിന് ഇന്‍സുലിന്‍ നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തില്‍ ഇരട്ടകളിലൊന്ന് മരിച്ചു. രണ്ടാമന്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചിരുന്നു. 2015 ഓഗസ്റ്റ് നാലിന് അര്‍ധരാത്രിയില്‍ ഇന്‍സുലിന്‍ നല്‍കി കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.കുഞ്ഞിന്റെ ഹൃദയമിടിപ്പ് കൂടുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അപകടകരമാം വിധം കുറയുകയും ചെയ്തത് പോഷകങ്ങളും പഞ്ചസാരയും ഉള്‍പ്പെടെയുള്ള പുതിയ ഇന്‍ട്രാവണസ് ഫീഡ് ലഭിച്ചതിനെ തുടര്‍ന്നാണെന്ന് ആരോപണം. ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസിലും 10 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ് ഹെയര്‍ഫോര്‍ഡില്‍ നിന്നുള്ള ഈ നഴ്സ്. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നിയോ-നാറ്റല്‍ യൂണിറ്റില്‍ മാസം തികയാതെ ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളുടെ പരിചരണം സംബന്ധിച്ച് പ്രതിയ്ക്കൊപ്പം ജോലി ചെയ്തിരുന്ന മൂന്ന് നഴ്സുമാരുടെ വിചാരണയാണ് ബുധനാഴ്ച നടന്നത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള നഴ്സുമാരായ ഷെല്ലി ടോംലിന്‍സ്, സോഫി എല്ലിസ്, ബെലിന്‍ഡ വില്യംസണ്‍ എന്നിവരുടെ മൊഴിയാണ് വീഡിയോ ലിങ്കിലൂടെ രേഖപ്പെടുത്തിയത്. 2015 ഓഗസ്റ്റില്‍ കുഞ്ഞിന്റെ ജനനത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവരും ഡ്യൂട്ടിയിലുണ്ടായിരുന്നു.എന്നാല്‍ മറ്റ് മൂന്ന് നഴ്സുമാരും ഇന്‍സുലിന്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയില്ലെന്ന് വ്യക്തമാക്കി. More News Middle East & Gulf ഐ സി എഫ് ഈസ്റ്റേൺ പ്രൊവിൻസ് സർഗ്ഗസംഗമം സമാപിച്ചു; ദമാം സെൻട്രൽ ജേതാക്കൾ; തുഖ്ബ രണ്ടും അൽഖോബാർ മൂന്നും സ്ഥാനങ്ങളിൽ ദമാം: ഐ സി എഫ് സൗദി ഈസ്റ്റേൺ പ്രൊവിൻസ് സർഗ്ഗസംഗമത്തിന് ഉജ്ജ്വല പരിസമാപ്തി. കലാ സാഹിത്യ മത്സരങ്ങളിൽ ആതിഥേയരായ ദമാം സെൻട്രൽ ഓവറോൾ ചാംപ്യൻമാരായി,തുഖ്ബ സെൻട്രൽ രണ്ടാം സ്ഥാനവും, അൽഖോബാർ സെൻട്രൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒരു മാസത്തിലധികം കാലമായി നടന്നു വന്ന യൂണിറ്റ് – സെക്ടർ തലങ്ങളിലെ വിവിധ പരിപാടികൾക്കു ശേഷമാണ് പ്രൊവിൻസ് സർഗ്ഗസംഗമം സമാപിച്ചത്. പ്രവിശ്യക്ക് കീഴിലെ ദമാം,അൽ-ഖോബാർ,അൽ-ഹസ്സ, ജുബൈൽ,ഖത്തീഫ്,തുഖ്ബ എന്നീ സെൻട്രലുകളിൽ നിന്നുള്ള പ്രതിഭകളായിരുന്നു എട്ട് വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്,സമാപന സംഗമം […] Middle East & Gulf ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (ബഹ്‌റൈന്‍) സിൽവർ ജൂബിലി ആഘോഷം വ്യാഴാഴ്ച മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷം പിന്നിട്ടിരിക്കുന്ന സാഹചര്യത്തിൽ വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ ഒന്നാം തീയതി വ്യാഴം രാത്രി ഏഴിന്‌ മനാമ ഗോൾഡൻ തുലിപ് ഹോട്ടലിൽ വച്ച് നടക്കുന്ന പ്രൗഡഗംഭീരമായ പരിപാടിയിൽ കേരള സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ അതിഥി ആയിരിക്കും. പ്രസ്തുത സമ്മേളനത്തിൽ വച്ചു പ്രവാസ സമൂഹത്തിന്റെ നന്മ ലക്ഷ്യം വെച്ചുകൊണ്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന തിരുവല്ല മണ്ണിൽ ബോബൻ തോമസിനെ ബിസിനസ്‌ […] Sports ഫ്രാന്‍സിനെ അട്ടിമറിച്ച് ടുണീഷ്യ; ഡെന്മാര്‍ക്കിനെ തകര്‍ത്ത് ഓസ്‌ട്രേലിയ പ്രീ ക്വാര്‍ട്ടറില്‍ ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും ഒരു അട്ടിറി. കരുത്തരനായ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളുകള്‍ക്ക് ടുണീഷ്യയാണ് തോല്‍പിച്ചത്. 58-ാം മിനിറ്റില്‍ വഹ്ബി ഖസ്‌റിയാണ് ഗോള്‍ നേടിയത്. പ്രീക്വാർട്ടർ ഉറപ്പിച്ചതോടെ പ്രമുഖ താരങ്ങൾക്കെല്ലാം ഫ്രാന്‍സ് വിശ്രമം നല്‍കിയിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ വിജയിച്ചെങ്കിലും, ടുണീഷ്യയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. എങ്കിലും കരുത്തരായ ഫ്രാന്‍സിനെ അട്ടിമറിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തില്‍ അവര്‍ക്ക് തല ഉയര്‍ത്തി ഖത്തറില്‍ നിന്ന് മടങ്ങാം. മറ്റൊരു മത്സരത്തില്‍, ഡെന്മാര്‍ക്കിനെ 1-0 ന് തകര്‍ത്ത് ഓസ്‌ട്രേലിയയും ഗ്രൂപ്പ് […] Business സ്പെഷ്യലൈസ്ഡ് ക്രിട്ടിക്കല്‍ ഇല്‍നെസ് സേവനങ്ങള്‍ക്കായി ടാറ്റാ എഐഎ ലൈഫ് മെഡിക്സുമായി സഹകരിക്കും കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് 300 ഇന്‍-ഹൗസ് ഫിസിഷ്യന്‍മാരും 4500-ല്‍ പരം മുന്‍നിര, സ്വതന്ത്ര മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകളും ഉള്ള മെഡിക്കല്‍ മാനേജുമെന്‍റ് സേവനങ്ങള്‍ നല്‍കുന്ന ആഗോള കമ്പനിയായ മെഡിക്സുമായി സഹകരണത്തിലേര്‍പ്പെട്ടു. ഗുരുതര രോഗങ്ങളുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകളുടെ പ്രാദേശിക, ആഗോള ശൃംഖലയുടെ പിന്തുണ നേടാന്‍ ഈ സഹകരണം ടാറ്റാ എഐഎ ഉപഭോക്താക്കളെ സഹായിക്കും. ടേം, സേവിങ്സ്, പെന്‍ഷന്‍ വിഭാഗങ്ങളില്‍ പെട്ട ഇന്‍ഷൂറന്‍സ് പദ്ധതികള്‍ വാങ്ങുന്ന പോളിസി […] കേരളം അതൃപ്തി അകലുന്നു! പാര്‍ട്ടി പരിപാടിയില്‍ വിട്ടുനില്‍ക്കുന്ന ഇ.പി. ജയരാജന്‍ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു; വിഴിഞ്ഞം വിഷയത്തില്‍ പ്രസ്താവന ഇറക്കിയ ഇടതുമുന്നണി കണ്‍വീനര്‍ നല്‍കുന്നത് മ... തിരുവനന്തപുരം: അതൃപ്തിയെ തുടർന്ന് കുറച്ച് കാലമായി സി.പി.എം- എൽ.ഡി.എഫ് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന ഇ.പി.ജയരാജൻ വീണ്ടും സജീവമാകുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവധി ദീർഘിപ്പിച്ച് വീട്ടിലിരിക്കുകയാണെങ്കിലും ദൈനംദിന രാഷ്ട്രീയ സംഭവവികാസങ്ങളിൽ പ്രസ്താവനയിലൂടെയും മറ്റും പ്രതികരിച്ചുകൊണ്ടാണ് ജയരാജൻ വീണ്ടും പാർട്ടിയുടെ മുഖ്യ ധാരയിലേക്ക് എത്തുന്നത്. പാർട്ടിയുടെയും മുന്നണിയുടെയും പോക്കിൽ അതൃപ്തിയുളളതുകൊണ്ട് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു എന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ അത് നിഷേധിക്കാൻ കൂട്ടാക്കാതിരുന്ന ഇ.പി.ജയരാജൻ ചില ഫേസ് ബുക്ക് പോസ്റ്റിലൂടെ അതിനും ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം […] Business എംവൈകെ ലാറ്റിക്രീറ്റ് എംഎസ് ധോണിയെ ദേശീയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു കൊച്ചി: ഇന്ത്യന്‍ ടൈല്‍ ആന്‍ഡ് സ്റ്റോണ്‍ ഇന്‍സ്റ്റലേഷന്‍ ഉല്‍പ്പന്ന വിഭാഗത്തിലെ ലീഡറും ഏറ്റവും മികച്ച പ്രീമിയം ബ്രാന്‍ഡുമായ എംവൈകെ ലാറ്റിക്രീറ്റ് , ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിജയപ്രദനായ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ എംഎസ് ധോണിയെ തങ്ങളുടെ ദേശീയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഈ വ്യവസായ രംഗത്ത് സ്വാധീനം ചെലുത്തുന്നവരെയും ഉപഭോക്താക്കളെയും നൂതനമായ ടൈല്‍ ആന്‍ഡ് സ്റ്റോണ്‍ ഇന്‍സ്റ്റാളേഷന്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് ബോധവത്കരിക്കാനും മികച്ച ഗുണനിലവാരമുള്ളതും ഈടുനില്‍ക്കുന്നതുമായ ഉല്‍പ്പന്നങ്ങളിലൂടെ ലക്ഷ്യബോധം ഉണര്‍ത്താനും ധോണിയുടെ ആധികാരിക ശൈലി പ്രതിഫലിപ്പിക്കുന്ന ഒരു […] കേരളം പ്രൊഫ. ധർമ്മരാജ് അടാട്ട് എൻഡോവ്മെന്റ് പ്രഭാഷണം നാളെ ; സംസ്കൃത സർവ്വകലാശാലയിൽ എം. എ. ബേബി പ്രഭാഷണം നടത്തും ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും സംസ്കൃത സാഹിത്യ വിഭാഗം തലവനുമായിരുന്ന ഡോ. ധർമ്മരാജ് അടാട്ടിന്റെ പേരിൽ രൂപീകരിച്ച എൻഡോവ്മെന്റിന്റെ പ്രഥമ പ്രഭാഷണം നാളെ (ഡിസംബർ 1) രാവിലെ 10ന് മുൻ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി നിർവ്വഹിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ‘ഇന്ത്യൻ ഭരണഘടനയുടെ ആമുഖംഃ ദർശനവും പ്രസക്തിയും’ എന്നതാണ് പ്രഭാഷണ വിഷയം. കാലടി മുഖ്യക്യാമ്പസിലെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ എൻഡ‍ോവ്മെന്റ് പ്രഭാഷണം […] Middle East & Gulf കുവൈറ്റ് ടൂറിസത്തിന് പുത്തൻ ഭാവം നൽകി ഫ്ലൈ വേൾഡ് ലക്ഷ്വറി പ്രവർത്തനമാരംഭിക്കുന്നു കുവൈറ്റ് സിറ്റി: ടൂറിസത്തിന്റെ ഏറ്റവും പുതിയ രൂപത്തിന് ജന്മം കൊടുത്ത് ‘ഫ്ലൈ വേൾഡ് ലക്ഷ്വറി – ടൂറിസം റിസർച്ച് സെന്റർ’ കുവൈറ്റിൽ പ്രവർത്തനമാരംഭിക്കുന്നു. ആഡംബര യാത്രകൾ തുടങ്ങി ഏറ്റവും നൂതന വിനോദസഞ്ചാര മേഖലകളിലേക്ക് തികച്ചും ആകർഷകമായ പ്രീമിയം സെർവീസുകൾ മുൻനിർത്തിയാണ് ഫ്ലൈ വേൾഡ് ലക്ഷ്വറി കുവൈറ്റിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദാവലിയ കോംപ്ലക്സിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ടൂറിസത്തിലെ തന്നേ ഏറ്റവും വ്യത്യസ്തം എന്ന് പറയാവുന്ന ഈ ലക്ഷ്വറി ടൂറിസം സർവീസുകൾ ആരംഭിച്ചിരിക്കുന്നത് കുവൈറ്റിലെ ബിസിനസ് ഗ്രൂപ്പായ […] അന്തര്‍ദേശീയം ഇന്ത്യയുമായുള്ള ഉഭയകക്ഷി പ്രശ്നങ്ങളിൽ യുഎസ് ഇടപെടൽ ആവശ്യമില്ലെന്നു ചൈന ദില്ലി : ഇന്ത്യ-ചൈന ബന്ധങ്ങളിൽ ഇടപെടേണ്ടെന്നു അമേരിക്കയ്ക്കു ബെയ്‌ജിംഗ് താക്കീതു നൽകിയതായി പെന്റഗൺ റിപ്പോർട്ട്. ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ചൈന ശ്രമിക്കുമ്പോൾ യുഎസിനെ അകറ്റി നിർത്തുക എന്ന ലക്‌ഷ്യം കൂടിയുണ്ടെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2020-2021 ൽ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ഉണ്ടായ അതിർത്തി സംഘർഷങ്ങൾ അതിന്റെ രൂക്ഷത കുറച്ചു കാണിക്കാൻ ചൈന ശ്രമിച്ചതും മൂന്നാം കക്ഷിയുടെ രംഗപ്രവേശം ഒഴിവാക്കാനാണ്. എന്നാൽ 46 വർഷത്തിനിടയിലെ ഏറ്റവും വലിയ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇരു പക്ഷവും സൈനിക സാന്നിധ്യം വർധിപ്പിക്കയും […] Load More Don't Miss പൊളിറ്റിക്‌സ് ചാൻസലറെ മാറ്റൽ ബില്ലിൽ ഉദ്ദേശകാരണം വ്യക്തമല്ലെന്ന് നോട്ടെഴുതിയ ബി. അശോകിന് മന്ത്രിസഭയുടെ കടുത്ത വിമർശനം; കൃഷി വകുപ്പ്‌ സെക്രട്ടറിയോടുള്ള മന്ത്രിസഭയുടെ അതൃപ്തി നേരിട്ടറിയിക്കാനുള്ള ചുമതല മന്ത്രി പി.... തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ഭേദഗതിബില്ലിന്റെ കരടിൽ അതിനുള്ള ഉദ്ദേശകാരണം അവ്യക്തമാണെന്ന് കുറിപ്പെഴുതിയ കൃഷിവകുപ്പ് സെക്രട്ടറി ഡോ.ബി. അശോകിന് മന്ത്രിസഭായോഗത്തിൽ രൂക്ഷവിമർശനം. മന്ത്രിസഭായോഗത്തിനുള്ള അജൻഡാ നോട്ടിൽ വിമർശനക്കുറിപ്പെഴുതി വച്ച കൃഷി സെക്രട്ടറിയോടുള്ള മന്ത്രിസഭയുടെ അതൃപ്തി നേരിട്ടറിയിക്കാൻ കൃഷി മന്ത്രി പി. പ്രസാദിനെയും രേഖാമൂലം അറിയിക്കാൻ ചീഫ്സെക്രട്ടറി ഡോ.വി.പി. ജോയിയെയും മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. അശോകിന്റെ നിലപാടിനെ കടുത്ത ഭാഷയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും യോഗത്തിൽ വിമർശിച്ചതായറിയുന്നു. അതേസമയം, നാളെ വീണ്ടും ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തിൽ അശോക് […] കേരളം മന്ത്രി വി അബ്ദുറഹ്മാനെതിരായ വിവാദ പരാമർശം; ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്ത് പൊലീസ്; നാക്കുപിഴവായി സംഭവിച്ച പരാമര്‍ശത്തില്‍ ഖേദിക്കുന്നുവെന്ന് ഫാ. തിയോഡേഷ്യസ് തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുത്തു. ‘അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന പരാമര്‍ശത്തിലാണ് വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. മതവിദ്വേഷം വള‍ത്താനുളള ശ്രമം, സാമുദായിക സംഘർഷത്തിനുളള ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അതേസമയം, വിവാദ പരാമർശത്തില്‍ വൈദികനും ലത്തീൻ അതിരൂപതയും ഖേദം പ്രകടിപ്പിച്ചു. പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നതായും നാക്കുപിഴവായി സംഭവിച്ച പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു. കേരളം സർക്കാർ കൊട്ടിഘോഷിച്ച സിലബസ് പരിഷ്കരണം തുടക്കത്തിലേ പാളുന്നു. നാലു വർഷ ബിരുദം നടപ്പാക്കുമ്പോൾ മൂന്നാം വർഷം കുട്ടികളെ ഇറങ്ങിപ്പോവാൻ അനുവദിക്കരുതെന്ന് അദ്ധ്യാപകർ. ജോലിഭാരം കണക്കിലെടുക്കാത്ത പരിഷ്കാര... തിരുവനന്തപുരം: സർക്കാർ കൊട്ടിഘോഷിച്ച സിലബസ് പരിഷ്കരണം തുടക്കത്തിലേ പാളുകയാണ്. നാലുമാസം കൊണ്ട് എല്ലാ സർവകലാശാലകളിലെയും സിലബസ് പരിഷ്കരിക്കാനാവില്ലെന്നും തങ്ങളുടെ ജോലിഭാരം കണക്കിലെടുക്കാത്ത പരിഷ്കാരങ്ങൾ വേണ്ടെന്നും അദ്ധ്യാപകർ നിലപാടെടുത്തതോടെ സർക്കാരിന്റെ പരിഷ്കരണം പാളുമെന്ന ഘട്ടത്തിലായി. വിദ്യാർത്ഥികളിൽ നൈപുണ്യ വികസനം വളർത്താൻ പ്രത്യേക കോഴ്സുകൾ വേണ്ടെന്നും നിലവിലെ കോഴ്സുകളുടെ സിലബസിൽ നൈപുണ്യവികസനം ഉൾപ്പെടുത്തണമെന്നും ഉന്നതവിദ്യാഭ്യാസ കരിക്കുലം ചട്ടക്കൂട് തയ്യാറാക്കുന്നതിനായുള്ള ശിൽപ്പശാലയിൽ അദ്ധ്യാപകർ നിർദ്ദേശമുയർത്തി. നാലുവർഷ ബിരുദ കോഴ്സുകളിൽ അവസാന സെമസ്റ്റർ പൂർണമായി വ്യവസായ ശാലകളിലെ ഇന്റേൺഷിപ്പ്, പ്രോജക്ട് എന്നിവയായിരിക്കണമെന്നാണ് യു.ജി.സിയുടെ […] പൊളിറ്റിക്‌സ് വിഴിഞ്ഞത്ത് നിരോധിത സംഘടനയുടെ സാന്നിധ്യം ആരോപിച്ച് സമരം തകര്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം! ആരോപണവുമായി കെ. സുധാകരന്‍ തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവന പോരാട്ടത്തെ തകര്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനകളുടെ ഭാഗമായിരുന്നവരുടെ സാന്നിധ്യം ഉണ്ടെന്നും അത് സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും മാധ്യമവാര്‍ത്തകളുണ്ട്. ഇത് സംബന്ധിച്ച നിജസ്ഥിതി മുഖ്യമന്ത്രി പുറത്തുവിടണം. അത് സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. News ഇംഗ്ലണ്ടിൽ ചരിത്രത്തിലാദ്യമായി ക്രിസ്ത്യാനികൾ ന്യൂനപക്ഷം. ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി വന്നപ്പോൾ ബ്രിട്ടനും ഇന്ത്യയും ഭായ്.. ഭായ് ! പാമ്പിനെയുംകൊണ്ട് ഷൈനിങ് നടത്തിയ വാവ സുരേഷിന് പണികിട്ടി – ... 1 . ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്. സ്വതന്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇന്‍ഡോ പസഫിക് മേഖലയില്‍ നിരവധി അവസരങ്ങളുണ്ടെന്നും ഇന്ത്യൻ വംശജൻ കൂടിയായ സുനാക്. 2 . മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സംശയാസ്പദമായ എല്ലാ സാഹചര്യവും പരിശോധിക്കണമെന്ന് കോടതി. 3 . മുൻ ചൈനീസ് പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയുമായ ജിയാങ് […] ജില്ലാ വാര്‍ത്തകള്‍ കൈവിട്ട ആഘോഷം! കോഴിക്കോട് വാഹനങ്ങളിൽ ഫുട്ബോള്‍ ആരാധകരായ വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം; വാഹനം ഓടിച്ചവരുടെ ലൈസന്‍സും വാഹനങ്ങളുടെ റജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്യും കോഴിക്കോട് : കോഴിക്കോട് കാരന്തൂര്‍ മൈതാനത്ത് കോളേജ് വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. മര്‍ക്കസ് കോളജിലെ വിദ്യാര്‍ഥികളാണ് ഉച്ചയ്ക്ക് രണ്ടരയോടെ കോളജ് ഗ്രൗണ്ടില്‍ ഒരു മണിക്കൂറോളം ഭയനാകമായ അന്തരീക്ഷം സൃഷ്ടിച്ചത്. വിവിധ രാജ്യങ്ങളുടെ പതാക ഏന്തി നാലുകാറുകളിലായി എത്തിയ ഇവര്‍ മൈതാനത്ത് വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ വട്ടം കറക്കി. കോളജിലെ തന്നെ ചിലരാണു മോട്ടര്‍ വാഹനവകുപ്പിനെ വിവരം അറിയിച്ചത്. കാറുടമകളെപ്പറ്റി മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. വാഹനം ഒാടിച്ചവരുടെ ലൈസന്‍സും വാഹനങ്ങളുടെ റജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരളം വികസനം വിമാനത്താവളങ്ങളിലൂടെയും തുറമുഖങ്ങളിലൂടെയുമാണോ വരിക ? വല്ലാര്‍പാടം കൊട്ടിഘോഷിച്ചു തുടങ്ങിയതല്ലേ ? ലാഭ നഷ്ട കണക്കുകള്‍ ഒന്നു പുറത്തുവിട്ടുനോക്കൂ. വിഴിഞ്ഞത്തെ നഷ്ടം സര്‍ക്കാര്‍ നികത്തട്ടെ ? കല്... നമ്മുടെ വികസന സങ്കല്പങ്ങള്‍ ആകെ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധം തകര്‍ത്തെറിഞ്ഞ യൂറോപ്പ് എങ്ങിനെയാണ് വികസിച്ചത് ? അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലാണ് അവിടുത്തെ സര്‍ക്കാരുകള്‍ ശ്രദ്ധിച്ചത്. മികച്ച റോഡുകള്‍ ഉള്‍പ്പെടെയുള്ള ഗതാഗതം, ശുദ്ധജലം, വൈദ്യുതി ഇവയിലായിരുന്നു ശ്രദ്ധ. നല്ല ഹൈവേകള്‍ ഉണ്ടായാല്‍ അതിനു സമീപത്ത് ഉപഗ്രഹ നഗരങ്ങള്‍ രൂപംകൊള്ളും. തിരുവനന്തപുരം, കൊച്ചി ബൈപാസുകള്‍ ഉദാഹരണം. അവക്കിരുവശവുമാണല്ലോ ഇപ്പോള്‍ വികസനം. ഇടറോഡുകളും ട്രാഫിക്ക് ബ്ലോക്കും നമ്മുടെ ശാപങ്ങളാണ്. അതിനു പകരമാവില്ല കെ-റെയിലും വിമാന താവളങ്ങളും. നല്ല റോഡുകള്‍ […]
ചുരുട്ടിയെറിഞ്ഞ പഴന്തുണിക്കെട്ടുപോലെ തനിക്ക് ചുറ്റുമുള്ള ലോകംതന്നെ മറന്നിരിക്കുന്ന അവളെ കണ്ടപ്പോള്‍ വല്ലാതെ ദേഷ്യംവന്നു. കഴിഞ്ഞ ഒരാഴ്ചയായി അവളോടു പറയുന്നു, ഇങ്ങനെ ജോലി ചെയ്താല്‍ ശരിയാവില്ലെന്ന്. എത്രത്തോളം അവളോടു സൌമ്യമായി സംസാരിക്കാന്‍ ശ്രമിച്ചാലും അതിലേറെ അകലത്തിലേക്ക് അവളുടെ ചിന്തകളെ പറഞ്ഞുവിട്ട് ശൂന്യമായ കണ്ണുകളുമായി വെറുതെ നോക്കിയിരിക്കും. മനസ്സില്‍ അമര്‍ഷം പതഞ്ഞുയരാന്‍ തുടങ്ങിയപ്പോള്‍ അവളെ വിളിച്ചു… ‘രെഹ്‌നാ.....’ ‘ങേ... സർ... ’ ‘നീ എന്താണിങ്ങനെ? ഇന്നലെ തീര്‍ക്കേണ്ട പ്രൊജക്റ്റ്‌ ഇനിയും സബ്മിറ്റ് ചെയ്തില്ലല്ലോ?’ ‘ക്ഷമിക്കണം.. ഞാന്‍...’ ‘നിനക്കിവിടെ ജോലി ചെയ്യാന്‍ താല്പര്യമില്ലെ? വെറുതെ എന്തിനു ആളുകളെ ബുദ്ധിമുട്ടിക്കുന്നു? റിസൈന്‍ ചെയ്തു പോകരുതോ?’ ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി… വാക്കുകള്‍ എനിക്ക് ചുറ്റും വെറുപ്പിന്റെ വളയങ്ങള്‍ തീര്‍ത്തുകൊണ്ടിരുന്നു. അവളുടെ കരിഞ്ഞുണങ്ങിയ ചുണ്ടുകള്‍ ഒന്നും പറഞ്ഞില്ല.... പൂര്‍ത്തിയാകാത്ത പ്രൊജക്റ്റ്‌ ഫയല്‍ മേശപ്പുറത്തേക്കിട്ട് ഞാന്‍ നീണ്ട വരാന്തയിലൂടെ മുറിയിലേക്ക് നടന്നു. കോഫീ കോര്‍ണറിലെ ചിരികളുടെ ശബ്ദം നിലച്ചു. പിറുപിറുക്കലുകള്‍ ഒച്ചിനെപ്പോലെ ഇഴഞ്ഞു ജനലിനപ്പുറത്തേക്ക് പോയി. എപ്പോഴും സൗഹൃദാന്തരീക്ഷം ഓഫീസില്‍ സൂക്ഷിക്കുന്നതിന് ശ്രമിച്ചിരുന്നു. ഉള്‍വലിയുന്നവരെ ഏകാന്തതകളിലേക്ക് തനിച്ചുവിട്ട് അവരുടെ സര്‍ഗ്ഗാത്മകതയെ പുറത്തെടുക്കാന്‍ കഴിയുന്നതില്‍ അഭിമാനം തോന്നിയിരുന്നു. പക്ഷെ ഇവള്‍ മാത്രം... പുതിയ പ്രോജക്ടില്‍ അസോസിയേറ്റ്‌ ആയി ഏറ്റവും മികച്ച ആളിനെയാണ് നിനക്ക് തരുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞപ്പോള്‍ അതൊരു കോംപ്ലിമെന്റായി തോന്നി... ‘എക്സ്ക്യൂസ് മി... മേ ഐ...?’ കാബിനിലേക്ക് കടന്നുവന്ന പെണ്‍കുട്ടിയില്‍നിന്ന് കണ്ണെടുക്കാനായില്ല. ബിസിനസ്സ് അറ്റയറില്‍, ആത്മവിശ്വാസം സ്ഫുരിക്കുന്ന ചലനങ്ങളും ആകര്‍ഷകമായ വ്യക്തിത്വവും... ‘ഞാന്‍ രഹ്‌ന... താങ്കളുടെ പുതിയ അസോസിയേറ്റ്‌...’ മനോഹരമായ ഇംഗ്ലീഷ് ആക്സന്റില്‍ അവള്‍ സ്വയം പരിചയപ്പെടുത്തി. കൃത്യമായ ഒരു ഓഫീസ് സമയക്രമം അടിച്ചേല്പിക്കാതെ സമയബന്ധിതമായി ജോലി ചെയ്തുതീര്‍ക്കുന്നതിന് സ്വാതന്ത്ര്യം ഉള്ളതിനാല്‍ നല്ല വ്യക്തിബന്ധങ്ങള്‍ ഓഫീസില്‍ ഉണ്ടായിരുന്നു, മടുപ്പില്ലാത്ത അന്തരീക്ഷവും. ഓഫീസ്‌ ടവറിന്റെ നാല്പതാം നിലയിലെ റിവോള്‍വിംഗ് റെസ്റ്റോറന്റില്‍ ഏറെ നീണ്ടുപോയ പകലുകളുടെ ക്ഷീണം ‘കാപ്പിച്ചുനോയുടെ’ കടുപ്പത്തില്‍ അലിയിച്ചു തീര്‍ക്കുന്ന സന്ധ്യകളില്‍ രഹ്‌ന ചിലപ്പോഴൊക്കെ അവളെപറ്റി സംസാരിച്ചു. നാട്ടിന്‍പുറത്തെ ജീവിതം നഷ്ടപ്പെട്ടതും പിന്നെ ടെക് സിറ്റിയില്‍ വളര്‍ന്നു ഒരു ‘ടെക്കി’ ആയതും. എങ്കിലും എവിടൊക്കെയോ മനപ്പൂര്‍വ്വം അകലം പാലിക്കാന്‍ അവള്‍ ശ്രമിച്ചു. ചില ദിവസങ്ങളില്‍ ദൂരെ പോര്‍ട്ടിലെക്ക് കടക്കാന്‍ കാത്തുകിടക്കുന്ന കപ്പലുകളുടെ നീണ്ട നിരയില്‍ കണ്ണുറപ്പിച്ച്, പറന്നകലുന്ന സീഗള്ളുകള്‍ തീര്‍ക്കുന്ന ആകാശചിത്രങ്ങളില്‍ അവള്‍ നിശ്ശബ്ദയായി നോക്കിയിരിക്കും. മനസ്സിലെ അസ്വസ്ഥതകളുടെ തിരയിളക്കം ഒളിപ്പിക്കാനാവാതെ, ശുഭരാത്രിയുടെ മര്യാദ പോലും മറന്ന് അവള്‍ പോകുമ്പോള്‍ വല്ലാത്ത ദേഷ്യം തോന്നും. തന്റെ സാന്നിദ്ധ്യംകൊണ്ടുപോലും മറ്റുള്ളവരില്‍ ഊര്‍ജ്ജം പകരുന്ന രഹ്‌ന ചില ദിവസങ്ങളില്‍ മറ്റൊരാളായി മാറും. അശ്രദ്ധമായ വസ്ത്രധാരണം, വരണ്ടുണങ്ങിയ ചുണ്ടുകള്‍, തെളിച്ചം നഷ്ടമായ കണ്ണുകള്‍, എല്ലാവരോടും ദേഷ്യം, തന്നിലേക്ക് തന്നെ ഉള്‍വലിയാനുള്ള ശ്രമം... ചില ദിവസങ്ങളില്‍ ഓഫീസിലെ അവളുടെ പെരുമാറ്റം അലോസരമുണ്ടാക്കുന്നതുമായിരുന്നു. കാബിനില്‍ വന്നിരുന്നിട്ടും മനസ്സില്‍ രഹ്‌നയുടെ മുഖം അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ടിരുന്നു. താഴെ കാറ്റാടിമരത്തിന്‍റെ നിഴലില്‍ കൂട്ടംകൂടിനിന്നു സിഗററ്റ് വലിക്കുന്നവര്‍ . പെട്ടെന്നുണ്ടായ ചിന്തയില്‍ മനസ്സൊന്ന് ആടിയുലഞ്ഞു... രെഹ്‌ന... ഡ്രഗ്സ് അവളേയും കീഴ്പ്പെടുത്തിയിരിക്കുമോ?! അതായിരിക്കുമോ അവളുടെ സ്വഭാവത്തിലെ ഈ മാറ്റം? രഹ്‌നയുടെ ഇന്റര്‍കോം മറുപടിയില്ലാതെ ശബ്ദിച്ചുകൊണ്ടിരുന്നു... 'സര്‍... രെഹ്‌ന സുഖമില്ലാതെ നേരത്തേ പോയി' സെക്രട്ടറി പറഞ്ഞു. ശബ്ദത്തിലെ ദേഷ്യം മനസ്സിലാക്കിയിട്ടാവണം അവള്‍ തുടര്‍ന്നു, ‘രെഹ്‌നയുടെ റൂം മേറ്റിനു സാറിനോട് എന്തോ സംസാരിക്കാനുണ്ടെന്ന് പറയുന്നു.’ പൊതുവേ വാചാലയായ ബിന്‍ഷ സംസാരിക്കാന്‍ ബുദ്ധിമുട്ടി. 'പറയൂ...' 'സര്‍... അത് രഹ്‌നയെ കുറിച്ചാണ്... മറ്റാരും ഇക്കാര്യം അറിയരുത് എന്നവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു... എങ്കിലും സര്‍ ഇത് അറിയണം എന്ന്‍ എനിക്ക് തോന്നി. രഹ്‌ന ഒരു എപ്പിലപ്സി പേഷ്യന്റാണ്... ഫിറ്റ് ഉണ്ടാകുന്ന ദിവസങ്ങളിലാണ് അവളിങ്ങനെ വല്ലാതെ അപ്സെറ്റ് ആവുന്നത്...’ കാബിനില്‍ നിന്ന് പുറത്തേക്ക്‌ പോകുന്ന ബിന്‍ഷയെ സ്തബ്ധനായി നോക്കിയിരുന്നു. അവളുടെ വാക്കുകള്‍ മുറിയിലെ വെളിച്ചം കെടുത്തി. ചുവരിലെ ചിത്രം ചാവുകടല്‍പോലെ തോന്നി.. തലയ്ക്കകത്ത് കുറ്റബോധത്തിന്‍റെ കറുത്ത പാമ്പുകള്‍ ഇഴഞ്ഞു... മൊബൈല്‍ ഫോണിന്റെ അങ്ങേത്തലക്കല്‍ രഹ്‌നയുടെ ചിലമ്പിച്ച ശബ്ദം... 'എന്തു പറ്റി രഹ്‌നാ?' 'വല്ലാത്ത ക്ഷീണം...' 'രഹ്‌ന വിശ്രമിക്കൂ... വൈകുന്നേരം ഞാന്‍ അതുവഴി വരുന്നുണ്ട്... നമുക്ക്‌ പുറത്തൊക്കെയൊന്നു പോകാം. അല്പം ഫ്രഷ്‌ എയര്‍ കൊണ്ടാല്‍ ക്ഷീണം മാറും.' ബീച്ചിലെ ഓപ്പണ്‍ കഫേയില്‍ തണുത്ത കാപ്പിക്കപ്പിനു മുന്നില്‍ തിരയില്ലാത്ത കടലില്‍ അലക്ഷ്യമായി കണ്ണുനട്ടിരുന്നു അവള്‍ . നീണ്ട മൂക്കിനു താഴെ മലര്‍ന്നു തുടുത്ത ചുണ്ടുകള്‍ അപ്പോള്‍ വിളര്‍ത്തു കരിഞ്ഞിരുന്നു.... ‘സര്‍ ...എനിക്ക്…’ ‘എന്നെ പേര് വിളിക്കാം, അതാണെനിക്കിഷ്ടവും...നമുക്കിടയിലുള്ള ദൂരവും കുറച്ചു കുറയട്ടെ… ഹഹഹ…’ അവള്‍ വിളറിയ ഒരു പുഞ്ചിരിയോടെ ദീര്‍ഘമായി നിശ്വസിച്ചു... ‘നിഹാല്‍ , ക്ഷമിക്കണം... ഈ പ്രോജക്റ്റ്‌ സമയത്തിനു ചെയ്തു തരാന്‍ കഴിയുമെന്ന്‍ എനിക്ക് തോന്നുന്നില്ല...' 'രഹ്‌നാ... നിന്നേക്കാള്‍ നന്നായി അത് ചെയ്യാന്‍ മറ്റാര്‍ക്കും കഴിയില്ല. നാളെ സ്വസ്ഥമായി തുടങ്ങു.., ഞാനും സഹായിക്കാം...' അടുത്ത ദിവസങ്ങളൊക്കെ മുഴുവന്‍ സമയവും രഹ്‌ന പ്രൊജക്ടിനായി ചിലവഴിച്ചു. ഇടക്കിടെ സംശയങ്ങളുമായി കാബിനില്‍ വരുമ്പോഴൊക്കെ തികച്ചും ഒരു പ്രൊഫഷണല്‍ മാത്രമായിരുന്നു അവള്‍ .സമയപരിധിക്ക് മുമ്പ്‌ തന്നെ പ്രോജക്റ്റ് പ്രസന്റേഷന്‍ മനോഹരമായി തയ്യാറാക്കിത്തന്നു. ‘എക്സലന്‍റ് വര്‍ക്ക്‌… അഭിനന്ദനങ്ങള്‍ രേഹ്‌ന... ഇവിടുത്തെ കോര്‍ഗ്രൂപ്പിലേക്ക് സ്വാഗതം.’ ‘താങ്ക്യു നിഹാല്‍ , എനിക്ക് കിട്ടിയ ഏറ്റവും നല്ല അവസരമാണിത്…’ ഏറെ ഉത്തരവാദിത്വമുള്ള പ്രോജക്ടുകള്‍ എപ്പോഴും അവളെ തന്നെ ഏല്പിച്ചു. രഹ്‌ന ബോധപൂര്‍വ്വം സൃഷ്ടിച്ച ഞങ്ങള്‍ക്കിടയിലെ അകലം കുറഞ്ഞുവന്നു. “ഓഹ്… ഇവിടെ നമ്മള്‍ മൂന്നു മലയാളികള്‍ മാത്രമായതു കൊണ്ടാവും ഇത്രയും നല്ല ഓഫീസ്‌ അന്തരീക്ഷം. മറ്റുള്ളവന്റെ മനസ്സിലേക്കുള്ള ആ അവിഞ്ഞ ഒളിഞ്ഞുനോട്ടം ഇല്ലാത്തത് തന്നെ വലിയ ആശ്വാസം” എന്നൊരിക്കല്‍ അവള്‍ പറഞ്ഞു ചിരിച്ചത് ഓര്‍മ്മയുള്ളതുകൊണ്ട് അവളെപ്പറ്റി കൂടുതല്‍ അറിയാന്‍ താല്പര്യം കാണിച്ചില്ല. പുതിയ പ്രോജക്റ്റില്‍ സ്വയം മറന്നിരിക്കുമ്പോഴാണ് രഹ്‌ന ചോദിച്ചത്, ‘നിഹാല്‍ , മഞ്ഞ ഉന്മാദത്തിന്‍റെ നിറമാണ് അല്ലേ?’ 'ഉം… എന്താ അങ്ങനെ ഒരു തോന്നല്‍ ?’ ‘അല്ല, വാന്‍ഗോഗിന്‍റെ ചിത്രങ്ങളില്‍ല്‍ ഭ്രമാത്മകമായ മഞ്ഞയുണ്ട്. നിന്റെ തലക്ക് മുകളിലെ ചുവരിലും റിസപ്ഷനിലും വാന്‍ഗോഗ് ചിത്രങ്ങളാണല്ലോ. സുന്ദരികള്‍ പാറിപറക്കുന്ന ഇവിടെ മോണോലിസ്സ ആയിരുന്നില്ലേ നല്ലത്?’ ‘ഉന്മാദത്തിന്റെയും ദാരിദ്ര്യത്തിന്റെയും കൊടുമുടിയില്‍ ജീവിക്കുമ്പോഴും എന്റെ ചിത്രങ്ങള്‍ക്ക് ലോകം വിലപറയുന്ന ഒരു ദിവസം വരുമെന്ന് പറഞ്ഞ വാന്‍ഗോഗിനെയാണെനിക്കിഷ്ടം.. ഒരിക്കല്‍ വിശപ്പിന്റെ കണ്ണീരുമായി ഒരു രാത്രി മുഴുവന്‍ രണ്ടു ‘സെന്റ്സ്’ തന്നാല്‍ മതി എന്നുപറഞ്ഞു തെരുവുകളിലെ ഓരോ കടയിലും കയറി ഇറങ്ങിയിട്ടും ആരും വാങ്ങാതെ പോയ ആ ചിത്രത്തിനാണ് ഇന്ന് ഏറ്റവും കൂടുതല്‍ വില… മരണം കൊണ്ട് വിഖ്യാതനായ ചിത്രകാരന്‍...’ ‘ഉം.., അദ്ദേഹത്തിന്‍റെ ഉന്മാദവും വിഖ്യാതമായിരുന്നു…’ ‘ഹഹഹ.... നിനക്ക് ഉന്മാദം ഇഷ്ടമാണോ?’ അവളുടെ കണ്ണില്‍ നോക്കിയാണ് ചോദിച്ചത്… അവള്‍ ഒന്ന് പിടഞ്ഞു… പിന്നെ സംയമനം വീണ്ടെടുത്ത് പറഞ്ഞു, ‘ഒരു നേര്‍രേഖയില്‍ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ എനിക്കിഷ്ടമല്ല.’ ‘അപ്പോള്‍ എന്നെപ്പോലെ കുറച്ചു ഭ്രാന്തുണ്ട് നിനക്കും അല്ലേ? ഭ്രാന്തുള്ളവര്‍ വളരെ ക്രിയേറ്റീവ് ആണെന്നറിയുമോ?’ ആത്മസംഘര്‍ഷത്തില്‍ അവളുടെ കണ്ണുകള്‍ ചുവന്നു. പിന്നെ പതുക്കെ പറഞ്ഞു... ‘അതേ, തലച്ചോറില്‍ മിന്നലുകള്‍ എരിയുന്നവന്റെ ഭ്രാന്ത്... അത് ക്രിയേറ്റീവ് അല്ല, വളരെ വളരെ ക്രിട്ടിക്കല്‍ ആണ്… നിനക്കതു മനസ്സിലാവില്ല…’ അവള്‍ പെട്ടെന്നെഴുന്നേറ്റു പുറത്തേക്കു പോയി. ഒന്നും പറയാനാവാതെ ഞാന്‍ സൂര്യകാന്തിപൂക്കളിലെ മഞ്ഞ നിറവും നോക്കിയിരുന്നപ്പോള്‍ തലച്ചോറില്‍ കടലിരമ്പങ്ങളുടെ നേര്‍ത്ത ശബ്ദം… എന്റെ കണ്ണുകള്‍ അറിയാതെ അടഞ്ഞുപോയി… സമയം പോയതറിഞ്ഞില്ല… ഉണര്‍ന്നപ്പോള്‍ ഇരുട്ട് വീണിരുന്നു. മുറിപൂട്ടിയിറങ്ങുമ്പോള്‍ രഹ്‌നയുടെ കാബിനില്‍ വെളിച്ചം കണ്ടു. അവള്‍ ഇനിയും പോയില്ലേ? ഞാന്‍ ചെന്നതുപോലും അവlള്‍ അറിഞ്ഞില്ല. ഗ്ലാസ് ഭിത്തിക്കരികില്‍ താഴെ നിരത്തില്‍ പല നിരകളായി ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍ നോക്കിനില്ക്കുന്നു. അവളുടെ തോളില്‍ കൈ വെച്ചു… എന്നെ നോക്കി അവള്‍ ചിരിക്കാന്‍ ശ്രമിച്ചു. ‘രെഹന... ഇന്ന് നമുക്ക് ഡിന്നര്‍ ഒന്നിച്ചായാലോ?’ പൂള്‍സൈഡ്‌ റെസ്റ്റോറന്റില്‍ നീന്തല്‍ക്കുളത്തില്‍ ചന്ദ്രന്‍ നീന്തിത്തുടിക്കുന്നതും നോക്കിയിരുന്നപ്പോള്‍ അവളുടെ വാക്കുകള്‍ തണുത്ത കാറ്റിനൊപ്പം തീക്കനലുകള്‍ ഹൃദയത്തിലേക്ക് കോരിയിട്ടു. 'ഒരു അപസ്മാര രോഗിയെക്കുറിച്ച്, അവന്റെ വേദനകളെക്കുറിച്ച് നിനക്കറിയുമോ, മനസ്സിലാകുമോ എന്ന് എനിക്കറിയില്ല നിഹാല്‍ ... എന്നാലും എനിക്ക് നിന്നോടു പറയാതെ വയ്യ...' അവളുടെ കയ്യില്‍ മെല്ലെ അമര്‍ത്തി. വൈന്‍ ഗ്ലാസ്സില്‍ നിന്ന് ഒരു കവിള്‍ എടുത്ത്‌ പറഞ്ഞു തുടങ്ങി… ആത്മവ്യഥയുടെ നീണ്ട് നീണ്ടു പോകുന്ന മൌനങ്ങള്‍ക്കിടയിലെ എന്റെ ചോദ്യങ്ങള്‍ക്കായി അവള്‍ മനസ്സുതുറന്നു. 'നിഹാല്‍ , ചിത്രശലഭങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കുമൊപ്പം ഊഞ്ഞാലാടി വളര്‍ന്നതായിരുന്നു എന്റെ ബാല്യം. പക്ഷെ കൌമാരവും യൌവ്വനവും കണ്ണീരിലും ചോരയിലും കുതിര്‍ന്നു പോയി.. യൂണിവേഴ്സിറ്റിയിലെ ആദ്യവര്‍ഷമാണ് എന്റെ തലച്ചോറില്‍ ഇടിമുഴക്കങ്ങള്‍ ഉണ്ടായത്...ആദ്യത്തെ എപ്പിലപ്റ്റിക് ഫിറ്റ്‌. .., ... എന്റെ നാവ്‌ മുറിഞ്ഞ് ചോര ഒഴുകി… ശരീരം മുഴുവന്‍ ഇടിച്ചു പിഴിഞ്ഞ വേദന… കുഴഞ്ഞുപോകുന്ന നാവ്… തലപൊട്ടി പൊളിയുന്ന വേദന... ശരീരത്തിന്റെ ബലം മുഴുവന്‍ നഷ്ടപ്പെട്ടതുപോലെ... പിന്നെ വെള്ളിടി വെട്ടിയ രാവുകളിലെല്ലാം നക്ഷത്രഖബറില്‍ എരിഞ്ഞു വീണ നക്ഷത്രത്തിന്റെ കരിക്കട്ട പോലെ ഞാനും വീണുകിടന്നു.' ‘മരുന്ന് സ്ഥിരമായി കഴിച്ചിരുന്നില്ലേ നീ?’ ‘മരുന്ന് കഴിച്ചു തുടങ്ങിയതോടെ എന്റെ ജീവിതത്തിന്‍റെ താളം തന്നെ തെറ്റി. എപ്പോഴും ഉറക്കം തൂങ്ങി... ക്രമേണ ഒന്നും ഓര്‍ത്തുവേക്കാന്‍ കഴിയാതായി... സഹതാപങ്ങള്‍ മുറിപ്പെടുത്താന്‍ തുടങ്ങി...കടുത്ത നിയന്ത്രണങ്ങള്‍ എനിക്ക് ചുറ്റും കമ്പിവേലികള്‍ തീര്‍ത്തു... ഞാന്‍ എന്റെ ലോകത്തേക്ക് ഉള്‍വലിഞ്ഞു... ‘അവിടേക്ക് കടന്നു കയറിയവരോടു നിര്‍ദ്ദയമായി പെരുമാറി, അല്ലേ?’ ‘ഉം....അതാവാം പുഴയോരത്തെ വലിയ വീട്ടില്‍നിന്നും എപ്പോഴും ചൂടുകാറ്റ് വീശിയടിക്കുന്ന ഹൈദരാബാദിലേക്ക് ഞങ്ങള്‍ താമസം മാറ്റിയത്. വല്ലപ്പോഴുമൊക്കെ തലച്ചോറില്‍ അഗ്നിഗോളങ്ങള്‍ എരിഞ്ഞു... തുടര്‍ച്ചയായി 3 കൊല്ലം ഫിറ്റ്‌ ഉണ്ടായില്ലെങ്കില്‍ മരുന്ന് നിര്‍ത്താം എന്ന് ഡോക്ടർ പറഞ്ഞിരുന്നു. പക്ഷെ ഒരിക്കലും മരുന്ന് നിര്‍ത്താന്‍ കഴിഞ്ഞില്ല. സ്വയം വെറുത്തു വെറുത്തു ഞാന്‍ ജീവിക്കാന്‍ പഠിച്ചു... എല്ലാത്തില്‍ നിന്നും ഒരു ഒളിച്ചോട്ടമായിരുന്നു ആ ജോലി.... ജോലി മാത്രമായിരുന്നു അവിടെ എന്റെ ജീവിതം…’ ‘അത് നല്ല കമ്പനി ആയിരുന്നല്ലോ? എന്നിട്ടും എന്തിനാണ് അതുപേക്ഷിച്ചത്?’ ‘എനിക്കവിടെ സൌഹൃദങ്ങള്‍ ഇല്ലായിരുന്നു, ബിന്‍ഷ അല്ലാതെ. തലയ്ക്കുള്ളിലെ കടലിരിമ്പങ്ങള്‍ക്ക് ചെവിയോര്‍ത്തു കിടക്കുന്ന ഒരുവളില്‍ പ്രണയം എങ്ങനെ പൂത്തുലഞ്ഞു എന്ന് എനിക്കുതന്നെ അറിയില്ല... അതുവരെ നഷ്ടമായ നിറങ്ങള്‍കൊണ്ട് തരുണ്‍ എന്റെ ദിവസങ്ങള്‍ക്ക് ചായം തേച്ചു. ഞാന്‍ കൂടെയുള്ളപ്പോള്‍ ഇനി ഒരിടിമിന്നലും നിന്നെ തളര്‍ത്തില്ല എന്ന് തരുണ്‍ പറയുമായിരുന്നു… അവന്റെ സാമീപ്യം എന്നില്‍ പെണ്‍ജീവിതത്തിന്‍റെ ആസക്തി നിറച്ചു.’ ‘പിന്നെ എന്താണ് നിന്നെ ഉലച്ചു കളഞ്ഞത്? ഒന്നും ചെയ്യാതെ ഒരു ഇടവേള നിന്റെ “റെസുമെ”യില്‍ കണ്ടു...’ ‘എനിക്കും അവനും ഒന്നിച്ചാണ് ഒരു ഫോറിന്‍ അസൈന്‍മെന്റ് കിട്ടിയത്. അതിന്റെ പേപ്പറുമായി അവന്‍ ഓടി വന്നപ്പോള്‍ ബിന്‍ഷ ഏതോ കിറ്റി പാര്‍ട്ടിക്ക് പോയിരിക്കുകയായിരുന്നു. എന്നെ അവന്‍ ഗാഡമായി ആലിംഗനം ചെയ്തു… മേശപ്പുറത്തിരുന്ന സോഡിയം വാല്പൊറേറ്റ് ടാബ്ലെറ്റിന്‍റെ കിറ്റെടുത്ത് അവന്‍ പുറത്തേക്കെറിഞ്ഞു. ഇനി നിനക്കിതിന്റെ ആവശ്യം ഇല്ല… മൂന്നു വര്‍ഷം നീ ഭയന്ന് ജീവിച്ചില്ലേ? ഇന്ന് നിന്റെ തലച്ചോറില്‍ എരിയുന്ന ഇടിമിന്നല്‍ നിന്റെ വികാരങ്ങളില്‍ നിറക്ക്… എനിക്ക് ഈ രാത്രി വേണം നിനക്കൊപ്പം… അവനെന്നെ ഭ്രാന്തമായി ചുംബിക്കാന്‍ തുടങ്ങി…’ ‘ഭ്രാന്തമായി പ്രണയിക്കാന്‍ കഴിയുന്നത് ഒരു സൌഭാഗ്യമല്ലേ രെഹന' 'ആദ്യരതിയുടെ അശ്ലീലങ്ങള്‍ ഇല്ലാതെ ഞാനവന്റെ വികാരങ്ങളില്‍ നിറഞ്ഞു. ആലസ്യത്തിലേക്ക് ഊര്‍ന്നു വീഴുമ്പോഴേക്കും അവന്‍ എന്നില്‍ നിന്നും അകന്നുമാറി കണ്ണടച്ചു കിടന്നു. നീ ആദ്യമായിട്ടല്ല, അല്ലേ? എന്ന അവന്റെ ചോദ്യത്തില്‍ ഞാന്‍ പകച്ചുപോയി. പതിനഞ്ചാം വയസ്സില്‍ തുടങ്ങിയ ഭോഗങ്ങളുടെ ഓര്‍മ്മക്കണക്കുകള്‍ സൂക്ഷിക്കുന്ന അവന്റെ മുന്നില്‍ എന്റെ കന്യകാത്വത്തിന് സാക്ഷ്യം പറയാന്‍ എനിക്ക് തോന്നിയില്ല. കയ്യില്‍ തടഞ്ഞ ടി ഷര്‍ട്ട്‌ എടുത്തു കൊടുത്തിട്ട് ഞാന്‍ പറഞ്ഞു, നിനക്ക് പോകാം തരുണ്‍… ഇനി നമ്മള്‍ കാണാതിരിക്കട്ടെ… ശുഭയാത്ര…’ ‘മുറിയുടെ വാതില്‍ വലിച്ചടച്ച് നേര്‍ത്ത ഗൌണിട്ട ഞാന്‍ രാത്രിയുടെ തണുപ്പിലേക്കിറങ്ങി നടന്നു… പിന്നെ ഓര്‍മ്മ വരുമ്പോള്‍ മുറിഞ്ഞ നാവും ബലമില്ലാത്ത ശരീരവുമായി ഞാന്‍ ബിന്‍ഷയുടെ മടിയില്‍ കിടക്കുകയായിരുന്നു. ഓഫീസിലെ ഡൈനിങ്ങ്‌ റ്റേബിളുകളിലും ബാച്ചിലര്‍ പാര്‍ട്ടികളിലുമൊക്കെ എന്റെ “പെര്‍ഫോര്‍മന്‍സിന്റെ” കഥകള്‍ കറങ്ങിനടന്നു. പക്ഷെ ജോലി ഉപേക്ഷിക്കുവാന്‍ എനിക്കാകുമായിരുന്നില്ല…’ ‘അധഃകൃതന്റെ ജാതിപ്പേരുപോലെ പെണ്ണിന്റെ മേലുള്ള സ്റ്റിഗ്മയാണ് അവളുടെ കന്യാചര്‍മ്മം, അല്ലേ? എനിക്ക് ഉറക്കെ ചിരിക്കാനാണ് തോന്നുന്നത്…’ ‘എന്റെ മേശമേല്‍ പിന്നെയും വാല്പൊറേറ്റ് കിറ്റ്‌ വന്നിരുന്നു. അവയില്‍നിന്നും ഞാന്‍ ദിവസവും ഒന്നിലധികം കഴിച്ചു ബോധമില്ലാതെ രാവുകള്‍ ഉറങ്ങിത്തീര്‍ത്തു. ബിന്‍ഷ ഇവിടെ ജോയിന്‍ ചെയ്തപ്പോള്‍ അവള്‍ നിര്‍ബ്ബന്ധിച്ചു എന്റെയും റെസുമേ കൊടുത്തു. അങ്ങനെ ഇവിടെയെത്തി…’ ‘ജീവിതത്തിലെ ഇരുണ്ട ദിനങ്ങള്‍ ഒക്കെ കഴിഞ്ഞു പോയി രേഹന… ഇനി പുതുജീവന്റെ വെള്ളിവെളിച്ചങ്ങള്‍ ആണ്.’ ‘ഇല്ല നിഹാല്‍ . ഇതെന്റെ ജീവപര്യന്തം ആണെന്ന് തോന്നുന്നു. കഴിഞ്ഞ കുറേ നാളുകളായി അസുഖം വരാതെയിരിക്കുകയായിരുന്നു. മരുന്നു നിര്‍ത്താം എന്നു സന്തോഷിച്ചിരുന്നപ്പോഴാണ് അടുത്ത കാലത്തായി വീണ്ടും....’ മുഖംപൊത്തി രെഹ്‌ന എങ്ങലടിച്ച് കരയാന്‍ തുടങ്ങി. അവളെയും ചേര്‍ത്തുപിടിച്ച് പൂളിനരികിലേക്ക് നടന്നു. കടല്‍ കടന്നെത്തിയ ഈറന്‍കാറ്റ്‌ പുതപ്പായി... രെഹ്‌നയുടെ തേങ്ങലുകള്‍ എന്റെ തോളില്‍ മെല്ലെ മെല്ലെ തലചായ്ചു… ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഉള്ളില്‍നിന്നും സത്യം നാവിന്‍തുമ്പോളം എത്തി. ഒരു കഷണം ഫിഷ്‌ ടിക്കയോടൊപ്പം അത് വിഴുങ്ങിയിട്ട് അവളോട് പറഞ്ഞു... ‘ഞാന്‍ ഇതില്‍ ഗവേഷണം ചെയ്യുന്നുണ്ട്…’ ‘ഗവേഷണമോ? അവള്‍ കണ്ണ് മിഴിച്ചു.’ ‘ചുമ്മാ… പുതിയ അറിവുകള്‍ തലച്ചോറിനു നല്കിക്കൊണ്ടിരുന്നാല്‍ ഓര്‍മശക്തി വര്‍ദ്ധിക്കുമെടോ…’ ‘ഉം... എന്നാല്‍ ഗവേഷണ ഫലം പറയു…’ ‘ചിലരില്‍ ചില പ്രത്യേക നിമിഷങ്ങളില്‍ ശരീരത്തിനു വേണ്ടതിലധികം ഇലക്ട്രിസിറ്റി അവരുടെ തലച്ചോറില്‍ ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് ഏതാനം നിമിഷങ്ങളിലേക്ക് ശരീരത്തിന്റെ താളം തെറ്റിക്കുന്നു. അതാണ് ഈ ഫിറ്റ്സ്. കൃത്യമായ ഉറക്കവും, ജീവിതചര്യയും, മരുന്നും കൊണ്ട് ഇതിനെ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാം...’ ‘ഇതൊക്കെ എന്റെ ഡോക്ടറടെ പതിവ് ഉപദേശങ്ങളാണല്ലോ…’ ‘അല്ല രെഹന, ജന്മസിദ്ധമായി ക്രോണിക് എപിലപ്റ്റുകള്‍ ആവുന്നവരാണു രോഗികള്‍ . നിന്റേത് ഒരു രോഗമല്ല... ഒരു ശാരീരികാവസ്ഥ മാത്രം... അതിലുപരി ഒരു മാനസികാവസ്ഥയും…’ ‘അപ്പോള്‍ എനിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടില്ല, അല്ലെ?’ അവള്‍ വരണ്ട ചിരിയോടെ ചോദിച്ചു. ‘നിനക്കായി എത്രയോ രാജവീഥികള്‍ കാലം ഒരുക്കിവെച്ചിരിക്കുന്നു. അറിയപ്പെടുന്ന ജീനിയസ്സുകളില്‍ പലരും എപ്പിലെപ്റ്റിക് ആയിരുന്നില്ലേ…? അന്ന് ഞാന്‍ തമാശ പറഞ്ഞതല്ല... ഇതുള്ളവരില്‍ ക്രിയേറ്റിവിറ്റി വളരെ കൂടുതല്‍ ആയിരിക്കും.. ഇറ്റ്‌ ഈസ്‌ എ ഗിഫ്റ്റ്‌ ഓഫ് ഗോഡ്‌...’ രാത്രിയുടെ പാതിയും കടന്നു പോയി. ആകാശത്ത് നിലാവിന്റെ തിരിവെട്ടം തല നീട്ടി. രഹ്‌നയുടെ കണ്ണുകളില്‍ പതുക്കെ വെളിച്ചം നിറഞ്ഞു. തിരക്കുകള്‍ ദിവസങ്ങളെ തിന്നു തീര്‍ത്തു. ഉഷ്ണം പുകയുന്ന ചിന്തകള്‍ ഉപേക്ഷിച്ച് പ്രസരിപ്പും ഊര്‍ജ്ജസ്വലതയും രെഹ്‌ന വീണ്ടെടുത്തു . ജീവനക്കാര്‍ക്കിടയില്‍ അവള്‍ നല്ലൊരു സുഹൃത്തും ലീഡറുമായി വളര്‍ന്നു. കമ്പിനിയുടെ പുതിയ പ്രസ്റ്റീജ്‌ പ്രോജക്ടിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയ ദിവസമാണ് അവള്‍ ചോദിച്ചത്‌..., 'ഈ വീക്കെന്‍ഡ് നമുക്ക്‌ 'തണ്ടറില്‍ ’ ആക്കിയാലോ നിഹാല്‍ ?’ നഗരത്തിലെ പ്രശസ്ഥമായ എക്സ്ക്ലൂസീവ് നൈറ്റ്‌ക്ലബ്‌,... ഹാളിലെ മങ്ങിയ വെളിച്ചവുമായി പൊരുത്തപ്പെടാന്‍ ഏതാനം നിമിഷങ്ങള്‍ എടുത്തു. ഡാന്‍സ്‌ ഫ്ലോറിലെ സ്പോട്ട് ലൈറ്റുകളുടെ പ്രഭയില്‍ ഡീജെയുടെ വാചകമടിക്കൊപ്പം കുണുങ്ങി കുണുങ്ങിയെത്തി പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ഇന്‍ഹൌസ് നര്‍ത്തകികള്‍ . 'നിഹാല്‍... വര്‍ഷങ്ങളുടെ ഈ മരുന്നുകഴിപ്പ് എന്റെ മനസ്സിനേയും ശരീരത്തെയും വികാരങ്ങളെയുമൊക്കെ തളര്‍ത്തിക്കളഞ്ഞിരുന്നു എന്നാണ് ഞാന്‍ കരുതിയത്‌...' 'ഇപ്പോഴോ?' അവള്‍ ചുണ്ടുകടിച്ച് ചിരിച്ചു. പിന്നെ കയ്യില്‍ പിടിച്ച് ഡാന്‍സ് ഫ്ലോറിലേക്ക് കണ്ണുകാണിച്ചു. അവിടെ ഡീജെ ഡാന്‍സ്‌ ചെയ്യാനായി ആളുകളെ ക്ഷണിക്കുന്നുണ്ടായിരുന്നു. മറ്റ് ജോഡികള്‍ക്കൊപ്പം ഫ്ലോറിലേക്ക് നടന്നു. സ്റ്റേജിലെ പാട്ടിനൊപ്പം ചുവട് വെക്കാന്‍ തുടങ്ങി... സ്പോട്ട് ലൈറ്റുകളുടെ വര്‍ണ്ണങ്ങള്‍ അവളുടെ കണ്ണുകളില്‍ പൂത്തിരി കത്തിച്ചു... പാട്ടിന്റെ താളം മുറുകി... നെഞ്ചിലേക്ക് ചാരി അവള്‍ എന്തോ പറയാന്‍ ശ്രമിച്ചു.. ചേര്‍ത്തുപിടിച്ച് സീറ്റിലേക്ക്‌ നടക്കുമ്പോള്‍ അവളുടെ നിശ്വാസങ്ങള്‍ ഉച്ചത്തിലാവുന്നത് അറിയുന്നുണ്ടായിരുന്നു. ബീയര്‍ ഗ്ലാസ്സില്‍ നുരഞ്ഞുപൊന്തിയ കുമിളകള്‍ ഒന്നൊന്നായി പൊട്ടിയടിഞ്ഞു! ഏറെനേരം കഴിഞ്ഞ് രെഹ്‌ന മെല്ലെ പറഞ്ഞു, 'നിഹാല്‍ നീ പറയാറില്ലേ നിന്റെ നാട്ടിലെ മഴക്കാലത്തെക്കുറിച്ച്… എനിക്കവിടെ പോകണം, ആ മലമുകളില്‍… നിന്റെ അരികിലിരുന്ന് എനിക്ക് മഴ ആസ്വദിക്കണം. കൊണ്ടുപോകില്ലേ നീ എന്നെ...?' ‘തീര്‍ച്ചയായും...’ പുതിയ പ്രോജക്ടിന്റെ ഫൈനലൈസേഷനായി ചെയര്‍മാനും ഉയര്‍ന്ന മാനേജ്മെന്റ് ടീമംഗങ്ങളും എത്തി. അവരുടെ മുന്നില്‍ പ്രോജക്റ്റ്‌ പ്രസന്റെഷന്റെ ചുമതല രഹ്‌നയെ ഏല്പിച്ചു. നീണ്ടുനിന്ന കയ്യടികള്‍ക്കൊടുവില്‍ പ്രസന്റേഷന്‍ അവസാനിപ്പിച്ച് രെഹ്‌ന ഗാഡമായ സൌഹൃദത്തിന്റെ ഹൃദ്യമായ ചിരിയോടെ ഓടി വന്നെന്നെ ചുറ്റിപിടിച്ചു.. ‘ഗ്രേറ്റ്‌ എഫര്‍ട്... നിന്റെ പ്രിയപ്പെട്ട സുഹൃത്തായിരിക്കുന്നതു എന്റെ സൌഭാഗ്യമാണ് രെഹന...’ ഏറെ നിര്‍ബന്ധങ്ങള്‍ക്കൊടുവിലാണ് ലണ്ടനിലെ പുതിയ പ്രോജക്ടിന്റെ ചാര്‍ജ്‌ രഹ്‌നക്ക് കൊടുക്കാന്‍ മാനേജ്മെന്റ് സമ്മതിച്ചത്‌. ബ്രൌണ്‍ കവറിനുള്ളില്‍നിന്നും എടുത്ത വെളുത്ത കടലാസും ചിരിച്ചു തുടുത്ത മുഖവുമായി അവള്‍ നിന്ന് കിതച്ചു… ‘ഉം..? സ്വര്‍ഗ്ഗത്തേക്കുള്ള ടിക്കറ്റ്‌ കിട്ടിയോ?’ ഞാന്‍ കളിയാക്കി. ‘അല്ല, ലണ്ടനിലേക്ക്.. നിഹാല്‍ , ഇത് നിനക്കുള്ളതാണ്. മിന്നല്‍പ്പിണരുകള്‍ക്കിടയില്‍ എരിഞ്ഞുതീരുമായിരുന്ന ഒരു ജീവനെ ഭൂമിയില്‍ ജീവിക്കാന്‍ പഠിപ്പിച്ചതിന്...’ ‘ഹേയ്… ആര്‍ക്കും ആരെയും ഒന്നും പഠിപ്പിക്കാനാവില്ല രെഹന, അവരുടെ മനസ്സ് പഠിക്കാന്‍ തയ്യാറാകുന്നതുവരെ. നിന്റെ സ്വപ്നങ്ങളുടെ അതിരുകള്‍ക്കപ്പുറത്തേക്ക് വളരണം… എന്നാണു യാത്ര?’ ‘ഒരാഴ്ചയുണ്ട്… അതിനു മുന്‍പ് നാട്ടില്‍ ഒന്ന് പോയിവരണം.’ ‘ശെരി, പിന്നെ കാണാം… എനിക്കല്പം തിരക്കുണ്ട്‌…’ മഞ്ഞവെയിലില്‍ തിളങ്ങുന്ന ക്രോടന്‍സ്‌ ചെടികളില്‍ തട്ടിവന്ന കാറ്റ് അവളുടെ മുഖത്തെ ചിരിയുമെടുത്ത് അകലേക്കുപോയി. അപ്പോഴും എന്റെ കൂടെ വരില്ലേ എന്ന് അവളുടെ കണ്ണുകള്‍ ചോദിക്കുന്നുണ്ടായിരുന്നു... സ്വപ്നങ്ങള്‍ അവള്‍ക്കൊപ്പം പോകാനൊരുങ്ങിയെങ്കിലും ഹൃദയം വഴിമാറിനിന്നു. വേണ്ട രെഹന… എരിയുന്ന മറ്റൊരു ജീവന്റെ കൂട്ട് നിനക്ക് വേണ്ട. ഒന്നിച്ചു പിടഞ്ഞുവീഴുമ്പോള്‍ മുറിയുന്ന നാക്കില്‍നിന്നും ഒഴുകുന്ന ചോരയില്‍ കുതിര്‍ന്നു പോകുന്ന ജീവനെ പ്രകൃതിപോലും നിസ്സഹായായി നോക്കി നില്ക്കയെ ഉള്ളു. പിന്നെ അഗ്നിയുടെ തണുപ്പിലേക്ക് അരിച്ചിറങ്ങുന്ന ശരീരങ്ങളില്‍ ഏതിലായിരിക്കും ജീവന്‍ അവശേഷിക്കുക എന്ന് ആര്‍ക്കറിയാം? എന്റെയും അവളുടെയും ഓഫീസുമുറികള്‍ക്കിടയ്ക്കുള്ള വരാന്ത നടന്നു തീരാതെ നീളം വെച്ച് കിടന്നു. ഇനിയും ഇതുവഴി എന്നെങ്കിലും വന്നേക്കാവുന്ന മിന്നല്‍പ്പിണരുകള്‍ക്കിടയില്‍ അമര്‍ന്നുപോകുന്ന ജീവന്റെ കൂടെ നടക്കാനായി തിരിഞ്ഞു നോക്കാതെ ഞാന്‍ നടന്നു… ജനാലവിരി ഒതുക്കി കയറിവന്ന കാറ്റ് നിഹാലിന്റെ മേശപ്പുറത്തെ പൂപാത്രത്തിലെ വാടിയ പൂക്കളോടു ചോദിച്ചു... 'ശ്ശോ ..നിങ്ങള്‍ കണ്ടില്ലേ അവര്‍ രണ്ടും രണ്ടു വഴിക്ക് പോയി…! ‘സ്വയം തീര്‍ത്ത ദ്വീപില്‍ ഇരുട്ടിനു മാത്രം വെളിച്ചം നല്കി കുഞ്ഞുകുഞ്ഞു മിന്നലുകളായി പൊലിഞ്ഞുപോകുന്ന ഇങ്ങനെ എത്ര ജീവിതങ്ങള്‍ ‘ എന്ന് ചിത്രത്തിലെ സൂര്യകാന്തിപ്പൂക്കളുടെ ആത്മഗതം കാറ്റ് കേള്‍ക്കാതെ മണ്ണിന്റെ നിറമുള്ള കാര്‍പെറ്റില്‍ വീണുടഞ്ഞു… 38 comments Newer Posts Older Posts Home Subscribe to: Posts (Atom) ഈ ബ്ലോഗ് ഡിസൈന്‍ ചെയ്ത് തന്ന കൂതറHashimܓ ന് നന്ദി ബൂലോകം ഓണ്‍ലൈന്‍ അവാര്‍ഡ്‌ 2010 - സൂപ്പര്‍ ബ്ലോഗ്ഗര്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് 'ഭാവന ദുബായ്' ചെറുകഥാ പുരസ്കാരം 2011' 'കാണാപ്പുറം' മാസിക ചെറുകഥാ പുരസ്കാരം 2012 'യുവകലാസാഹിതി, ദുബായ്‌' ചെറുകഥാ പുരസ്കാരം - 2012 ഞാന്‍ അനില്‍കുമാര്‍ . സി. പി. ദുബായ്, United Arab Emirates മനസ്സില്‍ ഇന്നലെകളുടെ ഇനിയും മരിക്കാത്ത ഓര്‍മകളും, ഇന്നിന്റെ വെയില്‍ ചാഞ്ഞു തുടങ്ങിയ സന്ധ്യകളും, ഇനിയും പിറക്കാത്ത നാളെകളും, പിന്നെയീ ഞാനും .... !!
എബ്രായർ 12:3: നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ. ക്രിസ്തുമസിനെയും ഈസ്റ്ററിനെ കുറിച്ചുള്ള സത്യം November 29, 2020 | 0 Comment സാക് പുന്നൻ തിരുവചനത്തില്‍ മനുഷ്യരെ ആടുകളോട് തുലനം ചെയ്തിരിക്കുന്നു. ചോദ്യം ചെയ്യാതെ അതിന്റെ കൂട്ടത്തെ പിന്തുടരുവാനുള്ള ഒരു പ്രവണത ആടുകള്‍ക്കുണ്ട്. എന്നിരുന്നാലും എല്ലാകാര്യങ്ങളും ദൈവവചന അടിസ്ഥാനത്തില്‍ പരിശോധിക്കുവാനാണ് യേശു വന്ന് നമ്മെ പഠിപ്പിച്ചത്. പരീശന്മാര്‍ മാനുഷിക പാരമ്പര്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു. യേശു ദൈവവചനത്തെ ഉയര്‍ത്തി. മനുഷ്യര്‍ വായില്‍നിന്നും പുറപ്പെടുന്ന ഓരോ വചനത്താലും ജീവിക്കേണ്ടതാണ് (മത്താ 4.4). യേശു പരീശന്മാരുമായി നിരന്തരമായി ഏര്‍പ്പെട്ടിരുന്ന പോരാട്ടം ദൈവവചനവും മാനുഷ സമ്പ്രദായങ്ങളും തമ്മില്‍ യുഗങ്ങളായി നടന്നുകൊണ്ടിരുന്ന പോരാട്ടം തന്നെയായിരുന്നു. സഭയില്‍ ഇന്ന് നാം അതേ പോരാട്ടത്തിലായിരിക്കുന്നു. ഈ ഭൂമിയില്‍ നമുക്കുള്ള ഏക വെളിച്ചം ദൈവവചനമാണ് . ആരംഭത്തില്‍ ദൈവം വെളിച്ചം സൃഷ്ടിച്ചപ്പോള്‍ ഉടന്‍തന്നെ അവിടുന്ന് വെളിച്ചത്തെ ഇരുളില്‍നിന്നും വേര്‍തിരിച്ചു. പാപവും അതുപോലെ മാനുഷ സമ്പ്രദായങ്ങളും ഇരുട്ടാണ്. സഭയില്‍ ഇവയുടെ ഒരു മിശ്രിതം ഉണ്ടാകാതിരിക്കേണ്ടതിന് ഇവ രണ്ടിനേയും നിര്‍മ്മല വചനത്തില്‍നിന്ന് വേര്‍തിരിക്കാന്‍ ആണ് നാമും വിളിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുമസ് യേശുക്രിസ്തുവിന്റെ ജന്മദിനം എന്ന നിലയില്‍ പലരും ആഘോഷിക്കുന്ന ക്രിസ്തുമസിന്റെ കാര്യം പരിഗണിക്കാം. എല്ലാ മതവിഭാഗങ്ങളിലുമുള്ള വ്യാപാരികള്‍ ആവേശപൂര്‍വ്വം ക്രിസ്തുമസ് കാത്തിരിക്കുകയാണ്. കാരണം അത് വളരെ അധികം വളരെയധികം ലാഭമുണ്ടാക്കാന്‍ പറ്റുന്ന ഒരു സമയമാണ്. അത് വാണിജ്യ സംബന്ധമായ ഒരു ഉത്സവമാണ്, അല്ലാതെ ആത്മീയമായ ഒന്നല്ല. ലക്ഷക്കണക്കിന് രൂപയാണ് ക്രിസ്തുമസ് കാര്‍ഡിനും സമ്മാനങ്ങള്‍ക്കുമായി ചിലവാക്കപ്പെടുന്നത്. മദ്യത്തിന്റെ വില്പനയും ഈ സമയത്ത് വളരെ ഉയര്‍ന്ന തോതില്‍ നടക്കുന്നു. അപ്പോള്‍ ഇത് യഥാര്‍ത്ഥത്തില്‍ ദൈവപുത്രന്റെ ജന്മദിനമാണോ അതോ ‘മറ്റൊരു യേശു’വിന്റെ ജന്മദിനമോ ? ആദ്യമായി ദൈവവചനത്തില്‍ നോക്കാം. വേദപുസ്തകം നമ്മോട് പറയുന്നത് യേശു ബെത്ലഹേമില്‍ ജനിച്ച രാത്രിയില്‍ ഇടയന്മാര്‍ തങ്ങളുടെ ആടുകളുമായി യഹൂദയില്‍ വെളിമ്പ്രദേശത്ത് ആയിരുന്നു എന്നാണ് (ലൂക്കോസ് 2:7-14). പാലസ്തീനില്‍ ഉള്ള ഇടയന്മാര്‍ തങ്ങളുടെ ആടുകളെ ഒക്ടോബര്‍ മാസത്തിനുശേഷം ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ വെളിയില്‍ സൂക്ഷിക്കാറില്ല. ആ ദിവസങ്ങളില്‍ മഴയും അതിശൈത്യമുള്ള കാലാവസ്ഥ ആയതിനാല്‍. അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ യേശു ജനിച്ചത് മാര്‍ച്ചിനും സെപ്റ്റംബനും ഇടയ്ക്കുള്ള ഏതെങ്കിലും സമയത്തായിരിക്കാം. അപ്പോള്‍ ഡിസംബര്‍ 25 എന്നത് ഒന്നും സംശയിക്കാത്ത ഒരു ക്രിസ്തീയ ഗോളത്തിന്മേല്‍ രക്ഷിക്കപ്പെടാത്ത മനുഷ്യരാല്‍ കൗശലപൂര്‍വ്വം കൂട്ടിച്ചേര്‍ക്കപ്പെട്ട ‘മറ്റൊരു യേശു’വിന്റെ ജന്മദിനമായിരിക്കണം. ! ഇനിയും, നമുക്ക് യേശുവിന്റെ കൃത്യമായ ജന്മദിനം അറിയാമെങ്കില്‍ത്തന്നെ സഭ അത് ആഘോഷിക്കണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടുണ്ടോ എന്നതാണ് പിന്നത്തെ ചോദ്യം. യേശുവിന്റെ അമ്മ മറിയക്ക് യേശുവിന്റെ കൃത്യമായ ജന്മദിനം അറിയാമായിരുന്നിരിക്കണം. പെന്തക്കോസ്ത് നാളിനു ശേഷം അനേകവര്‍ഷങ്ങള്‍ അവള്‍ അപ്പോസ്തലന്മാരോടുകൂടെ ആയിരുന്നുതാനും. എന്നിട്ടും ഒരിടത്തും യേശുവിന്റെ ജന്മദിനത്തെക്കുറിച്ച് ഒന്നും സൂചിപ്പിച്ചിട്ടില്ല. ഇതെന്താണ് കാണിക്കുന്നത്? ഇത്രമാത്രം ദൈവം മനപ്പൂര്‍വം യേശുവിന്റെ ജന്മദിനം മറച്ചുവച്ചു, കാരണം അത് ആഘോഷിക്കുവാന്‍ അവിടുന്ന് ആഗ്രഹിച്ചില്ല. വര്‍ഷത്തിലൊരിക്കല്‍ ജന്മദിനം ആഘോഷിക്കേണ്ടിയിരുന്ന ഒരു സാധാരണ മര്‍ത്യനായിരുന്നില്ല യേശു. നമ്മെപ്പോലെ അല്ല, അവിടുന്ന് ജീവാരംഭം ഇല്ലാത്ത (എബ്രാ 7:3) ദൈവപുത്രനായിരുന്നു. യേശുവിന്റെ ജനനം മരണം പുനരുദ്ധാനം സ്വര്‍ഗ്ഗാരോഹണം എന്നിവയെല്ലാം വര്‍ഷത്തിലൊരിക്കലല്ല, ഓരോ ദിവസവും നാം അംഗീകരിക്കണം എന്നതാണ് ദൈവം ആഗ്രഹിക്കുന്നത്. എന്തുകൊണ്ടാണ് ദൈവം ഈ നാളുകളില്‍ അവിടുത്തെ മക്കള്‍ ഏതെങ്കിലും വിശുദ്ധദിവസങ്ങള്‍ ആഘോഷിക്കുവാന്‍ ആഗ്രഹിക്കാത്തത് എന്നു മനസ്സിലാക്കുവാന്‍ പഴയ ഉടമ്പടിയും പുതിയ ഉടമ്പടി തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള അറിവ് നമ്മെ പ്രാപ്തരാക്കുന്നു. പഴയ ഉടമ്പടിയുടെ കീഴില്‍ ചില ദിവസങ്ങള്‍ വിശേഷദിവസങ്ങള്‍ ആയി ആഘോഷിക്കുവാന്‍ ഇസ്രായേലിനോട് കല്‍പിച്ചിട്ടുണ്ട്. എന്നാല്‍ അത് നിഴല്‍ മാത്രമായിരുന്നു. ഇപ്പോള്‍ നമുക്ക് ക്രിസ്തുവിനെ ലഭിച്ചിട്ടുള്ളതിനാല്‍ നമ്മുടെ ഓരോ ദിവസവും ഒരുപോലെ വിശുദ്ധം ആയിരിക്കണമെന്നതാണ് ദൈവത്തിന്റെ ഹിതം. പുതിയ ഉടമ്പടിയുടെ കീഴില്‍ ആഴ്ചതോറുമുള്ള ശബ്ബത്ത് പോലും നീക്കി കളഞ്ഞിരിക്കുന്നു. ഈ കാരണത്താലാണ് പുതിയനിയമത്തില്‍ ഒരിടത്തും വിശുദ്ധ ദിവസങ്ങളൊന്നും തന്നെ എടുത്തു പറഞ്ഞിട്ടില്ലാത്തത് (കൊലോ 2:16,17 ) പിന്നെ എങ്ങനെയാണ് ക്രിസ്തുമസും ഈസ്റ്ററും ക്രിസ്തീയതയില്‍ കടന്നുവന്നത്? ഇതിന്റെ ഉത്തരം ഇതാണ് : ശിശുസ്‌നാനം , ദശാംശം, പൗരോഹിത്യതന്ത്രം, കൂടാതെ മറ്റനേകം മാനുഷ പാരമ്പര്യങ്ങള്‍, പഴയ ഉടമ്പടി ആചാരങ്ങള്‍ തുടങ്ങിയവ തങ്ങളുടെ പ്രവേശനം സാധ്യമാക്കിയിട്ടുള്ളത് സാത്താന്റെ നിഗൂഢമായ പ്രവര്‍ത്തനം മൂലമാണ്. നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റെന്‍ ചക്രവര്‍ത്തി ക്രിസ്തീയ ക്രിസ്തീയത റോമാ ഗവണ്‍മെന്റിന്റെ മതമാക്കിതീര്‍ത്തപ്പോള്‍ വലിയൊരു സമൂഹം ഹൃദയത്തില്‍ യാതൊരു മാറ്റവും ഉണ്ടാകാതെ തന്നെ ‘പേരില്‍’ ക്രിസ്ത്യാനികളായി മാറി. എന്നാല്‍ അവരുടെ രണ്ടു വാര്‍ഷിക ഉത്സവങ്ങള്‍ ഉപേക്ഷിക്കുവാന്‍ അവര്‍ ആഗ്രഹിച്ചില്ല- രണ്ടുത്സവങ്ങളും സൂര്യനെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ടവയാണ്. ഒന്ന് സൂര്യദേവന്റെ ജന്മദിനമായ ഡിസംബര്‍ 25 ആയിരുന്നു. ദക്ഷിണാര്‍ത്ഥത്തിലേക്ക് പോയ സൂര്യന്‍ അതിന്റെ മടക്കയാത്ര ആരംഭിക്കുന്ന സമയമാണത് (ദക്ഷിണായനാന്തം). മറ്റേത് മാര്‍ച്ച്/ഏപ്രില്‍ മാസങ്ങളില്‍ ഉള്ള വസന്തോത്സവം ആയിരുന്നു. ശിശിരകാലത്തിന്റെ മരണവും അവരുടെ സൂര്യദേവന്‍ കൊണ്ടുവന്നിട്ടുള്ള ഊഷ്മളമായ വേനല്‍ക്കാലത്തിന്റെ ജനനവും അവര്‍ ആഘോഷിച്ചത് അപ്പോഴായിരുന്നു. അവര്‍ അവരുടെ സൂര്യന് യേശു എന്ന മറുപേര് നല്‍കുകയും അവരുടെ വലിയ രണ്ടു ഉത്സവങ്ങള്‍ ഇപ്പോള്‍ ക്രിസ്തീയ ഉത്സവങ്ങളായി ആഘോഷിക്കുന്നത് തുടരുകയും ചെയ്തിട്ട് അവയെ ക്രിസ്തുമസ് എന്നും ഈസ്റ്റര്‍ എന്നു വിളിക്കുകയും ചെയ്തു. ക്രിസ്തുമസിനെക്കുറിച്ച് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കക്ക് (മതേതര ചരിത്രത്തിന്റെ ഒരു ആധികാരിക ഗ്രന്ഥം) പറയുവാനുള്ളത് താഴെപ്പറയുന്ന കാര്യങ്ങളാണ്. ‘ഡിസംബര്‍ 25, ഫിലോകലസിന്റെ, ആര്‍ക്കും കീഴടക്കാന്‍ പറ്റാത്തവനായ സൂര്യദേവന്റെ മിത്രോത്സവമാണ്. ക്രിസ്തുമസ് ആചാരങ്ങള്‍ ക്രൈസ്തവ കാലയളവിന് വളരെ മുന്‍പുള്ള കാലങ്ങളില്‍ നിന്നുണ്ടായ ക്രമീകമായ ഒരു വികാസമാണ്- ഇതിഹാസങ്ങളുടെയും പാരമ്പര്യങ്ങളുടെയും വേലിക്കെട്ടുകള്‍ക്കുള്ളില്‍ അടക്കപ്പെട്ട കാലികവും, വിജാതീയവും, മതപരവും, രാഷ്ട്രീയവുമായ ഒരു ചായ്വാണ്. ക്രിസ്തുവിന്റെ കൃത്യമായ ജനനത്തീയതി ഒരിക്കലും തൃപ്തികരമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ എ.ഡി 440-ല്‍ സഭാപിതാക്കന്മാര്‍ ഈ സംഭവത്തെ ആഘോഷിക്കുവാന്‍ ഒരു തീയതി നിശ്ചയിച്ചപ്പോള്‍ അവര്‍ ബുദ്ധിപൂര്‍വം(?) ജനങ്ങളുടെ മനസ്സുകളില്‍ ഉറപ്പിക്കപ്പെട്ട അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ദക്ഷിണായനാന്തത്തിന്റെ തീയതി തിരഞ്ഞെടുത്തു. ക്രിസ്തുമാര്‍ഗം വിജാതീയ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചപ്പോള്‍, ദക്ഷിണായനാന്തത്തിന്റെ പല ആചാരങ്ങളും ക്രിസ്തീയതയോട് കൂട്ടി കലരുവാന്‍ ഇടയായി’ (വാല്യം 5 പേജുകള്‍ 642 A , 643). ഈ വിജാതിയ ആചാരങ്ങള്‍ ഉല്‍ഭവിച്ചത് നിമ്രോദിനാല്‍ ആരംഭിക്കപ്പെട്ട ബാബിലോണിയന്‍ മതത്തോട് കൂടെയാണ് (ഉല്പത്തി 10:8,10). പാരമ്പര്യം നമ്മോട് പറയുന്നത് അയാള്‍ മരിച്ച ശേഷം അയാളുടെ ഭാര്യ സെമിരാമിസിന് ഒരു നിയമാനുസൃതമല്ലാത്ത പുത്രനുണ്ടായി. അവള്‍ അവകാശപ്പെട്ടത് നിമ്രോദ് പുനര്‍ജ്ജനിച്ചതാണ് ആ കുഞ്ഞ് എന്നാണ്. അങ്ങനെ മാതാവിനെയും ശിശുവിനെയും ആരാധിക്കുന്ന രീതി ആരംഭിച്ചു നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ നാമധേയ ക്രിസ്ത്യാനികള്‍ അതിനെ ‘മറിയം യേശുവും’ എന്ന് മാറ്റി. ഈ ശിശു ദൈവത്തിന്റെ ജന്മദിനം പുരാതന ബാബിലോണിയാരാല്‍ ഡിസംബര്‍ 25-ആം തിയതി ആഘോഷിക്കപ്പെട്ടു. ആകാശ രാജ്ഞി സെമിരാമിസ് ആയിരുന്നു (യിരെ 44:19), അത് നൂറ്റാണ്ടുകള്‍ക്ക് ശേഷം എഫേസോസില്‍ ഡയാന അല്ലെങ്കില്‍ ആര്‍ത്തിമസ് എന്നപേരില്‍ ആരാധിക്കപ്പെട്ടു (അപ്പൊ. പ്ര.19 :28 ) ഒരു ജീര്‍ണിച്ച മരക്കുറ്റിയില്‍ നിന്ന് ഒരു രാത്രികൊണ്ട് പൂര്‍ണവളര്‍ച്ചയെത്തിയ ഒരു നിത്യഹരിത വൃക്ഷം വളര്‍ന്നുവന്നു എന്ന് സെമിരാമിസ് അവകാശപ്പെട്ടു. ഇത് മാനവ ജാതിക്ക് സ്വര്‍ഗ്ഗീയ ദാനങ്ങളും കൊണ്ടുവന്ന നിമ്രോദിന്റെ ജീവനിലേക്കുള്ള തിരിച്ചുവരവിനെ പ്രതീകാത്മ വല്‍ക്കരിക്കുന്നതായി പറയുന്നു. അങ്ങനെയാണ് ഒരു ദേവദാരു മരം വെട്ടി സമ്മാനങ്ങള്‍ തൂക്കിയിടുന്ന ആചാരം ആരംഭിച്ചത്. ഇന്നത്തെ ക്രിസ്തുമസ് ട്രീയുടെ ഉദ്ഭവം അതാണ്! (ഒരു ഗൂഗിള്‍ സെര്‍ച്ച് ഈ വസ്തുതകളെല്ലാം തെളിയിക്കുന്ന രേഖകള്‍ നിങ്ങള്‍ക്ക് ലഭിക്കും) യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുത്; അവരുടെ ആചാരങ്ങള്‍ വ്യര്‍ത്ഥമായതാണ്. ഒരുവന്‍ കാട്ടില്‍നിന്നു കോടാലികൊണ്ട് ഒരു മരം വെട്ടുന്നു. അവര്‍ അതിനെ വെള്ളിയും പൊന്നുംകൊണ്ടു അലങ്കരിക്കുന്നു; അതു ഇളകാതെയിരിക്കേണ്ടതിന്നു അവര്‍ അതിനെ ആണിയും ചുറ്റികയുംകൊണ്ടു ഉറപ്പിക്കുന്നു. (യിരേമ്യാവു – 10:2-4) ഈസ്റ്റര്‍ ‘ഈസ്റ്റര്‍’ എന്നപദം ആകാശ രാജ്ഞിയുടെ സ്ഥാനപ്പേരുകളില്‍ ഒന്നായ ‘ഇഷ്താര്‍’ അഥവാ ‘അസ്റ്റാര്‍ട്ടെ’ (1 രാജാക്കന്മാര്‍ 11.5 കാണുക) എന്നതില്‍ നിന്ന് വന്നതാണ്. ശലോമോന്‍ ആരാധിച്ച വിഗ്രഹങ്ങളില്‍ ഒന്നാണത്. ആ നാമത്തിന്റെ വിവിധങ്ങളായ രൂപങ്ങള്‍ വ്യത്യസ്ത രാജ്യങ്ങളില്‍ ഉണ്ടായിരുന്നു. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇതിനെപ്പറ്റി ഇപ്രകാരം പറയുന്നു ‘ഈസ്റ്റര്‍’ എന്ന ഇംഗ്ലീഷ് പദത്തോട് സാമ്യമുള്ള ജര്‍മ്മന്‍ പദമായ ‘ഓസ്റ്റര്‍’ മധ്യയൂറോപ്പിലെ ട്യൂട്ടോണിക് വര്‍ഗ്ഗത്തോട് ക്രിസ്തുമതത്തിനുള്ള കടപ്പാട്(!) വെളിപ്പെടുത്തുന്നു. ക്രിസ്തുമതം ട്യൂട്ടോണ്‍ വര്‍ഗ്ഗക്കാരുടെ അടുത്തെത്തിയപ്പോള്‍, ഈ വലിയ ക്രൈസ്തവ ഉത്സവ ദിനാഘോഷത്തില്‍ അവരുടെ വസന്തോത്സവത്തോടനുബന്ധിച്ചുണ്ടായിരുന്ന പല ജാതീയ ആചാരാനുഷ്ഠാനങ്ങളും കൂട്ടിച്ചേര്‍ക്കപ്പെട്ടു. ‘ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ’ ഉത്സവം വസന്തകാലത്താണ് എന്നതും ജീവനും മരണത്തിന്മേലുമുണ്ടായ വിജയത്തെ ഇതാഘോഷിക്കുന്നു എന്നതും, ശൈത്യകാലത്തിന്റെ മരണം, പുതുവര്‍ഷത്തിന്റെ ജനനം, സൂര്യന്റെ മടങ്ങി വരവ് എന്നിവ ആഘോഷിക്കുവാന്‍ ട്യൂട്ടോണ്‍ വര്‍ഗ്ഗക്കാര്‍ നടത്തിയ ഏറ്റവും സന്തോഷകരമായ ഉത്സവത്തിന്റെ ഈ അവസരത്തോട് താദാത്മ്യം പ്രാപിക്കുവാന്‍ എളുപ്പമായി തീര്‍ന്നു. ‘ഈസ്റ്റര്‍’ (അഥവാ ‘ഓസ്റ്ററോ’) എന്ന വസന്ത ദേവതയുടെ പേര് ക്രിസ്തീയ വിശുദ്ധ ദിവസത്തിന് നല്‍കി. മുട്ടയെ ഫലപുഷ്ടിയുടെയും പുതുക്കപ്പെട്ട ജീവന്റെയും പ്രതീകമായി സങ്കല്‍പ്പിക്കുന്ന രീതി പ്രാചീന ഈജിപ്തുകാരുടെയും പേര്‍ഷ്യക്കാരുടെയും കാലം മുതലേ ഉള്ളതാണ്. വസന്തോത്സവകാലത്ത് മുട്ടയ്ക്ക് ചായമടിക്കുകയും മുട്ട ഭക്ഷിക്കുകയും ചെയ്യുന്ന രീതിയും അവര്‍ക്കുണ്ട്. മുട്ട ജീവന്റെ പ്രതീകമായി കരുതുന്ന ഈ പ്രാചീന സങ്കല്പം നിഷ്പ്രയാസം മുട്ട ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി കാണുന്ന ആശയമായിത്തീര്‍ന്നു. പ്രാചീനകാലത്തുണ്ടായിരുന്ന അന്ധവിശ്വാസമനുസരിച്ച് ഈസ്റ്റര്‍ പ്രഭാതത്തില്‍ ഉദിക്കുന്ന സൂര്യന്‍ ആകാശത്ത് നൃത്തംചെയ്യുന്നു. ഈ വിശ്വാസം പണ്ടുകാലത്തെ വിജാതീയ വസന്തോത്സവത്തില്‍ നിന്ന് വന്നതാണ്. അതിന്‍ പ്രകാരം കാഴ്ചക്കാര്‍ സൂര്യന്റെ ബഹുമാനാര്‍ത്ഥം നൃത്തം ചെയ്തപ്പോള്‍.. പ്രൊട്ടസ്റ്റന്റ് സഭകളും ഈസ്റ്റര്‍ പ്രഭാതത്തില്‍ സൂര്യോദയ ആരാധനകള്‍ നടത്തികൊണ്ട് ഈ ആചാരത്തെ പിന്തുടര്‍ന്നു.'(195 എഡിഷന്‍ , വാല്യം 7 പേജ് 859,860) ക്രിസ്തുവിന്റെ മരണവും ഉയര്‍ത്തെഴുന്നേല്‍പ്പുമാണ് സുവിശേഷത്തിന്റെ കേന്ദ്ര സന്ദേശം. ഇത് നാം ഓര്‍മിക്കുവാന്‍ യേശു ഇച്ഛിച്ച ഏക മാര്‍ഗ്ഗം ഒരു സഭയായി കൂടി വരുമ്പോള്‍ നാം പങ്കെടുക്കേണ്ട ‘അപ്പം നുറുക്കല്‍’ മാത്രമാണ്. നാം അപ്പം നുറുക്കുമ്പോള്‍ ക്രിസ്തുവിന്റെ മരണത്തെ മാത്രമല്ല നാം സാക്ഷീകരിക്കുന്നത്, എന്നാല്‍ അവിടുത്തോടുകൂടെയുള്ള നമ്മുടെ മരണവും കൂടിയാണ്. ദുഃഖവെള്ളിയാഴ്ച യുടെ വൈകാരികതയും ഈസ്റ്ററിനെ അതിഭാവുകത്വവും മനുഷ്യന്റെ ശ്രദ്ധയെ യേശുവിനെ പിന്തുടരേണ്ട ആവശ്യത്തില്‍ നിന്നകറ്റി പൊള്ളയായ ആചാര്യ പ്രമാണത്തിലേക്ക് കൊണ്ടുപോകുന്നു ദൈവവചനമോ അതോ മനുഷ്യന്റെ പാരമ്പര്യമോ ? ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് പിന്നിലുള്ളത് ദൈവവചനത്തില്‍ യാതൊരടിസ്ഥാനവുമില്ലാത്ത, മാനുഷ്യപാരമ്പര്യങ്ങളെ പിന്തുടരുന്ന വളരെയധികം മരണകരമായ പ്രമാണമാണ്. മറ്റുമേഖലകളില്‍ ദൈവവചനം പിന്‍തുടര്‍ന്ന അനേകം വിശ്വാസികള്‍ക്ക് ഇപ്പോഴും ക്രിസ്തുമസ് ഈസ്റ്റര്‍ എന്നീ ആഘോഷങ്ങള്‍ ഉപേക്ഷിക്കുന്നത് വിഷമകരമായി അനുഭവപ്പെടുമാറ് അത്ര ബലമുള്ളതാണ് പാരമ്പര്യത്തിന്റെ ശക്തി. മതേതര ഗ്രന്ഥകാരന്മാര്‍ പോലും (മുകളില്‍ ഉദ്ധരിച്ച എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ഗ്രന്ഥകാരന്മാര്‍) വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങള്‍- അതായത് ക്രിസ്തുമസും ഈസ്റ്ററും അടിസ്ഥാനപരമായി വിജാതിയ ഉത്സവങ്ങളാണ് എന്നുള്ള വസ്തുത അംഗീകരിക്കുവാന്‍ അനേക വിശ്വാസികള്‍ സന്നദ്ധരല്ലാതിരിക്കുന്നത് ആശ്ചര്യകരമാണ്. പേരു മാറ്റുന്നതു കൊണ്ട് ഈ ഉത്സവങ്ങള്‍ ക്രിസ്തീയമാകുന്നില്ല ! നാം തുടക്കത്തില്‍ പറഞ്ഞതുപോലെ ദൈവവചനത്തിന് എതിരായ മാനുഷ പാരമ്പര്യമെന്ന ഈ പ്രശ്‌നത്തെ സംബന്ധിച്ച് യേശു പരീശന്മാരുമായി ഒരു നിരന്തര പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്നു. പാപത്തിനെതിരായി പ്രസംഗിക്കുന്നതിനേക്കാള്‍ അധികമെതിര്‍പ്പ് പിതാക്കന്മാരുടെ പൊള്ളയായ പാരമ്പര്യത്തെ എതിര്‍ക്കുന്നതില്‍ യേശു നേരിട്ടു. നാമും അവിടുന്ന് ആയിരുന്നതുപോലെ വിശ്വസ്തരായിരിക്കുമെങ്കില്‍ നമ്മുടെ അനുഭവവും അതുതന്നെയാണെന്ന് നാം കണ്ടെത്തും. ദൈവവചനം മാത്രമാണ് നമ്മുടെ വഴികാട്ടി, ആ മേഖലകളില്‍ ദൈവവചനം പിന്തുടരാത്തവര്‍ ദൈവഭക്തരാണെങ്കിലും അവരുടെ മാതൃക പോലും യോഗ്യമല്ല. ‘സകലമനുഷ്യരും ഭോഷ്‌ക്കു പറയുന്നവരായി കാണപ്പെട്ടാലും ദൈവം സത്യവാനായി കാണപ്പെടട്ടെ’ (റോമാ 3:4 ) . ബെരോവയിലുള്ളവര്‍, പൗലോസിന്റെ ഉപദേശം പോലും പരിശോധിക്കുവാന്‍ അവര്‍ തിരുവെഴുത്ത് അന്വേഷിച്ചു. ആ കാര്യത്തില്‍ പരിശുദ്ധാത്മാവ് അവരെ പ്രശംസിക്കുന്നു (അപ്പൊപ്ര.17:11) നമുക്ക് പിന്തുടരുവാനുള്ള നല്ലൊരു മാതൃകയാണത്. ദാവീദ് ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനായിരുന്നു. എന്നിട്ടും അദ്ദേഹം നാല്‍പതു വര്‍ഷങ്ങളോളം, യിസ്രായേല്യരെ മോശെയുടെ പിച്ചള സര്‍പ്പത്തെ ആരാധിക്കുവാന്‍, അതു ദൈവത്തിനു അറപ്പാണെന്ന് മനസ്സിലാക്കാതെ, അനുവദിച്ചു. അത്രയും പ്രകടമായ വിഗ്രഹാരാധനയുടെ കാര്യത്തില്‍ പോലും അദ്ദേഹത്തിന് വെളിച്ചം ഉണ്ടായിരുന്നില്ല. അയാളെക്കാള്‍ വളരെ ചെറിയ ഒരു രാജാവായിരുന്ന ഹിസ്‌കീയാവിനാണ് ഈ വിഗ്രഹാരാധന സമ്പ്രദായം വെളിച്ചത്തു കൊണ്ടുവരുവാനും അതിനെ നശിപ്പിക്കാനുമുള്ള വെളിച്ചം നല്‍കപ്പെട്ടത് (2രാജാക്കന്മാര്‍ 18:1-4). ദൈവഭക്തരെ അവരുടെ വിശുദ്ധിയുടെ കാര്യത്തില്‍ നമുക്ക് പിന്തുടരാം എന്നാല്‍ മാനുഷ പാരമ്പര്യങ്ങളുടെ മേല്‍ അവര്‍ക്കുള്ള വെളിച്ചത്തിന്റെ കുറവിനെ നാം പിന്തുടരുരത്. നമ്മുടെ സുരക്ഷിതത്വം സ്ഥിതിചെയ്യുന്നത് ദൈവത്തിന്റെ ഉപദേശങ്ങള്‍ ശുദ്ധമായി, അതിനോടോന്നും കൂട്ടാതെയും അതില്‍നിന്നൊന്നും കുറയ്ക്കാതെയും പിന്തുടരുന്നതിലാണ്. മറ്റുള്ളവരെ വധിക്കരുത് അവസാനമായി: ക്രിസ്തുമസും ഈസ്റ്ററും ആഘോഷിക്കുന്ന പരമാര്‍ത്ഥതായുള്ള വിശ്വാസികളോട് നമ്മുടെ മനോഭാവം എന്തായിരിക്കണം ? ക്രിസ്തുമസും ഈസ്റ്ററും ആഘോഷിക്കാത്തതുകൊണ്ടുമാത്രമല്ല നാം ആത്മീയരായിത്തീര്‍ന്നത് എന്ന കാര്യം ഓര്‍ക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് ഈ ഉത്സവങ്ങള്‍ ആഘോഷിക്കുന്നു എന്ന കാരണത്താല്‍ ആഘോഷിക്കുന്നവര്‍ ജഡീക വിശ്വാസികളല്ല. നാള്‍തോറും തന്നെത്താന്‍ ത്യജിക്കുകയും നാള്‍തോറും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുകയും ചെയ്യുന്ന മാര്‍ഗ്ഗത്തിലൂടെ യേശുവിനെ പിന്തുടരുന്നവരാണ് ആത്മീയര്‍- അവര്‍ ക്രിസ്തുമസും ഈസ്റ്ററും ആഘോഷിച്ചാലും ഇല്ലെങ്കിലും. അതുകൊണ്ട് ഈ ഉത്സവങ്ങള്‍ ആഘോഷിക്കുന്ന വിശ്വാസികളെ നാം കണ്ടുമുട്ടുമ്പോള്‍ അവര്‍ ഈ ഉത്സവങ്ങളുടെ വിജാതിയമായ ഉത്ഭവത്തെക്കുറിച്ച് അജ്ഞരായിരിക്കാം എന്ന് പരിഗണിക്കുവാന്‍ വേണ്ടതായ കൃപ നമുക്കുണ്ടായിരിക്കണം. അതുകൊണ്ട് ഈ ഉത്സവങ്ങള്‍ ആഘോഷിക്കുന്നത് കൊണ്ട് ഒരുവിധത്തിലും അവര്‍ പാപം ചെയ്യുന്നില്ല. മറിച്ച്, നാം അവരെ വിധിക്കുകയാണെങ്കില്‍ നാം ആയിരിക്കും പാപം ചെയ്യുന്നത്. സാധാരണയായി ഡിസംബര്‍ 25 എല്ലാവര്‍ക്കും ഒരു അവധി ദിവസം ആയതിനാലും അതിനോട് ചേര്‍ന്നുള്ള മറ്റു ദിവസങ്ങള്‍ സ്‌കൂളുകള്‍ക്കും മറ്റും അവധിദിവസങ്ങള്‍ ആയതിനാലും, മിക്കപേരും ഈ സമയം വര്‍ഷാവസാന കുടുംബസംഗമങ്ങള്‍ക്കായി ഉപയോഗിക്കുന്നു- അത് ഒരു നല്ല കാര്യമാണ്. ഒരു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം മാത്രം സഭാ ശുശ്രൂഷകളില്‍ പങ്കെടുക്കാറുള്ളവരാണ് ചിലര്‍ (ഡിസംബര്‍ 25നും ഈസ്റ്റര്‍ ആഴ്ചയുടെ അവസാനവും). ആ തീയതികളില്‍ ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നത് സഭകള്‍ക്ക് നല്ലതാണ്, അതിലൂടെ അവര്‍ക്ക് അങ്ങനെയുള്ള ആളുകളോട് സുവിശേഷം പ്രസംഗിക്കുവാനും അവരെ പാപത്തില്‍ നിന്നു രക്ഷിക്കാന്‍ യേശു ഭൂമിയില്‍ വന്നു എന്നും അവിടുന്ന് നമുക്കുവേണ്ടി മരണത്തെയും സാത്താനെയും ജയിച്ചു എന്നും അവര്‍ക്ക് വിവരിച്ചു പറഞ്ഞുകൊടുക്കുവാനും കഴിയും. സത്യവിശ്വാസികള്‍ തങ്ങളുടെ ജീവിതത്തിന്റെ ഓരോ ദിവസവും യേശു ജനിക്കുകയും തങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു എന്നതില്‍ നന്ദിയുള്ളവരായിരിക്കും- കേവലം വര്‍ഷത്തിലെ രണ്ട് സമയങ്ങളില്‍ മാത്രമല്ല. ക്രിസ്തീയതയുടെ പ്രാരംഭ നാളുകളില്‍, ചില ക്രിസ്ത്യാനികള്‍ ശബ്ബത്ത് ആഘോഷിച്ചു- ക്രിസ്തുമസും ഈസ്റ്ററും പോലെതന്നെ അതും ക്രിസ്തീയമല്ലാത്ത മതപരമായ ഒരു ഉത്സവമായിരുന്നു. അതുകൊണ്ട് മറ്റു ക്രിസ്ത്യാനികള്‍ അവരെ വിധിക്കുന്നതിലൂടെ പാപം ചെയ്യാതിരിക്കാനുള്ള മുന്നറിയിപ്പ് നല്‍കുന്നതിനായി റോമര്‍ 14 എഴുതുവാന്‍ പരിശുദ്ധാത്മാവ് പൗലോസിനെ പ്രചോദിപ്പിച്ചു. ക്രിസ്തുമസും ഈസ്റ്ററും ആഘോഷിക്കുന്ന മറ്റുള്ളവരെ വിധിക്കുന്നവര്‍ക്കും അതേ മുന്നറിയിപ്പ് നല്ലതാണ്. ‘വിശ്വാസത്തില്‍ ബലഹീനനായവനെ ചേര്‍ത്തുകൊള്‍വിന്‍, എന്നാല്‍ അവന്റെ അഭിപ്രായങ്ങളുടെ മേല്‍ വിധി കല്‍പ്പിക്കുവാനുള്ള ഉദ്ദേശത്തോടെയല്ല. മറ്റൊരുത്തന്റെ ദാസനെ വിധിക്കുവാന്‍ നീ ആര്‍? ഒരുവന്‍ ഒരു ദിവസത്തേക്കാള്‍ മറ്റൊരു ദിവസത്തെ മാനിക്കുന്നു വേറൊരുവന്‍ ദിവസങ്ങളെയും മാനിക്കുന്നു. ദിവസത്തെ ആദരിക്കുന്നവന്‍ കര്‍ത്താവിനായി ആദരിക്കുന്നു, കാരണം അവന്‍ ദൈവത്തിന് നന്ദി പറയുന്നു. അതു ചെയ്യാത്തവന്‍ കര്‍ത്താവിനായി ചെയ്യാതിരിക്കുന്നു, അവനും ദൈവത്തിനു നന്ദി പറയുന്നു. ഓരോരുത്തന്‍ താന്താങ്ങളുടെ മനസ്സില്‍ ഉറച്ചിരിക്കട്ടെ. എന്നാല്‍ നീ സഹോദരനെ വിധിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുന്‍പാകെ നില്‍ക്കേണ്ടിവരികയും നമ്മില്‍ ഓരോരുത്തന്‍ ദൈവത്തോട് അവനവന്റെ കണക്കുബോധിപ്പിക്കേണ്ടി വരികയും ചെയ്യും (റോമ 14:1-2) . ക്രിസ്തുമസിനെയും ഈസ്റ്ററിനെയും കുറിച്ചുള്ള ഈ പഠനം ഉപസംഹരിക്കുവാനുള്ള ഏറ്റവും നല്ല വാക്ക് അതുതന്നെയാണ് Booklet | Tags: Zac Poonen Post navigation ← നിങ്ങളുടെ ക്രിസ്തീയ ജീവിതം നന്നായി പൂർത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക – WFTW 11 ഒക്ടോബർ 2020
ഹിസ്റ്റോറിയോഗ്രഫി പ്രകാരം പ്രാചീന റോം എന്നാൽ റോം പട്ടണം സ്ഥാപിതമായ ബിസി എട്ടാം നൂറ്റാണ്ടുമുതൽ വടക്കൻ റോമൻ സാമ്രാജ്യം തകർന്ന എഡി അഞ്ചാം നൂറ്റാണ്ടുവരെ നിലനിന്ന റോമൻ നാഗരികതയാണ്. ഇതിൽ റോമൻ രാജ്യവും, റോമൻ റിപ്പബ്ലിക്കും, വടക്കൻ സാമ്രാജ്യത്തിന്റെ തകർച്ച വരെയുള്ള റോമാ സാമ്രാജ്യവും ഉൾപ്പെടുന്നു.[1] ചില സ്ഥലങ്ങളിൽ രാജ്യവും, റിപ്പബ്ലിക്കും മാത്രം ഉൾപ്പെടുത്തിയും ഉപയോഗിച്ചു കാണുന്നുണ്ട്.[2] ഐതിഹ്യപ്രകാരം റോം സ്ഥാപിച്ചത് റോമുലസും റീമസും ചേർന്നാണ്. അവരെ വളർത്തിയത് ഒരു ചെന്നായയാണെന്ന് ഐതിഹ്യം. ബിസി എട്ടാം നൂറ്റാണ്ടിൽ ഇറ്റാലിയൻ ഉപദ്വീപിൽ ഒരു ഇറ്റാലിയൻ അധിവേശപ്രദേശം ആയി തുടങ്ങി റോം പട്ടണത്തിലേക്കും അവിടെനിന്ന് റോമാ സാമ്രാജ്യത്തിലേക്കും ഈ നാഗരികത വളർന്ന് പന്തലിച്ചു. റോമാ സാമ്രാജ്യം പ്രാചീനലോകത്തെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു. റോം പട്ടണത്തിൽ നിന്ന് അന്നത്തെ ലോകജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം ഭരിക്കപ്പെട്ടു.[3]) അഞ്ച് ദശലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുണ്ടായിരുന്നു റോമാ സാമ്രാജ്യത്തിന്റെ ഔന്നത്യത്തിൽ അതിന്.[4] റോമാ സാമ്രാജ്യം അതിന്റെ നൂറ്റാണ്ടുകൾ നീണ്ട അസ്തിത്വത്തിൽ രാജവാഴ്ച്ച, ജനാധിപത്യം, സ്വേച്ഛാധിപത്യം മുതലായ പരിണാമങ്ങളിലൂടെ കടന്നുപോയി. പടയോട്ടങ്ങളിലൂടെയും കീഴടക്കലുകളിലൂടെയും അവർ മധ്യധരണ്യാഴി, പടിഞ്ഞാറൻ യൂറോപ്പ്, ഏഷ്യാമൈനർ, ഉത്തരാഫ്രിക്ക, യൂറോപ്പിന്റെ വടക്കൻ കിഴക്കൻ ഭാഗങ്ങളിൽ ചിലത് എന്നിവയെല്ലാം റോമാസാമ്രാജ്യത്തിൽ ചേർത്തു. പ്രാചീന റോം പ്രാചീന ഗ്രീക്ക് എന്നിവയെ ചേർത്ത് ഗ്രീക്കോ-റോമൻ ലോകം എന്ന് വിളിക്കുന്നു. പ്രാചീന റോമൻ നാഗരികത ലോകത്തിന് ആധുനിക ഭരണകൂടം, നിയമം, രാഷ്ട്രീയം, സാങ്കേതികവിദ്യ, കല, സാഹിത്യം, വാസ്തുവിദ്യ, യുദ്ധതന്ത്രങ്ങൾ, മതം, ഭാഷ, സമൂഹം മുതലായ മേഖലകളിൽ മികച്ച സംഭാവനകൾ നൽകി. റോം അതിന്റെ സൈന്യത്തെ തൊഴിലാളിവത്കരിച്ചു. റീസ് പബ്ലിക്ക എന്ന പേരിൽ ഒരു ഭരണകൂട സംവിധാനത്തിന് രൂപം നൽകി, ഇതാണ് ഫ്രാൻസ്, അമേരിക്കൻ ഐക്യനാടുകൾ മുതലായ ആധുനിക റിപ്പബ്ലിക് സംവിധാനത്തിന് പ്രചോദനമായത്.[5][6][7] പ്രാചീന റോമാക്കാർ സാങ്കേതികവിദ്യയിലും വാസ്തുവിദ്യയിലും അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ചു. സങ്കീർണ്ണമായ ജലസേചനശൃംഖലയും പാതകളും അവർ നിർമ്മിച്ചു. വലിയ സ്മാരകങ്ങളും, കൊട്ടാരങ്ങളും, പൊതുമന്ദിരങ്ങളും അവരുടെ കഴിവ് വിളിച്ചോതുന്നവയായിരുന്നു. റോമൻ റിപ്പബ്ലിക്കിന്റെ അവസാനമായപ്പോളേക്കും റോം മെഡിറ്ററേനിയനും അതിനപ്പുറവും കീഴടക്കി കഴിഞ്ഞിരുന്നു. അത് അറ്റ്ലാന്റിക്കിന്റെ തീരങ്ങൾ തൊട്ട് അറേബ്യ വരെയും റൈൻ നദിയുടെ മുഖം മുതൽ ഉത്തരാഫ്രിക്കവരെയും പരന്നു കിടന്നു.റിപ്പബ്ലിക്കിന്റെ അന്ത്യത്തോടെ അഗസ്റ്റസ് സീസറിന്റെ നേതൃത്വത്തിൽ റോമൻ സാമ്രാജ്യം ജൻമം കൊണ്ടു. 92 ബിസിയിൽ പാർത്തിയ ആക്രമിച്ചതോടെ 721 വർഷങ്ങൾ നീണ്ടു നിന്ന റോമൻ-പേർഷ്യൻ യുദ്ധം ആരംഭിച്ചു. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ടുനിന്ന യുദ്ധമായി ഇത് മാറി. രണ്ടു സാമ്രാജ്യങ്ങളിലും ഈ യുദ്ധം ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കി. ട്രാജന്റെ കീഴിൽ റോമാസാമ്ര്യാജ്യം അതിന്റെ ഏറ്റവും വലിപ്പത്തിലെത്തി. ഈ സമയത്ത് ജനാധിപത്യ മൂല്യങ്ങൾ കൈവിട്ടുതുടങ്ങിയ സാമ്രാജ്യം ആഭ്യന്തരയുദ്ധങ്ങളാൽ കലുഷിതമായി.[8][9][10] പാൽമിറാൻ സാമ്രാജ്യം പോലെയുള്ള വേറിട്ടു വന്ന രാജ്യങ്ങൾ ചില സമയത്ത് റോമാ സാമ്രാജ്യം തന്നെ വിഭജിച്ചു. അഞ്ചാം നൂറ്റാണ്ടോടുകൂടി ആഭ്യന്തരഅനിശ്ചിതത്വവും കുടിയേറ്റക്കാരുടെ ആക്രമണങ്ങളും മൂലം സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗം തകർന്നു. അവിടെ സ്വതന്ത്രമായ കാടൻ ഭരണകൂടങ്ങൾ നിലവിൽ വന്നു. ഈ തകർച്ചയെ ചരിത്രകാരന്മാർ പ്രാചീന കാലത്തെ യൂറോപ്പിന്റെ ഇരുണ്ട കാലത്തിൽ നിന്ന് വേർതിരിക്കുന്ന നാഴികക്കല്ലായി കണക്കാക്കുന്നു. സാമ്രാജ്യത്തിന്റെ കിഴക്കൻ ഭാഗം ഇതിനെ അതിജീവിച്ച് ഇരുണ്ട കാലത്തും മധ്യകാലത്തും ശക്തമായി തന്നെ നിന്നു, 1453 എഡി യിൽ തകർന്നു വീഴുന്ന വരെ. ആധുനിക ചരിത്രകാരന്മാർ മധ്യകാലത്തെ സാമ്രാജ്യത്തെ ബൈസാന്റിയൻ സാമ്രാജ്യം എന്ന് വിളിക്കുന്നു. പ്രാചീന റോമാ നാഗരികതയും അത് വികസിച്ചുണ്ടായ രാഷ്ട്രത്തെയും വേർതിരിക്കാൻ ആണ് ഇങ്ങനെ ഉപയോഗിക്കുന്നത്.[11] അവലംബംതിരുത്തുക ↑ "ancient Rome | Facts, Maps, & History". Encyclopedia Britannica (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-09-05. ↑ "Ancient Rome". Ancient History Encyclopedia. ശേഖരിച്ചത് 2017-09-05. ↑ There are several different estimates for the population of the Roman Empire. Scheidel (2006, p. 2) estimates 60. Goldsmith (1984, p. 263) estimates 55. Beloch (1886, p. 507) estimates 54. Maddison (2006, p. 51, 120) estimates 48. Roman Empire Population estimates 65 (while mentioning several other estimates between 55 and 120). McLynn, Frank (2011). Marcus Aurelius: Warrior, Philosopher, Emperor (ഭാഷ: ഇംഗ്ലീഷ്). Random House. പുറം. 3. ISBN 9781446449332. [T]he most likely estimate for the reign of Marcus Aurelius is somewhere between seventy and eighty million. McEvedy and Jones (1978). an average of figures from different sources as listed at the US Census Bureau's Historical Estimates of World Population Archived 13 October 2013 at the Wayback Machine. Kremer, Michael (1993). "Population Growth and Technological Change: One Million B.C. to 1990" in The Quarterly Journal of Economics 108(3): 681–716. ↑ * Taagepera, Rein (1979). "Size and Duration of Empires: Growth-Decline Curves, 600 B.C. to 600 A.D". Social Science History. Duke University Press. 3 (3/4): 125. doi:10.2307/1170959. JSTOR 1170959. Turchin, Peter; Adams, Jonathan M.; Hall, Thomas D (December 2006). "East-West Orientation of Historical Empires". Journal of world-systems research. 12 (2): 222. ISSN 1076-156X. ശേഖരിച്ചത് 16 September 2016. ↑ Furet, François; Ozouf, Mona, സംശോധകർ. (1989). A Critical Dictionary of the French Revolution. Harvard University Press. പുറം. 793. ISBN 0674177282. ↑ Luckham, Robin; White, Gordon (1996). Democratization in the South: The Jagged Wave. Manchester University Press. പുറം. 11. ISBN 0719049423. ↑ Sellers, Mortimer N. (1994). American Republicanism: Roman Ideology in the United States Constitution. NYU Press. പുറം. 90. ISBN 0814780059. ↑ Ferrero, Guglielmo (1909). The Greatness and Decline of Rome, Volume 2. പരിഭാഷപ്പെടുത്തിയത് Zimmern, Sir Alfred Eckhard; Chaytor, Henry John. G. P. Putnam's Sons. പുറം. 215. ↑ Hadfield, Andrew Hadfield (2005). Shakespeare and Republicanism. Cambridge University Press. പുറം. 68. ISBN 0521816076. ↑ Gray, Christopher B (1999). The Philosophy of Law: An Encyclopedia, Volume 1. Taylor & Francis. പുറം. 741. ISBN 0815313446.
യുവി ക്യൂറബിൾ റെസിൻ എന്നും അറിയപ്പെടുന്ന യുവി ക്യൂറബിൾ റെസിൻ, അൾട്രാവയലറ്റ് പ്രകാശത്താൽ വികിരണം ചെയ്യപ്പെട്ടതിന് ശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ ശാരീരികവും രാസപരവുമായ മാറ്റങ്ങൾക്ക് വിധേയമാകാൻ കഴിയുന്ന ഒരു ഒളിഗോമറാണ്, ഇത് ക്രോസ്ലിങ്ക് ചെയ്യാനും വേഗത്തിൽ സുഖപ്പെടുത്താനും കഴിയും. xinsijie ഇൻഡസ്ട്രിയൽ റിസർച്ച് സെന്റർ പുറത്തിറക്കിയ 2020 മുതൽ 2025 വരെയുള്ള UV ക്യൂറിംഗ് റെസിൻ വ്യവസായത്തിന്റെ ആഴത്തിലുള്ള മാർക്കറ്റ് ഗവേഷണവും നിക്ഷേപ സാധ്യത പ്രവചന വിശകലന റിപ്പോർട്ടും അനുസരിച്ച്, UV ക്യൂറിംഗ് റെസിൻ വിവിധ തരം ലായകങ്ങൾക്കനുസരിച്ച് സോൾവെന്റ് തരമായും ജലത്തിലൂടെയുള്ള UV ക്യൂറിംഗ് റെസിൻ എന്നും തിരിക്കാം. .അവയിൽ, വാട്ടർബോൺ അൾട്രാവയലറ്റ് ക്യൂറിംഗ് റെസിൻ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും, ഊർജ്ജ സംരക്ഷണവും കാര്യക്ഷമതയും, ക്രമീകരിക്കാവുന്ന വിസ്കോസിറ്റി, നേർത്ത കോട്ടിംഗ് എന്നിവയുടെ ഗുണങ്ങളുണ്ട്, കുറഞ്ഞ ചെലവിന്റെ ഗുണങ്ങളോടെ, ഇത് വിപണിയിൽ അനുകൂലമാണ്, ഡിമാൻഡ് അതിവേഗം വികസിച്ചു.ലൈറ്റ് ക്യൂറിംഗ് റെസിൻ പ്രധാന മാർക്കറ്റ് സെഗ്മെന്റായി ഇത് മാറിയിരിക്കുന്നു. ഡിമാൻഡ് ഭാഗത്ത് നിന്ന്, പാക്കേജിംഗ് വ്യവസായത്തിന്റെ ദ്രുതഗതിയിലുള്ള വികസനം കാരണം, യുവി ക്യൂറബിൾ റെസിൻ വിപണിയിലെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.സമീപ വർഷങ്ങളിൽ, ആഗോള, ചൈനയിലെ യുവി ക്യൂറബിൾ റെസിൻ വ്യവസായം വളർച്ചാ പ്രവണത നിലനിർത്തിയിട്ടുണ്ട്.നിലവിലെ വികസന പ്രവചനമനുസരിച്ച്, ആഗോള വിപണി സ്കെയിൽ 2020 അവസാനത്തോടെ 4.23 ബില്യൺ യുഎസ് ഡോളറായിരിക്കും, വാർഷിക സംയുക്ത വളർച്ചാ നിരക്ക് 9.1% ആണ്. അടുത്ത കാലത്തായി, ഡിമാൻഡ് വശം അനുസരിച്ച്, ലോകത്തും ചൈനയിലും യുവി ക്യൂറിംഗ് റെസിൻ ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുന്നു, വ്യവസായം അതിവേഗം വികസിച്ചുവെന്ന് വ്യവസായ വിശകലന വിദഗ്ധർ പറഞ്ഞു.എന്നിരുന്നാലും, ചൈനയുടെ സാമ്പത്തിക വികസനം മന്ദഗതിയിലാകുകയും തൊഴിൽ ചെലവ് വർദ്ധിക്കുകയും ചെയ്തതോടെ, യുവി ക്യൂറിംഗ് റെസിൻ ഉത്പാദനം തെക്കുകിഴക്കൻ ഏഷ്യയിലേക്ക് ക്രമേണ വികസിച്ചുകൊണ്ടിരിക്കുന്നു.ചൈനയുടെ യുവി ക്യൂറിംഗ് റെസിൻ ഉൽപ്പന്നങ്ങൾക്ക് വിദേശ വിപണികൾ സജീവമായി പര്യവേക്ഷണം ചെയ്യേണ്ടതുണ്ട്. പോസ്റ്റ് സമയം: മാർച്ച്-11-2022 ഞങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചോ വിലവിവരപ്പട്ടികയെക്കുറിച്ചോ ഉള്ള അന്വേഷണങ്ങൾക്ക്, ദയവായി നിങ്ങളുടെ ഇമെയിൽ ഞങ്ങൾക്ക് അയയ്ക്കുക, ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടും.അന്വേഷണം
ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ പെടുന്ന ഉത്തരകാശി ജില്ലയിലാണ് ഗംഗോത്രി ഹിമാനി സ്ഥിതിചെയ്യുന്നത്. ഇന്ത്യാ-ചൈന അതിർത്തിയിലുമാണിത്. ഗോമുഖ്, ഹിമാനിയുടെ കവാടം ഗംഗോത്രി ഹിമാനി(കൊടിയുടെ പിന്നിലായി). പശ്ചാത്തലത്തിൽ ഭാഗീരഥി കൊടുമുടി ഗംഗോത്രി ഹിമാനി 30 കി.മീറ്റർ നീളത്തിലും 2കി.മീറ്റർ 4 കി.മീറ്റർ വരെ വ്യാപ്തിയിലായി ഉദ്ദേശം 27 കി.മീ ക്യുബിക് വ്യാപ്തത്തിൽ വ്യാപരിച്ചിരിയ്ക്കുന്നു. വടക്കു പടിഞ്ഞാറു ദിശയിൽ ഇത് പരക്കുന്നു. ഇതിനു ചുറ്റുമുള്ള പർവ്വതങ്ങൾ ഗംഗോത്രി ഗണത്തിൽപ്പെട്ട ശിവലിംഗ,തലെസാഗർ,മേരു,ഭാഗീരഥി III എന്നിവയാണ്.ചൗഖംബയാണ് ഇതിലെ ഏറ്റവും ഉയർന്ന കൊടുമുടി. ഗംഗോത്രിയുടെ പ്രവേശനകവാടമായ ഗോമുഖം (Gomukh) പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രം കൂടിയാണ്. ഹിമാനിയുടെ കാലികസ്ഥിതിതിരുത്തുക Retreat of Gangotri Glacier നാസാ യു.എസ്.ജി.എസ് ,എൻ .എസ്.ഐ.ഡി.സി എന്നിവയുമായി ചേർന്നു നടത്തിയ പഠനപ്രകാരം ഗംഗോത്രിഹിമാനി ഹിമാലയത്തിലെ ഏറ്റവും വലിയ ഹിമാനികളിലൊന്നാണ് എന്നു രേഖപ്പെടുത്തുന്നുണ്ട്. 1780 മുതലുള്ള കണക്കുകൾ അനുസരിച്ച് ഈ ഹിമാനിയുടെ നീളം സ്ഥിരമായി കുറയുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ആകെ 1147 മീറ്ററും, പ്രതിവർഷം 19 മീറ്ററിന്റെ കുറവുമാണ് 1936 മുതൽ 1996 വരെ രേഖപ്പെടുത്തിയത്. [1] കഴിഞ്ഞ 25 വർഷത്തിൽ 850 മീറ്റർ ആയി ഹിമാനി പിൻവാങ്ങിയിട്ടുണ്ട്.,[2] 1996-99 വർഷങ്ങളിൽ ഇതിന്റെ വ്യാപനം 76 മീറ്ററുകൾ ചുരുങ്ങുകയും ചെയ്തിട്ടുണ്ട്.[3] പുറംകണ്ണികൾതിരുത്തുക Gangotri Glacier എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. Retreat of the Gangotri Glacier Archived 2008-09-24 at the Wayback Machine., an article from NASA's Earth Observatory Gaumukh and Gangotri Art Photos Save Gangotri Archived 2020-08-13 at the Wayback Machine., highlights localized ecological damage and conservation efforts in the region Geomorphological evidences of retreat of the Gangotri glacier and its characteristics, A Study by Department of Geology, HNB Garhwal University 283 photos 1280x960 of trekking from Gangotri to Gaumukh. You can see the retreat of the Gangotri glacier on picture gomukh141.jpg അവലംബംതിരുത്തുക ↑ Ajay K. Naithani, H. C. Nainwal, K. K. Sati and C. Prasad: Geomorphological evidences of retreat of the Gangotri glacier and its characteristics. Current Science, 2001, Vol. 80, No. 1, 87-94. http://www.ias.ac.in/currsci/jan102001/87.pdf ↑ Sharma, M. C. and Owen, L. A., J. Quat. Sci. Rev., 1996, 15, 335–365. ↑ article at Earth Observatory driven by NASA, found below a sat image illustration dated 2001 "https://ml.wikipedia.org/w/index.php?title=ഗംഗോത്രി_ഹിമാനി&oldid=3630384" എന്ന താളിൽനിന്ന് ശേഖരിച്ചത്
മലയാളിയുടെ പ്രിയ താരങ്ങളായ സെന്തിൽ കുമാറും, ഇന്ദ്രൻസ് തമ്മിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നുത് . പത്തൊമ്പതാം നൂറ്റാണ്ട് എന്ന വിനയൻ ചിത്രത്തിലെ വേഷത്തിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമയിൽ ചിരു കണ്ടൻ എന്ന കഥാപാത്രമായാണ് സെന്തിൽ രാജാമണി എത്തുന്നത്. കേളു എന്ന കഥാപാത്രമായി മലയാളികളുടെ പ്രിയനടൻ ഇന്ദ്രൻസും എത്തുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം വിനയന്റെ ഏറെ നാളത്തെ ആഗ്രഹമാണ്. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ ഇതിനോടകംതന്നെ സംവിധായകൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ ഹൃദയസ്പർശിയായ സാമൂഹ്യജീവിതം വരച്ചുകാട്ടിയ സിനിമ എന്നാണ് വിനയൻ ഈ ചിത്രത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂൾ ഈയടുത്ത് പൂർത്തിയായിരുന്നു. അന്നത്തെ സാമൂഹിക ജീവിതം പശ്ചാത്തലമാക്കിയ സിനിമയിൽ ചിരുകണ്ടൻ എന്ന കഥാപാത്രത്തെയാണ് നടൻ സെന്തിൽ അവതരിപ്പിക്കുന്നത്. നിഷ്കളങ്കനും സ്നേഹസമ്പന്നമായ പിന്നോക്ക ജാതിയിൽ പെട്ട ഒരു ചെറുപ്പക്കാരനാണ് ചിരുകണ്ടൻ. ജാതി വിവേചനത്തിന് പഴയ നാളുകളിൽ പുഴുക്കളെപ്പോലെ കഴിഞ്ഞ അധസ്ഥിരതതിൽ ഒരാളായി മാറിയ കഥാപാത്രമാണ് ഇന്ദ്രൻസിന്റെ കേളു എന്ന കഥാപാത്രം. ഇന്ദ്രൻസിന്റെ അഭിനയത്തെക്കുറിച്ച് വിനയൻ എഫ് ബി യിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന വിനയൻ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് സെന്തിൽ രാജാമണി പിന്നീട് ആകാശഗംഗ ടു വിലും താരം എത്തിയിരുന്നു. മധ്യകാലത്ത് അധഃസ്ഥിതർക്ക് വേണ്ടി പോരാടിയ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണിത്. സിജു വിൽസൺ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുത്. പുതുമുഖ നായികയായ കയാദു ലോഹർ ആണ് ചിത്രത്തിലെ നായിക. കായംകുളം കൊച്ചുണ്ണി ആയി ചെമ്പൻ വിനോദും ചിത്രത്തിലെത്തുന്നത് . സുരേഷ് കൃഷ്ണ,ജാഫർ ഇടുക്കി, അനൂപ് മേനോൻ, ദീപ്തി സതി, സ്പടികം ജോർജ് സുദേവ് നായർ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്
അല്ലയോ സൂതാ, ദയവായി ഭഗവാന്റെ ശരീരം ഞങ്ങള്‍ക്ക്‌ ധ്യാനിക്കുന്നതിനായി വിവരിച്ചു തന്നാലും. അങ്ങനെ ശരിയായ ഭാവത്തില്‍ ഞങ്ങള്‍ക്ക്‌ ധ്യാനം നടത്താമല്ലോ. സൂതന്‍ പറഞ്ഞു: വിശ്വാണ്ഡം ഒന്‍പതു പ്രാഥമികതത്വങ്ങള്‍ (പ്രകൃതി, മഹത്, സൂത്രം, അഹങ്കാരം, അഞ്ച്‌ സൂക്ഷ്മധാതുക്കള്‍). പതിനാറു പരിണിതരൂപങ്ങള്‍ (മനസ്, പത്തിന്ദ്രിയങ്ങള്‍, അഞ്ച്‌ സ്ഥൂലധാതുക്കള്‍) എന്നിവ ചേര്‍ന്നുളളതാണെന്നാണ്‌ ശാസ്ത്രമതം. ഇതിനെ നയിക്കുന്നത്‌ വിശ്വപുരുഷനത്രെ. വിശ്വപുരുഷന്റെ അവയവങ്ങളോരോന്നും ദ്യോതിപ്പിക്കുന്നതും അവയില്‍ അധിവസിക്കുന്നതുമായ ദേവതകളെപ്പറ്റി ഞാന്‍ നേരത്തെതന്നെ പറഞ്ഞു തന്നിട്ടുണ്ടല്ലോ. ബോധമെന്ന ജീവനാണ്‌ അദ്ദേഹത്തിന്റെ മാറിലെ കൗസ്തുഭം. അതിന്റെ പ്രഭയാണ്‌ ശ്രീവല്‍സം. ഗുണങ്ങള്‍ പൂമാലയാകുന്നു. വേദങ്ങള്‍ അദ്ദേഹത്തിന്റെ അരക്കെട്ടില്‍ ചുറ്റിയ വസ്ത്രം. ഓം (അ, ഉ, മ) എന്നത്‌ മൂന്നിഴകളുളള പൂണൂലത്രെ. സാംഖ്യവും യോഗവും കണ്ഠാഭരണങ്ങള്‍ . ബ്രഹ്മലോകമാണ്‌ കിരീടം . അപ്രകടിതാവസ്ഥയാണ്‌ സര്‍പ്പമെത്ത. പത്മാസനം സത്വം. പ്രാണനാണ്‌ വിശ്വപുരുഷന്റെ ഗദ. ശംഖ്‌ ജലത്തെയും ചക്രം അഗ്നിയെയും പ്രതിനിധീകരിക്കുന്നു. ആകാശം വാളും കാലം അസ്ത്രവുമാണ്‌. ആവനാഴി നിറയെ സകലജീവജാലങ്ങളുടെയും കര്‍മ്മഫലങ്ങള്‍ . മനസ്സാണ്‌ സാരഥി. സൂര്യപഥത്തിലുളള ഭഗവാനെ ആരാധിക്കുന്നതുമൂലം പൂജകള്‍ ഒന്നുകൊണ്ടുതന്നെ പാപങ്ങള്‍ ഇല്ലാതാവുന്നു. ഭഗവാന്റെ കയ്യിലുളള താമരപ്പൂ ആറ് ലോകസ്വഭാവങ്ങളെ പ്രതിനിധീകരിക്കുന്നു. വൈകുണ്ഠം കുടയാണ്‌. തന്റെ വാഹനമായ ഗരുഡന്‍ വേദമാണ്‌. അദ്ദേഹം സ്വയം യജ്ഞമാണ്, ബലിയുടെ ആത്മസത്ത. തന്റെ സ്വശക്തിയാണ്‌ ലക്ഷ്മി. വിശ്വസേനന്‍ ഭഗവാന്റെ പ്രഥമസേവകനും പൂജാവിധികളും തന്ത്രങ്ങളുമത്രെ. ദിവ്യശക്തികള്‍ അവിടുത്തെ സേവകരാണ്‌. അദ്ദേഹം നാലു രൂപങ്ങളോടെയാണ്‌ സങ്കല്‍പ്പിക്കപ്പെട്ടിട്ടുളളത്‌. വാസുദേവന്‍, സംകര്‍ഷണന്‍, പ്രദ്യുമ്നന്‍, അനിരുദ്ധന്‍ – ഇവ യഥാക്രമം വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍, തുരീയന്‍ എന്നീ ബോധാവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നു. അദ്ദേഹത്തെ പല രീതിയിലും വര്‍ണ്ണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഒന്നു മാത്രം – ഭക്തന്റെ ആത്മസത്ത തന്നെ. പ്രഭാതകാലത്ത്‌ ഭഗവദ്ഭക്തന്‍ ഈ ശ്ലോകം ഉരുവിടണം. ‘കൃഷ്ണാ, അര്‍ജ്ജുനസുഹൃത്തേ, വൃഷ്ണികളില്‍ ഉത്തമനായുളളവനേ, ഗോവിന്ദാ, ദുഷ്ടരാജാക്കന്മാരെ നിഗ്രഹിച്ചവനേ, അനന്തശക്തിയുളളവനേ, ഗോപികമാരും മറ്റുളളവരും വാഴ്ത്തുന്ന മാഹാത്മ്യമേ, അവിടുത്തെ ഭക്തരെ സംരക്ഷിച്ചാലും.’ ഇതുമൂലം പരമപുരുഷനെ ഹൃദയത്തില്‍ സാക്ഷാത്കരിക്കാന്‍ ഭക്തനു സാധിക്കും. ശൗനകന്‍ പറഞ്ഞു: ശ്രീഹരിതന്നെയായ സൂര്യദേവനെപ്പറ്റി പറഞ്ഞു തന്നാലും. സൂതന്‍ പറഞ്ഞു: ഭഗവാന്‍ ഹരിയുടെ അവതാരങ്ങളിലൊന്നാണെങ്കിലും മാമുനിമാര്‍ പല വിധത്തിലാണ്‌ സൂര്യനെ വിവരിച്ചിട്ടുളളത്‌. ഒന്നുതന്നെയെങ്കിലും, ശ്രീഹരിയെ കാലം, ആകാശം, കര്‍മ്മം, കര്‍മ്മി, ഉപകരണം, ക്രിയ, വേദം, ദ്രവ്യവസ്തുക്കളും കര്‍മ്മഫലങ്ങളും എന്നിങ്ങനെയെല്ലാം വര്‍ണ്ണിച്ചിട്ടുണ്ടല്ലോ. കാലമായി ഭഗവാന്‍ ഹരി സൂര്യദേവന്റെ രൂപത്തില്‍ പന്ത്രണ്ടു സൂര്യരാശികളായി മാസാമാസം പന്ത്രണ്ടു സേവകവൃന്ദങ്ങളുടെ അകമ്പടിയോടെ ചുറ്റിസഞ്ചരിക്കുന്നു.
ബ്രസീൽ അല്ലാതെ എന്ത്... തൃശൂർ സാഹിത്യ അക്കാഡമിയിൽ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബാൾ ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്ന ബ്രസീൽ ഫുട്ബാൾ ടീം ആരാധകനായ സാലീ. കൂർക്കഞ്ചേരി സ്വദേശിയായ സാലി അറിയപ്പെടുത്ത കിണറപണിക്കാരൻ കൂടിയാണ്. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് മെമ്പർഷിപ്പ് ക്യാമ്പയിൻ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു ഉദ്ഘാടനം ചെയ്യുന്നു. 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. LOAD MORE TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്.
‘നിർഭാഗ്യവശാൽ നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളിൽ പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് രണ്ടോ മൂന്നോ വരികൾ മാത്രമേയുള്ളൂ. നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും നമ്മുടെ മഹാരാജാക്കന്മാരെ കുറിച്ചും ചരിത്ര പുസ്തകങ്ങളിൽ ഒന്നുംതന്നെയില്ല. നമ്മുടെ ചരിത്രപുസ്തകങ്ങളിൽ ഇതേക്കുറിച്ച് എഴുതാൻ ആരുമില്ല. എന്നാൽ അധിനിവേശക്കാരെ കുറിച്ച് ധാരാളം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയം പരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്. മുഗളന്മാരെക്കുറിച്ച് അറിയണം.പക്ഷേ നമ്മുടെ രാജാക്കന്മാരെക്കുറിച്ച് കൂടി അറിയണം. ഇക്കാര്യത്തിൽ സന്തുലിതാവസ്ഥ വേണം’. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടൻമാരിൽ ഒരാളായ അക്ഷയ് കുമാർ വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്. ഇതിനോടകം ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ അടക്കം ഒരുപാട് ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്. അക്ഷയ് കുമാറിന്റെ പ്രസ്തുത പ്രസ്താവനയിൽ “നമ്മൾ” എന്നു പറയുന്നത് ആരെയാണ്? ഇന്ത്യക്കാരെയാണ് ഉദ്ദേശിച്ചതെങ്കിൽ ആ നമ്മളിൽ എങ്ങനെയാണ് കനേഡിയൻ പൗരനായ അക്ഷയ്കുമാർ ഉൾപ്പെടുക? തൽക്കാലം ആ ചർച്ച മാറ്റിവെക്കാം എന്നിട്ട് പ്രസ്തുത പ്രസ്താവനയിലേക്ക് മടങ്ങിവരാം. “നമുക്ക് മുഗളന്മാരെക്കുറിച്ച് അറിയണം. പക്ഷേ നമ്മുടെ രാജാക്കന്മാരെക്കുറിച്ച് കൂടി അറിയണം” എന്ന് പറയുന്നതിലൂടെ കൃത്യമായും വ്യക്തമായും അദ്ദേഹം പറയുന്നത് മുഗളന്മാരും,ഖിൽജിമാരും സയ്യിദുമാരും ലോധിമാരും അടിമ വംശജരും തുഗ്ലകുമാരും തുടങ്ങി നൂറ്റാണ്ടുകളോളം ഇന്ത്യ ഭരിച്ച രാജവംശങ്ങളിലെ രാജാക്കന്മാർ ഇന്ത്യക്കാരല്ല എന്നും പൃഥ്വിരാജ് ചൗഹാൻ പോലുള്ള വരേണ്യ വംശത്തിലെ രാജാക്കന്മാർ മാത്രമാണ് ഇന്ത്യയിലെ രാജാക്കന്മാർ എന്നുമാണ്. കൂടാതെ ഇവിടെ മുസ്‌ലിം രാജാക്കന്മാരെക്കുറിച്ച് ഇതേ അഭിമുഖത്തിൽ അദ്ദേഹം ഉപയോഗിച്ച മറ്റൊരു പദം“അധിനിവേശകർ”എന്നാണ്. സംഘപരിവാർ ചരിത്രകാരന്മാർ നാഴികക്ക് നാല്പതുവട്ടം പറയുന്ന ഈ വ്യാജചരിത്രം അക്ഷയ് കുമാർ റഫർ ചെയ്തതും ഈ സംഘപരിവാർ ചരിത്രകാരന്മാരിൽ നിന്നുതന്നെയാണ് എന്നതിൽ സംശയമില്ല. ഈയിടെ പുറത്തിറങ്ങിയ തൻ്റെ ഹിന്ദുത്വ പ്രോപഗണ്ട സിനിമയായ സാമ്രാട്ട് പൃഥ്വിരാജുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് പ്രസ്തുത വിവാദപ്രസ്താവന ഉണ്ടാകുന്നത് എന്നതും ശ്രദ്ധേയമാണ്. പൃഥ്വിരാജ് ചൗഹാൻ ചിത്രത്തിന് സംഘപരിവാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പലതും ഇതിനോടകം നികുതിയിളവ് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. പൃഥ്വിരാജ് ചൗഹാൻ ഹിന്ദുത്വം എന്നും വേദനയോടെ സ്മരിക്കുന്ന ഒരു പേരാണ്. ഹിന്ദു വരേണ്യതയുടെ നഷ്ടപ്രതാപത്തിന്റെ പ്രതീകമായാണ് സംഘപരിവാരം പൃഥ്വിരാജ് ചൗഹാനെ കാണുന്നത്. 1191,1992 കാലഘട്ടങ്ങളിലാണ് ഒന്നും രണ്ടും തറൈൻ യുദ്ധങ്ങൾ നടക്കുന്നത്. ഇന്ത്യയിൽ മുസ്‌ലിം ഭരണത്തിന് അടിത്തറ പാകിയ യുദ്ധങ്ങൾ ആയിരുന്നു തറൈൻ യുദ്ധങ്ങൾ. മുഹമ്മദ് ഗോറിയും ഡൽഹി ഭരിച്ചിരുന്ന പൃഥ്വിരാജ് ചൗഹാനും തമ്മിലായിരുന്നു യുദ്ധത്തിൽ ഏറ്റുമുട്ടിയത്. തുടർന്ന് മുഹമ്മദ് ഗോറിയുടെ ആധിപത്യത്തിൽ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ സുൽത്താന്മാരുടെ മുസ്‌ലിം ഭരണം സ്ഥാപിക്കപ്പെട്ടു. പിന്നീട് സുൽത്താനേറ്റ് ഭരണം മുഗളന്മാരുടെ കൈകളിൽ ആകുമ്പോഴും മുസ്‌ലിം ഭരണമാണ് നിലനിന്നിരുന്നത്. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പരാജയത്തോടുകൂടി നാമമാത്രമായ മുഗൾ ഭരണം ഇന്ത്യയിൽ ഒടുങ്ങുകയും ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിൽ ഇന്ത്യ പൂർണ്ണമായും അമരുകയും ചെയ്തു. 2014 ൽ നരേന്ദ്ര മോദി എന്ന ആർ.എസ്.എസ് പ്രചാരകൻ കേവല ഭൂരിപക്ഷത്തോടു കൂടി രാജ്യത്ത് സിംഹാസനസ്ഥനായപ്പോൾ വിശ്വഹിന്ദുപരിഷത്തിന്റെ തലമുതിർന്ന നേതാവ് അശോക് സിംഗാൾ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്: “നഷ്ടപ്പെട്ട നമ്മുടെ ഭരണം തിരിച്ചുവരുമെന്ന് സ്വപ്നം കണ്ട വലിയൊരു വിഭാഗം രാജ്യത്തുണ്ടായിരുന്നു. പൃഥ്വിരാജിന് (ചൗഹാൻ) ശേഷം ഇപ്പോൾ ഹിന്ദുത്വത്തിന് ഭാരതത്തിന്റെ കടിഞ്ഞാൺ ലഭിച്ചു.” ഇവിടെ സിംഗാൾ നമ്മൾ എന്ന് ഉദ്ദേശിച്ചത് ഹിന്ദു വരേണ്യതയെയാണ്. പൃഥ്വിരാജ് ചൗഹാനിലൂടെ നമുക്ക് നഷ്ടപ്പെട്ട ആ ഹിന്ദു വരേണ്യ ആധിപത്യം ഇപ്പോഴിതാ നരേന്ദ്രമോദിയിലൂടെ നമുക്ക് കൈവന്നിരിക്കുന്നു എന്നാണ് രാജ്യത്തോട് അദ്ദേഹം പറഞ്ഞത്. ഇവയിൽനിന്നെല്ലാം പൃഥ്വിരാജ് ചൗഹാൻ ആർ.എസ്.എസിനും സംഘപരിവാറിനും എത്രമാത്രം വൈകാരികമായ ഒരു വ്യക്തിയാണെന്ന് മനസ്സിലാക്കാം. പൃഥ്വിരാജ് ചൗഹാൻ ഉൾപ്പെട്ട വരേണ്യ രാജാക്കന്മാർ പിന്നീട് മുഗളരുമായി സഖ്യം ചേർന്ന് നാടുഭരിച്ചിരുന്ന ചരിത്രതത്തെക്കുറിച്ച് സംഘപരിവാർ എന്തു നിലപാടാണ് സ്വീകരിക്കുക എന്നറിയാൻ കൗതുകമുണ്ട്. എന്താണ് അധിനിവേശം? ബ്രിട്ടൻ അടക്കമുള്ള ഇന്ത്യ ഭരിച്ച യൂറോപ്യൻ ശക്തികളും മുസ്‌ലിം രാജവംശങ്ങളും അധിനിവേശകർ എന്ന പൊതു ടൈറ്റിലിന് കീഴിൽ വരേണ്ടവരാണൊ? അല്ല എന്നാണ് ചരിത്രം പറയുന്നത്. എന്തെന്നാൽ ഇന്ത്യ ഭരിച്ച മുസ്‌ലിം രാജാക്കന്മാർ ഇന്ത്യക്കാരായിരുന്നു, ഇന്ത്യയിൽ ജനിച്ച് ഇന്ത്യയിൽ മൃതിയടഞ്ഞ ഇന്ത്യക്കാർ, ഈ മുസ്‌ലിം രാജവംശങ്ങൾ ആരുംതന്നെ ഇവിടുത്തെ പ്രകൃതിവിഭവങ്ങളിലൂടെയും മറ്റു മേഖലകളിലൂടെയും ആർജ്ജിച്ചെടുത്ത ഭൗതിക വിഭവങ്ങളും സമ്പത്തും ഏതെങ്കിലും മുസ്‌ലിം രാജ്യങ്ങളിലേക്കോ മറ്റോ കയറ്റുമതി ചെയ്ത് ആ രാഷ്ട്രത്തെ പോഷിപ്പിച്ചിട്ടില്ല. എല്ലാ വിഭവങ്ങളും സമ്പത്തും ഈ മണ്ണിൽ തന്നെ ചിലവാക്കിയ അവർ ഓരോ ശ്വാസത്തിലും ഈ മണ്ണിനു വേണ്ടി ജീവിച്ചു. ചിലർ ഈ രാജ്യത്തിനുവേണ്ടി അവസാനശ്വാസം വരെപോരാടി രക്തസാക്ഷികളായി. ബ്രിട്ടീഷ് പടയോട് സന്ധിയില്ലാ സമരം നടത്തി രക്തസാക്ഷിത്വം വഹിച്ച ടിപ്പുസുൽത്താനും റോബർട്ട് ക്ലൈവ്ന്റെ ബ്രിട്ടീഷ് പടയോട് അവസാനശ്വാസം വരെ പോരാടി മിർ ജാഫർ ഒരുക്കിയ കെണിയിൽ വീണ് പരാജയപ്പെട്ട് മിർജാഫറിന്റെ കൈകളാൽ രക്തസാക്ഷിയായ സിറാജ് ഉദ് ദൗളയും ഈ മണ്ണിൽ ജനിച്ച ഇവിടത്തന്നെ അലിഞ്ഞു ചേർന്ന ഇന്ത്യയുടെ മക്കളാണ്. അവരുടെ രക്തത്തുള്ളികളാലും കൂടി പടുത്തുയർത്തിയതാണ് ആധുനിക ഇന്ത്യ. ഏതൊരു ഇന്ത്യക്കാരന്റെയും രക്തം തിളപ്പിക്കുന്ന ഇവരുടെ പോരാട്ട കഥകൾ ഐതിഹ്യമോ പുരാണകഥകളോ അല്ല ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തിൽ രേഖപ്പെട്ട സുവർണ്ണ ഏടുകളാണ്. ഈ ചരിത്രം സൃഷ്ടിച്ചവരെയാണ് “അധിനിവേശകർ” എന്ന് അക്ഷയ്കുമാർ വിശേഷിപ്പിച്ചത്. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തോട് പടപൊരുതി ഒടുവിൽ ബ്രിട്ടീഷ് ഗവൺമെന്റ് മ്യാൻമാറിലെ റങ്കൂണിലേക്ക് നാടുകടത്തിയ ഇന്ത്യയിലെ അവസാന മുഗൾ ഭരണാധികാരി ബഹദൂർഷാ സഫറും ഇവിടെ സ്മരിക്കപ്പെടേണ്ട പേരുതന്നെ. എന്നാൽ ബ്രിട്ടൻ അടക്കമുള്ള യൂറോപ്യൻ ശക്തികൾ ഇന്ത്യയുടെ പ്രകൃതിവിഭവങ്ങളും മനുഷ്യരുടെ കായിക ശക്തിയേയും ചൂഷണം ചെയ്തു തങ്ങളുടെ രാജ്യങ്ങളെ ശക്തിപ്പെടുത്തിയവരാണ്. ഇതാണ് അധിനിവേശം. അവർ ഈ രാജ്യത്തിനു വേണ്ടി ജീവിച്ചവരല്ല, ഈ രാജ്യത്തെ സ്നേഹിച്ചവരും ഈ രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവരും അവരിൽ എത്ര പേരുണ്ട്? യൂറോപ്യൻ അധിനിവേശകർ ഇന്ത്യയിൽ കൊണ്ടുവന്ന വികസനങ്ങൾ പലതും ആത്യന്തികമായും സൂക്ഷ്മ വിശകലനത്തിലും ഇന്ത്യക്കാരുടെ ക്ഷേമൈശ്വര്യങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നില്ല. എന്നാൽ ടിപ്പു അടക്കമുള്ളവർ ഇന്ത്യയിൽ നടപ്പിലാക്കിയ വികസന മുന്നേറ്റങ്ങൾ ഏതൊരു സൂക്ഷ്മ വിശകലനത്തിലും രാജ്യനിവാസികളുടെ ക്ഷേമൈശ്വര്യങ്ങൾക്ക്‌ വേണ്ടിയുള്ളതായിരുന്നു എന്ന് കണ്ടെത്താൻ ഒട്ടും പ്രയാസമില്ല. ഈ യൂറോപ്യൻ അധിനിവേശകരും ഇന്ത്യയിലെ മുസ്‌ലിം രാജാക്കന്മാരും എങ്ങനെ സമമമാകും? ലോക ചരിത്രം എന്നും അധിനിവേശത്തിൻ്റെയും പാലായനങ്ങളുടേതും കൂടിയാണ്. സംഘപരിവാർ മുന്നോട്ടുവെക്കുന്ന ആര്യ വംശീയതയിൽ ഊന്നിയ ദേശീയതാ സങ്കൽപം തന്നെ ശാസ്ത്രീയപരമായും ചരിത്രപരമായും നിലനിൽക്കുന്ന ഒന്നല്ല. തങ്ങളാണ് ഇന്ത്യയിൽ സാംസ്കാരിക അടിത്തറ പാകിയതെന്നും തങ്ങളാണ് ഇവിടത്തെ ആദിമ ജനതയെന്നും മറ്റുള്ളവരെല്ലാം ഇവിടെ വലിഞ്ഞു കയറി വന്ന രണ്ടാം കിടക്കാരാണെന്നും അധിനിവേശകരാണെന്നും മേനിനടിക്കുന്ന ഹിന്ദുത്വ പരിവാറിന്റെ അത്യധികം പ്രതിലോമകരമായ ചരിത്ര നിർമ്മിതിയെ പൊളിച്ചടുക്കുന്നതായിരുന്നു സിന്ധു നദീതട സംസ്കാരങ്ങളുടെ കണ്ടെത്തലിലൂടെ തകർന്നടിഞ്ഞത്. ഇ.എംഎസ് നമ്പൂതിരിപ്പാട് തന്റെ ക്ലാസിക് കൃതിയായ ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകത്തിൽ എഴുതിയത് നോക്കുക: “ഇന്നത്തെ പാകിസ്ഥാനിലുള്ള ഹാരപ്പയിലും മോഹൻജദാരോയിലും അറുപതിൽപ്പരം കൊല്ലംമുമ്പ് നടത്തപ്പെട്ട പുരാവസ്തു കണ്ടുപിടുത്തങ്ങൾ ഈ ‘സിദ്ധാന്ത’ത്തെ മുഴുവൻ പൊളിച്ചുകളഞ്ഞു. ആര്യന്മാർ വന്ന് ഇന്ത്യയിലെ ഓരോരോ പ്രദേശത്ത് കുടിയേറി പാർക്കുവാൻ തുടങ്ങുന്നതിന് എത്രയോ മുമ്പുതന്നെ അവർ കൊണ്ടുവന്ന അതിനേക്കാൾ മെച്ചപ്പെട്ട സമൂഹവും സംസ്കാരവും ഇന്ത്യയിലുണ്ടായിരുന്നു. ആര്യന്മാർ അന്ന് ഇരതേടി പിടിക്കുന്ന ഘട്ടത്തിലേ എത്തിയിരുന്നുള്ളൂ. വികസിതമായ കൃഷിരീതിയോ സ്ഥിരമായ പാർപ്പിടമോ അവർക്കുണ്ടായിരുന്നില്ല. ഹാരപ്പ മോഹൻജദാരോ നഗരങ്ങൾ- അവയുടെ അവശിഷ്ടങ്ങൾ കുഴിച്ചെടുക്കപ്പെട്ടത് 1920-കളുടെ ആദ്യമായിരുന്നു- പണിത ജനങ്ങൾ കൃഷി വികസിപ്പിച്ചു കഴിഞ്ഞിരുന്നു, നഗരജീവിതം നയിച്ചിരുന്നു.അവരുടെ സമൂഹം വർഗങ്ങളായി വിഭജിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അവർ സ്വന്തം ലിപി ആവിഷ്കരിക്കാൻ പോലും തുടങ്ങിയിരുന്നു.. എന്നാൽ ഒരു കാര്യം അവിതർക്കിതമാണ്: ഇന്ത്യയിലെ ജനങ്ങളുടെ ചരിത്രം തുടങ്ങിയത് ആര്യന്മാർ പുറത്തുനിന്ന് വന്നതോടെയല്ല. വാസ്തവത്തിൽ ഈ ഉപഭൂഖണ്ഡത്തിൽ പാർത്തിരുന്ന ജനങ്ങൾ ആര്യന്മാർക്ക് വേദകാലത്ത് ഉണ്ടായിരുന്ന നാഗരികതയെക്കാളും സംസ്കാരത്തെ ക്കാളും നാഗരികതയും സംസ്കാരവും വളർത്തിയെടുത്തിരുന്നു.” ജവഹർലാൽ നെഹ്റു മകൾ ഇന്ദിരാഗാന്ധിക്ക് തന്റെ ജയിൽവാസ കാലയളവിൽ അയച്ച കത്തുകൾ പിന്നീട് “അച്ഛൻ മകൾക്കയച്ച കത്തുകൾ” എന്ന പേരിൽ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി.അതിൽ അദ്ദേഹം മുന്നോട്ട് വെക്കുന്ന നിരീക്ഷണം നോക്കുക “മധ്യേഷ്യയിൽ ഈ ആര്യന്മാരുടെ കൂട്ടർ അസംഖ്യം ഉണ്ടായിരുന്നിരിക്കണം.അവിടെ അവർക്കെല്ലാം വേണ്ടുവോളം ഭക്ഷണപദാർത്ഥങ്ങളില്ലാതെ വന്നപ്പോൾ അവർ മറ്റ് രാജ്യങ്ങളിലേക്ക് കടന്ന് തുടങ്ങി. അവരിൽ അസംഖ്യം ആളുകൾ പേർഷ്യയിലേക്കും അവിടെനിന്ന് പടിഞ്ഞാറോട്ടും പോയി. അവർ കാശ്മീരത്തിനു സമീപമുള്ള പർവ്വതങ്ങൾ കടന്നു വലിയ കൂട്ടംകൂട്ടമായി ഇന്ത്യയിലേക്കും വന്നു.” പ്രശസ്ത ചരിത്രകാരിയും ജവഹർലാൽ നെഹ്റു സർവകലാശാലയിലെ അധ്യാപികയുമായ റോമില ഥാപ്പർ എഴുതുന്നു: “ആര്യവംശ സിദ്ധാന്തത്തിനോ ആര്യൻമാരുടെ മൂല ഘടകം ഇന്ത്യയിലായിരുന്നുവെന്നതിനോ വസ്തുതാപരമായ തെളിവുകളൊന്നും ഇതുവരെ ലഭ്യമല്ല. ആരാണ് ഇന്ത്യയിലെ ആദിമ ജനത എന്ന് സ്ഥാപിച്ചു കഴിഞ്ഞാൽ അടുത്ത ചുവടുവെപ്പ് ആര്യ രാഷ്ട്രം എന്ന സങ്കല്പം പ്രചരിപ്പിക്കാനായിരിക്കും.” റൊമില ഥാപ്പർ ഇവിടെ റോമില ഥാപ്പർ അവസാനമായി പറഞ്ഞുവെച്ച വാക്യം ചരിത്രത്തെ വളച്ചൊടിച്ച് അതുവഴി അങ്ങേയറ്റം പ്രതിലോമകരമായ വംശീയ ചിന്താപദ്ധതി സ്ഥാപിച്ചെടുത്ത് അതിനനുസൃതമായി ഒരു ഉന്മാദ ദേശീയതയെ നിർവചിച്ച് സാമൂഹിക-രാഷ്ട്രീയ ആധിപത്യം നേടിയെടുക്കുവാനുള്ള സംഘപരിവാറിന്റെ ഹീനമായ ചരിത്രനിർമ്മിതിയെയാണ് ചൂണ്ടിക്കാട്ടുന്നത്. എന്തിനേറെ പറയുന്നു കോൺഗ്രസിലെ യാഥാസ്ഥിതിക നേതാവും സവർണ്ണതയുടെ വക്താവും അതുകൊണ്ടുതന്നെ സംഘപരിവാറിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നേതാവുമായിരുന്ന ബാലഗംഗാധര തിലകനും, ഇന്ത്യയിലെ മറ്റൊരു തീവ്ര വലതുപക്ഷ മുഖമായിരുന്ന ആര്യസമാജ സ്ഥാപകൻ ദയാനന്ദസരസ്വതിക്കും ആര്യന്മാർ ഇന്ത്യയിൽ ഉൽഭവിച്ചവരല്ല എന്ന അഭിപ്രായമാണ് ഉണ്ടായിരുന്നത്!. ആര്യന്മാർ ടിബറ്റിൽ നിന്നും വന്നവരാണ് എന്ന അഭിപ്രായം ദയാനന്ദസരസ്വതി മുന്നോട്ട് വെക്കുമ്പോൾ ആര്യന്മാർ ആർട്ടിക് പ്രദേശത്ത് നിന്നും വന്നവരാണ് എന്ന അഭിപ്രായമാണ് തിലകൻ മുന്നോട്ടുവെക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട നേതാവ് തിലകന്റെ പ്രസ്താവനയിൽ പെട്ടുപോയ ഹിന്ദുത്വത്തിന്റെ താത്വികാചാര്യൻ ഗോൾവർക്കർ ആര്യന്മാർ ഇന്ത്യക്കാരായിരുന്നു എന്ന് വരുത്തി തീർക്കുവാൻ പിന്നീട് കാട്ടുന്ന കോപ്രായങ്ങൾ ഏറെ പരിഹാസ്യം നിറഞ്ഞതായിരുന്നു. ഇവിടെയാണ് അക്ഷയ് കുമാറിന്റെ നിലപാട് വീണ്ടും പ്രസക്തമാകുന്നത്. ഇവിടെ ചരിത്രത്തെ അക്ഷയ് കുമാർ സമീപിക്കുന്ന യുക്തിയിൽ നിരീക്ഷിച്ചാൽ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശികൾ ആര്യന്മാർ ആണെന്ന് പറയേണ്ടി വരും. മേൽസൂചിപ്പിച്ച ചരിത്രവസ്തുതകളൊക്കെ അതിലേക്കാണ് വിരൽ ചൂണ്ടുന്നതും. ഇതിനെ സംഘപരിവാറിന്റെ സാംസ്കാരിക മുഖമായ അക്ഷയ്കുമാറൊ ആർ.എസ്.എസ്സോ അതിന്റെ തിങ്ക് ടാങ്കുകളോ അംഗീകരിക്കുമോ? ഇല്ല എന്ന് തന്നെയാണ് അതിന്റെ സാഹിത്യങ്ങളും ദർശനങ്ങളും പറഞ്ഞുവെക്കുന്നത്. ചരിത്രത്തെ വസ്തുനിഷ്ഠമായി സമീപിച്ചാൽ സംഘപരിവാറിന് തകരുന്നത് അവരുടെ ഐഡിയോളജി തന്നെയായതിനാൽ അത്തരം ഒരു സമീപനത്തിന് അവർ മുതിരുകയുമില്ല.
പാടിപ്പുകഴ്ത്താൻ വലിയ ആരാധകക്കൂട്ടം ഒന്നും ഇവിടെ ഇല്ലെങ്കിലും വസന്തം വിരിയിക്കാൻ കെൽപ്പുള്ള ഇങ്ങനെ കുറച്ചു താരങ്ങൾ കൂടി ഇവിടെ ഉണ്ട് അവരെ കുറിച്ചാണ് ഈ പങ്തി, ഡേയ്‌ച്ചി കമാഡ. എയ്ൻട്രാക്ട്ട് ഫ്രാങ്ക്ഫുർട്ട് ബുന്ദസ്ലിഗയിൽ അഞ്ചാമതാണ് ഫിനിഷ് ചെയ്തത്. അവിടം വരെയുള്ള അവരുടെ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിച് ടീമിലെ മിഡ്ഫീൽഡിനും ഫോർവേഡിനും ഇടയിലെ പാലമായി പ്രവർത്തിച്ച ജാപ്പനീസ് യുവതാരം ഡേയ്‌ച്ചി കമാഡയാണ് നമ്മുടെ ഇന്നത്തെ താരം. സീസണിൽ 35 മത്സരങ്ങൾ കളിച്ച താരം 5 ഗോളുകളും 12 അസിസ്റ്റുകളും ആണ് സംഭാവന ചെയ്തത്. യൂറോപ്പ ലീഗിൽ 16 മത്സരങ്ങൾ കളിച്ച് ആറു ഗോളും നേടി 2017 ൽ ജാപ്പനീസ് ക്ലബ് Sagan Tosu വിൽ നിന്നാണ് താരത്തെ ക്ലബ് റാഞ്ചുന്നത്. തുടർന്ന് 2018-19 സീസണിൽ ബെൽജിയൻ ക്ലബ് Sint Truiden ലേക്ക് ഒരു വർഷത്തെ ലോണിൽ അയച്ചു. തിരിച്ചു ഫ്രാങ്ക്ഫർട്ടിൽ എത്തിയ ശേഷം താരം മിന്നുന്ന ഫോമിലാണിപ്പോൾ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ യൂറോപ്പിലെ വമ്പൻ ക്ലബ്ബ്കളുടെ നിരീക്ഷണത്തിലാണ് താരം. വൈകാതെ തന്നെ യൂറോപ്പിലെ വമ്പൻ ക്ലബ്ബ്കളിലൊന്നിൽ താരത്തെ നമുക്ക് കാണാൻ സാധിക്കും. ഈ പങ്തിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന് കമെന്റ് ചെയ്യൂ. നിങ്ങളുടെ ഓർമയിൽ ഒളിമങ്ങാതെ കിടക്കുകയോ അധികം ആരും ശ്രദ്ദിക്കാത്ത നിങ്ങളുടെ ശ്രദ്ധ ആകർഷിച്ച താരങ്ങൾ ഉണ്ടെങ്കിൽ അവരെ പറ്റി കമെന്റ് ബോക്‌സിൽ എഴുതൂ. കമെന്റ് ബോക്‌സ് ഉപയോഗിക്കാൻ മറക്കരുത്, അത് നിങ്ങളുടെ സ്വരം ആണ്.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
തന്റെ മിലിറ്ററി ജീവിതത്തിനിടയിൽ വൈകി കോളേജിൽ ചേരേണ്ടി വന്ന മാടന്റെ ശരീരവും മാട പ്രാവിന്റെ മനസ്സുമുള്ള യുൻസിക്. കോളേജിലെ തന്നെ സുന്ദരിയായ യുൻഹയോ എന്ന പെൺകുട്ടിയോട് പ്രണയം തോന്നുന്നു. എന്നാൽ സർവ്വോപരി കാണാൻ സുന്ദരനും കയ്യിലിരിപ്പ് വളരെ മോശവുമായ സാങ്കോക് എന്ന യുവാവുമായി യുൻഹയോ പ്രണയത്തിലാകുന്നു. 2002 ൽ ഇറങ്ങിയ ഒരു അഡൽറ്റ് കോമഡി ചിത്രമാണ് സെക്സ് ഈസ്‌ സീറോ. ജേണറിന്റെ പൂർണ്ണതയ്ക്ക് വേണ്ടി തയ്യാറാക്കിയ ഒരു തിരക്കഥ എന്നതൊഴിച്ചാൽ കഥാപരമായി യാതൊന്നും തന്നെ ഈ ചിത്രത്തിലില്ല. നഗ്ന രംഗങ്ങളുടെയും തെറിവിളികളുടെയും ധാരാളിത്തം നിറഞ്ഞൊഴുകുന്നതിനാൽ സിനിമ തിരഞ്ഞെടുക്കുന്നവർ സൂക്ഷിക്കുക. അഡൽറ്റ് കോമഡി ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒന്ന് കണ്ടു മറക്കാവുന്ന ഒരു കുഞ്ഞു ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Comedy, Korean, Romance Tagged: Muhammad Rasif Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
അഗസ്ത്യമുനി ശ്രീപരമശിവന്റെ നിയോഗത്താല്‍ മലയാചലത്തിലെ കൂടദേശത്ത് ആശ്രമം സ്ഥാപിച്ച് തപസ്സനുഷ്ഠിച്ചുവെന്നും ചിരഞ്ജീവിയായ മുനി ഇപ്പോഴും അഗസ്ത്യാര്‍കൂടപ്രദേശത്ത്‌ തപസ്സുചെയ്യുന്നുവെന്നും വിശ്വസിക്കപ്പെട്ടുപോരുന്നു. ഭാരതത്തില്‍ പലഭാഗങ്ങളിലായി ചുറ്റി സഞ്ചരിച്ച അദ്ദേഹം ധാരാളം ആശ്രമങ്ങള്‍ സ്ഥാപിച്ചു. വാത്മീകീ രാമായണം ആരണ്യകാണ്ഡം പതിനൊന്നാം സര്‍ഗ്ഗത്തില്‍ പ്രകൃതി രമണീയമായ അഗസ്ത്യാശ്രമത്തെ വര്‍ണ്ണിക്കുന്നുണ്ട്. രാവണ നിഗ്രഹശേഷം അയോദ്ധ്യയിലേക്ക് പോയ ശ്രീരാമാദികളെ അഗസ്ത്യന്‍ അനുഗമിച്ചിരുന്നു. അതുപോലെ, മഹാഭാരതകഥയിലും ചില തമിഴ് സാഹിത്യത്തിലും കമ്പരാമായണത്തിലുമൊക്കെ അഗസ്ത്യനെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്. അഗസ്തീശന്‍, അകത്തീശ്വരന്‍, അകത്തീശന്‍, ആദിമുനി, കുംഭമുനി, ഗുരുമുനി, കുറുമുനി, തമിഴ്കോമന്‍, പോര്‍മുനി, മത്തംഗ തമിഴ്മുനിവര്‍, പൈന്തമിഴ് മുനിവര്‍, കുറിയോര്‍കള്‍, ചെന്തമിഴ് തന്തവര്‍, വന്‍ തമിഴുമുനിവര്‍ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. തമിഴ് സാഹിത്യത്തില്‍ പറയപ്പെടുന്ന മൂന്ന് സാഹിത്യത്തില്‍ ആദ്യരണ്ടെണ്ണത്തിലും അഗസ്ത്യന്‍ ഉണ്ടായിരുന്നുവെന്ന് ഐതീഹ്യമുണ്ട്. ഹ്രസ്വകായന്‍ ആയിരുന്നതിനാല്‍ തമിഴ് കൃതികളില്‍ അദ്ദേഹം കുറുമുനി എന്നറിയപ്പെടുന്നു. അഗസ്ത്യന്റെ പേരില്‍ ധാരാളം ക്ഷേത്രങ്ങള്‍ തമിഴ്നാട്ടില്‍ ഉണ്ട്. കമ്പരാമായണത്തില്‍ കമ്പര്‍ അഗസ്ത്യനെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. വില്ലീപുത്തൂരന്‍ എന്ന തമിഴ് മഹാകവി അഗസ്ത്യന്‍ ദാനംചെയ്ത സുന്ദരിയാണ് തമിഴ്ഭാഷ എന്ന് പ്രസ്താവിക്കുന്നു. വരാഹപുരാണം പശുപാലോപാഖ്യാനത്തിലെ അഗസ്ത്യഗീത, പഞ്ചരാത്രത്തിലുള്ള അഗസ്ത്യഗീത, സ്കന്ദപുരാണത്തിലെ അഗസ്ത്യസംഹിത, ശിവസംഹിത, ഭാസ്കരസംഹിതയിലെ ദ്വൈതനിര്‍ണ്ണയതന്ത്രം എന്നിവ അഗസ്ത്യന്റെ രചനയായയി കണക്കാക്കപ്പെടുന്നുവെന്നു പുരാണിക് എന്‍സൈക്ലോപീഡിയയില്‍ പറഞ്ഞിരിക്കുന്നു. സിദ്ധവൈദ്യസംഘത്തിലെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരെ സപ്തര്‍ഷികള്‍ എന്നും, നവനാഥസിദ്ധര്‍കളെന്നും, പതിനെട്ട് സിദ്ധര്‍കള്‍ എന്നും അറിയപ്പെടുന്നു. അഗസ്ത്യനാഥനില്‍ തുടങ്ങി അനാധിനാഥന്‍, ഗജേന്ദ്രനാഥന്‍, കോരകനാഥന്‍, ശക്തിനാഥന്‍, ശതോകനാഥന്‍, വചേന്ദ്രനാഥന്‍, മകങ്കനാഥന്‍, വെകുളിനാഥന്‍ എന്നിവരാണ് നവനാഥ സിദ്ധര്‍കള്‍. തുടര്‍ന്ന് രണ്ടാം സംഘത്തിനായി രൂപീകരിക്കപ്പെട്ട പതിനെട്ടു സിദ്ധന്മാരിലും അഗസ്ത്യമുനി ഉള്‍പ്പെട്ടിരുന്നു.അവര്‍ യഥാക്രമം അഗസ്ത്യര്‍, തിരുമൂലര്‍, കാലാങ്കി, ഭോഗര്‍, പുലിപ്പാണി, ചട്ടമുനി, ഉരോമഹര്‍ഷി, കരുവൂരാര്‍, ഇടൈക്കാടന്‍, സുന്ദരാനന്ദര്‍, അകപ്പേ സിദ്ധര്‍, പാമ്പാട്ടി സിദ്ധര്‍, തേരേയര്‍, യുകിമുനി, മച്ചമുനി എന്നിവരാണ്. അഗസ്ത്യര്‍, ഇടൈക്കാടര്‍, രാമദേവര്‍, കമലമുനി, കുതമ്പൈസിദ്ധര്‍, കൊങ്കണവര്‍, കോരക്കര്‍, ചട്ടമുനി സുന്ദരാനന്ദര്‍, മച്ചമുനി, പതഞ്ജലി, പാമ്പാട്ടി സിദ്ധര്‍, ഭോഗര്‍, കാലാങ്കിനാഥര്‍, ധന്വന്തരി, തിരുമൂലര്‍, നന്തീശന്‍, വാത്മീകി എന്നിവര്‍ പതിനെട്ട് സിദ്ധര്‍കള്‍ എന്നറിയപ്പെടുന്നു. ( വിഷ്ണുവില്‍നിന്ന് അനുക്രമമായി മരീചി, കശ്യപന്‍, സൂര്യന്‍ എന്നിങ്ങനെയുള്ള വംശാവലിയില്‍ അടുത്തകണ്ണിയാണ് അഗസ്ത്യമുനി ) ഉത്തരരാമായണ പ്രകാരം സൂര്യവംശരാജാവായ ഇഷാകുവിന്റെ പുത്രനായ നിമി രാജ്യഭരണം കൈയ്യേറ്റ ഉടനെ ഒരു ദീര്‍ഘയാഗം നടത്തി. യാഗത്തിനായി വസിഷ്ഠനെയാണ് അദ്ദേഹം ക്ഷണിച്ചത്. എന്നാല്‍ ഇന്ദ്രന്റെ യാഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ വസിഷ്ഠന്‍ നിമിയെ പരിഗണിച്ചില്ല. അതില്‍ കുപിതനായ നിമി, ഗൗതമപുത്രനായ ശതാനന്ദന്റെ സഹായത്താല്‍ യാഗം ആരംഭിച്ചു. ഇതില്‍ കോപിഷ്ഠനായ വസിഷ്ഠന്‍ നിമിയുടെ ശരീരത്തില്‍നിന്ന് പ്രാണന്‍ വേറിട്ട് പോകട്ടെയെന്ന് ശപിച്ചു. എന്നാല്‍ അതേ ശാപം തന്നെ നിമിയും തിരിച്ച് വസിഷ്ഠന് നേര്‍ക്ക് പ്രയോഗിച്ചു. ശാപഫലമായി ആത്മരൂപിയായി ആകാശത്ത് അലഞ്ഞ വസിഷ്ഠന്‍ ബ്രഹ്മാവിനോട് തനിക്ക് ശരീരമുണ്ടാക്കിത്തരണമെന്ന് അപേക്ഷിച്ചു. അങ്ങനെ ഏകശരീരികളായി കഴിഞ്ഞിരുന്ന മിത്രാവരുണന്മാരുടെ ശരീരത്തില്‍ വസിഷ്ഠന്‍ പ്രവേശിച്ചു. മിത്രാവരുണന്മാര്‍ ഉര്‍വ്വശിയെകണ്ടപ്പോള്‍ അവളില്‍ ആകൃഷ്ടരാകുകയും അവളില്‍ അവര്‍ക്ക് രണ്ടു പുത്രന്മാര്‍ ജനിയ്ക്കുകയും ചെയ്തു. ഒരാള്‍ അഗസ്ത്യനും മറ്റൊരാള്‍ വസിഷ്ഠനും. മിത്രാവരുണന്മാര്‍ക്ക് ജനിച്ചതിനാല്‍ ഇവര്‍ മൈത്രാവരുണന്മാര്‍ എന്നു വിളിയ്ക്കപ്പെട്ടു.ഈ കഥ മഹാഭാരതം ശാന്തിപര്‍വ്വം 343-‍ാം അദ്ധ്യായം 88-‍ാം പദ്യത്തിലും ഭാഗികമായി സൂചിപ്പിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ ആദിപര്‍വ്വത്തില്‍ 139-‍ാം അദ്ധ്യായം 9-‍ാം പദ്യത്തില്‍ ദ്രോണര്‍ അര്‍ജ്ജുനനോട് പറയുന്നു: “അഗസ്ത്യന്നു ധനുര്‍വ്വേദ- ശിഷ്യനാണാദ്യനെന്‍ ഗുരു അഗ്നിവേശാഖ്യനവനും ശിഷ്യന്‍ ഞാനിഹ ഭാരത.” – (ഭാഷാഭാരതം തര്‍ജ്ജമ) എന്ന പദ്യത്തില്‍ ദ്രോണരുടെ ഗുരുവായ അഗ്നിവേശന്‍പോലും അഗസ്ത്യന്റെ ശിഷ്യനായിരുന്നുവെന്നു പറയുന്നതില്‍ നിന്ന് വേദശാസ്ത്രത്തിലും ആയുധാഭ്യാസത്തിലും അദ്ദേഹം അദ്വിതീയനായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. അതുപോലെ വനപര്‍വ്വം 130-‍ാം അദ്ധ്യായം 5-‍ാം പദ്യത്തില്‍ പ്രസ്താവിക്കുന്ന കഥയില്‍ – അഗസ്ത്യമുനി വനത്തിലൂടെ പോകുമ്പോള്‍ തന്റെ പിതൃക്കള്‍ ഒരിടുക്കില്‍ തലകീഴായി തൂങ്ങിക്കിടന്ന് അഗസ്ത്യനോട് പറഞ്ഞു- ഉണ്ണീ, നിനക്കു പുത്രന്മാര്‍ ജനിച്ചു കഴിഞ്ഞാല്‍ മാത്രമേ ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് നീ വേഗം വിവാഹം കഴിക്കണം. താടിമീശക്കാരനും പൊക്കം കുറഞ്ഞവനുമായ അഗസ്ത്യന് ഭാര്യയാകത്തക്കവണ്ണം ക്ഷമാശീലയായ ഒരു സ്ത്രീയെക്കിട്ടുക പ്രയാസമായിരുന്നു. അതിനാല്‍ അഗസ്ത്യമുനി പുത്രജന്മത്തിനായി തപസ്സുചെയ്തിരുന്ന വിദര്‍ഭരാജാവിന് സകലജീവജാലങ്ങളുടേയും സത്വം സ്വീകരിച്ച് ലോപമുദ്ര എന്ന പുത്രിയെക്കൊടുത്തു. പിന്നീട് അവളെ അദ്ദേഹം വിവാഹം കഴിച്ചു എന്നും ഐതീഹ്യം. അഗസ്ത്യമുനിയുടെ ജനനത്തെക്കുറിച്ചുള്ള മറ്റൊരു കഥ അഹങ്കാരിയായ ഇന്ദ്രന്‍ ദ്രാവിഡ ഗുരുവായ മഹാദേവന്റെ സമീപം ചെന്ന് ദ്രാവിഡകുലത്തെപ്പറ്റി അപമാനകരമായി സംസാരിച്ചു. തുടര്‍ന്ന് മഹാദേവനും ഇന്ദ്രനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ഇതില്‍ കോപിഷ്ടനായ മഹാദേവന്‍ ഇന്ദ്രലോകത്തെ സ്ത്രീകളെ ഭൂമിയില്‍ ഇറക്കി ഭൂവാസികളെ ഊഴിയം ചെയ്യിക്കുമെന്ന് ശപഥം ചെയ്യുകയും ചെയ്തു. അതനുസരിച്ച് ശിവന്‍ ഘോരതപസ്സില്‍ മുഴുകി. ദിവസങ്ങള്‍ പിന്നിട്ട് തപസ്സ് മൂര്‍ദ്ധന്യമായപ്പോള്‍ ദേവലോകത്തിന് ചലനം ഉണ്ടായിത്തുടങ്ങി. തപസ്സിനു ഭംഗം വരുത്താനായി ഇന്ദ്രന്‍ ഉര്‍വ്വശിയെ അയക്കുകയും തപസ്സ് ഭംഗംവരുത്തുകയും ചെയ്തു. ഈ സമയം ലോകത്തില്‍ ഒരു മഹാന്‍ ജനിക്കേണ്ടത്‌ അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ ശിവന്‍ തന്റെ കൈയ്യിലിരുന്ന കമണ്ഡലുവില്‍ നിന്ന് ഒരു കുഞ്ഞിനെ ജനിപ്പിക്കുകയും അതിനെ അഗസ്ത്യമുനി അഥവാ കുന്ദമുനി എന്നു നാമകരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഒരാശ്രമത്തില്‍ എത്തി കുഞ്ഞിനെ അവിടെ വളര്‍ത്തണമെന്ന് കല്‍പ്പിച്ചു. പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുക്കനായ ആ ബാലനെ തോല്പ്പിക്കാന്‍ കഴിയാത്തതില്‍ അസൂയാലുക്കളായ സന്യാസിവര്യന്‍മാര്‍ അവനെ നശിപ്പിക്കാന്‍ തീരുമാനിച്ചു. അതിനായി അവര്‍ നാരദരെക്കണ്ട് അഭിപ്രായം ആരായുകയും അദ്ദേഹം അതിനുമറുപടിയായി അഗസ്ത്യനെ ‘തായ്തന്തൈ ഇല്ലാത്തവനെ’ എന്ന് വിളിക്കണമെന്ന് പറയുകയും ചെയ്തു. ഇപ്രകാരം സന്യാസിമാര്‍ അഗസ്ത്യനെ വിളിക്കുകയും അദ്ദേഹം തന്റെ വളര്‍ത്തച്ഛനോടും അമ്മയോടും തന്റെ സംശയം ആരായുകയും ചെയ്തു. അവരില്‍ നിന്നും വ്യക്തമായ മറുപടി കിട്ടാത്തതിനാല്‍ അദ്ദേഹം ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ച് കാട്ടില്‍ തന്റെ അച്ഛനമ്മമാരെ അന്വേഷിച്ച് നടന്നു. വളരെ ക്ഷീണിതനായി അദ്ദേഹം ഒരു മരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍ ശിവപാര്‍വ്വതിമാര്‍ പ്രത്യക്ഷപ്പെട്ട് തങ്ങളുടെ പുത്രനാണ് അഗസ്ത്യനെന്ന് വെളിപ്പെടുത്തി. അദ്ദേഹത്തെ രഹസ്യമായി പിന്തുടര്‍ന്ന സന്യാസിമാര്‍ ഇതുകണ്ട് അദ്ദേഹം ആരാണെന്ന് ഗ്രഹിക്കുകയും ലജ്ജിതരായി തിരികെ പോകുകയും ചെയ്തു. അഗസ്ത്യമുനി വാതാപിയെ ഭക്ഷിച്ച കഥ അഗസ്ത്യപത്നി ലോപമുദ്രയ്ക്ക് ഒരു സന്താനത്തെ വേണമെന്ന ആഗ്രഹമുണ്ടെങ്കിലും അഗസ്ത്യന്‍ അവളെ പ്രാപിക്കുമ്പോള്‍ പൂമാലകളും ഭൂഷണങ്ങളും അണിഞ്ഞുനില്‍ക്കണം, മാത്രവുമല്ല ദിവ്യാഭരണങ്ങള്‍ അവള്‍ക്കുവേണം. നിര്‍ധനനായ അഗസ്ത്യന് അതിന് കഴിയാത്തതിനാല്‍ ധനസമ്പാദനത്തിനുവേണ്ടി ആശ്രമം വിട്ട് അഗസ്ത്യന്‍ ശ്രുതവര്‍മ്മനുമൊത്ത് ബ്രദ്ധ്നശ്വരരാജാവിന്റെ സമീപത്തുചെന്നു. അവര്‍ മൂവരുംകൂടി ധനികനായ ത്രസദസുവിന്റെ അടുക്കല്‍ചെന്നു അദ്ദേഹവും അവരെ കൈയൊഴി‍ഞ്ഞു. ഒടുവില്‍ അവരെല്ലാവരും കൂടി അസുരശ്രേഷ്ഠനായ ഇല്വലന്റെ വസതിയില്‍ ചെന്നു. ഇല്വലന്‍ വാതാപി എന്ന തന്റെ അനുജനൊപ്പം താമസിക്കുകയാണ്. ഇല്വലന്‍ ഒരു ശ്രേഷ്ഠബ്രാഹ്മണനോട് ഇന്ദ്രതുല്യനായ ഒരു പുത്രനുവേണ്ടി യാജിച്ചു. എന്നാല്‍ ബ്രാഹ്മണന്‍ ആ വരം കൊടുക്കുന്നതില്‍ വിസമ്മതിച്ചു. അക്കാരണംകൊണ്ട് ഇല്വലന്‍ ബ്രാഹ്മണശ്ത്രുവായി മാറി. അനുജനെ ആടാക്കി ഏതെങ്കിലും ബ്രാഹ്മണന്‍ വന്നാല്‍ അയാള്‍ക്ക് ഭക്ഷണമാക്കി ആടിനെ വെട്ടിനുറുക്കികൊടുക്കും. അതിനുശേഷം വാതാപീ പുറത്തുവാ എന്നുപറയുമ്പോള്‍ വയറുപിളര്‍ന്ന് വാതാപി പുറത്തുവരികയും ബ്രാമണര്‍ മരിക്കുകയും ചെയ്യും. ഈ സമയത്താണ് അഗസ്ത്യനും കൂട്ടരും അവിടെ എത്തിയത്. ഇല്വലന്‍ യഥാവിധി അവരെ സ്വീകരിച്ച് പഴയതുപോലെ ആടിനെ കറിവച്ച് കൊടുത്തു. അവര്‍ ഭക്ഷിച്ചുകഴിഞ്ഞപ്പോള്‍ ഇല്വലന്‍ വാതാപിയെ ഉറക്കെ വിളിച്ചു. പക്ഷേ ഉടന്‍തന്നെ അഗസ്ത്യന്‍ വാതാപി ജീര്‍ണ്ണസ്യ എന്ന് സാവധാനം പറഞ്ഞു. ഉടനെ വാതാപി അഗസ്ത്യന്റെ ഉദരത്തില്‍ ജീര്‍ണ്ണിച്ചുതീര്‍ന്നു. ഭയവിഹ്വലനായ ഇല്വലന്‍ ഓരോ ബ്രാഹ്മണനും പതിനായിരം പശുക്കളും അത്രയും സ്വര്‍ണ്ണവും ദാനമായികൊടുത്തു. കൂടുതലായി അഗസ്ത്യന് വിരാവാന്‍ എന്നും, സുരാവാന്‍ എന്നും പേരുള്ള രണ്ട് കുതിരകളെ കെട്ടിയ രഥവും കൊടുത്തു. അഗസ്ത്യന്‍ ആശ്രമത്തിലെത്തി ലോപമുദ്രയുടെ ഇഷ്ടപ്രകാരം അണിഞ്ഞൊരുങ്ങി. (മഹാഭാരതം വനപര്‍വ്വം 99-‍ാം അദ്ധ്യായം) ലോപമുദ്ര ഗര്‍ഭവതിയായി. ആയിരം പുത്രന്മാരോ, പത്തുപുത്രന്മാരുടെ ബലം വീതമുള്ള നൂറു പുത്രന്മാരോ, നൂറുപുത്രന്മാരുടെ ബലം വീതമുള്ള പത്ത് പുത്രന്മാരോ അതോ ആയിരം പുത്രന്മാരേക്കാള്‍ ശ്രേഷ്ഠതയും മഹത്വവുമുള്ള ഒരു പുത്രനോ വേണ്ടതെന്ന് അഗസ്ത്യന്‍ ‍ചോദിച്ചു. അവള്‍ ഒരു പുത്രനെ ആഗ്രഹിച്ചു. അഗസ്ത്യന്‍ ഉഗ്ര തപസ്സിനായി കാടുകയറി. ലോപമുദ്ര തേജസ്വിയായ ഒരു പുത്രന് ജന്മം നല്കി. അതാണ് ദൃഡസ്യു. ജനിച്ചപ്പോള്‍ തന്നെ ദൃഡസ്യു വേദങ്ങള്‍ ഉച്ചരിക്കുകയുണ്ടായത്രേ. പിതാവിന്റെ ഹോമത്തിനുള്ള വിറക് കൊണ്ടുവരുന്നതുകൊണ്ട് ദൃഡസ്യുവിന് ഇധ്മവാഹന്‍ എന്ന പേരുണ്ടായി. അഗസ്ത്യന്‍ വിന്ധ്യപര്‍വ്വതത്തെ ചവിട്ടി താഴ്ത്തിയത് നാരദന്‍ വിന്ധ്യപര്‍വ്വതത്തില്‍ എത്തി യഥാവിധി സല്‍കാരങ്ങള്‍ സ്വീകരിച്ചശേഷം വിന്ധ്യനോടായി പറഞ്ഞു ഞാനിപ്പോള്‍ മഹാമേരുവില്‍ നിന്നാണ് വരുന്നത്. കനകമയമായ ആ പര്‍വ്വതത്തില്‍ മുതലായ ദേവന്മാരെല്ലാം വസിക്കുന്നു. കൈലാസം, നിഷധന്‍, നീലന്‍, ഗന്ധമാദനന്‍ മുതലായ പര്‍വ്വതങ്ങളെല്ലാം മേരുവിനെക്കാള്‍ ശ്രേഷ്ഠരാണെങ്കിലും അവര്‍ക്ക് മേരുവിനോളം അഹങ്കാരമില്ല. സൂര്യചന്ദ്രാദികള്‍ തന്നെ പ്രദക്ഷിണം വയ്ക്കുന്നുവെന്നതാണ് മേരുവിന്റെ അഹങ്കാരം. ഇതുകേട്ടപ്പോള്‍ മേരുവിനെ പാഠം പഠിപ്പിക്കാനായി വിന്ധ്യന്‍ തന്റെ കൊടുമുടികളെ വലുതാക്കി ആകാശം വരെ വളര്‍ന്നു. സൂര്യചന്ദ്രന്മാര്‍ പടിഞ്ഞാറോട്ട് വരാന്‍ കഴിയാതെ ആകാശത്തില്‍ ഉഴുന്നുനടന്നു. ലോകഗതിമാറിയപ്പോള്‍ ദേവകള്‍ കൂട്ടമായി വന്ന് വിന്ധ്യനെ സാന്ത്വനപ്പെടുത്താന്‍ ശ്രമിച്ചു. ഫലമില്ലെന്നുകണ്ടപ്പോള്‍ അവര്‍ അഗസ്ത്യനെ ശരണം പ്രാപിച്ചു. അഗസ്ത്യന്‍ ഭാര്യാസമേതം കാശിയില്‍നിന്ന് വിന്ധ്യന്റെ സമീപത്തെത്തി. അഗസ്ത്യനെ കണ്ടതും തന്റെ ശിഖരങ്ങള്‍ എല്ലാമൊതുക്കി വിന്ധ്യന്‍ യഥാവിധി സ്വീകരിച്ചു. ഞാന്‍ തിരിയെ വരുന്നതുവരെ നിന്റെ തലകള്‍ താഴ്ന്നുതന്നെയിരിക്കട്ടെ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ വിന്ധ്യന്‍ സമ്മതിച്ചു. അഗസ്ത്യന്‍ തെക്കോട്ട് കടന്ന് മലയാചലത്തില്‍ ഒരാശ്രമം ഉണ്ടാക്കി താമസിച്ചു. അതിനുശേഷം അഗസ്ത്യന്‍ വടക്കോട്ട് പോയതുമില്ല, വിന്ധ്യന്റെ തല ഉയര്‍ന്നതുമില്ല. പര്‍വ്വതത്തെ (അഗത്തെ) തലകുനിപ്പിച്ചതുകൊണ്ട് ഈ മുനിക്ക് അഗസ്ത്യന്‍ എന്ന് പേരുവന്നു. (ദേവീഭാഗവതം ദശമസ്കന്ദം) അഗസ്ത്യശിഷ്യന്മാര്‍ ചട്ടമുനി, ഭോഗര്‍, ഉരോമഹര്‍ഷി, തൊല്‍കാപ്യര്‍, കൊങ്കണന്‍, കോരകര്‍, അഗ്നിവേശന്‍, പുലിപാണി സിദ്ധര്‍, അഴുകണ്ണര്‍, തിരുമൂലര്‍സിദ്ധര്‍, ഇടയ്ക്കാട്ടര്‍, പുണ്ണാക്കീശന്‍, പാമ്പാട്ടിസിദ്ധന്‍, പാശമുനി, സാരമുനി, കടുവള്ളി സിദ്ധര്‍, ബ്രഹ്മമുനി, സുതീഷ്ണന്‍ എന്നിവരൊക്കെയാണ് അഗസ്ത്യശിഷ്യന്മാര്‍ എന്ന് കരുതിപോരുന്നു.
തിരുവനന്തപുരം കൈതമുക്കിൽ വിശപ്പ് സഹിക്കാതെ കുട്ടികൾ മണ്ണുവാരിത്തിന്നതായി മാധ്യമങ്ങളിൽ വന്ന വാർത്ത വാസ്തവിരുദ്ധമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ പി. സുരേഷ് പറഞ്ഞു. ഇളയകുട്ടി മണ്ണുവാരി കളിക്കുന്നതു കണ്ടുകൊണ്ട് സ്ഥലത്തെത്തിയ ശിശുക്ഷേമ സമിതി പ്രവർത്തകർ കുട്ടികൾ മണ്ണുവാരി തിന്നുന്നതായി തെറ്റിദ്ധരിച്ചതാണ് ഇത്തരമൊരു വാർത്തയ്ക്ക് ഇടയാക്കിയത്. തെറ്റായി റിപ്പോർട്ട് ചെയ്ത സംഭവം കേരള ജനതയ്ക്കാകെ അപമാനകരമായിപ്പോയെന്ന് ചെയർമാൻ പറഞ്ഞു. കുട്ടികളുടെ കൈതമുക്കിലുള്ള വീട് സന്ദർശിച്ച് അമ്മയും മുത്തശ്ശിയും സമീപവാസികളുമായും സംസാരിച്ച് മൊഴി രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെയർമാൻ. ഭർത്താവ് കൃത്യമായി ജോലിയ്ക്ക് പോവുകയും വീട്ടിലേയ്ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും മറ്റും വാങ്ങി നൽകുകയും ചെയ്യുന്നുണ്ടെന്ന് കുട്ടികളുടെ അമ്മ കമ്മീഷനു മുമ്പാകെ മൊഴി നൽകി. വാർത്തയെത്തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കമ്മീഷന്റെ സാന്നിധ്യത്തിൽ ഇവർക്ക് റേഷൻ കാർഡ് നൽകി. തിരുവനന്തപുരം നഗരസഭ അമ്മയ്ക്ക് ദിവസവേതനത്തിൽ ജോലി നൽകിയിട്ടുണ്ട്. വീട് നൽകാമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ കുട്ടികളുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തിട്ടുമുണ്ട്. ചെയർമാനോടൊപ്പം കമ്മീഷൻ അംഗങ്ങളായ എം.പി. ആന്റണി, ഫാ. ഫിലിപ്പ് പരക്കാട് എന്നിവരുണ്ടായിരുന്നു. സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ശ്ലാഘനീയമാണെന്ന് ചെയർമാൻ പറഞ്ഞു.
വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നാളെ ഉദ്ഘാടനം ചെയ്യു മണത്തല ഗവ.സ്‌ക്കൂളിലെ പ്‌ളസ് ടു ഇരുനിലകെട്ടിടം General മണത്തല സ്കൂളില്‍ പുതിയ പ്ലസ്ടു കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ By From the desk On Jun 15, 2017 Share [et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”] ചാവക്കാട് : മണത്തല ഗവ . സ്‌ക്കൂളില്‍ 108 ലക്ഷം രൂപയുടെ എം എല്‍ ഫണ്ട് ചെലവഴിച്ച് നിര്‍മ്മിച്ച പ്‌ളസ് ടു ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (വെള്ളിയാഴ്ച) വൈകീട്ട് നാലിന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥഥ് ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ സി ആനന്ദന്‍, പ്രിന്‍സിപ്പാള്‍ പി പി മറിയകുട്ടി, പ്രധാന അധ്യാപകന്‍ കെ വി. അനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ അധ്യക്ഷതവഹിക്കും. സ്‌ക്കൂള്‍ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം, നഗരസഭ സംഘടിപ്പിക്കുന്ന മുന്‍ ചെയര്‍മാന്‍ കെ പി വല്‍സലന്റെ പേരിലുള്ള എന്റോവ്‌മെന്റ് വിതരണം, ഈ വര്‍ഷം സേവനത്തില്‍ നിന്നും വിരമിക്കുന്ന മണത്തല ഗവ.സ്‌ക്കൂള്‍ പ്രധാനഅധ്യാപിക ഒ കെ സതി, പുത്തന്‍കടപ്പുറം ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ സ്‌ക്കൂള്‍ പ്രധാന അധ്യാപകന്‍ കെ വിനോദന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും, നൂറുശതമാനം വിജയം നേടിയ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ പോസി മരിയ, എസ് എസ് എല്‍ സി, പ്‌ളസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ആദരവും ഇതോടൊപ്പം നടക്കും. പി ടി എ പ്രസിഡന്റ് പി കെ അബ്ദുള്‍കലാം, കൌണ്‍സിലര്‍ നസീം അബു, അധ്യാപകന്‍ എ എസ് രാജു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. Photo : വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നാളെ ഉദ്ഘാടനം ചെയ്യു മണത്തല ഗവ.സ്‌ക്കൂളിലെ പ്‌ളസ് ടു ഇരുനിലകെട്ടിടം
കൊച്ചി: സംസ്ഥനത്ത് ഡീസല്‍ വില വീണ്ടും വര്‍ദ്ധിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തേണ്ടി വരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പരപ്പനങ്ങാടി കോര്‍ട്ട് കോംപ്ലക്സില്‍ പോക്സോ അതിവേഗ കോടിതി ഉദ്ഘാടനം ചെയ്തു കേന്ദ്രസര്‍ക്കാറിന്‍ വിശ്വാസമില്ലെന്നും ഈ നിലയ്ക്ക് മുന്നോട്ട് പോകാനാകില്ലെന്നും ആര്യാടന്‍ പറഞ്ഞു. 90 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് ഒരുമാസം നഷ്ടം. ഈ അവസ്ഥയില്‍ കെഎസ്ആര്‍ടിയടെ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് താന്‍ നേരത്തെ തന്ന നിയമ സഭയില്‍ അറിയിച്ചതാണെന്നും ആര്യാടന്‍ പറഞ്ഞു. പെന്‍ഷന്‍ നല്‍കാന്‍ 35 കോടി രൂപി കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ അവസ്ഥയില്‍ വിഷയം ബജറ്റില്‍ ഉടന്‍ ചര്‍ച്ചചെയ്തില്ലെങ്കില്‍ അധികം വൈകാതെ കെഎസ്ആര്‍ടിസി പൂട്ടേണ്ടി വരുമെന്നും ആര്യാടന്‍ മുന്നറിയിപ്പ് നല്‍കി. വിഴിഞ്ഞം സമരം അവസാനിച്ചു; മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചവിജയം കെഎസ്ആര്‍ടിസിയെ കടുത്ത പ്രതിസന്ധിയിലാക്കിയത് ഇന്നലെ വീണ്ടും ഡീസല്‍ വില വര്‍ദ്ധിച്ചതാണ്. ഒറ്റയടിക്ക് ലിറ്ററിന് 1.19 രൂപയാണ് വെള്ളിയാഴ്ച വര്‍ദ്ധിപ്പിച്ചത്.
വളാഞ്ചേരി:കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് നിർമ്മാണ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കാർത്തല ചുങ്കത്ത് വെച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ഇസ്മയിൽ , പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയർ വിശ്വപ്രകാശ്, എക്സിക്യുട്ടീവ് എഞ്ചിനീയർ എ പി എം അഷ്റഫ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. 6 കിലോമീറ്റർ ദൂരത്തിൽ 15 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണത്തിന് സ്ഥലമേറ്റെടുത്തിട്ടുള്ളത്. 11.34 കോടി രൂപ (11344792 രൂപ) ചെലവിൽ റോഡ് നിർമ്മാണ പ്രവൃത്തികളാണ് ഇപ്പോൾ ആരംഭിക്കുന്നത്. . ബൈപ്പാസ് നിർമ്മാണത്തിനായി ആവശ്യമുള്ള 7.1262 ഹെക്ടർ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായിട്ടുണ്ട്. 2012 ൽ മരാമത്ത് പ്രവൃത്തികൾക്കായി അനുവദിച്ച ഫണ്ടിൽ (15 കോടി ) നിന്നും 13.42 കോടി രൂപയ്ക്ക(134283000 ) സാങ്കേതികാനുമതി പുതുക്കി നൽകിയാണ് ഇപ്പോൾ 11.34 കോടിയുടെ മരാമത്ത് പ്രവൃത്തികളാണ് നടക്കുന്നത്. 15 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്തിട്ടുള്ള റോഡിൽ അലൈൻമെൻ്റ് ശരിയാക്കിയും കയറ്റിറക്കം തീർത്തും സംരക്ഷണഭിത്തിയും ഓവ് ചാലുകളും നിർമ്മിച്ചും ഏഴ് മീറ്റർ വീതിയിൽ ഉപരിതലം ടാറിംഗ് നടത്തി ബൈപ്പാസ് ഗതാഗത യോഗ്യമാക്കുന്നതാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ദേശീയ പാത 66 ൽ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിൽ സ്ഥിരമായുണ്ടാകുന്ന അപകടങ്ങൾക്ക് ശാശ്വത പരിഹാരം എന്ന നിലക്കാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് കഞ്ഞിപ്പുര- മൂടാൽ ബൈപ്പാസ് നിർമ്മിക്കാൻ തീരുമാനിച്ചത്. 2012 ഫെബ്രുവരി 23 ന് 275/ 2012 പൊ .മ.വ പ്രകാരം ഇരുപത്തഞ്ച് കോടി രൂപക്ക് ഭരണാനുമതി ലഭ്യമാകുകയും ചെയ്തിരുന്നു. ഇതിൽ പത്ത് കോടി രൂപ ഭൂമിയെടുക്കുന്നതിനും പതിനഞ്ച് കോടി രൂപ നിർമ്മാണ പ്രവൃത്തിക്കും ആയിരുന്നു. 2013 ഏപ്രിൽ 18 ന് ടെണ്ടർ ചെയ്യുകയും 2014 ഏപ്രിൽ 16ന് കരാർ വെക്കുകയും ചെയ്തു. സ്ഥലമേറ്റെടുപ്പിനായി കാലതാമസം നേരിട്ടതിനാലും കരാറുകാരന് നീട്ടി നൽകിയ കാലാവധി 2016 ഡിസംബറിൽ അവസാനിച്ചതിനാലും പദ്ധതി പ്രവർത്തനങ്ങൾ നിശ്ചലാവസ്ഥയിലാവുകയായിരുന്നു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് ഭൂമി ഏറ്റെടുക്കലിനായി 2016ൽ പത്ത് കോടി രൂപയും 2018ൽ 23.64 കോടി രൂപയും അനുവദിക്കുകയും ഭൂമി ഏറ്റെടുക്കുകയും ചെയ്തിരുന്നു. 2017 മെയ് മാസത്തിലും, 2018 മാർച്ചിൽ വട്ടപ്പാറ വളവിൽ ഉണ്ടായ വാഹന അപകടത്തിൽ 3 പേർ ദാരുണമായി മരണമടഞ്ഞ സംഭവത്തെ തുടർന്നും 2019 സപ്തംബറിലും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. നിരവധി തവണ ചോദ്യങ്ങളും ഇത് സംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ചിരുന്നു. എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് റോഡിൽ നിന്ന് വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നതിന് 25.40 ലക്ഷം രൂപയും പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് കേരള വാട്ടർ അതോറിറ്റിക്ക് 31 ലക്ഷം രൂപയും നേരത്തെ അനുവദിച്ചിരുന്നു.എം.എൽ.എ നഷ്ട പരിഹാരത്തിന് അർഹരായ സ്ഥലം ഉടമകളുടെ യോഗവും വിവിധ ഘട്ടങ്ങളിൽ ഉദ്യോഗസ്ഥരുടെ അവലോകന യോഗവും വിളിച്ച് ചേർക്കുകയും ചെയ്തിരുന്നു
സിനിമ ഒരു ദൃശ്യകലയാണെന്നാണ് ആസ്ഥാന നിരൂപകരും പണ്ഡിതരും, അത്ഭുതം മറ നീക്കുന്ന വിധത്തിലെന്ന വണ്ണം കുട്ടികളെ പഠിപ്പിച്ചുതുടങ്ങാറുള്ളത്. ദൃശ്യത്തിന്റെ ഈ കലയിലും കളിയിലും ശബ്ദത്തിന് എന്ത് സ്ഥാനമാണുള്ളത് എന്നും ഈ വിധാതാക്കള്‍ ചോദിച്ചുകളയും. ആദ്യമായി ഈ ചോദ്യം ഉന്നയിക്കുകയും സിനിമയില്‍ ശബ്ദം ഉള്‍പ്പെടുത്തുന്നത് അതിന്റെ കലാപരതയെ നശിപ്പിക്കുമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നത് നിസ്സാരക്കാരാരുമല്ല, മഹാനായ ചാര്‍ളി ചാപ്ളിന്‍ തന്നെയായിരുന്നു. സിനിമയില്‍ ശബ്ദം ഉള്‍പ്പെടുത്തിത്തുടങ്ങി അഥവാ ശബ്ദസിനിമ എന്ന പ്രതിഭാസം ഉരുത്തിരിഞ്ഞു തുടങ്ങിയിട്ടും ഏഴെട്ടു വര്‍ഷം ആ പ്രലോഭനത്തിനടിപ്പെടാതെ ചാപ്ളിന്‍ നിശ്ശബ്ദ സിനിമകള്‍ തന്നെ നിര്‍മ്മിച്ചുകൊണ്ടിരുന്നു. എന്നാല്‍ കാലത്തെ അപ്രകാരം പുറകോട്ടുകൊണ്ടു പോകാനാവില്ല എന്ന തിരിച്ചറിവ് വൈകിയാണെങ്കിലും ആ പ്രതിഭാശാലിക്കും കൈവരുകയും തന്റെ സിനിമകള്‍ സമകാലിക സിനിമകളെ പ്പോലെ ശബ്ദങ്ങളും സംഗീതവും സംഭാഷണങ്ങളും ഉള്‍പ്പെടുത്തി പൂര്‍ണ്ണമാക്കുകയുമാണ് അദ്ദേഹം ചെയ്തത്. അപ്രകാരം അദ്ദേഹം പൂര്‍ത്തീകരിച്ച ആദ്യത്തെ ശബ്ദ സിനിമ ദ ഗ്രേറ്റ് ഡിക്റ്റേറ്ററാ(1940)യിരുന്നു. ലോകസിനിമയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും രാഷ്ട്രീയമായി നിര്‍ണായകമായതുമായ ശബ്ദമുഹൂര്‍ത്തങ്ങളിലൊന്ന് ഈ സിനിമയില്‍ പ്രസിഡണ്ടിനു പകരം ബാര്‍ബര്‍ (രണ്ടും ചാപ്ളിന്റെ ഇരട്ട വേഷങ്ങള്‍) സ്റ്റേജിലെത്തുന്നതും ജനാധിപത്യത്തിന്റെ അനിവാര്യമായ വിജയത്തെക്കുറിച്ച് സംസാരിക്കുന്നതുമായ ഭാഗമാണ്. പറഞ്ഞു വരുന്നത്, സിനിമ എന്നത് ദൃശ്യത്തിന്റെ മാത്രമല്ല, ശബ്ദത്തിന്റെയും ഒരു കലയും മാധ്യമവുമാണെന്നു തന്നെയാണ്. ഇതു പറയുമ്പോള്‍, സംഭാഷണനിബിഡവും ദൃശ്യങ്ങളെയും ചലനങ്ങളെയും പ്രയോജനപ്പെടുത്താത്തതുമായ തട്ടുപൊളിപ്പന്‍ മലയാള സിനിമകള്‍ എന്നെ പേടിപ്പെടുത്തുന്നുമുണ്ടെന്നത് മറച്ചുവെക്കുന്നില്ല. അതെന്തായാലും, സിനിമ എന്നത് തികച്ചും ആധുനികമായ ഒരു കലാമാധ്യമമാണെന്നതുകൊണ്ട്, ദൃശ്യത്തിനും ചലനത്തിനും വെളിച്ചത്തിനും ഇരുട്ടിനും വര്‍ണത്തിനും ശബ്ദത്തിനും സംഗീതത്തിനും എല്ലാം സാധ്യതയുള്ള ഒരപൂര്‍വ മേഖലയായി അത് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കും എന്നതാണ് സത്യം. ദൃശ്യത്തിനുള്ളിലെയും ശബ്ദത്തിനുള്ളിലെയും മാനിപ്പുലേഷനും സാധാരണമായിത്തീര്‍ന്നിരിക്കുന്നു. അത് കൊടിയ കുറ്റമാണെന്ന നിലപാടും ചില യാഥാസ്ഥിതിക പണ്ഡിതര്‍ സ്വീകരിക്കുന്നതു കാണാം. അപ്പോള്‍, എന്താണ് സിനിമയില്‍ പ്രധാനമായിരിക്കുന്നത് എന്നും എന്തൊക്കെയാണ് അതിനെ സവിശേഷമാക്കുന്നത് എന്നുമുള്ള ചോദ്യത്തിലേക്ക് നാം തിരിച്ചുവരുന്നു. സംശയമില്ല, ഭാവനയും സങ്കല്‍പനവും നിര്‍വഹണത്തിലെ ആത്മാര്‍ത്ഥതയും ഭൌമ/ചരിത്ര/രാഷ്ട്രീയ/സമൂഹ/സംസ്ക്കാര യാഥാര്‍ത്ഥ്യത്തോടുള്ള പരിഗണനയും കൂറുമാണ് ഓരോ സിനിമയെയും ശ്രദ്ധേയമാക്കുന്നത് എന്നതാണ് വസ്തുത. കുറച്ചു കൂടി സൂക്ഷ്മമായി പരിശോധിച്ചാല്‍, മൊത്തത്തില്‍ ഒരു സിനിമക്ക് ഈ ഘടകങ്ങളോട് നീതി പുലര്‍ത്താനായില്ലെങ്കിലും അതിനുള്ളിലെ ചില സവിശേഷ ഘടകങ്ങള്‍ക്ക് അത് സാധിച്ചേക്കും എന്ന സങ്കീര്‍ണമായ യാഥാര്‍ത്ഥ്യം കൂടി തെളിഞ്ഞുവരുന്നതായി കാണാം. ശബ്ദസംവിധായകനായ റസൂല്‍ പൂക്കുട്ടിയുടെയും അദ്ദേഹത്തെപ്പോലെ തികഞ്ഞ അര്‍പ്പണബോധത്തോടെ പ്രയത്നിക്കുന്ന സാങ്കേതിക വിദഗ്ദ്ധന്മാരായ കലാകാരന്മാരുടെയും തലമുറ സിനിമയുടെ ഭാഗധേയത്തെ പുനര്‍നിര്‍ണയിക്കുന്നതിലൂടെയാണ് ഇത്തരത്തില്‍ ഉള്‍വൈരുദ്ധ്യങ്ങള്‍ ത്രസിക്കുന്ന തരത്തില്‍ സങ്കീര്‍ണമായ ഒരു യാഥാര്‍ത്ഥ്യം ഉരുത്തിരിഞ്ഞുവരുന്നത്. ഗജിനി (2008/ഹിന്ദി/എ ആര്‍ മുരുഗദാസ്) പോലെ, അക്രമത്തെ മഹത്വവത്ക്കരിക്കുന്ന വിധത്തില്‍ അത്യന്തം അപകടകരമായ ഇതിവൃത്തവും ആഖ്യാനവും പിന്തുടരുന്ന ഒരു വന്‍ ബഡ്ജറ്റ് വാണിജ്യ സിനിമയില്‍ പോലും അതിന്റെ ഈ രാഷ്ട്രീയ നിയോഗത്തെക്കുറിച്ച് ഉത്ക്കണ്ഠാകുലനാകാതെ, തന്നെ ഏല്‍പ്പിച്ച ശബ്ദസംവിധാനം എന്ന പ്രവൃത്തി നിഷ്ക്കര്‍ഷയോടെ മാത്രമല്ല, അതിനുള്ളിലും സാധ്യമാവുന്ന സ്വതന്ത്രഭാവനയോടെയും അര്‍പ്പണത്തോടെയും നിര്‍വഹിക്കാന്‍ റസൂലിന് സാധിക്കുന്നു എന്ന അത്ഭുതകരമായ കാര്യത്തെ എങ്ങിനെയാണ് രാഷ്ട്രീയമായി വ്യാഖ്യാനിക്കുക? ഇതേ പ്രശ്നം തന്നെയാണ് ഇതിവൃത്തത്തിലും ആഖ്യാനത്തിലും നിലപാടിലും മറ്റും ശരാശരി മാത്രമായ സ്ളംഡോഗ് മില്ല്യനറിലെ റസൂലിന്റെ സംഭാവനയെ വിലയിരുത്തുമ്പോഴും നാം നേരിടുന്നത്. സിനിമ ചിത്രീകരിക്കുമ്പോള്‍ തന്നെ ശബ്ദവും (ശബ്ദങ്ങളും) രേഖപ്പെടുത്തുന്ന സിങ്ക്-സൌണ്ട് എന്ന രീതിയുടെ നൂതന മാതൃകകളാണ് റസൂലിനെ പ്പോലുള്ളവര്‍ അവലംബിക്കുന്നത്. ശബ്ദസിനിമയുടെ ആവിര്‍ഭാവം മുതല്‍ക്കു തന്നെ ഹോളിവുഡിലടക്കം നല്ലൊരു പങ്ക് സിനിമകളിലും ഈ രീതി തന്നെയാണ് പിന്തുടര്‍ന്നു പോന്നിരുന്നതെങ്കിലും ഇന്ത്യന്‍ സിനിമയില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. ചിത്രീകരണ സമയത്ത് ശബ്ദം റെക്കോഡ് ചെയ്യപ്പെടുമെങ്കിലും ഡബ്ബിംഗിനും മറ്റ് ലാബ് വര്‍ക്കുകള്‍ക്കും അടിസ്ഥാനമായ മാര്‍ഗനിര്‍ദേശക രേഖ എന്ന നിലക്ക് പ്രയോജനപ്പെടുത്തുക മാത്രമാണ് ചെയ്തുപോന്നിരുന്നത്. മലയാള സിനിമയില്‍ ഇപ്പോഴും ഈ പ്രാകൃതമായ സ്ഥിതി തന്നെ തുടര്‍ന്നു പോരുന്നു. 1960കളിലെ സിനിമ-വെരിത്തെ കാലഘട്ടത്തില്‍ യൂറോപ്പിലാകമാനം സ്റുഡിയോകള്‍ ഉപേക്ഷിക്കപ്പെടുകയും പുറം ലോകമാണ് തങ്ങളുടെ പ്രതിപാദനരീതിയെ സത്യസന്ധമാക്കുന്നത് എന്ന കടുത്ത നിലപാട് വലിയൊരു വിഭാഗം ചലച്ചിത്രകാരന്മാര്‍ സ്വീകരിക്കുകയും ചെയ്തു. ഈ നിലപാട് അതേ രൂപത്തില്‍ പില്‍ക്കാലത്ത് നിലനിന്നില്ലെങ്കിലും ചിത്രീകരണ സമയത്തെ ശബ്ദങ്ങളാണ് കഴിയാവുന്നത്ര ആധാരമാക്കേണ്ടത് എന്ന നിലപാട് ലോകസിനിമയില്‍ കൂടുതല്‍ കൂടുതലായി അംഗീകരിക്കപ്പെട്ടുവരുന്നു. ഹാന്റ് ഹെല്‍ഡ് ക്യാമറ പോലെ, നീളമുള്ള വടിയുടെ അറ്റത്ത് കെട്ടി വെച്ച മൈക്രോഫോണും നിര്‍ബന്ധമായ ഒരു ചിത്രീകരണ അടിസ്ഥാനമായി ലോകത്തെമ്പാടും ചലച്ചിത്ര പ്രവര്‍ത്തകര്‍ പരിഗണിച്ചു. വിം വെന്റേഴ്സിന്റെ ലിസ്ബണ്‍ സ്റോറിയില്‍ (1994/ജര്‍മന്‍, പോര്‍ച്ചുഗീസ്, ഇംഗ്ളീഷ്) മുഖ്യകഥാപാത്രമായ ഫിലിപ്പ് വിന്റര്‍ (റുഡിഗര്‍ വോഗ്ളര്‍ അഭിനയിക്കുന്നു) റസൂലിനെപ്പോലെ ഒരു സൌണ്ട് എഞ്ചിനീയറാണ്. ബ്രയാന്ത് ഫ്രേസര്‍ അദ്ദേഹത്തിന്റെ നിരൂപണത്തില്‍(ഡീപ്പ്-ഫോക്കസ്.കോം) ഈ സിനിമയെപ്പറ്റി ഇപ്രകാരം പറയുന്നു. ശബ്ദമില്ലാത്ത ദൃശ്യസംഘാതമായി നിലനില്‍ക്കുന്ന സിനിമക്ക് ശബ്ദം കൊടുക്കാന്‍ വേണ്ടി ശബ്ദസംവിധായകന്‍ പോര്‍ച്ചുഗലിലേക്ക് പോകുന്നു. സംവിധായകന്‍ അപ്രത്യക്ഷനായതായി കണ്ടെത്തിയ അയാള്‍, മൈക്കും ടേപ്പ് ഡെക്കുമായി തെരുവുകളിലൂടെ (അഥവാ ഉദ്ദേശിക്കപ്പെട്ട സിനിമയുടെ ലൊക്കേഷനുകളിലൂടെ) അലയുകയും കൊതുകിനെ വേട്ടയാടുകയും സംഗീതം ശ്രവിക്കുകയും കുട്ടികളോട് സംസാരിക്കുകയും സിനിമയുടെ ഭാവസ്വരൂപത്തെ പ്രവചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ റസൂല്‍ പൂക്കുട്ടി ഈ കഥാനായകനെപ്പോലെ സിനിമയെ സ്വന്തം നിലക്ക് ആഖ്യാനം ചെയ്യുന്ന ഒരു പ്രതിഭാശാലിയായ കലാകാരനാണ്. അതുകൊണ്ടാണ്, മുംബൈയിലെ കടല്‍ത്തീരത്ത്, ബിയോണ്ട് ദി സോളി(2002)ന്റെ ചിത്രീകരണം നടക്കുമ്പോള്‍ കടലിന്റെ കാറ്റിനെ തടുക്കാന്‍ സ്ക്രീന്‍ വെക്കണമെന്ന, നിര്‍മാതാവിന് പരിഹാസ്യവും അനാവശ്യവുമായി തോന്നുന്ന ഒരാവശ്യം റസൂല്‍ ഉന്നയിച്ചതായി സംവിധായകന്‍ രാജീവ് അഞ്ചല്‍ ഓര്‍മ്മിച്ചെടുക്കുന്നത്(എച്ച് ഹുസയ്ന്‍/തേജസ് ആഴ്ചവട്ടം/2009 മാര്‍ച്ച് 1). ഓരോ സീനിന്റെയും താളവും ശ്രുതിയും സിനിമയുടെ ഭാവ ഘടനയിലേക്ക് ആവാഹിക്കുക എന്നതാണ് തന്റെ ഉദ്ദേശ്യം എന്ന് റസൂല്‍ പൂക്കുട്ടി പറയുന്നുണ്ട്. ഇത് ഒരേ സമയം സങ്കേതബദ്ധവും സൌന്ദര്യാത്മകവുമാണെന്ന തിരിച്ചറിവാണ് റസൂലിനെപ്പോലെ ഒരു കലാകാരനെ ആവേശഭരിതനാക്കുന്നത്. ഈ ആവേശമാണ് ആത്മാര്‍ത്ഥമായ അര്‍പ്പണബോധമായി പരിവര്‍ത്തനപ്പെടുന്നതും. 1991ല്‍ പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ സൌണ്ട് എഞ്ചിനീയറിംഗ് പഠിക്കാനെത്തിയ റസൂല്‍, അവിടെ വെച്ചാണ് സിങ്ക്-സൌണ്ട് അഥവാ ലൊക്കേഷനില്‍ തന്നെ ലൈവ് റെക്കോഡിംഗ് ചെയ്യുന്ന രീതിയില്‍ ആകൃഷ്ടനാകുകയും വൈദഗ്ദ്ധ്യം നേടുകയും ചെയ്തത്. നസിറുദ്ദീന്‍ ഷാ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച പ്രൈവറ്റ് ഡിറ്റക്ടീവ്: ടുപ്ളസ് ടു വണ്‍(1997/രജത് കപൂര്‍) എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണദ്ദേഹം ബോളിവുഡില്‍ തന്റെ സാന്നിദ്ധ്യവും സാംഗത്യവും ഉറപ്പാക്കിയത്. പത്തു പന്ത്രണ്ടു വര്‍ഷത്തെ കഠിന പ്രയത്നത്തിലൂടെ ഓസ്കാര്‍ നേടിയെടുക്കാന്‍ തക്ക വിധത്തില്‍ അദ്ദേഹത്തിന് വളര്‍ച്ച പ്രാപിക്കാനായി എന്നത് വിസ്മയാവഹം തന്നെയാണ്. അമു, ലഗാന്‍, സാവരിയ, ബ്ളാക്ക്, ഗാന്ധി മൈ ഫാദര്‍, ട്രാഫിക് സിഗ്നല്‍ തുടങ്ങിയവയാണ് അദ്ദേഹം സൌണ്ട് ഡിസൈന്‍ ചെയ്ത ചില പ്രധാന സിനിമകള്‍. ആരുമറിയാതെ സിനിമയുടെ അകത്തളങ്ങളില്‍ എരിഞ്ഞുതീരുന്നവര്‍ക്കുള്ള അംഗീകാരം എന്ന നിലക്കാണ് പത്ര/ദൃശ്യ മാധ്യമങ്ങള്‍ ഈ അവാര്‍ഡിനെ കൊണ്ടാടിയത്. അതൊരു തികഞ്ഞ വസ്തുത തന്നെയാണെങ്കിലും, പ്രതിലോമകരമായതോ ശരാശരി മാത്രമായതോ ആയ സിനിമകളെപ്പോലും തന്റെ പ്രതിഭ കൊണ്ട് അവിസ്മരണീയമാക്കാന്‍ റസൂലിനെപ്പോലെ ഒരു സൌണ്ട് എഞ്ചിനീയര്‍ക്ക് സാധിക്കുന്നതെങ്ങനെ എന്ന ചോദ്യത്തെ നാം കുറെക്കൂടി സൂക്ഷ്മമായ തലത്തില്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. സംവിധായകനാണ് സിനിമയെ സമഗ്രമായി സങ്കല്‍പനം ചെയ്യുകയും പൂര്‍ത്തിയാക്കുകയും ചെയ്യുന്നതെങ്കിലും, ഛായാഗ്രാഹകനും ശബ്ദസംവിധായകനും സംഗീത സംവിധായകനും എന്തിന് അഭിനേതാവു വരെ തങ്ങളുടേതായ വീക്ഷണാടിത്തറയിലും നിലപാടുകളിലും നിന്നുകൊണ്ട് സിനിമയെ ഭാവന ചെയ്തെടുക്കുന്നുണ്ട് എന്ന വസ്തുതയാണ് ഇവിടെ പ്രധാനമായിട്ടുള്ളത്. അത്തരത്തിലുള്ള സൂക്ഷ്മ ഭാവനകളെ അന്വേഷിച്ചുതുടങ്ങുമ്പോള്‍ സമഗ്രതാനാട്യങ്ങള്‍ പലപ്പോഴും ഉടഞ്ഞുതകരുകയും ചെയ്യും. സംവിധായകന്‍ കയ്യടക്കി വെച്ചിരിക്കുന്ന സമഗ്രത എന്ന അധികാരത്തെ വെല്ലുവിളിക്കുന്ന അനവധി സ്വാതന്ത്ര്യ വാഞ്ഛകള്‍ ഓരോ സിനിമയിലും പ്രവര്‍ത്തനക്ഷമമാകുന്നുണ്ടെന്നതാണ് സത്യം. തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള കള്ളികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തങ്ങളുടെ മേഖലയെ വികസിപ്പിച്ചെടുക്കുക എന്ന പരിമിതമായ ധര്‍മ്മം മാത്രമല്ല ഇവിടെ നിര്‍വഹിക്കപ്പെടുന്നത്. ഒരു സൌണ്ട് ഡിസൈനര്‍ തന്റെ ഡിസൈനിലൂടെ ഒരു സിനിമയെ തന്നെ ഭാവന ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. തിരക്കഥാകൃത്തിന്റെയും സംഗീത സംവിധായകന്റെയും ഛായാഗ്രാഹകന്റെയും അഭിനേതാവിന്റെയും ഒക്കെ കാര്യത്തില്‍ ഇതിനു സമാനമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരത്തില്‍, ചിലപ്പോള്‍ വൈരൂപ്യത്തിനുള്ളില്‍ സൌന്ദര്യക്ഷമമായിരിക്കുന്ന; മറ്റു ചിലപ്പോള്‍ സൌന്ദര്യത്തിനുള്ളില്‍ തന്നെ സവിശേഷമായി സൌന്ദര്യ ക്ഷമമായിരിക്കുന്ന ഘടകങ്ങള്‍ സിനിമക്കുള്ളിലും പുറത്തുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ സൌന്ദര്യ സങ്കീര്‍ണത സംവിധായകനു മുമ്പില്‍ മാത്രമല്ല വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്, മറിച്ച് അനുവാചകനു മുന്നിലുമാണ്. കണ്ണു തുറന്നു വെച്ച് ആഹ്ളാദത്തിനായി കാത്തിരിക്കുന്ന അയാളുടെ കാതുകള്‍ സൌന്ദര്യത്തെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്ന അനുഭവമായിരിക്കും ചിലപ്പോള്‍ സംഭവിക്കുന്നത്.
ജനത്തിന്റെ 'തല്ലുമാല' തിരമാലകള്‍പോലെ വന്നലച്ചാല്‍, അതിനുമുമ്പില്‍ നെഞ്ചുവിരിച്ചുകാണിക്കുന്ന നേതാവാരായാലും അയാളുടെ തലയ്ക്കുള്ളില്‍ കളിമണ്ണല്ല, അതിലും ചീപ്പായ എന്തോ ആണെന്ന് കരുതണം. തിരുവനന്തപുരത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന തീരദേശ ജനതയുടെ സമരത്തെ മുന്‍കൂട്ടി തയ്യാറാക്കിവച്ച സമരമാണെന്ന് മുഖ്യമന്ത്രി ആഗസ്റ്റ് 23-ന് നിയമസഭയില്‍ പ്രസ്താവന നടത്തി. ബി.ജെ.പി.യുടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാകട്ടെ കൂടങ്കുളം സമരത്തില്‍നിന്ന് എത്തിയ 'അന്യസംസ്ഥാന ബാധ' എന്ന രീതിയിലാണ് ഈ സമരത്തെക്കുറിച്ച് പ്രതികരിച്ചത്. കടലിരമ്പിവരുമ്പോള്‍ കൈകെട്ടിനില്‍ക്കല്ലേ തലസ്ഥാനത്ത് ഒരു ജനതതി മുഴുവന്‍ സമരമുഖത്തുണ്ട്. സ്ത്രീകളുടെ വലിയ പങ്കാളിത്തം സമരരംഗത്തുണ്ട്. ഒപ്പം കത്തോലിക്കാസഭയുടെ മറ്റ് രൂപതകളില്‍നിന്നുള്ള വൈദികര്‍പോലും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തലസ്ഥാനത്തെത്തുന്നു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ ഇടവക ജനങ്ങള്‍ വൈദികരുടെ നേതൃത്വത്തില്‍ സമരം ചെയ്യുന്നവരുടെ കൂടെ ചേര്‍ന്നുനില്‍ക്കുന്നു. ഇങ്ങനെയുള്ള ഒരു ജനകീയ സമരത്തെ എപ്പോഴും ജനങ്ങളോടൊപ്പം എന്നു വീമ്പിളക്കുന്ന ഇടതുഭരണകൂടം ഇങ്ങനെയാണോ കൈകാര്യം ചെയ്യേണ്ടത്? കടലോരം മുഴുവന്‍ ഇന്ന് മുഴുപ്പട്ടിണിയിലാണ്. ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം അവസാനിച്ച ദിവസംപോലും കടലില്‍ പോകാന്‍ കാലാവസ്ഥ മുന്നറിയിപ്പനുസരിച്ച് ബോട്ടുകള്‍ക്ക് കഴിഞ്ഞില്ല. കടലോരത്ത് വട്ടിപ്പലിശ ദിവസക്കണക്കിനാണ്. കൊടുങ്കാറ്റിലും പേമാരിയിലും കടലിന്റെ മക്കള്‍ കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നത് ഉല്ലാസത്തിനല്ല, ഒരു ദിവസത്തെ ബ്ലേഡ് പലിശയെങ്കിലും ഒഴിവാക്കാമല്ലോ എന്നു കരുതിയാണ്. തീര പരിപാലന നിയമത്തിന്റെ വിശദാംശങ്ങള്‍ ഇനിയും കേന്ദ്ര സര്‍ക്കാരിന് കേരളം സമര്‍പ്പിച്ചിട്ടില്ല. തീരത്ത് വസിക്കുന്നവര്‍ തീരപരിപാലന നിയമത്തിന്റെ കുരുക്കിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമം സര്‍ക്കാരിനെ മുമ്പില്‍നിര്‍ത്തി ആരൊക്കെയോ ഖനനംചെയ്തുകൊണ്ടിരിക്കുകയാണ്. ടൂറിസ വികസനത്തിന്റെ പേരില്‍ കടല്‍ത്തീരം 'ചെത്തിയെടുക്കുന്ന' അറവുകാരായ കുത്തകകള്‍ വേറെ. നിരോധനം നല്ലതു തന്നെ; കഞ്ഞിക്കലം കാലിയായാലോ? സര്‍ക്കാര്‍ കടലില്‍ പോകരുതെന്നു പറഞ്ഞാല്‍, അന്നത്തെ 'ചെലവ് കാ' നഷ്ടപരിഹാരമെന്ന നിലയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടേണ്ടതാണ്. അതൊന്നും ഇപ്പോള്‍ നാട്ടുനടപ്പല്ലെന്നമട്ടിലാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രമാണെങ്കില്‍ മണ്ണെണ്ണ വില നിരന്തരം കൂട്ടുന്നു. സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ പിശുക്ക് കാണിക്കുന്നു. കരിഞ്ചന്തയില്‍ മണ്ണെണ്ണ വാങ്ങി കടലില്‍ പോയാല്‍ നഷ്ടമിരട്ടിക്കുമെന്ന അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികള്‍. കടലിന്റെ മക്കളില്‍നിന്ന് കഴിയുന്നത്ര അകന്നു നടക്കാന്‍ ഭരണകര്‍ത്താക്കള്‍ ശ്രദ്ധിക്കുന്നു. രാജിവച്ച ഫിഷറീസ് മന്ത്രി സജി ചെറിയാനു പകരം ആ വകുപ്പിനായി പുതിയ മന്ത്രിയെ ഇതുവരെ മുഖ്യമന്ത്രി നിയമിച്ചിട്ടില്ല. പല മന്ത്രിമാര്‍ക്ക് പങ്കുവച്ച വകുപ്പുകളില്‍ ഫിഷറീസ് വകുപ്പിന് പ്രത്യേക പരിഗണനയൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. തുറമുഖ നിര്‍മ്മാണം തകൃതി, പുനരധിവാസ പദ്ധതിയോ? വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയാണ് ഇപ്പോള്‍ തീരദേശ ജനത സമരരംഗത്തുള്ളത്. തുറമുഖ നിര്‍മ്മാണം സര്‍ക്കാരിന്റെ പ്രസ്റ്റീജ് വികസന പദ്ധതിയാണെന്നും അത് നിര്‍ത്തിവയ്ക്കാനാവില്ലെന്നും ഭരണകൂടം പറയുമ്പോള്‍, പദ്ധതിക്കുവേണ്ടി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി സംബന്ധിച്ച് യാതൊരു ചര്‍ച്ചകള്‍ക്കും സര്‍ക്കാര്‍ സന്നദ്ധരല്ല. ആകെക്കൂടി 19.5 ഏക്കര്‍ സ്ഥലം പുനരധിവാസത്തിനായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു പറയുമ്പോള്‍, വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിലൂടെ ഭവനരഹിതരും തൊഴില്‍ രഹിതരുമായി മാറുന്നവരുടെ ജീവിതാവസ്ഥയെക്കുറിച്ച് ഭരിക്കുന്നവര്‍ എന്തുകൊണ്ട് ആകുലപ്പെടുന്നില്ല? ഓഖി ചുഴലിക്കാറ്റ് വീശിയടിച്ച കടല്‍ത്തീരങ്ങളുടെ സങ്കടങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഏറ്റവും പുതിയ കണക്കനുസരിച്ച് 400 കോടിയിലേറെ രൂപ ഖജനാവില്‍ നീക്കിയിരിപ്പുണ്ട്. നാലര വര്‍ഷത്തിലേറെയായി ഒരു സിമന്റ് ഗോഡൗണില്‍ താമസിച്ചുവരുന്ന വലിയതുറയിലെ 17 കുടുംബങ്ങളുടെ ദയനീയ കഥ ഇതിനിടെ ചാനലില്‍ കണ്ടു. ആരാണ് ആ കുടുംബങ്ങളുടെ കണ്ണീരു കാണുക? സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വിഴിഞ്ഞം തുറമുഖംകൊണ്ട് കൂടുതല്‍ ഗുണമൊന്നും കിട്ടില്ലെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിരുന്നു. കേരളത്തിലെ തീരം നേരിടുന്ന അതിഭീകരാവസ്ഥ 2019-ല്‍ത്തന്നെ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (NCCR) മുന്നറിയിപ്പ് നല്‍കിയതുമാണ്. ഇന്ത്യയ്ക്ക് ആകെ 8117 കിലോമീറ്റര്‍ കടല്‍ത്തീരമാണുള്ളത്. 2.01 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഇന്ത്യന്‍ സമുദ്രത്തിന്റെ വിസ്തൃതി. ഈ തീരത്തുള്ളത് 118 ചെറുകിട തുറമുഖങ്ങളും 12 വലിയ തുറമുഖങ്ങളും. ഇന്ത്യന്‍ കടല്‍ത്തീരത്തിന്റെ 44 ശതമാനം നഷ്ടപ്പെട്ടതായി എന്‍.സി.സി.ആര്‍. ചൂണ്ടിക്കാണിച്ചിട്ടും, വിഴിഞ്ഞത്ത് 3.01 കിലോമീറ്റര്‍ ദൂരം നീളമുള്ള പുലിമുട്ട് അങ്ങോട്ട് (അദാനിക്ക്) പണംകൊടുത്ത് നിര്‍മ്മിക്കണമെന്ന വാശി ആരുടേതാണ്? കടലിലുള്ളത് കവരാന്‍ കൂട്ടുകൂടുന്ന കുത്തകകള്‍ 665 ഇനം മത്സ്യങ്ങളാണ് ഇന്ത്യന്‍ സമുദ്ര മേഖലയിലുള്ളത്. ഈ മത്സ്യ സമ്പത്തുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവര്‍ 40 ലക്ഷം മനുഷ്യര്‍. പരോക്ഷമായി കടലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഇന്ത്യയിലെ 17 കോടി ജനങ്ങളെ കടല്‍ത്തീരത്തുനിന്ന് ആട്ടിയോടിക്കുന്നതിന്റെ 'കമ്പോള രഹസ്യം' എന്തായിരിക്കാം? ബ്ലൂ എക്കോണമി എന്ന പേരില്‍ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്, കടല്‍ത്തട്ടിലെ 20 ലക്ഷം ക്യുബിക് മീറ്റര്‍ എണ്ണയും പ്രകൃതിവാതകവും മാത്രമല്ല കോടികള്‍ വിലമതിക്കുന്ന ധാതുസമ്പത്തുകൂടിയാണ്. ഒരു വര്‍ഷം നമ്മുടെ മത്സ്യത്തൊഴിലാളികള്‍ പിടിച്ചെടുക്കുന്നത് 53 ദശലക്ഷം ടണ്‍ മീനാണ്. ഇതിനായി കടലില്‍ പോകുന്നത് 3.12 ലക്ഷം യാനങ്ങള്‍. സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ പോയ സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യ 35 ശതമാനം വര്‍ദ്ധന നേടിയപ്പോള്‍ ഈ രംഗത്ത് കേരളം എന്തുകൊണ്ട് അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു? ഇന്ത്യ ചെമ്മീന്‍ കയറ്റുമതിയില്‍നിന്നുമാത്രം 47,200 കോടി രൂപ നേടിയപ്പോള്‍, ഇതില്‍ കേരളത്തിന്റെ വിഹിതം 4800 കോടി രൂപയുടേതാണ്. ഏറെ രസകരമായ മറ്റൊരു കാര്യമുണ്ട്. അന്യ സംസ്ഥാനത്തുനിന്നെത്തിച്ച ചെമ്മീനാണ് ഇതില്‍ 65 ശതമാനവും! 1950 മുതല്‍ സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ കേരളം ഒന്നാം സ്ഥാനത്തായിരുന്നു. 2005 മുതല്‍ കേരളം പിന്നോക്കം പോകാന്‍ തുടങ്ങി. മണ്ണെണ്ണ സബ്‌സിഡി എന്ന മാജിക്! മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കല്‍, വില കൂട്ടല്‍ തുടങ്ങിയ ലീലാ വിലാസങ്ങള്‍ നടത്തി കേന്ദ്രം മത്സ്യത്തൊഴിലാളികളുടെ കഴുത്തിന് കുത്തിപ്പിടിക്കുകയാണ്. മണ്ണെണ്ണ സബ്‌സിഡി ലഭ്യമാക്കാന്‍ വഞ്ചികളുടെ ഉടമസ്ഥര്‍ വിധേയരാകേണ്ടത് ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് തുടങ്ങിയ ഏജന്‍സികളുടെ സംയുക്ത പരിശോധനയ്ക്കാണ്. 9 ജില്ലകളില്‍ പല വഞ്ചിയുടമകള്‍ക്കും മണ്ണെണ്ണ പെര്‍മിറ്റുകള്‍ ഇത്തവണ പുതുക്കിക്കിട്ടിയിട്ടില്ല. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വഞ്ചികള്‍ക്ക് സബ്‌സിഡി നല്‍കില്ല എന്നതടക്കം വിചിത്രമായ കാരണങ്ങളാണ് ഉദ്യോഗസ്ഥര്‍ ഇതിനായി പറഞ്ഞത്. 350 ലിറ്റര്‍ വരെ സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ കിട്ടിയ വഞ്ചിക്ക് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ കനിഞ്ഞ് അനുവദിക്കുന്നത് 50 ലിറ്ററാണ്. ബജറ്റില്‍ മണ്ണെണ്ണ സബ്‌സിഡി നല്‍കാന്‍ 60 കോടി രൂപ സംസ്ഥാനം നീക്കിവച്ചിട്ടുണ്ടെങ്കിലും, അതൊന്നും കടലിന്റെ മക്കള്‍ക്ക് കിട്ടുന്നില്ല. കടലില്‍നിന്ന് കോരിയും പാര്‍ട്ടിയുടെ 'പള്ള' നിറയ്ക്കും 2018-ലെ ഫിഷറീസ് ആക്ടനുസരിച്ച് കേരളം ബോട്ടുകള്‍ക്ക് 12000 മുതല്‍ 25,000 രൂപവരെയാണ് വാര്‍ഷിക ഫീസ് ചുമത്തിയിട്ടുള്ളത്. ഇതേ ഫീസ് തമിഴ്‌നാട്ടില്‍ 300 രൂപയും കര്‍ണാടകത്തില്‍ 1000 രൂപയുമാണ്. ഇതിനുപുറമേ ക്ഷേമനിധി പിരിവുമുണ്ട്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും റോഡ് സെസ് 18 രൂപ ഇല്ലല്ലോ. പക്ഷെ, കേരളതീരത്ത് ബോട്ട് ഓടിക്കാന്‍ ക്ഷേമനിധി വിഹിതമായി 18 രൂപതന്നെ നല്‍കണം. മത്സ്യഫെഡ് വക കഴുത്തറപ്പന്‍ പരിപാടി വേറെയുമുണ്ട്. മത്സ്യലേലം വഴി കഴിഞ്ഞ വര്‍ഷം മത്സ്യഫെഡിന് കിട്ടിയത് 6,89,66,000 രൂപ. പോയ പത്തുവര്‍ഷത്തില്‍ മത്സ്യഫെഡ് തീരദേശ ജനതയ്ക്ക് സഹായമെത്തിക്കാന്‍ ചെലവഴിച്ചത് തുലോം തുച്ഛമായ തുകയാണ്! മത്സ്യത്തൊഴിലാളികളെ 'രക്ഷിക്കാന്‍' വേറൊരു നിയമം ഇടതുസര്‍ക്കാര്‍ കൊണ്ടുവരികയുണ്ടായി. ഇതിന്റെ മുഴുവന്‍ പേര് 'കേരള മത്സ്യ സംഭരണ ലേല ഗുണനിലവാര പരിപാലന നിയമ'മെന്നത്രെ. മത്സ്യലേലക്കാരെ സര്‍ക്കാര്‍ നിയമിക്കും. ഇപ്പോഴുള്ള ഫിഷ് ലാന്റിംഗ് സെന്ററുകള്‍ 204 എണ്ണമാണ്. തിരുവനന്തപുരം-42, കൊല്ലം-25, ആലപ്പുഴ-22, എറണാകുളം-24, തൃശൂര്‍-23, മലപ്പുറം-15, കോഴിക്കോട്-20, കണ്ണൂര്‍-13, കാസറഗോഡ്-20 എന്നിങ്ങനെയാണ് വിശദമായ കണക്ക്. ഈ ലാന്‍ഡിംഗ് സെന്ററുകള്‍ സി.പി.എം. നിയന്ത്രണത്തിലാക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍. 222 കടലോര ഗ്രാമങ്ങളിലായി 346 ഫിഷറീസ് സഹകരണ സംഘങ്ങളെ ഇതിനായി സര്‍ക്കാര്‍ സഹായമായ 'കോംപ്ലാന്‍' കൊടുത്ത് പോഷിപ്പിക്കും. ഇവിടെ മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കാത്ത ദുരവസ്ഥ എന്താണെന്നോ? 18,000 പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളില്‍ നാലിലൊന്നുപോലും ഈ സഹകരണ സംഘങ്ങളുടെ സഹായംകൊണ്ട് വാങ്ങിയതല്ല. എന്നിട്ടും 5 ശതമാനം ലേലക്കമ്മീഷനില്‍ ഒരു ശതമാനം ഈ സംഘങ്ങള്‍ക്ക് കിട്ടും. നാലില്‍ ഒന്നുപോലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത സി.പി.എം.ന്റെ പരോക്ഷ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ 150 കോടി രൂപയാണ് നല്‍കാന്‍ പോകുന്നത്. ഇന്ധനം, വളം, എഞ്ചിന്‍ എന്നിവയ്‌ക്കെല്ലാം 18 ശതമാനമാണ് ജി.എസ്.ടി. ഒരു കിലോഗ്രാം അരി ഉല്‍പ്പാദിപ്പിക്കാന്‍ 22 രൂപ മുതല്‍ 30 രൂപവരെ പല തലങ്ങളിലായി ഭരണകൂടങ്ങള്‍ സബ്‌സിഡി നല്‍കുമ്പോള്‍ കടലിന്റെ മക്കള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഓരോന്നായി കുറച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ മാത്രമുള്ളത് കേരളത്തില്‍ 2 ലക്ഷം കുടുംബങ്ങളാണ്. വ്യക്തികളുടെ കണക്കില്‍ 10 ലക്ഷം പേര്‍. ഇവരുടെ നിലവിളി കേള്‍ക്കാതെപോകുമ്പോള്‍, ആ ജനത കടലാകും; കടലിരമ്പമാകും. അതിനെ ചെറുക്കാന്‍ പാര്‍ട്ടിയും പൊലീസും മതിയാകുമെന്ന് കരുതരുത്. പുരപണിതാല്‍ തീരം തകരും, വന്‍പദ്ധതികള്‍ ഡബിള്‍ ഓകെ! കടല്‍ത്തീരം സംബന്ധിച്ച് 1991, 2011, 2019 തുടങ്ങിയ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ വിജ്ഞാപനങ്ങളിറങ്ങിയിട്ടും, ഇപ്പോഴും തീരപരിപാലന നിയമം പൂര്‍ണരൂപത്തിലാകാത്തത് എന്തുകൊണ്ട് ? തിരുവനന്തപുരം ജില്ലയില്‍ 31-ലും കൊല്ലത്ത് 19-ലും കോട്ടയത്ത് 22-ലും പത്തനംതിട്ടയില്‍ മൂന്നിടത്തും ആലപ്പുഴയില്‍ 31-ലും ഇടുക്കിയില്‍ മൂന്നിടത്തും എറണാകുളത്ത് 43-ലും തൃശൂരില്‍ 69-ലും പാലക്കാട് 19-ലും മലപ്പുറത്ത് 20-ലും വയനാട്ടില്‍ 17-ലും കോഴിക്കോട്ട് 52-ലും കണ്ണൂരില്‍ 45-ലും കാസറഗോഡ് 15-ലും പഞ്ചായത്തുകളിലെ ജനങ്ങള്‍ തീരപരിപാലന നിയമത്തിലെ അവ്യക്തതയും അപാകതയും മൂലം ഒരു കൂരവയ്ക്കാന്‍പോലും കഴിയാതെ വലയുന്നത് സര്‍ക്കാര്‍ ഇനിയെങ്കിലും കാണാതെ പോകരുത്. മോദി സര്‍ക്കാരിന്റെ 'സാഗര്‍മാല' പദ്ധതിയില്‍ തുറമുഖങ്ങള്‍ക്കു പുറമേ തീരദേശങ്ങളില്‍ നിര്‍മ്മിക്കാന്‍ പോകുന്നത് 609 കൂറ്റന്‍ കെട്ടിട സമുച്ചയങ്ങളാണ്. കൂടാതെ 14 കോസ്റ്റല്‍ ഡെവലപ്‌മെന്റ് സോണുകള്‍, 12 കോസ്റ്റല്‍ ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ എന്നിവ കൂടാതെ 2000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മ്മിതിയും ഈ പദ്ധതിയില്‍ ഉള്‍പ്പെടും. കടല്‍ത്തീരവും കായലോരവും പുഴയോരവും സംരക്ഷിക്കാനല്ല, കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ഒരുങ്ങുന്നതെന്ന് തീര്‍ച്ച. തീരദേശവാസികള്‍ ഒരു കുടില്‍ കെട്ടിയാല്‍ 'തീരദേശം' ഇടിഞ്ഞുപോകുമെന്നു കരുതുന്നവര്‍ വന്‍കിട പദ്ധതികള്‍ക്ക് തീരം കവരാന്‍ ചൂട്ടുകാണിച്ചുകൊടുക്കുകയാണ്. ഒരു കാര്യം പറയാം: കലിതുള്ളുന്ന കടല്‍ കണ്ടിട്ടും പേടിക്കാത്തവരെ ടാങ്കുകളില്‍നിന്ന് ചീറ്റിത്തെറിപ്പിക്കുന്ന 'ഇച്ചിച്ചീ' വെള്ളംകൊണ്ട് വിരട്ടാമെന്നു കരുതുന്നത് ഭരണകക്ഷിയുടെ ഏത് 'അളിഞ്ഞ' അടവുനയത്തിലാണ് പെടുക?
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”] ചാവക്കാട് : തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ അറബി സംഘഗാനത്തിൽ ഒന്നാം സ്ഥാനം നേടി മണത്തല ഗവ ഹൈസ്കൂൾ സംസ്ഥാന കലോത്സവത്തിലേക്ക്. ഹൈസ്‌കൂൾ വിഭാഗത്തിലെ ഏഴ് അംഗ വിദ്യാർത്ഥികളാണ് അർഹത നേടിയത്. തിരുവത്ര പുത്തൻ കടപ്പുറം മേഖലയിലെ വിദ്യാർത്ഥികളായ ഫാത്തിമ സുഹൈറ, അഫ്റാൻ നർഗീസ്, സുഹൈല മൊയ്തീൻ, നാഫിയ, അജ്ന എന്നിവരെ ചാവക്കാട് നഗരസഭ മുൻ ചെയർമാൻ എം ആർ രാധാകൃഷ്ണൻ, മണത്തല സ്കൂൾ പി ടി എ വൈസ് പ്രസിഡന്റ് ടി.എം ഹനീഫ, കൗൺസിലർ ലിഷ മത്രംകോട്ട് എന്നിവർ വിടുകളിലെത്തി ആദരിച്ചു. കെ.എച്ച് ഷാഹു, ടി.എം ഷിഹാബ്, ജിതേഷ്, എം എ ബഷീർ, സി എം നൗഷാദ്, യൂസഫ് എന്നിവരും ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു. നൗഫിദ ഫർസാന എന്നിവരാണ് സംഘത്തിലെ മറ്റു രണ്ടുപേർ [/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2019/11/winners-honoured.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][/et_pb_column][/et_pb_row][/et_pb_section]
ടെന്റില്‍ 2 പേര്‍ക്ക് ഒരു രാത്രി താമസം, കന്നിമാറ സഫാരി‍, ബാംബൂ റാഫ്‌റ്റിങ്ങ്, ട്രൈബല്‍ സിംഫണി, ഡസ്ക്ക് റൈഡ്, 3 നേരത്തെ ഭക്ഷണം, അതിരാവിലെയുള്ള പക്ഷിനിരീക്ഷണം, കാട്ടിലൂടെ ഫോറസ്റ്റ് ഗാര്‍ഡിന്റെ അകമ്പടിയോടെ ആറേഴ് കിലോമീറ്റര്‍ ട്രക്കിങ്ങ് ഇത്രയുമൊക്കെയാണ് 4000 രൂപയോളം ചിലവ് വരുന്ന ടെന്റഡ് നിച്ച് പാക്കേജിലെ ചേരുവകള്‍. ട്രാം വേ ട്രക്കിങ്ങ്, പീപ്പ് ത്രൂ വാച്ച് ടവര്‍, തെള്ളിക്കല്‍ നൈറ്റ്സ്, ടെന്റഡ് നിച്ച്, ഐലന്റ് നെസ്റ്റ് എന്നിങ്ങനെ പലതരത്തിലുള്ള പാക്കേജുകള്‍ക്ക് പുറമേ ഫോറസ്റ്റ് ക്യാമ്പുകള്‍ സംഘടിപ്പിക്കാനുള്ള സൌകര്യവും പറമ്പികുളത്ത് ലഭ്യമാണ്. ഓരോ ദിവസമെടുക്കും ഓരോരോ പാക്കേജുകള്‍ ശരിക്കും ആസ്വദിച്ച് അനുഭവിച്ചറിയാനെന്ന് മാത്രം. ടെന്റിലെ രാത്രിയുറക്കത്തിന് കാവലെന്നോണം പുറത്ത് മഴ പെയ്‌തുകൊണ്ടേയിരുന്നു. ഇടയ്ക്കിടയ്ക്ക് വൈദ്യുതി പ്രവഹിക്കുന്ന കമ്പിവേലിക്ക് പുറത്തെങ്ങുനിന്നോ പക്ഷിമൃഗാദികളുടെ സ്വരങ്ങള്‍; അതില്‍ തിരിച്ചറിയുന്നത് മയിലിന്റെ കൂജനം മാത്രം. ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ പാക്കേജില്‍ ബാക്കിയുള്ളത് പക്ഷിനീരീക്ഷണവും കാട്ടിലൂടെയുള്ള ട്രക്കിങ്ങും മാത്രം. ഗൈഡ് ഹരിദാസിന്റെ നിര്‍ദ്ദേശപ്രകാരം ബ്രേക്ക്ഫാസ്റ്റിന് മുന്നേ പക്ഷിനിരീക്ഷണം നടത്താമെന്ന് വെച്ചു. അതുകഴിഞ്ഞ് ട്രക്കിങ്ങ്. അതിരാവിലെ ഒരു പക്ഷിനിരീക്ഷണം പക്ഷിനിരീക്ഷണത്തിന് സൌകര്യമൊരുക്കിക്കൊണ്ട് മഴ അല്‍പ്പനേരത്തേക്ക് മാറിനിന്നെങ്കിലും കുടയും വടിയും ട്രൈപ്പോഡും ക്യാമറകളുമൊക്കെയെടുത്ത് ഞങ്ങള്‍ അഞ്ചുപേരും കാട്ടിലേക്കിറങ്ങി. പക്ഷിനിരീക്ഷണത്തിന് പോകുന്ന കാട്ടുവഴി കുറേയൊക്കെ ടാറിട്ടതാണ്. രാവിലെ ആയതുകൊണ്ടാകാം പക്ഷികളെയൊക്കെ കുറേ കാണാനുമായി. ഹരിദാസ് പക്ഷികളെയൊക്കെ ദൂരെനിന്നുതന്നെ കാണുന്നുണ്ട്, അവറ്റകളുടെ ശബ്ദം തിരിച്ചറിയുന്നുണ്ട്. വീരപ്പനെപ്പോലെ കാട്ടില്‍ത്തന്നെ കഴിച്ചുകൂട്ടുന്നവര്‍ പക്ഷികളുടേയും മറ്റും ശബ്ദത്തിലുള്ള വ്യതിയാനങ്ങള്‍ കൊണ്ടുമാത്രം കാട്ടിലെ സംഭവവികാസങ്ങള്‍ ഗ്രഹിക്കാന്‍ പ്രാപ്തിയുള്ളവരാണെന്നറിയാമല്ലോ ? നമ്മളെപ്പോലുള്ളവര്‍ക്കാണ് ഒന്നും അറിയാത്തത്. നമ്മള്‍ പ്രകൃതിയില്‍ നിന്നുതന്നെ ഒരുപാടൊരുപാട് ദൂരെ എവിടെയോ ജീവിക്കുന്ന അന്യഗ്രഹജീവികള്‍. കണ്ടോ എന്റെ പീലിയുടെ ഭംഗി ? ക്യാമറയുടെ സൂം ലെന്‍സിന് എത്തിപ്പിടിക്കാനാവുന്ന ദൂരത്തില്‍ കാണുന്ന പക്ഷികളെയൊക്കെ വേണു പടമാക്കിക്കൊണ്ടിരുന്നു. കാട്ടുമൈന, മരംകൊത്തി, ചെമ്പോത്ത്, ഇരട്ടവാലന്‍ കുരുവി, മയില്‍, അങ്ങനെ മുന്‍പ് കണ്ടിട്ടുള്ളതും ഇല്ലാത്തതുമായ കുറേയേറെ പക്ഷികള്‍… അടുത്ത പ്രാവശ്യം ഒരു പക്ഷിനിരീക്ഷണത്തിന് അവസരം ഉണ്ടാകുന്നതിന് മുന്നേ പക്ഷിശാസ്ത്രത്തില്‍ അല്‍പ്പമെങ്കിലും അറിവുണ്ടാക്കണമെന്ന ആഗ്രഹത്തിന് തിരികൊളുത്താന്‍ ഈ പക്ഷിനിരീക്ഷണ സവാരിക്ക് കഴിഞ്ഞു. അതിന് പറ്റിയ പുസ്തകം ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികള്‍ എന്ന അമൂല്യ ഗ്രന്ഥം തന്നെ. പേപ്പര്‍ ബീ നെസ്റ്റ് കാട്ടില്‍ അതിനിടയില്‍ കാണാനായ മറ്റ് ചില പുതിയ കാഴ്ച്ചകള്‍ പുതിയ അറിവുകളും സമ്മാനിച്ചു. ‘പേപ്പര്‍ ബീ നെസ്റ്റ് ‘ ആയിരുന്നു അതിലൊന്ന്. തേനീച്ചയുടെ കൂട് തന്നെയാണത്. ഭാരം കുറഞ്ഞ ഇലകള്‍ ഒട്ടിച്ച് ചേര്‍ത്തുണ്ടാക്കിയിരിക്കുന്ന കൂടുകള്‍ക്ക് നല്ലൊരു മത്തങ്ങയേക്കാള്‍ വലിപ്പമുണ്ട്. ആകാരത്തില്‍ വലുതാണെങ്കിലും ഭാരം കുറവായതുകൊണ്ട് കൊമ്പുകളില്‍ അതങ്ങനെ അനായാസമായി തൂങ്ങിക്കിടക്കുന്നു. ഈച്ചകള്‍ ഇലകള്‍ക്ക് മേലെ അരിച്ച് നടക്കുന്നുമുണ്ട്. കാടിളക്കി വന്ന് കുത്തിപ്പരുക്കേല്‍പ്പിക്കാന്‍ പോന്നവയാണ് ഈ കടലാസ് തേനീച്ചകള്‍. മരകൊത്തികള്‍ തുള വീഴ്‌ത്തിയ ഒരു മരം. മരംകൊത്തികള്‍ കൊത്തിക്കൊത്തി പോത് ആക്കിവെച്ചിരിക്കുന്ന മരത്തിന്റെ തായ്‌ത്തടികള് അവിടവിടെ കാണാം‍. ചുറ്റുവട്ടത്തൊക്കെ കൊത്തുപണികള്‍ തുടരുന്നതിന്റെ ശബ്ദം കേള്‍ക്കുന്നുമുണ്ട്. കൌതുകമുണര്‍ത്തിയ മറ്റൊരു കാഴ്ച്ച മുതലയുടെ പുറം പോലെയുള്ള മരത്തിന്റെ തടിയാണ്. അതുകൊണ്ടുതന്നെ മരത്തിന്റെ പേര് Crocodile Bark Tree എന്നാണ്. Crocodile Bark Tree കാട്ടിലെ ടാറിട്ട റോഡില്‍ നിന്ന് മരങ്ങള്‍ക്കിടയിലേക്ക് കടന്ന് ഷോട്ട്കട്ട് വഴിയിലൂടെ പ്രധാനപാതയില്‍ എത്തി അവിടന്ന് ക്യാമ്പില്‍ മടങ്ങിയെത്തിയപ്പോള്‍ നല്ല വിശപ്പുണ്ടായിരുന്നു. പ്രഭാതഭക്ഷണവും കഴിച്ച് വേഷമൊക്കെ മാറി വീണ്ടും കാട്ടിലേക്ക് തന്നെ കടന്നു. ഹരിദാസിന്റെ കൈയ്യില്‍ നല്ലൊരു വാക്കത്തിയുണ്ട്. ആനയും പുലിയുമൊക്കെ ഇറങ്ങിനടക്കുന്ന കാട്ടില്‍ ആയുധമെന്ന് പറയാവുന്നത് ഈ വാക്കത്തി മാത്രം. എന്റെ പോക്കറ്റില്‍ കിടക്കുന്ന സ്വിസ്സ് നൈഫ് ഉപയോഗിച്ച് ആക്രമിക്കാന്‍ വരുന്ന മൃഗങ്ങളെയൊക്കെ ഇക്കിളിയാക്കാന്‍ പറ്റുമോന്ന് പോലും സംശയമാണ്. മഴ നനഞ്ഞ് കാട്ടിലൂടെ മഴ വീണ്ടും യാത്രയില്‍ കൂട്ടുചേര്‍ന്നു. ബഫര്‍ സോണിലൂടെ കുറേ നടത്തം. സാമാന്യം ഉയരമുള്ള ഒരു പാറപ്പുറത്തേക്ക് നടന്ന് കയറി മുകളിലെത്തിയപ്പോള്‍ കഴിഞ്ഞ ആഴ്ച്ചയില്‍ എപ്പോഴോ പുലികള്‍ തിന്നിട്ട് ഉപേക്ഷിച്ചുപോയ മാനിന്റെ അവശിഷ്ടങ്ങള്‍. മാനിനെ കൊന്നിട്ട ദിവസം തന്നെ ഹരിദാസ് ആ വഴി വന്ന് മാനിന്റെ ശരീരം കണ്ടിട്ടുണ്ടായിരുന്നത്രേ! കോര്‍ സോണിലേക്ക് കടക്കുമ്പോള്‍ കാട്ടിന്റെ കനം കൂടുതല്‍ കൃത്യമായി മനസ്സിലാക്കാനാവുന്നുണ്ട്. മുഴങ്ങോടിക്കാരിയെ അട്ടകടിച്ചപ്പോള്‍, മഴക്കാലത്ത് താണ്ഡവമാടാന്‍ സാദ്ധ്യതയുള്ള അട്ടയ്ക്ക് പ്രതിവിധിയായി ബാഗില്‍ കരുതിയിരുന്ന ഹാന്‍സ് പാക്കറ്റുകള്‍ പ്രയോജനപ്പെട്ടു. ഇടയ്ക്കെവിടെയോ എത്തിയപ്പോള്‍…. “നിങ്ങളിവിടെ നില്‍ക്ക്, ഞാനിപ്പോ വരാം” എന്നുപറഞ്ഞ് ഹരിദാസ് കാട്ടിനുള്ളിലേയ്ക്ക് മറഞ്ഞു. എന്തിനാണയള്‍ ഒറ്റയ്ക്ക് കാട്ടിലേക്ക് പോയത്? വല്ല മൃഗങ്ങളും വഴിയില്‍ ഉണ്ടോ ? അതെങ്ങാനും അയാളെ ആക്രമിച്ചുകാണുമോ ? അങ്ങനാണെങ്കില്‍ ഞങ്ങളെങ്ങനെ ഈ കാട്ടില്‍ നിന്ന് വെളിയില്‍ കടക്കും? ഹരിദാസ് മടങ്ങിവരുന്നത് വരെയുള്ള 15 മിനിറ്റോളം സമയം, അല്‍പ്പം ഭീതിയുടേയും അതിലേറെ ആകാംക്ഷയുടേതുമായിരുന്നു. കാടിന്റെ വന്യഭംഗി കാട്ടിലെവിടെയോ ഇല്ലി ഒടിയുന്നതിന്റെ ശബ്ദം കേട്ടിട്ടാണ് ഹരിദാസ് ഒറ്റയ്ക്ക് ഉള്ളിലേക്ക് കടന്നത്. ഇല്ലി ഒടിക്കുന്നെങ്കില്‍ വഴിയില്‍ എവിടെയോ ആനയുണ്ടെന്ന് സാരം. എല്ലാവരും കൂടെ ആനയ്ക്ക് മുന്നില്‍ ചെന്ന് ചാടി പരിഭ്രാന്തരായി പലവഴിക്ക് ഓടുന്നതിന് പകരം, ഉചിതമായ തീരുമാനമെടുത്ത് വഴിമാറിപ്പോകാനോ, മറ്റോ വേണ്ടിയാണ് ഇത്തരം നടപടികള്‍. വേണുവും, നല്ലപാതി നികിതയും 8 കിലോമീറ്ററോളം കാട്ടിലൂടെ നടന്നപ്പോള്‍ മഴക്കാലത്ത് ട്രക്കിങ്ങ് നടത്തുന്നതിന്റെ ഗുണം എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടു. കൈയ്യിലിരുന്ന വെള്ളത്തിന്റെ കുപ്പികള്‍ നിറഞ്ഞുതന്നെ ഇരിക്കുന്നു. ആര്‍ക്കും ദാഹമോ ക്ഷീണമോ തോന്നിയതുപോലുമില്ല. കാടിന്റെ വന്യഭംഗി ശരിക്കും അനുഭവിച്ചറിയണമെങ്കില്‍ മഴക്കാലത്തുതന്നെ കാട്ടിലേക്ക് പോകണം. ഒരു മണ്‍സൂണ്‍ ട്രക്കിങ്ങ് ഏറ്റവും കുറഞ്ഞത് 6 മാസത്തേക്കെങ്കിലുമുള്ള റീചാര്‍ജ്ജാണ് തരുന്നത്. കാട്ടിലൊരു ഫോട്ടോ സെഷന്‍ – ക്യാമറ ടൈമറില്‍ ഇട്ടെടുത്ത ഫോട്ടോ. കാട്ടില്‍ നിന്ന് വെളിയില്‍ക്കടന്ന് ചെന്ന് കയറിയത് തലേന്ന് കടന്നുപോയ ആനപ്പാടി ചെക്ക് പോസ്റ്റിന്റെ അടുത്തുള്ള റോഡിലേക്കാണ്. അവിടന്ന് ക്യാമ്പിലേക്ക് കുറച്ചധികം ദൂരമുണ്ട്. പക്ഷെ നടക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നും ഇല്ലല്ലോ ? കൂടെ നടക്കാന്‍ ചാറ്റല്‍ മഴ, മഴയെ എതിരേല്‍ക്കാന്‍ പീലിവിരിച്ച് ആട്ടമൊക്കെ കഴിഞ്ഞ് അവിടവിടെയായി മരച്ചില്ലകളില്‍ വിശ്രമിക്കുന്ന ആണ്‍‌മയിലുകള്‍. മൃഗങ്ങളെയൊക്കെ വഴിയില്‍ എവിടെയെങ്കിലും കണ്ടാലും വാഹനത്തില്‍ നിന്ന് റോഡിലേക്ക് ഇറങ്ങരുതെന്ന് നിഷ്‌ക്കര്‍ഷയുള്ള അതേ റോഡിലൂടെയാണ് നടക്കുന്നതെന്ന് ഓര്‍ത്തപ്പോള്‍ നിയമങ്ങളെല്ലാം ഒരു തമാശയായിത്തോന്നി. മനുഷ്യനല്ലാത്ത മറ്റൊരു മൃഗവും, ഭക്ഷണത്തിന് വേണ്ടിയല്ലാതെ കൊല്ലാനിറങ്ങില്ലെന്നുള്ളപ്പോള്‍ കാട്ടുപാതയിലൂടെ മഴയും നനഞ്ഞ് നടക്കാന്‍ എന്തിന് പേടിക്കണം?! ക്യാമ്പിലെത്തിയ ഉടനെ സ്ഥാവരജംഗമവസ്തുക്കളൊക്കെ ടെന്റില്‍ നിന്നെടുത്ത് ചെക്ക് ഔട്ട് ചെയ്തു. സമയം 2 മണി ആയിക്കഴിഞ്ഞിരിക്കുന്നു. നന്നായി വിശക്കുന്നുണ്ടായിരുന്നു എല്ലാവര്‍ക്കും. ടെന്റഡ് നിച്ച് പാക്കേജിലെ 3 നേരത്തെ ഭക്ഷണം ഇന്നലെയും ഇന്നുമായി ഞങ്ങള്‍ അകത്താക്കിക്കഴിഞ്ഞിരിക്കുന്നു. ഉച്ചഭക്ഷണം കഴിക്കാന്‍ ഇനി പറമ്പികുളത്തെ ഏതെങ്കിലും ചെറിയ ഹോട്ടലുകളെ ആശ്രയിക്കണം. ഹരിദാസിന്റെ ഡ്യൂട്ടി ഇവിടെ അവസാനിക്കുകയാണ്. പകരം മറ്റൊരു ഫോറസ്റ്റ് ഗൈഡ് ഞങ്ങള്‍ക്കൊപ്പം അടുത്ത പ്രോഗ്രാമില്‍ അനുഗമിക്കും. അടുത്ത പ്രോഗ്രാം ‘ഐലന്റ് നെസ്റ്റ് ‘ ആണ്. വൈകീട്ട് 3 മണി മുതല്‍ അടുത്ത ദിവസം രാവിലെ 8 മണി വരെ വീട്ടിക്കുന്ന് എന്ന ദ്വീപാണ് ഐലന്റ് നെറ്റ്സ് എന്ന പാക്കേജിനുള്ള വേദിയാകുന്നത്. 2 പേര്‍ക്ക് 4000 രൂപയാണ് ഐലന്റ് നെസ്റ്റിന്റെ റേറ്റ്. “ലോകം മുഴുവന്‍ ഗതാഗതക്കുരുക്കുകളും, മലിനീകരണവും, വ്യവസായങ്ങളും, ശബ്ദകോലാഹലങ്ങളും, വിശ്രമമില്ലായ്മയെല്ലാം കൊണ്ട് നിറഞ്ഞുനില്‍ക്കുമ്പോള്‍ ഇവിടെയിതാ ഈ കാടിനുള്ളില്‍, ഈ ജലസംഭരണിക്ക് നടുവില്‍, ഒരു ദ്വീപ് ജനത്താമസമില്ലാതെ ശുദ്ധവായുവും ശാന്തതയും പേറി നിങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നു” …..ആനപ്പാടി ഫോറസ്റ്റ് ഓഫീസില്‍ വെച്ചിരിക്കുന്ന ഐലന്റ് നെസ്റ്റിന്റെ പരസ്യവാചകം ഇങ്ങനെ പോകുന്നു. പറമ്പികുളത്തുചെന്ന് തലേന്ന് മഴയും നനഞ്ഞ് ചായകുടിച്ചിരുന്ന പവിത്രന്റെ ചായക്കടയ്ക്ക് അടുത്തുള്ള ഒരു ചെറിയ ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ മണി 3 കഴിഞ്ഞിരുന്നു. ഈ സമയത്ത് ഫോറസ്റ്റ് ഗൈഡ് രാകേഷ് ദ്വീപിലേക്ക് പോകാനുള്ള സന്നാഹങ്ങള്‍ ഒരുക്കുകയായിരുന്നു. ബാംബൂ റാഫ്‌റ്റിങ്ങ് നടത്തിയ അതേ കടവില്‍ നിന്ന് തന്നെയാണ് ഐലന്റിലേക്ക് പോകേണ്ടത്. പക്ഷെ ഇപ്രാവശ്യം യാത്ര ബാംബൂ റാഫ്‌റ്റിന് പകരം ഫൈബര്‍ ബോട്ടിലാണെന്ന് മാത്രം. റാഫ്‌റ്റിനേക്കാള്‍ വേഗത കിട്ടുമെന്നതുകൊണ്ടാണ് ഫൈബര്‍ ബോട്ടില്‍ യാത്ര ചെയ്യുന്നത്. ഒന്നേകാല്‍ മണിക്കൂറോളം ബോട്ട് തുഴഞ്ഞാലാണ് ദ്വീപില്‍ എത്തുക. അത്രയ്ക്ക് ദൂരമുണ്ടെങ്കില്‍ മോട്ടോര്‍ ബോട്ടില്‍ യാത്ര ആയിക്കൂടെ എന്നൊരു ന്യായമായ സംശയം ഈ അവസരത്തില്‍ ആര്‍ക്കും ഉണ്ടായെന്ന് വരാം. അന്യസംസ്ഥാനത്തിലേക്കടക്കം കുടിവെള്ളമായി ഉപയോഗിക്കുന്ന ജലമാണ് ഡാമിലേത്. അതുകൊണ്ടുതന്നെ യന്ത്രബോട്ടുകള്‍ ഈ വെള്ളത്തിലൂടെ ഓടിച്ച് ജലം മലിനപ്പെടുത്താതെയാണ് സൂക്ഷിച്ചുവരുന്നത്. തുഴക്കാരായി 4 പേരുണ്ട്. കൂടാതെ ഫോറസ്റ്റ് ഗൈഡ് രാകേഷ്, പിന്നെ ഞങ്ങള്‍ 4 പേര്‍. ആകെ 9 യാത്രികള്‍. ഒരാള്‍ക്ക് വേണ്ടിയാണ് ദ്വീപിലേക്ക് പോകുന്നതെങ്കിലും കൂടെ ഇവര്‍ അഞ്ചുപേര്‍ വന്നേ പറ്റൂ എന്നതാണ് അവസ്ഥ. 9 പേര്‍ക്കുള്ള ഭക്ഷണം പാകം ചെയ്യാനുള്ള സാമഗ്രികള്‍, വിളക്കുകള്‍, മഴക്കോട്ടുകള്‍, മറ്റ് അത്യാവശ്യ സാധനങ്ങള്‍ എന്നതൊക്കെ ഇവിടന്നുതന്നെ കൊണ്ടുപോകണം. രാത്രി എന്ത് ഭക്ഷണം വേണമെന്ന് നമ്മള്‍ക്ക് തന്നെ തീരുമാനിക്കാം. അതിനാവശ്യമായ പലചരക്ക് സാധനങ്ങള്‍ക്കുള്ള പണം കൊടുത്ത് ഏല്‍പ്പിച്ചിരുന്നതുകൊണ്ട് ഞങ്ങള്‍ ഉച്ചയൂണ് കഴിഞ്ഞപ്പോഴേക്കും സാധനങ്ങള്‍ എല്ലാം വാങ്ങി ചാക്കിലാക്കി ദ്വീപിലേക്ക് പോകാനുള്ള ക്രൂ തയ്യാറായിക്കഴിഞ്ഞിരുന്നു. കടവിലേക്ക്… – കാത്തുകിടക്കുന്ന ചങ്ങാടങ്ങളും ഫൈബര്‍ ബോട്ടുകളും ഇനി കയറിക്കളയാം – യാത്ര തുടങ്ങുകയായി. കടവിലേക്ക് നടക്കുമ്പോള്‍ വീണ്ടും മഴ. കനിഞ്ഞിറങ്ങി കൂടെ വന്നിരിക്കുകയാണ് ഈ യാത്രയില്‍ മഴ ഞങ്ങള്‍ക്കൊപ്പം. ഫൈബര്‍ ബോട്ടുകളില്‍ കയറി എല്ലാവരും യാത്ര ആരംഭിച്ചു. ദൂരേയ്ക്ക് കാണാവുന്ന ചില തുരുത്തുകളുണ്ട്. അതില്‍ ഏതെങ്കിലും ഒന്നിലേക്കാണ് ഈ യാത്രയെന്ന് മനസ്സിലാക്കിയിരുന്നെങ്കിലും വീട്ടിക്കുന്നില്‍ ചെന്നുകയറുന്നതിന് 15 മിനിറ്റ് മുന്‍പല്ലാതെ അടുത്തുനിന്ന് കാണാനാവില്ല. കാഴ്ച്ചകള്‍ പലതും അതിനിടയ്ക്ക് വന്നും പോയുമിരുന്നു. മഴ പലപ്രാവശ്യം, പല ഭാവങ്ങളില്‍ വന്നും പോയും രംഗം കൊഴുപ്പിച്ചു. ജലസംഭരണിയിലെ സഞ്ചാരക്കാഴ്ച്ചകളിലൊന്ന്. ബോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത് നേര്‍പാതയിലാണെങ്കിലും, യാത്ര മൂന്നിലൊന്ന് പുരോഗമിച്ചശേഷം തിരിഞ്ഞ് നോക്കിയാല്‍ യാത്ര പുറപ്പെട്ട കടവ് കാണാനാകുന്നില്ല. ഇരുവശത്തും കന്യാവനങ്ങള്‍. മേഘങ്ങള്‍ വന്നുമൂടിനില്‍ക്കുന്ന മലമടക്കുകള്‍. മലകളില്‍ പലയിടത്തും മഴപെയ്യുന്നുണ്ട്. അത് ചിലപ്പോള്‍ മഴയായിട്ടോ മേഘമായിട്ടോ തന്നെ ഞങ്ങളെ പൊതിഞ്ഞ് നില്‍ക്കുകയോ ക്ഷണനേരത്തില്‍ കടന്നുപോകുകയോ ചെയ്യുന്നു. മലകളില്‍ മഴ പെയ്തിറങ്ങുമ്പോള്‍ വെള്ളിയരഞ്ഞാണങ്ങള്‍ തൂക്കിയിട്ടതുപോലെ. ഫൈബല്‍ ബോട്ടില്‍ നിന്ന് മറ്റൊരു വന ചിത്രം. മൊബൈല്‍ ടവറുകളും ഇലക്‍ട്രിക്ക് പോസ്റ്റുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ദൃഷ്ടിയില്‍ ഒരിടത്തും അലോസരമുണ്ടാക്കാത്തെ കന്യകാത്വം നഷ്ടപ്പെടാത്ത പ്രകൃതിയുടെ സൌന്ദര്യമാസ്വദിച്ച് വന്നും പോയുമിരുന്ന മഴ നനഞ്ഞ്, പടങ്ങളെടുത്ത്, തുഴകള്‍ സംഭരണിയിലെ ശുദ്ധജലത്തില്‍ വീഴുന്ന ശബ്ദം മാത്രം കേട്ട് ജലപ്പരപ്പിലൂടെയുള്ള ആ തെന്നിനീങ്ങല്‍ തന്നെയായിരുന്നു വീട്ടിക്കുന്ന് പാക്കേജിലെ ഏറ്റവും ത്രസിപ്പിക്കുന്ന ഭാഗം. ദൂരെ അവിടവിടെയായി കാടിന് വെളിയിലുള്ള കരകളില്‍ മാനുകള്‍ കൂട്ടം കൂട്ടമായി അലയുന്നു. തുഴക്കാര്‍ ആഴ്ച്ചയില്‍ 5 ദിവസമെങ്കിലും ഈ വഴി വന്നുപോകുന്നതുകൊണ്ട് അവര്‍ക്ക് ആ മാന്‍‌കൂട്ടത്തെപ്പോലും നല്ല പരിചയമാണ്. അപൂര്‍വ്വമായി കാണുന്ന കറുത്ത നിറത്തിലുള്ള ഒരു മാന്‍ അക്കൂട്ടത്തിലുണ്ടെന്ന് അവര്‍ പറഞ്ഞു. കണ്ണുകള്‍ക്ക് വ്യക്തമായി കാണാനാവാത്ത ദൂരത്തിലുള്ള ആ മാനിന്റെ പടമൊരെണ്ണം എടുക്കാനായി കുറേക്കൂടെ കരയിലേക്ക് ചേര്‍ത്ത് ബോട്ട് തുഴയാന്‍ അവര്‍ തയ്യാറാകുകയും ചെയ്തു. വേണുവിന്റെ 100-400 mm, f 4.5-5.6 എല്‍ സീരീസ് ലെന്‍സ് അതിന്റെ എല്ലാ ശക്തിയും സംഭരിച്ച് മാന്‍‌കൂട്ടത്തിന്റെ നീക്കങ്ങള്‍ ഒപ്പിയെടുത്തു. മറ്റുള്ള മാനുകളെ അപേക്ഷിച്ച് അല്‍പ്പം കൂടുതല്‍ കറുപ്പ് കലര്‍ന്ന നിറമാണ് ആ മാനിന്. ബോട്ട് കരയിലേക്ക് അടുക്കുന്നെന്ന് മനസ്സിലാക്കിയിട്ടാകണം മാന്‍‌കൂട്ടം മരങ്ങള്‍ക്കിടയിലേക്ക് മറയാന്‍ തയ്യാറായി നില്‍പ്പുറപ്പിച്ചു. നിര്‍ഭയം മേയുന്ന മാനുകള്‍ – കൂട്ടത്തില്‍ കറുത്ത മാനും ഉണ്ട്. ജലയാത്രയില്‍ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു കാഴ്ച്ച Little Cormorant എന്ന ‘ചെറിയ നീര്‍ക്കാക്ക‘കളുടെ സംഘങ്ങളായിരുന്നു. സത്യത്തില്‍ ഞാനാദ്യമായാണ് ഈ പക്ഷിവര്‍ഗ്ഗത്തെ കാണുന്നത് തന്നെ. കൂട്ടം കൂട്ടമായി കരയിലും വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്ന നശിച്ചുപോയ മരങ്ങളുടെ കുറ്റികളിലുമൊക്കെ അവ വിശ്രമിക്കുന്നുണ്ട്. ഇടയ്ക്ക് അവ കൂട്ടത്തോടെ പറന്നുയരുന്നു. താരതമ്യേന ഭാരമുള്ള ശരീരമുള്ളതുകൊണ്ടാകണം ജലോപരിതലത്തിലൂടെയാണ് പറക്കല്‍. ജലത്തില്‍ത്തട്ടിയുണ്ടാകുന്ന മര്‍ദ്ദം കൂടെ പറക്കലിന് സഹായകമാകുമെന്നതാണ് ഈ താഴ്‌ന്ന് പറക്കലിന്റെ രഹസ്യം. കൂട്ടത്തോടെയുള്ള പറക്കല്‍ വായുവിനെ കീറിമുറിക്കല്‍ പ്രക്രിയ എളുപ്പമാക്കുന്നു. കാക്കത്താറാവ് എന്നുകൂടെ ഈ പക്ഷിക്ക് പേരുള്ളതിന്റെ കാരണം അതിന്റെ ശരീരാകൃതിയില്‍ നിന്നുതന്നെ വ്യക്തമാണ്. കാക്കത്താറാവ് അഥവാ ചെറിയ നീര്‍ക്കാക്ക. ഇരപിടിക്കാനായി ജലത്തിലേക്ക് ഊളിയിടുകയും പിന്നീട് നനഞ്ഞ തൂവലുകള്‍ ഉണക്കാനായി മരക്കൊമ്പുകളില്‍ ഇരിക്കുകയും ചെയ്യുന്നത് ചെറിയ നീര്‍ക്കാക്കകളുടെ പതിവാണ്. സാധാരണ നീര്‍പ്പക്ഷികളെപ്പോലെ ഇതിന്റെ തൂവലുകള്‍ നനയാതിരിക്കുന്നില്ല. തൂവലുകള്‍ നനഞ്ഞില്ലെങ്കില്‍ ശരവേഗത്തില്‍ ജലത്തിലേക്ക് ഊളിയിട്ട് ഇരപിടിക്കുന്ന പ്രക്രിയയ്ക്ക് തടസ്സമാകും എന്നതാണ് കാരണം. കാക്കത്താറാവുകള്‍ കൂട്ടത്തോടെ വിശ്രമിക്കുന്നു. ഞങ്ങള്‍ക്ക് വീണ്ടും കുറേക്കൂടെ ദൂരം തുഴയെറിയാനുണ്ട്. അതിനിടയ്ക്ക് ചെന്ന് കറയാന്‍ പോകുന്ന വീട്ടിക്കുന്നിനെക്കുറിച്ച് കുറേക്കാര്യങ്ങള്‍ ഞങ്ങള്‍ ഗൈഡില്‍ നിന്ന് മനസ്സിലാക്കി. നല്ല മഴക്കാലത്ത് ഡാമില്‍ വെള്ളം ശരിക്ക് നിറയുമ്പോള്‍ ജലസംഭരണിയിലെ വീട്ടിക്കുന്നൊഴികെ മറ്റെല്ലാ ദ്വീപുകളും മുങ്ങിപ്പോകും. ഈ സമയത്തും അല്ലാത്തപ്പോഴുമൊക്കെ വീട്ടിക്കുന്നിലേക്ക് വന്യമൃഗങ്ങള്‍; പ്രധാനമായും ആനകള്‍ നീന്തിക്കയറി വരുകയും പോകുകയുമൊക്കെ പതിവാണ്. കഴിഞ്ഞ 2 ആഴ്ച്ച മുന്നേ നടത്തിയ കണക്കെടുപ്പ് പ്രകാരം വീട്ടിക്കുന്നില്‍ 36 ആനകളാണ് വിഹരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പറഞ്ഞ കൂട്ടരൊക്കെ ആ കൊച്ചുദ്വീപില്‍ നിന്ന് നീന്തിപ്പോയിട്ടില്ലെങ്കില്‍ ഞങ്ങളിന്ന് അന്തിയുറങ്ങാന്‍ പോകുന്നത് സഹ്യന്റെ മക്കളും, കാട്ടുപോത്തുകളും, മാനുകളും ഒക്കെച്ചേര്‍ന്ന വനത്തിന്റെ ശരിയായ അവകാശികളുടെയൊക്കെ നടുവിലാണ്. ആലോചിച്ചപ്പോള്‍ത്തന്നെ ആവേശം തിരതല്ലി. വീട്ടിക്കുന്നെന്ന പേര് ഈ ഐലന്റിന് അനുയോജ്യമായ ഒരു പേരല്ല. ചന്ദനക്കുന്ന് എന്നോ മറ്റോ ആണ് ഇതിന് പേരിടേണ്ടിയിരുന്നത്. അത്രയ്ക്കധികം ചന്ദനമരങ്ങളാണ് ദ്വീപില്‍. പേരുകേട്ട് ആകര്‍ഷിതരായി വരുന്ന കാട്ടുകള്ളന്മാരുടെ ശല്യമൊഴിവാക്കാനായിരിക്കണം വീട്ടിക്കുന്ന്‍ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. ഫൈബര്‍ ബോട്ട് കരയോടടുത്തപ്പോള്‍ വരവേല്‍ക്കാനായി കാത്തുനിന്നിരുന്നത് രണ്ട് കാട്ടുപോത്തുകളായിരുന്നു. ഉള്ളൊന്ന് ആളി. സ്വാഗതമേകിക്കൊണ്ട് കാട്ടുപോത്തുകള്‍. “നിങ്ങള്‍ക്കെന്ത് കാര്യം ഞങ്ങളുടെ കരയില്‍ ? “ എന്നോ മറ്റോ ചോദിച്ച് അതിലൊരെണ്ണം ഓടിച്ചിട്ട് ആക്രമിക്കാന്‍ ഒരു നീക്കം നടത്തിയാല്‍ വെള്ളത്തില്‍ ചാടുകയല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നും ഇല്ല. വെള്ളത്തില്‍ ചാടിയാലും രക്ഷപ്പെടുകയൊന്നുമില്ല. വെള്ളത്തില്‍ മുതലകളുണ്ട്, ഞങ്ങളില്‍ പലര്‍ക്കും നീന്തലറിയുകയുമില്ല. എണ്ണപ്പാടത്തെ ജോലിയുടെ ആവശ്യത്തിനുവേണ്ടി ഞാന്‍ പരിശീലിച്ചുവെച്ചിട്ടുള്ള ചില അഭ്യാസങ്ങള്‍ ഇതുപോലുള്ള അവസരത്തില്‍ തീരെ പ്രയോജനപ്പെടുകയുമില്ല. ഒന്നേകാല്‍ മണിക്കൂര്‍ യാത്രയ്ക്ക് ശേഷം കരപറ്റിയപ്പോള്‍. പക്ഷെ ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറയുന്നത് കാട്ടിയുടെ കാര്യത്തിലും സത്യം തന്നെയാണ്. ഞങ്ങള്‍ ബോട്ടില്‍ നിന്ന് കരയ്ക്കിറങ്ങിയതോടെ ടണ്‍കണക്കിന് ഭാരമുള്ള ആ മൃഗങ്ങളെല്ലാം കാട്ടിനുള്ളിലേക്ക് വലിഞ്ഞു. ഒളിച്ചിരുന്ന് വല്ല ആക്രമണം മാത്രമേ ഇനി അപകടം ഉണ്ടാക്കാനിടയുള്ളൂ. ചെളിപുരണ്ടുകിടക്കുന്ന തീരത്തിലൂടെ മുകളിലേക്ക് കയറി മരങ്ങള്‍ക്കിടയിലേക്ക് കടക്കുന്നതിന് മുന്നേ ഞങ്ങള്‍ വന്ന ബോട്ട് പിന്നീടെപ്പോഴെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണത്തിന് വിധേയമായാലോ എന്നൊരു സംശയം എനിക്കുണ്ടാകാതിരുന്നില്ല. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ ആനപ്പാടി ക്യാമ്പില്‍ നിന്ന് വേറേ ബോട്ടുമായി രക്ഷാപ്രവര്‍ത്തകര്‍ വരുന്നതുവരെ ഈ ദ്വീപില്‍ത്തന്നെ പെട്ടുപോയെന്ന് വരും. ബോട്ടില്‍ നിന്ന് എല്ലാ സാമഗ്രികളും ഇറക്കി കരയില്‍ വെച്ചതിനുശേഷം അവിടെ നടന്ന ചടങ്ങ് കൌതുകം ജനിപ്പിക്കുന്നതായിരുന്നു. കരയില്‍ നിന്ന് അല്‍പ്പം വിട്ടുമാറി വെള്ളത്തില്‍ പണ്ടെങ്ങോ കെട്ടുപോയ ഒരു മരത്തിന്റെ തായ്‌ത്തടി നില്‍ക്കുന്നുണ്ട്. എല്ലാവരേയും ഇറക്കിയതിനുശേഷം തുഴക്കാരില്‍ ഒരാള്‍ മാത്രം ഫൈബര്‍ ബോട്ടുമായി ആ മരക്കുറ്റിക്കരുകിലേക്ക് തുഴഞ്ഞുനീങ്ങി. മരക്കുറ്റിയില്‍ ഒരു മുളഞ്ചങ്ങാടം കെട്ടിയിട്ടിട്ടുണ്ട്. ബോട്ടിനെ കുറ്റിയില്‍ ബന്ധിച്ചതിനുശേഷം മുളഞ്ചങ്ങാടത്തില്‍ക്കയറി അദ്ദേഹം കരയിലേക്ക് വന്നു. ചങ്ങാടത്തിനെ ഒറ്റയ്ക്ക് തന്നെ കരയിലേക്ക് വലിച്ചുകയറ്റി ഒഴുകിപ്പോകാത്തവിധം സുരക്ഷിതമാക്കി. ഇനിയിപ്പോള്‍ ചങ്ങാടം നശിപ്പിക്കപ്പെട്ടാലും നീന്തിച്ചെന്ന്‍ ഫൈബര്‍ ബോട്ടില്‍ കയറി മടങ്ങിപ്പോകാനാകും. മുളഞ്ചങ്ങാടത്തില്‍ കരയിലേക്ക് വരുന്ന തുഴക്കാരന്‍. ഉരുളന്‍ തടികളും മുളകളും ഇട്ടുണ്ടാക്കിയിട്ടുള്ള പടികള്‍ ചവിട്ടി എല്ലാവരും മുകളിലേക്ക്; കാട്ടിനകത്തേക്ക് കയറി. വഴിക്ക് ഇരുവശവും ചന്ദനമരങ്ങളാണ്. അഞ്ചെട്ട് പേര്‍ക്ക് താമസിക്കാന്‍ തക്ക സൌകര്യമുള്ള ഒരു കൊച്ചുകെട്ടിടത്തിലേക്കാണ് ആ വഴി ചെന്നവസാനിക്കുന്നത്. അതാണ് ഈ ദ്വീപിലെ കൂട് അഥവാ ഐലന്റ് നെസ്റ്റ്. ആനപ്പാടിയിലേതുപോലെ മുളകളുടെ ഡിസൈനോട് കൂടിയ കടുംപച്ച നിറം പൂശിയതാണ് കെട്ടിടം. കെട്ടിടത്തിന് ചുറ്റും കിടങ്ങ് കുഴിച്ചിരിക്കുന്നു. മുറ്റത്ത് വിശ്രമിക്കാന്‍ മുളകൊണ്ടുള്ള ബെഞ്ചും മേശകളുമൊക്കെയുണ്ട്. ദ്വീപിലെ സ്ഥിരം വാസക്കാരായ ആനകളുടെയോ കാട്ടുപോത്തിന്റേയോ ശല്യം, എല്ലാ കണക്കുകൂട്ടലും ശരിയാണെങ്കില്‍ കിടങ്ങുകള്‍ക്കപ്പുറം വരെ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. കാട്ടുപടികളിലൂടെ വീട്ടിക്കുന്നിലേക്ക് ഐലന്റ് നെസ്റ്റ് എന്ന വീട്ടിക്കുന്നിലെ കൂട്. കെട്ടിടത്തിനകത്ത് ഒരു കൊച്ചു ഇടനാഴി കഴിഞ്ഞാല്‍ പിന്നെ ഒരു ഹാള്‍, അതില്‍ അഞ്ചെട്ട് കട്ടിലുകള്‍. പുറകില്‍ ഒരു കൊച്ചു ടോയ്‌ലറ്റ്. മേല്‍ക്കൂര ആസ്‌ബസ്റ്റോസ് ഷീറ്റുകൊണ്ടുള്ളതാണ്. പിന്‍‌വശത്തുള്ള അടുക്കളയും അതിനോട് ചേര്‍ന്നുള്ള പരിമിതമായ സൌകര്യത്തിലുമായി കൂടെയുള്ള 5 പേര്‍ ഒതുങ്ങിക്കൂടുമെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. അവര്‍ കുറഞ്ഞ ജീവിതസൌകര്യങ്ങളില്‍ ജീവിക്കുന്നവരാണ്; മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അതാണ് അവരുടെ ജീവിതം. പുറത്ത് ഏറ്റക്കുറച്ചിലോടെ മഴ വിട്ടുമാറാതെ നിന്നു. ഞങ്ങള്‍ ഇടനാഴിയില്‍ അല്‍പ്പനേരം വെടിവട്ടം കൂടിയ നേരത്ത് ജീവനക്കാര്‍ കിടക്കകളും പുതപ്പുകളുമൊക്കെ കട്ടിലുകളില്‍ വിരിച്ച് ഞങ്ങള്‍ക്കുള്ള കിടക്കകള്‍ തയ്യാറാക്കി, ഭക്ഷണം ഉണ്ടാക്കി. നേരം ഇരുട്ടിയത് പെട്ടെന്നായിരുന്നു. മഴയത്ത് ചിറകുമുളച്ച് പറക്കാനിറങ്ങിയ ഈയാമ്പാറ്റകള്‍ കുറെ ചത്തുവീണു. കൊതുകുകള്‍ അത്യാവശ്യം നന്നായിത്തന്നെ സംഗതികളൊന്നും തെറ്റിക്കാതെ മൂളിപ്പറക്കുന്നുണ്ടായിരുന്നു. അവയ്ക്കുള്ള മരുന്നായി ഒന്നുരണ്ട് ആമത്തിരികള്‍ കത്തിയമര്‍ന്നു. കൊണ്ടുവന്നിരിക്കുന്ന ചാര്‍ജ്ജ് ചെയ്ത വിളക്കുകള്‍ അണയുന്നതിന് മുന്നേ അത്താഴം മുന്നിലെത്തി. ഭക്ഷണം കഴിച്ച് ഇരുട്ടത്തിരുന്ന് വീണ്ടും ലോകകാര്യങ്ങള്‍ പറഞ്ഞ്, എന്നാല്‍ ലോകരില്‍ നിന്നകന്ന് വൈദ്യുതിയും മൊബൈല്‍ സിഗ്നലും മറ്റ് പ്രസരണങ്ങള്‍ ഒന്നുമില്ലാത്ത ഒരിടത്ത് തികച്ചും വ്യത്യസ്തമായ ഒരു രാത്രി. രാത്രി മഴ തകര്‍ത്തുപെയ്തു, ഇടയ്ക്കിടയ്ക്ക് നന്നായി ഇടിവെട്ടി. രാവിലെ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ അതിന്റെ ബാക്കിപത്രമെന്ന നിലയ്ക്ക് ജലസംഭരണി മുഴുവന്‍ കോടനിറഞ്ഞ് നില്‍ക്കുകയായിരുന്നു. മോശം കാലാവസ്ഥയാണെങ്കില്‍ അല്‍പ്പം വൈകി മാത്രമേ മടങ്ങാന്‍ പറ്റൂ എന്നും, ഐലന്റ് നെസ്റ്റ് പാക്കേജിന്റെ ഭാഗമായുള്ള പക്ഷിനിരീക്ഷണം നടക്കില്ലെന്നും അറിയിപ്പുണ്ടായി. മഴക്കാലമല്ലെങ്കില്‍ ഐലന്‍‌ഡിലെ അത്യാവശ്യം ചില ഭാഗങ്ങളില്‍ പോകാന്‍ പാക്കേജ് പ്രകാരം സാദ്ധ്യമാണ്. പക്ഷെ വിപരീത കാലാവസ്ഥയില്‍ സുരക്ഷിതത്വം നോക്കാതെ പറ്റില്ലല്ലോ. കോട ഒന്ന് അണഞ്ഞപ്പോള്‍ എല്ലാവരും മടക്കയാത്രയ്ക്ക് തയ്യാറായി. വീട്ടിക്കുന്നില്‍ നിന്ന് ജലസംഭരണിയുടെ ഒരു കാഴ്ച്ച. കടവില്‍ സാധനങ്ങളൊക്കെ ബോട്ടില്‍ക്കയറ്റി ക്രൂ തയ്യാറായി നില്‍ക്കുകയാണ്. വീട്ടിക്കുന്നിനോട് വിട. വീണ്ടും ഒന്നേകാല്‍ മണിക്കൂര്‍ ജലാശയത്തിലൂടെ ഒരു ബോട്ട് യാത്ര, ഒട്ടുംതന്നെ മടുപ്പ് തോന്നാത്ത മടക്കയാത്ര. മടങ്ങി ആനപ്പാടിയിലെത്തി അവിടന്ന് വൈകുന്നേരത്തിന് മുന്നേ എറണാകുളത്തെത്താന്‍ ആര്‍ക്കും തിരക്കൊന്നും ഇല്ലാതിരുന്നതുപോലെ തോന്നി. ഇനി മടക്കം…. മധുരസ്മരണകളുടെ കൂമ്പാരവുമായി. മലിനീകരിക്കപ്പെട്ട നഗരത്തിലേക്കും അതിന്റെ തിരക്കുകളിലേക്കുമൊക്കെയുള്ള നിര്‍ബന്ധിത പ്രയാണത്തിനും അവിടത്തെ ജീവിതത്തിനുമൊക്കെ ആവശ്യമായ ജീവവായു തന്നിരിക്കുന്നു ഇക്കഴിഞ്ഞ നല്ല രണ്ട് ദിവസങ്ങള്‍. ആനപ്പാടി ഫോറസ്റ്റ് ക്യാമ്പിന്റെ മുന്നിലുള്ള ഒരു പരസ്യപ്പലകയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാചകങ്ങള്‍ ശ്രദ്ധേയമാണ്. Don’t leave anything but footprints. Take nothing but memories. അതെങ്ങനെ സാദ്ധ്യമാകും ?! ഓര്‍മ്മകളല്ലാതെ ഒന്നും കൊണ്ടുപോകുന്നില്ല ഇവിടന്ന്, സമ്മതിച്ചു. അത് തലച്ചോറിന്റെ കാര്യം. പക്ഷെ ഇതിനിടയ്ക്ക് ഹൃദയം ഇവിടെയെങ്ങോ നഷ്ടപ്പെട്ടിരിക്കുന്നു. അത് കണ്ടെടുക്കാന്‍ പലപ്രാവശ്യം ഈ വഴി വരേണ്ടിവരും, സംശയമില്ല.
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ഡിസ്‌ക്കസ് ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ സർവാൻ കെ.സി, ഗവൺമെന്റ് എച്ച്.എസ്.എസ് കുട്ടമത്ത്, കാസർകോഡ്. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. LOAD MORE TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
കൊച്ചി (www.mediavisionnews.in): എസ്ഡിപിഐ നാളെ സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാനപ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആറ് എസ്ഡിപിഐ നേതാക്കളെയാണ് കൊച്ചിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എസ്ഡിപിഐ സംസ്ഥാനപ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി ഉള്‍പ്പെടെയുള്ളവരാണ് കസ്റ്റഡിയിലായത്. അഭിമന്യു വധവുമായി ബന്ധപ്പെട്ടുള്ള നിലപാട് വിശദീകരിക്കുന്നതിന് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനായി കൊച്ചി പ്രസ് ക്ലബ്ബില്‍ എത്തിയപ്പോഴായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പ്രസ് ക്ലബ്ബ് നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. വാര്‍ത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങവെയാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മജീദ് ഫൈസിയെ കൂടാതെ സംസ്ഥാനവൈസ് പ്രസിഡന്റ് കെഎം മനോജ് കുമാര്‍, സംസ്ഥാനജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി എന്നിവരാണ് കസ്റ്റഡിയിലായത്. അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് എസ്ഡിപിഐയുടെ നിരവധി നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചായായിട്ടാണ് ഇന്ന് നേതാക്കളെയും കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പേരില്‍ സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിആ ആരോപിച്ചു. കൊലപാതകത്തെ പാര്‍ട്ടി അപലപിക്കുകയും അതുമായി ബന്ധപ്പെട്ടവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ആഭ്യന്തരവകുപ്പ് ഇതിന്റെ പേരില്‍ മുസ് ലിം സാമുദായിക വേട്ടയ്ക്കും വര്‍ഗീയ ചേരിതിരിവിനും കാരണമാകുന്ന വിധത്തിലാണ് പ്രവര്‍ത്തുക്കുന്നത്. മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അഭിമന്യു വധക്കേസ് പ്രതികളെ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണത്തിലൂടെ പിടികൂടണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. Facebook Twitter WhatsApp Telegram Copy URL Previous articleലോകം കണ്ണെറിഞ്ഞ ലോകകപ്പില്‍ മുത്തമിട്ട് ഫ്രാന്‍സ് ; രണ്ടാം സ്ഥാനത്തില്‍ ഒതുങ്ങി ക്രൊയേഷ്യ Next articleആള്‍ക്കൂട്ട കൊലപാതകം:അഞ്ചലില്‍ കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ ഒരാളെ തല്ലിക്കൊന്നു
മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ അനാസ്ഥ മൂലം കേരളത്തിന് നഷ്ടപ്പെട്ടത് ഷവോമി എന്ന അന്താരാഷ്ട്ര മൊബൈല്‍ കമ്പനിയുടെ 15,000 കോടി രൂപയുടെ നിക്ഷേപം. കേരളത്തില്‍ മൂന്ന് ഫാക്ടറികള്‍ നിര്‍മ്മിക്കാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് വേണ്ട ചര്‍ച്ചകളും മറ്റും ഷവോമിയുമായി നടത്തിയില്ല. ഇതുമൂലം ഈ ഫാക്ടറികള്‍ ഇപ്പോള്‍ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും നടത്താനാണ് കമ്പനിയുടെ പദ്ധതി. പതിനായിരത്തിലേറെ ജീവനക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്ന പദ്ധതിയായിരുന്നു ഇത്. തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും നടത്താനിരിക്കുന്ന ഫാക്ടറികളിലെ ജീവനക്കാരില്‍ 95 ശതമാനം പേരും സ്ത്രീകളാണ്. മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗയമായാണ് ഷവോമിയുടെ ഇന്ത്യന്‍ മാനേജിംഗ് ഡയറക്ടര്‍ മനു കുമാര്‍ ജെയിന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടത്. കൂടിക്കാഴ്ചയ്ക്ക് പറ്റുന്ന സമയവും മനു കുമാര്‍ ജെയിന്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതിനെപ്പറ്റി അധികൃതര്‍ അറിയിപ്പൊന്നും നടത്തിയിരുന്നില്ല. Stories you may like ആർഎസ്എസ് പഥസഞ്ചലനം തടയരുത്: അനുമതി നിഷേധിച്ചാൽ കോടതി അലക്ഷ്യനടപടികൾ നേരിടേണ്ടിവരുമെന്ന് തമിഴ്നാട് ഹൈക്കോടതിയുടെ താക്കീത് തമിഴ്‌നാട്ടില്‍ കോളറ പടരുന്നു : കേരളത്തിൽ അതിജാഗ്രതാ നിര്‍ദ്ദേശം പദ്ധതിയുമായി അടുത്ത് ബന്ധമുള്ളവര്‍ ഈ സംഭവ വികാസങ്ങളെ ദുഃഖത്തോടെയാണ് കാണുന്നത്. ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയെപ്പറ്റി വേണ്ട വിധം മനസ്സിലാക്കാത്തതാവും ഇങ്ങനെയൊക്കെ നടക്കാന്‍ കാരണമെന്ന് അവര്‍ വിലയിരുത്തുന്നു. ഷോമി (MI) ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നു. അതിനായി തമിഴ്‌നാട്ടിലും ആന്ധ്രായിലുമായി രണ്ടു ഫാക്ടറികൾ ഫോക്സ്കോൺ… Posted by Robin Alex Panicker on Monday, April 9, 2018 Tags: tamil naduandhra pradeshXiaomiKerala UDF governmentManu Kumar Jain ShareTweetSendShare Discussion about this post Latest stories from this section വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക് Next Post ''തന്നെ തടഞ്ഞത് ബിജെപിക്കാരല്ല, അവര്‍ വഴിയൊരുക്കി തന്നു''-വരാപ്പുഴയില്‍ വഴി തടഞ്ഞ വിവാദത്തില്‍ ഷാഫിയുടെ വെളിപ്പെടുത്തല്‍ Latest News വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക് കല്ല്യാൺ ജ്വല്ലേഴ്സിൽ തോക്കുമായെത്തി സ്വർണ്ണക്കവർച്ചയ്ക്കു ശ്രമം: പ്രതി പിടിയിൽ എനിക്ക് ആർഎസ്എസിനോടും മോദിയോടും വെറുപ്പില്ല,നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ലെന്ന് രാഹുൽ ഗാന്ധി
ഒരു പ്രോപ്പര്‍ട്ടിയില്‍ മൂന്ന് യൂണിറ്റുകള്‍: വിപുലമായ ഭവന നിര്‍മാണ മാറ്റങ്ങള്‍ പ്രഖ്യാപിക്കാനൊരുങ്ങി ഒന്റാരിയോ സര്‍ക്കാര്‍ ഒരു പ്രോപ്പര്‍ട്ടിയില്‍ മൂന്ന് യൂണിറ്റുകള്‍: വിപുലമായ ഭവന നിര്‍മാണ മാറ്റങ്ങള്‍ പ്രഖ്യാപിക്കാനൊരുങ്ങി ഒന്റാരിയോ സര്‍ക്കാര്‍ By: 600002 On: Oct 26, 2022, 12:25 PM ഹൗസിംഗ് നിയമനിര്‍മാണത്തിന്റെ ഭാഗമായി മുന്‍സിപ്പല്‍ സോണിംഗ് നിയമങ്ങളെ അസാധുവാക്കുകയും ഓരോ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയിലും മൂന്ന് യൂണിറ്റുകള്‍ വരെ നിര്‍മിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന വിപുലമായ ഭവന മാറ്റങ്ങള്‍ പ്രഖ്യാപിക്കാനൊരുങ്ങിയിരിക്കുകയാണ് ഒന്റാരിയോ സര്‍ക്കാര്‍. പ്രീമിയര്‍ ഡഗ് ഫോര്‍ഡും മുന്‍സിപ്പല്‍ കാര്യ മന്ത്രി സ്റ്റീവ് ക്ലാര്‍ക്കും പങ്കെടുത്ത ടൊറന്റോ റീജിയന്‍ ബോര്‍ഡ് ഓഫ് ട്രേഡ് ഇവന്റിലാണ് പുതിയ നിയമനിര്‍മാണം സംബന്ധിച്ച കാര്യങ്ങള്‍ പരസ്യമായി അവതരിപ്പിച്ചത്. മുന്‍സിപ്പാലിറ്റികള്‍ അവരുടെ ഭവന ലക്ഷ്യങ്ങള്‍ നേടിയില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ലെന്നും, എന്നാല്‍ ഓരോ നഗരവും ലക്ഷ്യങ്ങള്‍ എങ്ങനെ കൈവരിക്കുമെന്ന് വിവരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വിപുലപ്പെടുത്തേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 10 വര്‍ഷത്തിനുള്ളില്‍ 1.5 മില്യണ്‍ വീടുകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ വേഗതയില്‍ ഭവന നിര്‍മാണം നടത്താനും ചെലവ് കുറയ്ക്കാനും സഹായിക്കുന്ന 'മോര്‍ ഹോംസ്, ബില്‍റ്റ് ഫാസ്റ്റര്‍ ആക്ട്' എന്ന ബില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഹൗസിംഗ് നിയമനിര്‍മാണത്തിന്റെ ഭാഗമായി 2032 ഓടെ 2,85,000 പുതിയ വീടുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ടൊറന്റോ സിറ്റി. ജനസംഖ്യാ വലിപ്പവും വളര്‍ച്ചയും അടിസ്ഥാനമാക്കി മുന്‍സിപ്പാലിറ്റികള്‍ക്ക് ഭവന ലക്ഷ്യങ്ങള്‍ നിശ്ചയിക്കുമെന്ന് ഒന്റാരിയോ സര്‍ക്കാര്‍ അറിയിച്ചു.
റാണി ചെന്നമ്മയുടെ പെണ്മക്കള്‍ (ചെറുകഥ: ജോസഫ്‌ എബ്രഹാം)- “മിസ്‌. അനിതാ റാണി, നിങ്ങള്‍ക്കിപ്പോള്‍ ആരെയെങ്കിലും... “ഇന്‍ ദി മാറ്റര്‍ ഓഫ് അബൂബക്കര്‍, ആന്‍ എലിഫെന്റ് ഇന്‍ ദി കോര്‍ട്ട് റൂം….” (കഥ: ജോസഫ്‌ എബ്രഹാം)- “Ignorantia juris non excusat” എന്നു... കാര്‍കീവിലെ പള്ളി മണികള്‍ (കഥ: ജോസഫ് ഏബ്രഹാം)- പള്ളിമണികളെ ഞാനിപ്പോള്‍ വെറുക്കുന്നു. കാരണം കാര്‍കീവിലെ... നിര്‍മല (കഥ: ജോസഫ്‌ എബ്രഹാം) - വെളുപ്പിന് നാലു മണിയോടെ നിര്‍മല പതിവുപോലെ... മര്‍ഡര്‍ ഇന്‍ മാള്‍ട്ട -6 (അവസാന ഭാഗം: ജോസഫ് ഏബ്രഹാം)- രാംനോസ്കിയുടെ ഫോണില്‍ കാള്‍ വന്നു. ഫോര്‍ട്ട്‌... മര്‍ഡര്‍ ഇന്‍ മാള്‍ട്ട (നീണ്ടകഥ- 5: ജോസഫ് ഏബ്രഹാം)- ടെലിഫോണ്‍ ഡാറ്റ ലഭ്യമായി. സംഭവം... മര്‍ഡര്‍ ഇന്‍ മാള്‍ട്ട (നീണ്ടകഥ -4: ജോസഫ് ഏബ്രഹാം)- എജെന്റ് ഡേവിസ് ഫോര്‍മാന്‍ തന്‍റെ... മര്‍ഡര്‍ ഇന്‍ മാള്‍ട്ട (നീണ്ടകഥ: മൂന്നാം ഭാഗം- ജോസഫ് ഏബ്രഹാം)- എഫ്. ബി. ഐ ഔദ്യോഗികമായി... മര്‍ഡര്‍ ഇന്‍ മാള്‍ട്ട (നീണ്ട കഥ: രണ്ടാം ഭാഗം ജോസഫ് എബ്രഹാം)- പബ്ലിക് ടി.വിയില്‍ രാത്രി പ്രൈം ടൈം... മര്‍ഡര്‍ ഇന്‍ മാള്‍ട്ട-1 (നീണ്ട കഥ –ജോസഫ്‌ എബ്രഹാം)- “ഈ മനുഷ്യന്‍ അധികം താമസിയാതെ കൊല്ലപ്പെടും.”... മാതംഗി (കഥ: ജോസഫ്‌ എബ്രഹാം)- വിഷാദത്തിന്റെ വേരുകള്‍ അവന്റെ ആത്മാവിനെ... പ്രതീക്ഷാ കിരണങ്ങൾ വരവായി (ജോസഫ് എബ്രഹാം, ഹൂസ്റ്റൺ)- കേരളത്തിലെ തിരഞ്ഞെടുപ്പുഫലം പുറത്തു വന്നതു... ആണ്ടവന്‍ സൊൽറെൻ .. (കഥ: ജോസഫ്‌ എബ്രഹാം)- കേഡികുഞ്ഞേട്ടന്റെ ഒപ്പമുള്ള യാത്രയെക്കുറിച്ച് പറഞ്ഞപ്പോഴേ ഗുമസ്തന്‍... ജോസഫ് ഏബ്രഹാമിന്റെ അന്യായ പട്ടിക വസ്തു: കഥാലാവണ്യത്തിൻറെ തെളിനീർച്ചോല (ശ്രീകുമാർ കെ)- ലോകത്ത് ദേശത്തിന്റെയും കാലത്തിന്റെയും അതിരുകൾ ഉണ്ടെന്ന... മാറ്റത്തിന്റെ ശംഖൊലി (ജോസഫ് ഏബ്രഹാം ഹൂസ്റ്റണ്‍)- അമേരിക്കയെ വീണ്ടും ഗംഭീരം ആക്കുക... ജോസഫ് എബ്രഹാമിന്റെ രചന 'ആനയുടെ മതം' (ഓൺലൈൻ സാഹിത്യാവിഷ്കാരം-9) - വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി സ്വദേശി.... ഒരു വിചാരണയുടെ നാള്‍വഴികള്‍ (കഥ: ജോസഫ് എബ്രഹാം)- പിന്നീടു വിസ്തരിക്കപ്പെട്ട പ്രധാനപ്പെട്ട സാക്ഷി... ഒരു വിചാരണയുടെ നാള്‍വഴികള്‍ (കഥ- ഭാഗം-1: ജോസഫ് എബ്രഹാം) - സന്ദര്‍ശക മുറിയിലെ ഇരുമ്പഴികള്‍ക്കപ്പുറം നിന്നിരുന്നെങ്കിലും ... 'അംഭംഭടാ രാഭണാ'' (ചിരിക്കൂട്ടുകള്‍ - ജോസഫ് എബ്രഹാം)- ''വെള്ളിയാഴ്ചകളില്‍ മാത്രം ... സാഗര്‍ കോട്ടപ്പുറത്തിന്റെ, കുറ്റവും ശിക്ഷയും (കഥ: ജോസഫ് എബ്രഹാം)- “അച്ചോ എനിക്കൊന്നു കുബസാരിക്കണം”. ... സിന്ധിമാപ്പിളയുടെ പുര (കഥ-ജോസഫ് എബ്രഹാം)- തെക്കേതില്‍ പ്ലാവുള്ള ... ഒരുനാടന്‍ മാവോയിസ്റ്റ് (നര്‍മ്മകഥ: ജോസഫ് എബ്രഹാം)- ഭീതിജനകമായ മാവോയിസ്റ്റ് ആക്രമണത്തിന്റെ വൃത്താന്തം കേട്ടാണ്... ഒരു സോഷ്യലിസ്റ്റ് സെക്കുലര്‍ പുണ്യാളന്‍ (കഥ: ജോസഫ് എബ്രഹാം )- കഴിഞ്ഞ നോയമ്പ് കാലത്ത് ഒരു വൈകുന്നേരംവെറുതെ... കളിപ്പാട്ടങ്ങള്‍ തേടുന്നവര്‍ (കഥ: ജോസഫ് എബ്രഹാം)- ഇതിലിപ്പോ പേടിക്കാനൊന്നുമില്ല. പിന്നെ മുന്‍ജന്മത്തിന്റെ... ചെമ്മാനത്തിന്റെ ഫ്രോക്കണിഞ്ഞ പെണ്‍കുട്ടി (കഥ: ജോസഫ് എബ്രഹാം)- കേള്‍വിക്കാരുടെകണ്ണുകള്‍ ഈറനണിയിച്ച ആഅന്ത്യയാത്രാഗീതം അടരുന്ന മിഴിമുത്തുകള്‍... എഴാം പ്രമാണം (കഥ: ജോസഫ് എബ്രഹാം)- “പ്രണയംഎന്നത്ജീവിതത്തിലെഏറ്റവുംശക്തവുംതീവ്രവുംആഴമേറിയതുമായഘടകമാണ്. അത്പ്രതീക്ഷയുടെയും ... നേര്‍ച്ച മുട്ടന്‍ (കഥ: ജോസഫ് ഏബ്രഹാം)- അമ്മിണിയേടത്തിയുടെ ആടുകളെല്ലാം സൂക്കേട് വന്നു ചാവാന്‍... എഴുത്തിന്റെ ലോകത്ത് വിനയാന്വിതനായി ജോസഫ് ഏബ്രഹാം-ഇ-മലയാളിയുടെ കഥ അവാര്‍ഡ് ജേതാവ്- പുരസ്‌കാരം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഞാന്‍ ഒരു...
മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ.
ആലുവ:അങ്കമാലി കറുകൂറ്റിയിൽ പിടിയിലായ കഞ്ചാവ് കടത്തൽ സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചതായി സൂചന.നിരവധി തവണ ഇവർ കഞ്ചാവ് കടത്തിയിരുന്നെന്നും വിതരണ ശൃംഘല വിപുലമാണെന്നുമാണ് പോലീസ് കണ്ടെത്തൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ അനസ് (41), ഒക്കൽ പടിപ്പുരക്കൽ ഫൈസൽ (35), ശംഖുമുഖം പുതുവൽ പുത്തൻ വീട്ടിൽ വർഷ (22) എന്നിവരെയാണ് 225 കിലോ കഞ്ചവുമായി കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ഇവർ ഇപ്പോൾ റിമാന്റിലാണ്.വർഷയുടെ ഇടപെടലുകളെക്കുറിച്ച് ഇതുവരെ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മറ്റ് രണ്ടുപോരും കഞ്ചാവ് കടത്തലിൽ മുമ്പും പങ്കാളികളാണെന്നാണ് പോലീസ് അനുമാനം കാറിന്റെഡിക്കിയിലും സീറ്റുകൾക്കിടയിലും ആയി ഒളിപ്പിച്ച്, 123 പായ്ക്കറ്റുകളിലായി കൊണ്ടുവന്ന 225 കിലോ കഞ്ചാവാണ് പിടികൂടിയത്. കേരളത്തിലെ കഞ്ചാവ്. വിതരണ ശൃംഖലയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്റ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞതെന്ന് എസ്.പി കാർത്തിക് പറഞ്ഞു. ഒരു മാസത്തിലേറെയായി ഈ സംഘം റൂറൽ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.ആന്ധ്രയിലെ ഒറീസ, ജാർഖണ്ഡ് അതിർത്തിയായ പഡേരു ഗ്രാമത്തിൽ നിന്നാണ് സംഘം കഞ്ചാവ് കൊണ്ടുവന്നത്. ഇവിടെ നിന്നാണ് പലസംസ്ഥാനങ്ങളിലേക്കും കഞ്ചാവിന്റെ വിതരണം നടക്കുന്നത്.ഇതിന് മലയാളികൾ ഉൾപ്പടെയുള്ള ഏജന്റുമാരുടെ സാഹയവും കഞ്ചാവ് കടത്തൽ സംഘങ്ങൾക്ക് ലഭിയ്ക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തി. കഞ്ചാവിന്റെ സാമ്പിൾ കാണിച്ച് വിലയുറപ്പിച്ച ശേഷം ഏജൻറുമാർ തന്നെ വാഹനം കൊണ്ടുപോയി വാഹനത്തിൽ കഞ്ചാവുകയറ്റി തിരിച്ചേൽപ്പിക്കുകയാണ് പതിവ്.കഴിഞ്ഞദിവസം പിടികൂടിയ അനസ് ഒന്നര വർഷമായി പഡേരുവിലേക്ക് സഞ്ചരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.ഫൈസലും യാത്രകളിൽ ഒപ്പമുണ്ടാകാറുണ്ട്. ഇതിനെക്കുറിച്ചും ഇതര സംസ്ഥാനങ്ങളിലെ ഇവരുടെ ഇടപാടുകളെക്കുറിച്ചും വിശദമായി അന്വേഷിയ്ക്കുന്നതിനാണ് പോലീസ് ലക്ഷ്യമിട്ടിട്ടുള്ളത്. പെരുമ്പാവൂരിലേയ്ക്ക് പുറപ്പെട്ട കഞ്ചാവ് കടത്തൽ സംഘം രണ്ട് വാഹനങ്ങളിലായിട്ടാണ് സഞ്ചരിച്ചിരുന്നത്. വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലവും ഇവർ പാലിച്ചിരുന്നു.തങ്ങൾ പോലീസിന് മുന്നിൽപ്പെട്ടവിവരം മുന്നിലുണ്ടായിരുന്നവർ പിന്നാലെ എത്തിയിരുന്ന വാഹനത്തിൽ ഉണ്ടായിരുന്നവരെ അറിയിച്ചു. ഇതോടെ വാഹനം തിരിച്ച് സ്ഥലം വിടുന്നതിനായി ഇവരുടെ ശ്രമം.ഇത്തരത്തിലൊരുനീക്കത്തിന് സാധ്യത തിരിച്ചറിഞ്ഞ പോലീസ് സംഘം ഇവരുടെ വാഹനത്തിനുപിന്നിൽ കൃത്യമായ അകലം പാലിച്ച് പിൻതുടർന്നിരുന്നു. വാഹനം തിരിയ്ക്കുന്നതിനുള്ള നീക്കത്തിനിടെ തന്നെ പോലീസ് രംഗപ്രവേശം ചെയ്യുകയും എതിർത്ത് രക്ഷപെടാൻ ശ്രമിച്ച കടത്തൽ സംഘത്തെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. കാർ ഓടിച്ചിരുന്നത് ഫൈസൽ ആയിരുന്നു. മുൻസീറ്റിൽ യാത്ര ചെയ്തിരുന്ന വർഷയെ ഭാര്യയെന്നാണ് പോലീസിന് മുമ്പാകെ പരിചയപ്പെടുത്തിയത്.ദമ്പതികൾ യാത്ര ചെയ്യുന്ന വാഹനങ്ങൾ അപൂർവ്വമായി മാത്രമെ ചെക്കിംഗ് കേന്ദ്രങ്ങളിൽ കർശന പരിശോധനകൾക്ക് വിധേയമാക്കാറുള്ളു. ഈ വിവരം മനസ്സിലാക്കിയിരുന്ന ്‌ഫൈസൽ മുമ്പ് പയറ്റിയിരുന്ന തന്ത്രം കറുകുറ്റിയിലും ആവർത്തിയ്ക്കുകയായിരുന്നു. എന്നാൽ പോലീസ് സംഘം ഇത് മുഖവിലയ്‌ക്കെടുത്തില്ലന്നുമാത്രമല്ല,വാഹനം വിശദമായ പരിശോധിച്ച് , ഒളിപ്പിച്ചുവച്ചിരുന്ന കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു.ഫൈസലും വർഷയും ദമ്പതികൾ ആണോ എന്ന കാര്യത്തിൽ ഇനിയും സ്ഥരീകരണമായിട്ടില്ലന്നും കൂടുതൽ അന്വേഷണം നടത്തിയാലെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനായിട്ടില്ലന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. കഞ്ചാവ് കടത്തലിന്റെ സൂത്രധാരൻ അനസാണെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള സൂചന.ഇയാൾക്ക് ആന്ധ്രയിലെ കഞ്ചാവ് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇയാൾ പലവട്ടം ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ആന്ധ്രയിലെ കഞ്ചാവ് വിൽപ്പന കേന്ദ്രങ്ങളിലേയ്ക്ക് ആവശ്യക്കാരെ സാധാരണയായി കൊണ്ടുപോകില്ലന്നും വാഹനം ഇടനിലക്കാർ കൊണ്ടുപോയി കഞ്ചാവ് കയറ്റിവരുകയാണ് പതിവെന്നുമാണ് ഇന്നലെ പിടിയിലായവർ പോലീസിനെ അറിയിച്ചിട്ടുള്ളത്. പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.ഇവിടെ അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽക്കുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.രണ്ട് കിലോയുടെ വീതം പാക്കറ്റുകളിലാക്കി കാറിന്റെ ഡിക്കിയിലും സീറ്റുകൾക്കിടയിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എസ് .പി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഈ സംഘം നിരീക്ഷണത്തിലായിരുന്നു.ആന്ധ്രയിൽ നിന്ന് രണ്ടായിരം രൂപ മുതൽ മൂവായിരം രൂപവരെ കൊടുത്താണ് ഇവർ ഒരു കിലോ കഞ്ചാവ് വാങ്ങുന്നത്.ഇവിടെ വിൽക്കുന്നത് ഇരുപതിനായിരം മുതൽ ഇരുപത്തയ്യായിരം വരെ രൂപയ്ക്കാണ്. കഴിഞ്ഞ നവംബറിൽ വാഹനത്തിൽ കടത്തുകയായിരുന്ന 105 കിലോഗ്രാം കഞ്ചാവ് അങ്കമാലിയിൽ നിന്നും 35 കിലോ കഞ്ചാവ് ആവോലിയിലെ വാടകവീട്ടിൽ നിന്നും പിടികൂടിയിരുന്നു.കൂടാതെ പെരുമ്പാവൂർ കുന്നുവഴിയിൽ കൊറിയർ വഴി കടത്താൻ ശ്രമിച്ച 31 കിലോ കഞ്ചാവും റൂറൽ പോലീസ് പിടികൂടുകയുണ്ടായി. ഒരു വർഷത്തിനുള്ളിൽ 400 കിലോയോളം കഞ്ചാവാണ് റൂറൽ ജില്ലയിൽ നിന്നും പോലീസ് പിടികൂടിയത്. എസ്.പി കാർത്തിക്ക്, നാർകോടിക് സെൽ ഡി,വൈ.എസ്.പി സക്കറിയ മാത്യു, ആലുവ ഡി,വൈ.എസ്.പി പി.കെ.ശിവൻകുട്ടി, എസ്.എച്ച്.ഒ മാരായ സോണി മത്തായി, കെ.ജെ.പീറ്റർ, പി.എം.ബൈജു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കഞ്ചാവ് കടത്തിയ കേസ് അന്വേഷിക്കുന്നത്. Related Topics:investigation full swingkanjav casekarukutty Up Next കോതമംഗലത്ത് തീപിടുത്തത്തിൽ വൻനാശനഷ്ടം; സ്റ്റുഡിയോയും ലോഡ്ജും കത്തിനശിച്ചു Don't Miss ശിക്ഷാധികാരം ; ഭേദഗതി നിർദ്ദേശങ്ങൾ ഉടൻ സർക്കാരിന് സമർപ്പിക്കുമെന്ന് അഡ്വ. പി. സതീദേവി You may like Latest news വൻ മയക്കുമരുന്നുവേട്ട, 563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ, എക്‌സൈസിന് വീണ്ടും അഭിമാനനേട്ടം Published 1 day ago on December 2, 2022 By m4admin കോതമംഗലം;563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ.എക്‌സൈസിന് അഭിമാനനേട്ടം. കോതമംഗലം എക്‌സ്സൈസ് സിഐ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ അന്വേഷണ മികവാണ് പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി,വൻതോതിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയിരുന്ന അസം നാഘോൺ സ്വദേശി ഷകൂർ അലി (32) പിടിയിലാവുന്നതിന് വഴിയൊരുക്കിയത്. ഇന്നലെ ഉച്ചക്ക് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ രാത്രിയോടെ നടത്തിയ റെയ്ഡിലാണ് കോതമംഗലം റവന്യൂ ടവറിന് പരിസരത്തുനിന്നും ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഷകൂർ അലി (32)യെ പിടികൂടുന്നത്. വൈകുന്നേരങ്ങളിലും രാത്രിയിലും റവന്യൂ ടവർ പരിസരത്ത് വ്യാപകമായ മയക്കു മരുന്ന് വില്പന നടക്കുന്നതായുള്ള വിവരത്തിന്റൈ അടിസ്ഥാനത്തിൽ മേഖലയിൽ എക്‌സ്സൈസ് ഷാഡോ ടീമിനെ വിന്യസിച്ചിരുന്നു. കോതമംഗലത്ത് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് സി ഐ ജോസ് പ്രതാപ് പറഞ്ഞു.ഷകൂർ അലി മുൻപ് നിരവധി തവണ കോതമംഗലത്ത് ബ്രൗൺ ഷുഗർ വില്പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. അസമിൽ നിന്ന് വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിലേക്ക് കടത്തുന്ന മാഫിയ യിലെ കണ്ണിയാണ് ഷകൂർ. പിടിച്ചെടുത്ത ബ്രൗൺ ഷുഗറിനു 17 ലക്ഷം വിലവരും . അദ്ദേഹം വിശദമാക്കി. ഇതിനകം ബ്രൗൺഷുഗർ വിൽപ്പന സംഘത്തിലെ നിരവധിപേരെ എക്‌സൈസ് സംഘം അഴിക്കുള്ളിലാക്കിയിരുന്നു. പ്രിവന്റീവ് ഓഫീസർ കെ എ നിയാസ്, ജയ് മാത്യൂസ്, സിഇഒ മാരായ എം എം നന്ദു, കെ സി എൽദോ, പി റ്റി രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവരും റെ യ്ഡിൽ പങ്കാളികളായി. Continue Reading Latest news രക്ഷപെട്ടത് കള്ളുകുടിക്കാൻ, കീഴടങ്ങാൻ തീരുമാനിച്ചിരുന്നെന്നും ജോമോൻ; കസ്റ്റഡിയിൽ നിന്നും രക്ഷപട്ട കൊലക്കേസ് പ്രതിപിടിയിൽ Published 1 day ago on December 2, 2022 By m4admin രാജാക്കാട്; സാറെ ഉള്ള കാര്യം പറയാല്ലോ..ഒരു ലീറ്റർ കള്ളുകുടിക്കാനാ രക്ഷപെട്ടത്.. കള്ളുകുടിച്ചിട്ട് കീഴടങ്ങാനും തീരുമാനിച്ചിരുന്നു…കള്ള് കിട്ടിയില്ല,ദാഹിച്ച് വലഞ്ഞപ്പോൾ..പച്ചവെള്ളം പോലും കിട്ടിയില്ല… പൊലീസ് കസ്റ്റഡിയിൽ നിന്ന് മുങ്ങിയ ശേഷം പിടിയിലായപ്പോൾ കൊലക്കേസ് പ്രതി പൊന്മുടി കളപ്പുരയിൽ ജോമോന്റെ ആദ്യ പ്രതികരണം ഇങ്ങിനെ. ഇന്നലെ വൈകിട്ട് 3 മണിയോടടുത്താണ് വീടിന് സമീപത്തുനിന്നും ജോമോൻ പോലീസ് പിടിയിലാവുന്നത്.പിന്നാലെ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിലാണ് മുങ്ങിയതിന്റെ കാര്യകാരണങ്ങൾ വെളിപ്പെടുത്തിയത്.കാട്ടിലെ ഒളിയിടത്തിൽ നിന്നും പുറത്തിറങ്ങി,ദാഹം അകറ്റുന്നതിനുള്ള പരിശ്രമത്തിനിടെയാണ് ജോമോൻ പോലീസിന്റെ മുന്നിൽപ്പെട്ടത്. ബുധനാഴ്ച വൈകിട്ടാണ് ഇയാൾ പൊലീസുകാരെ കബളിപ്പിച്ച് വീടിന് സമീപത്തെ വനമേഖലയിലേയ്ക്ക് ഓടി രക്ഷപെട്ടത്.2015ൽ കോട്ടയം അയർക്കുന്നം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോമോൻ. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ജോമോന് പ്രായമായ മാതാപിതാക്കളെ കാണാൻ കോടതി ഒരു ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.ഇതുപ്രകാരമാണ് ജോമോനെ പൊന്മുടിയിലുള്ള വീട്ടിലെത്തിച്ചത്. ഇവിടെ നിന്നും അകമ്പടിക്കാരായ പൊലീസുകാരെ വെട്ടിച്ച് ഇയാൾ പൊന്മുടി വനമേഖലയിലേയ്ക്ക് ഓടിമറിഞ്ഞത്. മൂന്നാർ ഡിവൈ എസ് പി മൂന്നാർ ഡിവൈഎസ്പി കെ.ആർ.മനോജ്, രാജാക്കാട് എസ്എച്ച്ഒ ബി.പങ്കജാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രിയും ഇന്നലെ രാവിലെമതലും തിരച്ചിൽ നടത്തിവരികയായിരുന്നു. രാത്രി മുഴുവൻ പൊന്മുടി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് രികഴിഞ്ഞ ജോമോനെ വീട്ടിൽ നിന്നു 2 കിലോമീറ്റർ അകലെനിന്നാണ് ഇന്നലെ വൈകിട്ടോടെ പോലീസ് കണ്ടെത്തിയത്.പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ച കേസിൽ അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Continue Reading Latest news പണപ്പെട്ടിക്കടുത്ത് ഇരിപ്പുറപ്പിച്ചു, പിന്നാലെ പണാപഹരണം, കടയുടമ കയ്യോടെ പൊക്കി; പോലീസുകാരൻ സസ്‌പെൻഷനിൽ Published 2 days ago on December 1, 2022 By m4admin പീരുമേട്(ഇടുക്കി);വ്യാപാര സ്ഥാപനത്തിലെ പണപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിച്ചതായുള്ള ആരോപണം നേരിടുന്ന പോലീസുകാരന് സസ്പെൻഷൻ. പീരുമേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സാഗർ പി. മധുവിനെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് സസ്പെൻഡ് ചെയ്തിട്ടുള്ളത്. പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റാണ് സാഗർ. പോലീസിന് നാണക്കേടും അവമതിപ്പും ഉണ്ടാക്കിയതിനാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുള്ളത് 24 ന് പാമ്പനാർ മാർക്കറ്റ് റോഡിലെ സ്ഥാപനത്തിൽ നിന്നും സാഗർ പണം മോഷ്ടിക്കുകയും കടയുടമ കൈയോടെ പിടികൂടുകയും ചെയ്തതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തെത്തുടർന്നാണ് നടപടി. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫിൽ അംഗമായിരുന്ന സാഗർ ഉൾപ്പെട്ട സംഘം മുമ്പ് പാമ്പനാറിലെ യേശുദാസ് എന്നയാളുടെ വ്യാപാര സ്ഥാപനത്തിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. ഇതിനു ശേഷം സാഗർ മിക്കപ്പോഴും ഈ സ്ഥാപനത്തിൽ എത്താറുണ്ടായിരുന്നു.സൗഹൃദം മുതലെടുത്ത് സ്ഥാപനത്തിൽ എത്തിയാൽ ഇയാൾ പണപ്പെട്ടി ഇരയിക്കുന്നതിന് സമീപം കസേരയിൽ ഇയാൾ ഇരിയ്ക്കുകയും പതിവായിരുന്നു. സംഭവ ദിവസം കടയിലെത്തിയ സാഗർ നാരങ്ങാവെള്ളം ആവശ്യപ്പെട്ടെന്നും ഉടമ നാരങ്ങ വെള്ളം എടുക്കുക്കാൻ തിരിഞ്ഞപ്പോൾ സാഗർ പണപ്പെട്ടിയിൽ നിന്നും പണം അപഹരിച്ചെന്നും ഉടമ ഇത് കയ്യോടെ പിടികൂടിയെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം. മുമ്പും പല തവണ പോലീസുകാരൻ ഇത്തരത്തിൽ പണം അപഹരിച്ചിട്ടുണ്ടെന്നും 40000 രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇത് നൽകണമെന്നും സ്ഥാപന ഉടമ ആവശ്യപ്പെട്ടുവെന്നും ഇത് സംബന്ധിച്ചുള്ള വാദപ്രിവാദങ്ങൾ ഒച്ചപ്പാടിൽ കലാശിച്ചെന്നും ഇതാണ് സംഭവം പുറത്തറിയാൻ വഴിയൊരുക്കിയതെന്നുമാണ് സൂചന. പണം നൽകാൻ പോലീസുകാരൻ സമ്മതിച്ചതിനാൽ സ്ഥാപന ഉടമ ഈ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടില്ലന്നാണ് അറയുന്നത്.സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ വാർത്ത പ്രചരിച്ചതോടെയാണ് ഇപ്പോൾ വകുപ്പുതല നടപടിയുണ്ടായിട്ടുള്ളത്. കൂടുതൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പീരുമേട് ഡിവൈഎസ്പി ജെ. കുര്യാക്കോസിനെ എസ്പി ചുമതലപ്പെടുത്തി. ഇതിനിടെ സാഗർ കുട്ടിക്കാനത്തെ ഒരു കടയിൽ നിന്ന് പണം തട്ടിയെടുത്തതായുള്ള ആരോപണവും ഉയർന്നിട്ടുണ്ട്. Continue Reading Trending News10 months ago കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു News9 months ago അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി News9 months ago കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര്‍ പിടിയില്‍ Latest news6 months ago പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്‌നേഹി
‘ഹവീൽദാർ അചിന്ത ഷീലിക്ക് അഭിനന്ദനങ്ങൾ‘: സൈനികനായ ഇന്ത്യയുടെ സുവർണ താരത്തിന് സൈന്യത്തിന്റെ അഭിനന്ദനം- Indian Army hails Havildar Achinta Sheuli ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ സ്വർണ മെഡൽ നേടി ഇന്ത്യയുടെ യശസ്സ് ഉയർത്തിയ അചിന്ത ഷീലിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സൈന്യം. കരസേനയിൽ ഹവീൽദാറായ ഇന്ത്യൻ യുവതാരത്തിന്റെ വിജയം ... ഒടുവിൽ അചിന്തയ്‌ക്ക് ഒരു സിനിമ കാണാൻ സമയം ലഭിച്ചുവെന്ന് കരുതുന്നു; കോമൺവെൽത്തിൽ സ്വർണമണിഞ്ഞ അചിന്ത സിയോളിയെ പ്രശംസിച്ച മോദിയുടെ ട്വീറ്റ് ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ- PM Modi hails CWG gold medallist Achinta Sheuli ന്യൂഡൽഹി: ഭാരോദ്വഹനത്തിൽ ചരിത്രം കുറിക്കുകയാണ് ഇന്ത്യ. മൂന്ന് സ്വർണ മെഡലും രണ്ട് വെള്ളിയും ഒരു വെങ്കലും ഇതിനോടകം ഇന്ത്യൻ താരങ്ങൾ നേടിക്കഴിഞ്ഞു. ഏറ്റവുമൊടുവിൽ രാജ്യത്തിന് വേണ്ടി സ്വർണം ... സഹോദരനും കോച്ചിനും സ്വർണ നേട്ടം സമർപ്പിച്ച് അചിന്ത; പോരാട്ടങ്ങളെ അതിജീവിച്ച് നേടിയ മെഡൽ എന്നും പ്രതികരണം – Dedicating this medal to my brother, coaches: Achinta Sheuli on winning gold in weightlifting ബർമിങ്ങാം: ഭാരോദ്വഹനത്തിൽ മൂന്നാം സ്വർണം നേടിയിരിക്കുകയാണ് ഇന്ത്യ. 73 കിലോ ഗ്രാം വിഭാഗത്തിൽ 20-കാരനായ അചിന്ത സിയോളിയാണ് ഫൈനലിൽ മലേഷ്യൻ താരമായ എരി ഹിഥായത്ത് മുഹമ്മദിനെ തോൽപ്പിച്ച് ... സ്വർണവേട്ട തുടർന്ന് ഇന്ത്യ; മൂന്നാം സ്വർണം അചിന്ത സിയോളിക്ക്; ഭാരോദ്വഹനത്തിൽ 313 കിലോ ഭാരം ഉയർത്തി – CWG 2022: Indian weightlifter Achinta Sheuli clinches gold medal ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണവേട്ട തുടരുന്നു. ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണം ലഭിച്ചു. 313 കിലോ ഭാരം ഉയർത്തിയ അചിന്ത സിയോളിക്കാണ് സ്വർണം. 73 കിലോ ...
ഐ പി സി കൊട്ടാരക്കര കൺവെൻഷന് നാളെ സമാപനം കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി... ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സൈന്യം വ​ധി​ച്ചു റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക... ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിൽ വൈദ്യുതിത്തകരാറു സംഭവിക്കുന്നു: പിന്നിൽ യുവാവിന്റെ കുട്ടിക്കളി കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ... ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന യുവാവ് പോലീസ് പിടിയിൽ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമനായ പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ(19) എന്നയാളെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ... പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം... ഭാര്യയുടെ പിതാവിനെയും മാതാവിനെയും കൊല്ലാൻ ശ്രമിച്ച മരുമകൻ അറസ്റ്റിൽ June 06 07:42 2022 Print This Article Share it With Friends by asianmetronews 0 Comments ശാസ്താംകോട്ട : ഭാര്യയുടെ പിതാവിനെയും മാതാവിനെയും കൊല്ലാൻ ശ്രമിച്ച ശാസ്താംകോട്ട വേങ്ങ തുണ്ടിൽ തക്കത്തിൽ ജയന്തി കോളനിയിൽ നാസിം അക്കു(22) അറസ്റ്റിലായത്. കഴിഞ്ഞ് ദിവസം വൈകിട്ട് 5 മണിക്ക് പ്രതിയുടെ നവജാത ശിശുവായ മകനെ കരി എഴുതിയെന്ന് ആരോപിച്ചുകൊണ്ട് ,ഭാര്യാ മാതാവിനെ ചീത്തവിളിക്കുകയും മൺവെട്ടിയുടെ കൈയ്യായ ഇരുമ്പ് പൈപ്പുകൊണ്ട് തലയിൽ അടിച്ചു മുറിവേൽപ്പിക്കുകയും, മൂത്തമകളെ കരണത്ത് അടിക്കുകയും, ഭർത്താവിനെ കറി പിച്ചാത്തി കൊണ്ട് പുറത്തും വലതു കൈക്കും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ശാസ്താംകോട്ട എസ് എച്ഛ് ഒ യുടെ നേതൃത്വത്തിൽ എസ് ഐ മാരായ അനീഷ്. എ, പ്രവീൺ പ്രകാശ്, സലിം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ് ചെയ്തത്.